അജ്ഞാതം


"താളംതെറ്റുന്ന തീരക്കടലും തീരമേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 51: വരി 51:
തീരത്തുനിന്നും 200 നോട്ടിക്കൽ മൈൽ കടലിലേക്കു വ്യാപിച്ചുകിടക്കുന്ന സമ്പൂർണ സാമ്പത്തികമേഖല (ഋഃരഹൗശെ്‌ല ഋരീിീാശര ദീില) ഒരു മത്സ്യക്കലവറയാണ്. ഇന്ത്യയിലെ കടൽമത്സ്യത്തിന്റെ ഏതാണ്ട് 30 ശതമാനവും കേരളത്തിന്റെ തീരക്കടൽ സമ്പത്താണ്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 2015-16 ൽ 7.27 ലക്ഷം മെട്രിക് ടൺ മത്സ്യമാണ് കേരളത്തിൽ പിടിച്ചത്. അതിൽ 5.17 ലക്ഷം മെട്രിക് ടണ്ണും കടലിൽനിന്നാണ്. ഇതിൽ ഏകദേശം 1.50 ലക്ഷം മെട്രിക് ടൺ കയറ്റി അയച്ച് 4600 കോടിയിലധികം രൂപയ്ക്കു തുല്യമായ വിദേശനാണ്യം രാജ്യത്തിനു നേടിക്കൊടുക്കുന്നുമുണ്ട്. കേരളീയരുടെ പോഷകസമൃദ്ധമായ ഈ ഇഷ്ടഭോജ്യത്തിന്റെ നല്ലപങ്കും നമുക്ക് ലഭ്യമാകുന്നത് ഏതാണ്ട് 7.88 ലക്ഷം വരുന്ന കടൽമത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കഠിനാധ്വാനത്തിലൂടെയാണ്. ഇവരിൽ 1.87 ലക്ഷം വരുന്ന സജീവ മത്സ്യത്തൊഴിലാളികൾ (മരശേ്‌ല ളശവെലൃാലി) ഏതാണ്ട് നിത്യേനയെന്നോണം മത്സ്യബന്ധനത്തിലേർപ്പെടുന്നവരുമാണ്. ഇന്നും പാർശ്വവല്ക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഈ മത്സ്യത്തൊഴിലാളി സമൂഹം ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ കേരളത്തിന് വലിയ ഒരു കൈത്താങ്ങായി നിന്ന് അവരുടെ  മഹത്വം നമുക്ക് കാണിച്ചുതന്നതാണല്ലോ.
തീരത്തുനിന്നും 200 നോട്ടിക്കൽ മൈൽ കടലിലേക്കു വ്യാപിച്ചുകിടക്കുന്ന സമ്പൂർണ സാമ്പത്തികമേഖല (ഋഃരഹൗശെ്‌ല ഋരീിീാശര ദീില) ഒരു മത്സ്യക്കലവറയാണ്. ഇന്ത്യയിലെ കടൽമത്സ്യത്തിന്റെ ഏതാണ്ട് 30 ശതമാനവും കേരളത്തിന്റെ തീരക്കടൽ സമ്പത്താണ്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 2015-16 ൽ 7.27 ലക്ഷം മെട്രിക് ടൺ മത്സ്യമാണ് കേരളത്തിൽ പിടിച്ചത്. അതിൽ 5.17 ലക്ഷം മെട്രിക് ടണ്ണും കടലിൽനിന്നാണ്. ഇതിൽ ഏകദേശം 1.50 ലക്ഷം മെട്രിക് ടൺ കയറ്റി അയച്ച് 4600 കോടിയിലധികം രൂപയ്ക്കു തുല്യമായ വിദേശനാണ്യം രാജ്യത്തിനു നേടിക്കൊടുക്കുന്നുമുണ്ട്. കേരളീയരുടെ പോഷകസമൃദ്ധമായ ഈ ഇഷ്ടഭോജ്യത്തിന്റെ നല്ലപങ്കും നമുക്ക് ലഭ്യമാകുന്നത് ഏതാണ്ട് 7.88 ലക്ഷം വരുന്ന കടൽമത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കഠിനാധ്വാനത്തിലൂടെയാണ്. ഇവരിൽ 1.87 ലക്ഷം വരുന്ന സജീവ മത്സ്യത്തൊഴിലാളികൾ (മരശേ്‌ല ളശവെലൃാലി) ഏതാണ്ട് നിത്യേനയെന്നോണം മത്സ്യബന്ധനത്തിലേർപ്പെടുന്നവരുമാണ്. ഇന്നും പാർശ്വവല്ക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഈ മത്സ്യത്തൊഴിലാളി സമൂഹം ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ കേരളത്തിന് വലിയ ഒരു കൈത്താങ്ങായി നിന്ന് അവരുടെ  മഹത്വം നമുക്ക് കാണിച്ചുതന്നതാണല്ലോ.
മത്സ്യബന്ധനരീതികൾ വലിയ രീതിയിൽ മാറിക്കഴിഞ്ഞു. ബോട്ടിന്റെ യാത്രാദിശ നിശ്ചയിക്കുന്നത് ജി.പി.എസ്സിന്റെ സഹായത്തോടെയാണ്. ആഴമറിയാൻ എക്കോസൗണ്ടറിനെയും മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനമറിയാൻ ഇൻകോയിസി (കചഇഛകട)നെയും മത്സ്യ സാധ്യതാമേഖല (ജഎദ)യറിയാൻ ബുള്ളറ്റിനുകളേയും കാലാവസ്ഥ അറിയാൻ കാലാവസ്ഥാവകുപ്പിനെയും ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളെയാണ്  നാമിന്നു കാണുന്നത്. പണ്ട് പരമ്പരാഗതമാർഗങ്ങളും മത്സ്യബന്ധനോപകരണങ്ങളും ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയിരുന്നവർ ഇപ്പോൾ യന്ത്രവൽകൃത ബോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 5024 യന്ത്രവൽകൃത യാനങ്ങളും 29345 ഔട്ട് ബോർഡ് എഞ്ചിൻ വള്ളങ്ങളും ഇപ്പോൾ ഉപയോഗത്തിലുണ്ട് എന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മോട്ടോറില്ലാത്ത പരമ്പരാഗത വള്ളങ്ങൾ ഇപ്പോൾ 2300 എണ്ണം മാത്രമായി ചുരുങ്ങി. മത്സ്യബന്ധനരീതികൾക്കും മത്സബന്ധന ഉപാധികൾക്കും മാറ്റംവന്നു. ട്രോളിംഗിന് 1950 കളിൽ തുടക്കമിട്ടതോടെ മത്സ്യബന്ധനരീതിക്ക് വലിയ മാറ്റമാണ് വന്നത്. 1986 ൽ വന്ന പഴ്‌സിൻ വലകളും 1987 ൽ തുടങ്ങിയ മിനി ട്രോളിംഗും 1999 ൽ ഉപയോഗിക്കാൻ തുടങ്ങിയ റിങ്‌സിനുകളും മത്സ്യബന്ധനരീതിയിൽ വരുത്തിയ മാറ്റങ്ങൾ വളരെ പ്രകടമാണ്. നേട്ടങ്ങളോടൊപ്പം പല കോട്ടങ്ങൾക്കും സാങ്കേതികവിദ്യ കാരണമായി. അമിതചൂഷണം മൂലം മത്സ്യസമ്പത്തിനു തന്നെ കുറവ് അനുഭവപ്പെടാൻ തുടങ്ങി. മത്സ്യപ്രജനന കാലത്തുള്ള യന്ത്രവൽകൃത മത്സ്യബന്ധനം ചെറുമത്സ്യങ്ങളെയും മുട്ടകളെയും കൂട്ടമായി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കി. പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ കടലിലേക്ക് എത്തുന്ന തോത് വർധിച്ചു. പരമ്പരാഗത മേഖലയും യന്ത്രവൽകൃത മേഖലയും തമ്മിൽ സംഘർഷത്തിനു കാരണമായി. വലകളുടെ കണ്ണിവലുപ്പം കുറയ്ക്കുവാൻ തുടങ്ങിയതോടെ ചെറുമത്സ്യങ്ങൾ വ്യാപകമായി പിടിക്കപ്പെടാൻ തുടങ്ങി. ഇവയ്ക്കുള്ള പ്രതിവിധിയെന്നോണം വലക്കണ്ണിയുടെ ഏറ്റവും കുറഞ്ഞ വലുപ്പം 35 മി.മി. ആയി നിജപ്പെടുത്തി. 1989 മുതൽ ജൂൺ-ജൂലൈ മാസങ്ങളിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ ഒമ്പതുവർഷം മത്സ്യലഭ്യതയിൽ വർധനവുണ്ടായെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ മത്സ്യലഭ്യത കുറയുകയോ ഒരേനിലയിൽ നിൽക്കുകയോ ആണ് ചെയ്തത്. ട്രോളിംഗിന്റെ അനന്തരഫലങ്ങൾ അവലോകനം ചെയ്ത് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ 2012 ൽ നിയോഗിച്ച സൈറാബാനു കമ്മിറ്റി ട്രോളിംഗ് നിരോധനം 60 ദിവസത്തേക്കാക്കണമെന്നും ജൂൺ-ജൂലൈയിലും ഏപ്രിൽ-മെയിലും 30 ദിവസംവച്ച് രണ്ടു തവണയായി നിരോധനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. ബോട്ടുകൾക്കു ലൈസൻസ് കൊടുക്കുന്നതോടൊപ്പം വലകൾക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളുടെ എണ്ണവും വലകളുടെ കണ്ണിവലുപ്പവും നിയന്ത്രിക്കണമെന്നുമുള്ള നിർദേശങ്ങളും വച്ചിട്ടുണ്ട്. നിർദേശങ്ങൾ എല്ലാം ഒരുപോലെ മത്സ്യത്തൊഴിലാളി സമൂഹം സ്വീകരിച്ചിട്ടില്ല. ചിലതിനോടുള്ള എതിർപ്പ് അവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്താണെങ്കിലും ഉത്തരവാദിത്തപരമായ മത്സ്യബന്ധനരീതികൾ അവലംബിച്ചില്ലെങ്കിൽ, അതനുസരിച്ചുള്ള നയരൂപീകരണം നടത്തിയില്ലെങ്കിൽ മത്സ്യബന്ധനമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നതിനു സംശയമില്ല.  
മത്സ്യബന്ധനരീതികൾ വലിയ രീതിയിൽ മാറിക്കഴിഞ്ഞു. ബോട്ടിന്റെ യാത്രാദിശ നിശ്ചയിക്കുന്നത് ജി.പി.എസ്സിന്റെ സഹായത്തോടെയാണ്. ആഴമറിയാൻ എക്കോസൗണ്ടറിനെയും മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനമറിയാൻ ഇൻകോയിസി (കചഇഛകട)നെയും മത്സ്യ സാധ്യതാമേഖല (ജഎദ)യറിയാൻ ബുള്ളറ്റിനുകളേയും കാലാവസ്ഥ അറിയാൻ കാലാവസ്ഥാവകുപ്പിനെയും ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളെയാണ്  നാമിന്നു കാണുന്നത്. പണ്ട് പരമ്പരാഗതമാർഗങ്ങളും മത്സ്യബന്ധനോപകരണങ്ങളും ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയിരുന്നവർ ഇപ്പോൾ യന്ത്രവൽകൃത ബോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 5024 യന്ത്രവൽകൃത യാനങ്ങളും 29345 ഔട്ട് ബോർഡ് എഞ്ചിൻ വള്ളങ്ങളും ഇപ്പോൾ ഉപയോഗത്തിലുണ്ട് എന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മോട്ടോറില്ലാത്ത പരമ്പരാഗത വള്ളങ്ങൾ ഇപ്പോൾ 2300 എണ്ണം മാത്രമായി ചുരുങ്ങി. മത്സ്യബന്ധനരീതികൾക്കും മത്സബന്ധന ഉപാധികൾക്കും മാറ്റംവന്നു. ട്രോളിംഗിന് 1950 കളിൽ തുടക്കമിട്ടതോടെ മത്സ്യബന്ധനരീതിക്ക് വലിയ മാറ്റമാണ് വന്നത്. 1986 ൽ വന്ന പഴ്‌സിൻ വലകളും 1987 ൽ തുടങ്ങിയ മിനി ട്രോളിംഗും 1999 ൽ ഉപയോഗിക്കാൻ തുടങ്ങിയ റിങ്‌സിനുകളും മത്സ്യബന്ധനരീതിയിൽ വരുത്തിയ മാറ്റങ്ങൾ വളരെ പ്രകടമാണ്. നേട്ടങ്ങളോടൊപ്പം പല കോട്ടങ്ങൾക്കും സാങ്കേതികവിദ്യ കാരണമായി. അമിതചൂഷണം മൂലം മത്സ്യസമ്പത്തിനു തന്നെ കുറവ് അനുഭവപ്പെടാൻ തുടങ്ങി. മത്സ്യപ്രജനന കാലത്തുള്ള യന്ത്രവൽകൃത മത്സ്യബന്ധനം ചെറുമത്സ്യങ്ങളെയും മുട്ടകളെയും കൂട്ടമായി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കി. പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ കടലിലേക്ക് എത്തുന്ന തോത് വർധിച്ചു. പരമ്പരാഗത മേഖലയും യന്ത്രവൽകൃത മേഖലയും തമ്മിൽ സംഘർഷത്തിനു കാരണമായി. വലകളുടെ കണ്ണിവലുപ്പം കുറയ്ക്കുവാൻ തുടങ്ങിയതോടെ ചെറുമത്സ്യങ്ങൾ വ്യാപകമായി പിടിക്കപ്പെടാൻ തുടങ്ങി. ഇവയ്ക്കുള്ള പ്രതിവിധിയെന്നോണം വലക്കണ്ണിയുടെ ഏറ്റവും കുറഞ്ഞ വലുപ്പം 35 മി.മി. ആയി നിജപ്പെടുത്തി. 1989 മുതൽ ജൂൺ-ജൂലൈ മാസങ്ങളിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ ഒമ്പതുവർഷം മത്സ്യലഭ്യതയിൽ വർധനവുണ്ടായെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ മത്സ്യലഭ്യത കുറയുകയോ ഒരേനിലയിൽ നിൽക്കുകയോ ആണ് ചെയ്തത്. ട്രോളിംഗിന്റെ അനന്തരഫലങ്ങൾ അവലോകനം ചെയ്ത് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ 2012 ൽ നിയോഗിച്ച സൈറാബാനു കമ്മിറ്റി ട്രോളിംഗ് നിരോധനം 60 ദിവസത്തേക്കാക്കണമെന്നും ജൂൺ-ജൂലൈയിലും ഏപ്രിൽ-മെയിലും 30 ദിവസംവച്ച് രണ്ടു തവണയായി നിരോധനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. ബോട്ടുകൾക്കു ലൈസൻസ് കൊടുക്കുന്നതോടൊപ്പം വലകൾക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളുടെ എണ്ണവും വലകളുടെ കണ്ണിവലുപ്പവും നിയന്ത്രിക്കണമെന്നുമുള്ള നിർദേശങ്ങളും വച്ചിട്ടുണ്ട്. നിർദേശങ്ങൾ എല്ലാം ഒരുപോലെ മത്സ്യത്തൊഴിലാളി സമൂഹം സ്വീകരിച്ചിട്ടില്ല. ചിലതിനോടുള്ള എതിർപ്പ് അവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്താണെങ്കിലും ഉത്തരവാദിത്തപരമായ മത്സ്യബന്ധനരീതികൾ അവലംബിച്ചില്ലെങ്കിൽ, അതനുസരിച്ചുള്ള നയരൂപീകരണം നടത്തിയില്ലെങ്കിൽ മത്സ്യബന്ധനമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നതിനു സംശയമില്ല.  
കടലൊരു മാലിന്യക്കുപ്പ
==കടലൊരു മാലിന്യക്കുപ്പ==
കരയെ എന്നപോലെ കടലിനെയും കായലിനെയും മാലിന്യം അപകടകരമായ രീതിയിൽ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. കടലിലെത്തുന്ന 80% ത്തിൽ അധികം മാലിന്യങ്ങളുടെയും ഉറവിടം കരയിലെ  നമ്മുടെ പ്രവൃത്തികളാണ്. ഭൂപ്രകൃതി തന്നെ എല്ലാം കടലിലേക്ക് ഒഴുകിയെത്തുന്ന തരത്തിലാണല്ലോ.  തിരുവനന്തപുരം വേളിയിലെയും കൊച്ചിയിലെയും തീരക്കടലുകൾ തീവ്രമലിനീകരണ മേഖലകളാണെന്ന് (വീെേുീ)േ ചെന്നൈയിലെ ദേശീയ തീരക്കടൽ ഗവേഷണകേന്ദ്രവും തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രവും നടത്തിയ പഠനങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന സംസ്‌കരിച്ചതും സംസ്‌കരിക്കാത്തതുമായ മലിനജലവും നഗരങ്ങളിൽനിന്നും  മറ്റു വാസസ്ഥലങ്ങളിൽനിന്നും തള്ളപ്പെടുന്ന ഗാർഹികവിസർജ്യങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങളും  പെരുകിവരുന്ന ഹൗസ്‌ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും കപ്പലുകളും പലരീതിയിൽ പുറന്തള്ളുന്ന മാലിന്യങ്ങളും എല്ലാം ഒത്തുചേർന്ന് തീരക്കടലിനെ ഒരു മാലിന്യ കുപ്പത്തൊട്ടിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകളിൽനിന്നും പ്രതിദിനം 6.50 ദശലക്ഷം മലിനജലം കേരളത്തിലെ നദികളിലും കായലുകളിലും കടലിലും എത്തിച്ചേരുന്നതായി കണക്കുകൾ കാണിക്കുന്നു. കൊച്ചിക്കായലിൽ മാത്രം പ്രതിദിനം 1 ലക്ഷംലിറ്റർ മലിനജലം എത്തിച്ചേരുന്നുണ്ട്. ഇതിനും പുറമെയാണ് കൃഷിസ്ഥലങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും കായലിലേക്കും കടലിലേക്കും എത്തിക്കുന്ന മാലിന്യങ്ങൾ. മത്സ്യകൃഷിയിടങ്ങളിൽ നിന്നുവരുന്ന അവശിഷ്ടങ്ങളും മാലിന്യത്തിന്റെ തോത് വർധിപ്പിക്കാനിടവരുത്തുന്നു. ഏറിവരുന്ന മത്സ്യബന്ധന തുറമുഖങ്ങൾ ഉൾപ്പെടെയുള്ള തുറമുഖങ്ങൾ മാലിന്യകേന്ദ്രീകരണമേഖലകൾ സൃഷ്ടിക്കുന്നു. ബോട്ടുകളിൽനിന്നും കപ്പലുകളിൽനിന്നും പലവിധത്തിൽ കായലിലേക്കും കടലിലേക്കും എത്തിച്ചേരുന്ന എണ്ണ ഉണ്ടാക്കുന്ന മലിനീകരണവും വർധിച്ചുകൊണ്ടേയിരിക്കുകയാണ്.  
കരയെ എന്നപോലെ കടലിനെയും കായലിനെയും മാലിന്യം അപകടകരമായ രീതിയിൽ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. കടലിലെത്തുന്ന 80% ത്തിൽ അധികം മാലിന്യങ്ങളുടെയും ഉറവിടം കരയിലെ  നമ്മുടെ പ്രവൃത്തികളാണ്. ഭൂപ്രകൃതി തന്നെ എല്ലാം കടലിലേക്ക് ഒഴുകിയെത്തുന്ന തരത്തിലാണല്ലോ.  തിരുവനന്തപുരം വേളിയിലെയും കൊച്ചിയിലെയും തീരക്കടലുകൾ തീവ്രമലിനീകരണ മേഖലകളാണെന്ന് (വീെേുീ)േ ചെന്നൈയിലെ ദേശീയ തീരക്കടൽ ഗവേഷണകേന്ദ്രവും തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രവും നടത്തിയ പഠനങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന സംസ്‌കരിച്ചതും സംസ്‌കരിക്കാത്തതുമായ മലിനജലവും നഗരങ്ങളിൽനിന്നും  മറ്റു വാസസ്ഥലങ്ങളിൽനിന്നും തള്ളപ്പെടുന്ന ഗാർഹികവിസർജ്യങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങളും  പെരുകിവരുന്ന ഹൗസ്‌ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും കപ്പലുകളും പലരീതിയിൽ പുറന്തള്ളുന്ന മാലിന്യങ്ങളും എല്ലാം ഒത്തുചേർന്ന് തീരക്കടലിനെ ഒരു മാലിന്യ കുപ്പത്തൊട്ടിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകളിൽനിന്നും പ്രതിദിനം 6.50 ദശലക്ഷം മലിനജലം കേരളത്തിലെ നദികളിലും കായലുകളിലും കടലിലും എത്തിച്ചേരുന്നതായി കണക്കുകൾ കാണിക്കുന്നു. കൊച്ചിക്കായലിൽ മാത്രം പ്രതിദിനം 1 ലക്ഷംലിറ്റർ മലിനജലം എത്തിച്ചേരുന്നുണ്ട്. ഇതിനും പുറമെയാണ് കൃഷിസ്ഥലങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും കായലിലേക്കും കടലിലേക്കും എത്തിക്കുന്ന മാലിന്യങ്ങൾ. മത്സ്യകൃഷിയിടങ്ങളിൽ നിന്നുവരുന്ന അവശിഷ്ടങ്ങളും മാലിന്യത്തിന്റെ തോത് വർധിപ്പിക്കാനിടവരുത്തുന്നു. ഏറിവരുന്ന മത്സ്യബന്ധന തുറമുഖങ്ങൾ ഉൾപ്പെടെയുള്ള തുറമുഖങ്ങൾ മാലിന്യകേന്ദ്രീകരണമേഖലകൾ സൃഷ്ടിക്കുന്നു. ബോട്ടുകളിൽനിന്നും കപ്പലുകളിൽനിന്നും പലവിധത്തിൽ കായലിലേക്കും കടലിലേക്കും എത്തിച്ചേരുന്ന എണ്ണ ഉണ്ടാക്കുന്ന മലിനീകരണവും വർധിച്ചുകൊണ്ടേയിരിക്കുകയാണ്.  
മാലിന്യങ്ങളിലൂടെ കടലിലും കായലിലും എത്തിച്ചേരുന്ന മൂലകങ്ങളായ ലെഡ്, കോപ്പർ, കാഡ്മിയം, മെർക്കുറി തുടങ്ങിയവ കടലിലെ ഭക്ഷ്യശൃംഖലയിലേക്ക് കടന്നുകയറുന്നു. ജലമലിനീകരണം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങൾ ഇവിടെ വിരളമല്ലല്ലോ. കായലിലും കടലിലുമെത്തുന്ന മൂലകങ്ങളിൽ ചിലതൊക്കെ കടൽജീവികളുടെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇതു ഭക്ഷിക്കുന്ന മനുഷ്യർക്ക് വിഷബാധയേറ്റ് രോഗങ്ങളുണ്ടാകുന്നു. മെർക്കുറിയടങ്ങിയ മത്സ്യം കഴിച്ച് മനുഷ്യർക്ക് ഉണ്ടായ അപകടത്തിന്റെ പ്രസിദ്ധമായ ഉദാഹരണമാണ് ജപ്പാനിലെ 'മിനാ            മാത'യിൽ സംഭവിച്ച മെർക്കുറി മലിനീകരണം. കടലിലെത്തിയ മെർക്കുറി മാലിന്യം ഭക്ഷ്യശൃംഖലയിൽ കടന്ന് ജൈവ ആവർധനം (യശീാമഴിശളശരമശേീി) സംഭവിച്ച് ഭക്ഷ്യശൃംഖലയുടെ ഉന്നതശ്രേണിയിൽ എത്തിയ അനുഭവമാണ് 'മിനാമാത'യിൽ ഉണ്ടായത്. മാലിന്യങ്ങൾ മത്സ്യങ്ങളുടെ പ്രത്യുൽപാദനശേഷിയെ ബാധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ജൈവമാലിന്യങ്ങളുടെ അതിപ്രസരം പലപ്പോഴും ജലത്തിലെ ലേയ ഓക്‌സിജന്റെ ഉപയോഗം വർധിപ്പിക്കുകയും അതിന്റെ ഫലമായി ലേയ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ് കടൽ-കായൽ ജീവികൾക്ക് ഭീഷണിയാവുകയും ചെയ്യുന്നു. വേമ്പനാട്ടുകായലിലെ അവസാദങ്ങളിൽ അപകടകരമായ തോതിൽ കാഡ്മിയം ഉണ്ടെന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതിവിഭാഗം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും  കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിക്കുന്ന നീണ്ടകര ഉൾപ്പെടുന്ന അഷ്ടമുടിക്കായലിലെ ചില ഭാഗങ്ങളിൽ എണ്ണമലിനീകരണം മൂലമുള്ള പെട്രോളിയം ഹൈഡ്രോ കാർബണിന്റെ അളവ് അനുവദനീയ അളവിലും കൂടുതലാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. ക്രോമിയം, കാഡ്മിയം, ലെഡ്, ഇകോളി തുടങ്ങിയവ ഹാർബറിനോടടുത്ത് കൂടിയ തോതിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.  
മാലിന്യങ്ങളിലൂടെ കടലിലും കായലിലും എത്തിച്ചേരുന്ന മൂലകങ്ങളായ ലെഡ്, കോപ്പർ, കാഡ്മിയം, മെർക്കുറി തുടങ്ങിയവ കടലിലെ ഭക്ഷ്യശൃംഖലയിലേക്ക് കടന്നുകയറുന്നു. ജലമലിനീകരണം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങൾ ഇവിടെ വിരളമല്ലല്ലോ. കായലിലും കടലിലുമെത്തുന്ന മൂലകങ്ങളിൽ ചിലതൊക്കെ കടൽജീവികളുടെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇതു ഭക്ഷിക്കുന്ന മനുഷ്യർക്ക് വിഷബാധയേറ്റ് രോഗങ്ങളുണ്ടാകുന്നു. മെർക്കുറിയടങ്ങിയ മത്സ്യം കഴിച്ച് മനുഷ്യർക്ക് ഉണ്ടായ അപകടത്തിന്റെ പ്രസിദ്ധമായ ഉദാഹരണമാണ് ജപ്പാനിലെ 'മിനാ            മാത'യിൽ സംഭവിച്ച മെർക്കുറി മലിനീകരണം. കടലിലെത്തിയ മെർക്കുറി മാലിന്യം ഭക്ഷ്യശൃംഖലയിൽ കടന്ന് ജൈവ ആവർധനം (യശീാമഴിശളശരമശേീി) സംഭവിച്ച് ഭക്ഷ്യശൃംഖലയുടെ ഉന്നതശ്രേണിയിൽ എത്തിയ അനുഭവമാണ് 'മിനാമാത'യിൽ ഉണ്ടായത്. മാലിന്യങ്ങൾ മത്സ്യങ്ങളുടെ പ്രത്യുൽപാദനശേഷിയെ ബാധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ജൈവമാലിന്യങ്ങളുടെ അതിപ്രസരം പലപ്പോഴും ജലത്തിലെ ലേയ ഓക്‌സിജന്റെ ഉപയോഗം വർധിപ്പിക്കുകയും അതിന്റെ ഫലമായി ലേയ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ് കടൽ-കായൽ ജീവികൾക്ക് ഭീഷണിയാവുകയും ചെയ്യുന്നു. വേമ്പനാട്ടുകായലിലെ അവസാദങ്ങളിൽ അപകടകരമായ തോതിൽ കാഡ്മിയം ഉണ്ടെന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതിവിഭാഗം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും  കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിക്കുന്ന നീണ്ടകര ഉൾപ്പെടുന്ന അഷ്ടമുടിക്കായലിലെ ചില ഭാഗങ്ങളിൽ എണ്ണമലിനീകരണം മൂലമുള്ള പെട്രോളിയം ഹൈഡ്രോ കാർബണിന്റെ അളവ് അനുവദനീയ അളവിലും കൂടുതലാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. ക്രോമിയം, കാഡ്മിയം, ലെഡ്, ഇകോളി തുടങ്ങിയവ ഹാർബറിനോടടുത്ത് കൂടിയ തോതിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.  
വരി 57: വരി 57:
കടൽ-കായൽ മലിനീകരണത്തെ പ്രതിരോധിക്കാനായി സംസ്ഥാന-ദേശീയ-അന്തർദേശീയ തലത്തിൽ പല നിയമങ്ങളും നിലവിലുണ്ട്. എങ്കിലും മലിനീകരണം അനുസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ നിർമാർജനരീതികളെക്കുറിച്ചും മാലിന്യം സൃഷ്ടിക്കുന്ന പ്രവൃത്തികൾ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുസമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു. ജൈവ-അജൈവമാലിന്യങ്ങൾ പുനരുപയോഗിക്കുന്ന തരത്തിൽ സംസ്‌കരിക്കാനും, ജൈവമാലിന്യങ്ങൾ കഴിയുന്നതും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനും, മാലിന്യജന്യമായ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാനും പൊതുസമൂഹം തയ്യാറാകുന്ന ഒരു മാലിന്യസംസ്‌കരണ സംസ്‌കാരം വളർത്തിയെടുക്കാൻ സർക്കാർ തലത്തിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ ജലാശയ മാലിന്യസംസ്‌കരണത്തിന് അർഹിക്കുന്ന  ഊന്നൽ കൊടുത്തുകൊണ്ട് കൂടുതൽ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു.  
കടൽ-കായൽ മലിനീകരണത്തെ പ്രതിരോധിക്കാനായി സംസ്ഥാന-ദേശീയ-അന്തർദേശീയ തലത്തിൽ പല നിയമങ്ങളും നിലവിലുണ്ട്. എങ്കിലും മലിനീകരണം അനുസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ നിർമാർജനരീതികളെക്കുറിച്ചും മാലിന്യം സൃഷ്ടിക്കുന്ന പ്രവൃത്തികൾ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുസമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു. ജൈവ-അജൈവമാലിന്യങ്ങൾ പുനരുപയോഗിക്കുന്ന തരത്തിൽ സംസ്‌കരിക്കാനും, ജൈവമാലിന്യങ്ങൾ കഴിയുന്നതും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനും, മാലിന്യജന്യമായ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാനും പൊതുസമൂഹം തയ്യാറാകുന്ന ഒരു മാലിന്യസംസ്‌കരണ സംസ്‌കാരം വളർത്തിയെടുക്കാൻ സർക്കാർ തലത്തിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ ജലാശയ മാലിന്യസംസ്‌കരണത്തിന് അർഹിക്കുന്ന  ഊന്നൽ കൊടുത്തുകൊണ്ട് കൂടുതൽ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു.  
മാർപോൾ ഉടമ്പടി (ങഅഞജഛഘ ഇീി്‌ലിശേീി), അന്തർദേശീയ സമുദ്രനിയമം (ഡചഛഘഛട), നൈറോബി പ്രമേയം (ഡചഋഅ ചമശൃീയശ ഞലീെഹൗശേീി) തുടങ്ങിയ അന്തർദേശീയ ഉടമ്പടികൾ കടൽ-കായൽ മാലിന്യനിയന്ത്രണത്തിനായി നിലവിലുണ്ട്. 1992 ലെ റിയോ ഉച്ചകോടിയെ തുടർന്നു സ്ഥാപിച്ച ഐ.എ.സി. (കിലേൃ അഴലിര്യ ജൃീഴൃമാാല ളീൃ ങമൃശില ജീഹഹൗശേീി ക.അ.ഇ.) യും അതിനു കീഴിൽ പ്രവർത്തിക്കുന്ന സമുദ്രപരിസ്ഥിതി പരീക്ഷണശാലയും (ങമൃശില ഋി്ശൃീിാലിമേഹ ഘമയീൃമീേൃ്യ  ങഋഘ) ഇതിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങളാണ്. 1986 ലെ പരിസ്ഥിതി സംരക്ഷണനിയമവും, 1991 ലെയും 2011 ലെയും തീരദേശ നിയന്ത്രണ വിജ്ഞാപനവും 2016 ലെ പ്ലാസ്റ്റിക് മാലിന്യ മാനേജ്‌മെന്റ് നിയമവും ഇതിനായുള്ള കേന്ദ്രസർക്കാർ നിയമങ്ങളാണ്. ഈ നിയമങ്ങൾ നടപ്പാക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി പ്രവർ ത്തിക്കാത്തതാണ് കടൽ-കായൽമേഖലയിൽ മാലിന്യം കുന്നുകൂടാനുള്ള ഒരു പ്രധാനകാരണം. ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ നീതിന്യായ സംവിധാനങ്ങൾ പരിസ്ഥിതിയെ മറന്നുകൊണ്ട് നിലപാടെടുക്കുന്നതും പരിസ്ഥിതിനിയമങ്ങളെ ബലഹീനമാക്കുന്നുണ്ട്. കായൽ നികത്തി അപ്പാർട്ട്‌മെന്റ് സമുച്ചയം നിർമിച്ച ഡി.എൽ.എഫിന് അനുകൂലമായി നിലപാടെടുത്ത ഹൈക്കോടതി-സുപ്രീംകോടതി വിധിയും കായൽ നികത്തി റിസോർട്ടു നിർമിച്ച മുത്തൂറ്റ്-കാപികോയ്ക്ക് എതിരായി നിലപാടെടുത്ത ഹൈക്കോടതി-സുപ്രീംകോടതി വിധിയും തമ്മിലുള്ള വൈരുധ്യം വിശദീകരിക്കേണ്ടതില്ലല്ലൊ. പൊതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും സർക്കാരുകളുടെയും കൂട്ടായ പ്രയത്‌നത്തിലൂടെ കടൽ-കായൽ ദൂഷണത്തെ കുറച്ചുകൊണ്ടുവന്ന് ക്രമേണ ഇല്ലാതാക്കാനുള്ള പരിപാടി തയ്യാറാക്കണം.  
മാർപോൾ ഉടമ്പടി (ങഅഞജഛഘ ഇീി്‌ലിശേീി), അന്തർദേശീയ സമുദ്രനിയമം (ഡചഛഘഛട), നൈറോബി പ്രമേയം (ഡചഋഅ ചമശൃീയശ ഞലീെഹൗശേീി) തുടങ്ങിയ അന്തർദേശീയ ഉടമ്പടികൾ കടൽ-കായൽ മാലിന്യനിയന്ത്രണത്തിനായി നിലവിലുണ്ട്. 1992 ലെ റിയോ ഉച്ചകോടിയെ തുടർന്നു സ്ഥാപിച്ച ഐ.എ.സി. (കിലേൃ അഴലിര്യ ജൃീഴൃമാാല ളീൃ ങമൃശില ജീഹഹൗശേീി ക.അ.ഇ.) യും അതിനു കീഴിൽ പ്രവർത്തിക്കുന്ന സമുദ്രപരിസ്ഥിതി പരീക്ഷണശാലയും (ങമൃശില ഋി്ശൃീിാലിമേഹ ഘമയീൃമീേൃ്യ  ങഋഘ) ഇതിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങളാണ്. 1986 ലെ പരിസ്ഥിതി സംരക്ഷണനിയമവും, 1991 ലെയും 2011 ലെയും തീരദേശ നിയന്ത്രണ വിജ്ഞാപനവും 2016 ലെ പ്ലാസ്റ്റിക് മാലിന്യ മാനേജ്‌മെന്റ് നിയമവും ഇതിനായുള്ള കേന്ദ്രസർക്കാർ നിയമങ്ങളാണ്. ഈ നിയമങ്ങൾ നടപ്പാക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി പ്രവർ ത്തിക്കാത്തതാണ് കടൽ-കായൽമേഖലയിൽ മാലിന്യം കുന്നുകൂടാനുള്ള ഒരു പ്രധാനകാരണം. ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ നീതിന്യായ സംവിധാനങ്ങൾ പരിസ്ഥിതിയെ മറന്നുകൊണ്ട് നിലപാടെടുക്കുന്നതും പരിസ്ഥിതിനിയമങ്ങളെ ബലഹീനമാക്കുന്നുണ്ട്. കായൽ നികത്തി അപ്പാർട്ട്‌മെന്റ് സമുച്ചയം നിർമിച്ച ഡി.എൽ.എഫിന് അനുകൂലമായി നിലപാടെടുത്ത ഹൈക്കോടതി-സുപ്രീംകോടതി വിധിയും കായൽ നികത്തി റിസോർട്ടു നിർമിച്ച മുത്തൂറ്റ്-കാപികോയ്ക്ക് എതിരായി നിലപാടെടുത്ത ഹൈക്കോടതി-സുപ്രീംകോടതി വിധിയും തമ്മിലുള്ള വൈരുധ്യം വിശദീകരിക്കേണ്ടതില്ലല്ലൊ. പൊതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും സർക്കാരുകളുടെയും കൂട്ടായ പ്രയത്‌നത്തിലൂടെ കടൽ-കായൽ ദൂഷണത്തെ കുറച്ചുകൊണ്ടുവന്ന് ക്രമേണ ഇല്ലാതാക്കാനുള്ള പരിപാടി തയ്യാറാക്കണം.  
കടലും കാലാവസ്ഥയും  
==കടലും കാലാവസ്ഥയും==
കടലും കാലാവസ്ഥയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രജലപ്രവാഹങ്ങൾ കരയിലെ ചൂടിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് വളരെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ്ജലപ്രവാഹവും ഇന്ത്യാ സമുദ്രത്തിലെ സൊമാലിജലപ്രവാഹവും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വഹിക്കുന്ന പങ്കും നമുക്ക് അറിയാം. കാലവർഷം (ങീിീെീി) കൊണ്ടുതരുന്നത് തെക്കൻ ഇന്ത്യാസമുദ്രത്തിൽ ഉടലെടുക്കുന്ന കാറ്റാണ്. ഈ കാറ്റ് കടലിൽകൂടി സഞ്ചരിക്കുമ്പോഴാണ് കാലവർഷത്തിന് ആവശ്യമായ നീരാവിയാൽ സമ്പുഷ്ടമാക്കപ്പെടുന്നത്. തെക്കേ അമേരിക്കയോടു ചേർന്ന് പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ (ഋഘചശിീ)യ്ക്കും ലാനിനാ (ഘമചശിമ)യ്ക്കും നമ്മുടെ മൺസൂൺ മഴയുടെ ഏറ്റക്കുറച്ചിലുകളുമായി വളരെ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടല്ലോ. കിഴക്കൻ പസഫിക്കിലെ സമുദ്രജലോപരിതല താപത്തിന് സാധാരണയിൽനിന്നു വ്യത്യസ്തമായി വരുന്ന ഏറ്റക്കുറച്ചിലുകളാണല്ലോ എൽനിനോയും ലാനിനായും. സമുദ്രോപരിതലതാപം അസാധാരണമായി കൂടുമ്പോൾ എൽനിനോയും സാധാരണയിൽനിന്നും താഴുമ്പോൾ ലാനിനായും ഉണ്ടാകുന്നു. ഇതോടനുബന്ധമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദവ്യത്യാസമായ സതേൺ ഓസിലേഷനും (ടീൗവേലൃി ഛരെശഹഹമശേീി) കൂടി ചേർന്നാണ് കാലവർഷത്തെ സ്വാധീനിക്കുന്നത്. ഈ മൂന്നുംകൂടി ചേരുന്ന പ്രതിഭാസമായ എൻസോ (ഋചടഛ) ആഗോള കാലാവസ്ഥയെ ശക്തമായി സ്വാധീനിക്കുന്നതായി ഈ അടുത്ത കാലത്തെ പഠനങ്ങളിൽനിന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ-മെയ് മാസങ്ങളുടെ തുടർച്ചയായി കൊടുംവേനൽ അനുഭവപ്പെടേണ്ട മാസങ്ങളാണ് ജൂണും ജൂലൈയും. മൺസൂൺ മഴയും തീരക്കടലിലുണ്ടാകുന്ന മേൽത്തള്ളലും (ൗുംലഹഹശിഴ) ആണ് കരയെയും അന്തരീക്ഷത്തെയും തണുപ്പിക്കുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടെയാണല്ലോ മൺസൂൺ എത്തുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടൊപ്പം തെക്കുനിന്ന് വടക്കോട്ടുള്ള ഒഴുക്കിന്റെ ഗതി വടക്കുനിന്ന് തെക്കോട്ടാകും. കടലൊഴുക്കിന്റെ ദിശമാറുമ്പോൾ അടിയിലുള്ള തണുത്ത വെള്ളം 'മേൽത്തള്ള'ലിലൂടെ (ൗുംലഹഹശിഴ) ജലോപരിതലത്തിൽ എത്തുകയും കാറ്റ് ആ തണുപ്പ് കരയിലെത്തിക്കുകയും ചെയ്യുന്നു.  
കടലും കാലാവസ്ഥയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രജലപ്രവാഹങ്ങൾ കരയിലെ ചൂടിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് വളരെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ്ജലപ്രവാഹവും ഇന്ത്യാ സമുദ്രത്തിലെ സൊമാലിജലപ്രവാഹവും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വഹിക്കുന്ന പങ്കും നമുക്ക് അറിയാം. കാലവർഷം (ങീിീെീി) കൊണ്ടുതരുന്നത് തെക്കൻ ഇന്ത്യാസമുദ്രത്തിൽ ഉടലെടുക്കുന്ന കാറ്റാണ്. ഈ കാറ്റ് കടലിൽകൂടി സഞ്ചരിക്കുമ്പോഴാണ് കാലവർഷത്തിന് ആവശ്യമായ നീരാവിയാൽ സമ്പുഷ്ടമാക്കപ്പെടുന്നത്. തെക്കേ അമേരിക്കയോടു ചേർന്ന് പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ (ഋഘചശിീ)യ്ക്കും ലാനിനാ (ഘമചശിമ)യ്ക്കും നമ്മുടെ മൺസൂൺ മഴയുടെ ഏറ്റക്കുറച്ചിലുകളുമായി വളരെ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടല്ലോ. കിഴക്കൻ പസഫിക്കിലെ സമുദ്രജലോപരിതല താപത്തിന് സാധാരണയിൽനിന്നു വ്യത്യസ്തമായി വരുന്ന ഏറ്റക്കുറച്ചിലുകളാണല്ലോ എൽനിനോയും ലാനിനായും. സമുദ്രോപരിതലതാപം അസാധാരണമായി കൂടുമ്പോൾ എൽനിനോയും സാധാരണയിൽനിന്നും താഴുമ്പോൾ ലാനിനായും ഉണ്ടാകുന്നു. ഇതോടനുബന്ധമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദവ്യത്യാസമായ സതേൺ ഓസിലേഷനും (ടീൗവേലൃി ഛരെശഹഹമശേീി) കൂടി ചേർന്നാണ് കാലവർഷത്തെ സ്വാധീനിക്കുന്നത്. ഈ മൂന്നുംകൂടി ചേരുന്ന പ്രതിഭാസമായ എൻസോ (ഋചടഛ) ആഗോള കാലാവസ്ഥയെ ശക്തമായി സ്വാധീനിക്കുന്നതായി ഈ അടുത്ത കാലത്തെ പഠനങ്ങളിൽനിന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ-മെയ് മാസങ്ങളുടെ തുടർച്ചയായി കൊടുംവേനൽ അനുഭവപ്പെടേണ്ട മാസങ്ങളാണ് ജൂണും ജൂലൈയും. മൺസൂൺ മഴയും തീരക്കടലിലുണ്ടാകുന്ന മേൽത്തള്ളലും (ൗുംലഹഹശിഴ) ആണ് കരയെയും അന്തരീക്ഷത്തെയും തണുപ്പിക്കുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടെയാണല്ലോ മൺസൂൺ എത്തുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടൊപ്പം തെക്കുനിന്ന് വടക്കോട്ടുള്ള ഒഴുക്കിന്റെ ഗതി വടക്കുനിന്ന് തെക്കോട്ടാകും. കടലൊഴുക്കിന്റെ ദിശമാറുമ്പോൾ അടിയിലുള്ള തണുത്ത വെള്ളം 'മേൽത്തള്ള'ലിലൂടെ (ൗുംലഹഹശിഴ) ജലോപരിതലത്തിൽ എത്തുകയും കാറ്റ് ആ തണുപ്പ് കരയിലെത്തിക്കുകയും ചെയ്യുന്നു.  
കടലിനു മുകളിലുള്ള അന്തരീക്ഷത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നത്. സമുദ്രോപരിതലം 260ഇ എങ്കിലും ഉണ്ടെങ്കിലേ ചുഴലിക്കാറ്റുകൾ രൂപംകൊള്ളുകയുള്ളൂ. ചുഴലിക്കാറ്റ് ധാരാളം മഴ കൊണ്ടുവരുന്നു. പലപ്പോഴും ശക്തമായ കാറ്റുമൂലമുള്ള നാശനഷ്ടങ്ങളും തീരമേഖലയിൽ ശക്തമായ വെള്ളക്കയറ്റവും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്നു. ഇതുണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതുമാണ്.
കടലിനു മുകളിലുള്ള അന്തരീക്ഷത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നത്. സമുദ്രോപരിതലം 260ഇ എങ്കിലും ഉണ്ടെങ്കിലേ ചുഴലിക്കാറ്റുകൾ രൂപംകൊള്ളുകയുള്ളൂ. ചുഴലിക്കാറ്റ് ധാരാളം മഴ കൊണ്ടുവരുന്നു. പലപ്പോഴും ശക്തമായ കാറ്റുമൂലമുള്ള നാശനഷ്ടങ്ങളും തീരമേഖലയിൽ ശക്തമായ വെള്ളക്കയറ്റവും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്നു. ഇതുണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതുമാണ്.
വരി 77: വരി 77:
വർഷങ്ങൾക്കു മുമ്പ്, 1890-ൽ തന്നെ കേരളത്തിലെ തീരസംരക്ഷണ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതാണ്. എന്നാൽ ക്രമേണ തീരശോഷണം കൂടുകയാണ് ചെയ്തിട്ടുള്ളത്. ചെന്നൈയിലെ ദേശീയ തീരഗവേഷണകേന്ദ്രം (ചഇഇഞ) 2018 ൽ പുറത്തിറക്കിയ പഠനറിപ്പോർട്ട് അനുസരിച്ച് 593 കി.മി. നീളമുള്ള കേരളതീരത്തിന്റെ 45% (263 കി.മി.) തീരശോഷണ വിധേയമാണ്. തീരത്തിന്റെ 21% (128.4 കി.മി.) ഭാഗത്ത് കരവച്ചിട്ടുണ്ട്. 34% (201.52 കി.മി.) ഭാഗം സ്ഥിരതയുള്ളതാണ്. ഇതിൽ തീവ്രതീരശോഷണം നടക്കുന്നത് 5.30 കി.മി. ദൂരം മാത്രമാണെന്നാണ് മേൽപറഞ്ഞ റിപ്പോർട്ടിൽ കാണുന്നത്. അഹമ്മദാബാദിലെ സ്‌പെയ്‌സ്  ആപ്ലിക്കേഷൻ സെന്ററും (ടഅഇ) ചെന്നൈയിലെ ദേശീയ സുസ്ഥിരതീരദേശ മാനേജ്‌മെന്റ് കേന്ദ്രവും (ചഇടഇങ) നടത്തിയ പഠനറിപ്പോർട്ടുകളിലെ വിവരങ്ങൾ തീരഗവേഷണകേന്ദ്രത്തിന്റെ പഠനറിപ്പോർട്ടുകളിൽനിന്ന്  കുറച്ചു വ്യത്യസ്തമാണ്. തീരഗവേഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം 1990 നും 2016 നും ഇടയ്ക്ക് ഏതാണ്ട്  11.13 ചതുരശ്ര കി.മി. തീരം നഷ്ടപ്പെടുകയും 7.77 ച.കി.മി. പുതുതായി ലഭ്യമാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ദുരന്തപരിപാലന അതോറിറ്റിയുടെ കണക്കുപ്രകാരം 2002 നും 2012 നും ഇടയ്ക്ക് 78951 പേർ തീരശോഷണത്തിന്റെ കെടുതി അനുഭവിച്ചവരാണ്. ഇതൊക്കെ ചൂണ്ടുന്നത് നിലവിൽ തുടർന്നു പോകുന്ന തീരസംരക്ഷണ പ്രവർത്തനങ്ങളുടെ പൊളിച്ചെഴുത്തിന്റെ അടിയന്തിരാവശ്യത്തിലേക്കാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് വിവിധ ഭാഗങ്ങളിലെ തീരത്തിന്റെയും തീരക്കടലിന്റെയും പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് കൃത്യമായി പഠിക്കുക എന്നതാണ്. അതോടൊപ്പം തന്നെ വേണ്ടതാണ് ഇതുവരെ നടത്തിയിട്ടുള്ള തീരസംരക്ഷണ പ്രവർത്തനങ്ങളുടെ ഒരു വിശകലനവും വിലയിരുത്തലും. ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഗോളതലത്തിലും ഇപ്പോൾ നടത്തിവരുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ തീരസംരക്ഷണ മാർഗങ്ങളെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. തീരത്തിന് സ്വാഭാവിക സംരക്ഷണം നൽകുന്ന മണൽത്തീരമാണ് ഏറ്റവും അഭിലഷണീയമായ തീരസംരക്ഷണ സംവിധാനം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള സംരക്ഷണ രൂപകല്പനകൾ ലോകമെമ്പാടും പുനരാവിഷ്‌കരിച്ചുവരുന്ന കാലമാണിത്. നല്ലൊരു ഭാഗം കടലോരവും തീരമില്ലാത്ത കടൽഭിത്തിയായി മാറിക്കൊണ്ടിരിക്കുമ്പോൾ നഷ്ടപ്പെട്ടുപോയ തീരത്തെ തിരികെ  കൊണ്ടുവരാനും ഇപ്പോൾ നിലനിൽക്കുന്ന തീരം നിലനിർത്താനും ഊന്നൽ നൽകേണ്ടിയിരിക്കുന്നു. ബീച്ച് പുഷ്ടിപ്പെടുത്തൽ (യലമരവ ിീൗൃശവൊലി)േ, തീരക്കടലിൽ സ്ഥാപിക്കുന്ന കൃത്രിമപാരുകൾ (മൃശേളശരശമഹ ൃലലള), കൃത്രിമകടലോര മണൽകൂനകൾ (മൃശേളശരശമഹ മെിറ റൗില)െ, ജൈവവേലികൾ (യശീളലിരശിഴ) തുടങ്ങിയവയാണ് ഇത്തരത്തിലുള്ള പ്രധാന മാർഗങ്ങൾ. ഇവയെല്ലാം തീരത്തെ മണൽസമ്പന്നമാക്കാൻ സഹായിക്കുന്ന സംവിധാനങ്ങളാണ്. ഇന്ത്യയിൽ തന്നെ കൃത്രിമ പാരുകൾ ഉപയോഗിച്ചുള്ള തീരസംരക്ഷണം പോണ്ടിച്ചേരിയിലും തമിഴ്‌നാട്ടിലെ കടലൂരും മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും കർണാടകത്തിലെ ഉള്ളാലിലും നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിലും 2009 ൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോവളത്ത് തീരക്കടലിൽ കൃത്രിമപാരുകൾ സ്ഥാപിച്ച് തീരസംരക്ഷണം നടപ്പാക്കിയിട്ടുണ്ട്. അതാത് തീരത്തുനിന്നോ തീരക്കടലിൽനിന്നോ ലഭ്യമായ മണൽ ഭൂവസ്ത്രചാക്കുകളിലോ സ്റ്റീൽകൈസോണിലോ നിറച്ച് സ്ഥാപിക്കുക യാണ് ഇവിടെ ചെയ്തത്. മേൽപറഞ്ഞ പദ്ധതികളെ വിലയിരുത്തി അതനുസരിച്ച് കേരളത്തിലെ അനുയോജ്യമായ തീരങ്ങൾ കണ്ടെത്തി ഇവിടെ ഇത്തരത്തിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. വിശാഖപട്ടണം പോർട്ടിന്റെ സമീപതീരങ്ങളിൽ മണൽ മറികടത്തലിലൂടെ (മെിറ യ്യുമശൈിഴ) ബീച്ച് പുഷ്ടിപ്പെടുത്തി തീരസംരക്ഷണം ഫലപ്രദമായി നടത്തിയിട്ടുണ്ട്. ഇതിന്റെയും സാധ്യതകൾ പരിശോധിക്കേണ്ടതുണ്ട്. അനുയോജ്യമായ മണൽ ലഭ്യതയാണ് ഇതിന് പ്രധാന പ്രതിബന്ധം. തീരക്കടലിലെ മണൽ ഇതിനുപയോഗിക്കാൻ പറ്റുമോ എന്നും പരിശോധിക്കണം. ബീച്ച് പുഷ്ടിപ്പെടുത്തൽ ഒറ്റത്തവണ പരിപാടിയല്ല. ആവർത്തിച്ചു ചെയ്യേണ്ടതായിട്ടുണ്ട്. ജൈവവേലികൾ കേരളത്തിലുൾപ്പെടെ പലതീരങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. തീരശോഷണത്തിനു നിമിത്തമായ കാരണങ്ങൾ അതേപടി നിലനിൽക്കുകയാണെങ്കിൽ ജൈവവേലികൾ അത്ര ഫലപ്രദമായിരിക്കില്ല. നമ്മുടെ മണൽതീരങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നത് എളുപ്പമല്ലാത്തതിനാൽ തീരത്തിന് അനുയോജ്യമായ സസ്യയിനങ്ങൾ കണ്ടെത്തി നട്ടുപിടിപ്പിക്കേണ്ടിയിരിക്കുന്നു. കൃത്രിമ മണൽക്കൂനകൾ ഇന്ത്യയിൽ ശ്രദ്ധേയമായ രീതിയിൽ നടപ്പാക്കിയിട്ടില്ലെങ്കിലും കാസർഗോഡു തീരങ്ങളിൽ ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്.  
വർഷങ്ങൾക്കു മുമ്പ്, 1890-ൽ തന്നെ കേരളത്തിലെ തീരസംരക്ഷണ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതാണ്. എന്നാൽ ക്രമേണ തീരശോഷണം കൂടുകയാണ് ചെയ്തിട്ടുള്ളത്. ചെന്നൈയിലെ ദേശീയ തീരഗവേഷണകേന്ദ്രം (ചഇഇഞ) 2018 ൽ പുറത്തിറക്കിയ പഠനറിപ്പോർട്ട് അനുസരിച്ച് 593 കി.മി. നീളമുള്ള കേരളതീരത്തിന്റെ 45% (263 കി.മി.) തീരശോഷണ വിധേയമാണ്. തീരത്തിന്റെ 21% (128.4 കി.മി.) ഭാഗത്ത് കരവച്ചിട്ടുണ്ട്. 34% (201.52 കി.മി.) ഭാഗം സ്ഥിരതയുള്ളതാണ്. ഇതിൽ തീവ്രതീരശോഷണം നടക്കുന്നത് 5.30 കി.മി. ദൂരം മാത്രമാണെന്നാണ് മേൽപറഞ്ഞ റിപ്പോർട്ടിൽ കാണുന്നത്. അഹമ്മദാബാദിലെ സ്‌പെയ്‌സ്  ആപ്ലിക്കേഷൻ സെന്ററും (ടഅഇ) ചെന്നൈയിലെ ദേശീയ സുസ്ഥിരതീരദേശ മാനേജ്‌മെന്റ് കേന്ദ്രവും (ചഇടഇങ) നടത്തിയ പഠനറിപ്പോർട്ടുകളിലെ വിവരങ്ങൾ തീരഗവേഷണകേന്ദ്രത്തിന്റെ പഠനറിപ്പോർട്ടുകളിൽനിന്ന്  കുറച്ചു വ്യത്യസ്തമാണ്. തീരഗവേഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം 1990 നും 2016 നും ഇടയ്ക്ക് ഏതാണ്ട്  11.13 ചതുരശ്ര കി.മി. തീരം നഷ്ടപ്പെടുകയും 7.77 ച.കി.മി. പുതുതായി ലഭ്യമാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ദുരന്തപരിപാലന അതോറിറ്റിയുടെ കണക്കുപ്രകാരം 2002 നും 2012 നും ഇടയ്ക്ക് 78951 പേർ തീരശോഷണത്തിന്റെ കെടുതി അനുഭവിച്ചവരാണ്. ഇതൊക്കെ ചൂണ്ടുന്നത് നിലവിൽ തുടർന്നു പോകുന്ന തീരസംരക്ഷണ പ്രവർത്തനങ്ങളുടെ പൊളിച്ചെഴുത്തിന്റെ അടിയന്തിരാവശ്യത്തിലേക്കാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് വിവിധ ഭാഗങ്ങളിലെ തീരത്തിന്റെയും തീരക്കടലിന്റെയും പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് കൃത്യമായി പഠിക്കുക എന്നതാണ്. അതോടൊപ്പം തന്നെ വേണ്ടതാണ് ഇതുവരെ നടത്തിയിട്ടുള്ള തീരസംരക്ഷണ പ്രവർത്തനങ്ങളുടെ ഒരു വിശകലനവും വിലയിരുത്തലും. ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഗോളതലത്തിലും ഇപ്പോൾ നടത്തിവരുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ തീരസംരക്ഷണ മാർഗങ്ങളെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. തീരത്തിന് സ്വാഭാവിക സംരക്ഷണം നൽകുന്ന മണൽത്തീരമാണ് ഏറ്റവും അഭിലഷണീയമായ തീരസംരക്ഷണ സംവിധാനം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള സംരക്ഷണ രൂപകല്പനകൾ ലോകമെമ്പാടും പുനരാവിഷ്‌കരിച്ചുവരുന്ന കാലമാണിത്. നല്ലൊരു ഭാഗം കടലോരവും തീരമില്ലാത്ത കടൽഭിത്തിയായി മാറിക്കൊണ്ടിരിക്കുമ്പോൾ നഷ്ടപ്പെട്ടുപോയ തീരത്തെ തിരികെ  കൊണ്ടുവരാനും ഇപ്പോൾ നിലനിൽക്കുന്ന തീരം നിലനിർത്താനും ഊന്നൽ നൽകേണ്ടിയിരിക്കുന്നു. ബീച്ച് പുഷ്ടിപ്പെടുത്തൽ (യലമരവ ിീൗൃശവൊലി)േ, തീരക്കടലിൽ സ്ഥാപിക്കുന്ന കൃത്രിമപാരുകൾ (മൃശേളശരശമഹ ൃലലള), കൃത്രിമകടലോര മണൽകൂനകൾ (മൃശേളശരശമഹ മെിറ റൗില)െ, ജൈവവേലികൾ (യശീളലിരശിഴ) തുടങ്ങിയവയാണ് ഇത്തരത്തിലുള്ള പ്രധാന മാർഗങ്ങൾ. ഇവയെല്ലാം തീരത്തെ മണൽസമ്പന്നമാക്കാൻ സഹായിക്കുന്ന സംവിധാനങ്ങളാണ്. ഇന്ത്യയിൽ തന്നെ കൃത്രിമ പാരുകൾ ഉപയോഗിച്ചുള്ള തീരസംരക്ഷണം പോണ്ടിച്ചേരിയിലും തമിഴ്‌നാട്ടിലെ കടലൂരും മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും കർണാടകത്തിലെ ഉള്ളാലിലും നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിലും 2009 ൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോവളത്ത് തീരക്കടലിൽ കൃത്രിമപാരുകൾ സ്ഥാപിച്ച് തീരസംരക്ഷണം നടപ്പാക്കിയിട്ടുണ്ട്. അതാത് തീരത്തുനിന്നോ തീരക്കടലിൽനിന്നോ ലഭ്യമായ മണൽ ഭൂവസ്ത്രചാക്കുകളിലോ സ്റ്റീൽകൈസോണിലോ നിറച്ച് സ്ഥാപിക്കുക യാണ് ഇവിടെ ചെയ്തത്. മേൽപറഞ്ഞ പദ്ധതികളെ വിലയിരുത്തി അതനുസരിച്ച് കേരളത്തിലെ അനുയോജ്യമായ തീരങ്ങൾ കണ്ടെത്തി ഇവിടെ ഇത്തരത്തിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. വിശാഖപട്ടണം പോർട്ടിന്റെ സമീപതീരങ്ങളിൽ മണൽ മറികടത്തലിലൂടെ (മെിറ യ്യുമശൈിഴ) ബീച്ച് പുഷ്ടിപ്പെടുത്തി തീരസംരക്ഷണം ഫലപ്രദമായി നടത്തിയിട്ടുണ്ട്. ഇതിന്റെയും സാധ്യതകൾ പരിശോധിക്കേണ്ടതുണ്ട്. അനുയോജ്യമായ മണൽ ലഭ്യതയാണ് ഇതിന് പ്രധാന പ്രതിബന്ധം. തീരക്കടലിലെ മണൽ ഇതിനുപയോഗിക്കാൻ പറ്റുമോ എന്നും പരിശോധിക്കണം. ബീച്ച് പുഷ്ടിപ്പെടുത്തൽ ഒറ്റത്തവണ പരിപാടിയല്ല. ആവർത്തിച്ചു ചെയ്യേണ്ടതായിട്ടുണ്ട്. ജൈവവേലികൾ കേരളത്തിലുൾപ്പെടെ പലതീരങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. തീരശോഷണത്തിനു നിമിത്തമായ കാരണങ്ങൾ അതേപടി നിലനിൽക്കുകയാണെങ്കിൽ ജൈവവേലികൾ അത്ര ഫലപ്രദമായിരിക്കില്ല. നമ്മുടെ മണൽതീരങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നത് എളുപ്പമല്ലാത്തതിനാൽ തീരത്തിന് അനുയോജ്യമായ സസ്യയിനങ്ങൾ കണ്ടെത്തി നട്ടുപിടിപ്പിക്കേണ്ടിയിരിക്കുന്നു. കൃത്രിമ മണൽക്കൂനകൾ ഇന്ത്യയിൽ ശ്രദ്ധേയമായ രീതിയിൽ നടപ്പാക്കിയിട്ടില്ലെങ്കിലും കാസർഗോഡു തീരങ്ങളിൽ ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്.  
തീരമണൽ വിന്യാസം അവസാദകള്ളികളിൽ (ലെറശാലി േരലഹഹ) ഒതുങ്ങിനിൽക്കുമെന്നും ഈ കള്ളികളുടെ അതിർത്തികടന്ന് പോവുകയോ വരികയോ ചെയ്യുകയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഒരു അവസാദകള്ളിയിൽ നടത്തുന്ന നിർമാണങ്ങളുടെയും ഇടപെടലുകളുടെയും പ്രഭാവവും ആഘാതവും അതിൽ തന്നെ ഒതുങ്ങിനിൽക്കുമെന്നും മനസ്സിലാക്കിയിട്ടുണ്ട്. അവസാദകള്ളികളെ അടിസ്ഥാനമാക്കി അതിനുള്ളിലെ പ്രക്രിയകളെ ഒന്നായിട്ടു കണക്കിലെടുത്തുകൊണ്ട് തീരസംരക്ഷണ-നിർമാണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന രീതി ഇവിടെയും നടപ്പാക്കേണ്ടിയിരിക്കുന്നു. ആഗോളതാപനം സൃഷ്ടിക്കുന്ന ജലവിതാന ഉയർച്ച ഇനിയുള്ള എല്ലാ തീരസംരക്ഷണ രൂപകല്പനയിലെയും ഒരു ഘടകമായിരിക്കണം.  
തീരമണൽ വിന്യാസം അവസാദകള്ളികളിൽ (ലെറശാലി േരലഹഹ) ഒതുങ്ങിനിൽക്കുമെന്നും ഈ കള്ളികളുടെ അതിർത്തികടന്ന് പോവുകയോ വരികയോ ചെയ്യുകയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഒരു അവസാദകള്ളിയിൽ നടത്തുന്ന നിർമാണങ്ങളുടെയും ഇടപെടലുകളുടെയും പ്രഭാവവും ആഘാതവും അതിൽ തന്നെ ഒതുങ്ങിനിൽക്കുമെന്നും മനസ്സിലാക്കിയിട്ടുണ്ട്. അവസാദകള്ളികളെ അടിസ്ഥാനമാക്കി അതിനുള്ളിലെ പ്രക്രിയകളെ ഒന്നായിട്ടു കണക്കിലെടുത്തുകൊണ്ട് തീരസംരക്ഷണ-നിർമാണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന രീതി ഇവിടെയും നടപ്പാക്കേണ്ടിയിരിക്കുന്നു. ആഗോളതാപനം സൃഷ്ടിക്കുന്ന ജലവിതാന ഉയർച്ച ഇനിയുള്ള എല്ലാ തീരസംരക്ഷണ രൂപകല്പനയിലെയും ഒരു ഘടകമായിരിക്കണം.  
തീരപരിപാലനം
==തീരപരിപാലനം==
തനതായ സ്വത്വമുള്ള, അനുപമമായ ഒരു സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു ജനതയുടെ അധിവാസകേന്ദ്രമായ തീരമേഖലയുടെ പ്രവർത്തന ക്യാൻവാസ് അതിവിപുലമാണ്. പരമ്പരാഗത മത്സ്യബന്ധന വൈദഗ്ധ്യവും ആധുനിക മത്സ്യബന്ധനരീതികളും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന  ഉപജീവനമാർഗം കൈമുതലായുള്ള ഒരു സാമൂഹികപശ്ചാത്തലം ഇവിടെയുണ്ട്. നാടിന്റെ സാമ്പത്തികാടിത്തറയെ മുന്നോട്ടുനയിക്കുന്ന മത്സ്യസമ്പത്ത്, വിനോദസഞ്ചാരം, തുറമുഖങ്ങൾ തുടങ്ങിയ സാമ്പത്തികപ്രവർത്തനങ്ങളുടെ കേന്ദ്രവും അതേ സമയം തന്നെ അതിലോലവും അതിപ്രാധാന്യമുള്ളതുമായ ആവാസവ്യവസ്ഥകളുടെ സങ്കേതവുമാണ് തീരദേശം. തുടരെത്തുടരെ ഉണ്ടാകുന്ന ദുരന്തങ്ങൾ പോലുംകണക്കിലെടുക്കാതെ സാമ്പത്തിക ശക്തികൾ ഈ മേഖലയിലെ വിഭവങ്ങൾ കയ്യടക്കാൻ നടത്തുന്ന ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ സാമൂഹികപശ്ചാത്തലത്തെ തകിടംമറിക്കുകയും ആവാസവ്യവസ്ഥകളെ നാശോന്മുഖമാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്കാണ് തള്ളിവിടുന്നത്. ഈ പശ്ചാത്തലത്തിൽ തീരമേഖലയുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പശ്ചാത്തലം നിലനിർത്തിയും തീരദേശ ജനതയുടെ ഉപജീവനമാർഗങ്ങളെ സംരക്ഷിച്ചും സുസ്ഥിരമായി വികസിപ്പിച്ചും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. പരസ്പരവിരുദ്ധമായ താൽപര്യങ്ങളുടെ ഒരു സംഘർഷവേദിയായി മാറ്റാതെ ഈ മേഖലയുടെ സമഗ്രവികസനത്തിന് അനുയോജ്യമായ രീതിയിൽ തീരപരിപാലന പദ്ധതികൾ രൂപകല്പന ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ സുസ്ഥിര വികസനം സാധിതമാകൂ. ഇതിന്റെ ആദ്യചുവടുവയ്പാണ് തീരനിയന്ത്രണനിയമം. തീരം, തീരദേശജനതയ്ക്കും അവരുടെ ഉപജീവനപ്രവർത്തനങ്ങൾക്കും, തീരം അനിവാര്യമായ മറ്റു പ്രവർത്തനങ്ങൾക്കുമായി കരുതിവയ്ക്കുക എന്ന നയത്തിന്റെ ആവിഷ്‌കാരമായിരുന്നു 1991 ൽ വിജ്ഞാപനം ചെയ്യുകയും 2011 ൽ പുനർവിജ്ഞാപനം ചെയ്യുകയും ചെയ്ത തീരദേശനിയന്ത്രണ നിയമം (ഇീമേെമഹ ഞലഴൗഹമശേീി ദീില ിീശേളശരമശേീി). തീരദേശജനതയുടെ ഉപജീവനസുരക്ഷയും ജീവസുരക്ഷയും ഉറപ്പാക്കുക, സമുദ്രോപരിതല ജലവിതാന ഉയർച്ച ഉൾപ്പെടെയുള്ള ആഗോളതാപന ആഘാതം കുറയ്ക്കുക, തീരമേഖലയെയും അതിലെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുക, ശാസ്ത്രീയാടിത്തറയിലൂന്നി നിന്ന് സുസ്ഥിരവികസനം ഉറപ്പാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ഈ വിജ്ഞാപനത്തിനുള്ളത്. ലോലപാരിസ്ഥിതിക മേഖലയായ തീരദേശത്തിനു ചുറ്റും ഒരു നിശ്ചിതപ്രദേശം പ്രവർത്തന നിരോധിത-നിയന്ത്രിതമേഖലയായി നിലനിർത്തിക്കൊണ്ട് തീരമേഖലയിലെ വികസനം സാധിതമാക്കുന്നതാണ് ഈ വിജ്ഞാപനത്തിന്റെ കാതൽ.  
തനതായ സ്വത്വമുള്ള, അനുപമമായ ഒരു സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു ജനതയുടെ അധിവാസകേന്ദ്രമായ തീരമേഖലയുടെ പ്രവർത്തന ക്യാൻവാസ് അതിവിപുലമാണ്. പരമ്പരാഗത മത്സ്യബന്ധന വൈദഗ്ധ്യവും ആധുനിക മത്സ്യബന്ധനരീതികളും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന  ഉപജീവനമാർഗം കൈമുതലായുള്ള ഒരു സാമൂഹികപശ്ചാത്തലം ഇവിടെയുണ്ട്. നാടിന്റെ സാമ്പത്തികാടിത്തറയെ മുന്നോട്ടുനയിക്കുന്ന മത്സ്യസമ്പത്ത്, വിനോദസഞ്ചാരം, തുറമുഖങ്ങൾ തുടങ്ങിയ സാമ്പത്തികപ്രവർത്തനങ്ങളുടെ കേന്ദ്രവും അതേ സമയം തന്നെ അതിലോലവും അതിപ്രാധാന്യമുള്ളതുമായ ആവാസവ്യവസ്ഥകളുടെ സങ്കേതവുമാണ് തീരദേശം. തുടരെത്തുടരെ ഉണ്ടാകുന്ന ദുരന്തങ്ങൾ പോലുംകണക്കിലെടുക്കാതെ സാമ്പത്തിക ശക്തികൾ ഈ മേഖലയിലെ വിഭവങ്ങൾ കയ്യടക്കാൻ നടത്തുന്ന ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ സാമൂഹികപശ്ചാത്തലത്തെ തകിടംമറിക്കുകയും ആവാസവ്യവസ്ഥകളെ നാശോന്മുഖമാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്കാണ് തള്ളിവിടുന്നത്. ഈ പശ്ചാത്തലത്തിൽ തീരമേഖലയുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പശ്ചാത്തലം നിലനിർത്തിയും തീരദേശ ജനതയുടെ ഉപജീവനമാർഗങ്ങളെ സംരക്ഷിച്ചും സുസ്ഥിരമായി വികസിപ്പിച്ചും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. പരസ്പരവിരുദ്ധമായ താൽപര്യങ്ങളുടെ ഒരു സംഘർഷവേദിയായി മാറ്റാതെ ഈ മേഖലയുടെ സമഗ്രവികസനത്തിന് അനുയോജ്യമായ രീതിയിൽ തീരപരിപാലന പദ്ധതികൾ രൂപകല്പന ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ സുസ്ഥിര വികസനം സാധിതമാകൂ. ഇതിന്റെ ആദ്യചുവടുവയ്പാണ് തീരനിയന്ത്രണനിയമം. തീരം, തീരദേശജനതയ്ക്കും അവരുടെ ഉപജീവനപ്രവർത്തനങ്ങൾക്കും, തീരം അനിവാര്യമായ മറ്റു പ്രവർത്തനങ്ങൾക്കുമായി കരുതിവയ്ക്കുക എന്ന നയത്തിന്റെ ആവിഷ്‌കാരമായിരുന്നു 1991 ൽ വിജ്ഞാപനം ചെയ്യുകയും 2011 ൽ പുനർവിജ്ഞാപനം ചെയ്യുകയും ചെയ്ത തീരദേശനിയന്ത്രണ നിയമം (ഇീമേെമഹ ഞലഴൗഹമശേീി ദീില ിീശേളശരമശേീി). തീരദേശജനതയുടെ ഉപജീവനസുരക്ഷയും ജീവസുരക്ഷയും ഉറപ്പാക്കുക, സമുദ്രോപരിതല ജലവിതാന ഉയർച്ച ഉൾപ്പെടെയുള്ള ആഗോളതാപന ആഘാതം കുറയ്ക്കുക, തീരമേഖലയെയും അതിലെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുക, ശാസ്ത്രീയാടിത്തറയിലൂന്നി നിന്ന് സുസ്ഥിരവികസനം ഉറപ്പാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ഈ വിജ്ഞാപനത്തിനുള്ളത്. ലോലപാരിസ്ഥിതിക മേഖലയായ തീരദേശത്തിനു ചുറ്റും ഒരു നിശ്ചിതപ്രദേശം പ്രവർത്തന നിരോധിത-നിയന്ത്രിതമേഖലയായി നിലനിർത്തിക്കൊണ്ട് തീരമേഖലയിലെ വികസനം സാധിതമാക്കുന്നതാണ് ഈ വിജ്ഞാപനത്തിന്റെ കാതൽ.  
കടലോരത്ത് 500 മീറ്ററും കായലോരത്ത് പരമാവധി 100 മീറ്ററുമാണ് നിയന്ത്രണമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. പ്രവർത്തന നിയന്ത്രണത്തിനായി ഇതിനെ 4 മേഖലകളായി തിരിച്ചിട്ടുണ്ട്. കടലോരത്തെ അതിലോല ആവാസവ്യവസ്ഥകളെ തീരനിയന്ത്രണ മേഖല ക (ഇഞദ ക) എന്നും വികസിത പ്രദേശങ്ങളെ (നഗരപ്രദേശങ്ങൾ) തീരനിയന്ത്രണ മേഖല കക (ഇഞദ കക) എന്നും അവികസിത പ്രദേശങ്ങളെ (പഞ്ചായത്തുകൾ) തീരനിയന്ത്രണ മേഖല കകക (ഇഞദ കകക)  എന്നും തീരക്കടലിനെയും (ഠലൃൃശീേൃശമഹ ണമലേൃ) വേലിയേറ്റ-ഇറക്ക പ്രഭാവമുള്ള മറ്റു ജലാശയങ്ങളെയും തീരനിയന്ത്രണമേഖല കഢ (ഇഞദ കഢ)എന്നും വേർതിരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തീരനിയന്ത്രണ മേഖല കകക ൽ തീരത്തോടു ചേർന്നുള്ള 200 മി. പ്രദേശത്തെ നിർമാണരഹിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.  
കടലോരത്ത് 500 മീറ്ററും കായലോരത്ത് പരമാവധി 100 മീറ്ററുമാണ് നിയന്ത്രണമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. പ്രവർത്തന നിയന്ത്രണത്തിനായി ഇതിനെ 4 മേഖലകളായി തിരിച്ചിട്ടുണ്ട്. കടലോരത്തെ അതിലോല ആവാസവ്യവസ്ഥകളെ തീരനിയന്ത്രണ മേഖല ക (ഇഞദ ക) എന്നും വികസിത പ്രദേശങ്ങളെ (നഗരപ്രദേശങ്ങൾ) തീരനിയന്ത്രണ മേഖല കക (ഇഞദ കക) എന്നും അവികസിത പ്രദേശങ്ങളെ (പഞ്ചായത്തുകൾ) തീരനിയന്ത്രണ മേഖല കകക (ഇഞദ കകക)  എന്നും തീരക്കടലിനെയും (ഠലൃൃശീേൃശമഹ ണമലേൃ) വേലിയേറ്റ-ഇറക്ക പ്രഭാവമുള്ള മറ്റു ജലാശയങ്ങളെയും തീരനിയന്ത്രണമേഖല കഢ (ഇഞദ കഢ)എന്നും വേർതിരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തീരനിയന്ത്രണ മേഖല കകക ൽ തീരത്തോടു ചേർന്നുള്ള 200 മി. പ്രദേശത്തെ നിർമാണരഹിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.  
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7693" എന്ന താളിൽനിന്ന് ശേഖരിച്ചത്