"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ്‌ ജില്ല)
2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ്‌ ജില്ല)


'''ഉദ്‌ഘാടനം:ഡോ. ബി ഇക്‌ബാൽ'''
'''ഉദ്‌ഘാടനം:'''[http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF._%E0%B4%87%E0%B4%95%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BD '''ഡോ. ബി ഇക്‌ബാൽ''']
(മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)
(മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)


വരി 122: വരി 122:
=== യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ ===
=== യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ ===


1.[[വേണം മറ്റൊരു കേരളം മറ്റൊരു ഇന്ത്യക്കായി ]]
1. [[വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി ]]


2.[[ജനകീയാരോഗ്യനയം ]]
2. [[വേണം നമുക്കൊരു ജനകീയാരോഗ്യനയം ]]
    
    
3.[[ ഭൂവിനിയോഗവും  വികസനവും ]]
3. [[ കേരളത്തിലെ ഭൂവിനിയോഗവും  വികസനവും (2014)]]


4. [[ഗതാഗതനയം ]]   
4. [[വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം ]]   


5. [[കൃഷിയും മാലിന്യവും ]]   
5. [[ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും ]]   


6. [[പശ്ചിമഘട്ടവും കേരള വികസനവും]]
6. [[പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും]]
 
7. [[വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം ]]


===വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ===
===വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ===
വരി 208: വരി 210:


===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
'''''ഉദ്ഘാടനങ്ങൾ'''''
ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ  മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത്  ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.
ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ  മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത്  ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.


തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി  കെ രവീന്ദ്രൻ  നിർവ്വഹിച്ചു  .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ  ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.
തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി  കെ രവീന്ദ്രൻ  നിർവ്വഹിച്ചു  .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ  ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.


വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി
'''''വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി'''''


ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും  സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.
ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും  സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.


വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്‌. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ്  രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്‌; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും.
വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്‌. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ്  രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്‌; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും.
'''''കെ വി ഗിരീഷിന്റെ അനുഭവം ഇതാ'''''
കോയിപ്രയായിരുന്നു മാതമംഗലം മേഖലയിൽ രണ്ടാമത്തെ കേന്ദ്രം. മനോഹരമായ അച്ചീരപാറയിലുള്ള വായനശാലയുടെ മുറ്റം. 45 പേരുടെ പങ്കാളിത്തം. ആരും കേട്ടിരിക്കുകയായിരുന്നില്ല. സംവദിക്കുകയായിരുന്നു. ജനറൽ സിക്രട്ടറി  ശ്രീനിവാസൻ മാസ്റ്റർ മെല്ലെ തുടങ്ങി. കാർഷിക സംസ്കൃതി തിരിച്ചുപിടിക്കണം എന്ന് പഴയകാലത്തെ ഉദാഹരിച്ചു രാഘവേട്ടൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യ നയവും വിവിധ കഴ്ചപ്പടുകളിലൂടെ നാട്ടുകാർ വ്യക്തമാക്കി. പ്രകൃതി ചൂഷണം ചർച്ചചെയ്യപ്പെട്ടു. ഭൂമിയെ പൊതുസ്വത്തായി കാണണം. വിദ്യാഭ്യാസസമ്പ്രദായത്തിൽ അമ്മമാർ ഇന്നും സംശയാലുക്കളാണ്. ഇഗ്ലീഷ് മീഡിയം തീരാത്ത സംശയം. വികസന നയങ്ങളിൽ ഉണ്ടായ വിവിധ കാഴ്ചപ്പാടിൽ മനോജ്‌ മാസ്റ്റർ വിശദീകരണം നൽകി. പൊതു സമൂഹത്തിൽ എവിടെയോ യുവത്വത്തിൻറെ ശൂന്യത കൂട്ടത്തിൽ ഒരാൾ വേദിക്ക് മുന്നിലേക്ക്‌ തള്ളിയിട്ടു. ആരാണ് ഉത്തരവാദി എന്നത് മറ്റൊരു സംവാദമായി. പ്ലസ്‌ ടു വിദ്യാർഥികൾ മുതൽ അറുപതു വയസ്സ് പിന്നിട്ട സ്ത്രീകൾ വരെ എല്ലാവരും ചർച്ചയിൽ പങ്കുകൊണ്ടു. ഒരാൾ പോലും ഇടയിൽ കൊഴിഞ്ഞില്ല. സൂര്യൻ മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ സമയം മതിയായില്ല, ഇനിയും ഇരിക്കണം എന്ന് പരസ്പരം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . " വേണം മറ്റൊരു കേരളം"


=== ചിത്രശാല ===
=== ചിത്രശാല ===
വരി 228: വരി 236:


</gallery>
</gallery>
സംവാദകേന്ദ്രങ്ങളിലെ ചിത്രങ്ങൾ കാണാനായി മുകൾ ഭാഗത്ത് നീലനിറത്തിൽ കാണുന്ന ജില്ലാപേരുകൾക്ക് മുകളിൽ ക്ലിക്ക് ചെയ്യുക

19:43, 26 ജനുവരി 2014-നു നിലവിലുള്ള രൂപം

Banner8x3 2.jpg
പരിപാടി: : ജനസംവാദയാത്ര
തീയ്യതി: : 2014 ജനുവരി 17 മുതൽ 23 വരെ
രൂപഘടന: : ജനുവരി 17ന്‌ ചെറുവത്തൂര് നിന്നും ചെറുതോണിയിൽ നിന്നും ആരംഭിക്കുന്ന രണ്ട് യാത്രകൾ
കേന്ദ്രങ്ങൾ: : ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20
സാമൂഹ്യക്കൂട്ടായ്മ: : ഫേസ്ബുക്ക് താൾ, ഫേസ്‌ബുക്ക് ഇവന്റ് താൾ
ഇ-മെയിൽ : [email protected]
ഏകോപനം : കെ ടി രാധാകൃഷ്ണൻ ( 9446373177)

ഈ താൾ നിർമാണത്തിലാണ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2014 ജനുവരി 17 മുതൽ 23 വരെ നടക്കുന്ന കാമ്പെയ്ൻ പരിപാടിയാണ് ജനസംവാദയാത്ര

Janasavada yathra.jpg

പശ്ചാത്തലം

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള വിപുലമായ കാമ്പെയിൻ 2011ലാണ്‌ പരിഷത്ത് ആരംഭിക്കുന്നത്‌. ലഘുലേഖാ പുസ്‌തക പ്രചാരണം, സംസ്ഥാന പദയാത്ര, ശിൽപ്പശാലകളും സെമിനാറുകളും കലാജാഥകളുമൊക്കെ ഇതിനായി നടത്തി. മേഖല-പ്രാദേശിക തലങ്ങളിൽ ഇടപെട്ട്‌ അനുഭവങ്ങൾ ആർജിക്കുവാനും മറ്റൊരു കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇവയെ കണ്ണിചേർക്കാനും ശ്രമിച്ചു.

തിരുവനന്തപുരത്തും കണ്ണൂരും പാലക്കാട്ടും നടന്ന വികസന സംഗമങ്ങളിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട്‌ ഡിസംബറിൽ എറണാകുളത്ത്‌ നടന്ന വിപുലമായ വികസന കോൺഗ്രസ്സിലും ഉയർന്ന ചർച്ചകളാണ് ജനസംവാദയാത്രയിലേക്ക് പരിഷത്തിനെ നയിച്ചത്. ഇതിലൂടെയെല്ലാം പുതിയ കേരളത്തിനായുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ തെളിച്ചം ലഭിക്കുമെന്ന്‌ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്‌. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്‌. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച്‌ ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്‌. ഈ സാഹചര്യത്തിൽ നാട് നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക്‌ ജനശ്രദ്ധ കൊണ്ടുവരാനും ഗുണപരമായ സംവാദങ്ങൾ വളർത്തിയെടുക്കുവാനും വിപുലമായൊരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക്‌ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്‌.

ദേശീയതലത്തിൽ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ(എ ഐ പി എസ് എൻ) നേതൃത്വത്തിൽ നടക്കുന്ന ദശലക്ഷം സംവാദങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി

മേൽപ്പറഞ്ഞ കാര്യങ്ങളിലൂന്നി 2014 ജനുവരി 17 മുതൽ 23 വരെ രണ്ട്‌ ജനസംവാദ യാത്രകളും തുടർന്ന്‌ ഗാന്ധി നാടകയാത്രയും നടത്താനുള്ള മുന്നൊരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌.17ന്‌ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ നിന്നുമാണ്‌ സംവാദയാത്രകൾ ആരംഭിക്കുക.

Samvada yathra.jpg


സംവാദയാത്ര 1

2014 ജനുവരി 17 വൈകു. 4 മണി- ചെറുവത്തൂർ (കാസർഗോഡ്‌ ജില്ല)

ഉദ്‌ഘാടനം:ഡോ. ബി ഇക്‌ബാൽ (മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)

സംവാദം നയിക്കുന്നത്‌:ടി ഗംഗാധരൻ (സെക്രട്ടറി, അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര ശൃംഖല)

സംവാദയാത്ര 2

2014 ജനുവരി 17 വൈകു. 4 മണി- ചെറുതോണി (ഇടുക്കി ജില്ല)

ഉദ്‌ഘാടനം:പ്രൊഫ. പി കെ രവീന്ദ്രൻ (മുൻ പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)

സംവാദം നയിക്കുന്നത്‌:ഡോ. എൻ കെ ശശിധരൻ പിള്ള (പ്രസിഡണ്ട്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌)


സംവാദകേന്ദ്രങ്ങളുടെ വിശദാംശങ്ങളറിയാൻ ജില്ലകളുടെ പേരിനു മുകളിൽ ക്ലിക്ക് ചെയ്യുക

𐌏 തിയ്യതി 𐌏 𐌏 യാത്ര 1 𐌏 𐌏 യാത്ര 2 𐌏
18-01-2014 ꤀꤀ കണ്ണൂർ ꤀꤀എറണാകുളം
19-01-2014 ꤀꤀വയനാട് ꤀꤀ആലപ്പുഴ
20-01-2014 ꤀꤀കോഴിക്കോട് ꤀꤀കോട്ടയം
21-01-2014 ꤀꤀മലപ്പുറം ꤀꤀പത്തംനംതിട്ട
22-01-2014 ꤀꤀പാലക്കാട് ꤀꤀കൊല്ലം
23-01-2014 ꤀꤀തൃശ്ശൂർ ꤀꤀തിരുവനന്തപുരം

സംവാദയാത്ര എങ്ങനെ?

  • തെക്ക്‌ ഭാഗത്തേക്കും വടക്ക്‌ ഭാഗത്തേക്കുമുള്ള രണ്ടു യാത്രകൾ
  • ഓരോ യാത്രയിലും 25-30 പേർ വീതം ഉണ്ടാകും.
  • കാസർഗോഡ്‌, ഇടുക്കി ജില്ലകളിൽ ഉദ്‌ഘാടന കേന്ദ്രങ്ങളേ ഉള്ളൂ. മറ്റ്‌ 12 ജില്ലകളിലും ഓരോ ദിവസം വീതമാണ്‌ യാത്രാപരിപാടി.
  • ഒരു ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20.
  • യാത്ര ജില്ലാ കേന്ദ്രങ്ങളിലെത്തിയാൽ ഓരോ സംവാദകേന്ദ്രത്തിലെയും ചുമതലക്കാർ സംവാദകരെ കൂട്ടി ഒന്നാം കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകും. ഒന്നാം കേന്ദ്രത്തിൽ നിന്നും ഇതുപോലെ രണ്ടാം കേന്ദ്രത്തിലെ ചുമതലക്കാർ സംവാദകരെ കൂട്ടി അവരുടെ സംവാദസ്ഥലത്തെത്തിക്കും.
  • ഒരു സംവാദകേന്ദ്രത്തിൽ ചുരുങ്ങിയത്‌ 50 പേരെങ്കിലും ഉണ്ടാവണം. മൈക്ക്‌ വേണമെന്നില്ല. തണലുള്ള തുറന്ന്‌ സ്ഥലമാണുചിതം.
  • സംവാദകന്റെ പൊതുവായ ഒരവതരണം നടന്ന ശേഷം ചോദ്യങ്ങളും വിശദീകരണങ്ങളും ചർച്ചകളും ചേരുന്ന സംവാദമാണ്‌ നടക്കേണ്ടത്‌.
  • സാധാരണ രീതിയിലുള്ള പ്രസംഗം ഒഴിവാക്കണം. പലരും പ്രതികരിക്കാതിരിക്കുന്നത്‌ അവർക്കു കൂടി പങ്കാളിത്തമുള്ള സംവാദശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കാത്തതുകൊണ്ടാണ്‌. നമുക്കു ചുറ്റുമുള്ള സജീവമായ പ്രശ്‌നങ്ങൾ വിശകലനാത്മക സ്വഭാവത്തോടെ അവതരിപ്പിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പ്രതികരണങ്ങൾ എന്നിവ കേൾക്കുകയും വേണം. ഇങ്ങനെ ഒന്നിച്ച്‌ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവാദാത്മക ശൈലി വളർത്തിയെടുക്കണം.
  • പൊതു ചർച്ചകളെ തുടർന്ന്‌ സംവാദകേന്ദ്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്‌ ചില പ്രത്യേക വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള സംവാദവും ആകാം. മുൻകൂട്ടി വിഷയം സംവാദയാത്രാ ചുമതലക്കാരെ അറിയിച്ചാൽ മാത്രമേ ഇത്‌ ഫലപ്രദമാകൂ. സംസ്ഥാനതല സംവാദകന്‌ പുറമെ ഓരോ കേന്ദ്രത്തിലും ജില്ലയിലെ മുതിർന്ന പ്രവർത്തകരും സഹായികളായുണ്ടാവണം.
  • സംവാദത്തിന്‌ പ്രാദേശിക സംഘാടക സമിതി ചുമതലക്കാരൻ സ്വാഗതം പറയുകയും ജില്ലയിലെ ഒരു മുതിർന്ന പ്രവർത്തകനോ നമ്മോട്‌ സഹകരിക്കുന്ന അംഗീകാരമുള്ള പൊതു പ്രവർത്തകനോ അധ്യക്ഷനാവുകയും വേണം.
  • സംവാദത്തെക്കുറിച്ചുള്ള ഫീഡ്‌ബാക്ക്‌ ശേഖരിക്കാൻ നൽകുന്ന ഫോറങ്ങൾ പൂരിപ്പിച്ച്‌ സംവാദകനെ ഏൽപ്പിക്കണം.
  • ഉച്ചയ്‌ക്കു മുമ്പുള്ള സംവാദം 10-10.30നും ഉച്ചയ്‌ക്ക്‌ ശേഷമുള്ളത്‌ 3.30-4 മണിക്കും ആരംഭിച്ചാലേ സമയം പാലിച്ച്‌ രാത്രി വിശ്രമകേന്ദ്രത്തിൽ 8.30ന്‌ മുമ്പേ എത്തിച്ചേരാൻ കഴിയൂ. ഇക്കാര്യം ചുമതലക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
  • ഓരോ കേന്ദ്രത്തിലേയ്‌ക്കും പ്രചാരണത്തിനുള്ള ലഘുലേഖകളും പുസ്‌തകങ്ങളും മുൻകൂട്ടി എത്തിക്കും. ഒരു കേന്ദ്രത്തിൽ 150ൽ കുറയാത്ത ലഘുലേഖകൾ പ്രചരിപ്പിക്കുകയും 75% തുക സംവാദ ദിവസം തന്നെ യാത്രയെ ഏൽപ്പിക്കുകയും വേണം. ഇതിനായി വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന, നാം നേരത്തെ തയ്യാറാക്കിയവയും പുതുതായുണ്ടാക്കിയതുമായ ലഘുലേഖകൾ എത്തിക്കുന്നതായിരിക്കും. കൂടാതെ `വേണം മറ്റൊരു കേരളം' എന്ന പുസ്‌തകത്തിന്റെ ഏതാനും കോപ്പികളും ലഭ്യമാക്കും.സംവാദയാത്രയുടെ ചെലവുകൾ മേൽപ്പറഞ്ഞ ലഘുലേഖാ-പുസ്‌തക പ്രചാരണം കൊണ്ട്‌ മാത്രമാണ്‌ നടക്കുക. കേന്ദ്രത്തിൽ നിന്നും മറ്റു വിഹിതങ്ങളൊന്നുമില്ല. ആയതിനാൽ എല്ലാ കേന്ദ്രങ്ങളിലും 150ൽ അധികം ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിൽ നിർബന്ധം കാണിക്കണം.

യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ

1. വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി

2. വേണം നമുക്കൊരു ജനകീയാരോഗ്യനയം

3. കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014)

4. വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം

5. ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും

6. പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും

7. വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം

വിവിധ കേന്ദ്രങ്ങളിൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നവർ

(ലിസ്റ്റ് അപൂർണ്ണം)

  1. ടി ഗംഗാധരൻ
  2. എൻ കെ ശശിധരൻ പിള്ള
  3. കെ ടി രാധാകൃഷ്ണൻ
  4. ടി പി കുഞ്ഞിക്കണ്ണൻ
  5. എം പി പരമേശ്വരൻ
  6. പ്രൊഫ സി പി നാരായണൻ
  7. വി ജി ഗോപിനാഥൻ
  8. പി ഗോപകുമാർ
  9. വി വി ശ്രീനിവാസൻ
  10. പി രാധാകൃഷ്ണൻ
  11. മനോജ്കുമാർ വി
  12. എം വിജയകുമാർ
  13. കെ കെ ജനാർദ്ദനൻ
  14. പി എ തങ്കച്ചൻ
  15. പ്രൊഫ വി ആർ രഘുനന്ദൻ
  16. ജി രാജശേഖരവാര്യർ
  17. ജോജി കൂട്ടുമ്മൽ
  18. പി വി വിനോദ്
  19. അഡ്വ. സുഹൃത്ത്കുമാർ
  20. മണലിൽ മോഹനൻ
  21. എ എം ബാലകൃഷ്ണൻ
  22. എം എസ് മോഹനൻ
  23. സജീവ് കുമാർ പി ബി
  24. സി എ നസീർ
  25. ജി രാജശേഖരൻ
  26. എ രാഘവൻ
  27. ടി പി സുധാകരൻ
  28. ഡോ.കെ ജി രാധാകൃഷ്ണൻ
  29. ഡോ കെ രാജേഷ്
  30. ഡോ ടി കെ ആനന്ദി
  31. വി രാജലക്ഷമി
  32. പ്രൊഫ പി കെ രവീന്ദ്രൻ
  33. ടി ആർ സുകുമാരൻ
  34. ലിയൊനാർഡ്
  35. അജില
  36. അരുൺ കുമാർ
  37. എൻ ശാന്തകുമാരി
  38. ആർ രാധാകൃഷ്ണൻ
  39. വി വിനോദ്
  40. ഒ എം ശങ്കരൻ
  41. ഇ വിലാസിനി
  42. ഡോ പി വി പുരുഷോത്തമൻ
  43. പ്രൊഫ കെ പാപ്പൂട്ടി
  44. ടി വി നാരായണൻ
  45. സി പി ഹരീന്ദ്രൻ
  46. പി വി സന്തോഷ്ഡോ
  47. കാവുമ്പായി ബാലകൃഷ്ണൻ
  48. കെ എം ബേബി
  49. ടി രാധാമണി
  50. ടി പി സുരേഷ് ബാബു
  51. സി മധുസൂദനൻ
  52. പി എസ് രാജശേഖരൻ
  53. ടി പി കലാധരൻ
  54. അഡ്വ കെ പി രവി പ്രകാശ്
  55. ടി പി ശ്രീശങ്കർ
  56. കെ കെ രവി
  57. പി ആർ രാഘവൻ
  58. ജി ബാലകൃഷ്ണൻ നായർ
  59. എ പി മുരളീധരൻ
  60. മന്മഥൻ പിള്ള
  61. എം പി സി നമ്പ്യാർ
  62. പി കെ ബാലകൃഷ്ണൻ
  63. വി ചന്ദ്രബാബു
  64. പ്രൊഫ എൻ കെ ഗോവിന്ദൻ
  65. വി വി ശാന്ത
  66. ഇ പി രത്നാകരൻ
  67. കെ വിജയൻ
  68. പി വി ദിവാകരൻ
  69. സൈമൺ മാസ്റ്റർ

സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ

ഉദ്ഘാടനങ്ങൾ

ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത് ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.

തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി കെ രവീന്ദ്രൻ നിർവ്വഹിച്ചു .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.

വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി

ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.

വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്‌. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ് രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്‌; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും.

കെ വി ഗിരീഷിന്റെ അനുഭവം ഇതാ

കോയിപ്രയായിരുന്നു മാതമംഗലം മേഖലയിൽ രണ്ടാമത്തെ കേന്ദ്രം. മനോഹരമായ അച്ചീരപാറയിലുള്ള വായനശാലയുടെ മുറ്റം. 45 പേരുടെ പങ്കാളിത്തം. ആരും കേട്ടിരിക്കുകയായിരുന്നില്ല. സംവദിക്കുകയായിരുന്നു. ജനറൽ സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ മെല്ലെ തുടങ്ങി. കാർഷിക സംസ്കൃതി തിരിച്ചുപിടിക്കണം എന്ന് പഴയകാലത്തെ ഉദാഹരിച്ചു രാഘവേട്ടൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യ നയവും വിവിധ കഴ്ചപ്പടുകളിലൂടെ നാട്ടുകാർ വ്യക്തമാക്കി. പ്രകൃതി ചൂഷണം ചർച്ചചെയ്യപ്പെട്ടു. ഭൂമിയെ പൊതുസ്വത്തായി കാണണം. വിദ്യാഭ്യാസസമ്പ്രദായത്തിൽ അമ്മമാർ ഇന്നും സംശയാലുക്കളാണ്. ഇഗ്ലീഷ് മീഡിയം തീരാത്ത സംശയം. വികസന നയങ്ങളിൽ ഉണ്ടായ വിവിധ കാഴ്ചപ്പാടിൽ മനോജ്‌ മാസ്റ്റർ വിശദീകരണം നൽകി. പൊതു സമൂഹത്തിൽ എവിടെയോ യുവത്വത്തിൻറെ ശൂന്യത കൂട്ടത്തിൽ ഒരാൾ വേദിക്ക് മുന്നിലേക്ക്‌ തള്ളിയിട്ടു. ആരാണ് ഉത്തരവാദി എന്നത് മറ്റൊരു സംവാദമായി. പ്ലസ്‌ ടു വിദ്യാർഥികൾ മുതൽ അറുപതു വയസ്സ് പിന്നിട്ട സ്ത്രീകൾ വരെ എല്ലാവരും ചർച്ചയിൽ പങ്കുകൊണ്ടു. ഒരാൾ പോലും ഇടയിൽ കൊഴിഞ്ഞില്ല. സൂര്യൻ മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ സമയം മതിയായില്ല, ഇനിയും ഇരിക്കണം എന്ന് പരസ്പരം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . " വേണം മറ്റൊരു കേരളം"

ചിത്രശാല

സംവാദകേന്ദ്രങ്ങളിലെ ചിത്രങ്ങൾ കാണാനായി മുകൾ ഭാഗത്ത് നീലനിറത്തിൽ കാണുന്ന ജില്ലാപേരുകൾക്ക് മുകളിൽ ക്ലിക്ക് ചെയ്യുക

"https://wiki.kssp.in/index.php?title=ജനസംവാദയാത്ര&oldid=4237" എന്ന താളിൽനിന്ന് ശേഖരിച്ചത്