അജ്ഞാതം


"എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 86: വരി 86:
|}
|}
''(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ, 2007)''
''(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ, 2007)''
അതുപോലെ ഖരമാലിന്യങ്ങളുടെ ഘടനയും പഠനവിധേയമാക്കി യിട്ടുണ്ട്. ഖരമാലിന്യത്തിന്റെ മുഖ്യഭാഗവും ജൈവമാലിന്യമാണ്.  
അതുപോലെ ഖരമാലിന്യങ്ങളുടെ ഘടനയും പഠനവിധേയമാക്കി യിട്ടുണ്ട്. ഖരമാലിന്യത്തിന്റെ മുഖ്യഭാഗവും ജൈവമാലിന്യമാണ്.  
'''ഖരമാലിന്യത്തിന്റെ ഏകദേശഘടന (ശതമാനത്തിൽ)'''
'''ഖരമാലിന്യത്തിന്റെ ഏകദേശഘടന (ശതമാനത്തിൽ)'''
വരി 101: വരി 102:
|}
|}
''(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ)''
''(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ)''
ചെറിയ അളവിലാണെങ്കിലും ഇരുമ്പ്, മാംഗനീസ്, നിക്കൽ, കാഡ്മിയം, ലെഡ്, ക്രോമിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾ നഗര മാലിന്യങ്ങളിൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റുകളും സി.എഫ്.എല്ലും മെർക്കുറി മണ്ണിലെത്താൻ കാരണമാ കുന്നു. കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവ അപകടകാരികളായ ലോഹങ്ങളാണ്.  
ചെറിയ അളവിലാണെങ്കിലും ഇരുമ്പ്, മാംഗനീസ്, നിക്കൽ, കാഡ്മിയം, ലെഡ്, ക്രോമിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾ നഗര മാലിന്യങ്ങളിൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റുകളും സി.എഫ്.എല്ലും മെർക്കുറി മണ്ണിലെത്താൻ കാരണമാ കുന്നു. കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവ അപകടകാരികളായ ലോഹങ്ങളാണ്.  
കേരളത്തിലെ ജൈവമാലിന്യത്തിൽ ശരാശരി ഈർപ്പം 60 ശതമാന ത്തിലധികമാണ്. വർധിച്ച അളവിലുള്ള ഈർപ്പം പല മാലിന്യസംസ്‌കരണരീതികളും, പ്രത്യേകിച്ച് താപീയപ്രക്രിയ, അവയിൽ ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട്, പ്രായോഗികമല്ലാതാ ക്കുന്നു. എന്നാൽ മാലിന്യത്തിലും അന്തരീക്ഷത്തിലും അടങ്ങിയിട്ടുള്ള ഈർപ്പവും സൂക്ഷ്മജീവികൾക്ക് പെരുകാൻ സൗകര്യപ്രദമായ അന്തരീക്ഷതാപനിലയും ജൈവവിഘടനപ്രക്രിയകൾ വലിയ തോതിൽ നടക്കാൻ സഹായകമാണ്.
കേരളത്തിലെ ജൈവമാലിന്യത്തിൽ ശരാശരി ഈർപ്പം 60 ശതമാന ത്തിലധികമാണ്. വർധിച്ച അളവിലുള്ള ഈർപ്പം പല മാലിന്യസംസ്‌കരണരീതികളും, പ്രത്യേകിച്ച് താപീയപ്രക്രിയ, അവയിൽ ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട്, പ്രായോഗികമല്ലാതാ ക്കുന്നു. എന്നാൽ മാലിന്യത്തിലും അന്തരീക്ഷത്തിലും അടങ്ങിയിട്ടുള്ള ഈർപ്പവും സൂക്ഷ്മജീവികൾക്ക് പെരുകാൻ സൗകര്യപ്രദമായ അന്തരീക്ഷതാപനിലയും ജൈവവിഘടനപ്രക്രിയകൾ വലിയ തോതിൽ നടക്കാൻ സഹായകമാണ്.
അജൈവമാലിന്യങ്ങൾ ചിതലരിച്ചോ, പൊടിഞ്ഞോ മണ്ണിൽ ചേരാത്തതുകൊണ്ട് അവ ഉപദ്രവകാരികളായി ദീർഘനാൾ നില നിൽക്കും. അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തും. അഴുകിയ അവശിഷ്ടങ്ങളിൽ പ്രജനനം നടത്തുന്ന കൊതു കുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തും. ഇവ അതതു ദിവസം തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാലിന്യത്തെ അവഗണിക്കുന്നത് അപകടകരമാണ്.  
അജൈവമാലിന്യങ്ങൾ ചിതലരിച്ചോ, പൊടിഞ്ഞോ മണ്ണിൽ ചേരാത്തതുകൊണ്ട് അവ ഉപദ്രവകാരികളായി ദീർഘനാൾ നില നിൽക്കും. അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തും. അഴുകിയ അവശിഷ്ടങ്ങളിൽ പ്രജനനം നടത്തുന്ന കൊതു കുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തും. ഇവ അതതു ദിവസം തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാലിന്യത്തെ അവഗണിക്കുന്നത് അപകടകരമാണ്.  
പൊതുജനാരോഗ്യം നിലനിർത്താൻ പരിസരശുചീകരണവും മാലിന്യസംസ്‌കരണവും അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പരിഷ്‌കൃതസമൂഹങ്ങൾ സാമൂഹികമായ അപരാധമായും കുറ്റവുമായാണ് കാണുന്നത്.
പൊതുജനാരോഗ്യം നിലനിർത്താൻ പരിസരശുചീകരണവും മാലിന്യസംസ്‌കരണവും അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പരിഷ്‌കൃതസമൂഹങ്ങൾ സാമൂഹികമായ അപരാധമായും കുറ്റവുമായാണ് കാണുന്നത്.
=== സമൂഹത്തിന്റെ പൊതുസമീപനം ===
=== സമൂഹത്തിന്റെ പൊതുസമീപനം ===
ഗാർഹികമാലിന്യങ്ങൾ മുൻകാലങ്ങളിൽ ഒരു പ്രശ്‌നമായിരുന്നില്ല. ഇന്നും കാർഷികപ്രവർത്തനങ്ങൾ നിലനിൽക്കുന്ന ഗ്രാമപ്രദേശങ്ങ ളിൽ ഗാർഹികമാലിന്യങ്ങൾ വാഴക്കും തെങ്ങിനും പച്ചക്കറിക്കും വളമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പുരയിടകൃഷിയുടെ പ്രാധാന്യം നഷ്ടമായതോടെയാണ് ജൈവമാലിന്യങ്ങൾ പ്രശ്‌ന വസ്തുവായത്.
ഗാർഹികമാലിന്യങ്ങൾ മുൻകാലങ്ങളിൽ ഒരു പ്രശ്‌നമായിരുന്നില്ല. ഇന്നും കാർഷികപ്രവർത്തനങ്ങൾ നിലനിൽക്കുന്ന ഗ്രാമപ്രദേശങ്ങ ളിൽ ഗാർഹികമാലിന്യങ്ങൾ വാഴക്കും തെങ്ങിനും പച്ചക്കറിക്കും വളമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പുരയിടകൃഷിയുടെ പ്രാധാന്യം നഷ്ടമായതോടെയാണ് ജൈവമാലിന്യങ്ങൾ പ്രശ്‌ന വസ്തുവായത്.
മാലിന്യസംസ്‌കരണത്തിന് ചില എളുപ്പവഴികളാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്.  
മാലിന്യസംസ്‌കരണത്തിന് ചില എളുപ്പവഴികളാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്.  
അവശിഷ്ടങ്ങൾ കത്തിച്ച് ഒഴിവാക്കുന്നവരാണ് ഒരുവിഭാഗം. ഏറ്റവും എളുപ്പവും ചെലവില്ലാത്തതുമായ രീതിയായതിനാൽ വീടുകളിലും കടകൾ, മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥല ങ്ങളിലും അവ കൂട്ടിയിട്ട് കത്തിക്കുന്നു. ഇത് പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പ്ലാസ്റ്റിക്കുകൾ അടക്കമുള്ള മാലിന്യങ്ങൾ കത്തുമ്പോൾ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകാവുന്ന കാർബണിക രാസവസ്തുക്കൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാസമാലിന്യങ്ങൾ കത്തുമ്പോൾ പുറത്തുവരുന്ന വാതകങ്ങൾ സസ്യങ്ങളിലും ജലാശയങ്ങളിലും വന്നടിയുന്നു; അവയിലൂടെ മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും എത്തുന്നു; വായുവിലൂടെ നേരിട്ടും എത്തുന്നുണ്ട്. വിഷപ്പുകയിലെ രാസികങ്ങൾ താഴെ പറയുന്നയാണ്.
അവശിഷ്ടങ്ങൾ കത്തിച്ച് ഒഴിവാക്കുന്നവരാണ് ഒരുവിഭാഗം. ഏറ്റവും എളുപ്പവും ചെലവില്ലാത്തതുമായ രീതിയായതിനാൽ വീടുകളിലും കടകൾ, മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥല ങ്ങളിലും അവ കൂട്ടിയിട്ട് കത്തിക്കുന്നു. ഇത് പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പ്ലാസ്റ്റിക്കുകൾ അടക്കമുള്ള മാലിന്യങ്ങൾ കത്തുമ്പോൾ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകാവുന്ന കാർബണിക രാസവസ്തുക്കൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാസമാലിന്യങ്ങൾ കത്തുമ്പോൾ പുറത്തുവരുന്ന വാതകങ്ങൾ സസ്യങ്ങളിലും ജലാശയങ്ങളിലും വന്നടിയുന്നു; അവയിലൂടെ മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും എത്തുന്നു; വായുവിലൂടെ നേരിട്ടും എത്തുന്നുണ്ട്. വിഷപ്പുകയിലെ രാസികങ്ങൾ താഴെ പറയുന്നയാണ്.
ക്ലോറിനേറ്റഡ് ആന്റ് ബ്രോമിനേറ്റഡ് ഡയോക്‌സിൻസ്
* ക്ലോറിനേറ്റഡ് ആന്റ് ബ്രോമിനേറ്റഡ് ഡയോക്‌സിൻസ്  
ക്ലോറിനേറ്റഡ് ആന്റ് ബ്രോമിനേറ്റഡ് ഫ്യുറാൻസ്
* ക്ലോറിനേറ്റഡ് ആന്റ് ബ്രോമിനേറ്റഡ് ഫ്യുറാൻസ്  
കാർബൺ പൊടി
* കാർബൺ പൊടി  
പോളി ക്ലോറിനേറ്റഡ് ബൈഫീനൈൽസ്
* പോളി ക്ലോറിനേറ്റഡ് ബൈഫീനൈൽസ്  
പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ്, ബെൻസൊപൈറീൻസ്
* പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ്, ബെൻസൊപൈറീൻസ്  
എളുപ്പം ബാഷ്പീകരിക്കുന്ന ജൈവരാസികങ്ങൾ
* എളുപ്പം ബാഷ്പീകരിക്കുന്ന ജൈവരാസികങ്ങൾ  
പൈറോളിസിസ് ഘട്ടത്തിലുണ്ടാകുന്ന ഉൽപന്നങ്ങൾ  
* പൈറോളിസിസ് ഘട്ടത്തിലുണ്ടാകുന്ന ഉൽപന്നങ്ങൾ  
ഇവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രമായി 1989ൽ സ്വിറ്റ്‌സർലണ്ടിലെ ബേസിൽ എന്ന സ്ഥലത്ത് ഐക്യരാഷ്ട്ര സഭ ഒരു അന്താരാഷ്ട്ര കൺവെൻഷൻ വിളിച്ച് ചേർത്തിരുന്നു എന്നത് ഇതുമൂലമുണ്ടാകുന്ന അപകടത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തു ന്നുണ്ട്.  
ഇവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രമായി 1989ൽ സ്വിറ്റ്‌സർലണ്ടിലെ ബേസിൽ എന്ന സ്ഥലത്ത് ഐക്യരാഷ്ട്ര സഭ ഒരു അന്താരാഷ്ട്ര കൺവെൻഷൻ വിളിച്ച് ചേർത്തിരുന്നു എന്നത് ഇതുമൂലമുണ്ടാകുന്ന അപകടത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട്.  
 
ജൈവമാലിന്യങ്ങളിലുള്ള ജൈവരാസികങ്ങൾ വിഘടിക്കപ്പെട്ട് മണ്ണിലേക്ക് തിരിച്ചെത്തേണ്ടവയാണ്. അവ മണ്ണിൽ തിരിച്ചത്തുന്നതി ലൂടെയാണ് മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബണും ഒക്കെ ലഭിക്കുന്നത്. ജൈവമാലിന്യം കത്തിക്കുമ്പോൾ ഈ പോഷകങ്ങൾ മണ്ണിലേക്കെത്താതെ നഷ്ടപ്പെടുകയാണ്. കൂടാതെ ഇവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വോളട്ടയിൽ ഓർഗാനിക് കാർബൺ (Volatile Organic Carbon), പൊടിപടലങ്ങൾ തുടങ്ങിയവ അന്തരീക്ഷ മലിനീകരണത്തിനും, കാർബൺ ഡൈ ഓക്‌സൈഡ് ആഗോളതാപനം വർധിക്കാനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകും.
ജൈവമാലിന്യങ്ങളിലുള്ള ജൈവരാസികങ്ങൾ വിഘടിക്കപ്പെട്ട് മണ്ണിലേക്ക് തിരിച്ചെത്തേണ്ടവയാണ്. അവ മണ്ണിൽ തിരിച്ചത്തുന്നതി ലൂടെയാണ് മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബണും ഒക്കെ ലഭിക്കുന്നത്. ജൈവമാലിന്യം കത്തിക്കുമ്പോൾ ഈ പോഷകങ്ങൾ മണ്ണിലേക്കെത്താതെ നഷ്ടപ്പെടുകയാണ്. കൂടാതെ ഇവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വോളട്ടയിൽ ഓർഗാനിക് കാർബൺ (Volatile Organic Carbon), പൊടിപടലങ്ങൾ തുടങ്ങിയവ അന്തരീക്ഷ മലിനീകരണത്തിനും, കാർബൺ ഡൈ ഓക്‌സൈഡ് ആഗോളതാപനം വർധിക്കാനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകും.
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരുമുണ്ട്. അത് ജൈവമാലിന്യങ്ങളോടൊപ്പം പ്ലാസ്റ്റിക്കുകളും മറ്റും ചേർന്ന് ചീഞ്ഞ ളിഞ്ഞ് ദുർഗന്ധം പരത്തുന്നതിനും രോഗാണുവ്യാപനത്തിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. അതോടൊപ്പം സംസ്‌കരണ സാധ്യത ഇല്ലാതാക്കുകയും മാലിന്യം കൈകാര്യം ചെയ്യുന്നവരിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അജൈവമാലി ന്യങ്ങൾ അവിടെത്തന്നെ അടിഞ്ഞുകൂടി കിടക്കുകയും അതിലുള്ള മൃദുലോഹങ്ങൾ, നിറങ്ങൾ, ചായങ്ങൾ തുടങ്ങിയ രാസവസ്തുക്കൾ ദീർഘകാലം നിലനിന്ന് മണ്ണിലേക്ക് ഇറങ്ങുകയും മണ്ണിനെ വിഷാർദ്രമാക്കുകയും ചെയ്യും. ഏതാണ്ട് വർഷം മുഴുവൻ പെയ്യുന്ന മഴയിൽ, വലിച്ചെറിയുന്ന മാലിന്യവും അഴുകിയ മാലിന്യത്തിൽനിന്ന് ഒലിച്ചിറങ്ങുന്ന ദ്രാവകവും ജലസ്രോതസ്സുകളിൽ ഒഴുകിയെത്തുകയും വ്യാപകമായ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.       
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരുമുണ്ട്. അത് ജൈവമാലിന്യങ്ങളോടൊപ്പം പ്ലാസ്റ്റിക്കുകളും മറ്റും ചേർന്ന് ചീഞ്ഞ ളിഞ്ഞ് ദുർഗന്ധം പരത്തുന്നതിനും രോഗാണുവ്യാപനത്തിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. അതോടൊപ്പം സംസ്‌കരണ സാധ്യത ഇല്ലാതാക്കുകയും മാലിന്യം കൈകാര്യം ചെയ്യുന്നവരിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അജൈവമാലി ന്യങ്ങൾ അവിടെത്തന്നെ അടിഞ്ഞുകൂടി കിടക്കുകയും അതിലുള്ള മൃദുലോഹങ്ങൾ, നിറങ്ങൾ, ചായങ്ങൾ തുടങ്ങിയ രാസവസ്തുക്കൾ ദീർഘകാലം നിലനിന്ന് മണ്ണിലേക്ക് ഇറങ്ങുകയും മണ്ണിനെ വിഷാർദ്രമാക്കുകയും ചെയ്യും. ഏതാണ്ട് വർഷം മുഴുവൻ പെയ്യുന്ന മഴയിൽ, വലിച്ചെറിയുന്ന മാലിന്യവും അഴുകിയ മാലിന്യത്തിൽനിന്ന് ഒലിച്ചിറങ്ങുന്ന ദ്രാവകവും ജലസ്രോതസ്സുകളിൽ ഒഴുകിയെത്തുകയും വ്യാപകമായ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.       
മാലിന്യം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്ന ചിലരുണ്ട്. മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും ഭക്ഷണമാക്കുന്നതിനാൽ ഇവ ആഹാരശൃംഖലയിലൂടെ മനുഷ്യശരീരത്തിൽ എത്തിപ്പെട്ട് പല അസുഖങ്ങൾക്കും കാരണമാകുന്നു. ജലത്തിലെ ആവാസവ്യവസ്ഥ യെയും അത് ബാധിക്കും. ഇങ്ങനെ മലിനപ്പെടുന്നതിലൂടെ കുടിവെള്ളവും ജലാശയങ്ങളിലെ ജൈവസമ്പത്തും നഷ്ടമാകുന്ന തായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ജലത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നത് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും. ചിലപ്പോൾ അതിപോഷണമുണ്ടാക്കിക്കൊണ്ട് ജലകളകളുടെ പെരുപ്പത്തിന് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ ചെറുതോടു കളെയും നദികളെയും കായലുകളെയും മാത്രമല്ല സമുദ്രങ്ങളെ വരെ മാലിന്യം അപകടകരമായി ബാധിക്കുകയാണ്. ഒഴുക്കിവിട്ട മാലിന്യ ങ്ങൾ പലതും പ്രളയകാലത്ത് കരയ്ക്കടിഞ്ഞതും നാം കണ്ടതാണ്.
മാലിന്യം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്ന ചിലരുണ്ട്. മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും ഭക്ഷണമാക്കുന്നതിനാൽ ഇവ ആഹാരശൃംഖലയിലൂടെ മനുഷ്യശരീരത്തിൽ എത്തിപ്പെട്ട് പല അസുഖങ്ങൾക്കും കാരണമാകുന്നു. ജലത്തിലെ ആവാസവ്യവസ്ഥ യെയും അത് ബാധിക്കും. ഇങ്ങനെ മലിനപ്പെടുന്നതിലൂടെ കുടിവെള്ളവും ജലാശയങ്ങളിലെ ജൈവസമ്പത്തും നഷ്ടമാകുന്ന തായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ജലത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നത് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും. ചിലപ്പോൾ അതിപോഷണമുണ്ടാക്കിക്കൊണ്ട് ജലകളകളുടെ പെരുപ്പത്തിന് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ ചെറുതോടു കളെയും നദികളെയും കായലുകളെയും മാത്രമല്ല സമുദ്രങ്ങളെ വരെ മാലിന്യം അപകടകരമായി ബാധിക്കുകയാണ്. ഒഴുക്കിവിട്ട മാലിന്യ ങ്ങൾ പലതും പ്രളയകാലത്ത് കരയ്ക്കടിഞ്ഞതും നാം കണ്ടതാണ്.
ഏറെക്കാലം തുടർന്നുവന്ന രീതി എന്നുള്ള നിലയ്ക്ക് ഇത് ശീലങ്ങ ളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ശീലങ്ങൾ  മാറ്റിയെടു ക്കണമെങ്കിൽ ഏറെ സമയം വേണ്ടിവന്നേക്കാം.         
ഏറെക്കാലം തുടർന്നുവന്ന രീതി എന്നുള്ള നിലയ്ക്ക് ഇത് ശീലങ്ങ ളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ശീലങ്ങൾ  മാറ്റിയെടു ക്കണമെങ്കിൽ ഏറെ സമയം വേണ്ടിവന്നേക്കാം.         
നഗരങ്ങളിലാണെങ്കിൽ അടുത്തുള്ള ഗ്രാമപ്രദേശങ്ങളിൽ ആളൊഴി ഞ്ഞസ്ഥലം കണ്ടെത്തി മാലിന്യം കുഴിച്ചു മൂടുന്ന പതിവാണുണ്ടായി രുന്നത്. കുഴിച്ചുമൂടാനുള്ളതായതുകൊണ്ട് ജൈവ-അജൈവമാലിന്യ ങ്ങൾ വേർതിരിക്കലും ഇല്ല.  
നഗരങ്ങളിലാണെങ്കിൽ അടുത്തുള്ള ഗ്രാമപ്രദേശങ്ങളിൽ ആളൊഴി ഞ്ഞസ്ഥലം കണ്ടെത്തി മാലിന്യം കുഴിച്ചു മൂടുന്ന പതിവാണുണ്ടായി രുന്നത്. കുഴിച്ചുമൂടാനുള്ളതായതുകൊണ്ട് ജൈവ-അജൈവമാലിന്യ ങ്ങൾ വേർതിരിക്കലും ഇല്ല.  
മാലിന്യം ശേഖരിക്കുന്നതിന് തെരുവോരങ്ങളിൽ സ്ഥാപിച്ച കുപ്പ ത്തൊട്ടികളിൽനിന്നും അത് കാക്കകൾ കൊത്തിയും തെരുവുനായ്ക്കൾ കടിച്ചുവലിച്ചും പ്രദേശമാകെ വൃത്തിഹീനമാക്കാൻ തുടങ്ങി. കുപ്പത്തൊട്ടികൾ എലികളുടെ താവളങ്ങളുമായി. മാലിന്യങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം ആ പ്രദേശമാകെ ദുർഗന്ധപൂരിതമാക്കി. കുപ്പത്തൊട്ടികളിൽനിന്ന് മാലിന്യം വാരിയെടുക്കുന്ന തൊഴിലാളികൾ അസുഖകരമായ നഗരക്കാഴ്ചയായി.  
മാലിന്യം ശേഖരിക്കുന്നതിന് തെരുവോരങ്ങളിൽ സ്ഥാപിച്ച കുപ്പ ത്തൊട്ടികളിൽനിന്നും അത് കാക്കകൾ കൊത്തിയും തെരുവുനായ്ക്കൾ കടിച്ചുവലിച്ചും പ്രദേശമാകെ വൃത്തിഹീനമാക്കാൻ തുടങ്ങി. കുപ്പത്തൊട്ടികൾ എലികളുടെ താവളങ്ങളുമായി. മാലിന്യങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം ആ പ്രദേശമാകെ ദുർഗന്ധപൂരിതമാക്കി. കുപ്പത്തൊട്ടികളിൽനിന്ന് മാലിന്യം വാരിയെടുക്കുന്ന തൊഴിലാളികൾ അസുഖകരമായ നഗരക്കാഴ്ചയായി.  
മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ തങ്ങളുടെ പ്രദേശത്തു കൂടി പോകുന്നതിനെ എല്ലാവരും എതിർക്കുകയാണ്. കുപ്പത്തൊട്ടി കളുടെ വലിപ്പവും ആകൃതിയും മാറ്റിയതുകൊണ്ടും ചവറുവണ്ടികളിൽ മാറ്റംവരുത്തിയതുകൊണ്ടുമൊന്നും ജനങ്ങളുടെ സ്വീകാര്യത നേടാൻ കഴിഞ്ഞില്ല.  
മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ തങ്ങളുടെ പ്രദേശത്തു കൂടി പോകുന്നതിനെ എല്ലാവരും എതിർക്കുകയാണ്. കുപ്പത്തൊട്ടി കളുടെ വലിപ്പവും ആകൃതിയും മാറ്റിയതുകൊണ്ടും ചവറുവണ്ടികളിൽ മാറ്റംവരുത്തിയതുകൊണ്ടുമൊന്നും ജനങ്ങളുടെ സ്വീകാര്യത നേടാൻ കഴിഞ്ഞില്ല.  
മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ജലസ്രോതസ്സു കളിലേക്ക് പുറംതള്ളുകയോ ചെയ്താൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് നിയമങ്ങളുണ്ട്. ജൈവം, അജൈവം എന്ന് വേർതിരിച്ചുവേണം സംസ്‌കരിക്കാൻ എന്നാണ് കേന്ദ്രനിയമവും സുപ്രീംകോടതി നിർദേശവും. അതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വേർതിരിച്ച് ശേഖരിക്കാനായിരുന്നു അടുത്ത ശ്രമം. എന്നാൽ അതിന് കഴിഞ്ഞില്ല. ശേഖരിക്കുന്ന തൊഴിലാളികളും പിന്നീട് അതേറ്റെടുത്ത കുടുംബശ്രീപ്രവർത്തകരും എല്ലാ മാലിന്യങ്ങളും ഒന്നിച്ച് ചേർത്താണ് സംസ്‌കരണകേന്ദ്രങ്ങളിലെ ത്തിക്കുന്നത്. മാലിന്യങ്ങൾ വേർതിരിച്ചുവേണം നൽകാൻ എന്ന കാര്യം ഇപ്പോഴും സാമൂഹികബോധത്തിന്റെ ഭാഗമായിട്ടില്ല. ഇതിനു പുറമെയാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ കാരിബാഗിലാക്കി റോഡിലും തോട്ടിലും വലിച്ചെറിയുന്നവരുടെ സമീപനം. തരംതിരിക്കാതെ എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ച് സംസ്‌കരണശാലകളിൽ എത്തുന്നതുകൊണ്ട് സംസ്‌കരണം ചിട്ടയായി നടത്താൻ കഴിയുന്നില്ല. പ്ലാന്റും പരിസരവും ദുർഗന്ധം നിറഞ്ഞതായി. മാലിന്യപ്ലാന്റിൽനിന്ന് ഒലിച്ചറിങ്ങുന്ന ലീച്ചേറ്റ് സമീപത്തെ ജല സ്രോതസ്സുകളെ മലിനമാക്കി. ഈ സാഹചര്യത്തിൽ പരിസരവാസി കൾ ഉയർത്തിയ ശക്തമായ പ്രതിഷേധംമൂലം മിക്കവാറും എല്ലാ സംസ്‌കരണപ്ലാന്റുകളും പൂർണമായോ ഭാഗികമായോ അടച്ചുപൂട്ടപ്പെട്ടു. കേരളത്തിലെ മിക്കനഗരങ്ങളുടെയും മാലിന്യസംസ്‌കരണ പ്ലാന്റു കളുടെ അവസ്ഥ ഇതാണ്. പുതിയ പ്ലാന്റുകൾ ഒരിടത്തും സ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നു. എന്റെ പിന്നാമ്പുറത്തു വേണ്ട (Not In My Backyard) എന്നതാണ് പൊതുനിലപാട്. തിരുവന ന്തപുരത്ത് വിളപ്പിൽശാലയും കൊല്ലത്ത് കുരീപ്പുഴയും ആലപ്പുഴയിൽ സർവോദയപുരവും കോട്ടയത്ത് വടവാതൂരും തൃശ്ശൂരിൽ ലാലൂരും കോഴിക്കോട്ടെ ഞെളിയൻപറമ്പും കണ്ണൂരിലെ ഏച്ചൂരുമെല്ലാം പല കാലങ്ങളിലായി മാലിന്യങ്ങളുടെ പേരിൽ പ്രശ്‌നപ്രദേശങ്ങളായവ യാണ്. വിളപ്പിൽശാലയിലും സർവോദയപുരത്തും വടവാതൂരിലും ലാലൂരിലും ഞെളിയൻ പറമ്പയിലും  കേന്ദ്രീകൃത കമ്പോസ്റ്റിങ്ങ് പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ പ്ലാന്റ് പരിപാലിക്കുന്നതിൽ വന്ന വീഴ്ച പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയുണ്ടായി.
മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ജലസ്രോതസ്സു കളിലേക്ക് പുറംതള്ളുകയോ ചെയ്താൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് നിയമങ്ങളുണ്ട്. ജൈവം, അജൈവം എന്ന് വേർതിരിച്ചുവേണം സംസ്‌കരിക്കാൻ എന്നാണ് കേന്ദ്രനിയമവും സുപ്രീംകോടതി നിർദേശവും. അതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വേർതിരിച്ച് ശേഖരിക്കാനായിരുന്നു അടുത്ത ശ്രമം. എന്നാൽ അതിന് കഴിഞ്ഞില്ല. ശേഖരിക്കുന്ന തൊഴിലാളികളും പിന്നീട് അതേറ്റെടുത്ത കുടുംബശ്രീപ്രവർത്തകരും എല്ലാ മാലിന്യങ്ങളും ഒന്നിച്ച് ചേർത്താണ് സംസ്‌കരണകേന്ദ്രങ്ങളിലെ ത്തിക്കുന്നത്. മാലിന്യങ്ങൾ വേർതിരിച്ചുവേണം നൽകാൻ എന്ന കാര്യം ഇപ്പോഴും സാമൂഹികബോധത്തിന്റെ ഭാഗമായിട്ടില്ല. ഇതിനു പുറമെയാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ കാരിബാഗിലാക്കി റോഡിലും തോട്ടിലും വലിച്ചെറിയുന്നവരുടെ സമീപനം. തരംതിരിക്കാതെ എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ച് സംസ്‌കരണശാലകളിൽ എത്തുന്നതുകൊണ്ട് സംസ്‌കരണം ചിട്ടയായി നടത്താൻ കഴിയുന്നില്ല. പ്ലാന്റും പരിസരവും ദുർഗന്ധം നിറഞ്ഞതായി. മാലിന്യപ്ലാന്റിൽനിന്ന് ഒലിച്ചറിങ്ങുന്ന ലീച്ചേറ്റ് സമീപത്തെ ജല സ്രോതസ്സുകളെ മലിനമാക്കി. ഈ സാഹചര്യത്തിൽ പരിസരവാസി കൾ ഉയർത്തിയ ശക്തമായ പ്രതിഷേധംമൂലം മിക്കവാറും എല്ലാ സംസ്‌കരണപ്ലാന്റുകളും പൂർണമായോ ഭാഗികമായോ അടച്ചുപൂട്ടപ്പെട്ടു. കേരളത്തിലെ മിക്കനഗരങ്ങളുടെയും മാലിന്യസംസ്‌കരണ പ്ലാന്റു കളുടെ അവസ്ഥ ഇതാണ്. പുതിയ പ്ലാന്റുകൾ ഒരിടത്തും സ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നു. എന്റെ പിന്നാമ്പുറത്തു വേണ്ട (Not In My Backyard) എന്നതാണ് പൊതുനിലപാട്. തിരുവന ന്തപുരത്ത് വിളപ്പിൽശാലയും കൊല്ലത്ത് കുരീപ്പുഴയും ആലപ്പുഴയിൽ സർവോദയപുരവും കോട്ടയത്ത് വടവാതൂരും തൃശ്ശൂരിൽ ലാലൂരും കോഴിക്കോട്ടെ ഞെളിയൻപറമ്പും കണ്ണൂരിലെ ഏച്ചൂരുമെല്ലാം പല കാലങ്ങളിലായി മാലിന്യങ്ങളുടെ പേരിൽ പ്രശ്‌നപ്രദേശങ്ങളായവ യാണ്. വിളപ്പിൽശാലയിലും സർവോദയപുരത്തും വടവാതൂരിലും ലാലൂരിലും ഞെളിയൻ പറമ്പയിലും  കേന്ദ്രീകൃത കമ്പോസ്റ്റിങ്ങ് പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ പ്ലാന്റ് പരിപാലിക്കുന്നതിൽ വന്ന വീഴ്ച പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയുണ്ടായി.
ഇപ്പോഴാകട്ടെ നഗരമാലിന്യപ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യ യിലൂടെ പരിഹാരം കാണാമെന്ന് ധരിച്ചുകൊണ്ട് 8 നഗരങ്ങളിൽ മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർ തന്നെ തീരുമാനിച്ചിരിക്കയാണ്.
ഇപ്പോഴാകട്ടെ നഗരമാലിന്യപ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യ യിലൂടെ പരിഹാരം കാണാമെന്ന് ധരിച്ചുകൊണ്ട് 8 നഗരങ്ങളിൽ മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർ തന്നെ തീരുമാനിച്ചിരിക്കയാണ്.
മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) പദ്ധതി കേരള ത്തിൽ എന്തുകൊണ്ട് പ്രായോഗികമല്ല?
 
മാലിന്യം കത്തിക്കുമ്പോൾ ലഭിക്കുന്ന  ഊർജമുപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്നരീതിയാണ് മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) എന്നത്. ഇതിന് പൈറോളിസിസ്, ഇൻസിന റേഷൻ, ഗ്യാസിഫിക്കേഷൻ എന്നിങ്ങനെ വ്യത്യസ്ത രീതികൾ പ്രയോഗത്തിലുണ്ട്.
== മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) പദ്ധതി കേരള ത്തിൽ എന്തുകൊണ്ട് പ്രായോഗികമല്ല? ==
മാലിന്യം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന ചൂടുവാതകങ്ങൾ കൊണ്ട് നീരാവി ഉണ്ടാക്കുകയും അതുപയോഗിച്ച് ടർബയിൻ കറക്കി വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അവശേഷിച്ച തണുത്ത വാതകങ്ങൾ വീണ്ടും കത്തിച്ച് ഗ്യാസ് ടർബയിൻ കറക്കിയും കൂടുത ലായി വൈദ്യുതി ഉൽപാദിപ്പിക്കാം.  
 
താപീയസംസ്‌കരണമാണ് 'ആധുനിക സാങ്കേതികവിദ്യ' എന്നത് തെറ്റിദ്ധാരണയാണ്. ബയോമെത്തനേഷനിലും കമ്പോസ്റ്റിങ്ങിലും ആധുനികമായ പല പരിഷ്‌കാരങ്ങളും നടന്നിട്ടുണ്ട്. ശുചിത്വമിഷൻ തന്നെ മുൻപ് നടത്തിയ അന്വേഷണങ്ങളിൽ അത്തരം പല നിർദേശ ങ്ങളും എത്തിയിട്ടുണ്ട്. അതൊക്കെ പരിശോധിച്ചിട്ടാണോ ഈ തീരുമാനം എടുത്തത് എന്ന് വ്യക്തമല്ല.
* മാലിന്യം കത്തിക്കുമ്പോൾ ലഭിക്കുന്ന  ഊർജമുപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്നരീതിയാണ് മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) എന്നത്. ഇതിന് പൈറോളിസിസ്, ഇൻസിന റേഷൻ, ഗ്യാസിഫിക്കേഷൻ എന്നിങ്ങനെ വ്യത്യസ്ത രീതികൾ പ്രയോഗത്തിലുണ്ട്.
നഗരമാലിന്യസംസ്‌കരണത്തിൽ കേരളത്തിൽ ഒരുപാട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടില്ലെങ്കിലും അനുഭവങ്ങൾ അമൂല്യമാണ്. എന്നാൽ ആ അനുഭവവും വിജ്ഞാനവുമുള്ള വിദഗ്ധരു മായി കൂടിയാലോചിച്ച ശേഷമല്ല, ചില മുൻവിധികളുടെ അടിസ്ഥാന ത്തിലാണ് ഈയൊരു തീരുമാനമുണ്ടായതെന്ന് ന്യായമായും സംശയി ക്കാവുന്നതാണ്.
* മാലിന്യം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന ചൂടുവാതകങ്ങൾ കൊണ്ട് നീരാവി ഉണ്ടാക്കുകയും അതുപയോഗിച്ച് ടർബയിൻ കറക്കി വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അവശേഷിച്ച തണുത്ത വാതകങ്ങൾ വീണ്ടും കത്തിച്ച് ഗ്യാസ് ടർബയിൻ കറക്കിയും കൂടുത ലായി വൈദ്യുതി ഉൽപാദിപ്പിക്കാം.  
വിവിധതരം ഖരമാലിന്യങ്ങളുടെ പരിപാലനം സംബന്ധിച്ച് 2016 ഏപ്രിൽ 8 ന് കേന്ദ്രസർക്കാരും കേന്ദ്രചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിനനുയോജ്യമായ മാലിന്യപരിപാലനനയം 2018 സെപ്റ്റംബർ 13ന് കേരളസർക്കാരും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഖരമാലിന്യങ്ങളിൽ അഴുകുന്നവ കഴിവതും ഉറവിടത്തിൽ തന്നെയോ അല്ലെങ്കിൽ വികേന്ദ്രീകൃതസംസ്‌കരണ സംവിധാനങ്ങളിലൂടെയോ കമ്പോസ്റ്റാക്കി മാറ്റണമെന്നും അഴുകാത്തവ ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നും ഒരു കാരണവശാലും വലിച്ചെറിയുകയോ അശാസ്ത്രീയമായി കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യരുതെന്നുമാണ് മാലിന്യപരിപാലന നിയമങ്ങളുടെ അന്ത:സത്ത. നിയമത്തിന്റെ പ്രസക്തമായഭാഗങ്ങൾ അന്യത്ര ചേർത്തിട്ടുണ്ട്. എന്നാൽ വേസ്റ്റ് ടു എനർജി പദ്ധതി സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നതിൽ ഇതൊന്നും കേരള സർക്കാർ പരിഗണിച്ചതായി കാണുന്നില്ല.
* താപീയസംസ്‌കരണമാണ് 'ആധുനിക സാങ്കേതികവിദ്യ' എന്നത് തെറ്റിദ്ധാരണയാണ്. ബയോമെത്തനേഷനിലും കമ്പോസ്റ്റിങ്ങിലും ആധുനികമായ പല പരിഷ്‌കാരങ്ങളും നടന്നിട്ടുണ്ട്. ശുചിത്വമിഷൻ തന്നെ മുൻപ് നടത്തിയ അന്വേഷണങ്ങളിൽ അത്തരം പല നിർദേശ ങ്ങളും എത്തിയിട്ടുണ്ട്. അതൊക്കെ പരിശോധിച്ചിട്ടാണോ ഈ തീരുമാനം എടുത്തത് എന്ന് വ്യക്തമല്ല.
അതുകൊണ്ട് സർക്കാർ ഉത്തരവുകൾക്കനുസൃതമായി കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റു കൾ സ്ഥാപിക്കുന്നതിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥി തികവുമായ പ്രത്യാഘാതങ്ങളും സാങ്കേതികവിദ്യയുടെ ഫല പ്രാപ്തിയും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
* നഗരമാലിന്യസംസ്‌കരണത്തിൽ കേരളത്തിൽ ഒരുപാട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടില്ലെങ്കിലും അനുഭവങ്ങൾ അമൂല്യമാണ്. എന്നാൽ ആ അനുഭവവും വിജ്ഞാനവുമുള്ള വിദഗ്ധരു മായി കൂടിയാലോചിച്ച ശേഷമല്ല, ചില മുൻവിധികളുടെ അടിസ്ഥാന ത്തിലാണ് ഈയൊരു തീരുമാനമുണ്ടായതെന്ന് ന്യായമായും സംശയി ക്കാവുന്നതാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ  
* വിവിധതരം ഖരമാലിന്യങ്ങളുടെ പരിപാലനം സംബന്ധിച്ച് 2016 ഏപ്രിൽ 8 ന് കേന്ദ്രസർക്കാരും കേന്ദ്രചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിനനുയോജ്യമായ മാലിന്യപരിപാലനനയം 2018 സെപ്റ്റംബർ 13ന് കേരളസർക്കാരും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഖരമാലിന്യങ്ങളിൽ അഴുകുന്നവ കഴിവതും ഉറവിടത്തിൽ തന്നെയോ അല്ലെങ്കിൽ വികേന്ദ്രീകൃതസംസ്‌കരണ സംവിധാനങ്ങളിലൂടെയോ കമ്പോസ്റ്റാക്കി മാറ്റണമെന്നും അഴുകാത്തവ ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നും ഒരു കാരണവശാലും വലിച്ചെറിയുകയോ അശാസ്ത്രീയമായി കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യരുതെന്നുമാണ് മാലിന്യപരിപാലന നിയമങ്ങളുടെ അന്ത:സത്ത. നിയമത്തിന്റെ പ്രസക്തമായഭാഗങ്ങൾ അന്യത്ര ചേർത്തിട്ടുണ്ട്. എന്നാൽ വേസ്റ്റ് ടു എനർജി പദ്ധതി സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നതിൽ ഇതൊന്നും കേരള സർക്കാർ പരിഗണിച്ചതായി കാണുന്നില്ല.
സ്വയംഭരണാവകാശത്തിന്റെ നിഷേധം     
 
'''അതുകൊണ്ട് സർക്കാർ ഉത്തരവുകൾക്കനുസൃതമായി കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റു കൾ സ്ഥാപിക്കുന്നതിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥി തികവുമായ പ്രത്യാഘാതങ്ങളും സാങ്കേതികവിദ്യയുടെ ഫല പ്രാപ്തിയും വിശദമായി പരിശോധിക്കേണ്ടതുണ്ട്.'''
=== തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിന്റെ നിഷേധം ===
    
തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിക്ഷിപ്തമായ സ്വയം ഭരണാ വകാശവും അധികാരവുമല്ല, നടത്തിപ്പുസ്ഥാപനത്തിന്റെ ലാഭം മാത്രമാണ്  വേസ്റ്റ് ടു എനർജി പദ്ധതികളുടെ പ്രദേശ പരിധി തീരുമാനി ക്കുന്നതിലെ മാനദണ്ഡം എന്നാണ് സർക്കാർ ഉത്തരവിൽനിന്ന് മനസ്സിലാവുന്നത്.  
തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിക്ഷിപ്തമായ സ്വയം ഭരണാ വകാശവും അധികാരവുമല്ല, നടത്തിപ്പുസ്ഥാപനത്തിന്റെ ലാഭം മാത്രമാണ്  വേസ്റ്റ് ടു എനർജി പദ്ധതികളുടെ പ്രദേശ പരിധി തീരുമാനി ക്കുന്നതിലെ മാനദണ്ഡം എന്നാണ് സർക്കാർ ഉത്തരവിൽനിന്ന് മനസ്സിലാവുന്നത്.  
കോർപ്പറേഷൻ, മുൻസിപ്പാലിറ്റി മുതലായവയ്ക്ക് അവരുടെ അധികാരപരിധിയിൽ വരുന്ന പ്രദേശത്തെ മാലിന്യങ്ങൾ സംസ്‌കരി ക്കുന്നതിന് ഒരു കമ്പനിയെ ചുമതലപ്പെടുത്താൻ കഴിയുമ്പോ ഴാണല്ലൊ അവർക്ക് തങ്ങളിൽ  നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുക. കൊച്ചി പോലെ മഹാ നഗരമായ കോർപ്പറേഷൻ പ്രദേശത്ത് പോലും  ദിവസം പരമാവധി 200 ടൺ മാലിന്യമാണുണ്ടാകുന്നതെന്നതിനാൽ അതിനുശേഷിയുള്ള പ്ലാന്റ് മാത്രമെ അവിടെ ആവശ്യമുള്ളു. ചെറിയ മുനിസിപ്പാലിറ്റികളിൽ 100 ടണ്ണോ, അതിൽ താഴെയോ പ്രതിദിന സംസ്‌കരണശേഷിയുള്ള പ്ലാന്റ്മതിയാകും. എന്നാൽ മാലിന്യലഭ്യതയോ, അതത് തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ സ്വയംഭരണാവകാശമോ അല്ല, ഏറ്റെടുക്കുന്ന കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുക എന്നതുമാത്ര മാണ് ഇപ്പോഴത്തെ ഉത്തരവുകൾ പ്രകാരം മാലിന്യത്തിൽനിന്ന് ഊർജം പദ്ധതിയുടെ വലിപ്പവും അതിലേക്ക് മാലിന്യം എത്തിക്കേണ്ട ക്ലസ്റ്ററിന്റെ വലിപ്പവും നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമായി പരിഗണി ക്കുന്നത്.  
 
കോർപ്പറേഷൻ, മുൻസിപ്പാലിറ്റി മുതലായവയ്ക്ക് അവരുടെ അധികാരപരിധിയിൽ വരുന്ന പ്രദേശത്തെ മാലിന്യങ്ങൾ സംസ്‌കരി ക്കുന്നതിന് ഒരു കമ്പനിയെ ചുമതലപ്പെടുത്താൻ കഴിയുമ്പോ ഴാണല്ലൊ അവർക്ക് തങ്ങളിൽ  നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുക. കൊച്ചി പോലെ മഹാ നഗരമായ കോർപ്പറേഷൻ പ്രദേശത്ത് പോലും  ദിവസം പരമാവധി 200 ടൺ മാലിന്യമാണുണ്ടാകുന്നതെന്നതിനാൽ അതിനുശേഷിയുള്ള പ്ലാന്റ് മാത്രമെ അവിടെ ആവശ്യമുള്ളു. ചെറിയ മുനിസിപ്പാലിറ്റികളിൽ 100 ടണ്ണോ, അതിൽ താഴെയോ പ്രതിദിന സംസ്‌കരണശേഷിയുള്ള പ്ലാന്റ്മതിയാകും. എന്നാൽ മാലിന്യലഭ്യതയോ, അതത് തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ സ്വയംഭരണാവകാശമോ അല്ല, ഏറ്റെടുക്കുന്ന കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുക എന്നതുമാത്ര മാണ് ഇപ്പോഴത്തെ ഉത്തരവുകൾ പ്രകാരം മാലിന്യത്തിൽനിന്ന് ഊർജം പദ്ധതിയുടെ വലിപ്പവും അതിലേക്ക് മാലിന്യം എത്തിക്കേണ്ട ക്ലസ്റ്ററിന്റെ വലിപ്പവും നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമായി പരിഗണിക്കുന്നത്.  
പ്രതിദിനം 300 ടൺ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റ് മാത്രമേ നടത്തിപ്പുകാർക്ക് വലിയ തോതിൽ ലാഭം നൽകൂ എന്നതിനാൽ ഒരു കോർപ്പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ പരിധിക്ക് അപ്പുറ ത്തുള്ള വലിയ പദ്ധതികൾ മാത്രമെ ആസൂത്രണം ചെയ്യുന്നുള്ളു. ഉദാഹരണമായി  കൊച്ചി കോർപ്പറേഷനിലെ റദ്ദ് ചെയ്യപ്പെട്ട 2016ലെ കരാറിൽ കോർപ്പറേഷനൊപ്പം ഒരു ഗ്രാമപഞ്ചായത്ത്  മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അത് കോർപ്പറേഷ നുൾപ്പെടെ 13 തദ്ദേശഭരണസ്ഥാപനങ്ങളായി വർധിച്ചിരിക്കുകയാണ്.   
പ്രതിദിനം 300 ടൺ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റ് മാത്രമേ നടത്തിപ്പുകാർക്ക് വലിയ തോതിൽ ലാഭം നൽകൂ എന്നതിനാൽ ഒരു കോർപ്പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ പരിധിക്ക് അപ്പുറ ത്തുള്ള വലിയ പദ്ധതികൾ മാത്രമെ ആസൂത്രണം ചെയ്യുന്നുള്ളു. ഉദാഹരണമായി  കൊച്ചി കോർപ്പറേഷനിലെ റദ്ദ് ചെയ്യപ്പെട്ട 2016ലെ കരാറിൽ കോർപ്പറേഷനൊപ്പം ഒരു ഗ്രാമപഞ്ചായത്ത്  മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അത് കോർപ്പറേഷ നുൾപ്പെടെ 13 തദ്ദേശഭരണസ്ഥാപനങ്ങളായി വർധിച്ചിരിക്കുകയാണ്.   
കോഴിക്കോട് കോർപ്പറേഷനും 3 മുനിസിപ്പാലിറ്റികളും 3 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന വലിയൊരുപ്രദേശമാണ് കോഴിക്കോട് ക്ലസ്റ്ററിൽ വിഭാവനം ചെയ്യുന്നത്.
കോഴിക്കോട് കോർപ്പറേഷനും 3 മുനിസിപ്പാലിറ്റികളും 3 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന വലിയൊരുപ്രദേശമാണ് കോഴിക്കോട് ക്ലസ്റ്ററിൽ വിഭാവനം ചെയ്യുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിക്ഷിപ്തമായ സ്വയം ഭരണാവകാശവും അധികാരവും പരിഗണിക്കാതെ, നടത്തിപ്പ് കമ്പനി യുടെ പ്രവർത്തനലാഭം മാത്രം ലക്ഷ്യംവച്ച് വൻകിട കേന്ദ്രീകൃത പദ്ധതികൾ അടിച്ചേൽപ്പിക്കപ്പെടുന്ന സ്ഥിതി ആശങ്കയുളവാക്കുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിക്ഷിപ്തമായ സ്വയം ഭരണാവകാശവും അധികാരവും പരിഗണിക്കാതെ, നടത്തിപ്പ് കമ്പനി യുടെ പ്രവർത്തനലാഭം മാത്രം ലക്ഷ്യംവച്ച് വൻകിട കേന്ദ്രീകൃത പദ്ധതികൾ അടിച്ചേൽപ്പിക്കപ്പെടുന്ന സ്ഥിതി ആശങ്കയുളവാക്കുന്നു.
ഖരമാലിന്യനിയമത്തിന് വിരുദ്ധം
 
വേസ്റ്റ് ടു എനർജി പദ്ധതി 2016ലെ ഖരമാലിന്യ ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.  
=== ഖരമാലിന്യനിയമത്തിന് വിരുദ്ധം ===
'''വേസ്റ്റ് ടു എനർജി പദ്ധതി 2016ലെ ഖരമാലിന്യ ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.'''
നിയമത്തിലെ വകുപ്പ് 4 (2) ഖരമാലിന്യങ്ങൾ കത്തിക്കാൻ പാടില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 4(6) അഴുകുന്ന മാലിന്യം കമ്പോസ്റ്റിങ്ങ്/ബയോഗ്യാസ് ഉൽപാദനപ്രക്രിയയിലൂടെ ആവുന്നിട ത്തോളം അതത് ഇടങ്ങളിൽതന്നെ സംസ്‌കരിച്ച് നിർമാർജനം ചെയ്യുന്നത് മാലിന്യഉൽപാദകരുടെ ഉത്തരവാദിത്തമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇതേ വ്യവസ്ഥകൾ വകുപ്പ് 4(7), 4(8) എന്നിവ പ്രകാരം 5000 ച. മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഹൗസിങ് കോളനികൾ, ഫ്‌ളാറ്റുകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഭക്ഷണ ശാലകൾ എന്നിവയ്ക്കും ബാധകമാക്കിയിട്ടുണ്ട്. അതുപോലെ കടത്തുചെലവും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നതിനായി അഴുകുന്ന മാലിന്യത്തിന് വിവിധ രീതിയിലുള്ള കമ്പോസ്റ്റിങ്ങ് പ്രക്രിയയും, പുനഃചക്രണം സാധ്യമാകാത്ത കത്തിക്കാവുന്ന മാലിന്യത്തിന്റെ സംസ്‌കരണത്തിനുമാത്രം 'മാലിന്യത്തിൽനിന്ന് വൈദ്യുതി' പ്രക്രിയയും വികേന്ദ്രീകൃതമായി ഉപയോഗിക്കുന്നതിന് മുൻഗണന നൽകണമെന്നുമാണ് വകുപ്പ് 15 (V)(a) & (b), 21(1) എന്നിവ നിഷ്‌കർഷിക്കുന്നത്.
നിയമത്തിലെ വകുപ്പ് 4 (2) ഖരമാലിന്യങ്ങൾ കത്തിക്കാൻ പാടില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 4(6) അഴുകുന്ന മാലിന്യം കമ്പോസ്റ്റിങ്ങ്/ബയോഗ്യാസ് ഉൽപാദനപ്രക്രിയയിലൂടെ ആവുന്നിട ത്തോളം അതത് ഇടങ്ങളിൽതന്നെ സംസ്‌കരിച്ച് നിർമാർജനം ചെയ്യുന്നത് മാലിന്യഉൽപാദകരുടെ ഉത്തരവാദിത്തമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇതേ വ്യവസ്ഥകൾ വകുപ്പ് 4(7), 4(8) എന്നിവ പ്രകാരം 5000 ച. മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഹൗസിങ് കോളനികൾ, ഫ്‌ളാറ്റുകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഭക്ഷണ ശാലകൾ എന്നിവയ്ക്കും ബാധകമാക്കിയിട്ടുണ്ട്. അതുപോലെ കടത്തുചെലവും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നതിനായി അഴുകുന്ന മാലിന്യത്തിന് വിവിധ രീതിയിലുള്ള കമ്പോസ്റ്റിങ്ങ് പ്രക്രിയയും, പുനഃചക്രണം സാധ്യമാകാത്ത കത്തിക്കാവുന്ന മാലിന്യത്തിന്റെ സംസ്‌കരണത്തിനുമാത്രം 'മാലിന്യത്തിൽനിന്ന് വൈദ്യുതി' പ്രക്രിയയും വികേന്ദ്രീകൃതമായി ഉപയോഗിക്കുന്നതിന് മുൻഗണന നൽകണമെന്നുമാണ് വകുപ്പ് 15 (V)(a) & (b), 21(1) എന്നിവ നിഷ്‌കർഷിക്കുന്നത്.
ചുരുക്കത്തിൽ കേന്ദ്രീകൃതമായി ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും  ഒരുമിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവ് ഈ ചട്ടത്തിന് വിരുദ്ധമാണ്.
ചുരുക്കത്തിൽ കേന്ദ്രീകൃതമായി ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും  ഒരുമിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവ് ഈ ചട്ടത്തിന് വിരുദ്ധമാണ്.
ഉയർന്ന ഉൽപാദനച്ചെലവ്
 
=== ഉയർന്ന ഉൽപാദനച്ചെലവ് ===
ചൂളയിലുണ്ടാകാവുന്ന ഊർജനഷ്ടം ഒഴിവാക്കാൻവേണ്ടി നനഞ്ഞ മാലിന്യങ്ങൾ ഉണക്കി എടുക്കുക സാധാരണയാണ്.  നൂറുകണക്കിന് ടൺ നനഞ്ഞ മാലിന്യങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക പ്രയാസമാണ്. മഴക്കാലത്ത് ഇത് ഏറെക്കുറെ അസാധ്യവുമാണ്. നനഞ്ഞ ജൈവമാലിന്യം നേരിട്ട് ചൂളയിലിട്ടാൽ ഇന്ധനക്ഷമത കുറയുമെന്നുമാത്രമല്ല, ചൂളയുടെ പ്രവർത്തനം തന്നെ അവതാളത്തി ലാകുകയും ചെയ്യാം. ഈ പ്രതിസന്ധി മറികടക്കാനാണ് ഓരോ ഉറവിടത്തിലും പ്ലാസ്റ്റിക്മാലിന്യം വേർതിരിച്ച് കഴുകി ഉണക്കണമെന്ന് പറയുന്നത്. ജൈവവസ്തുക്കൾ സ്വതവേ നനഞ്ഞവയാണ്. കേരള ത്തിലെ നഗരമാലിന്യങ്ങളെ സംബന്ധിച്ച് CESS, ശുചിത്വമിഷൻ, സർവകലാശാലകൾ, NIIST എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. വർഷത്തിൽ 170 ദിവസത്തിലധികം മഴ ലഭിക്കുന്ന കേരളത്തിൽ മാലിന്യത്തിൽ ഈർപ്പം കൂടുതലായിരിക്കും. നമ്മുടെ മാലിന്യങ്ങളിലെ ഈർപ്പം കൂടുതലാകയാലും (>70 %) ഊർജ മൂല്യം (Calorific Value) കുറവാകയാലും അവയുടെ താപസംസ്‌കരണം ലാഭകരമാകില്ല എന്നാണ് ഈ പഠനങ്ങളിലെ പൊതുവെയുള്ള വിലയിരുത്തൽ. എന്നുവച്ചാൽ അവയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പി ക്കുന്നതിന് ചെലവ് കൂടുതലായിരിക്കും. അതായത് ഊർജോൽ പാദനത്തിനുള്ള ഒരു മാർഗം എന്ന നിലയിൽ ഈ മാലിന്യസംസ്‌കരണത്തെ കാണാനാവില്ല. അതിനെ മാലിന്യസംസ്‌കരണത്തിനുള്ള ചെലവായിത്തന്നെ കണക്കാക്കണം. അതുകൊണ്ട് മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ലാഭാധിഷ്ഠിത വ്യവസായമായി ഇത് പരിഗണിക്കാൻ പറ്റില്ല. ഇതെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് അറിവുള്ള കാര്യങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് അറിവുള്ള ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടല്ല കേരള സർക്കാർ ഇപ്പോൾ മാലിന്യസംസ്‌കരണത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ചി ട്ടുള്ളത് എന്നത് ദുരൂഹമായിരിക്കുന്നു.
ചൂളയിലുണ്ടാകാവുന്ന ഊർജനഷ്ടം ഒഴിവാക്കാൻവേണ്ടി നനഞ്ഞ മാലിന്യങ്ങൾ ഉണക്കി എടുക്കുക സാധാരണയാണ്.  നൂറുകണക്കിന് ടൺ നനഞ്ഞ മാലിന്യങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക പ്രയാസമാണ്. മഴക്കാലത്ത് ഇത് ഏറെക്കുറെ അസാധ്യവുമാണ്. നനഞ്ഞ ജൈവമാലിന്യം നേരിട്ട് ചൂളയിലിട്ടാൽ ഇന്ധനക്ഷമത കുറയുമെന്നുമാത്രമല്ല, ചൂളയുടെ പ്രവർത്തനം തന്നെ അവതാളത്തി ലാകുകയും ചെയ്യാം. ഈ പ്രതിസന്ധി മറികടക്കാനാണ് ഓരോ ഉറവിടത്തിലും പ്ലാസ്റ്റിക്മാലിന്യം വേർതിരിച്ച് കഴുകി ഉണക്കണമെന്ന് പറയുന്നത്. ജൈവവസ്തുക്കൾ സ്വതവേ നനഞ്ഞവയാണ്. കേരള ത്തിലെ നഗരമാലിന്യങ്ങളെ സംബന്ധിച്ച് CESS, ശുചിത്വമിഷൻ, സർവകലാശാലകൾ, NIIST എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. വർഷത്തിൽ 170 ദിവസത്തിലധികം മഴ ലഭിക്കുന്ന കേരളത്തിൽ മാലിന്യത്തിൽ ഈർപ്പം കൂടുതലായിരിക്കും. നമ്മുടെ മാലിന്യങ്ങളിലെ ഈർപ്പം കൂടുതലാകയാലും (>70 %) ഊർജ മൂല്യം (Calorific Value) കുറവാകയാലും അവയുടെ താപസംസ്‌കരണം ലാഭകരമാകില്ല എന്നാണ് ഈ പഠനങ്ങളിലെ പൊതുവെയുള്ള വിലയിരുത്തൽ. എന്നുവച്ചാൽ അവയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പി ക്കുന്നതിന് ചെലവ് കൂടുതലായിരിക്കും. അതായത് ഊർജോൽ പാദനത്തിനുള്ള ഒരു മാർഗം എന്ന നിലയിൽ ഈ മാലിന്യസംസ്‌കരണത്തെ കാണാനാവില്ല. അതിനെ മാലിന്യസംസ്‌കരണത്തിനുള്ള ചെലവായിത്തന്നെ കണക്കാക്കണം. അതുകൊണ്ട് മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ലാഭാധിഷ്ഠിത വ്യവസായമായി ഇത് പരിഗണിക്കാൻ പറ്റില്ല. ഇതെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് അറിവുള്ള കാര്യങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് അറിവുള്ള ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടല്ല കേരള സർക്കാർ ഇപ്പോൾ മാലിന്യസംസ്‌കരണത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ചി ട്ടുള്ളത് എന്നത് ദുരൂഹമായിരിക്കുന്നു.
സർക്കാർ ഉത്തരവിൽ വൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബിക്കു വിൽക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതിന്റെ വില ഉയർന്നതായിരി ക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതുമൂലം വരുന്ന അധിക ച്ചെലവ് പ്രാദേശികഭരണകൂടം (അല്ലെങ്കിൽ സർക്കാർ) നൽകു മെന്നാണ് വ്യവസ്ഥ. ഇത് പൊതുസബ്‌സിഡി തന്നെയാണ്. ജന ങ്ങൾക്ക് വമ്പിച്ച നഷ്ടം വരുത്തിവയ്ക്കുന്നതാകും ഈ പരിപാടി.  
സർക്കാർ ഉത്തരവിൽ വൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബിക്കു വിൽക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതിന്റെ വില ഉയർന്നതായിരി ക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതുമൂലം വരുന്ന അധിക ച്ചെലവ് പ്രാദേശികഭരണകൂടം (അല്ലെങ്കിൽ സർക്കാർ) നൽകു മെന്നാണ് വ്യവസ്ഥ. ഇത് പൊതുസബ്‌സിഡി തന്നെയാണ്. ജന ങ്ങൾക്ക് വമ്പിച്ച നഷ്ടം വരുത്തിവയ്ക്കുന്നതാകും ഈ പരിപാടി.  
താപീയസംസ്‌കരണം നടത്തുന്ന കമ്പനികൾ അവരുടെ ലാഭം വർധിപ്പിക്കാനായി ഒരു നിശ്ചിത അളവ് മാലിന്യം തങ്ങൾക്കു കൈമാറണം എന്ന് നിഷ്‌കർഷിക്കാറുണ്ട്. ഈ സാഹചര്യത്തിൽ പ്രതിദിനം അമിതമായ അളവിൽ മാലിന്യം തന്നുകൊള്ളാമെന്നു കരാർ ഒപ്പിട്ടാൽ പിന്നീട് അത് വലിയ തലവേദനയായി മാറും. മാലിന്യം കൊടുക്കാതിരുന്നാൽ അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ആ തർക്കത്തിൽ കമ്പനികളുടെ കരാർ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കേണ്ടിവരും. ഇതൊക്കെ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്.
താപീയസംസ്‌കരണം നടത്തുന്ന കമ്പനികൾ അവരുടെ ലാഭം വർധിപ്പിക്കാനായി ഒരു നിശ്ചിത അളവ് മാലിന്യം തങ്ങൾക്കു കൈമാറണം എന്ന് നിഷ്‌കർഷിക്കാറുണ്ട്. ഈ സാഹചര്യത്തിൽ പ്രതിദിനം അമിതമായ അളവിൽ മാലിന്യം തന്നുകൊള്ളാമെന്നു കരാർ ഒപ്പിട്ടാൽ പിന്നീട് അത് വലിയ തലവേദനയായി മാറും. മാലിന്യം കൊടുക്കാതിരുന്നാൽ അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ആ തർക്കത്തിൽ കമ്പനികളുടെ കരാർ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കേണ്ടിവരും. ഇതൊക്കെ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്.
കെ.എസ്.ഐ.ഡി.സി വഴി കരാറെടുക്കുന്ന കമ്പനിക്ക്, പ്ലാന്റുകൾ സ്ഥാപിക്കാൻ വേണ്ടി കണ്ടെത്തിയ സ്ഥലം  27 വർഷത്തേക്ക് ലീസിന് നൽകാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അനുമതിയും നൽകിയിരി ക്കുന്നു. ആ സ്ഥലം പണയപ്പെടുത്തി പദ്ധതിക്കുവേണ്ടി കടം വാങ്ങാൻ കമ്പനികൾക്ക് അനുവാദവും കൊടുക്കുന്നുണ്ട്. ഇത് വളരെ അപകടകരമായ ആനുകൂല്യമാണ്. അപ്പോൾ കമ്പനികൾ സ്വന്തം ചെലവിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറയുന്നത് ആകർഷക മാണെങ്കിലും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.
കെ.എസ്.ഐ.ഡി.സി വഴി കരാറെടുക്കുന്ന കമ്പനിക്ക്, പ്ലാന്റുകൾ സ്ഥാപിക്കാൻ വേണ്ടി കണ്ടെത്തിയ സ്ഥലം  27 വർഷത്തേക്ക് ലീസിന് നൽകാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അനുമതിയും നൽകിയിരി ക്കുന്നു. ആ സ്ഥലം പണയപ്പെടുത്തി പദ്ധതിക്കുവേണ്ടി കടം വാങ്ങാൻ കമ്പനികൾക്ക് അനുവാദവും കൊടുക്കുന്നുണ്ട്. ഇത് വളരെ അപകടകരമായ ആനുകൂല്യമാണ്. അപ്പോൾ കമ്പനികൾ സ്വന്തം ചെലവിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറയുന്നത് ആകർഷക മാണെങ്കിലും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.
ജലദൗർലഭ്യവും പുഴ മലിനീകരണവും
 
=== ജലദൗർലഭ്യവും പുഴ മലിനീകരണവും ===
വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്ത് ജലദൗർലഭ്യം അനുഭവപ്പെടാനും പുഴ മലിനീകരിക്കപ്പെടാനും സാധ്യതയുണ്ട്. കേരളത്തിലാദ്യമായി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാൻ കരാറായ എറണാകുളം ബ്രഹ്മപുരത്ത് കരാറെടുത്തിരുന്ന കമ്പനിയുടെ പരിസ്ഥിതി ആഘാത റിപ്പോർട്ട് (EIA Environmental Impact Assessment Report) പ്രകാരം പ്ലാന്റിന്റെ പ്രതിദിന ജല ഉപഭോഗം 20 ലക്ഷം ലിറ്ററാണ്. കരാറിന്റെ അടിസ്ഥാനത്തിൽ ദിവസവും ഇത്രയും വെള്ളം പുഴയിൽനിന്ന് എടുക്കുമ്പോൾ വേനൽക്കാലത്ത് പ്രദേശവാസികള നുഭവിക്കുന്ന ജലദൗർലഭ്യം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.
വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്ത് ജലദൗർലഭ്യം അനുഭവപ്പെടാനും പുഴ മലിനീകരിക്കപ്പെടാനും സാധ്യതയുണ്ട്. കേരളത്തിലാദ്യമായി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാൻ കരാറായ എറണാകുളം ബ്രഹ്മപുരത്ത് കരാറെടുത്തിരുന്ന കമ്പനിയുടെ പരിസ്ഥിതി ആഘാത റിപ്പോർട്ട് (EIA Environmental Impact Assessment Report) പ്രകാരം പ്ലാന്റിന്റെ പ്രതിദിന ജല ഉപഭോഗം 20 ലക്ഷം ലിറ്ററാണ്. കരാറിന്റെ അടിസ്ഥാനത്തിൽ ദിവസവും ഇത്രയും വെള്ളം പുഴയിൽനിന്ന് എടുക്കുമ്പോൾ വേനൽക്കാലത്ത് പ്രദേശവാസികള നുഭവിക്കുന്ന ജലദൗർലഭ്യം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.
ആധുനിക താപവൈദ്യുത പ്ലാന്റുകളുടെ ഭാഗമായുള്ള ബോയിലറു കളിൽ നിന്നുള്ള ചൂടുള്ള  മലിനജലം അതിന്റെ ശേഷിയുടെ ഏതാണ്ട് രണ്ടര ശതമാനം വരും. ഇതുതന്നെ 50,000 ലിറ്ററാകും. പുഴയിൽനിന്ന് ബോയിലറിൽ എത്തിക്കുന്നതുവരെയുള്ള ശുദ്ധീകരണ പ്രക്രിയയിൽ ഏതാണ്ട് 5% രാസവസ്തുക്കളുള്ള മലിനജലം ഉണ്ടാകും. ഇത്  ഒരു ലക്ഷം ലിറ്റർ വരും. ചൂടും രാസവസ്തുക്കളുമുള്ള ഈ ഒന്നര ലക്ഷം ലിറ്റർ മലിനജലം സംസ്‌കരിക്കാനാവശ്യമായ ആധുനിക പ്ലാന്റ് സ്ഥാപിക്കാനും ഫലപ്രദമായി പ്രവർത്തിപ്പിക്കാനും മോശമല്ലാത്ത മുടക്കുമുതലും പ്രവർത്തനച്ചെലവും വേണ്ടിവരും. ഈ പണച്ചെ ലവൊഴിവാക്കാനായി കമ്പനി മലിനജലം പുഴയിലേക്ക് ഒഴുക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ അത് ജലം മലിനപ്പെടുന്നതിനും ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാകുന്നതിനും ഇടവരുത്തും. പദ്ധതി ആ നാടിന്റെ ദുരന്തമായി മാറും.
ആധുനിക താപവൈദ്യുത പ്ലാന്റുകളുടെ ഭാഗമായുള്ള ബോയിലറു കളിൽ നിന്നുള്ള ചൂടുള്ള  മലിനജലം അതിന്റെ ശേഷിയുടെ ഏതാണ്ട് രണ്ടര ശതമാനം വരും. ഇതുതന്നെ 50,000 ലിറ്ററാകും. പുഴയിൽനിന്ന് ബോയിലറിൽ എത്തിക്കുന്നതുവരെയുള്ള ശുദ്ധീകരണ പ്രക്രിയയിൽ ഏതാണ്ട് 5% രാസവസ്തുക്കളുള്ള മലിനജലം ഉണ്ടാകും. ഇത്  ഒരു ലക്ഷം ലിറ്റർ വരും. ചൂടും രാസവസ്തുക്കളുമുള്ള ഈ ഒന്നര ലക്ഷം ലിറ്റർ മലിനജലം സംസ്‌കരിക്കാനാവശ്യമായ ആധുനിക പ്ലാന്റ് സ്ഥാപിക്കാനും ഫലപ്രദമായി പ്രവർത്തിപ്പിക്കാനും മോശമല്ലാത്ത മുടക്കുമുതലും പ്രവർത്തനച്ചെലവും വേണ്ടിവരും. ഈ പണച്ചെ ലവൊഴിവാക്കാനായി കമ്പനി മലിനജലം പുഴയിലേക്ക് ഒഴുക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ അത് ജലം മലിനപ്പെടുന്നതിനും ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാകുന്നതിനും ഇടവരുത്തും. പദ്ധതി ആ നാടിന്റെ ദുരന്തമായി മാറും.
പുതിയൊരു മാലിന്യപ്രശ്‌നം  
 
=== പുതിയൊരു മാലിന്യപ്രശ്‌നം ===
പ്ലാന്റുകളിൽനിന്നും പുറന്തള്ളുന്ന ചാരവും പുകയും പോലുള്ളവ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പലതരത്തി ലുള്ള  പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളുടെ ഭാഗമായി കത്തിക്കു മ്പോൾ  ഡയോക്‌സിൻ, സൾഫർ ഡയോക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡുകൾ, ഹൈഡ്രജൻ ബ്രോമൈഡ്, ബ്രോമോ ഫീനോളുകൾ തുടങ്ങിയ പലവിധ മാരകമാലിന്യങ്ങളും പുറത്തു വരാൻ ഇടയുണ്ട്. ഡയോക്‌സിൻ മുതലായ മാലിന്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു പരിശോധിക്കാനുള്ള സംവിധാനം നമ്മുടെ മലിനീകരണ നിയന്ത്രണ ബോർഡിനോ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കോ ഇല്ല. അത് ചെയ്തുള്ള അനുഭവപരിചയവുമില്ല. ഇത് അത്യന്തം ഉത്കണ്ഠ ഉളവാക്കുന്ന അവസ്ഥയാണ്.  
പ്ലാന്റുകളിൽനിന്നും പുറന്തള്ളുന്ന ചാരവും പുകയും പോലുള്ളവ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പലതരത്തി ലുള്ള  പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളുടെ ഭാഗമായി കത്തിക്കു മ്പോൾ  ഡയോക്‌സിൻ, സൾഫർ ഡയോക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡുകൾ, ഹൈഡ്രജൻ ബ്രോമൈഡ്, ബ്രോമോ ഫീനോളുകൾ തുടങ്ങിയ പലവിധ മാരകമാലിന്യങ്ങളും പുറത്തു വരാൻ ഇടയുണ്ട്. ഡയോക്‌സിൻ മുതലായ മാലിന്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു പരിശോധിക്കാനുള്ള സംവിധാനം നമ്മുടെ മലിനീകരണ നിയന്ത്രണ ബോർഡിനോ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കോ ഇല്ല. അത് ചെയ്തുള്ള അനുഭവപരിചയവുമില്ല. ഇത് അത്യന്തം ഉത്കണ്ഠ ഉളവാക്കുന്ന അവസ്ഥയാണ്.  
സർക്കാർ ഉത്തരവുതന്നെ ചാരം ഉണ്ടാകുമെന്നു സമ്മതിക്കുന്നു. ഇത് 10%ത്തിൽ കൂടരുതെന്നും പറയുന്നുണ്ട്. ഈ ചാരംകൊണ്ട്  ലാന്റ്ഫിൽ ചെയ്യാമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ദീർഘകാല ത്തേക്ക് ലാന്റ്ഫിൽ ചെയ്യാൻ സ്ഥലം എവിടെയാണ് കണ്ടെത്തുക? ചാരം നിർമാർജനം ചെയ്യുന്നതിന് ഒരുക്കേണ്ടിവരുന്ന പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ തൃപ്തികരമായി പ്രവർത്തിച്ചില്ലെങ്കിൽ അത് മറ്റൊരു മാലിന്യപ്രശ്‌നമായി മാറും.
'''സർക്കാർ ഉത്തരവുതന്നെ ചാരം ഉണ്ടാകുമെന്നു സമ്മതിക്കുന്നു. ഇത് 10%ത്തിൽ കൂടരുതെന്നും പറയുന്നുണ്ട്. ഈ ചാരംകൊണ്ട്  ലാന്റ്ഫിൽ ചെയ്യാമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ദീർഘകാല ത്തേക്ക് ലാന്റ്ഫിൽ ചെയ്യാൻ സ്ഥലം എവിടെയാണ് കണ്ടെത്തുക? ചാരം നിർമാർജനം ചെയ്യുന്നതിന് ഒരുക്കേണ്ടിവരുന്ന പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ തൃപ്തികരമായി പ്രവർത്തിച്ചില്ലെങ്കിൽ അത് മറ്റൊരു മാലിന്യപ്രശ്‌നമായി മാറും.'''
ജീവിതചക്രത്തിന് എതിര്
=== ജീവിതചക്രത്തിന് എതിര് ===
ജൈവവസ്തുക്കൾ ജൈവവളമായി മണ്ണിൽ എത്തേണ്ടവയാണ്. ജീവിതചക്രം നിലനിർത്താൻ അതുമാത്രമാണ് പോംവഴി. മാലിന്യങ്ങൾ ഒരുമിച്ച് പ്ലാന്റുകളിൽ കത്തിക്കുന്നതിലൂടെ മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബൺമൂലകവും മണ്ണിലേക്കെത്താതെ നഷ്ടപ്പെട്ടുപോകും. പ്രളയശേഷം കേരളത്തിലെ മണ്ണിൽ കാർബൺ മൂലകത്തിന്റെ കുറവ് വലിയ തോതിൽ അനുഭവപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അത് പരിഹരിക്കാൻ കഴിയാവുന്നത്ര ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കിമാറ്റി മണ്ണിലേക്ക് ചേർക്കേണ്ടതുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട് ജൈവമാലിന്യം മണ്ണി ലേക്ക് തിരിച്ചെത്തിക്കുന്നതിന് പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടുള്ള പരിശ്രമങ്ങൾക്ക് അന്ത്യം കുറിക്കാൻ വേസ്റ്റ് ടു എനർജി പദ്ധതി കാരണമാകും.  
ജൈവവസ്തുക്കൾ ജൈവവളമായി മണ്ണിൽ എത്തേണ്ടവയാണ്. ജീവിതചക്രം നിലനിർത്താൻ അതുമാത്രമാണ് പോംവഴി. മാലിന്യങ്ങൾ ഒരുമിച്ച് പ്ലാന്റുകളിൽ കത്തിക്കുന്നതിലൂടെ മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബൺമൂലകവും മണ്ണിലേക്കെത്താതെ നഷ്ടപ്പെട്ടുപോകും. പ്രളയശേഷം കേരളത്തിലെ മണ്ണിൽ കാർബൺ മൂലകത്തിന്റെ കുറവ് വലിയ തോതിൽ അനുഭവപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അത് പരിഹരിക്കാൻ കഴിയാവുന്നത്ര ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കിമാറ്റി മണ്ണിലേക്ക് ചേർക്കേണ്ടതുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട് ജൈവമാലിന്യം മണ്ണി ലേക്ക് തിരിച്ചെത്തിക്കുന്നതിന് പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടുള്ള പരിശ്രമങ്ങൾക്ക് അന്ത്യം കുറിക്കാൻ വേസ്റ്റ് ടു എനർജി പദ്ധതി കാരണമാകും.  
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും
=== ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ===
ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനം അത്യന്തം ഗൗരവമുള്ള അവസ്ഥയിലേക്കെത്തുകയാണ്. അന്തരീക്ഷ ത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വർധനവാണ് ആഗോള താപനത്തിന് പ്രധാന കാരണം. മാലിന്യത്തിലെ കാർബൺ മുഴുവൻ കാർബൺ ഡൈ ഓക്‌സൈഡ് ആവുന്നത് ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ ഒട്ടും തന്നെ അഭിലഷണീയമല്ല. ജൈവവസ്തുക്കൾ നേരിട്ട് കത്തിച്ച് കാർബൺ ഡൈ ഓക്‌സൈഡ് വായുവിലേക്ക് കയറ്റിവിടുന്നത് മഹാപരാധം തന്നെയാണ് .  
ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനം അത്യന്തം ഗൗരവമുള്ള അവസ്ഥയിലേക്കെത്തുകയാണ്. അന്തരീക്ഷ ത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വർധനവാണ് ആഗോള താപനത്തിന് പ്രധാന കാരണം. മാലിന്യത്തിലെ കാർബൺ മുഴുവൻ കാർബൺ ഡൈ ഓക്‌സൈഡ് ആവുന്നത് ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ ഒട്ടും തന്നെ അഭിലഷണീയമല്ല. ജൈവവസ്തുക്കൾ നേരിട്ട് കത്തിച്ച് കാർബൺ ഡൈ ഓക്‌സൈഡ് വായുവിലേക്ക് കയറ്റിവിടുന്നത് മഹാപരാധം തന്നെയാണ് .  
ഇന്ധനമൂല്യമുള്ള മാലിന്യം കുറവ്   
=== ഇന്ധനമൂല്യമുള്ള മാലിന്യം കുറവ് ===  
പുനഃചക്രണം പൂർത്തിയായ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പുനഃ ചക്രണം നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് യഥാർഥത്തിൽ റഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ-അതായത് കത്തിക്കാവുന്ന അജൈവമാലിന്യം. അതോടൊപ്പം ഡയപ്പർ, നാപ്കിൻ, രോഗാണുക്കൾ കലർന്ന മറ്റ് മാലിന്യങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ശുചിത്വ മാലിന്യങ്ങളും സുരക്ഷിതമായി ശേഖരിച്ച് ദഹിപ്പിക്കാൻ ഇൻസിനറേഷൻ സാങ്കേതിക വിദ്യ തന്നെ വേണം. കേന്ദ്ര ഖരമാലിന്യസംസ്‌കരണ ചട്ടപ്രകാരം ഒരു കിലോഗ്രാം പാഴ്‌വസ്തു കത്തുമ്പോൾ ഏറ്റവും കുറഞ്ഞത് 1500 കിലോകലോറി താപമെങ്കിലും ലഭ്യമാകുന്നുവെങ്കിൽ മാത്രമേ അവയെ ഇന്ധനമൂല്യമുള്ള വസ്തുവായി പരിഗണിക്കാനാവൂ. അപ്രകാരം ഇന്ധനമൂല്യമുള്ള ഖരമാലിന്യം കേരളത്തിൽ വളരെ പരിമിതമാണ്.  ഒരുപക്ഷെ സംസ്ഥാനത്ത് മൊത്തത്തിൽ പ്രതിദിനം 400 ടൺ മാത്രമാ യിരിക്കും. ഇവയുടെ യഥാർഥ ലഭ്യത തിട്ടപ്പെടുത്തുമ്പോൾ കേരള ത്തിൽ ഒന്നോ പരമാവധി രണ്ടോ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ മാത്രമേ ആവശ്യമാകൂ.   
പുനഃചക്രണം പൂർത്തിയായ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പുനഃ ചക്രണം നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് യഥാർഥത്തിൽ റഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ-അതായത് കത്തിക്കാവുന്ന അജൈവമാലിന്യം. അതോടൊപ്പം ഡയപ്പർ, നാപ്കിൻ, രോഗാണുക്കൾ കലർന്ന മറ്റ് മാലിന്യങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ശുചിത്വ മാലിന്യങ്ങളും സുരക്ഷിതമായി ശേഖരിച്ച് ദഹിപ്പിക്കാൻ ഇൻസിനറേഷൻ സാങ്കേതിക വിദ്യ തന്നെ വേണം. കേന്ദ്ര ഖരമാലിന്യസംസ്‌കരണ ചട്ടപ്രകാരം ഒരു കിലോഗ്രാം പാഴ്‌വസ്തു കത്തുമ്പോൾ ഏറ്റവും കുറഞ്ഞത് 1500 കിലോകലോറി താപമെങ്കിലും ലഭ്യമാകുന്നുവെങ്കിൽ മാത്രമേ അവയെ ഇന്ധനമൂല്യമുള്ള വസ്തുവായി പരിഗണിക്കാനാവൂ. അപ്രകാരം ഇന്ധനമൂല്യമുള്ള ഖരമാലിന്യം കേരളത്തിൽ വളരെ പരിമിതമാണ്.  ഒരുപക്ഷെ സംസ്ഥാനത്ത് മൊത്തത്തിൽ പ്രതിദിനം 400 ടൺ മാത്രമാ യിരിക്കും. ഇവയുടെ യഥാർഥ ലഭ്യത തിട്ടപ്പെടുത്തുമ്പോൾ കേരള ത്തിൽ ഒന്നോ പരമാവധി രണ്ടോ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ മാത്രമേ ആവശ്യമാകൂ.   
കടത്തിക്കൊണ്ടുപോകുമ്പോഴുള്ള ദുർഗന്ധം
=== കടത്തിക്കൊണ്ടുപോകുമ്പോഴുള്ള ദുർഗന്ധം ===
25-35 കി.മീറ്റർ റേഡിയൽ ദൂരത്തിലുള്ള പ്രദേശങ്ങളിലെ മാലിന്യ ങ്ങൾ ശേഖരിച്ച് കൊണ്ടുവരേണ്ടതായാണ് പദ്ധതി വിഭാവനം ചെയ്യു ന്നത്. പ്രതിദിനം അഞ്ഞൂറും അറുനൂറും ടൺ മാലിന്യമെങ്കിലും വേണ്ടി വരും. അതതുദിവസം തന്നെ മാലിന്യം ശേഖരിച്ച് കേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, രണ്ടാംദിവസം മുതൽ അതിലുള്ള ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്താൻ തുടങ്ങും. ദുർഗന്ധം സഹിക്കാനാകാതെ, മാലിന്യം കൊണ്ടുവരുന്ന വഴിക്കുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാകും.
25-35 കി.മീറ്റർ റേഡിയൽ ദൂരത്തിലുള്ള പ്രദേശങ്ങളിലെ മാലിന്യ ങ്ങൾ ശേഖരിച്ച് കൊണ്ടുവരേണ്ടതായാണ് പദ്ധതി വിഭാവനം ചെയ്യു ന്നത്. പ്രതിദിനം അഞ്ഞൂറും അറുനൂറും ടൺ മാലിന്യമെങ്കിലും വേണ്ടി വരും. അതതുദിവസം തന്നെ മാലിന്യം ശേഖരിച്ച് കേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, രണ്ടാംദിവസം മുതൽ അതിലുള്ള ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്താൻ തുടങ്ങും. ദുർഗന്ധം സഹിക്കാനാകാതെ, മാലിന്യം കൊണ്ടുവരുന്ന വഴിക്കുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാകും.
പ്രവർത്തനരഹിതമായ പ്ലാന്റുകൾ
=== പ്രവർത്തനരഹിതമായ പ്ലാന്റുകൾ ===
ഇന്ത്യയിലുള്ള പ്ലാന്റുകളിൽ പകുതിയും ഇപ്പോൾ പ്രവർത്തന രഹിതമാണ്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോണ്മെന്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത്തരം പ്ലാന്റുകൾ ശാസ്ത്രീയമായും സാമ്പത്തികമായും പാരിസ്ഥിതികമായും  ലാഭകരമല്ലെന്ന് തെളിഞ്ഞി ട്ടുണ്ട്. അവരുടെ പഠനത്തിൽ പറയുന്നത്, പ്രതിദിനം 100 ടൺ ജൈവ മാലിന്യം 6.5 കോടി മൂലധനച്ചെലവിൽ കമ്പോസ്റ്റ് ആക്കുമ്പോൾ അതിന്റെ നടത്തിപ്പ് ചെലവ് ടണ്ണിന് 3500 രൂപയെന്നാണ്. എന്നാൽ 100 ടൺ മാലിന്യം ഉപയോഗിച്ച് 180 മുതൽ 200 കോടി വരെ മൂലധനച്ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു യൂണിറ്റിന് (കിലോവാട്ട് മണിക്കൂർ) 7 മുതൽ 12 രൂപ വരെയാണ് നടത്തിപ്പ് കൂലി. അതനുസരിച്ച് ബ്രഹ്മപുരം പ്ലാന്റ് പ്രോജക്ട് റിപ്പോർട്ടിൽ 300 ടൺ മാലിന്യം കത്തിച്ച് 10 MW  വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് പറയു ന്നത് മുഖവിലക്കെടുത്താൽ, ഏറ്റവും കുറഞ്ഞ നടത്തിപ്പ് കൂലി ടണ്ണിന് 5600 രൂപയെങ്കിലുമാകും.
ഇന്ത്യയിലുള്ള പ്ലാന്റുകളിൽ പകുതിയും ഇപ്പോൾ പ്രവർത്തന രഹിതമാണ്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോണ്മെന്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത്തരം പ്ലാന്റുകൾ ശാസ്ത്രീയമായും സാമ്പത്തികമായും പാരിസ്ഥിതികമായും  ലാഭകരമല്ലെന്ന് തെളിഞ്ഞി ട്ടുണ്ട്. അവരുടെ പഠനത്തിൽ പറയുന്നത്, പ്രതിദിനം 100 ടൺ ജൈവ മാലിന്യം 6.5 കോടി മൂലധനച്ചെലവിൽ കമ്പോസ്റ്റ് ആക്കുമ്പോൾ അതിന്റെ നടത്തിപ്പ് ചെലവ് ടണ്ണിന് 3500 രൂപയെന്നാണ്. എന്നാൽ 100 ടൺ മാലിന്യം ഉപയോഗിച്ച് 180 മുതൽ 200 കോടി വരെ മൂലധനച്ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു യൂണിറ്റിന് (കിലോവാട്ട് മണിക്കൂർ) 7 മുതൽ 12 രൂപ വരെയാണ് നടത്തിപ്പ് കൂലി. അതനുസരിച്ച് ബ്രഹ്മപുരം പ്ലാന്റ് പ്രോജക്ട് റിപ്പോർട്ടിൽ 300 ടൺ മാലിന്യം കത്തിച്ച് 10 MW  വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് പറയു ന്നത് മുഖവിലക്കെടുത്താൽ, ഏറ്റവും കുറഞ്ഞ നടത്തിപ്പ് കൂലി ടണ്ണിന് 5600 രൂപയെങ്കിലുമാകും.
മറ്റ് രാജ്യങ്ങളിലെ പ്ലാന്റുകൾ
=== മറ്റ് രാജ്യങ്ങളിലെ പ്ലാന്റുകൾ ===
വിദേശങ്ങളിൽ പലയിടത്തും വേസ്റ്റ് ടു എനർജി പ്ലാന്റുകൾ പ്രവർ ത്തിക്കുന്നുണ്ടെന്നത് ശരിയാണ്. ജപ്പാനിൽ 80%, സ്വിറ്റ്‌സർലാന്റിൽ 47%, നെതർലാണ്ട്‌സിൽ 47%, സിങ്കപ്പൂരിൽ 37%, ജർമനിയിൽ 32%, കൊറിയയിൽ 25%, അമേരിക്കയിൽ 13% മാലിന്യവും വേസ്റ്റ് ടു എനർജി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഫലപ്രദമായി സംസ്‌കരിക്കു ന്നുണ്ട്. ഇതിനുകാരണം ഉയർന്നതാപമൂല്യം ഉള്ളതും, മറ്റൊരു രീതിയിലും ലാഭകരമായ പുനഃചക്രണസാധ്യത ഇല്ലാത്തതുമായ അജൈവമാലിന്യം മാത്രമാണ് ഇത്തരം പ്ലാന്റുകളിൽ എത്തുന്നത് എന്നതാണ്. ഇവിടങ്ങളിലൊന്നും തന്നെ ജൈവമാലിന്യം താപ സാങ്കേതികവിദ്യക്ക് വിധേയമാക്കാറില്ല. മാത്രമല്ല ഉണ്ടാകുന്ന ഖരമാലിന്യം അധികവും അജൈവമാലിന്യമാണ് എന്നതും ശ്രദ്ധേ യമാണ്.
വിദേശങ്ങളിൽ പലയിടത്തും വേസ്റ്റ് ടു എനർജി പ്ലാന്റുകൾ പ്രവർ ത്തിക്കുന്നുണ്ടെന്നത് ശരിയാണ്. ജപ്പാനിൽ 80%, സ്വിറ്റ്‌സർലാന്റിൽ 47%, നെതർലാണ്ട്‌സിൽ 47%, സിങ്കപ്പൂരിൽ 37%, ജർമനിയിൽ 32%, കൊറിയയിൽ 25%, അമേരിക്കയിൽ 13% മാലിന്യവും വേസ്റ്റ് ടു എനർജി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഫലപ്രദമായി സംസ്‌കരിക്കു ന്നുണ്ട്. ഇതിനുകാരണം ഉയർന്നതാപമൂല്യം ഉള്ളതും, മറ്റൊരു രീതിയിലും ലാഭകരമായ പുനഃചക്രണസാധ്യത ഇല്ലാത്തതുമായ അജൈവമാലിന്യം മാത്രമാണ് ഇത്തരം പ്ലാന്റുകളിൽ എത്തുന്നത് എന്നതാണ്. ഇവിടങ്ങളിലൊന്നും തന്നെ ജൈവമാലിന്യം താപ സാങ്കേതികവിദ്യക്ക് വിധേയമാക്കാറില്ല. മാത്രമല്ല ഉണ്ടാകുന്ന ഖരമാലിന്യം അധികവും അജൈവമാലിന്യമാണ് എന്നതും ശ്രദ്ധേ യമാണ്.
ഇതിനും പുറമെ പ്രസ്തുത പ്ലാന്റുകൾ സന്ദർശിച്ചിട്ടുള്ളവർക്കറിയാം അവിടെയെല്ലാം അവയ്ക്കു കൃത്യമായ മാനദണ്ഡങ്ങളും കർശനമായ മേൽനോട്ടവുമുണ്ടെന്ന്. ആ ചട്ടങ്ങൾ ലംഘിച്ചാൽ സ്ഥാപനം ഉടൻ അടച്ചിടും. അതുപോലുള്ള ഒരു പ്രവർത്തനശൈലി ഇവിടെ സങ്കൽ പ്പിക്കാൻ പോലും സാധ്യമല്ല.  
ഇതിനും പുറമെ പ്രസ്തുത പ്ലാന്റുകൾ സന്ദർശിച്ചിട്ടുള്ളവർക്കറിയാം അവിടെയെല്ലാം അവയ്ക്കു കൃത്യമായ മാനദണ്ഡങ്ങളും കർശനമായ മേൽനോട്ടവുമുണ്ടെന്ന്. ആ ചട്ടങ്ങൾ ലംഘിച്ചാൽ സ്ഥാപനം ഉടൻ അടച്ചിടും. അതുപോലുള്ള ഒരു പ്രവർത്തനശൈലി ഇവിടെ സങ്കൽ പ്പിക്കാൻ പോലും സാധ്യമല്ല.  
ഇതുവരെ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ സാമൂഹിക മായും സാമ്പത്തികമായും പാരിസ്ഥിതികമായും പ്രവർത്തനപരമായും കേന്ദ്രീകൃത, വേസ്റ്റ് ടു എനർജി മാലിന്യസംസ്‌കരണ പ്ലാന്റുകൾ കേരളത്തിൽ പ്രായോഗികമല്ല എന്നാണ് വ്യക്തമാവുന്നത്.
ഇതുവരെ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ സാമൂഹിക മായും സാമ്പത്തികമായും പാരിസ്ഥിതികമായും പ്രവർത്തനപരമായും കേന്ദ്രീകൃത, വേസ്റ്റ് ടു എനർജി മാലിന്യസംസ്‌കരണ പ്ലാന്റുകൾ കേരളത്തിൽ പ്രായോഗികമല്ല എന്നാണ് വ്യക്തമാവുന്നത്.
വിജയകരമായ കേരളീയ അനുഭവങ്ങൾ
== വിജയകരമായ കേരളീയ അനുഭവങ്ങൾ ==
കേരളത്തിൽ തന്നെ മാലിന്യപ്രശ്‌നം വിജയകരമായി പരിഹരിച്ച പലസ്ഥലങ്ങളുമുണ്ട്. ആലപ്പുഴ, കുന്നംകുളം എന്നിവ അന്തർദേശീയ ശ്രദ്ധപിടിച്ചുപറ്റിയ മികച്ച ഉദാഹരണങ്ങളാണ്.
കേരളത്തിൽ തന്നെ മാലിന്യപ്രശ്‌നം വിജയകരമായി പരിഹരിച്ച പലസ്ഥലങ്ങളുമുണ്ട്. ആലപ്പുഴ, കുന്നംകുളം എന്നിവ അന്തർദേശീയ ശ്രദ്ധപിടിച്ചുപറ്റിയ മികച്ച ഉദാഹരണങ്ങളാണ്.
ആലപ്പുഴ സർവോദയപുരം
=== ആലപ്പുഴ സർവോദയപുരം ===
അഞ്ചുവർഷംമുമ്പ് ചീഞ്ഞുനാറിയിരുന്ന ഒരു നഗരമായിരുന്നു ആലപ്പുഴ. പക്ഷെ ഇന്ന് ആ നഗരം മാലിന്യസംസ്‌കരണ മാതൃകയിൽ മികച്ചുനിൽക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അഞ്ച് നഗരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്.
അഞ്ചുവർഷംമുമ്പ് ചീഞ്ഞുനാറിയിരുന്ന ഒരു നഗരമായിരുന്നു ആലപ്പുഴ. പക്ഷെ ഇന്ന് ആ നഗരം മാലിന്യസംസ്‌കരണ മാതൃകയിൽ മികച്ചുനിൽക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അഞ്ച് നഗരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്.
ആലപ്പുഴനഗരത്തിലെ മാലിന്യങ്ങൾ സംസ്‌കരിക്കാൻ സർവോദയ പുരം എന്ന ഗ്രാമത്തിലാണ് 10 കോടിരൂപ മുടക്കി പ്ലാന്റ് സ്ഥാപിച്ചത്. ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിച്ച് ജൈവമാലിന്യത്തെ വളമാക്കി മാറ്റാനും അജൈവമാലിന്യങ്ങൾ മറ്റ് തരത്തിൽ സംസ്‌കരിക്കാനും ഉദേശിച്ചായിരുന്ന പ്ലാന്റ് തുടങ്ങിയത്. പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പ്ലാന്റ് പ്രവർത്തനരഹിതമായി. എന്നിട്ടും അവിടെ മാലിന്യം നിക്ഷേപിക്കൽ തുടർന്നു. കുടുംബശ്രീ പ്രവർത്തകർ വീടുകളിൽനിന്നും നിരത്തുകളിൽനിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ കുന്നുകൂടി വലിയ മാലിന്യ കൂമ്പാരമായി. സർവോദയപുരത്തെ ജലാശയങ്ങൾ മലിനപ്പെട്ടു. ഗ്രാമവാസികളിൽ പലർക്കും ത്വക്ക് രോഗങ്ങൾ പിടിപെട്ടു. ദുർഗന്ധം സഹിച്ച് ജീവിക്കാൻ കഴിയാതെ  പലരും താമസം മാറി. വിവാഹങ്ങൾ നടക്കാതെയായി. ഇതിനിടെ നാട്ടുകാർ പലതവണ മാലിന്യം കൊണ്ടു വന്ന വാഹനങ്ങൾ തടയുകയും പ്ലാന്റിന് മുന്നിൽ സമരം നടത്തുകയും ചെയ്തു. അപ്പോഴെല്ലാം മാലിന്യം സംസ്‌കരിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകി നഗരസഭാ അധികൃതർ ഒത്തുതിർപ്പ് ഉണ്ടാക്കിക്കൊണ്ടിരുന്നു.
ആലപ്പുഴനഗരത്തിലെ മാലിന്യങ്ങൾ സംസ്‌കരിക്കാൻ സർവോദയ പുരം എന്ന ഗ്രാമത്തിലാണ് 10 കോടിരൂപ മുടക്കി പ്ലാന്റ് സ്ഥാപിച്ചത്. ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിച്ച് ജൈവമാലിന്യത്തെ വളമാക്കി മാറ്റാനും അജൈവമാലിന്യങ്ങൾ മറ്റ് തരത്തിൽ സംസ്‌കരിക്കാനും ഉദേശിച്ചായിരുന്ന പ്ലാന്റ് തുടങ്ങിയത്. പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പ്ലാന്റ് പ്രവർത്തനരഹിതമായി. എന്നിട്ടും അവിടെ മാലിന്യം നിക്ഷേപിക്കൽ തുടർന്നു. കുടുംബശ്രീ പ്രവർത്തകർ വീടുകളിൽനിന്നും നിരത്തുകളിൽനിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ കുന്നുകൂടി വലിയ മാലിന്യ കൂമ്പാരമായി. സർവോദയപുരത്തെ ജലാശയങ്ങൾ മലിനപ്പെട്ടു. ഗ്രാമവാസികളിൽ പലർക്കും ത്വക്ക് രോഗങ്ങൾ പിടിപെട്ടു. ദുർഗന്ധം സഹിച്ച് ജീവിക്കാൻ കഴിയാതെ  പലരും താമസം മാറി. വിവാഹങ്ങൾ നടക്കാതെയായി. ഇതിനിടെ നാട്ടുകാർ പലതവണ മാലിന്യം കൊണ്ടു വന്ന വാഹനങ്ങൾ തടയുകയും പ്ലാന്റിന് മുന്നിൽ സമരം നടത്തുകയും ചെയ്തു. അപ്പോഴെല്ലാം മാലിന്യം സംസ്‌കരിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകി നഗരസഭാ അധികൃതർ ഒത്തുതിർപ്പ് ഉണ്ടാക്കിക്കൊണ്ടിരുന്നു.
അഞ്ചുവർഷംമുമ്പ് വികേന്ദ്രീകൃതമാലിന്യസംസ്‌കരണരീതി ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് സർവോദയപുരത്തിന് സാമൂഹിക ജീവിതം തിരിച്ച് നൽകാൻ ആലപ്പുഴ നഗരത്തിന് കഴിഞ്ഞു. മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുകയും ഒറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതെ വികേന്ദ്രീകൃതമായി സംസ്‌കരിക്കുകയും ചെയ്യുന്നതായിരുന്നു ആലപ്പുഴയിലെ വിജയതന്ത്രം. ഇതിനായി ഒരു ബഹുജനമുന്നേറ്റം തന്നെ സംഘടിപ്പിക്കുകയുണ്ടായി. നഗരസഭ, ആരോഗ്യവകുപ്പ്, ജനകീയകൂട്ടായ്മകൾ തുടങ്ങി വ്യത്യസ്ത ഏജൻസികളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമായത്.  
അഞ്ചുവർഷംമുമ്പ് വികേന്ദ്രീകൃതമാലിന്യസംസ്‌കരണരീതി ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് സർവോദയപുരത്തിന് സാമൂഹിക ജീവിതം തിരിച്ച് നൽകാൻ ആലപ്പുഴ നഗരത്തിന് കഴിഞ്ഞു. മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുകയും ഒറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതെ വികേന്ദ്രീകൃതമായി സംസ്‌കരിക്കുകയും ചെയ്യുന്നതായിരുന്നു ആലപ്പുഴയിലെ വിജയതന്ത്രം. ഇതിനായി ഒരു ബഹുജനമുന്നേറ്റം തന്നെ സംഘടിപ്പിക്കുകയുണ്ടായി. നഗരസഭ, ആരോഗ്യവകുപ്പ്, ജനകീയകൂട്ടായ്മകൾ തുടങ്ങി വ്യത്യസ്ത ഏജൻസികളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമായത്.  
സർവോദയപുരം അനുഭവിച്ച പ്രതിസന്ധി തിരുവനന്തപുരത്ത് വിളപ്പിൽശാലയും കൊല്ലത്ത് കുരീപ്പുഴയും കോട്ടയത്ത് വടവാതൂരും തൃശ്ശൂരിൽ ലാലൂരും അനുഭവിച്ചിട്ടുണ്ട്.  
'''സർവോദയപുരം അനുഭവിച്ച പ്രതിസന്ധി തിരുവനന്തപുരത്ത് വിളപ്പിൽശാലയും കൊല്ലത്ത് കുരീപ്പുഴയും കോട്ടയത്ത് വടവാതൂരും തൃശ്ശൂരിൽ ലാലൂരും അനുഭവിച്ചിട്ടുണ്ട്.'''
തിരുവനന്തപുരത്തെ വിളപ്പിൽശാലയിലെ മാലിന്യസംസ്‌കരണ കേന്ദ്രം ജനങ്ങളുടെ പ്രതിഷേധസമരങ്ങൾ കാരണം അടച്ചുപൂട്ടേണ്ടി വന്നു. കേന്ദ്രീകൃതമാലിന്യസംസ്‌കരണ പ്ലാന്റുകൾ നല്ലരീതിയിൽ പ്രവർത്തിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ വികേന്ദ്രീകൃതമാലിന്യസംസ്‌കരണം  നടപ്പിലാക്കാൻ തുടങ്ങി. അത് വിജയകരമായി മുന്നോട്ടുപോകുന്നു. ഈ രീതി കേരളത്തിലെ മറ്റെല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനുള്ള പദ്ധതികൾ വരികയും ചെയ്തു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ഇവയുടെ ചുമതല ഏറ്റെടുത്തത്. ഇവിടങ്ങളിൽ വിജയകരമായി തുടർന്നു പോകുന്നത് വികേന്ദ്രീകൃതമാലിന്യസംസ്‌കരണരീതിയാണ്.
തിരുവനന്തപുരത്തെ വിളപ്പിൽശാലയിലെ മാലിന്യസംസ്‌കരണ കേന്ദ്രം ജനങ്ങളുടെ പ്രതിഷേധസമരങ്ങൾ കാരണം അടച്ചുപൂട്ടേണ്ടി വന്നു. കേന്ദ്രീകൃതമാലിന്യസംസ്‌കരണ പ്ലാന്റുകൾ നല്ലരീതിയിൽ പ്രവർത്തിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ വികേന്ദ്രീകൃതമാലിന്യസംസ്‌കരണം  നടപ്പിലാക്കാൻ തുടങ്ങി. അത് വിജയകരമായി മുന്നോട്ടുപോകുന്നു. ഈ രീതി കേരളത്തിലെ മറ്റെല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനുള്ള പദ്ധതികൾ വരികയും ചെയ്തു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ഇവയുടെ ചുമതല ഏറ്റെടുത്തത്. ഇവിടങ്ങളിൽ വിജയകരമായി തുടർന്നു പോകുന്നത് വികേന്ദ്രീകൃതമാലിന്യസംസ്‌കരണരീതിയാണ്.
കുന്നംകുളം ഗ്രീൻപാർക്ക്:  
=== കുന്നംകുളം ഗ്രീൻപാർക്ക്: മാലിന്യസംസ്‌കരണത്തിലെ സമഗ്രമാതൃക ===
മാലിന്യസംസ്‌കരണത്തിലെ സമഗ്രമാതൃക
കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറപ്രദേശം 10 കൊല്ല ങ്ങൾക്കുമുമ്പ് 100 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള 5 ട്രഞ്ചുക ളിലായി 20 അടി ആഴത്തിലും 15 അടി ഉയരത്തിലും മാലിന്യങ്ങൾ നിറഞ്ഞുകിടന്നിരുന്ന പ്രദേശമായിരുന്നു. ദുർഗന്ധവും രോഗങ്ങളും മൂലം പുറത്തുനിന്നുള്ളവർ ഇവിടത്തുകാരുമായി വിവാഹത്തി ലേർപ്പെടാനോ ഇവിടെ നിന്നും ഭക്ഷണം കഴിക്കാനോപോലും തയ്യാറായിരുന്നില്ല.  
കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറപ്രദേശം 10 കൊല്ല ങ്ങൾക്കുമുമ്പ് 100 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള 5 ട്രഞ്ചുക ളിലായി 20 അടി ആഴത്തിലും 15 അടി ഉയരത്തിലും മാലിന്യങ്ങൾ നിറഞ്ഞുകിടന്നിരുന്ന പ്രദേശമായിരുന്നു. ദുർഗന്ധവും രോഗങ്ങളും മൂലം പുറത്തുനിന്നുള്ളവർ ഇവിടത്തുകാരുമായി വിവാഹത്തി ലേർപ്പെടാനോ ഇവിടെ നിന്നും ഭക്ഷണം കഴിക്കാനോപോലും തയ്യാറായിരുന്നില്ല.  
കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഇവിടെ 6370ചതുരശ്ര അടിവരുന്ന സ്ഥലത്ത്  പ്രതിദിനം 3 ടൺ മാലിന്യം സംസ്‌കരിക്കുന്ന ഗ്രീൻപാർക്ക് എന്ന ജൈവവളനിർമാണകേന്ദ്രം പ്രവർത്തിക്കുന്നു. പ്രതിദിനം അര ടൺ പ്ലാസ്റ്റിക് കവറുകൾ പുനഃചക്രണം ചെയ്യാൻ സാധിക്കുന്ന ഒരു യൂണിറ്റും, 5000 ചകിരികൾ സംസ്‌കരിച്ച് ചകിരിനാരും ചകിരിപ്പൊ ടിയും വേർതിരിക്കുന്ന മറ്റൊരു യൂണിറ്റും, നഗരപരിധിയിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ വേർതിരിച്ച്‌സൂക്ഷിക്കുന്ന എം.സി.എഫും (Material Collection Faciltiy) അര ഏക്കർ ചുറ്റളവിൽ വിവിധ വാഴയിനങ്ങൾ വളരുന്ന കൃഷിസ്ഥലവും ഗ്രീൻപാർക്കിന് അകത്തുണ്ട്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാഗവേഷണകേന്ദ്രമായ ഐ.ആർ.ടി.സി. യാണ് ഈ പദ്ധതി തയ്യാറാക്കിയതും സാങ്കേതികസഹായം നൽകു ന്നതും. ഇന്ന് ഗ്രീൻപാർക്ക് മാലിന്യസംസ്‌കരണത്തിലെ സമഗ്രമാതൃ കയാണ്.
കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഇവിടെ 6370ചതുരശ്ര അടിവരുന്ന സ്ഥലത്ത്  പ്രതിദിനം 3 ടൺ മാലിന്യം സംസ്‌കരിക്കുന്ന ഗ്രീൻപാർക്ക് എന്ന ജൈവവളനിർമാണകേന്ദ്രം പ്രവർത്തിക്കുന്നു. പ്രതിദിനം അര ടൺ പ്ലാസ്റ്റിക് കവറുകൾ പുനഃചക്രണം ചെയ്യാൻ സാധിക്കുന്ന ഒരു യൂണിറ്റും, 5000 ചകിരികൾ സംസ്‌കരിച്ച് ചകിരിനാരും ചകിരിപ്പൊ ടിയും വേർതിരിക്കുന്ന മറ്റൊരു യൂണിറ്റും, നഗരപരിധിയിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ വേർതിരിച്ച്‌സൂക്ഷിക്കുന്ന എം.സി.എഫും (Material Collection Faciltiy) അര ഏക്കർ ചുറ്റളവിൽ വിവിധ വാഴയിനങ്ങൾ വളരുന്ന കൃഷിസ്ഥലവും ഗ്രീൻപാർക്കിന് അകത്തുണ്ട്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാഗവേഷണകേന്ദ്രമായ ഐ.ആർ.ടി.സി. യാണ് ഈ പദ്ധതി തയ്യാറാക്കിയതും സാങ്കേതികസഹായം നൽകു ന്നതും. ഇന്ന് ഗ്രീൻപാർക്ക് മാലിന്യസംസ്‌കരണത്തിലെ സമഗ്രമാതൃകയാണ്.
ഈ പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നതിനായി എത്തിയ മാലിന്യം നിറച്ച വാഹനങ്ങൾ പ്രദേശവാസികൾ തടഞ്ഞുവച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുനോക്കി വിജയിക്കുമെന്ന് അവർക്ക് ബോധ്യപ്പെട്ടതിനുശേഷമേ തുടർനടപടികൾ സ്വീകരിക്കു കയുള്ളൂ എന്ന് നഗരസഭാധ്യക്ഷയും കൗൺസിലർമാരും നൽകിയ ഉറപ്പിലാണ് ഒരു ടൺ ജൈവമാലിന്യം താൽക്കാലികമായി നിർമിച്ച കെട്ടിടത്തിൽ സംസ്‌കരിക്കാൻ തീരുമാനമായത്. ചകിരിച്ചോറും ഇനോക്കുലവും ചേർത്ത് ചെറിയ കൂനകളായി കൂട്ടിയിട്ടപ്പോൾത്തന്നെ 2 ദിവസം പഴക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ ദുർഗന്ധം ഇല്ലാതായത് നേരിൽ അനുഭവിച്ച പ്രദേശവാസികളുടെ എതിർപ്പ് മാറി. ദുർഗന്ധമോ അഴുക്കുവെള്ളമോ പുറത്തുവിടാത്തതാണ് ഈ പദ്ധതിയെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ പദ്ധതിയോടുള്ള എതിർപ്പ് മാറിയെന്ന് മാത്രമല്ല പ്രദേശവാസികൾ അതിന്റെ വക്താക്കളായി മാറുകയും ചെയ്തു.
ഈ പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നതിനായി എത്തിയ മാലിന്യം നിറച്ച വാഹനങ്ങൾ പ്രദേശവാസികൾ തടഞ്ഞുവച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുനോക്കി വിജയിക്കുമെന്ന് അവർക്ക് ബോധ്യപ്പെട്ടതിനുശേഷമേ തുടർനടപടികൾ സ്വീകരിക്കു കയുള്ളൂ എന്ന് നഗരസഭാധ്യക്ഷയും കൗൺസിലർമാരും നൽകിയ ഉറപ്പിലാണ് ഒരു ടൺ ജൈവമാലിന്യം താൽക്കാലികമായി നിർമിച്ച കെട്ടിടത്തിൽ സംസ്‌കരിക്കാൻ തീരുമാനമായത്. ചകിരിച്ചോറും ഇനോക്കുലവും ചേർത്ത് ചെറിയ കൂനകളായി കൂട്ടിയിട്ടപ്പോൾത്തന്നെ 2 ദിവസം പഴക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ ദുർഗന്ധം ഇല്ലാതായത് നേരിൽ അനുഭവിച്ച പ്രദേശവാസികളുടെ എതിർപ്പ് മാറി. ദുർഗന്ധമോ അഴുക്കുവെള്ളമോ പുറത്തുവിടാത്തതാണ് ഈ പദ്ധതിയെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ പദ്ധതിയോടുള്ള എതിർപ്പ് മാറിയെന്ന് മാത്രമല്ല പ്രദേശവാസികൾ അതിന്റെ വക്താക്കളായി മാറുകയും ചെയ്തു.
ഇവിടെ ഉൽപാദിപ്പിക്കുന്ന കമ്പോസ്റ്റ് അരിച്ചെടുത്ത് അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയും ജീവാണുവളങ്ങളായ ടൈക്കോ ഡർമ, സ്യൂഡോ മോണസ്, വി.എ.എം എന്നിവയും ചേർത്ത് Enriched Bio Manure ആക്കിയുമാണ് ''സമത ഗ്രീൻ'' എന്ന പേരിൽ വിൽപന നടത്തുന്നത്. കിലോക്ക് 15 രൂപ നിരക്കിൽ പ്രതിമാസം 20 ടൺ കമ്പോസ്റ്റ് ഇവിടെ വിൽക്കുന്നുണ്ട്.
ഇവിടെ ഉൽപാദിപ്പിക്കുന്ന കമ്പോസ്റ്റ് അരിച്ചെടുത്ത് അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയും ജീവാണുവളങ്ങളായ ടൈക്കോ ഡർമ, സ്യൂഡോ മോണസ്, വി.എ.എം എന്നിവയും ചേർത്ത് Enriched Bio Manure ആക്കിയുമാണ് ''സമത ഗ്രീൻ'' എന്ന പേരിൽ വിൽപന നടത്തുന്നത്. കിലോക്ക് 15 രൂപ നിരക്കിൽ പ്രതിമാസം 20 ടൺ കമ്പോസ്റ്റ് ഇവിടെ വിൽക്കുന്നുണ്ട്.
2,307

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8607" എന്ന താളിൽനിന്ന് ശേഖരിച്ചത്