അജ്ഞാതം


"ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമകളും
| name          = ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമകളും
| image          =[[പ്രമാണം:Cover.jpg |200px|alt=Cover]]
| image          =[[[[പ്രമാണം:Janakiyasuthranam2002kssp 0000.jpg|thumb|ലഘുലേഖ]]]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''


'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
*'''പ്രജാബോധത്തിൽനിന്ന് പൗരബോധത്തിലേക്ക് ഉയരുക'''
*'''ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും ശക്തിപ്പെടുത്തുക'''
*'''പങ്കാളിത്ത ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ക്ഷോഭങ്ങളിൽ പങ്കാളികളാവുക'''
*'''ജനകീയ ബദലുകൾക്കുള്ള അന്വേഷണത്തിൽ പങ്കാളികളാവുക'''
*'''ജനകീയാസൂത്രണം തകർക്കാനുള്ള നീക്കത്തെ ചെറുക്കുക'''
==ആമുഖം==


ലോകത്തിന്റെ മുഴുവനും ശ്രദ്ധയാകർഷിച്ച ഒരു ജനാധിപത്യ പരീക്ഷണം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ നടന്നുവരികയാണ്. ജനങ്ങൾ ഭരണവ്യവസ്ഥയിൽ പങ്കാളികളാകുന്ന പങ്കാളിത്ത ജനാധിപത്യം - participative domocracy. ഒരു വികേന്ദ്രീകൃത അധികാരഘടനയിൽ മാത്രം സാധ്യമാകുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ജനാധിപത്യപരമായ വികേന്ദ്രീകരണം എന്നും വിവക്ഷിക്കാം (democraito decentralisation) ഇത്തരമൊരു വികേന്ദ്രീകൃത ജനാധിപത്യഘടനയിൽ നടക്കുന്ന ആസൂത്രണ പ്രവർത്തനങ്ങളുടെ പ്രത്യേകത എന്തായിരിക്കും? അവയും വികേന്ദ്രീകൃതമായിരിക്കും എന്നതു തന്നെ. വികേന്ദ്രീകൃത അധികാരഘടന ആസൂത്രണ വികേന്ദ്രീകരണത്തിന് ഒരു മുൻ ഉപാധിയാണെന്നു സാരം. ഈ മൂന്നു ഘടകങ്ങളും- അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃത ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം ഉൾചേർന്ന ഒരു പസ്ഥാനമാണിവിടെ നടന്നു വരുന്ന “ജനകീയാസൂത്രണ പ്രസ്ഥാനം.” ഒമ്പതാം പഞ്ചവത്സരപദ്ധതി ഘട്ടത്തിലാണ് ഇതിന് തുടക്കമിട്ടത് എന്നതുകൊണ്ട് “ഒമ്പതാം പദ്ധതി ജനകീയപദ്ധതി എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.
ലോകത്തിന്റെ മുഴുവനും ശ്രദ്ധയാകർഷിച്ച ഒരു ജനാധിപത്യ പരീക്ഷണം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ നടന്നുവരികയാണ്. ജനങ്ങൾ ഭരണവ്യവസ്ഥയിൽ പങ്കാളികളാകുന്ന പങ്കാളിത്ത ജനാധിപത്യം - participative domocracy. ഒരു വികേന്ദ്രീകൃത അധികാരഘടനയിൽ മാത്രം സാധ്യമാകുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ജനാധിപത്യപരമായ വികേന്ദ്രീകരണം എന്നും വിവക്ഷിക്കാം (democraito decentralisation) ഇത്തരമൊരു വികേന്ദ്രീകൃത ജനാധിപത്യഘടനയിൽ നടക്കുന്ന ആസൂത്രണ പ്രവർത്തനങ്ങളുടെ പ്രത്യേകത എന്തായിരിക്കും? അവയും വികേന്ദ്രീകൃതമായിരിക്കും എന്നതു തന്നെ. വികേന്ദ്രീകൃത അധികാരഘടന ആസൂത്രണ വികേന്ദ്രീകരണത്തിന് ഒരു മുൻ ഉപാധിയാണെന്നു സാരം. ഈ മൂന്നു ഘടകങ്ങളും- അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃത ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം ഉൾചേർന്ന ഒരു പസ്ഥാനമാണിവിടെ നടന്നു വരുന്ന “ജനകീയാസൂത്രണ പ്രസ്ഥാനം.” ഒമ്പതാം പഞ്ചവത്സരപദ്ധതി ഘട്ടത്തിലാണ് ഇതിന് തുടക്കമിട്ടത് എന്നതുകൊണ്ട് “ഒമ്പതാം പദ്ധതി ജനകീയപദ്ധതി എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.
വരി 36: വരി 47:


ഭരണ നേതൃത്വത്തിലുള്ളവരുടെ പ്രസ്താവനകളും പ്രസംഗങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കളുടെ പ്രവർത്തനരീതി, സർക്കാർ ഉത്തരവുകൾ എന്നിവ മുതൽ നിയമസഭ അംഗീകരിച്ച പഞ്ചായത്തീരാജ് നിയമഭേദഗതിവരെ ഇത്തരം ധാരണകൾക്ക് ശക്തി പകരുകയാണ്. - കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പിൻബലത്തോടെ മുന്നേറിയ ഒരു ജനകീയ പ്രസ്ഥാനം, ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ ഒരു ജനാധിപത്യ പരീക്ഷണം ഇന്നെത്തി നിൽക്കുന്ന അവസ്ഥയും അതിനു കാരണമായിരിക്കാൻ ഇടയുള്ള സാഹചര്യങ്ങളും വിശദമായി പഠിക്കേണ്ടത് ഈ പ്രസ്ഥാനത്തെ വീണ്ടും മുന്നോട്ട് നയിക്കുന്നതിന് അനിവാര്യമായിത്തീ രുന്നു. പങ്കാളിത്ത ജനാധിപത്യത്തിന്റെ രാഷ്ട്രീയവും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ പിഴവുകളോ പോരായ്മകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയും വിമർശനബുദ്ധ്യാ വിലയിരുത്തപ്പെടേണ്ടതാണ്. അധികാരത്തിന്റെ യഥാർത്ഥ അവകാശികൾ അത് കയ്യേൽക്കാനും അതിനു അപചയം വരാതെ കാത്തു സൂക്ഷിക്കാനും, ജനോപകാരപ്രദമായി അതുപയോഗിക്കാനും ഉള്ള തങ്ങളുടെ പ്രാപ്തി പ്രദർശിപ്പിക്കേണ്ട സമയമാണിത്.
ഭരണ നേതൃത്വത്തിലുള്ളവരുടെ പ്രസ്താവനകളും പ്രസംഗങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കളുടെ പ്രവർത്തനരീതി, സർക്കാർ ഉത്തരവുകൾ എന്നിവ മുതൽ നിയമസഭ അംഗീകരിച്ച പഞ്ചായത്തീരാജ് നിയമഭേദഗതിവരെ ഇത്തരം ധാരണകൾക്ക് ശക്തി പകരുകയാണ്. - കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പിൻബലത്തോടെ മുന്നേറിയ ഒരു ജനകീയ പ്രസ്ഥാനം, ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ ഒരു ജനാധിപത്യ പരീക്ഷണം ഇന്നെത്തി നിൽക്കുന്ന അവസ്ഥയും അതിനു കാരണമായിരിക്കാൻ ഇടയുള്ള സാഹചര്യങ്ങളും വിശദമായി പഠിക്കേണ്ടത് ഈ പ്രസ്ഥാനത്തെ വീണ്ടും മുന്നോട്ട് നയിക്കുന്നതിന് അനിവാര്യമായിത്തീ രുന്നു. പങ്കാളിത്ത ജനാധിപത്യത്തിന്റെ രാഷ്ട്രീയവും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ പിഴവുകളോ പോരായ്മകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയും വിമർശനബുദ്ധ്യാ വിലയിരുത്തപ്പെടേണ്ടതാണ്. അധികാരത്തിന്റെ യഥാർത്ഥ അവകാശികൾ അത് കയ്യേൽക്കാനും അതിനു അപചയം വരാതെ കാത്തു സൂക്ഷിക്കാനും, ജനോപകാരപ്രദമായി അതുപയോഗിക്കാനും ഉള്ള തങ്ങളുടെ പ്രാപ്തി പ്രദർശിപ്പിക്കേണ്ട സമയമാണിത്.
==പശ്ചാത്തലം==  
==പശ്ചാത്തലം==  
ഏഴു ലക്ഷത്തിലേറെ സ്വാശ്രിത്രഗ്രാമങ്ങളുടെ ഒരു ഫെഡറേഷൻ ആയിട്ടാണ് മഹാത്മജി ഇന്ത്യയെ കണ്ടിരുന്നത്. പഞ്ചായത്താജ് സംവിധാനത്തെക്കുറിച്ച് തന്റേതായ വ്യക്തമായ കാഴ്ചപ്പാട് അദ്ദേ ഹത്തിനുണ്ടായിരുന്നു. ഗാന്ധിയൻ പഞ്ചായത്താണ് സങ്കല്പങ്ങളുടെ പാരമ്പര്യമവകാശപ്പെട്ടിരുന്ന കോൺഗ്രസ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, കൂടുതൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രഭരണകൂടത്തിൽ കേന്ദ്രീകൃതമാക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്.
ഏഴു ലക്ഷത്തിലേറെ സ്വാശ്രിത്രഗ്രാമങ്ങളുടെ ഒരു ഫെഡറേഷൻ ആയിട്ടാണ് മഹാത്മജി ഇന്ത്യയെ കണ്ടിരുന്നത്. പഞ്ചായത്താജ് സംവിധാനത്തെക്കുറിച്ച് തന്റേതായ വ്യക്തമായ കാഴ്ചപ്പാട് അദ്ദേ ഹത്തിനുണ്ടായിരുന്നു. ഗാന്ധിയൻ പഞ്ചായത്താണ് സങ്കല്പങ്ങളുടെ പാരമ്പര്യമവകാശപ്പെട്ടിരുന്ന കോൺഗ്രസ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, കൂടുതൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രഭരണകൂടത്തിൽ കേന്ദ്രീകൃതമാക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്.
വരി 45: വരി 55:


1975 മുതൽക്ക് കേരളത്തിന്റെ വികസനപ്രശ്നങ്ങൾ പഠിക്കുന്നതിൽ പരിഷത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത ആസൂത്രണം കൊണ്ടു മാത്രമേ ശാസ്ത്രീയവും സ്ഥായിയായതുമായ വികസനം സാധ്യമാകൂ എന്നും പ്രാദേശിക വിഭവങ്ങളെ (ഭൗതികവും, സാമൂഹ്യവും, വൈജ്ഞാനികവും) ആധാരമാക്കിയ വികസന മാതൃകയ്ക്കു മാത്രമേ സ്ഥിരത ഉണ്ടാകൂ എന്നും പരിഷത്ത് മനസ്സിലാക്കി. ഗ്രാമശാസ്ത്രസമിതികൾ, കേരളത്തിന്റെ വികസന സാധ്യത സംബന്ധിച്ച പഠനങ്ങൾ, സെമിനാറുകൾ, വിഭവ ഭൂപടനിർമാണം, കല്ല്യാശ്ശേരി പ്രാദേശികാസൂത്രണ പരീക്ഷണം, തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ പരീക്ഷിച്ച ജനകീയാസൂത്രണ പരിപാടി (PLDP), അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി നടത്തിയ ജനകീയ ബോധവൽക്കരണ പരിപാടികൾ എന്നിവ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് വളരെയേറെ സഹായകമായിരുന്നു. കേരളത്തിന്റെ വികസനരംഗത്ത് വൈജ്ഞാനിക തലത്തിലും, പ്രയോഗപരമായും പ്രചരണപരമായും ഏറെ സംഭാവന നൽകാൻ പരിഷത്തിനു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം 73, 74 ഭരണഘടനാ ഭേദഗതികളെ തുടർന്ന് കേരളത്തിലും നടപ്പാക്കപ്പെട്ട വികേന്ദ്രീകരണ പ്രക്രിയയെ വിലയിരുത്താൻ. 1993ൽ നിയമമായ ഭരണഘടനാ ഭേദഗതിയെ മുൻനിർത്തി സംസ്ഥാന നിയമം ഭേദഗതി ചെയ്യാൻ കുറെയേറെ സമ്മർദങ്ങളും പ്രക്ഷോഭങ്ങളും വേണ്ടി വന്നു. അതിന്റെ ഫലമായാണ് 1995മുതൽ പ്രാബല്യത്തിൽ വന്ന പഞ്ചായത്തിരാജ് - നഗര പാലികാ ആക്റ്റുകൾ കേരള നിയമസഭ പാസാക്കിയത്. ഭരണഘടനക്ക് ഭേദഗതി വരുത്തിയ കേന്ദ്ര ഭരണകൂടത്തിനും അതിനു നേതൃത്വം നൽകിയ രാഷ്ട്രീയ സംവിധാനത്തിനും അധികാര വികേന്ദ്രീകരണത്തോട് ആത്മാർത്ഥമായ ആഭിമുഖ്യം ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന മൂന്ന് കാര്യങ്ങളെങ്കിലും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
1975 മുതൽക്ക് കേരളത്തിന്റെ വികസനപ്രശ്നങ്ങൾ പഠിക്കുന്നതിൽ പരിഷത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത ആസൂത്രണം കൊണ്ടു മാത്രമേ ശാസ്ത്രീയവും സ്ഥായിയായതുമായ വികസനം സാധ്യമാകൂ എന്നും പ്രാദേശിക വിഭവങ്ങളെ (ഭൗതികവും, സാമൂഹ്യവും, വൈജ്ഞാനികവും) ആധാരമാക്കിയ വികസന മാതൃകയ്ക്കു മാത്രമേ സ്ഥിരത ഉണ്ടാകൂ എന്നും പരിഷത്ത് മനസ്സിലാക്കി. ഗ്രാമശാസ്ത്രസമിതികൾ, കേരളത്തിന്റെ വികസന സാധ്യത സംബന്ധിച്ച പഠനങ്ങൾ, സെമിനാറുകൾ, വിഭവ ഭൂപടനിർമാണം, കല്ല്യാശ്ശേരി പ്രാദേശികാസൂത്രണ പരീക്ഷണം, തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ പരീക്ഷിച്ച ജനകീയാസൂത്രണ പരിപാടി (PLDP), അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി നടത്തിയ ജനകീയ ബോധവൽക്കരണ പരിപാടികൾ എന്നിവ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് വളരെയേറെ സഹായകമായിരുന്നു. കേരളത്തിന്റെ വികസനരംഗത്ത് വൈജ്ഞാനിക തലത്തിലും, പ്രയോഗപരമായും പ്രചരണപരമായും ഏറെ സംഭാവന നൽകാൻ പരിഷത്തിനു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം 73, 74 ഭരണഘടനാ ഭേദഗതികളെ തുടർന്ന് കേരളത്തിലും നടപ്പാക്കപ്പെട്ട വികേന്ദ്രീകരണ പ്രക്രിയയെ വിലയിരുത്താൻ. 1993ൽ നിയമമായ ഭരണഘടനാ ഭേദഗതിയെ മുൻനിർത്തി സംസ്ഥാന നിയമം ഭേദഗതി ചെയ്യാൻ കുറെയേറെ സമ്മർദങ്ങളും പ്രക്ഷോഭങ്ങളും വേണ്ടി വന്നു. അതിന്റെ ഫലമായാണ് 1995മുതൽ പ്രാബല്യത്തിൽ വന്ന പഞ്ചായത്തിരാജ് - നഗര പാലികാ ആക്റ്റുകൾ കേരള നിയമസഭ പാസാക്കിയത്. ഭരണഘടനക്ക് ഭേദഗതി വരുത്തിയ കേന്ദ്ര ഭരണകൂടത്തിനും അതിനു നേതൃത്വം നൽകിയ രാഷ്ട്രീയ സംവിധാനത്തിനും അധികാര വികേന്ദ്രീകരണത്തോട് ആത്മാർത്ഥമായ ആഭിമുഖ്യം ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന മൂന്ന് കാര്യങ്ങളെങ്കിലും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
#കേന്ദ്രഭരണകൂടത്തിന്റെ അധികാരങ്ങളൊന്നും താഴെ തട്ടുകൾക്ക് വികേന്ദ്രീകരിച്ചു നൽകാൻ തയ്യാറായില്ല.
#കേന്ദ്രഭരണകൂടത്തിന്റെ അധികാരങ്ങളൊന്നും താഴെ തട്ടുകൾക്ക് വികേന്ദ്രീകരിച്ചു നൽകാൻ തയ്യാറായില്ല.
#സംസ്ഥാന സർക്കാറുകൾക്ക് വേണമെന്നു തോന്നുന്നെങ്കിൽ മാത്രമേ അധികാരങ്ങൾ പക്ഷം വികേന്ദ്രീകരിച്ചു നൽകേണ്ടതുള്ളു.
#സംസ്ഥാന സർക്കാറുകൾക്ക് വേണമെന്നു തോന്നുന്നെങ്കിൽ മാത്രമേ അധികാരങ്ങൾ പക്ഷം വികേന്ദ്രീകരിച്ചു നൽകേണ്ടതുള്ളു.
#ഇതേ കാലത്തു നടപ്പിലാക്കിയ പാർലമെന്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വികേന്ദ്രീകരണ സങ്കൽപങ്ങൾക്കു തന്നെ വിരുദ്ധമായിരുന്നു.
#ഇതേ കാലത്തു നടപ്പിലാക്കിയ പാർലമെന്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വികേന്ദ്രീകരണ സങ്കൽപങ്ങൾക്കു തന്നെ വിരുദ്ധമായിരുന്നു.
ഇതനുസരിച്ചുള്ള ഏതാനും ദൗർബല്യങ്ങൾ സംസ്ഥാന നിയമത്തിലും പ്രകടമായിരുന്നു. അധികാരങ്ങൾ വികേന്ദ്രീകരിച്ചു നൽകിയ രാഷ്ട്രീയ നടപടിക്കപ്പുറം ഈ അധികാരങ്ങൾ ഫലപ്രദമായി പയോഗിക്കുന്നതിനാവശ്യമായ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കാതിരുന്നതു തന്നെയാണ് പ്രധാന പോരായ്മ. എങ്കിലും പയോഗത്തിന്റെ അടിസ്ഥാനത്തിൽ പല പോരായ്മകൾക്കും പരിഹാരം നേടാൻ കഴിയും എന്ന ധാരണയിൽ ഒരു തുടക്കത്തിനാവശ്യമായ സാഹചര്യങ്ങൾ ഈ നിയമം പ്രദാനം ചെയ്തു. 1996ൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരാണ് വികേന്ദ്രീകരണ പ്രക്രിയയെ അർഥപൂർണമാക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിവെച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ 36 ശതമാനം പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകികൊണ്ട് നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി വഴിയായിരുന്നു അത്. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്ന മുദ്രാവാക്യത്തോടെ പ്രാദേശിക ഭരണകൂടങ്ങളെ വികേന്ദ്രീകൃത ആസൂത്രണത്തിന് സജ്ജമാക്കിയത് ഈ പ്രവർത്തനമാണ്.


ഇതനുസരിച്ചുള്ള ഏതാനും ദൗർബല്യങ്ങൾ സംസ്ഥാന നിയമത്തിലും പ്രകടമായിരുന്നു. അധികാരങ്ങൾ വികേന്ദ്രീകരിച്ചു നൽകിയ രാഷ്ട്രീയ നടപടിക്കപ്പുറം ഈ അധികാരങ്ങൾ ഫലപ്രദമായി പയോഗിക്കുന്നതിനാവശ്യമായ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കാതിരുന്നതു തന്നെയാണ് പ്രധാന പോരായ്മ. എങ്കിലും പയോഗത്തിന്റെ അടിസ്ഥാനത്തിൽ പല പോരായ്മകൾക്കും പരിഹാരം നേടാൻ കഴിയും എന്ന ധാരണയിൽ ഒരു തുടക്കത്തിനാവശ്യമായ സാഹചര്യങ്ങൾ ഈ നിയമം പ്രദാനം ചെയ്തു. 1996ൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരാണ് വികേന്ദ്രീകരണ പ്രക്രിയയെ അർഥപൂർണമാക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിവെച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ 36 ശതമാനം പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകികൊണ്ട് നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി വഴിയായിരുന്നു അത്. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്ന മുദ്രാവാക്യത്തോടെ പ്രാദേശിക ഭരണകൂടങ്ങളെ വികേന്ദ്രീകൃത ആസൂത്രണത്തിന് സജ്ജമാക്കിയത് ഈ പ്രവർത്തനമാണ്.
==ആശിച്ചതെന്ത്==
==ആശിച്ചതെന്ത്==


വരി 85: വരി 92:
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനസ്വാതന്ത്യം ഉറപ്പാക്കുന്നതിനും അവയ്ക്ക് ചിട്ടയായ പ്രവർത്തനരീതികൾ ആവിഷ്കരിക്കുന്നതിനും ഗ്രാമസഭ, കർമസമിതികൾ തുടങ്ങിയവയുടെ നിലനിൽപും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനും വേണ്ടി ഭരണപരമായ ചിട്ടകളും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായി എന്നത് ഒരു വലിയ നേട്ടമാണ്. തദ്ദേശ ഭരണകൂടങ്ങളുടെ പ്രവർത്ത നാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കാരങ്ങൾ നിർദേശിക്കാൻ അധികാരപ്പെടുത്തിയ സെൻ കമ്മറ്റിയുടെ ശുപാർശകളിൽ പലതും നിയമഭേദഗതിയിലൂടെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഭരണപരിഷ്കാര കമ്മീഷൻ. ഇവയുടെയെല്ലാം ഫലമായി ഉദ്യോഗസ്ഥ പുനർവിന്യാസവും ചിട്ടപ്പെടുത്തലുകളും പൂർണമാകുന്നതോടെ മാത്രമേ ഇന്നനുഭവിക്കുന്ന പ്രായോഗിക വൈഷമ്യങ്ങൾ ഇല്ലാതാവുകയുള്ളൂ. നാലായിരത്തോളം കോടിരൂപയാണ് നാലുവർഷങ്ങൾകൊണ്ട് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികളിലൂടെ ചെലവഴിക്കപ്പെട്ടത്. മുൻകാലങ്ങളിലെപ്പോലെ ചെലവഴിച്ചതായി കണക്കെഴുതി ട്രഷറികളിൽ സൂക്ഷിക്കലല്ല യഥാർഥത്തിൽ ചെലവഴിക്കപ്പെടുകയാണുണ്ടായത് എന്ന് ഏവർക്കും ബോധ്യമായിരിക്കുന്നു. പക്ഷേ വാസ്തവത്തിൽ ചെലവഴിക്കപ്പെട്ടത് ഇതിലും എത്രയോ കൂടുതലാണ്. പ്രാദേശിക പ്രവർത്തകരുടെ സംഭാവനകളും സന്നദ്ധ സേവനമൂല്യവും കൂട്ടിച്ചേർത്ത് പദ്ധതി അടങ്കൽ വർധിപ്പിക്കാൻ മിക്ക തദ്ദേശ ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം എങ്ങനെയാണ് ചെലവഴിക്കപ്പെട്ടത് എന്നതൊരു തുറന്ന പുസ്തകമാണെന്നതാണ് സവിശേഷത. ഓരോ പ്രവൃത്തിയുടെയും അടങ്കലെത്? എന്തെല്ലാം ജോലികളാണ് ഉദ്ദേശിക്കുന്നത്? എത്രകാലം കൊണ്ടാണ് ചെയ്ത തീർക്കേണ്ടത്? ആരാണ് അഥവാ ആരൊക്കെയാണ് നടത്തിപ്പിന്റെ ചുമതല ഏറ്റിട്ടുള്ളത്? എന്നീ കാര്യങ്ങളെല്ലാം പരസ്യമാണ്. ഗ്രാമസഭാ തീരുമാനങ്ങളിലും ജോലി സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡിലും ഇവ പരസ്യമാക്കപ്പെട്ടിരിക്കുന്നു. സമയം വൈകിയപ്പോഴോ, ബിനാമി കരാറുകാർ രംഗത്തുവന്നപ്പോഴോ പണിയുടെ നിലവാരം കുറഞ്ഞപ്പോഴോ എല്ലാം പ്രതിഷേധങ്ങളും പരാതിയും ഉയർന്നത് ഈ സുതാര്യതയ്ക്ക് തെളിവാണ്. ഈ സുതാര്യത തന്നെയാണ് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയകളെ ചർച്ചാ വിഷയമാക്കിയതും. ഗ്രാമസഭാ തീരുമാനങ്ങൾ തിരുത്താനോ തള്ളിക്കളയാനോ ശ്രമിച്ച സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടാക്കിയതിന് കാരണവും ഈ സുതാര്യത തന്നെയാണ്. കാലവിളംബമില്ലാതെ, ചോർച്ച കുറച്ചുകൊണ്ട് ഗുണമേന്മയോടുകൂടിയ പ്രവൃത്തികൾ എങ്ങനെ ചെയ്തുതീർക്കാമെന്ന് മാതൃക കാണിച്ച 150-200 പഞ്ചായത്തുകളെങ്കിലും കേരളത്തിലുണ്ട്. അത്ര മെച്ചപ്പെട്ടവരല്ലാത്തവയും ഈ വഴിക്കുവരും എന്ന പ്രതീക്ഷയ്ക്ക് കേരളജനതയുടെ സാമൂഹ്യബോധമാണ് ഗ്യാരന്റി.
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനസ്വാതന്ത്യം ഉറപ്പാക്കുന്നതിനും അവയ്ക്ക് ചിട്ടയായ പ്രവർത്തനരീതികൾ ആവിഷ്കരിക്കുന്നതിനും ഗ്രാമസഭ, കർമസമിതികൾ തുടങ്ങിയവയുടെ നിലനിൽപും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനും വേണ്ടി ഭരണപരമായ ചിട്ടകളും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായി എന്നത് ഒരു വലിയ നേട്ടമാണ്. തദ്ദേശ ഭരണകൂടങ്ങളുടെ പ്രവർത്ത നാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കാരങ്ങൾ നിർദേശിക്കാൻ അധികാരപ്പെടുത്തിയ സെൻ കമ്മറ്റിയുടെ ശുപാർശകളിൽ പലതും നിയമഭേദഗതിയിലൂടെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഭരണപരിഷ്കാര കമ്മീഷൻ. ഇവയുടെയെല്ലാം ഫലമായി ഉദ്യോഗസ്ഥ പുനർവിന്യാസവും ചിട്ടപ്പെടുത്തലുകളും പൂർണമാകുന്നതോടെ മാത്രമേ ഇന്നനുഭവിക്കുന്ന പ്രായോഗിക വൈഷമ്യങ്ങൾ ഇല്ലാതാവുകയുള്ളൂ. നാലായിരത്തോളം കോടിരൂപയാണ് നാലുവർഷങ്ങൾകൊണ്ട് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികളിലൂടെ ചെലവഴിക്കപ്പെട്ടത്. മുൻകാലങ്ങളിലെപ്പോലെ ചെലവഴിച്ചതായി കണക്കെഴുതി ട്രഷറികളിൽ സൂക്ഷിക്കലല്ല യഥാർഥത്തിൽ ചെലവഴിക്കപ്പെടുകയാണുണ്ടായത് എന്ന് ഏവർക്കും ബോധ്യമായിരിക്കുന്നു. പക്ഷേ വാസ്തവത്തിൽ ചെലവഴിക്കപ്പെട്ടത് ഇതിലും എത്രയോ കൂടുതലാണ്. പ്രാദേശിക പ്രവർത്തകരുടെ സംഭാവനകളും സന്നദ്ധ സേവനമൂല്യവും കൂട്ടിച്ചേർത്ത് പദ്ധതി അടങ്കൽ വർധിപ്പിക്കാൻ മിക്ക തദ്ദേശ ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം എങ്ങനെയാണ് ചെലവഴിക്കപ്പെട്ടത് എന്നതൊരു തുറന്ന പുസ്തകമാണെന്നതാണ് സവിശേഷത. ഓരോ പ്രവൃത്തിയുടെയും അടങ്കലെത്? എന്തെല്ലാം ജോലികളാണ് ഉദ്ദേശിക്കുന്നത്? എത്രകാലം കൊണ്ടാണ് ചെയ്ത തീർക്കേണ്ടത്? ആരാണ് അഥവാ ആരൊക്കെയാണ് നടത്തിപ്പിന്റെ ചുമതല ഏറ്റിട്ടുള്ളത്? എന്നീ കാര്യങ്ങളെല്ലാം പരസ്യമാണ്. ഗ്രാമസഭാ തീരുമാനങ്ങളിലും ജോലി സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡിലും ഇവ പരസ്യമാക്കപ്പെട്ടിരിക്കുന്നു. സമയം വൈകിയപ്പോഴോ, ബിനാമി കരാറുകാർ രംഗത്തുവന്നപ്പോഴോ പണിയുടെ നിലവാരം കുറഞ്ഞപ്പോഴോ എല്ലാം പ്രതിഷേധങ്ങളും പരാതിയും ഉയർന്നത് ഈ സുതാര്യതയ്ക്ക് തെളിവാണ്. ഈ സുതാര്യത തന്നെയാണ് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയകളെ ചർച്ചാ വിഷയമാക്കിയതും. ഗ്രാമസഭാ തീരുമാനങ്ങൾ തിരുത്താനോ തള്ളിക്കളയാനോ ശ്രമിച്ച സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടാക്കിയതിന് കാരണവും ഈ സുതാര്യത തന്നെയാണ്. കാലവിളംബമില്ലാതെ, ചോർച്ച കുറച്ചുകൊണ്ട് ഗുണമേന്മയോടുകൂടിയ പ്രവൃത്തികൾ എങ്ങനെ ചെയ്തുതീർക്കാമെന്ന് മാതൃക കാണിച്ച 150-200 പഞ്ചായത്തുകളെങ്കിലും കേരളത്തിലുണ്ട്. അത്ര മെച്ചപ്പെട്ടവരല്ലാത്തവയും ഈ വഴിക്കുവരും എന്ന പ്രതീക്ഷയ്ക്ക് കേരളജനതയുടെ സാമൂഹ്യബോധമാണ് ഗ്യാരന്റി.


പോരായ്മകൾ
==പോരായ്മകൾ==


എന്നാൽ ഈ ചിത്രത്തിന് ഒരു മറുവശമുണ്ട്; നേട്ടങ്ങളെ പലതിനെയും മറയ്ക്കാൻ പര്യാപ്തമായ പോരായ്മകൾ. ഒരു കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥൃരുടെയും ആശ്രിതരായി കഴിയുകയായിരുന്നു ജനാധിപത്യത്തിലെ സർവശക്തരായ വോട്ടർമാർ. അധികാര വികേന്ദ്രീകരണം അവർ ആവശ്യപ്പെട്ടിരുന്നില്ല. ഒരു ഗാന്ധിയൻ ആശയം നടപ്പിലാക്കി എന്ന ഖ്യാതിക്കു വേണ്ടി മാത്രം കേന്ദ്ര ഭരണകൂടം നടത്തിയ നിയമനിർമാണത്തെ തുടർന്ന് പ്രാദേശിക ഭരണങ്ങളേയും അതുവഴി ജനങ്ങളെയും അധികാരവൽക്കരിക്കുക എന്ന ധർമം കേരളസർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. പല തലങ്ങളിലുള്ള ബൃഹത്തായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന്റെ വിവിധ അടരുകളെ ഇതിനനുഗുണമായി മാറ്റിയെടുക്കുന്നതിന് ആവശ്യമായിരുന്നു. കുറെയേറെ പരിശീലന പരിപാടികൾ നടന്നുവെന്നതു ശരിയാണ്. പക്ഷെ അതെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചു മാത്രമായിരുന്നു. രണ്ടുവിഭാഗവും തങ്ങളുടെ കൈവശമുള്ള അധികാരം വിട്ടൊഴിയുന്നതിന് വൈമുഖ്യമുള്ളവരാണ്. ഇവരിലൂടെ ജനങ്ങളെ അധികാരവൽക്കരിക്കുക അസാധ്യമാണ്. തദ്ദേശ ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനെ ഭരണ സമിതി അംഗങ്ങൾ അനുകൂലിക്കുന്നു. അധികാരം പോരെന്നും അവർ പരാതിപ്പെടുന്നു. പക്ഷേ, അധികാരം ഭരണസമിതികൾക്കു താഴെ ജനങ്ങൾക്കു കൈമാറുന്നതിന് അവർ അനുകൂലമല്ല. പഞ്ചായത്തുകൾക്ക് പ്ലാൻ വിഹിതം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ പ്രാധാന്യം കുറയാതിരിക്കാൻ എം.എൽ.എ ഫണ്ടിനു വേണ്ടിയാണ് നിയമസഭാംഗങ്ങൾ മുറവിളി കൂട്ടിയത്. ജനങ്ങൾ എന്നും തങ്ങളുടെ ആശ്രിതരായിരിക്കണമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് തങ്ങളുടെ ഔദാര്യമെന്ന നിലയ്ക്കാകണമെന്നുമുള്ള ഭരണ വർഗ ചിന്താഗതി പലർക്കുമുണ്ട്. ഇതിനു പരിഹാരമുണ്ടാ വുക രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തിയോടെ ഇടപെടുമ്പോഴാണ്.
എന്നാൽ ഈ ചിത്രത്തിന് ഒരു മറുവശമുണ്ട്; നേട്ടങ്ങളെ പലതിനെയും മറയ്ക്കാൻ പര്യാപ്തമായ പോരായ്മകൾ. ഒരു കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥൃരുടെയും ആശ്രിതരായി കഴിയുകയായിരുന്നു ജനാധിപത്യത്തിലെ സർവശക്തരായ വോട്ടർമാർ. അധികാര വികേന്ദ്രീകരണം അവർ ആവശ്യപ്പെട്ടിരുന്നില്ല. ഒരു ഗാന്ധിയൻ ആശയം നടപ്പിലാക്കി എന്ന ഖ്യാതിക്കു വേണ്ടി മാത്രം കേന്ദ്ര ഭരണകൂടം നടത്തിയ നിയമനിർമാണത്തെ തുടർന്ന് പ്രാദേശിക ഭരണങ്ങളേയും അതുവഴി ജനങ്ങളെയും അധികാരവൽക്കരിക്കുക എന്ന ധർമം കേരളസർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. പല തലങ്ങളിലുള്ള ബൃഹത്തായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന്റെ വിവിധ അടരുകളെ ഇതിനനുഗുണമായി മാറ്റിയെടുക്കുന്നതിന് ആവശ്യമായിരുന്നു. കുറെയേറെ പരിശീലന പരിപാടികൾ നടന്നുവെന്നതു ശരിയാണ്. പക്ഷെ അതെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചു മാത്രമായിരുന്നു. രണ്ടുവിഭാഗവും തങ്ങളുടെ കൈവശമുള്ള അധികാരം വിട്ടൊഴിയുന്നതിന് വൈമുഖ്യമുള്ളവരാണ്. ഇവരിലൂടെ ജനങ്ങളെ അധികാരവൽക്കരിക്കുക അസാധ്യമാണ്. തദ്ദേശ ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനെ ഭരണ സമിതി അംഗങ്ങൾ അനുകൂലിക്കുന്നു. അധികാരം പോരെന്നും അവർ പരാതിപ്പെടുന്നു. പക്ഷേ, അധികാരം ഭരണസമിതികൾക്കു താഴെ ജനങ്ങൾക്കു കൈമാറുന്നതിന് അവർ അനുകൂലമല്ല. പഞ്ചായത്തുകൾക്ക് പ്ലാൻ വിഹിതം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ പ്രാധാന്യം കുറയാതിരിക്കാൻ എം.എൽ.എ ഫണ്ടിനു വേണ്ടിയാണ് നിയമസഭാംഗങ്ങൾ മുറവിളി കൂട്ടിയത്. ജനങ്ങൾ എന്നും തങ്ങളുടെ ആശ്രിതരായിരിക്കണമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് തങ്ങളുടെ ഔദാര്യമെന്ന നിലയ്ക്കാകണമെന്നുമുള്ള ഭരണ വർഗ ചിന്താഗതി പലർക്കുമുണ്ട്. ഇതിനു പരിഹാരമുണ്ടാ വുക രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തിയോടെ ഇടപെടുമ്പോഴാണ്.
വരി 126: വരി 133:


സ്വയംസഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും പ്രാദേശികമായി തൊഴിൽ സാധ്യത മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയണം. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധന വഴിയും ബദൽ ഉപഭോഗ വസ്തുക്കളുടെ നിർമാണം വഴിയും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള മാതൃകകൾ രൂപപ്പെടുത്തണം. സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സോപ്പ് നിർമാണം പോലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൽപ്പന്നങ്ങളിലേക്കും കൂടുതൽ പ്രവർത്തകരിലേക്കും വ്യാപിപ്പിക്കുകയും അവയെ നിലനിർത്താനും വളർത്താനും ആവശ്യമായ പിൻബലം പ്രാദേശിക കൂട്ടായ്മകളിൽ നിന്നുണ്ടാവുകയും ചെയ്യണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉൽപാദന മേഖലകളിൽ ഉണർവുണ്ടാക്കാനും തൊഴിൽ സാധ്യത വർധിപ്പിക്കാനും പ്രാദേശിക കൂട്ടായ്മകളുടെ മുൻകൈകൊണ്ട് സാധിക്കുമെന്ന് തെളിയിക്കാനും കഴിയും. ഇത് ഇന്നത്തെ ആഗോളസാഹചര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത്തരം പ്രവർത്തനങ്ങളോടൊപ്പംതന്നെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ, തീരുമാനങ്ങൾ എന്നിവക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതൊരു രാഷ്ടീയ സമരമാണ്. അധികാര വികേന്ദ്രീകരണവും പങ്കാളിത്ത ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ സമരം. ഇതൊരു വലിയ ബഹുജന സമരമായി വളരേണ്ടതാണ്. കക്ഷി. രാഷ്ട്രീയത്തിന്റെ അതിർവരമ്പുകളെ അതിജീവിച്ചുകൊണ്ട് വളരേണ്ട ഒന്നാണ് ഈ സമരം. ഇത് തുടർച്ചയായി നടത്തേണ്ട ഒന്നുമാണ്. ഭരണകൂടത്തിന്റെ വികേന്ദ്രീകരണ സമീപനത്തെയും ഉദ്യോഗസ്ഥ കോൺടാക്ടർ ലോബികളുടെ സ്ഥാപിത താൽപര്യങ്ങളെയും തുറന്നുകാണിക്കാനും പരാജയപ്പെടുത്താനും ഈ സമരം. കൊണ്ടു കഴിയണം. പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത് എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്. പലർക്കും ഈ രംഗത്ത് മുൻപരിചയമില്ല; കാഴ്ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇവർതന്നയാണ്. ജനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടുന്നതോടെ ജനപ്രിതിനിധികളുടെ അധികാരവും നഷ്ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്ടപ്പെടുന്നതോടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്. ഈ ബോധത്തിന്റെ അടി സ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്.
സ്വയംസഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും പ്രാദേശികമായി തൊഴിൽ സാധ്യത മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയണം. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധന വഴിയും ബദൽ ഉപഭോഗ വസ്തുക്കളുടെ നിർമാണം വഴിയും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള മാതൃകകൾ രൂപപ്പെടുത്തണം. സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സോപ്പ് നിർമാണം പോലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൽപ്പന്നങ്ങളിലേക്കും കൂടുതൽ പ്രവർത്തകരിലേക്കും വ്യാപിപ്പിക്കുകയും അവയെ നിലനിർത്താനും വളർത്താനും ആവശ്യമായ പിൻബലം പ്രാദേശിക കൂട്ടായ്മകളിൽ നിന്നുണ്ടാവുകയും ചെയ്യണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉൽപാദന മേഖലകളിൽ ഉണർവുണ്ടാക്കാനും തൊഴിൽ സാധ്യത വർധിപ്പിക്കാനും പ്രാദേശിക കൂട്ടായ്മകളുടെ മുൻകൈകൊണ്ട് സാധിക്കുമെന്ന് തെളിയിക്കാനും കഴിയും. ഇത് ഇന്നത്തെ ആഗോളസാഹചര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത്തരം പ്രവർത്തനങ്ങളോടൊപ്പംതന്നെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ, തീരുമാനങ്ങൾ എന്നിവക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതൊരു രാഷ്ടീയ സമരമാണ്. അധികാര വികേന്ദ്രീകരണവും പങ്കാളിത്ത ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ സമരം. ഇതൊരു വലിയ ബഹുജന സമരമായി വളരേണ്ടതാണ്. കക്ഷി. രാഷ്ട്രീയത്തിന്റെ അതിർവരമ്പുകളെ അതിജീവിച്ചുകൊണ്ട് വളരേണ്ട ഒന്നാണ് ഈ സമരം. ഇത് തുടർച്ചയായി നടത്തേണ്ട ഒന്നുമാണ്. ഭരണകൂടത്തിന്റെ വികേന്ദ്രീകരണ സമീപനത്തെയും ഉദ്യോഗസ്ഥ കോൺടാക്ടർ ലോബികളുടെ സ്ഥാപിത താൽപര്യങ്ങളെയും തുറന്നുകാണിക്കാനും പരാജയപ്പെടുത്താനും ഈ സമരം. കൊണ്ടു കഴിയണം. പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത് എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്. പലർക്കും ഈ രംഗത്ത് മുൻപരിചയമില്ല; കാഴ്ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇവർതന്നയാണ്. ജനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടുന്നതോടെ ജനപ്രിതിനിധികളുടെ അധികാരവും നഷ്ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്ടപ്പെടുന്നതോടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്. ഈ ബോധത്തിന്റെ അടി സ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്.
<small>പ്രസാധനം, വിതരണം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി -24 അച്ചടി. യശോദ പ്രിന്റ് എൻ പാക്ക്, കോഴിക്കോട് -20 വില: 5 രൂപ </small>
<small>KSSP1074 IE Jan 02 3K 500 T.L2/02</small>
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8638...8650" എന്ന താളിൽനിന്ന് ശേഖരിച്ചത്