അജ്ഞാതം


"ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ
| name          = ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ
| image          = [[പ്രമാണം:t=Cover]]
| image          = [[പ്രമാണം:vidya.jpg |200px|alt=Cover]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 39: വരി 39:
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ആധുനിക ഇന്ത്യൻ പശ്ചാത്തലത്തിൽ, ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തൽ, സോഷ്യലിസം എന്നിവയാണ് എന്നാണ് ഛഗ്‌ള പറഞ്ഞത്. ഇതിന് അനുരൂപമായ വിധത്തിൽ വിവിധ വിജ്ഞാനശാഖകൾ പഠിപ്പിക്കുന്നതു സംബന്ധിച്ചും വിദ്യാഭ്യാസ സംഘാടനം സംബന്ധിച്ചുമുള്ള നിർദേശങ്ങളാണ് കമ്മീഷനിൽനിന്നു പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.   
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ആധുനിക ഇന്ത്യൻ പശ്ചാത്തലത്തിൽ, ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തൽ, സോഷ്യലിസം എന്നിവയാണ് എന്നാണ് ഛഗ്‌ള പറഞ്ഞത്. ഇതിന് അനുരൂപമായ വിധത്തിൽ വിവിധ വിജ്ഞാനശാഖകൾ പഠിപ്പിക്കുന്നതു സംബന്ധിച്ചും വിദ്യാഭ്യാസ സംഘാടനം സംബന്ധിച്ചുമുള്ള നിർദേശങ്ങളാണ് കമ്മീഷനിൽനിന്നു പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.   
റസ്സലും ഛഗ്‌ളയും വിഭാവനം ചെയ്ത വിദ്യാഭ്യാസലക്ഷ്യങ്ങൾ പരസ്പരവിരുദ്ധമാണെന്നു പറയാനാവില്ല. പക്ഷേ, ഊന്നലിൽ, വിശദാംശങ്ങളിൽ, ഒരളവുവരെ കാഴ്ചപ്പാടിൽപോലും വ്യത്യാസങ്ങളുണ്ട്. വിദ്യാഭ്യാസം കാലദേശഭേദമനുസരിച്ച് ഭിന്നമായിരിക്കണം എന്നത്രെ ഇതു നൽകുന്ന സൂചന.
റസ്സലും ഛഗ്‌ളയും വിഭാവനം ചെയ്ത വിദ്യാഭ്യാസലക്ഷ്യങ്ങൾ പരസ്പരവിരുദ്ധമാണെന്നു പറയാനാവില്ല. പക്ഷേ, ഊന്നലിൽ, വിശദാംശങ്ങളിൽ, ഒരളവുവരെ കാഴ്ചപ്പാടിൽപോലും വ്യത്യാസങ്ങളുണ്ട്. വിദ്യാഭ്യാസം കാലദേശഭേദമനുസരിച്ച് ഭിന്നമായിരിക്കണം എന്നത്രെ ഇതു നൽകുന്ന സൂചന.
ഇവർ രണ്ടുപേരും വിദ്യാഭ്യാസത്തിന്റെ വിശാലലക്ഷ്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മാനവ രാശിയിലാകെ മൗലികമായ മാറ്റം വരുത്തുന്ന വിദ്യാഭ്യാസത്തെക്കുറിച്ചാണ് റസ്സൽ പറഞ്ഞതെങ്കിൽ, ഭാവി ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയാകേണ്ട ചില സങ്കല്പനങ്ങളിലായിരുന്നു ഛഗ്‌ളയുടെ ഊന്നൽ. ഇവരുടേതിൽനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മഹാത്മാഗാന്ധിക്കു വിദ്യാഭ്യാസത്തെക്കുറിച്ച് ഉണ്ടായിരുന്നത്. 1926 ആദ്യം 'യങ് ഇന്ത്യ'യിൽ അദ്ദേഹം ഇങ്ങനെ എഴുതി:   
ഇവർ രണ്ടുപേരും വിദ്യാഭ്യാസത്തിന്റെ വിശാലലക്ഷ്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മാനവ രാശിയിലാകെ മൗലികമായ മാറ്റം വരുത്തുന്ന വിദ്യാഭ്യാസത്തെക്കുറിച്ചാണ് റസ്സൽ പറഞ്ഞതെങ്കിൽ, ഭാവി ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയാകേണ്ട ചില സങ്കല്പനങ്ങളിലായിരുന്നു ഛഗ്‌ളയുടെ ഊന്നൽ. ഇവരുടേതിൽനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മഹാത്മാഗാന്ധിക്കു വിദ്യാഭ്യാസത്തെക്കുറിച്ച് ഉണ്ടായിരുന്നത്. 1926 ആദ്യം 'യങ് ഇന്ത്യ'യിൽ അദ്ദേഹം ഇങ്ങനെ എഴുതി:   
''ഈ വിദ്യാഭ്യാസം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർന്നുവരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ എന്നപോലെ ബറോഡയിലെ ജനങ്ങളും പ്രധാനമായി കൃഷിക്കാരാണ്. ഈ കൃഷിക്കാരുടെ കുട്ടികൾ കൂടുതൽ നല്ല കൃഷിക്കാരാകുമോ? തങ്ങൾക്കു കൈവന്ന വിദ്യാഭ്യാസംകൊണ്ട് ഭൗതികമോ സദാചാരപരമോ ആയ വല്ല അഭ്യുന്നതിയും അവർ പ്രദർശിപ്പിക്കു ന്നുണ്ടോ? അതു പരീക്ഷിച്ചറിയാൻ മതിയായ കാലയളവാണ് അമ്പതു വർഷം. ഈ അന്വേഷണത്തിനുള്ള ഉത്തരം തൃപ്തികരമായിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.''   
''ഈ വിദ്യാഭ്യാസം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർന്നുവരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ എന്നപോലെ ബറോഡയിലെ ജനങ്ങളും പ്രധാനമായി കൃഷിക്കാരാണ്. ഈ കൃഷിക്കാരുടെ കുട്ടികൾ കൂടുതൽ നല്ല കൃഷിക്കാരാകുമോ? തങ്ങൾക്കു കൈവന്ന വിദ്യാഭ്യാസംകൊണ്ട് ഭൗതികമോ സദാചാരപരമോ ആയ വല്ല അഭ്യുന്നതിയും അവർ പ്രദർശിപ്പിക്കു ന്നുണ്ടോ? അതു പരീക്ഷിച്ചറിയാൻ മതിയായ കാലയളവാണ് അമ്പതു വർഷം. ഈ അന്വേഷണത്തിനുള്ള ഉത്തരം തൃപ്തികരമായിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.''   
''ശരിയായ വിദ്യാഭ്യാസം വിദ്യ അഭ്യസിക്കേണ്ട ആൺകുട്ടികളിലും പെൺകുട്ടികളിലുമുള്ള ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ്. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ വിദ്യാർത്ഥികളുടെ തലയിൽ കുന്നുകൂടിയതുകൊണ്ട് ഇതു സാധ്യമാവില്ല. അവരുടെ എല്ലാം വ്യക്തിത്വത്തെ ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരം ആണത്. നമ്മൾ തന്നെ ആ സമ്പ്രദായത്തിന്റെ ഇരകളായിരുന്നില്ലെങ്കിൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പുതിയ രീതിയിലുള്ള ബഹുജനവിദ്യാഭ്യാസംമൂലം ഉണ്ടായ വിനകൾ നാം എന്നേ മനസ്സിലാക്കുമായിരുന്നു'' (ഹരിജൻ, 1933 ഡിസംബർ).
''ശരിയായ വിദ്യാഭ്യാസം വിദ്യ അഭ്യസിക്കേണ്ട ആൺകുട്ടികളിലും പെൺകുട്ടികളിലുമുള്ള ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ്. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ വിദ്യാർത്ഥികളുടെ തലയിൽ കുന്നുകൂടിയതുകൊണ്ട് ഇതു സാധ്യമാവില്ല. അവരുടെ എല്ലാം വ്യക്തിത്വത്തെ ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരം ആണത്. നമ്മൾ തന്നെ ആ സമ്പ്രദായത്തിന്റെ ഇരകളായിരുന്നില്ലെങ്കിൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പുതിയ രീതിയിലുള്ള ബഹുജനവിദ്യാഭ്യാസംമൂലം ഉണ്ടായ വിനകൾ നാം എന്നേ മനസ്സിലാക്കുമായിരുന്നു'' (ഹരിജൻ, 1933 ഡിസംബർ).
വരി 48: വരി 48:
ബ്രിട്ടൻ, ഇന്ത്യയിലെ ഉൽപാദന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നടപടികളല്ല കൈക്കൊണ്ടുകൊണ്ടിരുന്നത്. ഭക്ഷ്യകാര്യത്തിലും തുണി മുതലായ കൈത്തൊഴിലുകാർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ കാര്യത്തിലും സ്വയംപര്യാപ്തമായ ഇന്ത്യയെ അങ്ങനെയല്ലാതാക്കി സ്വന്തം നാട്ടിലെ ഉൽപന്നങ്ങൾ ഇവിടെ കൊണ്ടുവന്നു വിറ്റ് കമ്പോളം കയ്യടക്കുകയായിരുന്നു ബ്രിട്ടൻ ചെയ്തത്. ഇതോടൊപ്പം ഇവിടത്തെ ഉൽപാദന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടു വികസിപ്പിക്കേണ്ടിയിരുന്ന വിദ്യാഭ്യാസത്തെ ബ്രിട്ടനിൽ പരീക്ഷിച്ചു പരാജയപ്പെട്ട അക്കാദമിക് കേന്ദ്രിത മാതൃകയിൽ വാർത്തെടുക്കുകയും ചെയ്തു. തൻമൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യർ ഇവിടത്തെ കൃഷിയെയും കൈത്തൊഴിലുകളെയും അലക്ഷ്യമായി കാണുകയും ആ രംഗങ്ങളിൽ തൊഴിലെടുക്കാൻ തയ്യാറാവാതിരിക്കുകയും ഗവണ്മെന്റിലും മറ്റുമുള്ള വെള്ളക്കോളർ ജോലി ജീവിതലക്ഷ്യമായി വരിക്കുകയും ചെയ്തു. ഈ ദുഃസ്ഥിതിയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസരീതിക്കുള്ള പങ്ക് തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് ഗാന്ധി അതിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്.  
ബ്രിട്ടൻ, ഇന്ത്യയിലെ ഉൽപാദന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നടപടികളല്ല കൈക്കൊണ്ടുകൊണ്ടിരുന്നത്. ഭക്ഷ്യകാര്യത്തിലും തുണി മുതലായ കൈത്തൊഴിലുകാർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ കാര്യത്തിലും സ്വയംപര്യാപ്തമായ ഇന്ത്യയെ അങ്ങനെയല്ലാതാക്കി സ്വന്തം നാട്ടിലെ ഉൽപന്നങ്ങൾ ഇവിടെ കൊണ്ടുവന്നു വിറ്റ് കമ്പോളം കയ്യടക്കുകയായിരുന്നു ബ്രിട്ടൻ ചെയ്തത്. ഇതോടൊപ്പം ഇവിടത്തെ ഉൽപാദന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടു വികസിപ്പിക്കേണ്ടിയിരുന്ന വിദ്യാഭ്യാസത്തെ ബ്രിട്ടനിൽ പരീക്ഷിച്ചു പരാജയപ്പെട്ട അക്കാദമിക് കേന്ദ്രിത മാതൃകയിൽ വാർത്തെടുക്കുകയും ചെയ്തു. തൻമൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യർ ഇവിടത്തെ കൃഷിയെയും കൈത്തൊഴിലുകളെയും അലക്ഷ്യമായി കാണുകയും ആ രംഗങ്ങളിൽ തൊഴിലെടുക്കാൻ തയ്യാറാവാതിരിക്കുകയും ഗവണ്മെന്റിലും മറ്റുമുള്ള വെള്ളക്കോളർ ജോലി ജീവിതലക്ഷ്യമായി വരിക്കുകയും ചെയ്തു. ഈ ദുഃസ്ഥിതിയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസരീതിക്കുള്ള പങ്ക് തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് ഗാന്ധി അതിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്.  
എന്നാൽ, അതിന്റെ മർമം നാം ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ? സംശയമാണ്. ആ സാമ്രാജ്യത്വ ചിന്താഗതിക്കു നാം ഇപ്പോഴും അടിമപ്പെട്ടു നിൽക്കുന്നു. വിദ്യാഭ്യാസരംഗത്തു പുരോഗതി കൈവരിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം അതും കൂടുതൽ ശരിയാണ് എന്നു നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ സസൂഷ്മം പഠിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. 1994 ജൂൺ 1-ന് തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിരുന്നവർ ഏതാണ്ട് 40.25 ലക്ഷമാണ്. ഇവരിൽ മൂന്നിൽ രണ്ടുഭാഗം പത്താം ക്ലാസോ അതിൽ കൂടുതലോ പഠിച്ചവരാണ്. ഇവരിൽ 3 ലക്ഷത്തിൽപരം പേർ പ്രീഡിഗ്രി പാസായവരും 1.8 ലക്ഷം ഡിഗ്രിക്കാരും 35,143 പോസ്റ്റ് ഗ്രാജ്വേറ്റുകളുമാണ്. ഇതിനർത്ഥം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ എസ്.എസ്.എൽ.സി. പാസായവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ കിട്ടിയില്ല എന്നാണ്.
എന്നാൽ, അതിന്റെ മർമം നാം ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ? സംശയമാണ്. ആ സാമ്രാജ്യത്വ ചിന്താഗതിക്കു നാം ഇപ്പോഴും അടിമപ്പെട്ടു നിൽക്കുന്നു. വിദ്യാഭ്യാസരംഗത്തു പുരോഗതി കൈവരിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം അതും കൂടുതൽ ശരിയാണ് എന്നു നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ സസൂഷ്മം പഠിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. 1994 ജൂൺ 1-ന് തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിരുന്നവർ ഏതാണ്ട് 40.25 ലക്ഷമാണ്. ഇവരിൽ മൂന്നിൽ രണ്ടുഭാഗം പത്താം ക്ലാസോ അതിൽ കൂടുതലോ പഠിച്ചവരാണ്. ഇവരിൽ 3 ലക്ഷത്തിൽപരം പേർ പ്രീഡിഗ്രി പാസായവരും 1.8 ലക്ഷം ഡിഗ്രിക്കാരും 35,143 പോസ്റ്റ് ഗ്രാജ്വേറ്റുകളുമാണ്. ഇതിനർത്ഥം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ എസ്.എസ്.എൽ.സി. പാസായവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ കിട്ടിയില്ല എന്നാണ്.
വിദ്യാഭ്യാസം മാത്രം പോര തൊഴിൽ കിട്ടാൻ. നാട്ടിൽ തൊഴിലുണ്ടാകണം; അതു സമ്പദ്‌വ്യവസ്ഥയും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്രയുംപേർ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവരായി തീർന്നതിനു കാരണം വിദ്യാഭ്യാസവും ഉൽപാദനപ്രവർത്തനവും തമ്മിൽ ഉണ്ടായിരിക്കേണ്ട നാഭീനാളബന്ധം കേരളത്തിൽ ഇല്ലാത്തതാണ്. ഉൽപാദനമേഖലയുടെ വിവിധ രംഗങ്ങളിൽ തൊഴിലെടു ക്കേണ്ടവർക്കു മെച്ചപ്പെട്ട ഉൽപാദന പ്രവർത്തനം നടത്തുന്നതിനു ഉപയുക്തമായ പരിശീലനം ഇവിടെ നൽകപ്പെടുന്നില്ല. പ്രാഥമിക മേഖല (കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം)യിലാണ് കേരളത്തിലെ 40 ശതമാനത്തിലേറെ ജനങ്ങൾ തൊഴിലെടുക്കുന്നത്. എന്നാൽ, ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനു നൽകപ്പെടുന്ന സാങ്കേതിക പരിശീലനം മുഖ്യമായി കാർഷിക സർവകലാശാലയിലെ ബിരുദ കോഴ്‌സുക ളാണ്. ഇതോടൊപ്പം നാനാതരത്തിലും തോതിലുമുള്ള വിദഗ്ധ തൊഴിലുകൾ ചെയ്യുന്നതിനു പറ്റിയ ഒന്നോ രണ്ടോ വർഷത്തെ കോഴ്‌സുകൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലും ഐ.ടി.ഐ. മാതൃകയിലുള്ള സ്ഥാപനങ്ങളിലും പോളിടെക്‌നിക്കുകളിലുമായി നൽകാവുന്നതാണ്. അതുപോലെ പരമ്പരാഗത കൈത്തൊഴിലുകളിൽ പുതിയ സാങ്കേതികവിദ്യ പ്രയോഗിച്ച് ഉൽപാദനക്ഷമത വർധിപ്പിച്ചും ഗുണമേൻമ വരുത്തിയും മറ്റും അവയെ ഒരളവോളം പുനരുദ്ധരിക്കാൻ കഴിയും. അതുമായി ബന്ധിപ്പിച്ചും നാനാതരത്തിലുള്ള തൊഴിൽകോഴ്‌സുകൾ ഏർപ്പെടുത്താനാകും.   
വിദ്യാഭ്യാസം മാത്രം പോര തൊഴിൽ കിട്ടാൻ. നാട്ടിൽ തൊഴിലുണ്ടാകണം; അതു സമ്പദ്‌വ്യവസ്ഥയും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്രയുംപേർ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവരായി തീർന്നതിനു കാരണം വിദ്യാഭ്യാസവും ഉൽപാദനപ്രവർത്തനവും തമ്മിൽ ഉണ്ടായിരിക്കേണ്ട നാഭീനാളബന്ധം കേരളത്തിൽ ഇല്ലാത്തതാണ്. ഉൽപാദനമേഖലയുടെ വിവിധ രംഗങ്ങളിൽ തൊഴിലെടു ക്കേണ്ടവർക്കു മെച്ചപ്പെട്ട ഉൽപാദന പ്രവർത്തനം നടത്തുന്നതിനു ഉപയുക്തമായ പരിശീലനം ഇവിടെ നൽകപ്പെടുന്നില്ല. പ്രാഥമിക മേഖല (കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം)യിലാണ് കേരളത്തിലെ 40 ശതമാനത്തിലേറെ ജനങ്ങൾ തൊഴിലെടുക്കുന്നത്. എന്നാൽ, ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനു നൽകപ്പെടുന്ന സാങ്കേതിക പരിശീലനം മുഖ്യമായി കാർഷിക സർവകലാശാലയിലെ ബിരുദ കോഴ്‌സുക ളാണ്. ഇതോടൊപ്പം നാനാതരത്തിലും തോതിലുമുള്ള വിദഗ്ധ തൊഴിലുകൾ ചെയ്യുന്നതിനു പറ്റിയ ഒന്നോ രണ്ടോ വർഷത്തെ കോഴ്‌സുകൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലും ഐ.ടി.ഐ. മാതൃകയിലുള്ള സ്ഥാപനങ്ങളിലും പോളിടെക്‌നിക്കുകളിലുമായി നൽകാവുന്നതാണ്. അതുപോലെ പരമ്പരാഗത കൈത്തൊഴിലുകളിൽ പുതിയ സാങ്കേതികവിദ്യ പ്രയോഗിച്ച് ഉൽപാദനക്ഷമത വർധിപ്പിച്ചും ഗുണമേൻമ വരുത്തിയും മറ്റും അവയെ ഒരളവോളം പുനരുദ്ധരിക്കാൻ കഴിയും. അതുമായി ബന്ധിപ്പിച്ചും നാനാതരത്തിലുള്ള തൊഴിൽകോഴ്‌സുകൾ ഏർപ്പെടുത്താനാകും.   
നിർഭാഗ്യവശാൽ, ഗവണ്മെന്റിന്റെയോ വിദ്യാഭ്യാസ വിദഗ്ധരുടെയോ ശ്രദ്ധയും താൽപര്യവും ഈ വഴിക്കു പോകുന്നത് കുട്ടികൾക്കു നല്ല തൊഴിൽ ലഭിക്കുന്നതിനു പറ്റിയ വിദ്യാഭ്യാസം നൽകുന്നതിനെക്കു റിച്ച് ഉത്കണ്ഠപ്പെടുന്ന രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 'എല്ലാ റോഡുകളും റോമിലേക്ക്' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നവിധം ഇവിടെ വിദ്യാഭ്യാസമാകെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ എന്നു പറയാവുന്ന കോഴ്‌സുകൾ പലതുണ്ടെങ്കിലും, നാടകത്രയം എന്നപോലെ കോഴ്‌സ്ദ്വയത്തിൽ ആണ് താൽപര്യം മുഴുവൻ; എഞ്ചിനീയറിങ്ങും മെഡിസിനും. രണ്ടിനുംകൂടി ഏതാണ്ട് 4000 സീറ്റാണ് ഇതുവരെ ഉണ്ടായിരുന്നത്. 'സ്വാശ്രയ' അൺഎയ്ഡഡ് കോഴ്‌സുകൾ വഴി അത് 7000 ആക്കി ഉയർത്താനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. പ്രീഡിഗ്രി പരീക്ഷയ്ക്ക് ചേരുന്ന ഒരു ലക്ഷത്തോളം റെഗുലർ വിദ്യാർത്ഥികളെ വാസ്തവത്തിൽ ആ രണ്ടുവർഷം കുടയാട്ടുന്നത് ഈ കോഴ്‌സുകൾക്കു പോകുന്നവർക്കു വേണ്ടിയാണ്. ഓരോ വർഷവും എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു ഇരിക്കുന്ന 5 ലക്ഷത്തോളം വിദ്യാർത്ഥികളിൽ മിക്കവരെക്കൊണ്ടും ഈ പ്രൊഫഷണൽ കോഴ്‌സുകൾക്കായി മോഹിപ്പിക്കുന്നു.   
നിർഭാഗ്യവശാൽ, ഗവണ്മെന്റിന്റെയോ വിദ്യാഭ്യാസ വിദഗ്ധരുടെയോ ശ്രദ്ധയും താൽപര്യവും ഈ വഴിക്കു പോകുന്നത് കുട്ടികൾക്കു നല്ല തൊഴിൽ ലഭിക്കുന്നതിനു പറ്റിയ വിദ്യാഭ്യാസം നൽകുന്നതിനെക്കു റിച്ച് ഉത്കണ്ഠപ്പെടുന്ന രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 'എല്ലാ റോഡുകളും റോമിലേക്ക്' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നവിധം ഇവിടെ വിദ്യാഭ്യാസമാകെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ എന്നു പറയാവുന്ന കോഴ്‌സുകൾ പലതുണ്ടെങ്കിലും, നാടകത്രയം എന്നപോലെ കോഴ്‌സ്ദ്വയത്തിൽ ആണ് താൽപര്യം മുഴുവൻ; എഞ്ചിനീയറിങ്ങും മെഡിസിനും. രണ്ടിനുംകൂടി ഏതാണ്ട് 4000 സീറ്റാണ് ഇതുവരെ ഉണ്ടായിരുന്നത്. 'സ്വാശ്രയ' അൺഎയ്ഡഡ് കോഴ്‌സുകൾ വഴി അത് 7000 ആക്കി ഉയർത്താനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. പ്രീഡിഗ്രി പരീക്ഷയ്ക്ക് ചേരുന്ന ഒരു ലക്ഷത്തോളം റെഗുലർ വിദ്യാർത്ഥികളെ വാസ്തവത്തിൽ ആ രണ്ടുവർഷം കുടയാട്ടുന്നത് ഈ കോഴ്‌സുകൾക്കു പോകുന്നവർക്കു വേണ്ടിയാണ്. ഓരോ വർഷവും എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു ഇരിക്കുന്ന 5 ലക്ഷത്തോളം വിദ്യാർത്ഥികളിൽ മിക്കവരെക്കൊണ്ടും ഈ പ്രൊഫഷണൽ കോഴ്‌സുകൾക്കായി മോഹിപ്പിക്കുന്നു.   
ഈ പ്രൊഫഷണൽ ജ്വരത്തോടൊപ്പമുള്ള ജ്വരമാണ് ഗൾഫ് അഥവാ വിദേശജ്വരം. അതിനുവേണ്ടി പ്രത്യേക കോഴ്‌സുകൾ ഒന്നും സ്‌കൂൾ തലത്തിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ നടത്തപ്പെടുന്നില്ല. വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് അവിടെ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പരിശീലനം നൽകാവുന്നതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ഇതിന്റെ പേരിൽ നിലനിർത്തപ്പെടുന്ന ഇംഗ്ലീഷ് ക്ലാസുകളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തുകയും സാഹിത്യം കുറച്ച് ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് ഊന്നൽ കൊടുക്കുകയും ചെയ്യാം.
ഈ പ്രൊഫഷണൽ ജ്വരത്തോടൊപ്പമുള്ള ജ്വരമാണ് ഗൾഫ് അഥവാ വിദേശജ്വരം. അതിനുവേണ്ടി പ്രത്യേക കോഴ്‌സുകൾ ഒന്നും സ്‌കൂൾ തലത്തിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ നടത്തപ്പെടുന്നില്ല. വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് അവിടെ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പരിശീലനം നൽകാവുന്നതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ഇതിന്റെ പേരിൽ നിലനിർത്തപ്പെടുന്ന ഇംഗ്ലീഷ് ക്ലാസുകളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തുകയും സാഹിത്യം കുറച്ച് ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് ഊന്നൽ കൊടുക്കുകയും ചെയ്യാം.
വരി 60: വരി 60:
ഇതിനു സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലും ഭരണതലത്തിലും സർവോപരി ഉൽപാദന പ്രക്രിയ യിലും വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങളുണ്ട്. അവയെക്കുറിച്ച് പ്രതിപാദിക്കുക ഇത്തരമൊരു ലഘുലേഖയിൽ സാധ്യമല്ലാത്തതുകൊണ്ടും ഈ ലഘുലേഖയുടെ ഉദ്ദേശ്യം അതല്ലാത്തതുകൊണ്ടും അതിനു മുതിരുന്നില്ല. ഇപ്പോൾ പ്രത്യേകിച്ചും പ്രസക്തമായ ഒരു കാര്യം ചൂണ്ടിക്കാട്ടുകമാത്രം ചെയ്യുന്നു. മേൽവിവരിച്ച രംഗങ്ങളിലെല്ലാം കേന്ദ്രീകൃതമായ വ്യവസ്ഥയാണ് കൊടികുത്തി വാഴുന്നത്. അതാകട്ടെ, ഓരോ പ്രദേശത്തെയും മൂർത്തമായ സാഹചര്യങ്ങളും പ്രശ്‌നങ്ങളും സാധ്യതകളും കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇത്തരം കേന്ദ്രീകൃത സമീപനത്തിനു ചില നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ, വളർച്ചയുടെ വിവിധ തട്ടുകളിലുള്ള ജനങ്ങൾക്ക് ഈ വികസന രീതി ഒരേ തരത്തിലല്ല പ്രയോജനപ്പെടുക. താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരുടെ നില കൂടുതൽ മെച്ചപ്പെടുകയും മോശമായ സ്ഥിതി യിലുള്ളവരുടെ നില കൂടുതൽ മോശമാകുകയും ചെയ്യാൻ ഇത് ഇടയാക്കിയിട്ടുണ്ട്. ന്യൂനപക്ഷം വരുന്ന ധനികരുടെ ധനികവൽക്കരണവും ഭൂരിപക്ഷം ദരിദ്രരുടെ ദരിദ്രവൽക്കരണവും അതുമൂലം സമൂഹത്തിലെ ഉച്ചനീചത്വം വർധിച്ചുകൊണ്ടിരിക്കലും ഇനിയും തുടരാതിരിക്കണമെങ്കിൽ ഈ കേന്ദ്രീകൃത വികസന പ്രക്രിയയ്ക്കു പകരം വികേന്ദ്രീകൃത വികസന പ്രക്രിയ ആരംഭിക്കണം. ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന ത്രിതല പഞ്ചായത്തുകളും നഗരസഭകളും, ആ രൂപീകരണത്തിൽത്തന്നെ മൗലികമായ ചില തകരാറുകൾ ഉണ്ടെങ്കിലും, അതിനു നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. ഇന്ന അവസരത്തെ പ്രയോജനപ്രദമാക്ക ണമെങ്കിൽ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രീകൃത വ്യവസ്ഥയെ ചെറുക്കാൻ ജനങ്ങൾ ബോധപൂർവം മുന്നോട്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥയിലെ വികേന്ദ്രീ കരണത്തെ വിജയിപ്പിക്കുന്നതിനു പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇതിനു തുടക്കംകുറിക്കാവുന്നതാണ്, ലോവർ പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിൽ ഗ്രാമപഞ്ചായത്തും യു.പി.-ഹൈസ്‌കൂളുകളുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്തും കിട്ടിയ അധികാരങ്ങൾ പ്രയോഗിച്ചു തുടങ്ങുന്നതോടെ ഇതിനുള്ള വഴി തുറന്നുകിട്ടും.   
ഇതിനു സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലും ഭരണതലത്തിലും സർവോപരി ഉൽപാദന പ്രക്രിയ യിലും വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങളുണ്ട്. അവയെക്കുറിച്ച് പ്രതിപാദിക്കുക ഇത്തരമൊരു ലഘുലേഖയിൽ സാധ്യമല്ലാത്തതുകൊണ്ടും ഈ ലഘുലേഖയുടെ ഉദ്ദേശ്യം അതല്ലാത്തതുകൊണ്ടും അതിനു മുതിരുന്നില്ല. ഇപ്പോൾ പ്രത്യേകിച്ചും പ്രസക്തമായ ഒരു കാര്യം ചൂണ്ടിക്കാട്ടുകമാത്രം ചെയ്യുന്നു. മേൽവിവരിച്ച രംഗങ്ങളിലെല്ലാം കേന്ദ്രീകൃതമായ വ്യവസ്ഥയാണ് കൊടികുത്തി വാഴുന്നത്. അതാകട്ടെ, ഓരോ പ്രദേശത്തെയും മൂർത്തമായ സാഹചര്യങ്ങളും പ്രശ്‌നങ്ങളും സാധ്യതകളും കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇത്തരം കേന്ദ്രീകൃത സമീപനത്തിനു ചില നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ, വളർച്ചയുടെ വിവിധ തട്ടുകളിലുള്ള ജനങ്ങൾക്ക് ഈ വികസന രീതി ഒരേ തരത്തിലല്ല പ്രയോജനപ്പെടുക. താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരുടെ നില കൂടുതൽ മെച്ചപ്പെടുകയും മോശമായ സ്ഥിതി യിലുള്ളവരുടെ നില കൂടുതൽ മോശമാകുകയും ചെയ്യാൻ ഇത് ഇടയാക്കിയിട്ടുണ്ട്. ന്യൂനപക്ഷം വരുന്ന ധനികരുടെ ധനികവൽക്കരണവും ഭൂരിപക്ഷം ദരിദ്രരുടെ ദരിദ്രവൽക്കരണവും അതുമൂലം സമൂഹത്തിലെ ഉച്ചനീചത്വം വർധിച്ചുകൊണ്ടിരിക്കലും ഇനിയും തുടരാതിരിക്കണമെങ്കിൽ ഈ കേന്ദ്രീകൃത വികസന പ്രക്രിയയ്ക്കു പകരം വികേന്ദ്രീകൃത വികസന പ്രക്രിയ ആരംഭിക്കണം. ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന ത്രിതല പഞ്ചായത്തുകളും നഗരസഭകളും, ആ രൂപീകരണത്തിൽത്തന്നെ മൗലികമായ ചില തകരാറുകൾ ഉണ്ടെങ്കിലും, അതിനു നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. ഇന്ന അവസരത്തെ പ്രയോജനപ്രദമാക്ക ണമെങ്കിൽ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രീകൃത വ്യവസ്ഥയെ ചെറുക്കാൻ ജനങ്ങൾ ബോധപൂർവം മുന്നോട്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥയിലെ വികേന്ദ്രീ കരണത്തെ വിജയിപ്പിക്കുന്നതിനു പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇതിനു തുടക്കംകുറിക്കാവുന്നതാണ്, ലോവർ പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിൽ ഗ്രാമപഞ്ചായത്തും യു.പി.-ഹൈസ്‌കൂളുകളുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്തും കിട്ടിയ അധികാരങ്ങൾ പ്രയോഗിച്ചു തുടങ്ങുന്നതോടെ ഇതിനുള്ള വഴി തുറന്നുകിട്ടും.   
യാന്ത്രികമായാണ് അതു ചെയ്യുന്നതെങ്കിൽ ഈ നടപടി ഉദ്ദിഷ്ടഫലം ചെയ്യില്ല. സ്‌കൂൾ വിദ്യാഭ്യാ സത്തിന്റെ അന്തസ്സത്ത തന്നെ മാറ്റുന്നതിനു പ്രയോജനപ്പെടുന്ന ചില നിർദേശങ്ങൾ യശ്പാൽ കമ്മിറ്റി നൽകിയിട്ടുണ്ട്. തന്റെ കുഞ്ഞ് വേഗം വലുതായി കാണാൻ ആകാംക്ഷയുള്ള അമ്മ ആഹാരം  കുത്തിക്ക യറ്റുന്നതുപോലെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസാധികൃതർ സ്‌കൂൾ പാഠ്യ പദ്ധതിയിൽ വിവരഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതുണ്ടാക്കുന്ന അജീർണം രാജ്യത്ത് ഒരു വിവാദ വിഷയമായ പ്പോൾ കേന്ദ്ര മനുഷ്യ വിഭവ വികസന വകുപ്പ് അക്കാര്യം പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ മുൻ യു. ജി.സി ചെയർമാൻ ഡോ. യശ്പാൽ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. വിജ്ഞാനവും വിവരവും തമ്മിൽ തെറ്റിദ്ധരിച്ച് വിജ്ഞാനത്തിനു പകരം വിവരം അനിയന്ത്രിതമായും അശാസ്ത്രീയമായും പാഠ്യപദ്ധതിയിൽ കുത്തിക്കയറ്റിയതാണ് പ്രശ്‌നത്തിനു മുഖ്യകാരണമെന്നു ആ കമ്മിറ്റി ചൂണ്ടിക്കാട്ടി യിട്ടുണ്ട്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം മഹാഭൂരിപക്ഷം രക്ഷിതാക്കളടക്കം ജനങ്ങളിലാകെ നില നിൽക്കുന്നതുകൊണ്ടും ഇതു ബ്രിട്ടീഷ് ആധിപത്യകാലം മുതൽക്കേ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദോഷമായതുകൊണ്ടും കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്ന് അൽപം ദീർഘമായ ഉദ്ധരണി ആവശ്യമാ യിരിക്കുന്നു.   
യാന്ത്രികമായാണ് അതു ചെയ്യുന്നതെങ്കിൽ ഈ നടപടി ഉദ്ദിഷ്ടഫലം ചെയ്യില്ല. സ്‌കൂൾ വിദ്യാഭ്യാ സത്തിന്റെ അന്തസ്സത്ത തന്നെ മാറ്റുന്നതിനു പ്രയോജനപ്പെടുന്ന ചില നിർദേശങ്ങൾ യശ്പാൽ കമ്മിറ്റി നൽകിയിട്ടുണ്ട്. തന്റെ കുഞ്ഞ് വേഗം വലുതായി കാണാൻ ആകാംക്ഷയുള്ള അമ്മ ആഹാരം  കുത്തിക്ക യറ്റുന്നതുപോലെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസാധികൃതർ സ്‌കൂൾ പാഠ്യ പദ്ധതിയിൽ വിവരഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതുണ്ടാക്കുന്ന അജീർണം രാജ്യത്ത് ഒരു വിവാദ വിഷയമായ പ്പോൾ കേന്ദ്ര മനുഷ്യ വിഭവ വികസന വകുപ്പ് അക്കാര്യം പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ മുൻ യു. ജി.സി ചെയർമാൻ ഡോ. യശ്പാൽ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. വിജ്ഞാനവും വിവരവും തമ്മിൽ തെറ്റിദ്ധരിച്ച് വിജ്ഞാനത്തിനു പകരം വിവരം അനിയന്ത്രിതമായും അശാസ്ത്രീയമായും പാഠ്യപദ്ധതിയിൽ കുത്തിക്കയറ്റിയതാണ് പ്രശ്‌നത്തിനു മുഖ്യകാരണമെന്നു ആ കമ്മിറ്റി ചൂണ്ടിക്കാട്ടി യിട്ടുണ്ട്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം മഹാഭൂരിപക്ഷം രക്ഷിതാക്കളടക്കം ജനങ്ങളിലാകെ നില നിൽക്കുന്നതുകൊണ്ടും ഇതു ബ്രിട്ടീഷ് ആധിപത്യകാലം മുതൽക്കേ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദോഷമായതുകൊണ്ടും കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്ന് അൽപം ദീർഘമായ ഉദ്ധരണി ആവശ്യമാ യിരിക്കുന്നു.   
''വിജ്ഞാന വിസ്‌ഫോടനം ഉണ്ടായിട്ടുണ്ട് എന്ന ധാരണ വിജ്ഞാനത്തെയും വിവരത്തെയും തൽസമങ്ങളായി പ്രത്യക്ഷത്തിൽ പരിഗണിക്കുന്നു. പുതിയ വസ്തുതകൾ കണ്ടെത്തുന്നതിലും അവയെ ശേഖരിച്ചുവയ്ക്കുന്നതിലും ഉള്ള മനുഷ്യശേഷിക്കു വമ്പിച്ച വികാസം ഉണ്ടായ കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട് എന്നതു നേരാണ്. എന്നാൽ, വിവരം ഉൽപാദിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന സങ്കൽപനങ്ങളും സിദ്ധാന്തങ്ങളും 'സ്‌ഫോടകമായ' തോതിൽ വർധിച്ചിട്ടുണ്ട് എന്നു പറയാനാവില്ല (പുതിയ വിജ്ഞാനമാകെ ഉൽപാദിപ്പിക്കുന്നത് 'മറ്റുള്ളവർ' ആണ്, നമ്മുടെ ഏക ജോലി ആ വിജ്ഞാനം 'പഠിക്കലും' ഉപഭോഗം ചെയ്യലുമാണ് എന്ന ചിന്താഗതി ഒരു മുൻ കൊളോണിയൽ സമൂഹത്തിൽ നിലനിൽക്കുന്നതു മറ്റൊരു കാര്യമാണ്). കുട്ടികളുടെ വിദ്യാഭ്യാസത്തിലെ പ്രധാന സംഗതി സങ്കൽപന രൂപീകരണവും സിദ്ധാന്ത നിർമിതിക്കുള്ള കഴിവ് വർധിപ്പിക്കലും ആയിരിക്കണം, വിപുലമായ തോതിൽ വിവരം സംഭരിച്ചു വയ്ക്കലായിരിക്കരുത്. വിവിധ വിഷയങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചു വയ്ക്കലല്ല കുട്ടിക്കാലത്തെ പഠനലക്ഷ്യം എന്നു നാം മനസ്സിലാക്കുന്നതിനെ 'വിജ്ഞാനവിസ്‌ഫോടനം' എന്ന ആശയം തടസ്സപ്പെടുത്തുന്നു. ഒരു കുട്ടിക്കു ഃ എന്ന പ്രതിഭാസത്തെക്കുറിച്ച് അറിവുണ്ട് എന്നു പറയുമ്പോൾ, ആ പ്രസ്താവന മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട് എന്നും നാം കാണണം. () പ്രതിഭാസം നെക്കുറിച്ചുള്ള വിവരം കുട്ടിക്കു നൽകപ്പെട്ടിട്ടുണ്ട്.  
''വിജ്ഞാന വിസ്‌ഫോടനം ഉണ്ടായിട്ടുണ്ട് എന്ന ധാരണ വിജ്ഞാനത്തെയും വിവരത്തെയും തൽസമങ്ങളായി പ്രത്യക്ഷത്തിൽ പരിഗണിക്കുന്നു. പുതിയ വസ്തുതകൾ കണ്ടെത്തുന്നതിലും അവയെ ശേഖരിച്ചുവയ്ക്കുന്നതിലും ഉള്ള മനുഷ്യശേഷിക്കു വമ്പിച്ച വികാസം ഉണ്ടായ കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട് എന്നതു നേരാണ്. എന്നാൽ, വിവരം ഉൽപാദിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന സങ്കൽപനങ്ങളും സിദ്ധാന്തങ്ങളും 'സ്‌ഫോടകമായ' തോതിൽ വർധിച്ചിട്ടുണ്ട് എന്നു പറയാനാവില്ല (പുതിയ വിജ്ഞാനമാകെ ഉൽപാദിപ്പിക്കുന്നത് 'മറ്റുള്ളവർ' ആണ്, നമ്മുടെ ഏക ജോലി ആ വിജ്ഞാനം 'പഠിക്കലും' ഉപഭോഗം ചെയ്യലുമാണ് എന്ന ചിന്താഗതി ഒരു മുൻ കൊളോണിയൽ സമൂഹത്തിൽ നിലനിൽക്കുന്നതു മറ്റൊരു കാര്യമാണ്). കുട്ടികളുടെ വിദ്യാഭ്യാസത്തിലെ പ്രധാന സംഗതി സങ്കൽപന രൂപീകരണവും സിദ്ധാന്ത നിർമിതിക്കുള്ള കഴിവ് വർധിപ്പിക്കലും ആയിരിക്കണം, വിപുലമായ തോതിൽ വിവരം സംഭരിച്ചു വയ്ക്കലായിരിക്കരുത്. വിവിധ വിഷയങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചു വയ്ക്കലല്ല കുട്ടിക്കാലത്തെ പഠനലക്ഷ്യം എന്നു നാം മനസ്സിലാക്കുന്നതിനെ 'വിജ്ഞാനവിസ്‌ഫോടനം' എന്ന ആശയം തടസ്സപ്പെടുത്തുന്നു. ഒരു കുട്ടിക്കു ഃ എന്ന പ്രതിഭാസത്തെക്കുറിച്ച് അറിവുണ്ട് എന്നു പറയുമ്പോൾ, ആ പ്രസ്താവന മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട് എന്നും നാം കാണണം. (i) പ്രതിഭാസം x നെക്കുറിച്ചുള്ള വിവരം കുട്ടിക്കു നൽകപ്പെട്ടിട്ടുണ്ട്.  
(ശശ) പ്രതിഭാസം നെക്കുറിച്ചുള്ള വിവരം കുട്ടിക്കു ഓർമിച്ചു പറയാനാവും.  
(ii) പ്രതിഭാസം x നെക്കുറിച്ചുള്ള വിവരം കുട്ടിക്കു ഓർമിച്ചു പറയാനാവും.  
(ശശശ) കുട്ടി പ്രതിഭാസം മനസ്സിലാക്കുകയും മറ്റു പ്രതിഭാസങ്ങളിൽ ആ ധാരണ പ്രയോഗിക്കാൻ ശേഷി നേടുകയും ചെയ്തിട്ടുണ്ട്.
(iii) കുട്ടി പ്രതിഭാസം x മനസ്സിലാക്കുകയും മറ്റു പ്രതിഭാസങ്ങളിൽ ആ ധാരണ പ്രയോഗിക്കാൻ ശേഷി നേടുകയും ചെയ്തിട്ടുണ്ട്.
''നമ്മുടെ രാജ്യത്തിലെ സാധാരണ വിദ്യാഭ്യാസ സാഹചര്യത്തിൽ മിക്കപ്പോഴും ഇവിടെ ആദ്യം പറഞ്ഞ രണ്ടു പ്രസ്താവനകളാണ് ശരി. ആദ്യത്തേതു രണ്ടാമത്തേതിന്റെ അടിസ്ഥാനമാണ്. 'വസ്തുതകൾ സ്വായത്തമാക്ക'ലാണ് 'മനസ്സിലാക്കൽ' എന്നു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.  
''നമ്മുടെ രാജ്യത്തിലെ സാധാരണ വിദ്യാഭ്യാസ സാഹചര്യത്തിൽ മിക്കപ്പോഴും ഇവിടെ ആദ്യം പറഞ്ഞ രണ്ടു പ്രസ്താവനകളാണ് ശരി. ആദ്യത്തേതു രണ്ടാമത്തേതിന്റെ അടിസ്ഥാനമാണ്. 'വസ്തുതകൾ സ്വായത്തമാക്ക'ലാണ് 'മനസ്സിലാക്കൽ' എന്നു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.  
വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യമാണ് 'മനസ്സിലാക്കൽ' എന്നത് അവഗണിക്കുന്നതിലേക്കു ഈ ആശയക്കുഴപ്പം നയിക്കുന്നു. പുസ്തകങ്ങൾ വഴിയോ ക്ലാസ് മുറിയിലോ കുട്ടിക്കു നൽകപ്പെടുന്ന പ്രതിഭാസങ്ങളെ ഒട്ടും മനസ്സിലാക്കാതെതന്നെ കുട്ടിക്കു മിക്കവാറും ഏതു പരീക്ഷയും പാസാകാം. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ അവഗണന അത്രത്തോളം ആഴമുള്ളതാണ് എന്നു പറയുന്നത് ശരിയായിരിക്കും.''   
വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യമാണ് 'മനസ്സിലാക്കൽ' എന്നത് അവഗണിക്കുന്നതിലേക്കു ഈ ആശയക്കുഴപ്പം നയിക്കുന്നു. പുസ്തകങ്ങൾ വഴിയോ ക്ലാസ് മുറിയിലോ കുട്ടിക്കു നൽകപ്പെടുന്ന പ്രതിഭാസങ്ങളെ ഒട്ടും മനസ്സിലാക്കാതെതന്നെ കുട്ടിക്കു മിക്കവാറും ഏതു പരീക്ഷയും പാസാകാം. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ അവഗണന അത്രത്തോളം ആഴമുള്ളതാണ് എന്നു പറയുന്നത് ശരിയായിരിക്കും.''   
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7729...7734" എന്ന താളിൽനിന്ന് ശേഖരിച്ചത്