അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
84 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:34, 2 മേയ് 2014
വരി 179: വരി 179:
2014 ഫെബ്രുവരി 27ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജനപ്രതിനിധികളുടെയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിദ്ധ്യം കൊ­ണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽ വി ജോസ് അദ്ധ്യക്ഷയും മേഖലാ സെക്രട്ടറി എം.എസ്.മോഹനന് ജനറൽകൺ വീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിൻറെ  ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അനുബന്ധപരിപാടികളാണ് നടന്നത്.ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തിൽ പ്രൊഫ.പി.കെ.രവീന്ദ്രൻ നടത്തിയ പ്രഭാഷണത്തോടെയാണ് അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചത്. അന്തർദേശീയ വനിതാദിനമായ മാർച്ച് 8ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം.കോളേജ് അദ്ധ്യാപികയായ  ഡോ.എന് ഉഷാകുമാരി നടത്തിയ പ്രഭാഷണം രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ അസമത്വത്തിന്റെ മുഖം വരച്ചുകാട്ടി. മാർച്ച് 18ന് അക്ഷരാത്മിക സാംസ്കാരിക വേദിയുടെ സഹകണത്തോടെ നടന്ന ജനസംവാദ സഭയിൽ പ്രൊഫ. വി.ആർ .രഘുനന്ദനന് “പശ്ചിമഘട്ട സംരക്ഷണവും കേരളവികസനവും” എന്ന വിഷയം അവതരിപ്പിച്ചു. മാÀച്ച് 27ന് മഞ്ഞപ്ര സൌത്ത് എസ്.എന് മന്ദിരത്തിൽ നടന്ന ജനസംവാദ സഭയി ഡോ.കെ.ജി.രാധാകൃഷ്ണന് നിർവാഹക സമിതി അംഗം ജനകീയാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഏപ്രിൽ 1നു കാലടി എസ്.എന്.ഡ്.പി ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “വേണം മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” സംവാദത്തിന് ഐ.ആർ .ടി.സി രജിസ്റ്റാർ വി.ജി.ഗോപിനാഥന് നേതൃത്വം നൾകി.ഏപ്രിൽ 5 നു  മാണിക്ക്യ മംഗലം സ്കൂളിൽ യുവസംഗമം നടന്നു .എ പി മുരളിധരൻ നേതൃത്വം നൾകി .ഏപ്രിൽ 7 നു വേങ്ങൂരിൽ നടന്ന ബാലോത്സവത്തിനു എം ആർ വിദ്യാധരൻ നേതൃത്വം നല്കി ഏപ്രിൽ 19ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന സൈബർ മലയാളം പഠനക്കളരി വേറിട്ട ഒരു പരിപാടിയായിരുന്നു. ഐ.ടി@സ്കൂൾ  കോർഡിനേറ്റർ എം.പി.ജയന്, ഡോ.കെ.എം.സംഗമേശന് എന്നിവർ നേതൃത്വം നൾ കി.ഏപ്രിൽ 21ന് മഞ്ഞപ്ര സൌത്ത് എസ്.എസ്. മന്ദിരത്തിൽ നടന്ന “ചക്ക മഹോത്സവത്തിൽ ” ഭക്ഷണക്രമത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യവും അവ ഉപാദിപ്പിക്കേണ്ടതിന്റെ ­ ആവശ്യകതയും ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെട്ടു. ഈ പ്രവർ ത്തനം മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഏപ്രിൽ 22ന് ചന്ദ്രപ്പുര കവലയിൽ പ്രൊ.പി.കെ.രവീന്ദ്രന് പ്രഭാഷണം നടത്തി.ഏപ്രിൽ 24ന് വൈകിട്ട് ചന്ദ്രപ്പുര കവലയിൽ നടന്ന പരിസ്ഥിതിസംരക്ഷണം എന്ന വിഷയത്തിൽ നടന്ന മഹാബാനർ ചിത്രരചനയും വഴിയോര കവിസദസ്സും  ഏറെ ജനകീയ ശ്രദ്ധ ആകർഷിച്ചു. പ്രൊഫ. എം.കെ.പ്രസാദ്, ബാലവേദി കൺവീനർ , കെ.മനോഹരന് മാസ്റ്റ എന്നിവÀ സംസാരിച്ചു.ഏപ്രിൽ 25ന് വൈകിട്ട ഗ്രാമക്ഷേമംലൈബ്രറി ഹാളിൽ നടന്ന മലയാളസെമിനാറിൽ  ഡോ.വി.വി.മാർക്കോസ് ഭാഷയും സംസ്കാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ടി.പി.വേലായുധന് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. തദവസരത്തിൽ ദീർഘകാലമായി ഗ്രാമക്ഷേമം വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശിവന്ചേട്ടനെആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് 2 ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പരച്ചു. പുസ്തക പ്രചണത്തിനായി നടത്തിയ ക്ലാസ്റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണോദ്ഘാടനം ഏപ്രിൽ 24ന് വൈകിട്ട് ശാസ്ത്രഗതി എഡിറ്റർ പ്രൊഫ. എം.കെ.പ്രസാദ് നിർവ്വഹിച്ചു. ഗവ.ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരന് മാസ്റ്റർ , സ്കൂൾ  ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡനട്ട് തുടങ്ങിയവൽ സംസാരിച്ചു.പ്രചരണ സബ്കമ്മറ്റി കൺവീനർ ടി.എസ്  പ്രദീപിൻറെ നേതൃത്തത്തിൽ ഏറെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ചന്ദ്രപ്പുര കവലയിൽ സ്ഥാപിച്ചിരുന്ന “വിശ്വമാനവൻ ” ഏവരുടെ ദൃഷ്ടി ആകർഷിച്ചു
2014 ഫെബ്രുവരി 27ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജനപ്രതിനിധികളുടെയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിദ്ധ്യം കൊ­ണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽ വി ജോസ് അദ്ധ്യക്ഷയും മേഖലാ സെക്രട്ടറി എം.എസ്.മോഹനന് ജനറൽകൺ വീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിൻറെ  ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അനുബന്ധപരിപാടികളാണ് നടന്നത്.ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തിൽ പ്രൊഫ.പി.കെ.രവീന്ദ്രൻ നടത്തിയ പ്രഭാഷണത്തോടെയാണ് അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചത്. അന്തർദേശീയ വനിതാദിനമായ മാർച്ച് 8ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം.കോളേജ് അദ്ധ്യാപികയായ  ഡോ.എന് ഉഷാകുമാരി നടത്തിയ പ്രഭാഷണം രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ അസമത്വത്തിന്റെ മുഖം വരച്ചുകാട്ടി. മാർച്ച് 18ന് അക്ഷരാത്മിക സാംസ്കാരിക വേദിയുടെ സഹകണത്തോടെ നടന്ന ജനസംവാദ സഭയിൽ പ്രൊഫ. വി.ആർ .രഘുനന്ദനന് “പശ്ചിമഘട്ട സംരക്ഷണവും കേരളവികസനവും” എന്ന വിഷയം അവതരിപ്പിച്ചു. മാÀച്ച് 27ന് മഞ്ഞപ്ര സൌത്ത് എസ്.എന് മന്ദിരത്തിൽ നടന്ന ജനസംവാദ സഭയി ഡോ.കെ.ജി.രാധാകൃഷ്ണന് നിർവാഹക സമിതി അംഗം ജനകീയാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഏപ്രിൽ 1നു കാലടി എസ്.എന്.ഡ്.പി ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “വേണം മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” സംവാദത്തിന് ഐ.ആർ .ടി.സി രജിസ്റ്റാർ വി.ജി.ഗോപിനാഥന് നേതൃത്വം നൾകി.ഏപ്രിൽ 5 നു  മാണിക്ക്യ മംഗലം സ്കൂളിൽ യുവസംഗമം നടന്നു .എ പി മുരളിധരൻ നേതൃത്വം നൾകി .ഏപ്രിൽ 7 നു വേങ്ങൂരിൽ നടന്ന ബാലോത്സവത്തിനു എം ആർ വിദ്യാധരൻ നേതൃത്വം നല്കി ഏപ്രിൽ 19ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന സൈബർ മലയാളം പഠനക്കളരി വേറിട്ട ഒരു പരിപാടിയായിരുന്നു. ഐ.ടി@സ്കൂൾ  കോർഡിനേറ്റർ എം.പി.ജയന്, ഡോ.കെ.എം.സംഗമേശന് എന്നിവർ നേതൃത്വം നൾ കി.ഏപ്രിൽ 21ന് മഞ്ഞപ്ര സൌത്ത് എസ്.എസ്. മന്ദിരത്തിൽ നടന്ന “ചക്ക മഹോത്സവത്തിൽ ” ഭക്ഷണക്രമത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യവും അവ ഉപാദിപ്പിക്കേണ്ടതിന്റെ ­ ആവശ്യകതയും ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെട്ടു. ഈ പ്രവർ ത്തനം മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഏപ്രിൽ 22ന് ചന്ദ്രപ്പുര കവലയിൽ പ്രൊ.പി.കെ.രവീന്ദ്രന് പ്രഭാഷണം നടത്തി.ഏപ്രിൽ 24ന് വൈകിട്ട് ചന്ദ്രപ്പുര കവലയിൽ നടന്ന പരിസ്ഥിതിസംരക്ഷണം എന്ന വിഷയത്തിൽ നടന്ന മഹാബാനർ ചിത്രരചനയും വഴിയോര കവിസദസ്സും  ഏറെ ജനകീയ ശ്രദ്ധ ആകർഷിച്ചു. പ്രൊഫ. എം.കെ.പ്രസാദ്, ബാലവേദി കൺവീനർ , കെ.മനോഹരന് മാസ്റ്റ എന്നിവÀ സംസാരിച്ചു.ഏപ്രിൽ 25ന് വൈകിട്ട ഗ്രാമക്ഷേമംലൈബ്രറി ഹാളിൽ നടന്ന മലയാളസെമിനാറിൽ  ഡോ.വി.വി.മാർക്കോസ് ഭാഷയും സംസ്കാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ടി.പി.വേലായുധന് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. തദവസരത്തിൽ ദീർഘകാലമായി ഗ്രാമക്ഷേമം വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശിവന്ചേട്ടനെആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് 2 ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പരച്ചു. പുസ്തക പ്രചണത്തിനായി നടത്തിയ ക്ലാസ്റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണോദ്ഘാടനം ഏപ്രിൽ 24ന് വൈകിട്ട് ശാസ്ത്രഗതി എഡിറ്റർ പ്രൊഫ. എം.കെ.പ്രസാദ് നിർവ്വഹിച്ചു. ഗവ.ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരന് മാസ്റ്റർ , സ്കൂൾ  ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡനട്ട് തുടങ്ങിയവൽ സംസാരിച്ചു.പ്രചരണ സബ്കമ്മറ്റി കൺവീനർ ടി.എസ്  പ്രദീപിൻറെ നേതൃത്തത്തിൽ ഏറെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ചന്ദ്രപ്പുര കവലയിൽ സ്ഥാപിച്ചിരുന്ന “വിശ്വമാനവൻ ” ഏവരുടെ ദൃഷ്ടി ആകർഷിച്ചു
=='''ഏപ്രിൽ 26, ആദ്യദിവസം'''==
=='''ഏപ്രിൽ 26, ആദ്യദിവസം'''==
രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സില്വിി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നല്കു്വാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയര്മാചൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അര്പ്പിനച്ചു. പിന്നിട്ട വര്ഷംമ നമ്മളെ വിട്ടുപിരിഞ്ഞ പ്രവര്ത്തീകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ,.എസ്.കര്ത്താി,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരന്നാതയർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്.തുടര്ന്്  അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നുഅങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.  ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരംയൂണിവേര്സിഞറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു.ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത.ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ...................ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളര്ന്നു  വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്“ I think therefore I am “ എന്ന ദെക്കാര്ത്തേ യുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സുംരണ്ടാണെന്നദ്വന്ദ്വബോധത്തെയാണ്വിളംബരം ചെയ്യുന്നത്.യഥാര്ത്ഥ ത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനില്ക്കു ന്നു.അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കര്ത്താിവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്കാര്യങ്ങള്ക്ക്ട കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക്പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹംഅന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്.ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും  കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോര്ട്ടെ ക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവര്ത്തറനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധര്മ്മംങ്ങളായി നടക്കും.ചാര്വാപകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളര്ന്ന്  വികസിച്ച് വരുന്നത്.കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു. ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂര്വം  സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വര്ഷോക്    പ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.വാര്ഷിേകറിപ്പോര്ട്ട്െ ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടര്ന്ന്  വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോര്ട്ട്  എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു. സംഘടനാപരറർ നടത്തിജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോര്ട്ട്  സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.
രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സില്വിി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നല്കു്വാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയര്മാചൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അര്പ്പിനച്ചു. പിന്നിട്ട വര്ഷംമ നമ്മളെ വിട്ടുപിരിഞ്ഞ പ്രവര്ത്തീകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ,.എസ്.കര്ത്താി,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരന്നാതയർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്.തുടര്ന്്  അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നുഅങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.  ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരംയൂണിവേര്സിഞറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു.ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത.ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ...................ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളര്ന്നു  വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്“ I think therefore I am “ എന്ന ദെക്കാര്ത്തേ യുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സുംരണ്ടാണെന്നദ്വന്ദ്വബോധത്തെയാണ്വിളംബരം ചെയ്യുന്നത്.യഥാര്ത്ഥ ത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനില്ക്കു ന്നു.അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കര്ത്താിവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്കാര്യങ്ങള്ക്ക്ട കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക്പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹംഅന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്.ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും  കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോര്ട്ടെ ക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവര്ത്തറനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധര്മ്മംങ്ങളായി നടക്കും.ചാര്വാപകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളര്ന്ന്  വികസിച്ച് വരുന്നത്.കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു. ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂര്വം  സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വര്ഷോക്    പ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.വാര്ഷിേകറിപ്പോര്ട്ട്െ ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടര്ന്ന്  വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോര്ട്ട്  എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു. സംഘടനാപരറർ നടത്തിജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോര്ട്ട്  സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.പ്രധാനനിരീക്ഷണങ്ങൾ
പ്രധാനനിരീക്ഷണങ്ങൾ
       *  എലറണാകുളത്തെജില്ലാ മേഖലാ യൂണിറ്റുതലങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്.
       *  എലറണാകുളത്തെജില്ലാ മേഖലാ യൂണിറ്റുതലങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്.
       * അളവുപരമായവളര്ച്ചരഗുണപരമാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു.
       * അളവുപരമായവളര്ച്ചരഗുണപരമാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു.
വരി 188: വരി 187:
       * സംഘടനാവ്യാപ്തി വര്ദ്ധികപ്പിക്കാൻ ജില്ല ശ്രമിക്കണം.മുപ്പത് തദ്ദേശഭരണ പ്രദേശങ്ങളില്യൂലണിറ്റില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണം.
       * സംഘടനാവ്യാപ്തി വര്ദ്ധികപ്പിക്കാൻ ജില്ല ശ്രമിക്കണം.മുപ്പത് തദ്ദേശഭരണ പ്രദേശങ്ങളില്യൂലണിറ്റില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണം.
       * ജില്ലാഘടകത്തിന്റെസാമ്പത്തികസ്ഥിതിമെച്ചപ്പെട്ടത് സ്വാഗതാര്ഹണമാണ്.യൂണിറ്റ് മേഖലാതലങ്ങളിലേയ്ക്ക്  ഈ സാഹചര്യത്തെ വളര്ത്തി യെടുക്കണം.
       * ജില്ലാഘടകത്തിന്റെസാമ്പത്തികസ്ഥിതിമെച്ചപ്പെട്ടത് സ്വാഗതാര്ഹണമാണ്.യൂണിറ്റ് മേഖലാതലങ്ങളിലേയ്ക്ക്  ഈ സാഹചര്യത്തെ വളര്ത്തി യെടുക്കണം.
ഉച്ചഭക്ഷണത്തിനുശേഷംമേഖലാതലത്തിൽ റിപ്പോര്ട്ട്  ക്രോഡീകരണത്തിനായി പിരിഞ്ഞു.അങ്കമാലി മേഖലയിലെ ഗോപാലകൃഷ്ണൻ ,ത്രുപ്പൂണിത്തുറ മേഖലയിലെ പ്രേമ എന്നിവർ ഗാനങ്ങൾ ആലപിച്ചു.റിപ്പോര്ട്ട് , കണക്ക് ചര്ച്ച്യുടെ റിപ്പോര്ട്ടി ങ്ങ് താഴെപ്പറയുന്നവർ നടത്തി.
ഉച്ചഭക്ഷണത്തിനുശേഷംമേഖലാതലത്തിൽ റിപ്പോര്ട്ട്  ക്രോഡീകരണത്തിനായി പിരിഞ്ഞു.അങ്കമാലി മേഖലയിലെ ഗോപാലകൃഷ്ണൻ ,ത്രുപ്പൂണിത്തുറ മേഖലയിലെ പ്രേമ എന്നിവർ ഗാനങ്ങൾ ആലപിച്ചു.റിപ്പോര്ട്ട് , കണക്ക് ചര്ച്ച്യുടെ റിപ്പോര്ട്ടി ങ്ങ് താഴെപ്പറയുന്നവർ നടത്തി.
         1. പി.സുനിത (ആലുവ)
         1. പി.സുനിത (ആലുവ)
         2. എ.എസ്.ദിലീപ് ( പറവൂർ)
         2. എ.എസ്.ദിലീപ് ( പറവൂർ)
വരി 201: വരി 200:
         11. വി.എൻ.അനില്കുചമാർ ( പെരുംബാവൂർ)
         11. വി.എൻ.അനില്കുചമാർ ( പെരുംബാവൂർ)
         12. ഇ.ടി.രാജൻ (അങ്കമാലി)
         12. ഇ.ടി.രാജൻ (അങ്കമാലി)
  റിപ്പോര്ട്ടി ങ്ങിനൊപ്പം പ്രതിനിധികളെ പരിചയപ്പെടുത്തലും നടന്നു.
  റിപ്പോര്ട്ടി ങ്ങിനൊപ്പം പ്രതിനിധികളെ പരിചയപ്പെടുത്തലും നടന്നു.വികസനവുമായി ബന്ധപ്പെട്ട പഠനരേഖ ഡോ.ടി.കെ.ആനന്ദി അവതരിപ്പിച്ചു.
വികസനവുമായി ബന്ധപ്പെട്ട പഠനരേഖ ഡോ.ടി.കെ.ആനന്ദി അവതരിപ്പിച്ചു.
76 മുതൽ നാം വികസനരംഗത്ത് ഇടപെട്ട് തുടങ്ങി .കേരളത്തിന്റെ സംബത്ത് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അതിന്റെ അടിസ്ഥാനത്തിലുള്ള ചര്ച്ച കളും പരിഷത്ത് 76 ൽ നടത്തുകയുണ്ടായി.വാഴയൂർ സര്വ്വേഈ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളേയും അതിജീവനത്തേയും സംബന്ധിച്ചിട്ടുള്ള അടിസ്ഥാന ഇടപെടലായിരുന്നു.77 ൽ സൈലന്റ് വാലി പഠനപ്രക്ഷോഭ പ്രവര്ത്തെനങ്ങളിൽ സജീവമായി.87 വരെ ഈ ചര്ച്ച കൾ മുന്നോട്ട് പോയി.ജനാധിപത്യം സാര്ത്ഥലകമാക്കുവാൻ അധികാരവികേന്ദ്രീകരണം യാഥാര്ത്ഥ്യ മാക്കണമെന്ന കാഴ്ചപ്പാട് 80 കളുടെ അവസാനം മുന്നോട്ട് വച്ചു. ശാസ്ത്രീയമായ ആസൂത്രണത്തിനു മുന്നോടിയായി വിഭവഭൂപടനിര്മ്മാ ണം അനിവാര്യമാണെന്നതിനാൽ 93 ൽ അത്തരം പ്രവര്ത്ത നങ്ങളിലേയ്ക്ക് നാം കടന്നു.94 ൽ കല്യാശ്ശേരി മാതൃക തുടര്ന്ന്  ജനകീയാസൂത്രണം. ഇത്തരം ഇടപെടലുകൾ ഉല്പ്പാീദനാധിഷ്ഠിത കാഴ്ചപ്പാട് കാമ്പയിൻ ചെയ്യുന്നതിലേയ്ക്ക് നമ്മെ എത്തിച്ചു.കേരളം എങ്ങനെ ജീവിക്കുന്നു? ചിന്തിക്കുന്നു? എന്ന കാഴ്ചപ്പാടോടെ 2004 ൽ കേരള പഠനത്തിലേയ്ക്ക് നാം പ്രവേശിച്ചു. തുടര്ന്ന്  പ്രാദേശിക പഠനങ്ങളും ഇടപെടലുകളും നടത്തി.2010 ൽ “വേണം മറ്റൊരു കേരളം” കാമ്പയിൻ.”എമര്ജി ങ്ങ് കേരള“ക്കെതിരെ വിമര്ശ0നം.2013 ൽ വികസന കോണ്ഗ്രനസ്സും തുടര്ന്ന്  ജനസംവാദയാത്രയും. ഈ വിധം തുടര്ച്ച്യായ ഇടപെടലുകൾ.സമത്വം സുസ്ഥിരത തുടങ്ങിയ അടിസ്ഥാനസമീപനങ്ങൾ ഉള്ച്ചേളര്ത്തി വികസനമാണ് വേണ്ടത്. സമത്വം കേവലം അവസരസമത്വംമാത്രംപോരാ,യഥാര്ത്ഥ്യമാക്കാനുള്ളതടസ്സങ്ങളെഅഭിമുഖീകരിച്ചുകൊണ്ടുള്ളഇടപെടൽനടത്തേണ്ടതുണ്ട്.ഭരണകൂടഇടപെടലുകൾകുറേമാറ്റങ്ങൾകൊണ്ടുവന്നിട്ടുണ്ട്.അതിനുള്ളസാമൂഹ്യസമ്മര്ദ്ദ ങ്ങൾ വളര്ത്തി ക്കൊണ്ടുവരാൻ  കഴിയേണ്ടതാണ്. വെറും ക്ഷേമരാഷ്ട്ര സങ്കല്പ്പം ഫലപ്രദമാകണമെന്നില്ല.ജനങ്ങളിൽ നിന്നുള്ള ഡിമാന്റ് വളര്ത്തി ക്കൊണ്ടുവരികയാണ് വേണ്ടത്.
76 മുതൽ നാം വികസനരംഗത്ത് ഇടപെട്ട് തുടങ്ങി .കേരളത്തിന്റെ സംബത്ത് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അതിന്റെ അടിസ്ഥാനത്തിലുള്ള ചര്ച്ച കളും പരിഷത്ത് 76 ൽ നടത്തുകയുണ്ടായി.വാഴയൂർ സര്വ്വേഈ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളേയും അതിജീവനത്തേയും സംബന്ധിച്ചിട്ടുള്ള അടിസ്ഥാന ഇടപെടലായിരുന്നു.77 ൽ സൈലന്റ് വാലി പഠനപ്രക്ഷോഭ പ്രവര്ത്തെനങ്ങളിൽ സജീവമായി.87 വരെ ഈ ചര്ച്ച കൾ മുന്നോട്ട് പോയി.ജനാധിപത്യം സാര്ത്ഥലകമാക്കുവാൻ അധികാരവികേന്ദ്രീകരണം യാഥാര്ത്ഥ്യ മാക്കണമെന്ന കാഴ്ചപ്പാട് 80 കളുടെ അവസാനം മുന്നോട്ട് വച്ചു. ശാസ്ത്രീയമായ ആസൂത്രണത്തിനു മുന്നോടിയായി വിഭവഭൂപടനിര്മ്മാ ണം അനിവാര്യമാണെന്നതിനാൽ 93 ൽ അത്തരം പ്രവര്ത്ത നങ്ങളിലേയ്ക്ക് നാം കടന്നു.94 ൽ കല്യാശ്ശേരി മാതൃക തുടര്ന്ന്  ജനകീയാസൂത്രണം. ഇത്തരം ഇടപെടലുകൾ ഉല്പ്പാീദനാധിഷ്ഠിത കാഴ്ചപ്പാട് കാമ്പയിൻ ചെയ്യുന്നതിലേയ്ക്ക് നമ്മെ എത്തിച്ചു.കേരളം എങ്ങനെ ജീവിക്കുന്നു? ചിന്തിക്കുന്നു? എന്ന കാഴ്ചപ്പാടോടെ 2004 ൽ കേരള പഠനത്തിലേയ്ക്ക് നാം പ്രവേശിച്ചു. തുടര്ന്ന്  പ്രാദേശിക പഠനങ്ങളും ഇടപെടലുകളും നടത്തി.2010 ൽ “വേണം മറ്റൊരു കേരളം” കാമ്പയിൻ.”എമര്ജി ങ്ങ് കേരള“ക്കെതിരെ വിമര്ശ0നം.2013 ൽ വികസന കോണ്ഗ്രനസ്സും തുടര്ന്ന്  ജനസംവാദയാത്രയും. ഈ വിധം തുടര്ച്ച്യായ ഇടപെടലുകൾ.സമത്വം സുസ്ഥിരത തുടങ്ങിയ അടിസ്ഥാനസമീപനങ്ങൾ ഉള്ച്ചേളര്ത്തി വികസനമാണ് വേണ്ടത്. സമത്വം കേവലം അവസരസമത്വംമാത്രംപോരാ,യഥാര്ത്ഥ്യമാക്കാനുള്ളതടസ്സങ്ങളെഅഭിമുഖീകരിച്ചുകൊണ്ടുള്ളഇടപെടൽനടത്തേണ്ടതുണ്ട്.ഭരണകൂടഇടപെടലുകൾകുറേമാറ്റങ്ങൾകൊണ്ടുവന്നിട്ടുണ്ട്.അതിനുള്ളസാമൂഹ്യസമ്മര്ദ്ദ ങ്ങൾ വളര്ത്തി ക്കൊണ്ടുവരാൻ  കഴിയേണ്ടതാണ്. വെറും ക്ഷേമരാഷ്ട്ര സങ്കല്പ്പം ഫലപ്രദമാകണമെന്നില്ല.ജനങ്ങളിൽ നിന്നുള്ള ഡിമാന്റ് വളര്ത്തി ക്കൊണ്ടുവരികയാണ് വേണ്ടത്.
  ദളിതുവിഭാഗങ്ങളുള്പ്പ ടെ വളരെ പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സ്വത്വരാഷ്ട്രീയം വഴി പരിഹരിക്കാനാവില്ല.അവരുടെ ഇടങ്ങളെ സംരക്ഷിച്ചുകൊണ്ടും പാരിസ്ഥിതിക  നാശങ്ങളെ ചെറുത്തുകൊണ്ടും ആവശ്യബോധം വളര്ത്തി്യും സ്ഥിതി മെച്ചപ്പെടുത്തണം.കലോറി അടിസ്ഥാനത്തിലുള്ള ഒരു നിര്ണ്ണ യത്തിനു പകരം ജീവിതാവശ്യങ്ങളെ അടിസ്ഥാനമാക്കണം.
  ദളിതുവിഭാഗങ്ങളുള്പ്പ ടെ വളരെ പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സ്വത്വരാഷ്ട്രീയം വഴി പരിഹരിക്കാനാവില്ല.അവരുടെ ഇടങ്ങളെ സംരക്ഷിച്ചുകൊണ്ടും പാരിസ്ഥിതിക  നാശങ്ങളെ ചെറുത്തുകൊണ്ടും ആവശ്യബോധം വളര്ത്തി്യും സ്ഥിതി മെച്ചപ്പെടുത്തണം.കലോറി അടിസ്ഥാനത്തിലുള്ള ഒരു നിര്ണ്ണ യത്തിനു പകരം ജീവിതാവശ്യങ്ങളെ അടിസ്ഥാനമാക്കണം.
വരി 229: വരി 227:
           5.ശ്രീ.വി എൻ അനില്കുയമാർ
           5.ശ്രീ.വി എൻ അനില്കുയമാർ
           6.ശ്രീ.മനു
           6.ശ്രീ.മനു
രേഖ ചര്ച്ചഖ
             * കേവലശാസ്ത്രപ്രചരണത്തിനു പുറമേ രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം
             * കേവലശാസ്ത്രപ്രചരണത്തിനു പുറമേ രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം
             * അശാസ്ത്രീയതകള്ക്കെവതിരേയുള്ള പ്രചരണം ജനങ്ങളിലെത്തുന്നില്ല.
             * അശാസ്ത്രീയതകള്ക്കെവതിരേയുള്ള പ്രചരണം ജനങ്ങളിലെത്തുന്നില്ല.
വരി 239: വരി 236:
             *വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാനാകില്ല.സംവാദസമീപനം തുടരണം.
             *വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാനാകില്ല.സംവാദസമീപനം തുടരണം.
             *പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ  
             *പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ  
             *കണക്കുകൾ സൂക്ഷിക്കുന്നതിൽ കുറച്ചുകൂടി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
             *കണക്കുകൾ സൂക്ഷിക്കുന്നതിൽ കുറച്ചുകൂടി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
             *പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുമ്പോൾ താല്പര്യങ്ങൾമനസ്സിലാക്കി ജാഗ്രതയോടെ വേണം.
             *പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുമ്പോൾ താല്പര്യങ്ങൾമനസ്സിലാക്കി ജാഗ്രതയോടെ വേണം.
വരി 251: വരി 247:
3.യൂണിറ്റ് മേഖലാ ജില്ലാ തലങ്ങളിൽ ശക്തവും സമഗ്രവുമായ സംഘടനാ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുക.
3.യൂണിറ്റ് മേഖലാ ജില്ലാ തലങ്ങളിൽ ശക്തവും സമഗ്രവുമായ സംഘടനാ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുക.
4.വിഷയസമിതികളെ ശക്തമാക്കി പ്രവര്ത്തപനക്ഷമമാക്കുക.
4.വിഷയസമിതികളെ ശക്തമാക്കി പ്രവര്ത്തപനക്ഷമമാക്കുക.
5.മെംബര്ഷിിപ്പ് പ്രവര്ത്ത നം മെയ് 5 നു മുന്പ്  പൂര്ത്തി യാക്കി ജില്ലയെ ഏല്പ്പിംക്കുക.
5.മെംബര്ഷിിപ്പ് പ്രവര്ത്ത നം മെയ് 5 നു മുന്പ്  പൂര്ത്തി യാക്കി ജില്ലയെ ഏല്പ്പിംക്കുക
                      താഴേ പറയുന്ന പ്രവര്ത്തമനങ്ങൾ മേഖലകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
താഴേ പറയുന്ന പ്രവര്ത്തമനങ്ങൾ മേഖലകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
  1 ജില്ലാ വാര്ഷിികം 2015 ആലുവ
  1 ജില്ലാ വാര്ഷിികം 2015 ആലുവ
  2.ജില്ലാപ്രവര്ത്തികയോഗം  
  2.ജില്ലാപ്രവര്ത്തികയോഗം  
വരി 313: വരി 309:
പരിഷത്ത്  ഗാനാലാപനത്തോടെ 4 മണിയ്ക്ക് യോഗനടപടികൾ സമാപിച്ചു.
പരിഷത്ത്  ഗാനാലാപനത്തോടെ 4 മണിയ്ക്ക് യോഗനടപടികൾ സമാപിച്ചു.


===പരിസര രംഗം 2014 ===
= '''2013 -14''' =
'''കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ'''
'''കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ'''
കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തി.
കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തി.
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5370" എന്ന താളിൽനിന്ന് ശേഖരിച്ചത്