374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 198: | വരി 198: | ||
തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. | തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. | ||
''' വിവരാവകാശനിയമം ശില്പശാല''' | ''' വിവരാവകാശനിയമം ശില്പശാല''' ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ശക്തമായ അവകാശങ്ങളിലൊന്നാണ് 2005ലെ വിവരാവകാശനിയമം. ഭരണരംഗം സുതാര്യമാക്കാനും ജനങ്ങളുടെ അറിയാനുള്ള അവകാശം കാത്തൂസൂക്ഷിക്കാനും സഹായിച്ച ഈ നിയമൽകുന്ന അപാരസാധ്യതകളെ വേണ്ടുംവണ്ണം മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന ഒരു ശില്പശാല ആഗസ്റ്റ് 9ന് വെള്ളിയാഴ്ച്ച വൈകീട്ട് പരിഷത്ഭവനിൽ നടന്നു.അഡ്വ. എം ആർ ഹരിരാജ് വിഷയാവതരണം നടത്തി. പരിസ്ഥിതി വിഷയസമിതി ചെയർമാൻ കെ എം ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എ.കുമാരൻ, എൻ.രാമചന്ദ്രൻ , സജിനിജയചന്ദ്രൻ (കോർപറേഷൻ കൌൺസിലർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജി.ഗോപിനാഥൻ സ്വാഗതവും എസ്.രമേശൻ നന്ദിയും പറഞ്ഞു. | ||
'''ജൂൺ 27 രാവിലെ 11ന് വിഴിഞ്ഞം പദ്ധതിയുടെ''' -ആഘാതങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ പരിഷദ് ഭവനിൽ പരിസ്ഥിതി വിഷയസമിതി(സംസ്ഥാന)ഭാരവാഹികൾ യോഗം ചേർന്നു. * ആഗസ്റ്റ് 17 നാഷണൽ ഹൈവേ 17 ബി ഒ ടി വൽക്കരണത്തിനെതിരെയുള്ള ജാഥകളുടെ സംഗമം വലപ്പാട് , പ്രൊ.എം.കെ പ്രസാദിനോടൊപ്പം പങ്കെടുത്തു. | '''ജൂൺ 27 രാവിലെ 11ന് വിഴിഞ്ഞം പദ്ധതിയുടെ''' -ആഘാതങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ പരിഷദ് ഭവനിൽ പരിസ്ഥിതി വിഷയസമിതി(സംസ്ഥാന)ഭാരവാഹികൾ യോഗം ചേർന്നു. * ആഗസ്റ്റ് 17 നാഷണൽ ഹൈവേ 17 ബി ഒ ടി വൽക്കരണത്തിനെതിരെയുള്ള ജാഥകളുടെ സംഗമം വലപ്പാട് , പ്രൊ.എം.കെ പ്രസാദിനോടൊപ്പം പങ്കെടുത്തു. |
തിരുത്തലുകൾ