അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:16, 22 മേയ് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 90: വരി 90:
'''സെക്രട്ടറി'''
'''സെക്രട്ടറി'''


4. ഇ കെ സുകുമാരൻ
4. ഇ. കെ. സുകുമാരൻ
9249989625
9249989625


'''ജോയിന്റ് സെക്രട്ടറിമാർ'''
'''ജോയിന്റ് സെക്രട്ടറിമാർ'''
വരി 99: വരി 99:
ഊരമന
ഊരമന


6. പി കെ രഞ്ചൻ  
6. പി. കെ.രഞ്ചൻ  


'''ട്രഷറർ'''
'''ട്രഷറർ'''
വരി 453: വരി 453:


=='''പ്രമേയങ്ങൾ'''==
=='''പ്രമേയങ്ങൾ'''==
'''1.തീരദേശ സംരക്ഷണനിയമത്തെ അട്ടിമറിയ്ക്കരുത്''''
 
'''1.തീരദേശ സംരക്ഷണനിയമത്തെ അട്ടിമറിയ്ക്കരുത്''''
 
പ്രകൃതിയുടെ സന്തുലനത്തിലും ജൈവവൈവിദ്ധ്യത്തിന്റെ നിലനിൽപ്പിലും മനുഷ്യനാവശ്യമായ ഭക്ഷ്യോല്പാദനത്തിലുമെല്ലാം പരമപ്രധാനമായ പങ്കു വഹിയ്കന്നവയാണ് കായലുകളും നദികളും കടലോരങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ അവയെ സംരക്ഷിച്ചുനിർത്തേണ്ടത് മനുഷ്യന്റെ നിലനില്പിന് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്.  ഇവയോടു ചേർന്നു കിടക്കുന്ന തീരങ്ങളിൽ മനുഷ്യൻ നടത്തുന്ന അതിരുവിട്ട ഇടപെടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാരണത്താലാണ് ലോകമാകമാനമുള്ള ജലാശയങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ റാംസർ കൺവെൻഷനിൽ  കൈക്കൊണ്ടത്. കേരളത്തിലെ വേമ്പനാട്ടുകായലും അഷ്ടമുടിക്കായലുമെല്ലാം ഈ ഉടമ്പടിപ്രകാരം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടവയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നവയുമാണ്.  
പ്രകൃതിയുടെ സന്തുലനത്തിലും ജൈവവൈവിദ്ധ്യത്തിന്റെ നിലനിൽപ്പിലും മനുഷ്യനാവശ്യമായ ഭക്ഷ്യോല്പാദനത്തിലുമെല്ലാം പരമപ്രധാനമായ പങ്കു വഹിയ്കന്നവയാണ് കായലുകളും നദികളും കടലോരങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ അവയെ സംരക്ഷിച്ചുനിർത്തേണ്ടത് മനുഷ്യന്റെ നിലനില്പിന് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്.  ഇവയോടു ചേർന്നു കിടക്കുന്ന തീരങ്ങളിൽ മനുഷ്യൻ നടത്തുന്ന അതിരുവിട്ട ഇടപെടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാരണത്താലാണ് ലോകമാകമാനമുള്ള ജലാശയങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ റാംസർ കൺവെൻഷനിൽ  കൈക്കൊണ്ടത്. കേരളത്തിലെ വേമ്പനാട്ടുകായലും അഷ്ടമുടിക്കായലുമെല്ലാം ഈ ഉടമ്പടിപ്രകാരം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടവയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നവയുമാണ്.  
കായലുകളെയും കടൽ, നദീ-തീരങ്ങളെയും സംരക്ഷിക്കുന്നതിനായി 1986 ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് തീരദേശ പരിപാലന നിയമം (Coastal Regulation Zone Notification). തീരങ്ങളെ നിശ്ചിത അകലം വരെ മനുഷ്യ ഇടപെടലുകളിൽ നിന്ന് സംരക്ഷിച്ചുനിർത്തുകയും അതോടൊപ്പം കടലിനെയും കായലിനെയും മാത്രം ആശ്രയിച്ചുകൊണ്ട് തലമുറകളായി അവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും  പരമ്പരാഗതമായി തീരത്തു താമസിക്കുന്ന മറ്റുള്ളവരുടെയും ജീവിതാവശ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണീ നിയമം. ശാസ്ത്രീയമായ രീതിയിൽ സംയോജിത തീരദേശ പരിപാലന പദ്ധതികൾ തയ്യാറാക്കിയാൽ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും വികസനാവശ്യങ്ങൾ സംരക്ഷിക്കാനാകുന്നതാണ്. എന്നാൽ ഈ ഭൂപ്രദേശം സമ്പന്ന ടൂറിസം ലോബിയുടെ കൈകളിലെത്തിപ്പെടുന്ന പ്രവണത ഏറിവരികയാണ്. നിലനിൽപ്പിനായുള്ള തദ്ദേശവാസികളുടെ അവകാശങ്ങൾ  ഹനിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിൽ ടൂറിസം ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങി തീരദേശ സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തുവാൻ  കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ കേരളസർക്കാർ  കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണ്. നാടിനും നാട്ടുകാർക്കും പരിസ്ഥിതിയ്ക്കും നാശമേല്പിക്കാനിടയാക്കുന്ന ഈ നീക്കം കേരള സർക്കാർ ഉപേക്ഷിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. അതോടൊപ്പം 2011 ലെ തീരദേശ നിയന്ത്രണനിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പ്രാദേശിക തീരപാലന പദ്ധതികളും കേരളത്തിന്റെ സംയോജിത തീരദേശ പരിപാലന പദ്ധതിയും ഉടൻ തയ്യാറാക്കി ജനകീയ ചർച്ചയ്ക്ക് വിധേയമാക്കിയതിനു ശേഷം കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി അടിയന്തിരമായി നേടുവാൻ നടപടി സ്വീകരിക്കണമെന്നും ഈ യോഗം കേരളസർക്കാരിനോട് ആവശ്യപ്പെടുന്നു.
കായലുകളെയും കടൽ, നദീ-തീരങ്ങളെയും സംരക്ഷിക്കുന്നതിനായി 1986 ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് തീരദേശ പരിപാലന നിയമം (Coastal Regulation Zone Notification). തീരങ്ങളെ നിശ്ചിത അകലം വരെ മനുഷ്യ ഇടപെടലുകളിൽ നിന്ന് സംരക്ഷിച്ചുനിർത്തുകയും അതോടൊപ്പം കടലിനെയും കായലിനെയും മാത്രം ആശ്രയിച്ചുകൊണ്ട് തലമുറകളായി അവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും  പരമ്പരാഗതമായി തീരത്തു താമസിക്കുന്ന മറ്റുള്ളവരുടെയും ജീവിതാവശ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണീ നിയമം. ശാസ്ത്രീയമായ രീതിയിൽ സംയോജിത തീരദേശ പരിപാലന പദ്ധതികൾ തയ്യാറാക്കിയാൽ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും വികസനാവശ്യങ്ങൾ സംരക്ഷിക്കാനാകുന്നതാണ്. എന്നാൽ ഈ ഭൂപ്രദേശം സമ്പന്ന ടൂറിസം ലോബിയുടെ കൈകളിലെത്തിപ്പെടുന്ന പ്രവണത ഏറിവരികയാണ്. നിലനിൽപ്പിനായുള്ള തദ്ദേശവാസികളുടെ അവകാശങ്ങൾ  ഹനിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിൽ ടൂറിസം ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങി തീരദേശ സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തുവാൻ  കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ കേരളസർക്കാർ  കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണ്. നാടിനും നാട്ടുകാർക്കും പരിസ്ഥിതിയ്ക്കും നാശമേല്പിക്കാനിടയാക്കുന്ന ഈ നീക്കം കേരള സർക്കാർ ഉപേക്ഷിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. അതോടൊപ്പം 2011 ലെ തീരദേശ നിയന്ത്രണനിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പ്രാദേശിക തീരപാലന പദ്ധതികളും കേരളത്തിന്റെ സംയോജിത തീരദേശ പരിപാലന പദ്ധതിയും ഉടൻ തയ്യാറാക്കി ജനകീയ ചർച്ചയ്ക്ക് വിധേയമാക്കിയതിനു ശേഷം കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി അടിയന്തിരമായി നേടുവാൻ നടപടി സ്വീകരിക്കണമെന്നും ഈ യോഗം കേരളസർക്കാരിനോട് ആവശ്യപ്പെടുന്നു.
'''2. പൊക്കാളി കൃഷിയെ ഇല്ലാതാക്കരുത്.'''
 
'''2. പൊക്കാളി കൃഷിയെ ഇല്ലാതാക്കരുത്.'''
 
ലോകത്ത് കാലാവസ്ഥാമാറ്റം കൊണ്ട്  സമുദ്രജലം ഉയരുമ്പോൾ അതിനെ  പ്രതിരോധിക്കാനും അതിജീവിക്കാനും കഴിവുള്ള ഏക ഭക്ഷ്യഇനമാണ് ഓരുജലത്തിൽ വളരുന്ന പൊക്കാളി നെല്ല് . എന്നാൽ കേരള സർക്കാർ, തങ്ങൾ നിയോഗിച്ച  വിദഗ്ദ്ധസമിതിയുടെ ശുപാർശകൾ പോലും തള്ളിക്കളഞ്ഞുകൊണ്ട് പൊക്കാളിപ്പാടങ്ങളിലെ ചെമ്മീൻകെട്ടുകളുടെ കാലാവധി ഏപ്രിൽ 14 ൽ നിന്ന് ഏപ്രിൽ 30 ലേയ്ക്ക് നീട്ടിക്കൊടുത്തിരിക്കുകയാണ്. ഓരുവെള്ളത്തിന്റെ തീവ്രത കുറയ്ക്കുന്ന ഒരു ജലസംഭരണി കൂടിയാണ് പൊക്കാളിപ്പാടങ്ങൾ. അവിടെ ഏപ്രിൽ 30 വരെ ചെമ്മീൻ കെട്ടു തുടർന്നാൽ പൊക്കാളികൃഷി അസാദ്ധ്യമാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. ചെമ്മീൻകെട്ടു നടത്തുന്നവരുടെ അമിതലാഭം ലാക്കാക്കി അവരുടെ സമ്മർദ്ദത്തിനു വഴങ്ങി ഇങ്ങനെയൊരുത്തരവ് സർക്കാർ പുറപ്പെടുവിച്ചതുമൂലം പൊക്കാളികൃഷി കേരളത്തിൽ അസാദ്ധ്യമാവുകയും അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ നെല്ലിനം എന്നന്നത്തേയ്ക്കുമായി അപ്രത്യക്ഷമാവുകയും ചെയ്യും. ഈ നിയമഭേദഗതി പിൻവലിക്കണമെന്നും ഏപ്രിൽ 14 നപ്പുറത്തേയ്ക്ക് ചെമ്മീൻ കെട്ടിന് അനുമതി നൽകരുതെന്നും കേരളത്തിന്റെ തനതു സമ്പത്തായ പൊക്കാളിയെ നിലനിർത്തണമെന്നും ഈ യോഗം  കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
ലോകത്ത് കാലാവസ്ഥാമാറ്റം കൊണ്ട്  സമുദ്രജലം ഉയരുമ്പോൾ അതിനെ  പ്രതിരോധിക്കാനും അതിജീവിക്കാനും കഴിവുള്ള ഏക ഭക്ഷ്യഇനമാണ് ഓരുജലത്തിൽ വളരുന്ന പൊക്കാളി നെല്ല് . എന്നാൽ കേരള സർക്കാർ, തങ്ങൾ നിയോഗിച്ച  വിദഗ്ദ്ധസമിതിയുടെ ശുപാർശകൾ പോലും തള്ളിക്കളഞ്ഞുകൊണ്ട് പൊക്കാളിപ്പാടങ്ങളിലെ ചെമ്മീൻകെട്ടുകളുടെ കാലാവധി ഏപ്രിൽ 14 ൽ നിന്ന് ഏപ്രിൽ 30 ലേയ്ക്ക് നീട്ടിക്കൊടുത്തിരിക്കുകയാണ്. ഓരുവെള്ളത്തിന്റെ തീവ്രത കുറയ്ക്കുന്ന ഒരു ജലസംഭരണി കൂടിയാണ് പൊക്കാളിപ്പാടങ്ങൾ. അവിടെ ഏപ്രിൽ 30 വരെ ചെമ്മീൻ കെട്ടു തുടർന്നാൽ പൊക്കാളികൃഷി അസാദ്ധ്യമാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. ചെമ്മീൻകെട്ടു നടത്തുന്നവരുടെ അമിതലാഭം ലാക്കാക്കി അവരുടെ സമ്മർദ്ദത്തിനു വഴങ്ങി ഇങ്ങനെയൊരുത്തരവ് സർക്കാർ പുറപ്പെടുവിച്ചതുമൂലം പൊക്കാളികൃഷി കേരളത്തിൽ അസാദ്ധ്യമാവുകയും അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ നെല്ലിനം എന്നന്നത്തേയ്ക്കുമായി അപ്രത്യക്ഷമാവുകയും ചെയ്യും. ഈ നിയമഭേദഗതി പിൻവലിക്കണമെന്നും ഏപ്രിൽ 14 നപ്പുറത്തേയ്ക്ക് ചെമ്മീൻ കെട്ടിന് അനുമതി നൽകരുതെന്നും കേരളത്തിന്റെ തനതു സമ്പത്തായ പൊക്കാളിയെ നിലനിർത്തണമെന്നും ഈ യോഗം  കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
'''3. കൊച്ചിയിലെ ഔട്ടർ ഹാർബർ പദ്ധതി പുന:പരിശോധിക്കുക'''.
 
'''3. കൊച്ചിയിലെ ഔട്ടർ ഹാർബർ പദ്ധതി പുന:പരിശോധിക്കുക'''
 
നിരന്തരം നടത്തേണ്ടിവരുന്ന ഡ്രെഡ്ജിംഗ് കൊച്ചിൻ പോർട്ടിനുണ്ടാക്കുന്ന സാമ്പത്തികഭാരം ഒഴിവാക്കാനെന്ന പേരിൽ പോർട്ട് നടപ്പാക്കാൻ പോകുന്ന പദ്ധതിയാണ് ഔട്ടർ ഹാർബർ. കടലിൽ അഴിമുഖത്തിനിരുവശത്തുമായി നെടുങ്കൻ കടൽഭിത്തികെട്ടി 2600 ഏക്കർ കടൽ നികത്തിയെടുത്താണ് പദ്ധതി നടപ്പാക്കുക എന്നാണറിയുന്നത്. ഇതിന്റെ പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി പോർട്ട് അധികാരികൾ മുന്നോട്ട് പോകുന്നത്. ഭീമമായ അളവിൽ കരിങ്കല്ലും മണ്ണും ഉപയോഗിക്കേണ്ടിവരുമ്പോൾ അതെടുക്കുന്ന  പ്രദേശങ്ങളിലെ  പാരിസ്ഥിതിക പ്രശ്നങ്ങളും ഈ വിഭവങ്ങളുടെ ലഭ്യത പൊതു നിർമ്മാണപ്രവർത്തനങ്ങളിൽ കുറയുന്നതും അഴിമുഖത്തിനിരുഭാഗത്തും ഉണ്ടായേക്കാവുന്ന  കടലാക്രമണ സാദ്ധ്യതകളും അമിത സാമ്പത്തികച്ചെലവുമെല്ലാം കണക്കിലെടുത്ത് ഈ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും നേട്ടകോട്ടവിശ്ലേഷണവും പരിസ്ഥിതി ആഘാതപഠനറിപ്പോർട്ടും ജനങ്ങൾക്ക് ലഭ്യമാക്കുകയും ജനകീയ ചർച്ച അനുവദിക്കുകയും ചെയ്യണമെന്നും അതിന്റെ വെളിച്ചത്തിൽ ഈ പദ്ധതി ദീർഘകാല അടിസ്ഥാനത്തിൽ പാരിസ്ഥിതികവും സാമ്പത്തികവുമായ തകർച്ചയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞാൽ പദ്ധതി ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഈ യോഗം  പോർട്ടിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുന്നു.  
നിരന്തരം നടത്തേണ്ടിവരുന്ന ഡ്രെഡ്ജിംഗ് കൊച്ചിൻ പോർട്ടിനുണ്ടാക്കുന്ന സാമ്പത്തികഭാരം ഒഴിവാക്കാനെന്ന പേരിൽ പോർട്ട് നടപ്പാക്കാൻ പോകുന്ന പദ്ധതിയാണ് ഔട്ടർ ഹാർബർ. കടലിൽ അഴിമുഖത്തിനിരുവശത്തുമായി നെടുങ്കൻ കടൽഭിത്തികെട്ടി 2600 ഏക്കർ കടൽ നികത്തിയെടുത്താണ് പദ്ധതി നടപ്പാക്കുക എന്നാണറിയുന്നത്. ഇതിന്റെ പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി പോർട്ട് അധികാരികൾ മുന്നോട്ട് പോകുന്നത്. ഭീമമായ അളവിൽ കരിങ്കല്ലും മണ്ണും ഉപയോഗിക്കേണ്ടിവരുമ്പോൾ അതെടുക്കുന്ന  പ്രദേശങ്ങളിലെ  പാരിസ്ഥിതിക പ്രശ്നങ്ങളും ഈ വിഭവങ്ങളുടെ ലഭ്യത പൊതു നിർമ്മാണപ്രവർത്തനങ്ങളിൽ കുറയുന്നതും അഴിമുഖത്തിനിരുഭാഗത്തും ഉണ്ടായേക്കാവുന്ന  കടലാക്രമണ സാദ്ധ്യതകളും അമിത സാമ്പത്തികച്ചെലവുമെല്ലാം കണക്കിലെടുത്ത് ഈ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും നേട്ടകോട്ടവിശ്ലേഷണവും പരിസ്ഥിതി ആഘാതപഠനറിപ്പോർട്ടും ജനങ്ങൾക്ക് ലഭ്യമാക്കുകയും ജനകീയ ചർച്ച അനുവദിക്കുകയും ചെയ്യണമെന്നും അതിന്റെ വെളിച്ചത്തിൽ ഈ പദ്ധതി ദീർഘകാല അടിസ്ഥാനത്തിൽ പാരിസ്ഥിതികവും സാമ്പത്തികവുമായ തകർച്ചയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞാൽ പദ്ധതി ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഈ യോഗം  പോർട്ടിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുന്നു.  
4. കുഴിയംപാടത്തെ കമ്പനികളുണ്ടാക്കുന്ന മലിനീകരണം അവസാനിപ്പിക്കുക.
 
'''4. കുഴിയംപാടത്തെ കമ്പനികളുണ്ടാക്കുന്ന മലിനീകരണം അവസാനിപ്പിക്കുക'''
 
മഞ്ഞപ്രയിലെ മൂന്നുപൂവും കൃഷി ചെയ്തിരുന്ന കുഴിയംപാടം ചുറ്റുമുള്ള ആറു ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. കരിങ്കൽ പൊടിയും ചെളിയും നിറഞ്ഞ് പാടവും  
മഞ്ഞപ്രയിലെ മൂന്നുപൂവും കൃഷി ചെയ്തിരുന്ന കുഴിയംപാടം ചുറ്റുമുള്ള ആറു ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. കരിങ്കൽ പൊടിയും ചെളിയും നിറഞ്ഞ് പാടവും  
അതിനോടു ചേർന്നുള്ള തോടും തകർന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഈ പ്രദേശത്ത് ക്രഷർ യൂണിറ്റുകൾ വലിയ കിണറുകളുണ്ടാക്കി വലിയ തോതിൽ ജലമൂറ്റുന്നതിനാൽ സമീപവാസികളുടെ കിണറുകൾ വറ്റുകയും രൂക്ഷമായ കുടിവെള്ളക്ഷാമത്തെ നേരിടേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ക്രഷർ യൂണിറ്റുകൾ ഉണ്ടാക്കുന്ന പൊടിശല്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതിപ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇവിടെ പ്രവർത്തിയ്ക്കുന്ന ക്രമ്പ് റബർ ഫാക്ടറിയും പൊടിയും വിഷവായുവും അന്തരീക്ഷത്തിൽ പടർത്തുകയും ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇതിനു പുറമെ ഇവിടെ ആരംഭിക്കാൻ പോകുന്ന കാർബൺ ബ്ലാക്ക് ഫാക്ടറിയും ഇവിടത്തെ ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കും.ഈ സാഹചര്യത്തിൽ ഇപ്പറഞ്ഞ വ്യവസായയൂണിറ്റുകളുടെ പ്രവർത്തനാനുമതി പിൻവലിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന് ഈ യോഗം പഞ്ചായത്തിനോടും മറ്റധികാരികളോടും ആവശ്യപ്പെടുന്നു.
അതിനോടു ചേർന്നുള്ള തോടും തകർന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഈ പ്രദേശത്ത് ക്രഷർ യൂണിറ്റുകൾ വലിയ കിണറുകളുണ്ടാക്കി വലിയ തോതിൽ ജലമൂറ്റുന്നതിനാൽ സമീപവാസികളുടെ കിണറുകൾ വറ്റുകയും രൂക്ഷമായ കുടിവെള്ളക്ഷാമത്തെ നേരിടേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ക്രഷർ യൂണിറ്റുകൾ ഉണ്ടാക്കുന്ന പൊടിശല്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതിപ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇവിടെ പ്രവർത്തിയ്ക്കുന്ന ക്രമ്പ് റബർ ഫാക്ടറിയും പൊടിയും വിഷവായുവും അന്തരീക്ഷത്തിൽ പടർത്തുകയും ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇതിനു പുറമെ ഇവിടെ ആരംഭിക്കാൻ പോകുന്ന കാർബൺ ബ്ലാക്ക് ഫാക്ടറിയും ഇവിടത്തെ ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കും.ഈ സാഹചര്യത്തിൽ ഇപ്പറഞ്ഞ വ്യവസായയൂണിറ്റുകളുടെ പ്രവർത്തനാനുമതി പിൻവലിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന് ഈ യോഗം പഞ്ചായത്തിനോടും മറ്റധികാരികളോടും ആവശ്യപ്പെടുന്നു.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5496" എന്ന താളിൽനിന്ന് ശേഖരിച്ചത്