അജ്ഞാതം


"കേരളത്തിലെ മുളങ്കാടുകൾ - ഒരു ശാസ്ത്രീയസമീപനത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 138: വരി 138:
മുളമുറിയിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികൾ ആദിവാസികളാണ്. ഒരു ദിവസം ശരാശരി 12 മുള വെട്ടും. ഇതിന് ചെതലത്ത് റേ‍ഞ്ചിൽ മുള ഒന്നിന് 3 രൂപ കൂലികിട്ടും. ബേഗുർ റേഞ്ചിൽ മുള ഒന്നിന് കൂലി 1രൂപ 50പൈസയാണ്. മുളയുടെ വലിപ്പവ്യത്യാസമാണ് കാരണം. തൊഴിലാളികൾക്ക് ശാസ്ത്രീയ വിളവെടുപ്പ് നിബന്ധനകളെ കുറിച്ച് അറിവില്ല. വേണ്ട രീതിയിൽ നിർദേശങ്ങൾ നൽകിയാൽ മുളങ്കാടുകളെ സംരക്ഷിച്ചു കൊണ്ടു തന്നെ വിളവെടുപ്പു നടത്താൻ സാധ്യമാകുമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. വിളവടുപ്പ് നിബന്ധനകൾ കർശനമാക്കാൻ വേണ്ട അടിയന്തിര നടപടികൾ കൈക്കൊള്ളണം .
മുളമുറിയിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികൾ ആദിവാസികളാണ്. ഒരു ദിവസം ശരാശരി 12 മുള വെട്ടും. ഇതിന് ചെതലത്ത് റേ‍ഞ്ചിൽ മുള ഒന്നിന് 3 രൂപ കൂലികിട്ടും. ബേഗുർ റേഞ്ചിൽ മുള ഒന്നിന് കൂലി 1രൂപ 50പൈസയാണ്. മുളയുടെ വലിപ്പവ്യത്യാസമാണ് കാരണം. തൊഴിലാളികൾക്ക് ശാസ്ത്രീയ വിളവെടുപ്പ് നിബന്ധനകളെ കുറിച്ച് അറിവില്ല. വേണ്ട രീതിയിൽ നിർദേശങ്ങൾ നൽകിയാൽ മുളങ്കാടുകളെ സംരക്ഷിച്ചു കൊണ്ടു തന്നെ വിളവെടുപ്പു നടത്താൻ സാധ്യമാകുമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. വിളവടുപ്പ് നിബന്ധനകൾ കർശനമാക്കാൻ വേണ്ട അടിയന്തിര നടപടികൾ കൈക്കൊള്ളണം .


#അശാസ്ത്രീയമായ വിളവെടുപ്പും, അശ്രദ്ധയും നിമിത്തം ഒട്ടേറെ മുളങ്കാടുകൾ കത്തിനശിച്ചിട്ടുണ്ട്.
##അശാസ്ത്രീയമായ വിളവെടുപ്പും, അശ്രദ്ധയും നിമിത്തം ഒട്ടേറെ മുളങ്കാടുകൾ കത്തിനശിച്ചിട്ടുണ്ട്.


വിളവെടുപ്പിനടത്തുന്ന പ്രദേശങ്ങളിലൊട്ടാകെ ഇതുമൂലം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു, ഇവ നീക്കം ചെയ്യാൻ പ്രത്യേക ശ്രമങ്ങളൊന്നും വിളവെടുപ്പിന്റെ ഭാഗമായി നടന്നുകാണുന്നില്ല. പാക്കം, പൂതാനം തുടങ്ങിയ സ്ഥലങ്ങളിൽ കുറെ ഏറെ മുളങ്കാടുകൾ തീകത്തി നശിച്ചിട്ടുണ്ട്. പാക്കത്ത് കത്തി നശിച്ച പ്രദേശത്ത് മുളങ്കാടുകൾ നേരത്തെ "ക്ലിയർ ഫെല്ലിംങ്ങ് “ നടത്തിയിട്ടുള്ളതായും കാണാൻ കഴിഞ്ഞു. തീ പടർന്നു പിടിച്ച് കൂടുതൽ മുളങ്കാടുകൾ കത്തി നശിച്ചിട്ടുണ്ട്. ഏതാണ്ട് 5 ഹെക്ടറിൽ കൂടുതൽ പ്രദേശം തീ വ്യാപിച്ചിട്ടുണ്ട്. അങ്ങിങ്ങായി കാണുന്ന വൃക്ഷങ്ങളും ഇതുമൂലം ഉണങ്ങിപ്പോയിട്ടുണ്ട്. മുളങ്കുററികളും, ഭൂകാണ്ഡങ്ങളും പരിപൂർണമായി ഇവിടെ കത്തി നശിച്ചിട്ടുണ്ട്. മുളയുടെ അവശിഷ്ടങ്ങൾ വിള വെടുപ്പ് സ്ഥലത്ത് ഉപേക്ഷിക്കുന്നത് തീ വളരെ വേഗം പടർന്നു പിടിക്കാൻ സഹായകരമായിട്ടുണ്ട്. മുറിച്ച് സൂക്ഷിച്ചിരുന്ന ഒട്ടേറെ മുളകളും ഈ കൂട്ടത്തിൽ കത്തിനശിച്ചതായി പറയപ്പെടുന്നു. ഏതാണ്ട് 2000 ടൺ മുള വെള്ളൂർ ന്യൂസ് പ്രിന്റ് മിൽസിനായി നേരത്തെ വെട്ടി ശേഖരിച്ചതും കത്തിനശിച്ചതുിൽ ഉൾപ്പെടുന്നുണ്ടെന്ന് പത്രവാർത്തയുണ്ട്. (Hindu, April, 1989) പുതാനത്ത് മുളം കൂട്ടങ്ങൾ കത്തിയതിന്റെ ഭാഗമായി കുറേ തേക്കിൻതൈകളും നശിച്ചിട്ടുണ്ട്. മുള വെട്ടൽ സുഗമമാക്കാൻ അടിക്കാടും മുളംകൂട്ടങ്ങളുടെ കൊമ്പും ചില്ലയും കത്തിച്ചു നീക്കം ചെയ്യുന്നതുമൂലമാണ് കാട്ടുതീ ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു.
വിളവെടുപ്പിനടത്തുന്ന പ്രദേശങ്ങളിലൊട്ടാകെ ഇതുമൂലം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു, ഇവ നീക്കം ചെയ്യാൻ പ്രത്യേക ശ്രമങ്ങളൊന്നും വിളവെടുപ്പിന്റെ ഭാഗമായി നടന്നുകാണുന്നില്ല. പാക്കം, പൂതാനം തുടങ്ങിയ സ്ഥലങ്ങളിൽ കുറെ ഏറെ മുളങ്കാടുകൾ തീകത്തി നശിച്ചിട്ടുണ്ട്. പാക്കത്ത് കത്തി നശിച്ച പ്രദേശത്ത് മുളങ്കാടുകൾ നേരത്തെ "ക്ലിയർ ഫെല്ലിംങ്ങ് “ നടത്തിയിട്ടുള്ളതായും കാണാൻ കഴിഞ്ഞു. തീ പടർന്നു പിടിച്ച് കൂടുതൽ മുളങ്കാടുകൾ കത്തി നശിച്ചിട്ടുണ്ട്. ഏതാണ്ട് 5 ഹെക്ടറിൽ കൂടുതൽ പ്രദേശം തീ വ്യാപിച്ചിട്ടുണ്ട്. അങ്ങിങ്ങായി കാണുന്ന വൃക്ഷങ്ങളും ഇതുമൂലം ഉണങ്ങിപ്പോയിട്ടുണ്ട്. മുളങ്കുററികളും, ഭൂകാണ്ഡങ്ങളും പരിപൂർണമായി ഇവിടെ കത്തി നശിച്ചിട്ടുണ്ട്. മുളയുടെ അവശിഷ്ടങ്ങൾ വിള വെടുപ്പ് സ്ഥലത്ത് ഉപേക്ഷിക്കുന്നത് തീ വളരെ വേഗം പടർന്നു പിടിക്കാൻ സഹായകരമായിട്ടുണ്ട്. മുറിച്ച് സൂക്ഷിച്ചിരുന്ന ഒട്ടേറെ മുളകളും ഈ കൂട്ടത്തിൽ കത്തിനശിച്ചതായി പറയപ്പെടുന്നു. ഏതാണ്ട് 2000 ടൺ മുള വെള്ളൂർ ന്യൂസ് പ്രിന്റ് മിൽസിനായി നേരത്തെ വെട്ടി ശേഖരിച്ചതും കത്തിനശിച്ചതുിൽ ഉൾപ്പെടുന്നുണ്ടെന്ന് പത്രവാർത്തയുണ്ട്. (Hindu, April, 1989) പുതാനത്ത് മുളം കൂട്ടങ്ങൾ കത്തിയതിന്റെ ഭാഗമായി കുറേ തേക്കിൻതൈകളും നശിച്ചിട്ടുണ്ട്. മുള വെട്ടൽ സുഗമമാക്കാൻ അടിക്കാടും മുളംകൂട്ടങ്ങളുടെ കൊമ്പും ചില്ലയും കത്തിച്ചു നീക്കം ചെയ്യുന്നതുമൂലമാണ് കാട്ടുതീ ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു.


#പ്രാദേശിക ആവശ്യങ്ങൾക്ക് വേണ്ടത്ര മുള ലഭിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പൊതുവേ പരാതിയുണ്ട്.
###പ്രാദേശിക ആവശ്യങ്ങൾക്ക് വേണ്ടത്ര മുള ലഭിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പൊതുവേ പരാതിയുണ്ട്.


മുളയുടെ ഉപയോഗത്തിന്റെ 65 ശതമാനവും വ്യാവസായികേതര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മുളയുടെ പ്രതിവർഷ ഉല്പാദനവും ആവശ്യവും തമ്മിൽ വളരെ വലിയ അന്തരം ഉണ്ട്, ലഭ്യമാകുന്ന മുളയുടെ വിതരണത്തിലും ഇതുമുല അപാകതകൾ നിലനിൽക്കുന്നുണ്ട്. മൊത്തം ആവശ്യത്തിന്റെ 85 ശതമാനമാണ് പൾപ് നിർമാണത്തിനുവേണ്ടതെങ്കിലും, ലഭ്യമാകുന്ന മുളയുടെ സിംഹഭാഗവും ഈ ആവശ്യത്തിനായി നീക്കിവയ്ക്കുന്നു എന്നാണ് പൊതുവേ ഉള്ള വിമർശനം, വീട്ടാവശ്യങ്ങൾക്കും, പ്രാദേശികാവശ്യങ്ങൾക്കുമായി സാധാരണ ജനങ്ങൾക്ക് മുള ലഭിക്കാൻ വളരെ പ്രയാസം അനുഭവപ്പെടുന്നു എന്ന യാഥാർഥ്യമാണ് ഈ വിമർശനങ്ങൾക്കാധാരം.  
മുളയുടെ ഉപയോഗത്തിന്റെ 65 ശതമാനവും വ്യാവസായികേതര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മുളയുടെ പ്രതിവർഷ ഉല്പാദനവും ആവശ്യവും തമ്മിൽ വളരെ വലിയ അന്തരം ഉണ്ട്, ലഭ്യമാകുന്ന മുളയുടെ വിതരണത്തിലും ഇതുമുല അപാകതകൾ നിലനിൽക്കുന്നുണ്ട്. മൊത്തം ആവശ്യത്തിന്റെ 85 ശതമാനമാണ് പൾപ് നിർമാണത്തിനുവേണ്ടതെങ്കിലും, ലഭ്യമാകുന്ന മുളയുടെ സിംഹഭാഗവും ഈ ആവശ്യത്തിനായി നീക്കിവയ്ക്കുന്നു എന്നാണ് പൊതുവേ ഉള്ള വിമർശനം, വീട്ടാവശ്യങ്ങൾക്കും, പ്രാദേശികാവശ്യങ്ങൾക്കുമായി സാധാരണ ജനങ്ങൾക്ക് മുള ലഭിക്കാൻ വളരെ പ്രയാസം അനുഭവപ്പെടുന്നു എന്ന യാഥാർഥ്യമാണ് ഈ വിമർശനങ്ങൾക്കാധാരം.  


ആദിവാസികൾക്കു മാത്രമാണ് പാസ് നൽകി മുള നിയന്ത്രിത വലിക്ക് വനംവകുപ്പ് നൽകി വരുന്നത്. ഒരു പാസിന് 5 മുള ഒരു വർഷത്തേക്ക്. ഇതിനായി 107 രൂപ വനംവകുപ്പ് ഈടാക്കുന്നുണട്്. മുള ഉപയോഗിച്ച് ചെറുകിട ഉല്പ്പന്നങ്ങൾ ഉണ്ടാക്കി ഉപജീവനം കഴിക്കുന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്ക് മുള ലഭിക്കുന്നത് ഇപ്രകാരണാണ്. ആദിവാസികളുടെ മര്റ് ആവശ്യങ്ങൾക്കും മുള ഈ രീതിയിലാണ് വിതരണം ചെയ്യുന്നത്. ഗ്വാളിയോർ റയോൺസിന് ടണ്ണിന് 250 രൂപ നിരക്കിലാണ് മുള നൽകുന്നത്. ഇതിനെ അപേക്ഷിച്ച് ആദിവാസികളിൽ നിന്ന് കൂടുതൽ വില ഈടാക്കുന്നു എന്നാണ് മറ്റൊരാക്ഷേപം. കുട്ട, പായ, പനമ്പ് എന്നീ കൈത്തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ കഴിഞ്ഞ വിവരങ്ങളനുസരിച്ച് വേണ്ടത്ര മുള ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. വില കുറെ കൂടി കുറക്കേണ്ടതാണെന്നെന്നും അഭിപ്രായവും അവർക്കുണ്ട്. ഈ സാഹചര്യത്തിൽ, ആദിവാസികൾക്കും പ്രാദേശിക വാസികൾക്കും അവശ്യം വേണ്ട മുള ചുരുങ്ങിയ നിരക്കിൽ നൽകുന്നതിന് തീരുമാനം എടുക്കേണ്ടതാണ്.  
ആദിവാസികൾക്കു മാത്രമാണ് പാസ് നൽകി മുള നിയന്ത്രിത വലിക്ക് വനംവകുപ്പ് നൽകി വരുന്നത്. ഒരു പാസിന് 5 മുള ഒരു വർഷത്തേക്ക്. ഇതിനായി 107 രൂപ വനംവകുപ്പ് ഈടാക്കുന്നുണട്്. മുള ഉപയോഗിച്ച് ചെറുകിട ഉല്പ്പന്നങ്ങൾ ഉണ്ടാക്കി ഉപജീവനം കഴിക്കുന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്ക് മുള ലഭിക്കുന്നത് ഇപ്രകാരണാണ്. ആദിവാസികളുടെ മര്റ് ആവശ്യങ്ങൾക്കും മുള ഈ രീതിയിലാണ് വിതരണം ചെയ്യുന്നത്. ഗ്വാളിയോർ റയോൺസിന് ടണ്ണിന് 250 രൂപ നിരക്കിലാണ് മുള നൽകുന്നത്. ഇതിനെ അപേക്ഷിച്ച് ആദിവാസികളിൽ നിന്ന് കൂടുതൽ വില ഈടാക്കുന്നു എന്നാണ് മറ്റൊരാക്ഷേപം. കുട്ട, പായ, പനമ്പ് എന്നീ കൈത്തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ കഴിഞ്ഞ വിവരങ്ങളനുസരിച്ച് വേണ്ടത്ര മുള ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. വില കുറെ കൂടി കുറക്കേണ്ടതാണെന്നെന്നും അഭിപ്രായവും അവർക്കുണ്ട്. ഈ സാഹചര്യത്തിൽ, ആദിവാസികൾക്കും പ്രാദേശിക വാസികൾക്കും അവശ്യം വേണ്ട മുള ചുരുങ്ങിയ നിരക്കിൽ നൽകുന്നതിന് തീരുമാനം എടുക്കേണ്ടതാണ്.


==മുളങ്കാടനശീകരണവും പരിസ്ഥിതി പ്രശ്നങ്ങളും==  
==മുളങ്കാടനശീകരണവും പരിസ്ഥിതി പ്രശ്നങ്ങളും==  
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8749" എന്ന താളിൽനിന്ന് ശേഖരിച്ചത്