അജ്ഞാതം


"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 31: വരി 31:


''
''
===ആമുഖം===
==ആമുഖം==


കേരളത്തിൽ നിലവിലുള്ള സ്‌കൂൾ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിരിക്കുന്നു. 1997-98ൽ ആരംഭിച്ച പാഠ്യപദ്ധതിക്ക്‌ 2007ൽ ആണ്‌ ഇതിനു മുമ്പ്‌ കാതലായ ചില മാറ്റങ്ങൾ വന്നത്‌. അതാകട്ടെ വിപുലമായ പഠനങ്ങളുടെയും ചർച്ചകളുടെയും ബോധ്യപ്പെടുത്തലുകളുടെയും അടിത്തറയിലായിരുന്നു നടന്നത്‌. ഇപ്പോഴുള്ള മാറ്റങ്ങൾക്ക്‌ ഇത്തരത്തിലുള്ള എന്തെ ങ്കിലും ഒരു അടിത്തറയുണ്ടോ എന്ന്‌ ആർക്കും അറിയില്ല. എന്നാൽ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ എസ്‌.സി.ഇ.ആർ.ടി യിൽ തകൃതിയായി നടക്കുകയാണ്‌. സമീപനരേഖയും കരിക്കുലം ഗ്രിഡുകളും തയ്യാറായത്രേ! ഇനി പാഠപുസ്‌തകം തയ്യാറാക്കുകയേ വേണ്ടൂ. അതിനുള്ള ആളുകളെയൊക്കെ കണ്ടെത്തിക്കഴിഞ്ഞു!
കേരളത്തിൽ നിലവിലുള്ള സ്‌കൂൾ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിരിക്കുന്നു. 1997-98ൽ ആരംഭിച്ച പാഠ്യപദ്ധതിക്ക്‌ 2007ൽ ആണ്‌ ഇതിനു മുമ്പ്‌ കാതലായ ചില മാറ്റങ്ങൾ വന്നത്‌. അതാകട്ടെ വിപുലമായ പഠനങ്ങളുടെയും ചർച്ചകളുടെയും ബോധ്യപ്പെടുത്തലുകളുടെയും അടിത്തറയിലായിരുന്നു നടന്നത്‌. ഇപ്പോഴുള്ള മാറ്റങ്ങൾക്ക്‌ ഇത്തരത്തിലുള്ള എന്തെ ങ്കിലും ഒരു അടിത്തറയുണ്ടോ എന്ന്‌ ആർക്കും അറിയില്ല. എന്നാൽ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ എസ്‌.സി.ഇ.ആർ.ടി യിൽ തകൃതിയായി നടക്കുകയാണ്‌. സമീപനരേഖയും കരിക്കുലം ഗ്രിഡുകളും തയ്യാറായത്രേ! ഇനി പാഠപുസ്‌തകം തയ്യാറാക്കുകയേ വേണ്ടൂ. അതിനുള്ള ആളുകളെയൊക്കെ കണ്ടെത്തിക്കഴിഞ്ഞു!
വരി 39: വരി 39:
നമ്മുടെ പാഠ്യപദ്ധതി കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനുള്ളിൽ ചരിത്ര പരമായ പ്രാധാന്യമുള്ള ഒരു മാറ്റത്തിനാണ്‌ വിധേയമായത്‌. അതാകട്ടെ ഒട്ടനവധി ആലോചനകളുടെയും ഇടപെടലുകളുടെയും ഭാഗ മായാണ്‌ സംഭവിച്ചത്‌. എന്തായിരുന്നു അതിനു മുമ്പത്തെ സ്ഥിതി? എന്തായിരുന്നു ആ മാറ്റത്തിന്റെ ഗുണഫലങ്ങൾ? ഇപ്പോഴത്തെ പോക്ക്‌ എങ്ങോട്ടാണ്‌? ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തി യാലേ ഇപ്പോഴത്തെ മാറ്റത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടൂ.
നമ്മുടെ പാഠ്യപദ്ധതി കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനുള്ളിൽ ചരിത്ര പരമായ പ്രാധാന്യമുള്ള ഒരു മാറ്റത്തിനാണ്‌ വിധേയമായത്‌. അതാകട്ടെ ഒട്ടനവധി ആലോചനകളുടെയും ഇടപെടലുകളുടെയും ഭാഗ മായാണ്‌ സംഭവിച്ചത്‌. എന്തായിരുന്നു അതിനു മുമ്പത്തെ സ്ഥിതി? എന്തായിരുന്നു ആ മാറ്റത്തിന്റെ ഗുണഫലങ്ങൾ? ഇപ്പോഴത്തെ പോക്ക്‌ എങ്ങോട്ടാണ്‌? ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തി യാലേ ഇപ്പോഴത്തെ മാറ്റത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടൂ.


===നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌===
==നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌==


മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.
മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.
വരി 53: വരി 53:
ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട്‌ കേരളത്തിന്‌ ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.
ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട്‌ കേരളത്തിന്‌ ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.


===1997-98ലെ പാഠ്യപദ്ധതിമാറ്റം===
==1997-98ലെ പാഠ്യപദ്ധതിമാറ്റം==


1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.
1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.
വരി 103: വരി 103:
അഞ്ചാംതരം തൊട്ടുള്ള പരിഷ്‌കരണം എസ്‌ സി ഇ ആർ ടി ഏറ്റെടുത്തു. എന്നാൽ ഡി പി ഇ പി ഘട്ടത്തിൽ കണ്ട പരിഷ്‌കരണവാഞ്ച അഞ്ചു തൊട്ടുള്ള പുസ്‌തകങ്ങളിൽ വേണ്ടത്ര നിഴലിച്ചില്ല. മുകളി ലേക്കു പോകുന്തോറും പാഠപുസ്‌തകങ്ങൾ അനുരഞ്‌ജനത്തിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിച്ചു തുടങ്ങി. ഇത്‌ പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാലക്രമത്തിൽ പിന്നോട്ടടിപ്പിച്ചു.
അഞ്ചാംതരം തൊട്ടുള്ള പരിഷ്‌കരണം എസ്‌ സി ഇ ആർ ടി ഏറ്റെടുത്തു. എന്നാൽ ഡി പി ഇ പി ഘട്ടത്തിൽ കണ്ട പരിഷ്‌കരണവാഞ്ച അഞ്ചു തൊട്ടുള്ള പുസ്‌തകങ്ങളിൽ വേണ്ടത്ര നിഴലിച്ചില്ല. മുകളി ലേക്കു പോകുന്തോറും പാഠപുസ്‌തകങ്ങൾ അനുരഞ്‌ജനത്തിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിച്ചു തുടങ്ങി. ഇത്‌ പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാലക്രമത്തിൽ പിന്നോട്ടടിപ്പിച്ചു.


===ഇടക്കാലത്തെ പിന്മടക്കം===
==ഇടക്കാലത്തെ പിന്മടക്കം==


2001ൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നപ്പോൾ എട്ടാം ക്ലാസിലേക്കു തയ്യാറാക്കിവെച്ചിരുന്ന പുസ്‌തകം ഒരു കൊല്ലത്തേക്ക്‌ മാറ്റിവെച്ചു. 2005ൽ എസ്‌ എസ്‌ എൽ സിക്ക്‌ ഗ്രേഡിങ്ങ്‌ ഏർപ്പെടുത്തേണ്ടിവന്നപ്പോഴും ഈ ചാഞ്ചാട്ടം പ്രകടമായി. എന്നാൽ പാഠ്യപദ്ധതി അനുകൂലവിഭാഗത്തിന്റെ ശക്തമായ പ്രവർത്തനം മൂലവും ദേശീയതലത്തിൽ കേരള പാഠ്യപദ്ധതിക്ക്‌ കിട്ടിക്കൊണ്ടി രുന്ന അംഗീകാരത്തെ കണ്ടില്ലെന്നു നടിക്കാൻ പറ്റാത്തതുകൊണ്ടും പ്രസ്‌തുത മാറ്റങ്ങൾ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായി. 2005ൽ ഉണ്ടായ ദേശീയ പാഠ്യപദ്ധതിയും സി ബി എസ്‌ ഇയിൽ വന്ന ഗ്രേഡിങ്ങും പാഠ്യപദ്ധതിക്കെതിരായ നീക്കത്തെ ഒരളവോളം ദുർബലപ്പെടുത്തി.
2001ൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നപ്പോൾ എട്ടാം ക്ലാസിലേക്കു തയ്യാറാക്കിവെച്ചിരുന്ന പുസ്‌തകം ഒരു കൊല്ലത്തേക്ക്‌ മാറ്റിവെച്ചു. 2005ൽ എസ്‌ എസ്‌ എൽ സിക്ക്‌ ഗ്രേഡിങ്ങ്‌ ഏർപ്പെടുത്തേണ്ടിവന്നപ്പോഴും ഈ ചാഞ്ചാട്ടം പ്രകടമായി. എന്നാൽ പാഠ്യപദ്ധതി അനുകൂലവിഭാഗത്തിന്റെ ശക്തമായ പ്രവർത്തനം മൂലവും ദേശീയതലത്തിൽ കേരള പാഠ്യപദ്ധതിക്ക്‌ കിട്ടിക്കൊണ്ടി രുന്ന അംഗീകാരത്തെ കണ്ടില്ലെന്നു നടിക്കാൻ പറ്റാത്തതുകൊണ്ടും പ്രസ്‌തുത മാറ്റങ്ങൾ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായി. 2005ൽ ഉണ്ടായ ദേശീയ പാഠ്യപദ്ധതിയും സി ബി എസ്‌ ഇയിൽ വന്ന ഗ്രേഡിങ്ങും പാഠ്യപദ്ധതിക്കെതിരായ നീക്കത്തെ ഒരളവോളം ദുർബലപ്പെടുത്തി.
വരി 111: വരി 111:
പിയാഷിയൻ ജ്ഞാതൃവാദത്തെ സാമൂഹ്യജ്ഞാതൃവാദമായി പരിവർത്തിക്കുന്നതിനുള്ള ചില തുടക്കങ്ങൾ ഉണ്ടായത്‌ ഏതാണ്ട്‌ അഞ്ചുവർഷം പിന്നിട്ടപ്പോഴാണ്‌. ഇംഗ്ലീഷ്‌ പഠനം മെച്ചപ്പെടുത്താൻ ഡോ.കെ.എൻ.ആനന്ദന്റെ നേതൃത്വത്തിൽ നടന്ന വിവിധ ശ്രമങ്ങ ൾക്കും (ഉദാ : SLAP, RACE) ഇക്കാലത്ത്‌ നാം സാക്ഷ്യംവഹിച്ചു. ഏതായാലും 1997 മുതൽ 2007 വരെയുള്ള ആദ്യത്തെ പത്തുവർഷങ്ങൾ സംഭവബഹുലമായിരുന്നു എന്നതിൽ സംശയമില്ല .
പിയാഷിയൻ ജ്ഞാതൃവാദത്തെ സാമൂഹ്യജ്ഞാതൃവാദമായി പരിവർത്തിക്കുന്നതിനുള്ള ചില തുടക്കങ്ങൾ ഉണ്ടായത്‌ ഏതാണ്ട്‌ അഞ്ചുവർഷം പിന്നിട്ടപ്പോഴാണ്‌. ഇംഗ്ലീഷ്‌ പഠനം മെച്ചപ്പെടുത്താൻ ഡോ.കെ.എൻ.ആനന്ദന്റെ നേതൃത്വത്തിൽ നടന്ന വിവിധ ശ്രമങ്ങ ൾക്കും (ഉദാ : SLAP, RACE) ഇക്കാലത്ത്‌ നാം സാക്ഷ്യംവഹിച്ചു. ഏതായാലും 1997 മുതൽ 2007 വരെയുള്ള ആദ്യത്തെ പത്തുവർഷങ്ങൾ സംഭവബഹുലമായിരുന്നു എന്നതിൽ സംശയമില്ല .


===ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005===
==ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005==


കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. 2000ൽ എൻ ഡി എ സർക്കാരിന്റെ കാലത്തുണ്ടാക്കിയ പാഠ്യപദ്ധതി രൂപരേഖ അതിലടങ്ങിയ വർഗീയ അജണ്ടയുടെ പേരിൽ അതിനകം തന്നെ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യത്തിലായിരുന്നു പ്രസ്‌തുത നടപടി. ഇതിനായി ആദ്യം ചെയ്‌തത്‌ പ്രശസ്‌ത വിദ്യാഭ്യാസവിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ദേശീയ സ്റ്റിയറിങ്ങ്‌ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ വിവിധ മേഖലകൾക്കായി 21 ഫോക്കസ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയുമാണ്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. രാജ്യമെങ്ങും സഞ്ചരിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച്‌ രൂപീകരിക്കപ്പെട്ട ആ പാഠ്യപദ്ധതി രൂപ രേഖയിൽ കേരളം അതിനകം പ്രയോഗത്തിൽ വരുത്തിക്കൊണ്ടി രുന്ന പല സമീപനങ്ങളും ഉൾച്ചേർന്നിരുന്നു.
കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. 2000ൽ എൻ ഡി എ സർക്കാരിന്റെ കാലത്തുണ്ടാക്കിയ പാഠ്യപദ്ധതി രൂപരേഖ അതിലടങ്ങിയ വർഗീയ അജണ്ടയുടെ പേരിൽ അതിനകം തന്നെ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യത്തിലായിരുന്നു പ്രസ്‌തുത നടപടി. ഇതിനായി ആദ്യം ചെയ്‌തത്‌ പ്രശസ്‌ത വിദ്യാഭ്യാസവിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ദേശീയ സ്റ്റിയറിങ്ങ്‌ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ വിവിധ മേഖലകൾക്കായി 21 ഫോക്കസ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയുമാണ്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. രാജ്യമെങ്ങും സഞ്ചരിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച്‌ രൂപീകരിക്കപ്പെട്ട ആ പാഠ്യപദ്ധതി രൂപ രേഖയിൽ കേരളം അതിനകം പ്രയോഗത്തിൽ വരുത്തിക്കൊണ്ടി രുന്ന പല സമീപനങ്ങളും ഉൾച്ചേർന്നിരുന്നു.
വരി 141: വരി 141:
2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ചുകൊണ്ട്‌ എല്ലാ സംസ്ഥാനങ്ങളോടും അതത്‌ സംസ്ഥാനത്തിന്റെ തനിമകള ടങ്ങിയ സംസ്ഥാന പാഠ്യപദ്ധതികൾ രൂപീകരിക്കാൻ എൻ സി ഇ ആർ ടി നിർദേശിക്കുകയുണ്ടായി. ഇതിനായി ഓരോ സംസ്ഥാനത്തിനും പത്തുലക്ഷം രൂപ വീതം നൽകാനും എൻ സി ഇ ആർ ടി മുൻകൈയെടുത്തു. ഇക്കാര്യത്തിൽ ആദ്യം മുന്നോട്ടുവന്നത്‌ കേരളമാണ്‌ എന്നതിൽ നമുക്ക്‌ അഭിമാനിക്കാം. 2007ലെ കേരള പാഠ്യ പദ്ധതി രൂപരേഖ രൂപപ്പെട്ടതിന്റെ പ്രധാനപ്പെട്ട പശ്ചാത്തലം ഇതായിരുന്നു. ഈ പാഠ്യപദ്ധതി രേഖ അട്ടിമറിക്കാനാണ്‌ ഇപ്പോൾ യു ഡി എഫ്‌ സർക്കാർ ഉത്സാഹിക്കുന്നത്‌.
2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ചുകൊണ്ട്‌ എല്ലാ സംസ്ഥാനങ്ങളോടും അതത്‌ സംസ്ഥാനത്തിന്റെ തനിമകള ടങ്ങിയ സംസ്ഥാന പാഠ്യപദ്ധതികൾ രൂപീകരിക്കാൻ എൻ സി ഇ ആർ ടി നിർദേശിക്കുകയുണ്ടായി. ഇതിനായി ഓരോ സംസ്ഥാനത്തിനും പത്തുലക്ഷം രൂപ വീതം നൽകാനും എൻ സി ഇ ആർ ടി മുൻകൈയെടുത്തു. ഇക്കാര്യത്തിൽ ആദ്യം മുന്നോട്ടുവന്നത്‌ കേരളമാണ്‌ എന്നതിൽ നമുക്ക്‌ അഭിമാനിക്കാം. 2007ലെ കേരള പാഠ്യ പദ്ധതി രൂപരേഖ രൂപപ്പെട്ടതിന്റെ പ്രധാനപ്പെട്ട പശ്ചാത്തലം ഇതായിരുന്നു. ഈ പാഠ്യപദ്ധതി രേഖ അട്ടിമറിക്കാനാണ്‌ ഇപ്പോൾ യു ഡി എഫ്‌ സർക്കാർ ഉത്സാഹിക്കുന്നത്‌.


===കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007===
==കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007==


നേരത്തെ സൂചിപ്പിച്ചതുപോലെ, 2005ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. വിദ്യാഭ്യാസവിദഗ്‌ധരെ കൂടാതെ കേരളത്തിലെ എല്ലാ അധ്യാപകസംഘടനകളുടെയും പ്രതിനിധികൾ ഈ വർക്ക്‌ഷോപ്പു കളിൽ പങ്കെടുത്തിരുന്നു എന്നത്‌ പ്രത്യേകം ഓർക്കാവുന്നതാണ്‌.
നേരത്തെ സൂചിപ്പിച്ചതുപോലെ, 2005ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. വിദ്യാഭ്യാസവിദഗ്‌ധരെ കൂടാതെ കേരളത്തിലെ എല്ലാ അധ്യാപകസംഘടനകളുടെയും പ്രതിനിധികൾ ഈ വർക്ക്‌ഷോപ്പു കളിൽ പങ്കെടുത്തിരുന്നു എന്നത്‌ പ്രത്യേകം ഓർക്കാവുന്നതാണ്‌.
വരി 161: വരി 161:
യഥാർഥത്തിൽ, ഈ പാഠ്യപദ്ധതി മികവുകൾ സൃഷ്‌ടിക്കാൻ പര്യാപ്‌തമല്ലേ? പാഠ്യപദ്ധതി വിമർശകരെ പിന്തുടർന്നുകൊണ്ട്‌ സർക്കാരും ഇത്തരമൊരു തീരുമാനിത്തിലെത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌? ഇംഗ്ലീഷ്‌ മീഡിയത്തെയും സി ബി എസ്‌ ഇ യെയും ഉയർത്തിക്കാട്ടുന്നത്‌ എത്രകണ്ട്‌ നീതീകരിക്കാനാവും?
യഥാർഥത്തിൽ, ഈ പാഠ്യപദ്ധതി മികവുകൾ സൃഷ്‌ടിക്കാൻ പര്യാപ്‌തമല്ലേ? പാഠ്യപദ്ധതി വിമർശകരെ പിന്തുടർന്നുകൊണ്ട്‌ സർക്കാരും ഇത്തരമൊരു തീരുമാനിത്തിലെത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌? ഇംഗ്ലീഷ്‌ മീഡിയത്തെയും സി ബി എസ്‌ ഇ യെയും ഉയർത്തിക്കാട്ടുന്നത്‌ എത്രകണ്ട്‌ നീതീകരിക്കാനാവും?


===അക്കാദമിക മികവിന്റെ ചില പാഠങ്ങൾ===
==അക്കാദമിക മികവിന്റെ ചില പാഠങ്ങൾ==


ഡൽഹിയിലെ പ്രൈമറി വിദ്യാലയങ്ങളിലെ നിലവാരം യാഷ്‌ ആഗർവാൾ (NIEPA?-2000) പഠനവിധേയമാക്കുകയുണ്ടായി. ഹിന്ദി മീഡിയം വിദ്യാലയങ്ങളും ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളും സാമ്പിളായി തെരഞ്ഞെടുത്താണ്‌ പഠനം നടത്തിയത്‌. നാലാം ക്ലാസ്സിലെ ഗണിത നിലവാരം ഇങ്ങനെ - ഹിന്ദി മീഡിയം വിദ്യാർഥികളുടെ ശരാശരി സ്‌കോർ 40.46. ഇംഗ്ലീഷ്‌മീഡിയക്കാരുടേത്‌ 47.8. ഭാഷയിൽ യഥാക്രമം 56.5, 49.7. ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളിലെ നിലവാരം സമൂഹം കരുതുന്നതുപോലെ വളരെ മികച്ചതല്ലെന്നാണ്‌ അദ്ദേഹം എത്തിച്ചേർന്ന നിഗമനം.
ഡൽഹിയിലെ പ്രൈമറി വിദ്യാലയങ്ങളിലെ നിലവാരം യാഷ്‌ ആഗർവാൾ (NIEPA?-2000) പഠനവിധേയമാക്കുകയുണ്ടായി. ഹിന്ദി മീഡിയം വിദ്യാലയങ്ങളും ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളും സാമ്പിളായി തെരഞ്ഞെടുത്താണ്‌ പഠനം നടത്തിയത്‌. നാലാം ക്ലാസ്സിലെ ഗണിത നിലവാരം ഇങ്ങനെ - ഹിന്ദി മീഡിയം വിദ്യാർഥികളുടെ ശരാശരി സ്‌കോർ 40.46. ഇംഗ്ലീഷ്‌മീഡിയക്കാരുടേത്‌ 47.8. ഭാഷയിൽ യഥാക്രമം 56.5, 49.7. ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളിലെ നിലവാരം സമൂഹം കരുതുന്നതുപോലെ വളരെ മികച്ചതല്ലെന്നാണ്‌ അദ്ദേഹം എത്തിച്ചേർന്ന നിഗമനം.
വരി 193: വരി 193:
: ''എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.''
: ''എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.''


===മുന്നേറ്റം മറ്റു വിഷയങ്ങളിലും===
==മുന്നേറ്റം മറ്റു വിഷയങ്ങളിലും==


കാസർഗോഡ്‌ ജില്ലയിലെ ബേക്കൽ ഫിഷറീസ്‌ എൽ.പി.സ്‌കൂൾ ആർക്കും വേണ്ടാതെ കിടന്നതാണ്‌. ഹെഡ്‌മാസ്‌ററർ നാരായണന്റെ നേതൃത്വത്തിൽ അവിടെ പുതിയ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കി. വിദ്യാലയ മാനേജ്‌മെന്റിൽ ജനാധിപത്യപരമായ സമീപനം കൊണ്ടുവന്നു. സമൂഹത്തിലേക്കിറങ്ങിച്ചെന്നു. കുട്ടികളുടെ പഠന പുരോഗതി എല്ലാ മാസവും കൃത്യമായി രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെ ജില്ലയിലെ മികച്ച വിദ്യാലയമായി അതു മാറി. പരാധീനതകളിൽപെട്ട, തീരവാസി ജനതയുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ മികവിന്റെ ആലയമാക്കി മാറ്റാനാകുമെങ്കിൽ എന്തുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ ഇത്തരം വിജയമാതൃകകളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ല?
കാസർഗോഡ്‌ ജില്ലയിലെ ബേക്കൽ ഫിഷറീസ്‌ എൽ.പി.സ്‌കൂൾ ആർക്കും വേണ്ടാതെ കിടന്നതാണ്‌. ഹെഡ്‌മാസ്‌ററർ നാരായണന്റെ നേതൃത്വത്തിൽ അവിടെ പുതിയ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കി. വിദ്യാലയ മാനേജ്‌മെന്റിൽ ജനാധിപത്യപരമായ സമീപനം കൊണ്ടുവന്നു. സമൂഹത്തിലേക്കിറങ്ങിച്ചെന്നു. കുട്ടികളുടെ പഠന പുരോഗതി എല്ലാ മാസവും കൃത്യമായി രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെ ജില്ലയിലെ മികച്ച വിദ്യാലയമായി അതു മാറി. പരാധീനതകളിൽപെട്ട, തീരവാസി ജനതയുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ മികവിന്റെ ആലയമാക്കി മാറ്റാനാകുമെങ്കിൽ എന്തുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ ഇത്തരം വിജയമാതൃകകളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ല?
വരി 214: വരി 214:
ഇങ്ങനെ എത്രയോ വിദ്യാലയങ്ങൾ. തെളിവുകൾ ധാരാളം. (കൂടുതൽ തെളിവുകൾക്ക്‌ http:learning pointnew.blogspot.in/ സന്ദർശിക്കുക) പക്ഷേ, ഒരുവിഭാഗം അധ്യാപകർക്ക്‌ ഇപ്പോഴും സാധ്യത ബോധ്യപ്പെടുന്നില്ല. അവർ പൊതുവിദ്യാലയങ്ങളിലെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കുന്നു. ആദ്യം പറഞ്ഞത്‌ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷനുകൾ അനുവദിച്ചാൽ മതി എന്നായിരുന്നു. പിന്നെ ആവശ്യപ്പെട്ടത്‌ ഒന്നാം ക്ലാസ്‌ മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കണമെന്നാണ്‌. ആ തീരുമാനം നടപ്പിലാക്കിയിട്ടും ഫലമില്ലെന്നു വന്ന പ്പോൾ സിലബസ്‌ മാറിയാൽ എല്ലാത്തിനും പരിഹാരമാകും എന്നു പറയുന്നു. സ്വന്തം മുന്നിലുള്ള തെളിവുകൾ കാണാൻ കൂട്ടാക്കാതെ ഇപ്പോഴും പാഠ്യപദ്ധതിയെ കുറ്റം പറയുന്നത്‌ ആരെയാണ്‌ സഹായിക്കുക എന്നെങ്കിലും ഇവർ ആലോചിക്കേണ്ടതല്ലേ?
ഇങ്ങനെ എത്രയോ വിദ്യാലയങ്ങൾ. തെളിവുകൾ ധാരാളം. (കൂടുതൽ തെളിവുകൾക്ക്‌ http:learning pointnew.blogspot.in/ സന്ദർശിക്കുക) പക്ഷേ, ഒരുവിഭാഗം അധ്യാപകർക്ക്‌ ഇപ്പോഴും സാധ്യത ബോധ്യപ്പെടുന്നില്ല. അവർ പൊതുവിദ്യാലയങ്ങളിലെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കുന്നു. ആദ്യം പറഞ്ഞത്‌ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷനുകൾ അനുവദിച്ചാൽ മതി എന്നായിരുന്നു. പിന്നെ ആവശ്യപ്പെട്ടത്‌ ഒന്നാം ക്ലാസ്‌ മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കണമെന്നാണ്‌. ആ തീരുമാനം നടപ്പിലാക്കിയിട്ടും ഫലമില്ലെന്നു വന്ന പ്പോൾ സിലബസ്‌ മാറിയാൽ എല്ലാത്തിനും പരിഹാരമാകും എന്നു പറയുന്നു. സ്വന്തം മുന്നിലുള്ള തെളിവുകൾ കാണാൻ കൂട്ടാക്കാതെ ഇപ്പോഴും പാഠ്യപദ്ധതിയെ കുറ്റം പറയുന്നത്‌ ആരെയാണ്‌ സഹായിക്കുക എന്നെങ്കിലും ഇവർ ആലോചിക്കേണ്ടതല്ലേ?


===സിലബസിന്റെ ഫോട്ടോകോപ്പിയെടുത്താൽ നിലവാരം വർധിക്കുമോ?===
==സിലബസിന്റെ ഫോട്ടോകോപ്പിയെടുത്താൽ നിലവാരം വർധിക്കുമോ?==


ദേശീയ സിലബസ്‌ സ്വീകരിക്കണമെന്നു തീരുമാനിക്കുന്നതിന്റെ യുക്തി എന്താണ്‌? കൂടുതൽ നിലവാരമുണ്ടെന്ന്‌ ശാസ്‌ത്രീയ പഠനങ്ങളിൽ തെളിഞ്ഞതാണെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി ഒന്നല്ല. ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ ഒരു കേന്ദ്രത്തിൽ നിശ്ചയിക്കുന്ന സിലബസും പാഠ പുസ്‌തകവും പ്രാദേശികത്തനിമയെ നിരാകരിക്കില്ലേ? സംസ്ഥാന ങ്ങളുടെ സമ്പന്നമായ ചരിത്ര സാംസ്‌കാരിക വൈജ്ഞാനിക പാരമ്പര്യത്തെ അത്‌ എത്രമാത്രം പ്രതിഫലിപ്പിക്കും?
ദേശീയ സിലബസ്‌ സ്വീകരിക്കണമെന്നു തീരുമാനിക്കുന്നതിന്റെ യുക്തി എന്താണ്‌? കൂടുതൽ നിലവാരമുണ്ടെന്ന്‌ ശാസ്‌ത്രീയ പഠനങ്ങളിൽ തെളിഞ്ഞതാണെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി ഒന്നല്ല. ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ ഒരു കേന്ദ്രത്തിൽ നിശ്ചയിക്കുന്ന സിലബസും പാഠ പുസ്‌തകവും പ്രാദേശികത്തനിമയെ നിരാകരിക്കില്ലേ? സംസ്ഥാന ങ്ങളുടെ സമ്പന്നമായ ചരിത്ര സാംസ്‌കാരിക വൈജ്ഞാനിക പാരമ്പര്യത്തെ അത്‌ എത്രമാത്രം പ്രതിഫലിപ്പിക്കും?
വരി 227: വരി 227:
ആഗോള തലത്തിലും പഠനനിലവാരം അളക്കുന്നതിനുള്ള പരീക്ഷ കൾ നടക്കാറുണ്ട്‌. പിസ (Programme for International Student Assessment - PISA) എന്ന പേരിലറിയപ്പെടുന്ന ഈ പഠനനിലവാര പരിശോധനയിൽ ലോകത്തെ എഴുപത്തിനാലുരാജ്യങ്ങൾ പങ്കെടുത്തു. (ഇന്ത്യയുൾപ്പെടെ പത്തുരാജ്യങ്ങൾ ആദ്യലിസ്റ്റിൽ ഉണ്ടായിരുന്നില്ല) ഇന്ത്യയിൽ നിന്നും ഹിമാചൽപ്രദേശും തമിഴ്‌നാടുമാണ്‌ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ അതിദയനീയമാണ്‌ ഇന്ത്യയുടെ അവസ്ഥ. ഹിമാചലിലെ എൻ.സി.ഇ.ആർ.ടി സിലബസ്‌ അവരെ തുണച്ചില്ല. അവിടെ 11 ശതമാനം കുട്ടികൾക്ക്‌ മാത്രമാണ്‌ ജീവിതം നയിക്കുവാനാവശ്യമായ വായനാശേഷി ഉള്ളത്‌. 89 ശതമാനവും നിലവാരരേഖയ്‌ക്കു താഴെ. തമിഴ്‌നാട്ടിൽ 17 ശതമാനം കുട്ടികൾ ഈ കഴിവുള്ളവരാണ്‌. ഗണിതശേഷിയുടെ കാര്യത്തിലും 12%, 15% എന്നിങ്ങനെയാണ്‌ യഥാക്രമം നിലവാരം. വായനാശേഷിയിൽ ഷാങ്‌ഹായ്‌ (ചൈന), കൊറിയ, ഫിൻലാൻഡ്‌, ഹോങ്കോംഗ്‌ (ചൈന), സിംഗപ്പൂർ, കാനഡ, ന്യൂ സിലാൻഡ്‌ എന്നിവയാണ്‌ ആദ്യ സ്ഥാനക്കാർ. ഇവയിൽ മിക്ക രാജ്യങ്ങളും ജ്ഞാനനിർമിതി അനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ സമീപനങ്ങൾക്ക്‌ പേരുകേട്ടവരാണ്‌. മേൽ പരീക്ഷയിൽ ഏറ്റവും പിന്നിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങളാണ്‌ ഇന്ത്യൻ സംസ്ഥാനങ്ങൾ നേടിയത്‌. ഈ സാഹചര്യത്തിലാണ്‌ കേരളം ലോകനിലവാരം ലക്ഷ്യം വെച്ച്‌ ഇന്ത്യക്ക്‌ മാതൃകയാകണമോ അതോ എൻ.സി.ഇ.ആർ.ടി സിലബസിന്റെ പരിമിതിയിൽ കിടക്കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌. ലോകനിലവാരത്തെ പരിഗണിക്കാതെ ഇന്ത്യയ്‌ക്കും ഇനി മുന്നോട്ടു പോകുവാനാകില്ല. വ്യത്യസ്‌തമായി ചിന്തിക്കുന്നതിനു പകരം നാം അനാവശ്യവിവാദങ്ങൾക്ക്‌ പിറകേ പോവുകയാണ്‌.
ആഗോള തലത്തിലും പഠനനിലവാരം അളക്കുന്നതിനുള്ള പരീക്ഷ കൾ നടക്കാറുണ്ട്‌. പിസ (Programme for International Student Assessment - PISA) എന്ന പേരിലറിയപ്പെടുന്ന ഈ പഠനനിലവാര പരിശോധനയിൽ ലോകത്തെ എഴുപത്തിനാലുരാജ്യങ്ങൾ പങ്കെടുത്തു. (ഇന്ത്യയുൾപ്പെടെ പത്തുരാജ്യങ്ങൾ ആദ്യലിസ്റ്റിൽ ഉണ്ടായിരുന്നില്ല) ഇന്ത്യയിൽ നിന്നും ഹിമാചൽപ്രദേശും തമിഴ്‌നാടുമാണ്‌ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ അതിദയനീയമാണ്‌ ഇന്ത്യയുടെ അവസ്ഥ. ഹിമാചലിലെ എൻ.സി.ഇ.ആർ.ടി സിലബസ്‌ അവരെ തുണച്ചില്ല. അവിടെ 11 ശതമാനം കുട്ടികൾക്ക്‌ മാത്രമാണ്‌ ജീവിതം നയിക്കുവാനാവശ്യമായ വായനാശേഷി ഉള്ളത്‌. 89 ശതമാനവും നിലവാരരേഖയ്‌ക്കു താഴെ. തമിഴ്‌നാട്ടിൽ 17 ശതമാനം കുട്ടികൾ ഈ കഴിവുള്ളവരാണ്‌. ഗണിതശേഷിയുടെ കാര്യത്തിലും 12%, 15% എന്നിങ്ങനെയാണ്‌ യഥാക്രമം നിലവാരം. വായനാശേഷിയിൽ ഷാങ്‌ഹായ്‌ (ചൈന), കൊറിയ, ഫിൻലാൻഡ്‌, ഹോങ്കോംഗ്‌ (ചൈന), സിംഗപ്പൂർ, കാനഡ, ന്യൂ സിലാൻഡ്‌ എന്നിവയാണ്‌ ആദ്യ സ്ഥാനക്കാർ. ഇവയിൽ മിക്ക രാജ്യങ്ങളും ജ്ഞാനനിർമിതി അനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ സമീപനങ്ങൾക്ക്‌ പേരുകേട്ടവരാണ്‌. മേൽ പരീക്ഷയിൽ ഏറ്റവും പിന്നിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങളാണ്‌ ഇന്ത്യൻ സംസ്ഥാനങ്ങൾ നേടിയത്‌. ഈ സാഹചര്യത്തിലാണ്‌ കേരളം ലോകനിലവാരം ലക്ഷ്യം വെച്ച്‌ ഇന്ത്യക്ക്‌ മാതൃകയാകണമോ അതോ എൻ.സി.ഇ.ആർ.ടി സിലബസിന്റെ പരിമിതിയിൽ കിടക്കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌. ലോകനിലവാരത്തെ പരിഗണിക്കാതെ ഇന്ത്യയ്‌ക്കും ഇനി മുന്നോട്ടു പോകുവാനാകില്ല. വ്യത്യസ്‌തമായി ചിന്തിക്കുന്നതിനു പകരം നാം അനാവശ്യവിവാദങ്ങൾക്ക്‌ പിറകേ പോവുകയാണ്‌.


===ഉള്ളടക്കം കുറവോ കൂടുതലോ?===
==ഉള്ളടക്കം കുറവോ കൂടുതലോ?==


കേരളത്തിലെ പാഠ്യപദ്ധതിയിൽ പഠിക്കാനൊന്നുമില്ല. സി.ബി. എസ്‌.ഇ (എൻ.സി.ഇ.ആർ.ടി) സിലബസിലാണ്‌ ഉള്ളടക്കം കൂടുത ലുള്ളത്‌. കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടും എന്ന രീതിയിലുള്ള വാദമാണല്ലോ പലപ്പോഴും ഉയരുന്നത്‌. ഇന്ത്യയിൽ ഉള്ള സെക്കണ്ടറി സ്‌കൂളുകളുടെ 6.69% മാത്രമാണ്‌ സി.ബി.എസ്‌.ഇ സ്‌കൂളുകൾ (അവലബം MHRD വാർഷിക റിപ്പോർട്ട്‌ 2009-2010). അതായത്‌ ഇന്ത്യയിൽ സി.ബി.എസ്‌.ഇ അല്ല മുഖ്യം. ചെറിയ ശതമാനം വിദ്യാലയ ങ്ങളിൽ മാത്രം പിന്തുടരുന്ന ഉള്ളടക്കത്തിനുവേണ്ടിയാണ്‌ നാം ദാഹിക്കുന്നത്‌.
കേരളത്തിലെ പാഠ്യപദ്ധതിയിൽ പഠിക്കാനൊന്നുമില്ല. സി.ബി. എസ്‌.ഇ (എൻ.സി.ഇ.ആർ.ടി) സിലബസിലാണ്‌ ഉള്ളടക്കം കൂടുത ലുള്ളത്‌. കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടും എന്ന രീതിയിലുള്ള വാദമാണല്ലോ പലപ്പോഴും ഉയരുന്നത്‌. ഇന്ത്യയിൽ ഉള്ള സെക്കണ്ടറി സ്‌കൂളുകളുടെ 6.69% മാത്രമാണ്‌ സി.ബി.എസ്‌.ഇ സ്‌കൂളുകൾ (അവലബം MHRD വാർഷിക റിപ്പോർട്ട്‌ 2009-2010). അതായത്‌ ഇന്ത്യയിൽ സി.ബി.എസ്‌.ഇ അല്ല മുഖ്യം. ചെറിയ ശതമാനം വിദ്യാലയ ങ്ങളിൽ മാത്രം പിന്തുടരുന്ന ഉള്ളടക്കത്തിനുവേണ്ടിയാണ്‌ നാം ദാഹിക്കുന്നത്‌.
വരി 235: വരി 235:
സി.ബി.എസ്‌.ഇ സിലബസിൽ ഇല്ലാത്ത പലതും കേരളത്തിലെ ഹൈസ്‌കൂൾ ശാസ്‌ത്രപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ എങ്ങനെ ന്യായീകരിക്കും? കേട്ടാൽ വിശ്വസിക്കില്ല. പ്രകാശത്തിന്റെ പൂർണ ആന്തര പ്രകീർണനവും പ്രകീർണനവും, അതാര്യവസ്‌തുക്കളുടെ നിറവും സുതാര്യവസ്‌തുക്കളുടെ നിറവും, പ്രാഥമികവർണങ്ങളും ദ്വിതീയവർണങ്ങളും, ഇലക്ട്രോമാഗ്നെറ്റിക്‌ സ്‌പെക്‌ട്രം, ദ്രാവകമർദവും ആഴവും തമ്മിലുള്ള ബന്ധം, സിങ്കിൾ ടച്ച്‌ രീതിയിലുള്ള കാന്തവൽക്കരണം, ആറ്റോമിക കാന്തങ്ങൾ, കാന്തിക പ്രേരണം, ഭൂമിയുടെ കാന്തികത, വൈദ്യുതവിശ്ലേഷണം, വൈദ്യുതിലേപനം (ഇതുപോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു കേരള സിലബസിൽ ഉള്ള 34 ആശയങ്ങൾ) സി.ബി.എസ്‌.ഇ.കുട്ടികൾ പഠിക്കുന്നില്ല. ആകാശ ക്കാഴ്‌ച, പ്രപഞ്ചം ഇവയുമായി ബന്ധപ്പെട്ട ?ഭൂമിയുടെ പരിക്രമണം, സൂര്യന്റെ ഘടന, ഗാലക്‌സികൾ, പ്രപഞ്ചോൽപ്പത്തി തുടങ്ങിയ 11 പ്രധാന കാര്യങ്ങളും സി.ബി.എസ്‌.ഇ യിൽ പഠിക്കേണ്ടതില്ല. കേരളത്തിൽ ഫിസിക്‌സിൽ മാത്രം എൺപത്തിയെട്ടാശയങ്ങൾ കൂടുത ലായിട്ടുണ്ട്‌. ഇത്‌ നമ്മുടെ കുട്ടികൾക്ക്‌ താങ്ങാനാകുമോ? രസ തന്ത്രത്തിലും ജീവശാസ്‌ത്രത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. സി.ബി.എസ്‌.ഇ പ്രകാരമുള്ള പിരീഡ്‌ സയൻസിനു കേരളത്തിൽ കിട്ടുന്നു മില്ല. സാധ്യായ ദിനങ്ങളും കുറവ്‌. എന്നിട്ടും കൂടുതൽ ഉള്ളടക്കം! വസ്‌തുത ഇതായിരിക്കെയാണ്‌ ഇവിടെ ഉള്ളടക്കം കുറവാണെന്ന വ്യാജപ്രചാരണം!
സി.ബി.എസ്‌.ഇ സിലബസിൽ ഇല്ലാത്ത പലതും കേരളത്തിലെ ഹൈസ്‌കൂൾ ശാസ്‌ത്രപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ എങ്ങനെ ന്യായീകരിക്കും? കേട്ടാൽ വിശ്വസിക്കില്ല. പ്രകാശത്തിന്റെ പൂർണ ആന്തര പ്രകീർണനവും പ്രകീർണനവും, അതാര്യവസ്‌തുക്കളുടെ നിറവും സുതാര്യവസ്‌തുക്കളുടെ നിറവും, പ്രാഥമികവർണങ്ങളും ദ്വിതീയവർണങ്ങളും, ഇലക്ട്രോമാഗ്നെറ്റിക്‌ സ്‌പെക്‌ട്രം, ദ്രാവകമർദവും ആഴവും തമ്മിലുള്ള ബന്ധം, സിങ്കിൾ ടച്ച്‌ രീതിയിലുള്ള കാന്തവൽക്കരണം, ആറ്റോമിക കാന്തങ്ങൾ, കാന്തിക പ്രേരണം, ഭൂമിയുടെ കാന്തികത, വൈദ്യുതവിശ്ലേഷണം, വൈദ്യുതിലേപനം (ഇതുപോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു കേരള സിലബസിൽ ഉള്ള 34 ആശയങ്ങൾ) സി.ബി.എസ്‌.ഇ.കുട്ടികൾ പഠിക്കുന്നില്ല. ആകാശ ക്കാഴ്‌ച, പ്രപഞ്ചം ഇവയുമായി ബന്ധപ്പെട്ട ?ഭൂമിയുടെ പരിക്രമണം, സൂര്യന്റെ ഘടന, ഗാലക്‌സികൾ, പ്രപഞ്ചോൽപ്പത്തി തുടങ്ങിയ 11 പ്രധാന കാര്യങ്ങളും സി.ബി.എസ്‌.ഇ യിൽ പഠിക്കേണ്ടതില്ല. കേരളത്തിൽ ഫിസിക്‌സിൽ മാത്രം എൺപത്തിയെട്ടാശയങ്ങൾ കൂടുത ലായിട്ടുണ്ട്‌. ഇത്‌ നമ്മുടെ കുട്ടികൾക്ക്‌ താങ്ങാനാകുമോ? രസ തന്ത്രത്തിലും ജീവശാസ്‌ത്രത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. സി.ബി.എസ്‌.ഇ പ്രകാരമുള്ള പിരീഡ്‌ സയൻസിനു കേരളത്തിൽ കിട്ടുന്നു മില്ല. സാധ്യായ ദിനങ്ങളും കുറവ്‌. എന്നിട്ടും കൂടുതൽ ഉള്ളടക്കം! വസ്‌തുത ഇതായിരിക്കെയാണ്‌ ഇവിടെ ഉള്ളടക്കം കുറവാണെന്ന വ്യാജപ്രചാരണം!


===നിലവാരവും സിലബസും===
==നിലവാരവും സിലബസും==


Quality Council of India യ്‌ക്ക്‌ വേണ്ടി നടത്തിയ Quality in School Education എന്ന പഠനത്തിൽ വിവിധ സിലബസുകൾ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളെ താരതമ്യം ചെയ്യുന്നുണ്ട്‌. ഒരു വിദ്യാലയത്തിന്റെ നിലവാരം അതിന്റെ സിലബസിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്‌. നാല്‌ തരം വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങളെ പഠനവിധേയമാക്കി. പരിഗണിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ ഇവയായിരുന്നു, അധ്യാപകരുടെ പെർഫോമൻസ്‌, ലഭിക്കുന്ന പരിശീലനം, ക്ലാസിലെ പഠനപ്രക്രിയ നൽകുന്ന സംതൃപ്‌തി, കുട്ടികൾ സ്‌കൂളിനെ കുറിച്ച്‌ നടത്തുന്ന വിലയിരുത്തൽ എന്നിവയാണ്‌ പ്രധാനം. ഇതനുസരിച്ച്‌ ഡൽഹിയിലെ പൊതുവിദ്യാലയങ്ങളായ ബോർഡ്‌ സ്‌കൂളുകൾ പിന്നിൽ നിൽക്കുന്നു. സി.ബി.എസ്‌.ഇ സ്‌കൂളുകൾ പിന്തുടരുന്ന കരിക്കുലം/സിലബസ്‌/പുസ്‌തകം തന്നെയാണ്‌ ഡൽഹി ബോർഡ്‌ സ്‌കൂളുകളും പിന്തുടരുന്നത്‌. എന്നിട്ടും ദൽഹി ബോർഡ്‌ സ്‌കൂളുകൾ ഗുണനിലവാരത്തിൽ പിന്നിലാകുന്നെങ്കിൽ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? അവിടെ പഠിക്കുന്ന കുട്ടികളുടെ സാമൂഹികസാഹചര്യം അവരുടെ പഠനത്തെ സ്വാധീനിക്കുന്നു എന്നല്ലേ? സിലബസ്‌ ഏകീകരിച്ചതു കൊണ്ടു മാത്രം നിലവാരം ഉയരുകയില്ലെന്നല്ലേ ഇത്‌ വ്യക്തമാക്കുന്നത്‌?
Quality Council of India യ്‌ക്ക്‌ വേണ്ടി നടത്തിയ Quality in School Education എന്ന പഠനത്തിൽ വിവിധ സിലബസുകൾ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളെ താരതമ്യം ചെയ്യുന്നുണ്ട്‌. ഒരു വിദ്യാലയത്തിന്റെ നിലവാരം അതിന്റെ സിലബസിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്‌. നാല്‌ തരം വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങളെ പഠനവിധേയമാക്കി. പരിഗണിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ ഇവയായിരുന്നു, അധ്യാപകരുടെ പെർഫോമൻസ്‌, ലഭിക്കുന്ന പരിശീലനം, ക്ലാസിലെ പഠനപ്രക്രിയ നൽകുന്ന സംതൃപ്‌തി, കുട്ടികൾ സ്‌കൂളിനെ കുറിച്ച്‌ നടത്തുന്ന വിലയിരുത്തൽ എന്നിവയാണ്‌ പ്രധാനം. ഇതനുസരിച്ച്‌ ഡൽഹിയിലെ പൊതുവിദ്യാലയങ്ങളായ ബോർഡ്‌ സ്‌കൂളുകൾ പിന്നിൽ നിൽക്കുന്നു. സി.ബി.എസ്‌.ഇ സ്‌കൂളുകൾ പിന്തുടരുന്ന കരിക്കുലം/സിലബസ്‌/പുസ്‌തകം തന്നെയാണ്‌ ഡൽഹി ബോർഡ്‌ സ്‌കൂളുകളും പിന്തുടരുന്നത്‌. എന്നിട്ടും ദൽഹി ബോർഡ്‌ സ്‌കൂളുകൾ ഗുണനിലവാരത്തിൽ പിന്നിലാകുന്നെങ്കിൽ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? അവിടെ പഠിക്കുന്ന കുട്ടികളുടെ സാമൂഹികസാഹചര്യം അവരുടെ പഠനത്തെ സ്വാധീനിക്കുന്നു എന്നല്ലേ? സിലബസ്‌ ഏകീകരിച്ചതു കൊണ്ടു മാത്രം നിലവാരം ഉയരുകയില്ലെന്നല്ലേ ഇത്‌ വ്യക്തമാക്കുന്നത്‌?


===വെല്ലുവിളികൾ അകത്തും പുറത്തും===
==വെല്ലുവിളികൾ അകത്തും പുറത്തും==


സാമൂഹികജ്ഞാനനിർമിതി പ്രകാരമുള്ള പഠനരീതിയെ ഇപ്പോ ഴാരും പൊതുവെ വിമർശിക്കുന്നില്ല. പക്ഷേ ആ രീതി ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നുണ്ടോ? അതുറപ്പാക്കാനുള്ള നടപടികൾ ദുർ ബലമാകുകയാണ്‌. ക്ലസ്റ്റർ പരീശീലനമടക്കമുള്ളവ കഴിഞ്ഞവർഷം നടത്തിയത്‌ അധ്യാപകരുടെ ക്ലാസ്സ്‌റൂം പ്രക്രിയ മെച്ചപ്പെടുത്താൻ സഹായകമായ രീതിയിലായിരുന്നില്ല. അധ്യാപകരുടെ അന്വേഷണ പരതയുടെ നിറം കെടുത്തി. ഒരു വിഷയം പഠിപ്പിക്കുന്നവർ പ്രതിമാസം ഒന്നിച്ചുകൂടി അധ്യയനാനു?വങ്ങൾ പങ്കിടുമ്പോഴുണ്ടാകുന്ന ഊർജം വലുതാണ്‌. മികവുകൾ പ്രചോദനം നൽകും. കൂട്ടായ ആസൂത്രണം വ്യക്തത നൽകും. ക്രിയാത്മക ഇടപെടൽ നടത്തുന്ന വിദ്യാലയമാതൃകകൾ ദിശാബോധം നൽകും.
സാമൂഹികജ്ഞാനനിർമിതി പ്രകാരമുള്ള പഠനരീതിയെ ഇപ്പോ ഴാരും പൊതുവെ വിമർശിക്കുന്നില്ല. പക്ഷേ ആ രീതി ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നുണ്ടോ? അതുറപ്പാക്കാനുള്ള നടപടികൾ ദുർ ബലമാകുകയാണ്‌. ക്ലസ്റ്റർ പരീശീലനമടക്കമുള്ളവ കഴിഞ്ഞവർഷം നടത്തിയത്‌ അധ്യാപകരുടെ ക്ലാസ്സ്‌റൂം പ്രക്രിയ മെച്ചപ്പെടുത്താൻ സഹായകമായ രീതിയിലായിരുന്നില്ല. അധ്യാപകരുടെ അന്വേഷണ പരതയുടെ നിറം കെടുത്തി. ഒരു വിഷയം പഠിപ്പിക്കുന്നവർ പ്രതിമാസം ഒന്നിച്ചുകൂടി അധ്യയനാനു?വങ്ങൾ പങ്കിടുമ്പോഴുണ്ടാകുന്ന ഊർജം വലുതാണ്‌. മികവുകൾ പ്രചോദനം നൽകും. കൂട്ടായ ആസൂത്രണം വ്യക്തത നൽകും. ക്രിയാത്മക ഇടപെടൽ നടത്തുന്ന വിദ്യാലയമാതൃകകൾ ദിശാബോധം നൽകും.
വരി 268: വരി 268:
വിദ്യാഭ്യാസ ഗുണനിലവാരം പാഠ്യപദ്ധതിയെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്‌. അധ്യാപകയോഗ്യത, പഠനസാമഗ്രികളുടെ ലഭ്യത, ഓരോ വിഷയത്തിനുമുള്ള പഠനമണിക്കൂറുകൾ, അക്കാദമിക പിന്തുണ, വിദ്യാലയ മാനേജ്‌മെന്റ്‌, സുതാര്യത, സമൂഹത്തിന്റെ ഇടപെടൽ, അന്വേഷണ സംസ്‌കാരം, നിരന്തരമായ നവീകരണ പ്രക്രിയ, ഗവേഷണങ്ങൾ, അധ്യാപക വിദ്യാർഥി അനുപാതം, വിവേചന രഹിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം, ജനായത്ത സംസ്‌കാരം, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അക്കാദമിക സംവി ധാനങ്ങളുടെ കാര്യക്ഷമത, പഠനപ്രക്രിയ, വിലയിരുത്തലും ഫീഡ്‌ ബാക്കും തുടർനടപടികളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെയെല്ലാം ഒരേപോലെ അഭിസംബോധന ചെയ്യാനിതുവരെ കഴിഞ്ഞിട്ടില്ല. സമൂഹത്തിന്റെ വിശ്വാസം അവരുടെ ബോധ്യപ്പെടലിനെ ആശ്രയിച്ചാണ്‌. വിദ്യാലയങ്ങളിൽ നിന്നും ഗുണമേന്മയുള്ള തെളിവുകൾ നിരന്തരം പ്രാദേശിക സമൂഹത്തിനു ലഭിക്കുകയാണെങ്കിൽ വലിയൊരു മുന്നേറ്റം സാധ്യമാകും. പക്ഷേ ആ വഴിക്കല്ല നിർഭാഗ്യവശാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ഇപ്പോൾ നയിക്കപ്പെടുന്നത്‌.
വിദ്യാഭ്യാസ ഗുണനിലവാരം പാഠ്യപദ്ധതിയെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്‌. അധ്യാപകയോഗ്യത, പഠനസാമഗ്രികളുടെ ലഭ്യത, ഓരോ വിഷയത്തിനുമുള്ള പഠനമണിക്കൂറുകൾ, അക്കാദമിക പിന്തുണ, വിദ്യാലയ മാനേജ്‌മെന്റ്‌, സുതാര്യത, സമൂഹത്തിന്റെ ഇടപെടൽ, അന്വേഷണ സംസ്‌കാരം, നിരന്തരമായ നവീകരണ പ്രക്രിയ, ഗവേഷണങ്ങൾ, അധ്യാപക വിദ്യാർഥി അനുപാതം, വിവേചന രഹിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം, ജനായത്ത സംസ്‌കാരം, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അക്കാദമിക സംവി ധാനങ്ങളുടെ കാര്യക്ഷമത, പഠനപ്രക്രിയ, വിലയിരുത്തലും ഫീഡ്‌ ബാക്കും തുടർനടപടികളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെയെല്ലാം ഒരേപോലെ അഭിസംബോധന ചെയ്യാനിതുവരെ കഴിഞ്ഞിട്ടില്ല. സമൂഹത്തിന്റെ വിശ്വാസം അവരുടെ ബോധ്യപ്പെടലിനെ ആശ്രയിച്ചാണ്‌. വിദ്യാലയങ്ങളിൽ നിന്നും ഗുണമേന്മയുള്ള തെളിവുകൾ നിരന്തരം പ്രാദേശിക സമൂഹത്തിനു ലഭിക്കുകയാണെങ്കിൽ വലിയൊരു മുന്നേറ്റം സാധ്യമാകും. പക്ഷേ ആ വഴിക്കല്ല നിർഭാഗ്യവശാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ഇപ്പോൾ നയിക്കപ്പെടുന്നത്‌.


===സൈദ്ധാന്തിക അടിത്തറയില്ലാത്ത പുതിയ സമീപനരേഖ===
==സൈദ്ധാന്തിക അടിത്തറയില്ലാത്ത പുതിയ സമീപനരേഖ==


പാഠ്യപദ്ധതി അട്ടിമറിക്കാൻ ഒരുങ്ങിയിരിക്കുവർ അതിനായി ഒരു സമീപന രേഖ തയ്യാറാക്കിയിരിക്കുകയാണ്‌ (കേരള സ്‌കൂൾ പാഠ്യ പദ്ധതി രൂപരേഖ - 2013). എാൽ ആ സമീപനരേഖ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കാനോ ചർച്ചകൾക്ക്‌ വിധേയമാക്കാനോ ഉള്ള സത്യസന്ധത എസ്‌ സി ഇ ആർ ടി യോ സംസ്ഥാനവിദ്യാഭ്യാസ വകുപ്പോ ഇതുവരെയും പ്രദർശിപ്പിച്ചിട്ടില്ല. പകരം പാഠപുസ്‌തക നിർമാണത്തിനായി വിളിച്ചവരുടെ മുന്നിൽ അത്‌ അവതരിപ്പിച്ചുവെന്നു വരുത്തി സ്വന്തം അജണ്ടകൾ നടപ്പിലാക്കുകയാണ്‌.
പാഠ്യപദ്ധതി അട്ടിമറിക്കാൻ ഒരുങ്ങിയിരിക്കുവർ അതിനായി ഒരു സമീപന രേഖ തയ്യാറാക്കിയിരിക്കുകയാണ്‌ (കേരള സ്‌കൂൾ പാഠ്യ പദ്ധതി രൂപരേഖ - 2013). എാൽ ആ സമീപനരേഖ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കാനോ ചർച്ചകൾക്ക്‌ വിധേയമാക്കാനോ ഉള്ള സത്യസന്ധത എസ്‌ സി ഇ ആർ ടി യോ സംസ്ഥാനവിദ്യാഭ്യാസ വകുപ്പോ ഇതുവരെയും പ്രദർശിപ്പിച്ചിട്ടില്ല. പകരം പാഠപുസ്‌തക നിർമാണത്തിനായി വിളിച്ചവരുടെ മുന്നിൽ അത്‌ അവതരിപ്പിച്ചുവെന്നു വരുത്തി സ്വന്തം അജണ്ടകൾ നടപ്പിലാക്കുകയാണ്‌.
വരി 306: വരി 306:
പഠനഫലത്തെ ആധാരമാക്കിയുള്ള സമീപനത്തിന്‌ ഒരുവശം കൂടിയുണ്ട്‌. കരിക്കുലം നിർമാണം, ബോധനരൂപങ്ങൾ, മൂല്യനിർണയം എന്നിവയിൽ അക്കാദമിക്‌ സമൂഹത്തിനുള്ള നിർണായകപങ്കിനെ ഇല്ലാതാക്കുകയും അവയെ മാനേജ്‌മെന്റ്‌ താൽപര്യങ്ങൾക്ക്‌ കീഴ്‌പ്പെടുത്തുകയും ചെയ്യും. എല്ലാകുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടണമെന്നുള്ള സ്‌കൂളുകളുടെ വെമ്പൽ അതനുസരിച്ചുള്ള പഠന രീതികൾ ചിട്ടപ്പെടുത്തുന്നതിലേക്ക്‌ സ്‌കൂളുകളെ എത്തിക്കും. അതായത്‌ സ്വന്തം അഭിരുചികളെ ബലികഴിച്ചും സർഗാത്മകതയും ചൈതന്യവും നഷ്‌ടപ്പെടുത്തിയും ഉയർന്ന പഠനഫലങ്ങൾ സൃഷ്‌ടിക്കുന്ന യന്ത്രങ്ങളായി വിദ്യാർഥികളും അധ്യാപകരും മാറും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അന്തസത്ത നഷ്‌ടപ്പെടുത്തുന്നത്‌ വാണിജ്യമാനേജ്‌മെന്റുകളുടെ നേർവാഴ്‌ചയെ ശക്തിപ്പെടുത്തും.
പഠനഫലത്തെ ആധാരമാക്കിയുള്ള സമീപനത്തിന്‌ ഒരുവശം കൂടിയുണ്ട്‌. കരിക്കുലം നിർമാണം, ബോധനരൂപങ്ങൾ, മൂല്യനിർണയം എന്നിവയിൽ അക്കാദമിക്‌ സമൂഹത്തിനുള്ള നിർണായകപങ്കിനെ ഇല്ലാതാക്കുകയും അവയെ മാനേജ്‌മെന്റ്‌ താൽപര്യങ്ങൾക്ക്‌ കീഴ്‌പ്പെടുത്തുകയും ചെയ്യും. എല്ലാകുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടണമെന്നുള്ള സ്‌കൂളുകളുടെ വെമ്പൽ അതനുസരിച്ചുള്ള പഠന രീതികൾ ചിട്ടപ്പെടുത്തുന്നതിലേക്ക്‌ സ്‌കൂളുകളെ എത്തിക്കും. അതായത്‌ സ്വന്തം അഭിരുചികളെ ബലികഴിച്ചും സർഗാത്മകതയും ചൈതന്യവും നഷ്‌ടപ്പെടുത്തിയും ഉയർന്ന പഠനഫലങ്ങൾ സൃഷ്‌ടിക്കുന്ന യന്ത്രങ്ങളായി വിദ്യാർഥികളും അധ്യാപകരും മാറും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അന്തസത്ത നഷ്‌ടപ്പെടുത്തുന്നത്‌ വാണിജ്യമാനേജ്‌മെന്റുകളുടെ നേർവാഴ്‌ചയെ ശക്തിപ്പെടുത്തും.


===വിദ്യാഭ്യാസ മുന്നേറ്റത്തിനുവേണ്ടിയുള്ള സമരം===
==വിദ്യാഭ്യാസ മുന്നേറ്റത്തിനുവേണ്ടിയുള്ള സമരം==


ഈ അരാജകത്വത്തെ ചോദ്യം ചെയ്യാൻ കേരളത്തിന്റെ വിദ്യാഭ്യാസഭാവിയിൽ താത്‌പര്യമുള്ളവർ ഉണർന്നേ പറ്റൂ. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ ഇതരസംസ്ഥാനങ്ങൾക്ക്‌ മാതൃകയാക്കി മാറ്റുന്ന തിൽ നിർണായകമായ പങ്ക്‌ നിർവഹിച്ച നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തെ സംരക്ഷിക്കുതിനുള്ള ശക്തമായ സമരങ്ങൾ ആരംഭിക്കേണ്ടതുണ്ട്‌. നിലവിലുള്ള പാഠ്യപദ്ധതി എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം പരിഷത്തിനില്ല. അതിലുള്ള പോരായ്‌മകൾ വസ്‌തു നിഷ്‌ഠമായി നിർണയിച്ച്‌ മതിയായ മാറ്റങ്ങൾ വരുത്തുന്നതിനെ ആരെങ്കിലും എതിർക്കുമെന്നും തോന്നുന്നില്ല.
ഈ അരാജകത്വത്തെ ചോദ്യം ചെയ്യാൻ കേരളത്തിന്റെ വിദ്യാഭ്യാസഭാവിയിൽ താത്‌പര്യമുള്ളവർ ഉണർന്നേ പറ്റൂ. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ ഇതരസംസ്ഥാനങ്ങൾക്ക്‌ മാതൃകയാക്കി മാറ്റുന്ന തിൽ നിർണായകമായ പങ്ക്‌ നിർവഹിച്ച നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തെ സംരക്ഷിക്കുതിനുള്ള ശക്തമായ സമരങ്ങൾ ആരംഭിക്കേണ്ടതുണ്ട്‌. നിലവിലുള്ള പാഠ്യപദ്ധതി എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം പരിഷത്തിനില്ല. അതിലുള്ള പോരായ്‌മകൾ വസ്‌തു നിഷ്‌ഠമായി നിർണയിച്ച്‌ മതിയായ മാറ്റങ്ങൾ വരുത്തുന്നതിനെ ആരെങ്കിലും എതിർക്കുമെന്നും തോന്നുന്നില്ല.
വരി 327: വരി 327:




===അനുബന്ധം - 1===
==അനുബന്ധം - 1==




"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6059" എന്ന താളിൽനിന്ന് ശേഖരിച്ചത്