"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 62: വരി 62:


ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (neo - behaviourist) പഠനഫലങ്ങളെ (Learning outcomes) ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (multiple choice questions) ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.
ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (neo - behaviourist) പഠനഫലങ്ങളെ (Learning outcomes) ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (multiple choice questions) ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.




വരി 72: വരി 71:
ഒരു ഉദാഹരണമെടുക്കാം. കേരളം ഒരു ഭാഷാസംസ്ഥാനമെന്ന                      നിലയിൽ രൂപീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള          ഭാഷാ മാധ്യമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി രൂപപ്പെട്ടുവന്നത്. അതിനോടൊപ്പം വൈജ്ഞാനികഭാഷയന്ന നിലയിൽ ഇംഗ്ലീഷും ത്രിഭാഷാപദ്ധതിയുടെ ഭാഗമായി ഹിന്ദിയും കേരളത്തിൽ അംഗീകരിക്കപ്പെട്ടു. ഈ പൊതുധാരണയുടെ ഭാഗമായി ഭൂരിപക്ഷം സ്‌കൂളുകളിലെയും ബോധനമാധ്യമം മലയാളമായി. സാർവത്രിക            വിദ്യാഭ്യാസം സാധ്യമായതും അതിന്റെ പശ്ചാത്തലത്തിലാണ്. അതുകൊണ്ട് ഇംഗ്ലീഷിലെ ബോധനം അവഗണിക്കപ്പെട്ടില്ല. ബന്ധഭാഷയെന്ന നിലയിൽ മാത്രമല്ല, ലോകസാഹിത്യത്തിനും സംസ്‌കാരത്തിനും നേരെയുള്ള കണ്ണാടി എന്ന നിലയിലും ഇംഗ്ലീഷിനെ കണ്ടു. എന്നാൽ, നവലിബറൽ വേലിയേറ്റത്തിനുശേഷം ഈ സ്ഥിതിയിൽ വ്യത്യാസം വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാബോധനത്തിനും      മാധ്യമത്തിനും സാർവത്രിക പ്രാധാന്യം കൈവരുന്നു. മലയാളം                വർജ്യമായി കരുതപ്പെടുകയും മലയാള മാധ്യമത്തിൽ പഠിച്ചവർക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശനം ലഭിക്കുകയില്ലെന്നു                    പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രൈമറിക്ലാസ്സുകൾ മുതൽ തന്നെ                    മലയാളം പോലുമുപേക്ഷിച്ച് ഇംഗ്ലീഷ്ഭാഷ മാത്രം പഠിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആഗോളതൊഴിൽ വിപണിയിലുള്ള മല                    യാളിയുടെ ആശ്രിതത്വം സൃഷ്ടിക്കുന്ന മാറ്റത്തിന്റെ ഉദാഹരണമാണിത്. ജ്ഞാനസമാഹരണത്തിനും ജ്ഞാനോത്പാദനത്തിനും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി കേന്ദ്രീകരിക്കുക പ്രാഥമികതലത്തിലെങ്കിലും ജ്ഞാനസമാഹരണം ഭാഷാപരമായ പ്രതിബന്ധങ്ങളില്ലാതെ ഏറ്റവും സ്വാഭാവികമായി ഉപയോഗിക്കുന്ന ഭാഷാരൂപത്തിലാണ്, അതായത് കുട്ടി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വ്യവഹാരഭാഷയി                      ലാണ്, മാതൃഭാഷയിലാണ്. കാരണം മാധ്യമമായി ഉപയോഗിക്കേണ്ട ഭാഷകൾ പോലും സ്വായത്തമാക്കി മാത്രമാണ് കുട്ടിക്ക് ഉന്നത                        പഠനത്തിലേക്കു മുന്നേറാൻ കഴിയുക. ഉന്നത പഠനത്തിലെത്തുമ്പോൾ കുട്ടിക്ക് ഏറ്റവും ഫലപ്രദമായി ജ്ഞാനോൽപ്പാദനവും സംവേദനവും നടത്താവുന്ന ഭാഷ തെരഞ്ഞെടുക്കേണ്ടിവരും. അത് കുട്ടിയുടെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കുട്ടി സ്വന്തം നിത്യവ്യവഹാര ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക മൂലധനത്തെ ഇല്ലാതാക്കുകയില്ല. അതുകൊണ്ട് അയാളുടെ ഏതു പ്രവർത്തനമേഖലയിലും ഇടപെടുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുകയില്ല. ജപ്പാൻകാർ ഐടി                  മേഖലയിൽ ഉന്നതരായത് അവരുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യം കൊണ്ടുമാണ്. ഇംഗ്ലീഷ് പാണ്ഡിത്യം കൊണ്ടല്ല. ചൈന ഇപ്പോൾ കൊയ്യുന്ന വൻ നേട്ടങ്ങളും അതുപോലെ തന്നെ. ഇത്തരം പ്രാഥമികമായ ആശയങ്ങളിൽ വിദ്യാഭ്യാസ വിദഗ്ധന്മാർ തമ്മിൽ കാര്യമായ അഭിപ്രായഭിന്നതകളില്ല. ഒരുതരത്തിലുള്ള പരീക്ഷണവും ഈ പ്രാഥമിക വസ്തുത തെളിയിക്കാൻ ആവശ്യവുമില്ല. പക്ഷേ, കേരളത്തിന്റെ ജനാധിപത്യമുന്നേറ്റം മുന്നോട്ടുവെച്ച ദേശീയഭാഷയുടെ ആശയം പോലും അവഗണിച്ചാണ് ഇപ്പോൾ പ്രാഥമികതലത്തിൽ ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന് പ്രാധാന്യം നൽകുന്നത്. രക്ഷിതാക്ക                          ളുടെ ഇടയിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലും തയ്യാറാകാതിരിക്കുന്നത്. ഇപ്പോഴും നാം മലയാളിക്കുട്ടികൾ പ്രകടമായ ദൗർബല്യം പ്രകടിപ്പിക്കുന്ന ഗണിതബോധത്തിനു                          പോലുമില്ലാത്ത പ്രാധാന്യമാണ് ഇംഗ്ലീഷ്‌ബോധനത്തിനു നൽകുന്നത്.
ഒരു ഉദാഹരണമെടുക്കാം. കേരളം ഒരു ഭാഷാസംസ്ഥാനമെന്ന                      നിലയിൽ രൂപീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള          ഭാഷാ മാധ്യമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി രൂപപ്പെട്ടുവന്നത്. അതിനോടൊപ്പം വൈജ്ഞാനികഭാഷയന്ന നിലയിൽ ഇംഗ്ലീഷും ത്രിഭാഷാപദ്ധതിയുടെ ഭാഗമായി ഹിന്ദിയും കേരളത്തിൽ അംഗീകരിക്കപ്പെട്ടു. ഈ പൊതുധാരണയുടെ ഭാഗമായി ഭൂരിപക്ഷം സ്‌കൂളുകളിലെയും ബോധനമാധ്യമം മലയാളമായി. സാർവത്രിക            വിദ്യാഭ്യാസം സാധ്യമായതും അതിന്റെ പശ്ചാത്തലത്തിലാണ്. അതുകൊണ്ട് ഇംഗ്ലീഷിലെ ബോധനം അവഗണിക്കപ്പെട്ടില്ല. ബന്ധഭാഷയെന്ന നിലയിൽ മാത്രമല്ല, ലോകസാഹിത്യത്തിനും സംസ്‌കാരത്തിനും നേരെയുള്ള കണ്ണാടി എന്ന നിലയിലും ഇംഗ്ലീഷിനെ കണ്ടു. എന്നാൽ, നവലിബറൽ വേലിയേറ്റത്തിനുശേഷം ഈ സ്ഥിതിയിൽ വ്യത്യാസം വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാബോധനത്തിനും      മാധ്യമത്തിനും സാർവത്രിക പ്രാധാന്യം കൈവരുന്നു. മലയാളം                വർജ്യമായി കരുതപ്പെടുകയും മലയാള മാധ്യമത്തിൽ പഠിച്ചവർക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശനം ലഭിക്കുകയില്ലെന്നു                    പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രൈമറിക്ലാസ്സുകൾ മുതൽ തന്നെ                    മലയാളം പോലുമുപേക്ഷിച്ച് ഇംഗ്ലീഷ്ഭാഷ മാത്രം പഠിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആഗോളതൊഴിൽ വിപണിയിലുള്ള മല                    യാളിയുടെ ആശ്രിതത്വം സൃഷ്ടിക്കുന്ന മാറ്റത്തിന്റെ ഉദാഹരണമാണിത്. ജ്ഞാനസമാഹരണത്തിനും ജ്ഞാനോത്പാദനത്തിനും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി കേന്ദ്രീകരിക്കുക പ്രാഥമികതലത്തിലെങ്കിലും ജ്ഞാനസമാഹരണം ഭാഷാപരമായ പ്രതിബന്ധങ്ങളില്ലാതെ ഏറ്റവും സ്വാഭാവികമായി ഉപയോഗിക്കുന്ന ഭാഷാരൂപത്തിലാണ്, അതായത് കുട്ടി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വ്യവഹാരഭാഷയി                      ലാണ്, മാതൃഭാഷയിലാണ്. കാരണം മാധ്യമമായി ഉപയോഗിക്കേണ്ട ഭാഷകൾ പോലും സ്വായത്തമാക്കി മാത്രമാണ് കുട്ടിക്ക് ഉന്നത                        പഠനത്തിലേക്കു മുന്നേറാൻ കഴിയുക. ഉന്നത പഠനത്തിലെത്തുമ്പോൾ കുട്ടിക്ക് ഏറ്റവും ഫലപ്രദമായി ജ്ഞാനോൽപ്പാദനവും സംവേദനവും നടത്താവുന്ന ഭാഷ തെരഞ്ഞെടുക്കേണ്ടിവരും. അത് കുട്ടിയുടെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കുട്ടി സ്വന്തം നിത്യവ്യവഹാര ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക മൂലധനത്തെ ഇല്ലാതാക്കുകയില്ല. അതുകൊണ്ട് അയാളുടെ ഏതു പ്രവർത്തനമേഖലയിലും ഇടപെടുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുകയില്ല. ജപ്പാൻകാർ ഐടി                  മേഖലയിൽ ഉന്നതരായത് അവരുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യം കൊണ്ടുമാണ്. ഇംഗ്ലീഷ് പാണ്ഡിത്യം കൊണ്ടല്ല. ചൈന ഇപ്പോൾ കൊയ്യുന്ന വൻ നേട്ടങ്ങളും അതുപോലെ തന്നെ. ഇത്തരം പ്രാഥമികമായ ആശയങ്ങളിൽ വിദ്യാഭ്യാസ വിദഗ്ധന്മാർ തമ്മിൽ കാര്യമായ അഭിപ്രായഭിന്നതകളില്ല. ഒരുതരത്തിലുള്ള പരീക്ഷണവും ഈ പ്രാഥമിക വസ്തുത തെളിയിക്കാൻ ആവശ്യവുമില്ല. പക്ഷേ, കേരളത്തിന്റെ ജനാധിപത്യമുന്നേറ്റം മുന്നോട്ടുവെച്ച ദേശീയഭാഷയുടെ ആശയം പോലും അവഗണിച്ചാണ് ഇപ്പോൾ പ്രാഥമികതലത്തിൽ ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന് പ്രാധാന്യം നൽകുന്നത്. രക്ഷിതാക്ക                          ളുടെ ഇടയിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലും തയ്യാറാകാതിരിക്കുന്നത്. ഇപ്പോഴും നാം മലയാളിക്കുട്ടികൾ പ്രകടമായ ദൗർബല്യം പ്രകടിപ്പിക്കുന്ന ഗണിതബോധത്തിനു                          പോലുമില്ലാത്ത പ്രാധാന്യമാണ് ഇംഗ്ലീഷ്‌ബോധനത്തിനു നൽകുന്നത്.
പൊതുവിദ്യാലയങ്ങളുടെ വളർച്ചയാണ് നാം ലക്ഷ്യമാക്കുന്നതെങ്കിൽ കുട്ടികളെ പരീക്ഷാഫലങ്ങൾക്കനുസരിച്ചും യോഗ്യതയ്ക്ക                    നുസരിച്ചും അല്ലെങ്കിൽ ജാതിമത സാമൂഹികഭേദങ്ങൾക്കനുസരിച്ചും വേർതിരിക്കുകയും പിന്നോക്കം നിൽക്കുന്നവരെ പരസ്യമായ വിവേച നത്തിനിരയാക്കുകയും ചെയ്യുന്ന അക്കാദമിക് പരിപ്രേക്ഷ്യങ്ങൾ പൊതുവിദ്യാലയങ്ങൾക്കുപകരിക്കില്ലെന്ന് നാം മനസ്സിലാക്കേണ്ട തുണ്ട്. പൊതുവിദ്യാലയങ്ങൾക്കാവശ്യമായ ശാസ്ത്രീയമായി                        സംഘടിപ്പിക്കപ്പെട്ട ജാതിമത ലിംഗനിരപേക്ഷമായ ജനാധിപത്യ                            വിദ്യാഭ്യാസമാണ്. ആദിവാസിയും ദളിതരും തീരദേശവാസികളും                        ഭിന്നശേഷികളുളളവരും ട്രാൻസ്‌ജെൻഡറും മുതൽ വരേണ്യവർഗം വരെ ഏവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണത്. പ്രാഥമിക                      തലത്തിലെങ്കിലും ആ വിദ്യാലയങ്ങളിലെ വ്യവഹാരഭാഷ മാതൃഭാഷയാണ്. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരെയും നാം ഉദ്ദേശിച്ച ലക്ഷ്യ                            ങ്ങളിലെത്തിക്കണമെങ്കിൽ സെക്കണ്ടറിതലത്തിലും അതിനു                        ശേഷവും മാതൃഭാഷയിലെ വിദ്യാഭ്യാസരൂപങ്ങൾ തുടരുകയും വേണം. എൻട്രൻസ് പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മലയാളഭാഷയി                      ലെഴുതാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കു നൽകുകയും വേണം.
പൊതുവിദ്യാലയങ്ങളുടെ വളർച്ചയാണ് നാം ലക്ഷ്യമാക്കുന്നതെങ്കിൽ കുട്ടികളെ പരീക്ഷാഫലങ്ങൾക്കനുസരിച്ചും യോഗ്യതയ്ക്ക                    നുസരിച്ചും അല്ലെങ്കിൽ ജാതിമത സാമൂഹികഭേദങ്ങൾക്കനുസരിച്ചും വേർതിരിക്കുകയും പിന്നോക്കം നിൽക്കുന്നവരെ പരസ്യമായ വിവേച നത്തിനിരയാക്കുകയും ചെയ്യുന്ന അക്കാദമിക് പരിപ്രേക്ഷ്യങ്ങൾ പൊതുവിദ്യാലയങ്ങൾക്കുപകരിക്കില്ലെന്ന് നാം മനസ്സിലാക്കേണ്ട തുണ്ട്. പൊതുവിദ്യാലയങ്ങൾക്കാവശ്യമായ ശാസ്ത്രീയമായി                        സംഘടിപ്പിക്കപ്പെട്ട ജാതിമത ലിംഗനിരപേക്ഷമായ ജനാധിപത്യ                            വിദ്യാഭ്യാസമാണ്. ആദിവാസിയും ദളിതരും തീരദേശവാസികളും                        ഭിന്നശേഷികളുളളവരും ട്രാൻസ്‌ജെൻഡറും മുതൽ വരേണ്യവർഗം വരെ ഏവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണത്. പ്രാഥമിക                      തലത്തിലെങ്കിലും ആ വിദ്യാലയങ്ങളിലെ വ്യവഹാരഭാഷ മാതൃഭാഷയാണ്. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരെയും നാം ഉദ്ദേശിച്ച ലക്ഷ്യ                            ങ്ങളിലെത്തിക്കണമെങ്കിൽ സെക്കണ്ടറിതലത്തിലും അതിനു                        ശേഷവും മാതൃഭാഷയിലെ വിദ്യാഭ്യാസരൂപങ്ങൾ തുടരുകയും വേണം. എൻട്രൻസ് പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മലയാളഭാഷയി                      ലെഴുതാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കു നൽകുകയും വേണം.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർ മതത്തിന്റെയോ ജാതിയുടെയോ ഏതെങ്കിലും വിധത്തിലുള്ള പ്രവേശനപരീക്ഷകളുടെയോ അഭിമുഖങ്ങളുടെയോ അരിപ്പ ഉപയോഗിച്ച് പ്രവേശിപ്പിക്കപ്പെട്ടവരല്ല. അവരിൽ അതുകൊണ്ട് വ്യത്യസ്തതകളുണ്ടാകും. അവരുടെ അഭിരുചികളിൽ, ബുദ്ധിശക്തിയിൽ, അപഗ്രഥനശേഷിയിൽ, കലാകായിക ശേഷികളിൽ, തൊഴിൽ നൈപുണിയിൽ, ഭാവുകത്വങ്ങളിൽ എല്ലാം ഭിന്നതകളുണ്ടാകും. ഈ ഭിന്നതകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും അവർക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ അറിവുകളും ശേഷികളും നൈപുണ്യങ്ങളും പകർന്നു കൊടുക്കുകയും ചെയ്യുകയാണ് വിദ്യാലയങ്ങളുടെ ലക്ഷ്യം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുക എന്നാൽ അതിന്റെ അർഥം കുട്ടികളുടെ പരീക്ഷാപ്രകടനം ഉന്നതനിലവാരത്തിലാണ് എന്നും സ്‌കൂൾതലത്തിൽ പ്രതീക്ഷിക്കുന്ന പൊതുനിലവാരത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു എന്നും        അക്കാലത്ത് കുട്ടികളുടെ അഭിരുചികൾ, ശേഷികൾ, നൈപുണികൾ എന്നിവ വ്യത്യസ്തമായ രീതികളിലും ശൈലികളിലും കുട്ടികൾ പ്രകടിപ്പിക്കുന്നു എന്നും കൂടിയാകണം. കുട്ടികളുടെ പൊതുനിലവാരത്തിന്റെ ചാർട്ടിംഗും അഭിരുചികളുടെയും ശേഷികളുടെയും തൊഴിലടക്കമുള്ള മേഖലകളിലെ നൈപുണികളുടെ മാപ്പിംഗും കൂടിയാലേ ഉന്നതനിലവാരത്തെക്കുറിച്ചുള്ള കൃത്യമായ സൂചികകൾ തയ്യാറാക്കാൻ കഴി                      യുകയുള്ളൂ. ഉന്നതനിലവാരം എന്നത് കുട്ടികളുടെ പ്രകടനത്തിന്റെ (ുലൃളീൃാമിരല) നിലവാരം മാത്രമല്ല അവരുടെ ശേഷികളുടെ (ുീലേിശേമഹ) നിലവാരം കൂടിയാണ്. ഈ ശേഷികളിൽ വൈവിധ്യമുണ്ടാകും. അവയാണ് പിന്നീട് വികസിപ്പിക്കേണ്ടതും.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർ മതത്തിന്റെയോ ജാതിയുടെയോ ഏതെങ്കിലും വിധത്തിലുള്ള പ്രവേശനപരീക്ഷകളുടെയോ അഭിമുഖങ്ങളുടെയോ അരിപ്പ ഉപയോഗിച്ച് പ്രവേശിപ്പിക്കപ്പെട്ടവരല്ല. അവരിൽ അതുകൊണ്ട് വ്യത്യസ്തതകളുണ്ടാകും. അവരുടെ അഭിരുചികളിൽ, ബുദ്ധിശക്തിയിൽ, അപഗ്രഥനശേഷിയിൽ, കലാകായിക ശേഷികളിൽ, തൊഴിൽ നൈപുണിയിൽ, ഭാവുകത്വങ്ങളിൽ എല്ലാം ഭിന്നതകളുണ്ടാകും. ഈ ഭിന്നതകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും അവർക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ അറിവുകളും ശേഷികളും നൈപുണ്യങ്ങളും പകർന്നു കൊടുക്കുകയും ചെയ്യുകയാണ് വിദ്യാലയങ്ങളുടെ ലക്ഷ്യം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുക എന്നാൽ അതിന്റെ അർഥം കുട്ടികളുടെ പരീക്ഷാപ്രകടനം ഉന്നതനിലവാരത്തിലാണ് എന്നും സ്‌കൂൾതലത്തിൽ പ്രതീക്ഷിക്കുന്ന പൊതുനിലവാരത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു എന്നും        അക്കാലത്ത് കുട്ടികളുടെ അഭിരുചികൾ, ശേഷികൾ, നൈപുണികൾ എന്നിവ വ്യത്യസ്തമായ രീതികളിലും ശൈലികളിലും കുട്ടികൾ പ്രകടിപ്പിക്കുന്നു എന്നും കൂടിയാകണം. കുട്ടികളുടെ പൊതുനിലവാരത്തിന്റെ ചാർട്ടിംഗും അഭിരുചികളുടെയും ശേഷികളുടെയും തൊഴിലടക്കമുള്ള മേഖലകളിലെ നൈപുണികളുടെ മാപ്പിംഗും കൂടിയാലേ ഉന്നതനിലവാരത്തെക്കുറിച്ചുള്ള കൃത്യമായ സൂചികകൾ തയ്യാറാക്കാൻ കഴി                      യുകയുള്ളൂ. ഉന്നതനിലവാരം എന്നത് കുട്ടികളുടെ പ്രകടനത്തിന്റെ (performance) നിലവാരം മാത്രമല്ല അവരുടെ ശേഷികളുടെ (potential) നിലവാരം കൂടിയാണ്. ഈ ശേഷികളിൽ വൈവിധ്യമുണ്ടാകും. അവയാണ് പിന്നീട് വികസിപ്പിക്കേണ്ടതും.
ഇവിടെ കേന്ദ്രവിദ്യാഭ്യാസ നയത്തിൽ നിർദേശിക്കപ്പെടുന്ന രണ്ടു കാര്യങ്ങൾ ഗൗരവത്തിലെടുക്കേണ്ടവയാണ്. അതിലൊന്ന് കേന്ദ്രഗവൺമെന്റ് ആസൂത്രിതമായി നടപ്പിലാക്കിവരുന്ന നൈപുണിവികസന പരിപാടികളാണ്. വ്യത്യസ്ത വ്യവസായങ്ങളുടെ സഹകരണത്തിലൂടെ നടപ്പിലാക്കിവരുന്ന ഈ പരിപാടിയുടെ ലക്ഷ്യം വിദ്യാലയങ്ങളിൽ നിശ്ചിത യോഗ്യത കൈവരിക്കാനാകാത്ത കുട്ടികൾക്ക് തൊഴിൽ                  പരിശീലനം നൽകി അവരെ തൊഴിൽവിപണിയിലെത്തിക്കുകയെന്നതാണ്. കുട്ടികളെ സെക്കണ്ടറിതലത്തിൽത്തന്നെ രണ്ടു തട്ടുകളിലായി തിരിച്ചുകൊണ്ടുള്ള ഈ നടപടി കുട്ടികളുടെ അഭിരുചിനിർണയത്തിനും അവരുടെ നൈസർഗികമായ കഴിവുകളുടെ വികാസത്തിനും എത്രമാത്രം സഹായിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്. പരീക്ഷാഫലങ്ങളിലെ  പ്രകടനങ്ങളെ ആധാരമാക്കി നടത്തുന്ന വേർതിരിവുകളുടെ ശാസ്ത്രീയതയും പരിശോധിക്കേണ്ടതാണ്. അതിനു പകരം കുട്ടികളെ അവരുടെ അധ്വാനശേഷി സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി രൂപം പ്രദാനം ചെയ്യുകയും അവിടെ നിന്ന് അഭിരുചിയുള്ള അധ്വാനരൂപീകരണങ്ങളിലേക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഉത്തമം. ജൈവകൃഷി അത്തരത്തിലുള്ള ഒരു രൂപമായി ചിലർ നിർദേശിക്കുന്നുണ്ട്. നഗരങ്ങളിലെ 'റൂഫ്ഗാർഡൻ' പോലുള്ള ജൈവകൃഷിയാണോ മണ്ണിലെ യഥാർഥ അധ്വാനമാണോ അധ്വാനശേഷിയുടെ വളർച്ചയ്ക്ക് കൂടുതൽ ഫലപ്രദം എന്നു പരിശോധിക്കേണ്ടതുണ്ട്.
ഇവിടെ കേന്ദ്രവിദ്യാഭ്യാസ നയത്തിൽ നിർദേശിക്കപ്പെടുന്ന രണ്ടു കാര്യങ്ങൾ ഗൗരവത്തിലെടുക്കേണ്ടവയാണ്. അതിലൊന്ന് കേന്ദ്രഗവൺമെന്റ് ആസൂത്രിതമായി നടപ്പിലാക്കിവരുന്ന നൈപുണിവികസന പരിപാടികളാണ്. വ്യത്യസ്ത വ്യവസായങ്ങളുടെ സഹകരണത്തിലൂടെ നടപ്പിലാക്കിവരുന്ന ഈ പരിപാടിയുടെ ലക്ഷ്യം വിദ്യാലയങ്ങളിൽ നിശ്ചിത യോഗ്യത കൈവരിക്കാനാകാത്ത കുട്ടികൾക്ക് തൊഴിൽ                  പരിശീലനം നൽകി അവരെ തൊഴിൽവിപണിയിലെത്തിക്കുകയെന്നതാണ്. കുട്ടികളെ സെക്കണ്ടറിതലത്തിൽത്തന്നെ രണ്ടു തട്ടുകളിലായി തിരിച്ചുകൊണ്ടുള്ള ഈ നടപടി കുട്ടികളുടെ അഭിരുചിനിർണയത്തിനും അവരുടെ നൈസർഗികമായ കഴിവുകളുടെ വികാസത്തിനും എത്രമാത്രം സഹായിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്. പരീക്ഷാഫലങ്ങളിലെ  പ്രകടനങ്ങളെ ആധാരമാക്കി നടത്തുന്ന വേർതിരിവുകളുടെ ശാസ്ത്രീയതയും പരിശോധിക്കേണ്ടതാണ്. അതിനു പകരം കുട്ടികളെ അവരുടെ അധ്വാനശേഷി സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി രൂപം പ്രദാനം ചെയ്യുകയും അവിടെ നിന്ന് അഭിരുചിയുള്ള അധ്വാനരൂപീകരണങ്ങളിലേക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഉത്തമം. ജൈവകൃഷി അത്തരത്തിലുള്ള ഒരു രൂപമായി ചിലർ നിർദേശിക്കുന്നുണ്ട്. നഗരങ്ങളിലെ 'റൂഫ്ഗാർഡൻ' പോലുള്ള ജൈവകൃഷിയാണോ മണ്ണിലെ യഥാർഥ അധ്വാനമാണോ അധ്വാനശേഷിയുടെ വളർച്ചയ്ക്ക് കൂടുതൽ ഫലപ്രദം എന്നു പരിശോധിക്കേണ്ടതുണ്ട്.
രണ്ടാമത്തെത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ തന്നെ ഒരു പൊതുതലവും സവിശേഷതലവും വേണമെന്ന നിർദേശമാണ്. ഉദാഹരണത്തിന് കണക്കിൽ താൽപ്പര്യമില്ലാത്ത കുട്ടി കണക്കിലെ ഉയർന്ന ഭാഗങ്ങൾ പഠിക്കേണ്ടതില്ല. പക്ഷേ പൊതുതലം ഉപരിപഠനത്തിലേക്ക് കുട്ടിയെ നയിക്കുന്നില്ല. കണക്കിനെ ആധാരമാക്കിയുള്ള ഉപരിപഠനത്തിലേക്കു കുട്ടി നീങ്ങണമെങ്കിൽ കുട്ടി സവിശേഷതലം തന്നെ തെരഞ്ഞെടുക്കേണ്ടിവരും. വീണ്ടും ഈ വേർതിരിവ് നടക്കുന്നത് പരീക്ഷാഫലങ്ങളെ ആധാരമാക്കിയാണ്. കുട്ടികളുടെ                    അഭിരുചികളെ ആധാരമാക്കിയല്ല. ഉദാഹരണത്തിന്, ഭൗതികത്തിൽ സവിശേഷ അഭിരുചി (നിരീക്ഷണപരീക്ഷണങ്ങളിലൂടെ) പ്രദർശിപ്പിക്കുന്ന കുട്ടി കണക്കിൽ ദുർബലനാണെങ്കിൽ അയാളുടെ അഭിരുചി പിന്തുടരാനുള്ള സാധ്യത നഷ്ടപ്പെടുകയാണ്. അത്തരം കുട്ടികൾക്ക് സവിശേഷബോധനം നൽകേണ്ടിവരും. റഷ്യൻ സാഹിത്യപഠനം                    നടത്താൻ ആഗ്രഹിക്കുന്ന കുട്ടിക്ക് റഷ്യൻഭാഷ നിർബന്ധമായും                    പഠിക്കേണ്ടിവരുന്നതുപോലെയാണിത്. അതായത് ഉപരിപഠനത്തിനും തൊഴിലിനുമുള്ള മാനദണ്ഡം കേവലമായ പ്രകടനം മാത്രമല്ല. ജ്ഞാനോൽപ്പാദനത്തിനും സംവേദനത്തിനുമുള്ള കഴിവു കൂടിയാണ്. ഇത് കേന്ദ്രനിർദേശത്തിൽ കണക്കിലെടുക്കുന്നില്ല.  
രണ്ടാമത്തെത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ തന്നെ ഒരു പൊതുതലവും സവിശേഷതലവും വേണമെന്ന നിർദേശമാണ്. ഉദാഹരണത്തിന് കണക്കിൽ താൽപ്പര്യമില്ലാത്ത കുട്ടി കണക്കിലെ ഉയർന്ന ഭാഗങ്ങൾ പഠിക്കേണ്ടതില്ല. പക്ഷേ പൊതുതലം ഉപരിപഠനത്തിലേക്ക് കുട്ടിയെ നയിക്കുന്നില്ല. കണക്കിനെ ആധാരമാക്കിയുള്ള ഉപരിപഠനത്തിലേക്കു കുട്ടി നീങ്ങണമെങ്കിൽ കുട്ടി സവിശേഷതലം തന്നെ തെരഞ്ഞെടുക്കേണ്ടിവരും. വീണ്ടും ഈ വേർതിരിവ് നടക്കുന്നത് പരീക്ഷാഫലങ്ങളെ ആധാരമാക്കിയാണ്. കുട്ടികളുടെ                    അഭിരുചികളെ ആധാരമാക്കിയല്ല. ഉദാഹരണത്തിന്, ഭൗതികത്തിൽ സവിശേഷ അഭിരുചി (നിരീക്ഷണപരീക്ഷണങ്ങളിലൂടെ) പ്രദർശിപ്പിക്കുന്ന കുട്ടി കണക്കിൽ ദുർബലനാണെങ്കിൽ അയാളുടെ അഭിരുചി പിന്തുടരാനുള്ള സാധ്യത നഷ്ടപ്പെടുകയാണ്. അത്തരം കുട്ടികൾക്ക് സവിശേഷബോധനം നൽകേണ്ടിവരും. റഷ്യൻ സാഹിത്യപഠനം                    നടത്താൻ ആഗ്രഹിക്കുന്ന കുട്ടിക്ക് റഷ്യൻഭാഷ നിർബന്ധമായും                    പഠിക്കേണ്ടിവരുന്നതുപോലെയാണിത്. അതായത് ഉപരിപഠനത്തിനും തൊഴിലിനുമുള്ള മാനദണ്ഡം കേവലമായ പ്രകടനം മാത്രമല്ല. ജ്ഞാനോൽപ്പാദനത്തിനും സംവേദനത്തിനുമുള്ള കഴിവു കൂടിയാണ്. ഇത് കേന്ദ്രനിർദേശത്തിൽ കണക്കിലെടുക്കുന്നില്ല.  
വരി 83: വരി 82:
4. ബോധന പഠനപ്രവർത്തനങ്ങൾക്ക് ആഭ്യന്തരകരിക്കുലം എല്ലാ സ്‌കൂളുകൾക്കും ആവശ്യമാണ്. സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ സാമൂഹ്യവും വ്യക്തിപരവുമായ ശക്തിദൗർ                  ബല്യങ്ങൾ, അഭിരുചികൾ, അധ്യാപകരുടെ ശേഷികൾ, പിന്തുണസംവിധാനങ്ങളുടെ സ്വഭാവം, പ്രാദേശികതലത്തിൽ നേടാവുന്ന മറ്റു സാധ്യതകൾ (കലാകാരന്മാർ, കായികപ്രവർത്തകർ, മറ്റു                                മേഖലകളിൽ പ്രവർത്തിക്കുന്ന വിജ്ഞാനകുതുകികൾ, മ്യൂസിയം പഠനയാത്രകൾ, പ്രവർത്തനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ)                          തുടങ്ങിയവയെല്ലാം ചേർത്താകണം ആഭ്യന്തരകരിക്കുലം                          തയ്യാറാക്കേണ്ടത്. പൊതുസംസ്ഥാന സിലബസിനുള്ളിൽ                    ത്തന്നെ അതേ പാഠപുസ്തകങ്ങളും സഹായികളും ഉപയോഗിച്ചാകും ആഭ്യന്തരകരിക്കുലം തയ്യാറാക്കുക. മൂല്യനിർണയ സങ്കേതങ്ങൾ പൊതുമാനദണ്ഡങ്ങളനുസരിച്ചും.
4. ബോധന പഠനപ്രവർത്തനങ്ങൾക്ക് ആഭ്യന്തരകരിക്കുലം എല്ലാ സ്‌കൂളുകൾക്കും ആവശ്യമാണ്. സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ സാമൂഹ്യവും വ്യക്തിപരവുമായ ശക്തിദൗർ                  ബല്യങ്ങൾ, അഭിരുചികൾ, അധ്യാപകരുടെ ശേഷികൾ, പിന്തുണസംവിധാനങ്ങളുടെ സ്വഭാവം, പ്രാദേശികതലത്തിൽ നേടാവുന്ന മറ്റു സാധ്യതകൾ (കലാകാരന്മാർ, കായികപ്രവർത്തകർ, മറ്റു                                മേഖലകളിൽ പ്രവർത്തിക്കുന്ന വിജ്ഞാനകുതുകികൾ, മ്യൂസിയം പഠനയാത്രകൾ, പ്രവർത്തനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ)                          തുടങ്ങിയവയെല്ലാം ചേർത്താകണം ആഭ്യന്തരകരിക്കുലം                          തയ്യാറാക്കേണ്ടത്. പൊതുസംസ്ഥാന സിലബസിനുള്ളിൽ                    ത്തന്നെ അതേ പാഠപുസ്തകങ്ങളും സഹായികളും ഉപയോഗിച്ചാകും ആഭ്യന്തരകരിക്കുലം തയ്യാറാക്കുക. മൂല്യനിർണയ സങ്കേതങ്ങൾ പൊതുമാനദണ്ഡങ്ങളനുസരിച്ചും.
ആഭ്യന്തര കരിക്കുലത്തിൽ താഴെ പറയുന്നവ ഉൾപ്പെടും.
ആഭ്യന്തര കരിക്കുലത്തിൽ താഴെ പറയുന്നവ ഉൾപ്പെടും.
ി പാഠ്യവിഷയങ്ങൾ വിദ്യാർത്ഥികൾ സ്വാംശീകരിക്കുന്ന ബോധനപഠനപ്രവർത്തനങ്ങൾ - അവയ്ക്കാവശ്യമായ സമയം, സ്ഥലം (ക്ലാസ്മുറി, ലബോറട്ടറി, ലൈബ്രറി, പണിശാല, ഫീൽഡ്‌വർക്ക്, പഠനയാത്ര, ഗൃഹപാഠം) ഓരോ മാസത്തിലും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ക്രമീകരണം
n പാഠ്യവിഷയങ്ങൾ വിദ്യാർത്ഥികൾ സ്വാംശീകരിക്കുന്ന ബോധനപഠനപ്രവർത്തനങ്ങൾ - അവയ്ക്കാവശ്യമായ സമയം, സ്ഥലം (ക്ലാസ്മുറി, ലബോറട്ടറി, ലൈബ്രറി, പണിശാല, ഫീൽഡ്‌വർക്ക്, പഠനയാത്ര, ഗൃഹപാഠം) ഓരോ മാസത്തിലും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ക്രമീകരണം
ി അധ്യാപകർ ഉപയോഗിക്കുന്ന സംവേദന രൂപങ്ങൾ (വാചാ                    രൂപങ്ങൾ, പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യകൾ.
n അധ്യാപകർ ഉപയോഗിക്കുന്ന സംവേദന രൂപങ്ങൾ (വാചാ                    രൂപങ്ങൾ, പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യകൾ.
ി വിദ്യാർത്ഥികളുടെ പ്രതികരണ രൂപങ്ങൾ (പ്രശ്‌നോത്തരി, പ്രായോഗിക പ്രവർത്തനങ്ങൾ, അസൈൻമെന്റുകൾ, പ്രൊജ                    ക്ടുകൾ, ചർച്ചകൾ, സംവാദങ്ങൾ, പ്രശ്‌നനിർധാരണപരമായ ഇടപെടലുകൾ)
n വിദ്യാർത്ഥികളുടെ പ്രതികരണ രൂപങ്ങൾ (പ്രശ്‌നോത്തരി, പ്രായോഗിക പ്രവർത്തനങ്ങൾ, അസൈൻമെന്റുകൾ, പ്രൊജ                    ക്ടുകൾ, ചർച്ചകൾ, സംവാദങ്ങൾ, പ്രശ്‌നനിർധാരണപരമായ ഇടപെടലുകൾ)
ി മൂല്യനിർണയ രൂപങ്ങൾ - തുടർച്ചയായ മൂല്യനിർണയം എവിടെ? എങ്ങനെ? എന്തൊക്കെ? ഏതൊക്കെ പ്രാപ്തികൾ, നൈപുണികൾ, ശേഷികൾ, അഭിരുചികൾ എന്നിവയാണ് നേടിയത്? നേടേണ്ടത്?
n മൂല്യനിർണയ രൂപങ്ങൾ - തുടർച്ചയായ മൂല്യനിർണയം എവിടെ? എങ്ങനെ? എന്തൊക്കെ? ഏതൊക്കെ പ്രാപ്തികൾ, നൈപുണികൾ, ശേഷികൾ, അഭിരുചികൾ എന്നിവയാണ് നേടിയത്? നേടേണ്ടത്?
ി പരിഹാരബോധനരൂപങ്ങൾ, സവിശേഷബോധന രൂപങ്ങൾ, അധിക ഇൻപുട്ടുകളും ബോധനത്തിൽ ആവശ്യമായ തിരുത്തലുകളും
n പരിഹാരബോധനരൂപങ്ങൾ, സവിശേഷബോധന രൂപങ്ങൾ, അധിക ഇൻപുട്ടുകളും ബോധനത്തിൽ ആവശ്യമായ തിരുത്തലുകളും
 
n നേടിയെടുത്ത അറിവ്, നൈപുണികൾ, മൂല്യങ്ങൾ, അവബോധ രൂപങ്ങൾ, സാമൂഹ്യാവബോധം (ജനാധിപത്യം, ലിംഗപദവി          സമത്വം, ജാതിമതനിരപേക്ഷത സാംസ്‌കാരിക അവബോധം) ഇനിയും നേടേണ്ടവ
 
n പ്രവർത്തനരീതികൾ, അധ്വാനശേഷിയും വിനിയോഗവും                      (കായികവും മാനസികവും, സാങ്കേതികവും) കരവിരുതുകൾ, കലാകായിക ശേഷികൾ, ആസ്വാദനം, ഭാവുകത്വം, പ്രതിക                          രണ-സംവേദന ശേഷികൾ, അപഗ്രഥന, പ്രശ്‌നനിർധാര                  ണശേഷികൾ
 
n വാർഷിക പുരോഗതി രേഖയുടെ നിർമാണം, (അറിവ്, പ്രാപ്തികൾ, ശേഷികൾ, അഭിരുചികൾ, നൈപുണികൾ, കലാകായി                      ക ആസ്വാദന പ്രതികരണശേഷികൾ - രേഖപ്പെടുത്തലും                അങ്കനവും)
 
ി നേടിയെടുത്ത അറിവ്, നൈപുണികൾ, മൂല്യങ്ങൾ, അവബോധ രൂപങ്ങൾ, സാമൂഹ്യാവബോധം (ജനാധിപത്യം, ലിംഗപദവി          സമത്വം, ജാതിമതനിരപേക്ഷത സാംസ്‌കാരിക അവബോധം) ഇനിയും നേടേണ്ടവ
ി പ്രവർത്തനരീതികൾ, അധ്വാനശേഷിയും വിനിയോഗവും                      (കായികവും മാനസികവും, സാങ്കേതികവും) കരവിരുതുകൾ, കലാകായിക ശേഷികൾ, ആസ്വാദനം, ഭാവുകത്വം, പ്രതിക                          രണ-സംവേദന ശേഷികൾ, അപഗ്രഥന, പ്രശ്‌നനിർധാര                  ണശേഷികൾ
ി വാർഷിക പുരോഗതി രേഖയുടെ നിർമാണം, (അറിവ്, പ്രാപ്തികൾ, ശേഷികൾ, അഭിരുചികൾ, നൈപുണികൾ, കലാകായി                      ക ആസ്വാദന പ്രതികരണശേഷികൾ - രേഖപ്പെടുത്തലും                അങ്കനവും)
5.  വാർഷിക കലണ്ടർ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ                  മെയ് മാസത്തിൽ ആരംഭിക്കണം. മൂന്നുതലങ്ങളിലുള്ള ചർച്ചകൾ ആവശ്യമാണ്.
5.  വാർഷിക കലണ്ടർ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ                  മെയ് മാസത്തിൽ ആരംഭിക്കണം. മൂന്നുതലങ്ങളിലുള്ള ചർച്ചകൾ ആവശ്യമാണ്.
ി വകുപ്പുദ്യോഗസ്ഥന്മാരും ടഇഋഞഠ, ഉകഋഠ മുതലായ അക്കാദമിക് സമിതികളുടെ പ്രതിനിധികളും അധ്യാപകരും വിദ്യാർഥി                    പ്രതിനിധികളുമടങ്ങുന്ന ചർച്ചകളും പ്രവർത്തന പദ്ധതി                    തയ്യാറാക്കലും.
n വകുപ്പുദ്യോഗസ്ഥന്മാരും SCERT, DIET മുതലായ അക്കാദമിക് സമിതികളുടെ പ്രതിനിധികളും അധ്യാപകരും വിദ്യാർഥി                    പ്രതിനിധികളുമടങ്ങുന്ന ചർച്ചകളും പ്രവർത്തന പദ്ധതി                    തയ്യാറാക്കലും.
ി രക്ഷാകർത്താക്കളുടെയും പൂർവവിദ്യാർഥികളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും യോഗം, പ്രവർത്തന പദ്ധതി പരിചയപ്പെടുത്തൽ, ചർച്ച, നിർദ്ദേശ                        ങ്ങൾ സ്വീകരിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകൽ - കലണ്ടർ അംഗീകരിക്കൽ - പ്രാദേശിക വിഭവസമാഹരണത്തിനുള്ള ബജറ്റ് അവതരണവും അംഗീകാരവും - എസ് എം സി/ പ്രവർത്തനസമിതി രൂപീകരണം.
n രക്ഷാകർത്താക്കളുടെയും പൂർവവിദ്യാർഥികളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും യോഗം, പ്രവർത്തന പദ്ധതി പരിചയപ്പെടുത്തൽ, ചർച്ച, നിർദ്ദേശ                        ങ്ങൾ സ്വീകരിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകൽ - കലണ്ടർ അംഗീകരിക്കൽ - പ്രാദേശിക വിഭവസമാഹരണത്തിനുള്ള ബജറ്റ് അവതരണവും അംഗീകാരവും - എസ് എം സി/ പ്രവർത്തനസമിതി രൂപീകരണം.
ി അധ്യാപകരുടെ വാർഷിക തയ്യാറെടുപ്പ് - ക്ലസ്റ്റർ യോഗങ്ങൾ - പരിശീലനം.
n അധ്യാപകരുടെ വാർഷിക തയ്യാറെടുപ്പ് - ക്ലസ്റ്റർ യോഗങ്ങൾ - പരിശീലനം.
ി പുതിയ വിദ്യാർഥികളുടെ പ്രവേശനം പൂർത്തിയാക്കൽ - രക്ഷാകർത്തൃയോഗങ്ങൾ - പ്രവേശനോത്സവം - മഞ്ഞുരുക്കൽ                തുടങ്ങിയവ ഇതിനോടൊപ്പം നടക്കണം.
n പുതിയ വിദ്യാർഥികളുടെ പ്രവേശനം പൂർത്തിയാക്കൽ - രക്ഷാകർത്തൃയോഗങ്ങൾ - പ്രവേശനോത്സവം - മഞ്ഞുരുക്കൽ                തുടങ്ങിയവ ഇതിനോടൊപ്പം നടക്കണം.
6. ആന്തരിക മൂല്യനിർണയത്തിന് ഊന്നൽ നൽകുകയും അത് സഗൗരവം നടത്തേണ്ട ഏർപ്പാടായി കാണുകയും വേണം. അതിനുള്ള മാർഗരേഖ പ്രവർത്തന പദ്ധതിയുടെയും കലണ്ടറിന്റെയും ഭാഗമായി തന്നെ അവതരിപ്പിക്കണം. ഓരോ അംഗത്തിനും നൽകുന്ന വെയിറ്റേജും ഗുണപരമായ മൂല്യവും സുതാര്യമായിരിക്കണം. ഓരോ രക്ഷാകർത്താവിനും കുട്ടിക്കും അത് മനസ്സിലായിരിക്കണം. അതനുസരിച്ച് മൂല്യനിർണയ ദിനങ്ങളും പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തണം. കുട്ടികളുടെ പ്രതികരണ പ്രവർത്തനങ്ങൾ തന്നെ മൂല്യനിർണയത്തിനുപയോഗപ്പെടുത്താം. ഏതെങ്കിലും വിധത്തിലുള്ള അസെസ്‌മെന്റ് പരീക്ഷകൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ ചോദ്യാവലിയും ഉത്തരങ്ങളുടെ വെയിറ്റേജും സ്‌കോറും, എ ഇ ഒ, ഡി                  ഇ ഒ, ഉകഋഠ മുതലായവരുമായി ചർച്ചചെയ്ത് അവരുടെ അംഗീകാരത്തോടെ നടപ്പിലാക്കണം. എല്ലാ ബോധന മൂല്യനിർണയ രൂപങ്ങളും സോഷ്യൽമോണിട്ടറിങ്ങിനും അക്കാദമിക് മോണിട്ടറിങ്ങിനും വിധേയമായിരിക്കണം. ആന്തരികമൂല്യനിർണയത്തിന് കേന്ദ്രതലപരീക്ഷകർ വെക്കുന്നത് അശാസ്ത്രീയമാണ്. അന്തിമപരീക്ഷ മാത്രമേ കേന്ദ്രതലത്തിൽ ആവശ്യമുള്ളൂ. അതുതന്നെ കേവല    വാചാപരീക്ഷ മാത്രം മതിയോ എന്നും പരിശോധിക്കപ്പെടണം.  
6. ആന്തരിക മൂല്യനിർണയത്തിന് ഊന്നൽ നൽകുകയും അത് സഗൗരവം നടത്തേണ്ട ഏർപ്പാടായി കാണുകയും വേണം. അതിനുള്ള മാർഗരേഖ പ്രവർത്തന പദ്ധതിയുടെയും കലണ്ടറിന്റെയും ഭാഗമായി തന്നെ അവതരിപ്പിക്കണം. ഓരോ അംഗത്തിനും നൽകുന്ന വെയിറ്റേജും ഗുണപരമായ മൂല്യവും സുതാര്യമായിരിക്കണം. ഓരോ രക്ഷാകർത്താവിനും കുട്ടിക്കും അത് മനസ്സിലായിരിക്കണം. അതനുസരിച്ച് മൂല്യനിർണയ ദിനങ്ങളും പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തണം. കുട്ടികളുടെ പ്രതികരണ പ്രവർത്തനങ്ങൾ തന്നെ മൂല്യനിർണയത്തിനുപയോഗപ്പെടുത്താം. ഏതെങ്കിലും വിധത്തിലുള്ള അസെസ്‌മെന്റ് പരീക്ഷകൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ ചോദ്യാവലിയും ഉത്തരങ്ങളുടെ വെയിറ്റേജും സ്‌കോറും, എ ഇ ഒ, ഡി                  ഇ ഒ, DIET മുതലായവരുമായി ചർച്ചചെയ്ത് അവരുടെ അംഗീകാരത്തോടെ നടപ്പിലാക്കണം. എല്ലാ ബോധന മൂല്യനിർണയ രൂപങ്ങളും സോഷ്യൽമോണിട്ടറിങ്ങിനും അക്കാദമിക് മോണിട്ടറിങ്ങിനും വിധേയമായിരിക്കണം. ആന്തരികമൂല്യനിർണയത്തിന് കേന്ദ്രതലപരീക്ഷകർ വെക്കുന്നത് അശാസ്ത്രീയമാണ്. അന്തിമപരീക്ഷ മാത്രമേ കേന്ദ്രതലത്തിൽ ആവശ്യമുള്ളൂ. അതുതന്നെ കേവല    വാചാപരീക്ഷ മാത്രം മതിയോ എന്നും പരിശോധിക്കപ്പെടണം.  
7. ഡിറ്റെൻഷൻ, തോൽവി മുതലായ തന്ത്രങ്ങൾ ഇപ്പോഴും നിർദേശിക്കപ്പെടുന്നുണ്ട്. പ്രത്യക്ഷഗ്രേഡിങ്ങ് സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾക്കുപ്രസക്തിയില്ല. അതിനുപകരം കുട്ടിയുടെ നില    കൃത്യമായി ഗുണപരമായി അളക്കുകയും ദൗർബല്യങ്ങളെ തിരുത്തുകയും ചെയ്യുന്ന സംവിധാനങ്ങളേ ആവശ്യമുള്ളൂ. പ്രാഥമിക ക്ലാസുകളിൽ എല്ലാ ദൗർബല്യങ്ങളും തിരുത്താനുള്ള സംവി                          ധാനങ്ങൾ വേണ്ടിവരും. സെക്കണ്ടറി തലത്തിലെത്തുമ്പോഴെങ്കിലും കുട്ടികളുടെ അഭിരുചികൾ കൃത്യമായി നിർണയിക്കാൻ മൂല്യ                    നിർണയത്തിനു കഴിയണം. അതിനുശേഷം അഭിരുചികൾ                    സാക്ഷാത്ക്കരിക്കുന്നതിൽ പ്രത്യക്ഷപ്പെടുന്ന ദൗർബല്യങ്ങൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
7. ഡിറ്റെൻഷൻ, തോൽവി മുതലായ തന്ത്രങ്ങൾ ഇപ്പോഴും നിർദേശിക്കപ്പെടുന്നുണ്ട്. പ്രത്യക്ഷഗ്രേഡിങ്ങ് സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾക്കുപ്രസക്തിയില്ല. അതിനുപകരം കുട്ടിയുടെ നില    കൃത്യമായി ഗുണപരമായി അളക്കുകയും ദൗർബല്യങ്ങളെ തിരുത്തുകയും ചെയ്യുന്ന സംവിധാനങ്ങളേ ആവശ്യമുള്ളൂ. പ്രാഥമിക ക്ലാസുകളിൽ എല്ലാ ദൗർബല്യങ്ങളും തിരുത്താനുള്ള സംവി                          ധാനങ്ങൾ വേണ്ടിവരും. സെക്കണ്ടറി തലത്തിലെത്തുമ്പോഴെങ്കിലും കുട്ടികളുടെ അഭിരുചികൾ കൃത്യമായി നിർണയിക്കാൻ മൂല്യ                    നിർണയത്തിനു കഴിയണം. അതിനുശേഷം അഭിരുചികൾ                    സാക്ഷാത്ക്കരിക്കുന്നതിൽ പ്രത്യക്ഷപ്പെടുന്ന ദൗർബല്യങ്ങൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
8. കച്ചവടമൂല്യങ്ങൾ പ്രചരിപ്പിക്കുകയോ കച്ചവടാടിസ്ഥാനത്തിൽ                    നടത്തുകയോ ചെയ്യുന്ന കലാകായിക മേളകൾ ഏറ്റെടുക്കേണ്ട ബാധ്യത സ്‌കൂളുകൾക്കില്ല. കലാകായിക പ്രവർത്തനാഭിരുചികൾ വളർത്തിയെടുക്കാനുള്ള സാധ്യത സ്‌കൂളുകൾക്കു തന്നെ ഉണ്ടായാൽ മതി. അതനുസരിച്ച് അഭിരുചി പ്രദർശിപ്പിക്കുന്ന കുട്ടികൾക്ക് സവിശേഷ പഠനസൗകര്യങ്ങൾ സ്‌കൂളിനകത്തോ വിദ്യാഭ്യാസ        സമിതിയുടെ കീഴിൽ സ്‌കൂളിനു പുറത്തോ ഉണ്ടാകണം. കലാകായികശേഷികൾ പോലെ അധ്വാനശേഷിയും സാങ്കേതിക                      ശേഷിയും വികസിപ്പിക്കാൻ സൗകര്യങ്ങൾ വേണം.
8. കച്ചവടമൂല്യങ്ങൾ പ്രചരിപ്പിക്കുകയോ കച്ചവടാടിസ്ഥാനത്തിൽ                    നടത്തുകയോ ചെയ്യുന്ന കലാകായിക മേളകൾ ഏറ്റെടുക്കേണ്ട ബാധ്യത സ്‌കൂളുകൾക്കില്ല. കലാകായിക പ്രവർത്തനാഭിരുചികൾ വളർത്തിയെടുക്കാനുള്ള സാധ്യത സ്‌കൂളുകൾക്കു തന്നെ ഉണ്ടായാൽ മതി. അതനുസരിച്ച് അഭിരുചി പ്രദർശിപ്പിക്കുന്ന കുട്ടികൾക്ക് സവിശേഷ പഠനസൗകര്യങ്ങൾ സ്‌കൂളിനകത്തോ വിദ്യാഭ്യാസ        സമിതിയുടെ കീഴിൽ സ്‌കൂളിനു പുറത്തോ ഉണ്ടാകണം. കലാകായികശേഷികൾ പോലെ അധ്വാനശേഷിയും സാങ്കേതിക                      ശേഷിയും വികസിപ്പിക്കാൻ സൗകര്യങ്ങൾ വേണം.
വരി 106: വരി 101:
10. അധ്യാപകരും കുട്ടികളും തമ്മിലുള്ള വിനിമയം വ്യക്തിഗതമാണെന്ന ധാരണ അധ്യാപകരിലുണ്ട്. അതു ശരിയല്ല. കുട്ടികൾ അധ്യാപകരെ ഒരു സമൂഹമായാണ് കാണുന്നത്. അവർ അധ്യാപകരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുന്നുണ്ട്, ശക്തിദൗർബല്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അധ്യാപകസമൂഹത്തിലെ ഒരംഗം എന്ന നിലയിലാണ് ഒരു അധ്യാപിക വിലയിരുത്തപ്പെടുന്നത്. അതുപോലെ വിദ്യാർഥികളെ വിലയിരുത്തുമ്പോഴും കൂട്ടായ വിലയിരുത്തലാണ് ആവശ്യം. ഓരോ വിദ്യാർഥിയെ സംബന്ധിച്ചും അധ്യാപകരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുമെന്നതുകൊണ്ട് കൃത്യമായ വിലയിരുത്തൽ സാധ്യമാകുക സാമൂഹികമായാണ്. വ്യക്തിഗത ബോധനത്തിനുപകരം ഗ്രൂപ്പ് ടീച്ചിംഗും ടീം ടീച്ചിംഗും ബോധന രൂപങ്ങളായി കണക്കാക്കണം. വിദ്യാർഥികളുടെ പഠനത്തിന് പരമാവധി ഇൻപുട്ടുകൾ നൽകാൻ എന്നാൽ മാത്രമാണ് അധ്യാപകർക്ക് കഴിയുക. മൂല്യനിർണയത്തിലും വ്യക്തിഗതമായും ഗ്രൂപ്പിന്റെതായുമുള്ള അങ്കനം നടത്തുന്നതും നല്ലതാണ്. സവിശേഷ ശ്രദ്ധ വേണ്ട കുട്ടികൾക്ക് ആ പ്രക്രിയ കൂടി നടന്നതിനുശേഷമാണ് അന്തിമ വിലയിരുത്തൽ വേണ്ടിവരുക.
10. അധ്യാപകരും കുട്ടികളും തമ്മിലുള്ള വിനിമയം വ്യക്തിഗതമാണെന്ന ധാരണ അധ്യാപകരിലുണ്ട്. അതു ശരിയല്ല. കുട്ടികൾ അധ്യാപകരെ ഒരു സമൂഹമായാണ് കാണുന്നത്. അവർ അധ്യാപകരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുന്നുണ്ട്, ശക്തിദൗർബല്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അധ്യാപകസമൂഹത്തിലെ ഒരംഗം എന്ന നിലയിലാണ് ഒരു അധ്യാപിക വിലയിരുത്തപ്പെടുന്നത്. അതുപോലെ വിദ്യാർഥികളെ വിലയിരുത്തുമ്പോഴും കൂട്ടായ വിലയിരുത്തലാണ് ആവശ്യം. ഓരോ വിദ്യാർഥിയെ സംബന്ധിച്ചും അധ്യാപകരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുമെന്നതുകൊണ്ട് കൃത്യമായ വിലയിരുത്തൽ സാധ്യമാകുക സാമൂഹികമായാണ്. വ്യക്തിഗത ബോധനത്തിനുപകരം ഗ്രൂപ്പ് ടീച്ചിംഗും ടീം ടീച്ചിംഗും ബോധന രൂപങ്ങളായി കണക്കാക്കണം. വിദ്യാർഥികളുടെ പഠനത്തിന് പരമാവധി ഇൻപുട്ടുകൾ നൽകാൻ എന്നാൽ മാത്രമാണ് അധ്യാപകർക്ക് കഴിയുക. മൂല്യനിർണയത്തിലും വ്യക്തിഗതമായും ഗ്രൂപ്പിന്റെതായുമുള്ള അങ്കനം നടത്തുന്നതും നല്ലതാണ്. സവിശേഷ ശ്രദ്ധ വേണ്ട കുട്ടികൾക്ക് ആ പ്രക്രിയ കൂടി നടന്നതിനുശേഷമാണ് അന്തിമ വിലയിരുത്തൽ വേണ്ടിവരുക.
11. ഓരോ വർഷത്തിനുശേഷം നടക്കുന്ന അന്തിമപുരോഗതി രേഖ കുട്ടിയുടെ വളർച്ചയുടെ മാർഗദർശകമായ ശാസ്ത്രീയ രേഖയാകണം. കുട്ടികളുടെ ഓരോ ശേഷിയെയും നൈപുണ്യത്തെയും ആർജിച്ച മൂല്യങ്ങൾ, അവബോധതലം, പ്രതികരണശേഷി, പ്രകടിപ്പിക്കുന്ന അഭിരുചികൾ എന്നിവയെക്കുറിച്ചുള്ള ഒരു വർഷത്തെ ബോധന പഠനപ്രക്രിയയെ ആധാരമാക്കിയുള്ള രേഖയാകണം അത്. രേഖ വാർഷിക രക്ഷാകൃർതൃസമ്മേളനങ്ങളിൽ ചർച്ച                          ചെയ്യുകയും വിലയിരുത്തലിന്റെ സാംഗത്യം ബോധ്യപ്പെടുത്തുകയും വേണം. ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പുരോഗതിയുടെ പൊതുദിശ അനുസരിച്ചാണ് അടുത്ത വർഷത്തെ ആ ക്ലാസിനെ സംബന്ധിച്ച കരിക്കുലം രൂപപ്പെടുക. സ്വാഭാവികമായും അത്തരം ഒരു രേഖയനുസരിച്ച് ജയവും തോൽവിയും ഉണ്ടാകില്ല. ശേഷികളിലും നൈപുണികളിലും അടുത്ത വർഷത്തെ പ്രാരംഭതലത്തിൽ നേടേണ്ടുന്ന തലം (ശരാശരിയായല്ല, ഒരു മേഖലയിലും) എത്താത്തവർക്ക് ശേഷികൾ നേടിയെടുക്കാനുള്ള അവസരം നൽകേണ്ടിവരും. പക്ഷെ, ഈ പ്രക്രിയ സെക്കണ്ടറി തലത്തിൽ മാത്രമേ ആവശ്യമുള്ളൂ. കുട്ടികളുടെ അഭിരുചികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മേഖലകളിൽ നിശ്ചിതശേഷി കൈ                    വരിച്ചില്ല എന്നത് അടുത്ത ക്ലാസിൽ വരുന്നതിന് തടസ്സമാകേണ്ടതില്ല, പരമാവധി ശേഷികൾ നേടിയെടുക്കാനുള്ള അധികപ്രവർ ത്തനം ഒഴിവുകാലത്തു തന്നെ നടത്തുന്നതാണുത്തമം.
11. ഓരോ വർഷത്തിനുശേഷം നടക്കുന്ന അന്തിമപുരോഗതി രേഖ കുട്ടിയുടെ വളർച്ചയുടെ മാർഗദർശകമായ ശാസ്ത്രീയ രേഖയാകണം. കുട്ടികളുടെ ഓരോ ശേഷിയെയും നൈപുണ്യത്തെയും ആർജിച്ച മൂല്യങ്ങൾ, അവബോധതലം, പ്രതികരണശേഷി, പ്രകടിപ്പിക്കുന്ന അഭിരുചികൾ എന്നിവയെക്കുറിച്ചുള്ള ഒരു വർഷത്തെ ബോധന പഠനപ്രക്രിയയെ ആധാരമാക്കിയുള്ള രേഖയാകണം അത്. രേഖ വാർഷിക രക്ഷാകൃർതൃസമ്മേളനങ്ങളിൽ ചർച്ച                          ചെയ്യുകയും വിലയിരുത്തലിന്റെ സാംഗത്യം ബോധ്യപ്പെടുത്തുകയും വേണം. ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പുരോഗതിയുടെ പൊതുദിശ അനുസരിച്ചാണ് അടുത്ത വർഷത്തെ ആ ക്ലാസിനെ സംബന്ധിച്ച കരിക്കുലം രൂപപ്പെടുക. സ്വാഭാവികമായും അത്തരം ഒരു രേഖയനുസരിച്ച് ജയവും തോൽവിയും ഉണ്ടാകില്ല. ശേഷികളിലും നൈപുണികളിലും അടുത്ത വർഷത്തെ പ്രാരംഭതലത്തിൽ നേടേണ്ടുന്ന തലം (ശരാശരിയായല്ല, ഒരു മേഖലയിലും) എത്താത്തവർക്ക് ശേഷികൾ നേടിയെടുക്കാനുള്ള അവസരം നൽകേണ്ടിവരും. പക്ഷെ, ഈ പ്രക്രിയ സെക്കണ്ടറി തലത്തിൽ മാത്രമേ ആവശ്യമുള്ളൂ. കുട്ടികളുടെ അഭിരുചികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മേഖലകളിൽ നിശ്ചിതശേഷി കൈ                    വരിച്ചില്ല എന്നത് അടുത്ത ക്ലാസിൽ വരുന്നതിന് തടസ്സമാകേണ്ടതില്ല, പരമാവധി ശേഷികൾ നേടിയെടുക്കാനുള്ള അധികപ്രവർ ത്തനം ഒഴിവുകാലത്തു തന്നെ നടത്തുന്നതാണുത്തമം.
12. സാങ്കേതികവിദ്യകളുടെയും ഭൗതിക സാഹചര്യങ്ങളുടെയും നിർണയത്തിന്റെ ആത്യന്തികമാനദണ്ഡം പൊതുകരിക്കുലവും ആഭ്യന്തര കരിക്കുലവും ചേർന്നാണ്. ഉദാഹരണത്തിന്, കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ് റൂമുകളും ഉള്ള സ്‌കൂളുകളിൽ കുറെ അധികം                    കമ്പ്യൂട്ടർ നൽകിയിട്ട് പ്രയോജനമില്ല. അവിടെ ആവശ്യം ഒരു                  തിയേറ്ററിന്റെ സംവിധാനമാകാം.
12. സാങ്കേതികവിദ്യകളുടെയും ഭൗതിക സാഹചര്യങ്ങളുടെയും നിർണയത്തിന്റെ ആത്യന്തികമാനദണ്ഡം പൊതുകരിക്കുലവും ആഭ്യന്തര കരിക്കുലവും ചേർന്നാണ്. ഉദാഹരണത്തിന്, കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ് റൂമുകളും ഉള്ള സ്‌കൂളുകളിൽ കുറെ അധികം                    കമ്പ്യൂട്ടർ നൽകിയിട്ട് പ്രയോജനമില്ല. അവിടെ ആവശ്യം ഒരു                  തിയേറ്ററിന്റെ സംവിധാനമാകാം.
ഹൈടെക് എന്ന പേരിൽ കുറച്ചു സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ അവയും കരിക്കുലവും തമ്മിലുള്ള ബന്ധം നിർണയിക്കപ്പെടണം. സംവിധാനം ആദ്യം ഏർപ്പെടുത്തി അതിന് കരിക്കുലം ഉണ്ടാക്കുന്നത് അശാസത്രീയമാണ്. ജൈവകൃഷി സ്‌കൂളുകളിൽ നടപ്പിലാക്കി അതിനു കരിക്കുലമുണ്ടാക്കുകയല്ല വേണ്ടത്. കൃഷി കരിക്കുലത്തിന്റെ ഭാഗമായി എപ്പോൾ മുതൽ വേണം എന്നു തീരുമാനമെടുക്കുകയും അതിനുള്ള പ്രായോഗിക പ്രവർത്തനമായി വേണമെങ്കിൽ ജൈവകൃഷി നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇത്തരത്തിൽ അക്കാദമികപ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള പാരസ്പര്യം വളർത്തിക്കൊണ്ടുവരണം.   
ഹൈടെക് എന്ന പേരിൽ കുറച്ചു സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ അവയും കരിക്കുലവും തമ്മിലുള്ള ബന്ധം നിർണയിക്കപ്പെടണം. സംവിധാനം ആദ്യം ഏർപ്പെടുത്തി അതിന് കരിക്കുലം ഉണ്ടാക്കുന്നത് അശാസത്രീയമാണ്. ജൈവകൃഷി സ്‌കൂളുകളിൽ നടപ്പിലാക്കി അതിനു കരിക്കുലമുണ്ടാക്കുകയല്ല വേണ്ടത്. കൃഷി കരിക്കുലത്തിന്റെ ഭാഗമായി എപ്പോൾ മുതൽ വേണം എന്നു തീരുമാനമെടുക്കുകയും അതിനുള്ള പ്രായോഗിക പ്രവർത്തനമായി വേണമെങ്കിൽ ജൈവകൃഷി നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇത്തരത്തിൽ അക്കാദമികപ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള പാരസ്പര്യം വളർത്തിക്കൊണ്ടുവരണം.   
വരി 115: വരി 109:
പൊതുസമൂഹവും രക്ഷാകർതൃസമിതിയും പൊതുവിദ്യാഭ്യാസസംരക്ഷണവും  
പൊതുസമൂഹവും രക്ഷാകർതൃസമിതിയും പൊതുവിദ്യാഭ്യാസസംരക്ഷണവും  
1. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം  
1. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം  
ി മനുഷ്യത്വമുളള പൗരന്മാരെ സൃഷ്ടിക്കലാണ്.
n മനുഷ്യത്വമുളള പൗരന്മാരെ സൃഷ്ടിക്കലാണ്.
ി സമൂഹപരിവർത്തനത്തിനുതകുന്ന  വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവു വളർത്തലാണ്
n സമൂഹപരിവർത്തനത്തിനുതകുന്ന  വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവു വളർത്തലാണ്
ി ജനാധിപത്യ മതേതര ജീവിതസംസ്‌കാരം വളർത്തിയെടുക്ക ലാണ്
n ജനാധിപത്യ മതേതര ജീവിതസംസ്‌കാരം വളർത്തിയെടുക്ക ലാണ്
ി മറ്റുളളവരുടെ പക്ഷത്തുനിന്നും നോക്കിക്കാണാൻ പഠിക്കലാണ്
n മറ്റുളളവരുടെ പക്ഷത്തുനിന്നും നോക്കിക്കാണാൻ പഠിക്കലാണ്
ി അവകാശനിഷേധത്തിനും ചൂഷണത്തിനും വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായി നിലപാടെടുക്കാൻ പ്രാപ്ത രാക്കലാണ്
n അവകാശനിഷേധത്തിനും ചൂഷണത്തിനും വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായി നിലപാടെടുക്കാൻ പ്രാപ്ത രാക്കലാണ്
ി പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കലാണ്
n പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കലാണ്
ി ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടി സ്ഥാനത്തിൽ സമീപിക്കാൻ ശേഷി ആർജിക്കലാണ്
n ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടി സ്ഥാനത്തിൽ സമീപിക്കാൻ ശേഷി ആർജിക്കലാണ്
ി ഉപജീവനത്തിനും അതിജീവനത്തിനുമുളള കരുത്ത് നൽക ലാണ്, മത്സരിക്കാൻ പഠിപ്പിക്കലല്ല
n ഉപജീവനത്തിനും അതിജീവനത്തിനുമുളള കരുത്ത് നൽക ലാണ്, മത്സരിക്കാൻ പഠിപ്പിക്കലല്ല
ി കമ്പോളശക്തികളുടെ താല്പര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും കീഴ്‌പ്പെട്ട് ജീവിക്കാൻ പരിശീലിക്കലല്ല
n കമ്പോളശക്തികളുടെ താല്പര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും കീഴ്‌പ്പെട്ട് ജീവിക്കാൻ പരിശീലിക്കലല്ല
ി മതവർഗീയശക്തികളുടെ സങ്കുചിതവും വൈകാരികവുമായ സമ്മർദങ്ങളോട് പൊരുത്തപ്പെടാൻ പാകപ്പെടുത്തലല്ല
n മതവർഗീയശക്തികളുടെ സങ്കുചിതവും വൈകാരികവുമായ സമ്മർദങ്ങളോട് പൊരുത്തപ്പെടാൻ പാകപ്പെടുത്തലല്ല
ി സ്വാർഥമതികളെ സൃഷ്ടിക്കലല്ല
n സ്വാർഥമതികളെ സൃഷ്ടിക്കലല്ല
എങ്കിൽ ഏതുതരം വിദ്യാലയങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടത്?
എങ്കിൽ ഏതുതരം വിദ്യാലയങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടത്?
2. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ വേണ്ടി ഭരണസംവി ധാനങ്ങൾക്ക് മേൽ നിരന്തരം സമ്മർദ്ദങ്ങൾ ചെലുത്തേണ്ടതുണ്ട്. ആവശ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട് എന്തെല്ലാമാണ് നമ്മുടെ ഡിമാന്റുകൾ?
2. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ വേണ്ടി ഭരണസംവി ധാനങ്ങൾക്ക് മേൽ നിരന്തരം സമ്മർദ്ദങ്ങൾ ചെലുത്തേണ്ടതുണ്ട്. ആവശ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട് എന്തെല്ലാമാണ് നമ്മുടെ ഡിമാന്റുകൾ?
ി ജി.ഡി.പി.യുടെ 6 ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനായി നീക്കി വെക്കണം.  
n ജി.ഡി.പി.യുടെ 6 ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനായി നീക്കി വെക്കണം.  
ി വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്കരണം സർക്കാരിന്റെ നയമല്ലെന്ന് പ്രഖ്യാപിക്കുക.
n വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്കരണം സർക്കാരിന്റെ നയമല്ലെന്ന് പ്രഖ്യാപിക്കുക.
ി 2 മുതൽ +2 വരെയുള്ള വിദ്യാലയങ്ങളുടെ മേൽനോട്ടം ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടു കൊടുക്കുക.
n 2 മുതൽ +2 വരെയുള്ള വിദ്യാലയങ്ങളുടെ മേൽനോട്ടം ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടു കൊടുക്കുക.
ി സർക്കാരിന്റെ വിവിധ ഫണ്ടുകൾ എയ്ഡഡ് വിദ്യാലയ ങ്ങൾക്കും കൂടി ഉറപ്പാക്കുക.
n സർക്കാരിന്റെ വിവിധ ഫണ്ടുകൾ എയ്ഡഡ് വിദ്യാലയ ങ്ങൾക്കും കൂടി ഉറപ്പാക്കുക.
ി സഹകരണ ബാങ്കുകൾ, മറ്റു കമ്പനികൾ എന്നിവയുടെ ലാഭവിഹിതം പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിക്ഷേ പിക്കുക.
n സഹകരണ ബാങ്കുകൾ, മറ്റു കമ്പനികൾ എന്നിവയുടെ ലാഭവിഹിതം പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിക്ഷേ പിക്കുക.
ി നാഷണലൈസ്ഡ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള സംവിധാനങ്ങൾ സ്‌കൂളുകൾക്ക് ലഭ്യമാക്കുക.
n നാഷണലൈസ്ഡ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള സംവിധാനങ്ങൾ സ്‌കൂളുകൾക്ക് ലഭ്യമാക്കുക.
ി സ്‌കൂൾ ലൈബ്രറി, പത്രം എന്നിവയുടെ ലഭ്യത ഉറപ്പാക്കുക.  
n സ്‌കൂൾ ലൈബ്രറി, പത്രം എന്നിവയുടെ ലഭ്യത ഉറപ്പാക്കുക.  
ി പ്രാദേശിക പഠനവീടുകളുടെ സാധ്യത ഉറപ്പാക്കുക.
n പ്രാദേശിക പഠനവീടുകളുടെ സാധ്യത ഉറപ്പാക്കുക.
ി ലോക്കൽ ഗാർഡിയൻ സംവിധാനം ഒരുക്കുക.
n ലോക്കൽ ഗാർഡിയൻ സംവിധാനം ഒരുക്കുക.
ി ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക.
n ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക.
ി എല്ലാതരം ഫണ്ടുകളും ലോക്കൽ സെൽഫ് ഗവൺമെന്റ് വഴി വിതരണം ചെയ്യുക.
n എല്ലാതരം ഫണ്ടുകളും ലോക്കൽ സെൽഫ് ഗവൺമെന്റ് വഴി വിതരണം ചെയ്യുക.
3. പൊതുസമൂഹത്തിന് എങ്ങനെയൊക്കെ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാനാകും.  
3. പൊതുസമൂഹത്തിന് എങ്ങനെയൊക്കെ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാനാകും.  
ി കുട്ടികളുടെ വീടുകളിലെ പഠനഭൗതിക സാഹചര്യം മെച്ച പ്പെടുത്തുന്നതിനായി വേണ്ട ഇടപെടൽ നടത്തുക.
n കുട്ടികളുടെ വീടുകളിലെ പഠനഭൗതിക സാഹചര്യം മെച്ച പ്പെടുത്തുന്നതിനായി വേണ്ട ഇടപെടൽ നടത്തുക.
ി ലഹരി വസ്തുക്കളുടെ ഉപയോഗം/സൈബർ മിസ്‌യൂസ് കുറയ്ക്കുന്നതിനായി വിജിലൻസ് കമ്മിറ്റി രൂപീകരിക്കൽ.
n ലഹരി വസ്തുക്കളുടെ ഉപയോഗം/സൈബർ മിസ്‌യൂസ് കുറയ്ക്കുന്നതിനായി വിജിലൻസ് കമ്മിറ്റി രൂപീകരിക്കൽ.
ി പ്രാദേശിക റിസോഴ്‌സുകളെ പ്രയോജനപ്പെടുത്തി കലാകായിക പ്രവൃത്തിപരിചയമേഖലകളെ മെച്ചപ്പെടുത്തുക.
n പ്രാദേശിക റിസോഴ്‌സുകളെ പ്രയോജനപ്പെടുത്തി കലാകായിക പ്രവൃത്തിപരിചയമേഖലകളെ മെച്ചപ്പെടുത്തുക.
ി പോഷകാഹാര ലഭ്യത ഉറപ്പാക്കൽ (പ്രഭാതഭക്ഷണം ഉൾപ്പെടെ)  
n പോഷകാഹാര ലഭ്യത ഉറപ്പാക്കൽ (പ്രഭാതഭക്ഷണം ഉൾപ്പെടെ)  
ി കോമൺ കിച്ചൻ സംവിധാനം നടപ്പിലാക്കുക. (നിലവിലുള്ള പാചക തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട്)
n കോമൺ കിച്ചൻ സംവിധാനം നടപ്പിലാക്കുക. (നിലവിലുള്ള പാചക തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട്)
ി അധ്യാപകരെ/ വിദ്യാലയത്തെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുക.
n അധ്യാപകരെ/ വിദ്യാലയത്തെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുക.
ി പൊതുവിദ്യാലയമികവുകൾ ഉദാഹരണസഹിതം പൊതു സമൂഹത്തിൽ അവതരിപ്പിക്കൽ
n പൊതുവിദ്യാലയമികവുകൾ ഉദാഹരണസഹിതം പൊതു സമൂഹത്തിൽ അവതരിപ്പിക്കൽ
ി അയൽപ്പക്ക വിദ്യാലയം എന്റെ വിദ്യാലയം എന്ന സങ്കല്പം വളർത്തിയെടുക്കുക.
n അയൽപ്പക്ക വിദ്യാലയം എന്റെ വിദ്യാലയം എന്ന സങ്കല്പം വളർത്തിയെടുക്കുക.
ി പ്രാദേശിക വൈദഗ്ധ്യത്തെയും വിഭവങ്ങളെയും വിദ്യാലയത്തിന്റെ അക്കാദമിക നേട്ടങ്ങൾ ലക്ഷ്യമിട്ട് പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കണം
n പ്രാദേശിക വൈദഗ്ധ്യത്തെയും വിഭവങ്ങളെയും വിദ്യാലയത്തിന്റെ അക്കാദമിക നേട്ടങ്ങൾ ലക്ഷ്യമിട്ട് പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കണം
ി വിദ്യാലയവികസനപദ്ധതി രൂപീകരണത്തിലും അവയുടെ നിർവഹണത്തിലും സജീവപങ്കാളികളാവുക
n വിദ്യാലയവികസനപദ്ധതി രൂപീകരണത്തിലും അവയുടെ നിർവഹണത്തിലും സജീവപങ്കാളികളാവുക
ി ദിനാചരണങ്ങൾ, അതിഥി ക്ലാസുകൾ, പ്രാദേശിക പഠന യാത്രകൾ എന്നിവയിൽ സമൂഹത്തിന് പങ്കുവഹിക്കാനാകും.
n ദിനാചരണങ്ങൾ, അതിഥി ക്ലാസുകൾ, പ്രാദേശിക പഠന യാത്രകൾ എന്നിവയിൽ സമൂഹത്തിന് പങ്കുവഹിക്കാനാകും.
4. പൊതുസമൂഹത്തിന് വിദ്യാലയം വാതിൽ തുറന്നുകൊടുക്കണം. വിദ്യാലയം നാട്ടിൽ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ നാട്ടുകാർക്ക് അത് നിലനിറുത്താനും വികസിപ്പിക്കാനും ബാധ്യതയുളളതു പോലെ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയണം. അതിനായി
4. പൊതുസമൂഹത്തിന് വിദ്യാലയം വാതിൽ തുറന്നുകൊടുക്കണം. വിദ്യാലയം നാട്ടിൽ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ നാട്ടുകാർക്ക് അത് നിലനിറുത്താനും വികസിപ്പിക്കാനും ബാധ്യതയുളളതു പോലെ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയണം. അതിനായി
ി വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ വിട്ടുകൊടുക്കുക.
n വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ വിട്ടുകൊടുക്കുക.
ി വിദ്യാലയത്തെ പൊതു ഇടമായി നിലനിർത്തുക.
n വിദ്യാലയത്തെ പൊതു ഇടമായി നിലനിർത്തുക.
ി പൊതുവിദ്യാലയത്തിന്റെ ഭൗതികമായ സാഹചര്യങ്ങളുടെ ആവശ്യകത പ്രാദേശിക സമൂഹത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവുണ്ടാക്കുക.
n പൊതുവിദ്യാലയത്തിന്റെ ഭൗതികമായ സാഹചര്യങ്ങളുടെ ആവശ്യകത പ്രാദേശിക സമൂഹത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവുണ്ടാക്കുക.
ി പൊതു വിദ്യാലയങ്ങളിലെ വിഭവങ്ങൾ (ഐടി ലാബ്, ലൈബ്രറി തുടങ്ങിയവ) പൂർവവിദ്യാർഥികൾ, തുല്യതാപഠി താക്കൾ, യുവജനങ്ങൾ തുടങ്ങിയവർക്ക് പ്രയോജനപ്പെ ടുത്താനാകണം
n പൊതു വിദ്യാലയങ്ങളിലെ വിഭവങ്ങൾ (ഐടി ലാബ്, ലൈബ്രറി തുടങ്ങിയവ) പൂർവവിദ്യാർഥികൾ, തുല്യതാപഠി താക്കൾ, യുവജനങ്ങൾ തുടങ്ങിയവർക്ക് പ്രയോജനപ്പെ ടുത്താനാകണം
ി കളിസ്ഥലം പ്രദേശികസമൂഹത്തിന് കായികപരിശീലന ത്തിനുളള ഇടമാകണം
n കളിസ്ഥലം പ്രദേശികസമൂഹത്തിന് കായികപരിശീലന ത്തിനുളള ഇടമാകണം
ി സ്‌കൂൾ പ്രവർത്തനസമയം കഴിഞ്ഞുള്ള സമയം എങ്ങനെ യെല്ലാം വിദ്യാലയത്തെ സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്നതിന് കർമ പദ്ധതി തയ്യാറാക്കണം.
n സ്‌കൂൾ പ്രവർത്തനസമയം കഴിഞ്ഞുള്ള സമയം എങ്ങനെ യെല്ലാം വിദ്യാലയത്തെ സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്നതിന് കർമ പദ്ധതി തയ്യാറാക്കണം.
5. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ഗുണനിലവാരമുയർ ത്തുന്നതിനുളള പ്രാദേശിക സംവിധാനമാകണം
5. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ഗുണനിലവാരമുയർ ത്തുന്നതിനുളള പ്രാദേശിക സംവിധാനമാകണം
ി വിദ്യാഭ്യാസ അവകാശ നിയമം അനുസാശിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പി ഇ സിയുടെ അജണ്ടയാകണം. സ്‌കൂൾ പ്രായത്തിലുളള കുട്ടികളുടെ രജിസ്റ്റർ തയ്യാറാക്കൽ, പഠനം പിന്തുടരൽ, സാധ്യായദിനലഭ്യത ഉറപ്പാക്കൽ, ആവശ്യമായ  അധ്യാപകർ വിദ്യാലയങ്ങളിൽ ഉണ്ടാകുന്നതിനു നടപടി സ്വീകരിക്കൽ, കുട്ടികളുടെ ഹാജർനില വിലയിരുത്തൽ, പഠനപുരോഗതി ചർച്ച ചെയ്യൽ, പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുളള ഇടപെടലുകൾ, എസ് എം സി യോഗങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പഞ്ചായത്തുകൾക്ക് പരിഗണിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തണം
n വിദ്യാഭ്യാസ അവകാശ നിയമം അനുസാശിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പി ഇ സിയുടെ അജണ്ടയാകണം. സ്‌കൂൾ പ്രായത്തിലുളള കുട്ടികളുടെ രജിസ്റ്റർ തയ്യാറാക്കൽ, പഠനം പിന്തുടരൽ, സാധ്യായദിനലഭ്യത ഉറപ്പാക്കൽ, ആവശ്യമായ  അധ്യാപകർ വിദ്യാലയങ്ങളിൽ ഉണ്ടാകുന്നതിനു നടപടി സ്വീകരിക്കൽ, കുട്ടികളുടെ ഹാജർനില വിലയിരുത്തൽ, പഠനപുരോഗതി ചർച്ച ചെയ്യൽ, പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുളള ഇടപെടലുകൾ, എസ് എം സി യോഗങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പഞ്ചായത്തുകൾക്ക് പരിഗണിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തണം
ി പ്രതിമാസ പി ഇ സി യോഗം എന്നത് നിർബന്ധമാകണം. എസ് എസ് എ ആവശ്യപ്പെടുമ്പോൾ പി ഇ സി എന്ന നില മാറണം. എസ് എസ് എയുടെ പ്രവർത്തനങ്ങളെ പി ഇ സി പ്രവർത്ത നങ്ങളുമായി ഉദ്ഗ്രഥിക്കുകയാണ് വേണ്ടത്.
n പ്രതിമാസ പി ഇ സി യോഗം എന്നത് നിർബന്ധമാകണം. എസ് എസ് എ ആവശ്യപ്പെടുമ്പോൾ പി ഇ സി എന്ന നില മാറണം. എസ് എസ് എയുടെ പ്രവർത്തനങ്ങളെ പി ഇ സി പ്രവർത്ത നങ്ങളുമായി ഉദ്ഗ്രഥിക്കുകയാണ് വേണ്ടത്.
ി ശാസ്ത്രീയമായ അക്കാദമിക അവലോകന രീതി പി ഇ സികൾ വികസിപ്പിക്കണം. ധനിവിനിയോഗവും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതോടൊപ്പം ഓരോ വിദ്യാലയത്തിന്റെയും അക്കാദമിക പ്രവർത്തനറിപ്പോർട്ട് ക്രോഡീകരിച്ച് അവതരിപ്പിക്കാനും കഴിയണം.
n ശാസ്ത്രീയമായ അക്കാദമിക അവലോകന രീതി പി ഇ സികൾ വികസിപ്പിക്കണം. ധനിവിനിയോഗവും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതോടൊപ്പം ഓരോ വിദ്യാലയത്തിന്റെയും അക്കാദമിക പ്രവർത്തനറിപ്പോർട്ട് ക്രോഡീകരിച്ച് അവതരിപ്പിക്കാനും കഴിയണം.
ി പി ഇ സി യോഗങ്ങളിൽ നിർബന്ധമായും പ്രഥമാധ്യാപകർ പങ്കെടുക്കണം. ഈ യോഗങ്ങൾ ശനിയാഴ്ച ദിവസമാണ് നടത്തേണ്ടത്. പി ഇ സികളെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അധ്യാപകസംഘടനകളുടെയോ മാനേജ്‌മെന്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ
n പി ഇ സി യോഗങ്ങളിൽ നിർബന്ധമായും പ്രഥമാധ്യാപകർ പങ്കെടുക്കണം. ഈ യോഗങ്ങൾ ശനിയാഴ്ച ദിവസമാണ് നടത്തേണ്ടത്. പി ഇ സികളെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അധ്യാപകസംഘടനകളുടെയോ മാനേജ്‌മെന്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ
ി എം എൽ എമാരുടെ വിദ്യാഭ്യാസ വികസനപദ്ധതികൾ പി ഇ സി പ്രവർത്തനവുമായി കണ്ണിചേർക്കണം. പരസ്പരപൂരകമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തുകളും എം എൽ എമാരും ആവിഷ്‌കരിക്കേണ്ടത്
n എം എൽ എമാരുടെ വിദ്യാഭ്യാസ വികസനപദ്ധതികൾ പി ഇ സി പ്രവർത്തനവുമായി കണ്ണിചേർക്കണം. പരസ്പരപൂരകമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തുകളും എം എൽ എമാരും ആവിഷ്‌കരിക്കേണ്ടത്
ി സർക്കാർ വിദ്യാലയമെന്നോ എയ്ഡഡ് വിദ്യാലയമെന്നോ വേർതിരിവില്ലാതെ എല്ലാ വിദ്യാലയങ്ങളെയും സഹായിക്കാൻ പഞ്ചായത്തുകളെ അനുവദിക്കണം.
n സർക്കാർ വിദ്യാലയമെന്നോ എയ്ഡഡ് വിദ്യാലയമെന്നോ വേർതിരിവില്ലാതെ എല്ലാ വിദ്യാലയങ്ങളെയും സഹായിക്കാൻ പഞ്ചായത്തുകളെ അനുവദിക്കണം.
ി പഞ്ചായത്ത് തലത്തിൽ മികച്ച വിദ്യാലയങ്ങളെ അംഗീകരി ക്കണം
n പഞ്ചായത്ത് തലത്തിൽ മികച്ച വിദ്യാലയങ്ങളെ അംഗീകരി ക്കണം
ി വിദ്യാഭ്യാസ ഗ്രാമസഭയും പഞ്ചായത്ത് തല വിദ്യാഭ്യാസ വാർഷികവുമെല്ലാം സംഘടിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസം കൂടുതൽ ജനകീയമാക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് സമൂഹത്തിലെത്തിക്കുന്നതിനും സഹായിക്കും.
n വിദ്യാഭ്യാസ ഗ്രാമസഭയും പഞ്ചായത്ത് തല വിദ്യാഭ്യാസ വാർഷികവുമെല്ലാം സംഘടിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസം കൂടുതൽ ജനകീയമാക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് സമൂഹത്തിലെത്തിക്കുന്നതിനും സഹായിക്കും.
6. രക്ഷാകർതൃസമിതിയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ശക്തി പ്പെടണം.
6. രക്ഷാകർതൃസമിതിയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ശക്തി പ്പെടണം.
ി രക്ഷാകർതൃ സമൂഹത്തിന്റെ ഇടപെടൽ പ്രവർത്തനങ്ങളിൽ നൈരന്തര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. ആ ഇടപെടൽ ക്രിയാത്മകമാകണം
n രക്ഷാകർതൃ സമൂഹത്തിന്റെ ഇടപെടൽ പ്രവർത്തനങ്ങളിൽ നൈരന്തര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. ആ ഇടപെടൽ ക്രിയാത്മകമാകണം
ി കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ നിന്നും വിദ്യാലയ  ത്തിന്റെ രക്ഷിതാവ് എന്ന ഉയർന്ന ബോധം ഉണ്ടാവുകയും പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വളരെ പ്രധാന കണ്ണിയാണ് താനെന്നുമുള്ള തിരിച്ചറിവുണ്ടാവുകയും ചെയ്യുക.
n കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ നിന്നും വിദ്യാലയ  ത്തിന്റെ രക്ഷിതാവ് എന്ന ഉയർന്ന ബോധം ഉണ്ടാവുകയും പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വളരെ പ്രധാന കണ്ണിയാണ് താനെന്നുമുള്ള തിരിച്ചറിവുണ്ടാവുകയും ചെയ്യുക.
ി പൊതുവിദ്യാലയമാണ് ശരി എന്നും പൊതുവിദ്യാലയത്തിലെ മികച്ച പഠനബോധന പ്രവർത്തനങ്ങളാണ് തന്റെ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം എന്നും തിരിച്ചറിയുകയും ചെയ്യുക.  
n പൊതുവിദ്യാലയമാണ് ശരി എന്നും പൊതുവിദ്യാലയത്തിലെ മികച്ച പഠനബോധന പ്രവർത്തനങ്ങളാണ് തന്റെ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം എന്നും തിരിച്ചറിയുകയും ചെയ്യുക.  
ി പഠനമികവിനായി പിന്തുണ നൽകുക. എല്ലാ മാസവും ക്ലാസ് പി ടി എ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കുകയും കുട്ടിയുടെ പഠനപുരോഗതി ചർച്ച ചെയ്യുകയും പഠനതടസ്സങ്ങൾ പരിഹരി ക്കാനുളള സ്‌കൂളിന്റെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യ ങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ചുമതലാബോധമുണ്ടാക്കുക. അതിനായി പ്രവർത്തിക്കുക.
n പഠനമികവിനായി പിന്തുണ നൽകുക. എല്ലാ മാസവും ക്ലാസ് പി ടി എ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കുകയും കുട്ടിയുടെ പഠനപുരോഗതി ചർച്ച ചെയ്യുകയും പഠനതടസ്സങ്ങൾ പരിഹരി ക്കാനുളള സ്‌കൂളിന്റെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യ ങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ചുമതലാബോധമുണ്ടാക്കുക. അതിനായി പ്രവർത്തിക്കുക.
ി വിദ്യാലയ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ ഇടപെടലുകൾ നടത്തുക
n വിദ്യാലയ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ ഇടപെടലുകൾ നടത്തുക
ി പഠനബോധനപ്രവർത്തനങ്ങളിൽ അധ്യാപകർ ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നതോടൊപ്പം അനുയോജ്യ മായ വീടൊരുക്കൽ പ്രക്രിയ നടത്തുക  
n പഠനബോധനപ്രവർത്തനങ്ങളിൽ അധ്യാപകർ ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നതോടൊപ്പം അനുയോജ്യ മായ വീടൊരുക്കൽ പ്രക്രിയ നടത്തുക  
ി കുട്ടികളുടെ പഠന വൈകല്യങ്ങളും  അവരുടെ പഠന പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞുകൊണ്ട് കുട്ടിക്ക് കൈ ത്താങ്ങ് നൽകാനുള്ള കഴിവ് നേടുക.  
n കുട്ടികളുടെ പഠന വൈകല്യങ്ങളും  അവരുടെ പഠന പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞുകൊണ്ട് കുട്ടിക്ക് കൈ ത്താങ്ങ് നൽകാനുള്ള കഴിവ് നേടുക.  
ി കുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള രക്ഷിതാവ് ആയി മാറണം
n കുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള രക്ഷിതാവ് ആയി മാറണം
ി സ്വന്തം കുട്ടിയെ വിലകുറച്ചു കാണുകയും താഴ്ത്തി കാണി ക്കുകയും കഴിവുകളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്കു പകരം മികച്ച രക്ഷാകർതൃത്വം എന്തെന്നു തിരിച്ചറിയുക.
n സ്വന്തം കുട്ടിയെ വിലകുറച്ചു കാണുകയും താഴ്ത്തി കാണി ക്കുകയും കഴിവുകളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്കു പകരം മികച്ച രക്ഷാകർതൃത്വം എന്തെന്നു തിരിച്ചറിയുക.
ി പ്രീ സ്‌കൂൾ പ്രവർത്തനങ്ങളിൽ മുതിർന്ന രക്ഷിതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തന സജ്ജീകരണം.  
n പ്രീ സ്‌കൂൾ പ്രവർത്തനങ്ങളിൽ മുതിർന്ന രക്ഷിതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തന സജ്ജീകരണം.  
ി കോർണർ പി ടി എ (പ്രാദേശിക പി ടി എ) യോഗങ്ങൾ സംഘ ടിപ്പിക്കണം. അത്തരം വേദികളിൽ കുടുംബസമേതം പങ്കെ ടുക്കാനും കൂട്ടായ ചർച്ചകൾ നടത്താനും കഴിയും. രക്ഷിതാക്ക ളുടെ സൗകര്യം കൂടി പരിഗണിക്കുന്നതിനാൽ പങ്കാളിത്തം കൂടും. പ്രാദേശികസമൂഹത്തിലെ താല്പര്യമുളളവരെക്കൂടി ക്ഷണിച്ചാൽ വിദ്യാലയമികവുകൾ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തും. കുട്ടികളുടെ അക്കാദമിക                            കഴിവുകളുടെ പ്രകടനങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി പ്രാദേശിക പി ടി എ കളെ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങൾക്കുളള ആശയപ്രചരണവേദിയാക്കി മാറ്റാനും കഴിയും.
n കോർണർ പി ടി എ (പ്രാദേശിക പി ടി എ) യോഗങ്ങൾ സംഘ ടിപ്പിക്കണം. അത്തരം വേദികളിൽ കുടുംബസമേതം പങ്കെ ടുക്കാനും കൂട്ടായ ചർച്ചകൾ നടത്താനും കഴിയും. രക്ഷിതാക്ക ളുടെ സൗകര്യം കൂടി പരിഗണിക്കുന്നതിനാൽ പങ്കാളിത്തം കൂടും. പ്രാദേശികസമൂഹത്തിലെ താല്പര്യമുളളവരെക്കൂടി ക്ഷണിച്ചാൽ വിദ്യാലയമികവുകൾ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തും. കുട്ടികളുടെ അക്കാദമിക                            കഴിവുകളുടെ പ്രകടനങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി പ്രാദേശിക പി ടി എ കളെ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങൾക്കുളള ആശയപ്രചരണവേദിയാക്കി മാറ്റാനും കഴിയും.
ി മികവിന്റെ കേന്ദ്രങ്ങളെന്ന നിലയിൽ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ എസ് എം സി ക്ക് നിർണായക റോളാണുളളത്. വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക (ത്രിവത്സര വികസനപദ്ധതി, വാർഷിക പദ്ധതി), ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ പ്രവർത്തനങ്ങൾ ഓരോ മേഖലതിരിച്ചും തയ്യാറാക്കുക, നിർവഹണസംവിധാനം രൂപപ്പെടുത്തുക, വിദ്യാലയ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക എന്നീ സുപ്രധാന ചുമതലകൾ എസ് എം സി വഹിക്കണം, എന്നാൽ പലേടത്തും പി ടി എ കമ്മറ്റികളുടെ ചുമതലകൾ ചെയ്യുക മാത്രമാണ് തങ്ങളുടെ ദൗത്യം എന്ന്              എസ് എം സികൾ തെറ്റിദ്ധരിച്ചിരിക്കുന്നു. വിദ്യാഭ്യാസ അവകാശനിയമത്തിൽ എസ് എം സിയുടെ ചുമതലകൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഓരോ എസ് എം സിയും                  അത് സ്വാംശീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് തയ്യാറാകേണ്ടത്. വിദ്യാലയാധികൃതർ ഇക്കാര്യത്തിൽ എസ് എം സിയെ വിശ്വാസത്തിലെടുക്കണം
n മികവിന്റെ കേന്ദ്രങ്ങളെന്ന നിലയിൽ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ എസ് എം സി ക്ക് നിർണായക റോളാണുളളത്. വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക (ത്രിവത്സര വികസനപദ്ധതി, വാർഷിക പദ്ധതി), ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ പ്രവർത്തനങ്ങൾ ഓരോ മേഖലതിരിച്ചും തയ്യാറാക്കുക, നിർവഹണസംവിധാനം രൂപപ്പെടുത്തുക, വിദ്യാലയ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക എന്നീ സുപ്രധാന ചുമതലകൾ എസ് എം സി വഹിക്കണം, എന്നാൽ പലേടത്തും പി ടി എ കമ്മറ്റികളുടെ ചുമതലകൾ ചെയ്യുക മാത്രമാണ് തങ്ങളുടെ ദൗത്യം എന്ന്              എസ് എം സികൾ തെറ്റിദ്ധരിച്ചിരിക്കുന്നു. വിദ്യാഭ്യാസ അവകാശനിയമത്തിൽ എസ് എം സിയുടെ ചുമതലകൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഓരോ എസ് എം സിയും                  അത് സ്വാംശീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് തയ്യാറാകേണ്ടത്. വിദ്യാലയാധികൃതർ ഇക്കാര്യത്തിൽ എസ് എം സിയെ വിശ്വാസത്തിലെടുക്കണം
ി എസ് എം സിയും പി ടി എ കമ്മറ്റികളും ഒരേ വിദ്യാലയത്തിൽ പ്രവർത്തിക്കുകയാണിന്ന്. ഇത് മാറണം. ഈ സംവിധാന                ങ്ങളെ ലയിപ്പിക്കണം. അഖിലേന്ത്യാതലത്തിൽ എസ് എം സിയാണ് നിർദേശിക്കപ്പെട്ടിട്ടുളള സംവിധാനം. കെ ഇ ആറിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന പി ടി എ സംവിധാനം എസ് എം സിയുടെ മേൽഘടകം പോലെ പ്രവർത്തിച്ചുകൂടാ.
n എസ് എം സിയും പി ടി എ കമ്മറ്റികളും ഒരേ വിദ്യാലയത്തിൽ പ്രവർത്തിക്കുകയാണിന്ന്. ഇത് മാറണം. ഈ സംവിധാന                ങ്ങളെ ലയിപ്പിക്കണം. അഖിലേന്ത്യാതലത്തിൽ എസ് എം സിയാണ് നിർദേശിക്കപ്പെട്ടിട്ടുളള സംവിധാനം. കെ ഇ ആറിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന പി ടി എ സംവിധാനം എസ് എം സിയുടെ മേൽഘടകം പോലെ പ്രവർത്തിച്ചുകൂടാ.
7.  പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ രക്ഷാകർതൃ സമൂഹ    ത്തിന് ഏതെല്ലാം തരത്തിൽ ഇടപെടാൻ സാധിക്കും?  
7.  പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ രക്ഷാകർതൃ സമൂഹ    ത്തിന് ഏതെല്ലാം തരത്തിൽ ഇടപെടാൻ സാധിക്കും?  
ി ഉച്ചഭക്ഷണ പരിപാടി, മേളകളിലെ നിർമാണ പ്രവർത്തനങ്ങൾ, വിവിധ മേളകളുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ തുടങ്ങിയ അക്കാദമികേതര മേഖലകളിൽ രക്ഷിതാക്കളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തൽ.
n ഉച്ചഭക്ഷണ പരിപാടി, മേളകളിലെ നിർമാണ പ്രവർത്തനങ്ങൾ, വിവിധ മേളകളുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ തുടങ്ങിയ അക്കാദമികേതര മേഖലകളിൽ രക്ഷിതാക്കളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തൽ.
ി വിദ്യാലയത്തിന്റെ മൈനർ റിപ്പയറിങ്ങ് പോലുള്ള പ്രവൃത്തികൾ സ്വയം ഏറ്റെടുത്തുനടത്തുന്നതിനുള്ള ചുമതലാബോധം   
n വിദ്യാലയത്തിന്റെ മൈനർ റിപ്പയറിങ്ങ് പോലുള്ള പ്രവൃത്തികൾ സ്വയം ഏറ്റെടുത്തുനടത്തുന്നതിനുള്ള ചുമതലാബോധം   
ി അമ്മവായന, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, രക്ഷിതാക്കൾക്കുള്ള കലാസാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത് രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കും.  
n അമ്മവായന, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, രക്ഷിതാക്കൾക്കുള്ള കലാസാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത് രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കും.  
ി മത്സരം മാത്രം അടിസ്ഥാനമാക്കിയുള്ള  രക്ഷാകർതൃ മനഃസ്ഥിതി മാറണം. സഹകരണവും സഹവർതിത്തവുമാണ് കുട്ടിയിൽ മികവുൽപാദിപ്പിക്കുന്നതെന്ന തിരിച്ചറിവുള്ള രക്ഷിതാവായി മാറുക.
n മത്സരം മാത്രം അടിസ്ഥാനമാക്കിയുള്ള  രക്ഷാകർതൃ മനഃസ്ഥിതി മാറണം. സഹകരണവും സഹവർതിത്തവുമാണ് കുട്ടിയിൽ മികവുൽപാദിപ്പിക്കുന്നതെന്ന തിരിച്ചറിവുള്ള രക്ഷിതാവായി മാറുക.
ി കുട്ടിയുടെ അവകാശം പോലെ തന്നെ രക്ഷിതാവിന്റെ അവകാശവും പാലിക്കപ്പെടണം. തന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന് ഉറപ്പിക്കാനുള്ള അവകാശം  രക്ഷിതാക്കൾക്കുണ്ടാകണം.
n കുട്ടിയുടെ അവകാശം പോലെ തന്നെ രക്ഷിതാവിന്റെ അവകാശവും പാലിക്കപ്പെടണം. തന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന് ഉറപ്പിക്കാനുള്ള അവകാശം  രക്ഷിതാക്കൾക്കുണ്ടാകണം.
ി ദിനാചരണങ്ങൾ പോലുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷാകർതൃ സമൂഹത്തിന്റെ കൈത്താങ്ങുണ്ടാകണം.  
n ദിനാചരണങ്ങൾ പോലുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷാകർതൃ സമൂഹത്തിന്റെ കൈത്താങ്ങുണ്ടാകണം.  
ി മികവിന്റെ പ്രതീകങ്ങളായി  വ്യത്യസ്ഥ മേഖലയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനൊപ്പംതന്നെ മികച്ച  രക്ഷാകർതൃ ചുമതല നിർവഹിച്ചവരെക്കൂടി അംഗീകരി ക്കുകയും അനുമോദിക്കുകയും വേണം.  
n മികവിന്റെ പ്രതീകങ്ങളായി  വ്യത്യസ്ഥ മേഖലയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനൊപ്പംതന്നെ മികച്ച  രക്ഷാകർതൃ ചുമതല നിർവഹിച്ചവരെക്കൂടി അംഗീകരി ക്കുകയും അനുമോദിക്കുകയും വേണം.  
8. അധ്യാപകസമൂഹവും പൊതുവിദ്യാലയ ശാക്തീകരണവും. (അധ്യാപകർ, പ്രഥമാധ്യാപകർ, അഋഛ, ഉഋഛ)
8. അധ്യാപകസമൂഹവും പൊതുവിദ്യാലയ ശാക്തീകരണവും. (അധ്യാപകർ, പ്രഥമാധ്യാപകർ, AEO, DEO)
അധ്യാപകർ :  
അധ്യാപകർ :  
ി സാമൂഹികപ്രശ്‌നങ്ങളിൽ ഇടപെടണം
n സാമൂഹികപ്രശ്‌നങ്ങളിൽ ഇടപെടണം
ി ഗ്രാമസഭകളിൽ പങ്കെടുക്കണം.
n ഗ്രാമസഭകളിൽ പങ്കെടുക്കണം.
ി തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണെന്ന ബോധ്യമുണ്ടാകണം. കൂടുതൽ സമയം വിദ്യാലയത്തിനു വേണ്ടി  പ്രവർത്തിക്കുന്ന ആളുമാകണം.  
n തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണെന്ന ബോധ്യമുണ്ടാകണം. കൂടുതൽ സമയം വിദ്യാലയത്തിനു വേണ്ടി  പ്രവർത്തിക്കുന്ന ആളുമാകണം.  
ി സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ട് മാതൃക സൃഷ്ടിക്കണം. പൊതുസമൂഹത്തിന്റെ വിശ്വാസ്യത ഇത് പതിന്മടങ്ങ് വർധിപ്പിക്കും. ഒപ്പം സഹാധ്യാപകരിൽ ഗുണമേന്മയുളള അധ്യാപനത്തിന് സ്വാഭാവികസമ്മർദവും ഉണ്ടാകും.
n സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ട് മാതൃക സൃഷ്ടിക്കണം. പൊതുസമൂഹത്തിന്റെ വിശ്വാസ്യത ഇത് പതിന്മടങ്ങ് വർധിപ്പിക്കും. ഒപ്പം സഹാധ്യാപകരിൽ ഗുണമേന്മയുളള അധ്യാപനത്തിന് സ്വാഭാവികസമ്മർദവും ഉണ്ടാകും.
ി അക്കാദമിക നിലവാരം ഉയർത്തുന്നതിനായി നിരന്തരം സ്വന്തം കാര്യശേഷി വികസിപ്പിക്കാൻ ശ്രമിക്കണം. അധ്യാപകൻ മികച്ച അക്കാഡമിഷനാകണം
n അക്കാദമിക നിലവാരം ഉയർത്തുന്നതിനായി നിരന്തരം സ്വന്തം കാര്യശേഷി വികസിപ്പിക്കാൻ ശ്രമിക്കണം. അധ്യാപകൻ മികച്ച അക്കാഡമിഷനാകണം
ി വിദ്യാലയത്തിൽ മികച്ച പഠനം ഉറപ്പുവരുത്തണം
n വിദ്യാലയത്തിൽ മികച്ച പഠനം ഉറപ്പുവരുത്തണം
ി പുരേഗമനപരമായ ആശയങ്ങളെ സ്വീകരിക്കുകയും യാന്ത്രി കമായ പഠനരീതികളെ തിരസ്‌കരിക്കുകയും വേണം. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സ്വാംശീകരിക്കണം.
n പുരേഗമനപരമായ ആശയങ്ങളെ സ്വീകരിക്കുകയും യാന്ത്രി കമായ പഠനരീതികളെ തിരസ്‌കരിക്കുകയും വേണം. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സ്വാംശീകരിക്കണം.
ി അക്കാദമിക ആസൂത്രണത്തിൽ ജാഗ്രത പ്രകടിപ്പിച്ച് ഒരു കുട്ടി പോലും പിന്നിലാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഓരോ കുട്ടിയുടെയും കഴിവും താല്പര്യവും പഠനാവശ്യങ്ങളും കണ്ടെത്തി അനുയോജ്യമായ പിന്തുണ നൽകുന്ന അധ്യാപക സമൂഹത്തെ കേരളം ആഗ്രഹിക്കുന്നു.
n അക്കാദമിക ആസൂത്രണത്തിൽ ജാഗ്രത പ്രകടിപ്പിച്ച് ഒരു കുട്ടി പോലും പിന്നിലാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഓരോ കുട്ടിയുടെയും കഴിവും താല്പര്യവും പഠനാവശ്യങ്ങളും കണ്ടെത്തി അനുയോജ്യമായ പിന്തുണ നൽകുന്ന അധ്യാപക സമൂഹത്തെ കേരളം ആഗ്രഹിക്കുന്നു.
ി അക്കാദമിക ആസൂത്രണത്തിലെന്നപോലെ വിലയിരുത്തലിനും  വേണ്ടത്ര തയ്യാറെടുപ്പും വിദ്യാലയത്തിൽ നടക്കുന്നുവെന്നുറപ്പു വരുത്തണം. അധ്യാപകരുടെ അക്കാദമിക വേദിയായ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പുകളും സബ്ജക്ട് കൗൺസിലുകളും കാര്യക്ഷ മമായി പ്രവർത്തിക്കുന്നിടങ്ങളിൽ കുട്ടികൾ താഴ്ന്ന ഗ്രേഡിൽ വരില്ല. ഓരോ മാസവും കുട്ടികളുടെ നില മനസ്സിലാക്കി പരി ഹാര പ്രവർത്തനാസൂത്രണം നടക്കും. ഇത്തരം പരിഹാര                    പ്രവർത്തനങ്ങളേ റ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിൽ തങ്ങളുടെ മക്കൾ പഠനകാര്യങ്ങളിൽ സുരക്ഷിതരാണെ            ധാരണ സമൂഹത്തിനുണ്ടാവുകയും ചെയ്യും.
n അക്കാദമിക ആസൂത്രണത്തിലെന്നപോലെ വിലയിരുത്തലിനും  വേണ്ടത്ര തയ്യാറെടുപ്പും വിദ്യാലയത്തിൽ നടക്കുന്നുവെന്നുറപ്പു വരുത്തണം. അധ്യാപകരുടെ അക്കാദമിക വേദിയായ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പുകളും സബ്ജക്ട് കൗൺസിലുകളും കാര്യക്ഷ മമായി പ്രവർത്തിക്കുന്നിടങ്ങളിൽ കുട്ടികൾ താഴ്ന്ന ഗ്രേഡിൽ വരില്ല. ഓരോ മാസവും കുട്ടികളുടെ നില മനസ്സിലാക്കി പരി ഹാര പ്രവർത്തനാസൂത്രണം നടക്കും. ഇത്തരം പരിഹാര                    പ്രവർത്തനങ്ങളേ റ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിൽ തങ്ങളുടെ മക്കൾ പഠനകാര്യങ്ങളിൽ സുരക്ഷിതരാണെ            ധാരണ സമൂഹത്തിനുണ്ടാവുകയും ചെയ്യും.
ി കുട്ടികളോടുളള അധ്യാപകരുടെ പെരുമാറ്റം സൗഹൃദപരവും ജനാധിപത്യപരവുമാകണം. എല്ലാ പ്രശ്‌നങ്ങളും തുറന്നു സംസാരിക്കാനുളള സ്വാതന്ത്ര്യം കുട്ടികൾക്കു ലഭിക്കണം. അധ്യാപകരും തുറന്നു സംസാരിക്കണം. അധികാരം, ശാസന, ശിക്ഷ, കുറ്റപ്പെടുത്തൽ എന്നിവയേക്കാൾ സ്‌നേഹം, ആത്മ വിശ്വാസം, പ്രചോദനം, പ്രോത്സാഹനം, അംഗീകാരം, സഹായം എന്നിവയായിരിക്കണം അധ്യാപകർ ഉയർത്തിപ്പിടിക്കേണ്ടത്
n കുട്ടികളോടുളള അധ്യാപകരുടെ പെരുമാറ്റം സൗഹൃദപരവും ജനാധിപത്യപരവുമാകണം. എല്ലാ പ്രശ്‌നങ്ങളും തുറന്നു സംസാരിക്കാനുളള സ്വാതന്ത്ര്യം കുട്ടികൾക്കു ലഭിക്കണം. അധ്യാപകരും തുറന്നു സംസാരിക്കണം. അധികാരം, ശാസന, ശിക്ഷ, കുറ്റപ്പെടുത്തൽ എന്നിവയേക്കാൾ സ്‌നേഹം, ആത്മ വിശ്വാസം, പ്രചോദനം, പ്രോത്സാഹനം, അംഗീകാരം, സഹായം എന്നിവയായിരിക്കണം അധ്യാപകർ ഉയർത്തിപ്പിടിക്കേണ്ടത്
ി എല്ലാ കുട്ടികൾക്കും എല്ലാ തുല്യ അവസരം നല്കണം. ആവി              ഷ്‌കാരത്തിനും സർഗാത്മകപ്രകടനത്തിനും വൈവിധ്യമുളള അവസരങ്ങൾ വിദ്യാലയത്തിലെ  ആസ്വാദ്യകരമായ പഠനത്തി നിടയാക്കി മാറ്റും. കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അധ്യാപകർ മുൻകൈ എടുക്കണം.
n എല്ലാ കുട്ടികൾക്കും എല്ലാ തുല്യ അവസരം നല്കണം. ആവി              ഷ്‌കാരത്തിനും സർഗാത്മകപ്രകടനത്തിനും വൈവിധ്യമുളള അവസരങ്ങൾ വിദ്യാലയത്തിലെ  ആസ്വാദ്യകരമായ പഠനത്തി നിടയാക്കി മാറ്റും. കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അധ്യാപകർ മുൻകൈ എടുക്കണം.
ി കുട്ടികൾക്ക് സ്വയം വിലയിരുത്താൻ അവസരം നൽകണം. ആത്മവിമർശനവും പഠനമാണ്. അതേപോലെ വസ്തുതക ളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുളള വില യിരുത്തൽ മുൻവിധിയില്ലാത്ത വിശകലനരീതി പഠിപ്പിക്കലും ലക്ഷ്യത്തിലെത്തിച്ചേരാനുളള ആഗ്രഹത്തിനെ ശക്തമാക്കലും. പരസ്പരവിലയിരുത്തലിൽ സഹായം നൽകാനാകണം. കുറവുകൾ കണ്ടെത്തുക എന്നതിനർഥം സഹായമേഖലകൾ കൃത്യതപ്പെടുത്തുക എന്നതാണ്. യഥാസമയം സഹായം നൽകുമ്പോഴാണ് അത് നിരന്തര വിലയിരുത്തലായി മാറുക. ഇത് അധ്യാപകർ തിരിച്ചറിയണം.
n കുട്ടികൾക്ക് സ്വയം വിലയിരുത്താൻ അവസരം നൽകണം. ആത്മവിമർശനവും പഠനമാണ്. അതേപോലെ വസ്തുതക ളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുളള വില യിരുത്തൽ മുൻവിധിയില്ലാത്ത വിശകലനരീതി പഠിപ്പിക്കലും ലക്ഷ്യത്തിലെത്തിച്ചേരാനുളള ആഗ്രഹത്തിനെ ശക്തമാക്കലും. പരസ്പരവിലയിരുത്തലിൽ സഹായം നൽകാനാകണം. കുറവുകൾ കണ്ടെത്തുക എന്നതിനർഥം സഹായമേഖലകൾ കൃത്യതപ്പെടുത്തുക എന്നതാണ്. യഥാസമയം സഹായം നൽകുമ്പോഴാണ് അത് നിരന്തര വിലയിരുത്തലായി മാറുക. ഇത് അധ്യാപകർ തിരിച്ചറിയണം.
ി ഭാഷാശേഷീവികാസത്തിന് പ്രധാന്യം ലഭിക്കണം. ഇതര വിഷയ ങ്ങളിലെ ആശയസ്വാംശീകരണത്തിനും വ്യക്തിത്വവികസന ത്തിനും ആത്മബോധവികാസത്തിനും ആത്മവിശ്വാസത്തിനും ഭാഷാപ്രാവീണ്യം നിർണായക റോളാണ് വഹിക്കുന്നത്. ഓരോ വിദ്യാലയത്തിലെയും ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കാണുളളത്. അവരുടെ ടിടിസി, ബി എഡ് കോഴ്‌സുകളിൽ പരിചയപ്പെട്ട തന്ത്രങ്ങളും നൂതനമായ രീതികളും ഇവിടെ പ്രയോജനപ്പെടുത്താനാകും.  
n ഭാഷാശേഷീവികാസത്തിന് പ്രധാന്യം ലഭിക്കണം. ഇതര വിഷയ ങ്ങളിലെ ആശയസ്വാംശീകരണത്തിനും വ്യക്തിത്വവികസന ത്തിനും ആത്മബോധവികാസത്തിനും ആത്മവിശ്വാസത്തിനും ഭാഷാപ്രാവീണ്യം നിർണായക റോളാണ് വഹിക്കുന്നത്. ഓരോ വിദ്യാലയത്തിലെയും ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കാണുളളത്. അവരുടെ ടിടിസി, ബി എഡ് കോഴ്‌സുകളിൽ പരിചയപ്പെട്ട തന്ത്രങ്ങളും നൂതനമായ രീതികളും ഇവിടെ പ്രയോജനപ്പെടുത്താനാകും.  
ി ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സവിശേഷമായ പരിഗണന അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ആവശ്യമെങ്കിൽ പ്രാദേശികപാഠങ്ങളും മറ്റ് ആധികാരിക വിഭവങ്ങളും കണ്ടെത്തി പ്രയോജനപ്പെടുത്തണം.
n ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സവിശേഷമായ പരിഗണന അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ആവശ്യമെങ്കിൽ പ്രാദേശികപാഠങ്ങളും മറ്റ് ആധികാരിക വിഭവങ്ങളും കണ്ടെത്തി പ്രയോജനപ്പെടുത്തണം.
ി ആധുനികസാങ്കേതിക വിദ്യ ക്ലാസ്‌റൂം പഠനത്തിൽ എല്ലാ ക്ലാസു കളിലും പ്രയോജനപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കേണ്ട തുണ്ട്. കമ്പ്യൂട്ടർ പ്രയോജനപ്പെടുത്തിയുളള പഠനം കുട്ടികളുടെ ആശയരൂപീകരണത്തെ പ്രബലപ്പെടുത്തും. കമ്പ്യൂട്ടർ പരി                    ജ്ഞാനമില്ലാത്ത അധ്യാപകസമൂഹം വിദ്യാലയത്തെ ദശക ങ്ങളുടെ പിന്നിലേക്ക് നടത്തുകയാണ് ചെയ്യുന്നത്. ലോക ത്തിന്റെ മാറ്റങ്ങളെ ഉൾക്കൊളളാനും സ്വയം സജ്ജമാകാനും അധ്യാപകർ സന്നദ്ധരാകുന്നത് വിദ്യാലയഗുണമേന്മ ഉയർത്തും.
n ആധുനികസാങ്കേതിക വിദ്യ ക്ലാസ്‌റൂം പഠനത്തിൽ എല്ലാ ക്ലാസു കളിലും പ്രയോജനപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കേണ്ട തുണ്ട്. കമ്പ്യൂട്ടർ പ്രയോജനപ്പെടുത്തിയുളള പഠനം കുട്ടികളുടെ ആശയരൂപീകരണത്തെ പ്രബലപ്പെടുത്തും. കമ്പ്യൂട്ടർ പരി                    ജ്ഞാനമില്ലാത്ത അധ്യാപകസമൂഹം വിദ്യാലയത്തെ ദശക ങ്ങളുടെ പിന്നിലേക്ക് നടത്തുകയാണ് ചെയ്യുന്നത്. ലോക ത്തിന്റെ മാറ്റങ്ങളെ ഉൾക്കൊളളാനും സ്വയം സജ്ജമാകാനും അധ്യാപകർ സന്നദ്ധരാകുന്നത് വിദ്യാലയഗുണമേന്മ ഉയർത്തും.
ി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾത്തന്നെ പ്രകൃതി എന്ന പാഠപുസ്തകത്തെ അവഗണിക്കാതിരിക്കാനും ശ്രമിക്കണം. സമൂഹത്തെ പഠനവിഭവമായി കാണണം. പുറം പഠനപ്രവർത്തനങ്ങളും പഠനയാത്രകളും പ്രോജക്ടുകളും സ്ഥാപനസന്ദർശനവുമെല്ലാം പഠനമികവിന്റെ വഴിത്താരക ളാണെന്ന തിരിച്ചറിവോടെയാകണം അധ്യാപകർ പാഠനാസൂ ത്രണം നടത്തേണ്ടത്.  
n ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾത്തന്നെ പ്രകൃതി എന്ന പാഠപുസ്തകത്തെ അവഗണിക്കാതിരിക്കാനും ശ്രമിക്കണം. സമൂഹത്തെ പഠനവിഭവമായി കാണണം. പുറം പഠനപ്രവർത്തനങ്ങളും പഠനയാത്രകളും പ്രോജക്ടുകളും സ്ഥാപനസന്ദർശനവുമെല്ലാം പഠനമികവിന്റെ വഴിത്താരക ളാണെന്ന തിരിച്ചറിവോടെയാകണം അധ്യാപകർ പാഠനാസൂ ത്രണം നടത്തേണ്ടത്.  
ി കുട്ടികളെ പാഠപുസ്തകത്തിൽ മാത്രമായി തളച്ചിടരുത്. വികസിക്കുന്ന ലോകം പുതിയ നൈപുണികൾ ആവശ്യപ്പെ ടുന്നുണ്ട്. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളുമെല്ലാം കുട്ടികളുടെ നാനാവിധമായ കഴിവുകൾ വളർത്തും. ഇത് വിദ്യാലയസംസ്‌കാരത്തിന്റെ ഭാഗമാക്കുന്നതിൽ അധ്യാപ                  കർ വലിയ പങ്ക് വഹിക്കണം. പരമ്പരാഗത അധ്യാപനരീതി കളിൽ നിന്നും പിരീഡ് സമ്പ്രദായത്തിന്റെ പരിമിതികളിൽ നിന്നും സ്വയം മോചിതരാകുവാനും കഴിയണം.
n കുട്ടികളെ പാഠപുസ്തകത്തിൽ മാത്രമായി തളച്ചിടരുത്. വികസിക്കുന്ന ലോകം പുതിയ നൈപുണികൾ ആവശ്യപ്പെ ടുന്നുണ്ട്. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളുമെല്ലാം കുട്ടികളുടെ നാനാവിധമായ കഴിവുകൾ വളർത്തും. ഇത് വിദ്യാലയസംസ്‌കാരത്തിന്റെ ഭാഗമാക്കുന്നതിൽ അധ്യാപ                  കർ വലിയ പങ്ക് വഹിക്കണം. പരമ്പരാഗത അധ്യാപനരീതി കളിൽ നിന്നും പിരീഡ് സമ്പ്രദായത്തിന്റെ പരിമിതികളിൽ നിന്നും സ്വയം മോചിതരാകുവാനും കഴിയണം.
ി വായനയുടെ സംസ്‌കാരം അധ്യാപകരിലുണ്ടാകണം. അതാണ് കുട്ടികൾക്ക് മാതൃകയാകേണ്ടത്.  
n വായനയുടെ സംസ്‌കാരം അധ്യാപകരിലുണ്ടാകണം. അതാണ് കുട്ടികൾക്ക് മാതൃകയാകേണ്ടത്.  
ി പരിശീലനങ്ങളിൽ പങ്കെടുക്കുക എന്നതു മാത്രമല്ല പരി ശീലനങ്ങൾ ആവശ്യപ്പെടുകയും വിദ്യാലയാധിഷ്ഠിത പരിശീല നങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അധ്യാപകരുടെ കടമയാണ്. കുട്ടികൾക്കുവേണ്ടി സമർപ്പിക്കുന്ന ദിനങ്ങളാണ് പരിശീലന ദിവസങ്ങൾ എന്നു മനസ്സിലാക്കണം.
n പരിശീലനങ്ങളിൽ പങ്കെടുക്കുക എന്നതു മാത്രമല്ല പരി ശീലനങ്ങൾ ആവശ്യപ്പെടുകയും വിദ്യാലയാധിഷ്ഠിത പരിശീല നങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അധ്യാപകരുടെ കടമയാണ്. കുട്ടികൾക്കുവേണ്ടി സമർപ്പിക്കുന്ന ദിനങ്ങളാണ് പരിശീലന ദിവസങ്ങൾ എന്നു മനസ്സിലാക്കണം.
8. പ്രഥമാധ്യാപികയുടെ റോളും വിദ്യാലയഗുണമേന്മയും
8. പ്രഥമാധ്യാപികയുടെ റോളും വിദ്യാലയഗുണമേന്മയും
ി വിദ്യാലയത്തെ സമൂഹത്തിന്റെ സ്ഥാപനമാക്കി മാറ്റുകയാണ് പ്രഥമാധ്യാപകർ ചെയ്യേണ്ടത്. അവരെ നേരിൽ കണ്ട് സഹായം അഭ്യർഥിക്കണം. കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിക്കണം
n വിദ്യാലയത്തെ സമൂഹത്തിന്റെ സ്ഥാപനമാക്കി മാറ്റുകയാണ് പ്രഥമാധ്യാപകർ ചെയ്യേണ്ടത്. അവരെ നേരിൽ കണ്ട് സഹായം അഭ്യർഥിക്കണം. കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിക്കണം
ി വിദ്യാലയവികസനസമിതി രൂപീകരിക്കണം. ജനാധിപത്യപരവും സുതാര്യവും സമർപ്പിതവുമായ സമീപനമാണ് ഈ പ്രഥമാധ്യാപികയ്ക്കുളളതെന്ന് സമൂഹത്തിന് ബോധ്യപ്പെടണം.
n വിദ്യാലയവികസനസമിതി രൂപീകരിക്കണം. ജനാധിപത്യപരവും സുതാര്യവും സമർപ്പിതവുമായ സമീപനമാണ് ഈ പ്രഥമാധ്യാപികയ്ക്കുളളതെന്ന് സമൂഹത്തിന് ബോധ്യപ്പെടണം.
ി അക്കാദമിക ലീഡർ എന്ന നിലയിൽ ഉത്തരവാദിത്തം നിറ വേറ്റണം. സമയബന്ധിതമായി പാഠ്യപദ്ധതി വിനിമയം ഉറ പ്പാക്കലും അധ്യാപനക്കുറിപ്പുകൾ ബോധനശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ വിലയിരുത്തലും ക്ലാസ് മോണിറ്ററിംഗ് നടത്തലും സബ്ജക്ട് കൗൺസിൽ, എസ് ആർ ജി യോഗങ്ങൾ എന്നിവയിൽ പങ്കെടുത്ത് അവയെ ശക്തിപ്പെടുത്തലും നിര                  ന്തരവിലയിരുത്തലിലൂടെ എല്ലാ കുട്ടികൾക്കും ഉയർന്ന പഠന നിലകൈവരിക്കാൻ അവസരമൊരുക്കലും അധ്യാപക, പ്രഥമാധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കലുമെല്ലാം പ്രഥ മാധ്യാപികയുടെ ബാധ്യതയാണ്.
n അക്കാദമിക ലീഡർ എന്ന നിലയിൽ ഉത്തരവാദിത്തം നിറ വേറ്റണം. സമയബന്ധിതമായി പാഠ്യപദ്ധതി വിനിമയം ഉറ പ്പാക്കലും അധ്യാപനക്കുറിപ്പുകൾ ബോധനശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ വിലയിരുത്തലും ക്ലാസ് മോണിറ്ററിംഗ് നടത്തലും സബ്ജക്ട് കൗൺസിൽ, എസ് ആർ ജി യോഗങ്ങൾ എന്നിവയിൽ പങ്കെടുത്ത് അവയെ ശക്തിപ്പെടുത്തലും നിര                  ന്തരവിലയിരുത്തലിലൂടെ എല്ലാ കുട്ടികൾക്കും ഉയർന്ന പഠന നിലകൈവരിക്കാൻ അവസരമൊരുക്കലും അധ്യാപക, പ്രഥമാധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കലുമെല്ലാം പ്രഥ മാധ്യാപികയുടെ ബാധ്യതയാണ്.
ി വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളെ സർഗാത്മക മായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. യാന്ത്രികമായ ഉത്തര വുകളും അധികാരപ്രയോഗവുമല്ല സ്വീകരിക്കേണ്ടത്.
n വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളെ സർഗാത്മക മായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. യാന്ത്രികമായ ഉത്തര വുകളും അധികാരപ്രയോഗവുമല്ല സ്വീകരിക്കേണ്ടത്.
ി സ്‌കൂൾ വികസനപദ്ധതി തയ്യാറാക്കുന്നതിനും അതനുസരിച്ച് പ്രതിമാസ പ്രവർത്തനകലണ്ടർ രൂപപ്പെടുത്തുന്നതിനും കഴിയണം
n സ്‌കൂൾ വികസനപദ്ധതി തയ്യാറാക്കുന്നതിനും അതനുസരിച്ച് പ്രതിമാസ പ്രവർത്തനകലണ്ടർ രൂപപ്പെടുത്തുന്നതിനും കഴിയണം
ി കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. സ്‌കൂൾ പാർലമെന്റിനെ നോക്കുകുത്തി യാക്കരുത്. പഠനമികവിനും നേതൃത്വശേഷീ വികസനത്തിനും ഈ വേദി പ്രയോജനപ്പെടുത്താനാകും.
n കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. സ്‌കൂൾ പാർലമെന്റിനെ നോക്കുകുത്തി യാക്കരുത്. പഠനമികവിനും നേതൃത്വശേഷീ വികസനത്തിനും ഈ വേദി പ്രയോജനപ്പെടുത്താനാകും.
ി സാധ്യായദിനനഷ്ടം പരിഹരിക്കാനുളള ക്രിയാത്മക നടപടികൾ സ്വീകരിക്കണം.
n സാധ്യായദിനനഷ്ടം പരിഹരിക്കാനുളള ക്രിയാത്മക നടപടികൾ സ്വീകരിക്കണം.
ി സഹാധ്യാപകരുടെ അക്കാദമിക ശേഷി വികസിപ്പിക്കുതിനുളള പരിപാടികൾ തയ്യാറാക്കണം.
n സഹാധ്യാപകരുടെ അക്കാദമിക ശേഷി വികസിപ്പിക്കുതിനുളള പരിപാടികൾ തയ്യാറാക്കണം.
ി ക്ലാസ് പി ടി എ, എസ് എം സി യോഗങ്ങൾ എന്നിവ മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കി വിദ്യാലയമികവിന്റെ പുതുമാതൃകകൾ സൃഷ്ടിക്കണം
n ക്ലാസ് പി ടി എ, എസ് എം സി യോഗങ്ങൾ എന്നിവ മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കി വിദ്യാലയമികവിന്റെ പുതുമാതൃകകൾ സൃഷ്ടിക്കണം
ി വിദ്യാലയ മികവുകൾ സമൂഹവുമായി നിരന്തരം പങ്കിടുന്നതിന് സ്‌കൂൾ ബ്ലോഗ്, വെബ്‌സൈറ്റ്, സ്‌കൂൾ പത്രം, പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കണം
n വിദ്യാലയ മികവുകൾ സമൂഹവുമായി നിരന്തരം പങ്കിടുന്നതിന് സ്‌കൂൾ ബ്ലോഗ്, വെബ്‌സൈറ്റ്, സ്‌കൂൾ പത്രം, പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കണം
ി പരീക്ഷാവിശകലനവും തുടർപ്രവർത്തനാസൂത്രണവും നടത്തണം. വിദ്യാർഥിയുടെ കുറ്റം കൊണ്ടുമാത്രമാണ് പഠനപിന്നാക്കാവസ്ഥ എന്നു തീരുമാനിക്കാതെ അധ്യാപനമികവുയർ ത്തിയും പിന്തുണാതലങ്ങൾ വികസിപ്പിച്ചും പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും കുട്ടിയോടുളള സമീപനത്തിൽ ധനാത്മക  മായ രീതി സ്വീകരിച്ചും മുന്നേറുന്നതിനുളള പ്രവർത്തന തന്ത്രങ്ങൾ സ്വീകരിക്കണം.
n പരീക്ഷാവിശകലനവും തുടർപ്രവർത്തനാസൂത്രണവും നടത്തണം. വിദ്യാർഥിയുടെ കുറ്റം കൊണ്ടുമാത്രമാണ് പഠനപിന്നാക്കാവസ്ഥ എന്നു തീരുമാനിക്കാതെ അധ്യാപനമികവുയർ ത്തിയും പിന്തുണാതലങ്ങൾ വികസിപ്പിച്ചും പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും കുട്ടിയോടുളള സമീപനത്തിൽ ധനാത്മക  മായ രീതി സ്വീകരിച്ചും മുന്നേറുന്നതിനുളള പ്രവർത്തന തന്ത്രങ്ങൾ സ്വീകരിക്കണം.
ി ഏതൊരു പ്രഥമാധ്യാപികയും തന്റെ പ്രവർത്തന കാലയള                    വിൽ ചുമതലയുളള വിദ്യാലയം കൂടുതൽ പഠനമികവിലേക്ക് എത്തി എന്ന് ഉറപ്പാക്കേണ്ടതാണ്. നൂറുശതമാനം വിജയമല്ല ലക്ഷ്യമിടേണ്ടത്. ഉയർന്ന കഴിവുകളുളള കുട്ടികളാക്കി ബഹുഭൂരി പക്ഷത്തെയും മാറ്റുകയാണ് വേണ്ടത്. ഇതിനായി ജില്ലയിൽ ലഭ്യമായ എല്ല അക്കാദമികസംവിധാനങ്ങളെയും സ്ഥാപന              ങ്ങളെയും വ്യക്തികളെയും പ്രയോജനപ്പെടുത്തണം.
n ഏതൊരു പ്രഥമാധ്യാപികയും തന്റെ പ്രവർത്തന കാലയള                    വിൽ ചുമതലയുളള വിദ്യാലയം കൂടുതൽ പഠനമികവിലേക്ക് എത്തി എന്ന് ഉറപ്പാക്കേണ്ടതാണ്. നൂറുശതമാനം വിജയമല്ല ലക്ഷ്യമിടേണ്ടത്. ഉയർന്ന കഴിവുകളുളള കുട്ടികളാക്കി ബഹുഭൂരി പക്ഷത്തെയും മാറ്റുകയാണ് വേണ്ടത്. ഇതിനായി ജില്ലയിൽ ലഭ്യമായ എല്ല അക്കാദമികസംവിധാനങ്ങളെയും സ്ഥാപന              ങ്ങളെയും വ്യക്തികളെയും പ്രയോജനപ്പെടുത്തണം.
10. ഏ ഇ ഒമാരും ഡി ഇ ഒ മാരും വഹിക്കേണ്ട പങ്ക്
10. ഏ ഇ ഒമാരും ഡി ഇ ഒ മാരും വഹിക്കേണ്ട പങ്ക്
ി എല്ലാ വിദ്യാലയങ്ങളും ഓരോ ടേമിലും വിലയിരുത്തുക എന്നതാണ് പ്രധാനമായും നടത്തേണ്ടത്. ഇതിനായി സൂചക ങ്ങൾ വികസിപ്പിക്കണം, പ്രഥമാധ്യാപകയോഗങ്ങൾ വില യിരുത്തൽ വേദികളാകുന്നതിന് ഇന്നത്തെ നിലയിൽ പരിമിതി കളുണ്ട്. അതിനാൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രഥമാ ധ്യാപകരുടെ അവലോകന യോഗം വിളിച്ചു ചേർക്കാവുന്ന തേയുളളൂ. പത്ത് വിദ്യാലയങ്ങളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച്                  ഡി ഇ ഒ വിലയിരുത്തൽ നടത്തണം. ഈ വിലയിരുത്തൽ  യോഗങ്ങൾക്കു മുന്നോടിയായി നിശ്ചിത എണ്ണം വിദ്യാലയ        ങ്ങൾ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മോണി റ്ററിംഗ് നടത്തുകയും അതിന്റെ വിശകലനത്തിന്റെ അടിസ്ഥാന ത്തിൽ തുടർപ്രവർത്തനനിർദേശങ്ങൾ തയ്യാറാക്കി അവലോക നയോഗം ചേരുകയും വേണം. പ്രഥമാധ്യാപകരാകട്ടെ ക്ലാസ് മോണിറ്ററിംഗ്, സബ്ജക്ട് കൗൺസിൽ യോഗം, എസ് ആർ ജി എന്നിവ നടത്തി വിവരങ്ങൾ ക്രോഡീകരിച്ച് ആവശ്യമായ തയ്യാറെടുപ്പോടെ യോഗത്തിൽ പങ്കെടുക്കണം.  
n എല്ലാ വിദ്യാലയങ്ങളും ഓരോ ടേമിലും വിലയിരുത്തുക എന്നതാണ് പ്രധാനമായും നടത്തേണ്ടത്. ഇതിനായി സൂചക ങ്ങൾ വികസിപ്പിക്കണം, പ്രഥമാധ്യാപകയോഗങ്ങൾ വില യിരുത്തൽ വേദികളാകുന്നതിന് ഇന്നത്തെ നിലയിൽ പരിമിതി കളുണ്ട്. അതിനാൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രഥമാ ധ്യാപകരുടെ അവലോകന യോഗം വിളിച്ചു ചേർക്കാവുന്ന തേയുളളൂ. പത്ത് വിദ്യാലയങ്ങളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച്                  ഡി ഇ ഒ വിലയിരുത്തൽ നടത്തണം. ഈ വിലയിരുത്തൽ  യോഗങ്ങൾക്കു മുന്നോടിയായി നിശ്ചിത എണ്ണം വിദ്യാലയ        ങ്ങൾ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മോണി റ്ററിംഗ് നടത്തുകയും അതിന്റെ വിശകലനത്തിന്റെ അടിസ്ഥാന ത്തിൽ തുടർപ്രവർത്തനനിർദേശങ്ങൾ തയ്യാറാക്കി അവലോക നയോഗം ചേരുകയും വേണം. പ്രഥമാധ്യാപകരാകട്ടെ ക്ലാസ് മോണിറ്ററിംഗ്, സബ്ജക്ട് കൗൺസിൽ യോഗം, എസ് ആർ ജി എന്നിവ നടത്തി വിവരങ്ങൾ ക്രോഡീകരിച്ച് ആവശ്യമായ തയ്യാറെടുപ്പോടെ യോഗത്തിൽ പങ്കെടുക്കണം.  
ി ഉപജില്ലയിലെ, വിദ്യാഭ്യാസ ജില്ലയിലെ അക്കാദമിക പ്രശ്‌ന        ങ്ങൾ പരിഹരിക്കുന്നതിനും അക്കാദമിക ആവശ്യങ്ങൾ നിറ വേറ്റുന്നതിനും റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കണം. ക്ലസ്റ്റർ പരിശീലനത്തിനു വേണ്ടിയുളള റിസോഴ്‌സ് ഗ്രൂപ്പല്ല ഇത്. അധ്യാപകർക്ക് ആവശ്യമായ പിന്തുണാമെറ്റീരിയലുകൾ വികസിപ്പിക്കുക, പ്രശ്‌നപരിഹരണ പ്രവർത്തനാസൂത്രണം നടത്തുക, വിദ്യാലയ മികവുകൾ ക്രോഡീകരിക്കുക, നൂത                    നാശയപ്രവർത്തനങ്ങൾ രൂപപ്പെടുത്തുക, മാതൃകകൾ സൃഷ്ടി ക്കുക എന്നിവയെല്ലാം ഈ ഗ്രൂപ്പിന്റെ ചുമതലയിൽ വരണം. അക്കാദമികമായ ഉണർവ് ഉണ്ടാക്കുക എന്നതിന് ഊന്നൽ നൽകണം
n ഉപജില്ലയിലെ, വിദ്യാഭ്യാസ ജില്ലയിലെ അക്കാദമിക പ്രശ്‌ന        ങ്ങൾ പരിഹരിക്കുന്നതിനും അക്കാദമിക ആവശ്യങ്ങൾ നിറ വേറ്റുന്നതിനും റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കണം. ക്ലസ്റ്റർ പരിശീലനത്തിനു വേണ്ടിയുളള റിസോഴ്‌സ് ഗ്രൂപ്പല്ല ഇത്. അധ്യാപകർക്ക് ആവശ്യമായ പിന്തുണാമെറ്റീരിയലുകൾ വികസിപ്പിക്കുക, പ്രശ്‌നപരിഹരണ പ്രവർത്തനാസൂത്രണം നടത്തുക, വിദ്യാലയ മികവുകൾ ക്രോഡീകരിക്കുക, നൂത                    നാശയപ്രവർത്തനങ്ങൾ രൂപപ്പെടുത്തുക, മാതൃകകൾ സൃഷ്ടി ക്കുക എന്നിവയെല്ലാം ഈ ഗ്രൂപ്പിന്റെ ചുമതലയിൽ വരണം. അക്കാദമികമായ ഉണർവ് ഉണ്ടാക്കുക എന്നതിന് ഊന്നൽ നൽകണം
ി ജനകീയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിനും ജനപ്രതിനിധികളുടെ സഹകരണത്തോടെ വിദ്യാലയ വികസനപരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിലും വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധവെക്കണം.
n ജനകീയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിനും ജനപ്രതിനിധികളുടെ സഹകരണത്തോടെ വിദ്യാലയ വികസനപരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിലും വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധവെക്കണം.
ി പ്രഥമാധ്യാപകരെ നിരന്തരം യോഗങ്ങൾക്കു വേണ്ടി വിളിക്കുന്ന അവസ്ഥ മാറണം. എല്ലാം നേരിൽ പറഞ്ഞാലേ നടക്കൂ എന്ന വിശ്വാസം മാറണം. ഒരു പ്രഥമാധ്യാപകൻ വിദ്യാലയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അവസ്ഥ വിദ്യാലയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഓൺലൈൻ സൗകര്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയാകണം ആശയവിനിമയം. പേപ്പർരഹിത ആശയവിനിമയരീതിക്ക്                  ഇമെയിൽ ശക്തമായ സാധ്യതയായിരിക്കേ പ്രഥമാധ്യാപകർ നിരന്തരം ഓഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കേ ണ്ടതുണ്ട്.  
n പ്രഥമാധ്യാപകരെ നിരന്തരം യോഗങ്ങൾക്കു വേണ്ടി വിളിക്കുന്ന അവസ്ഥ മാറണം. എല്ലാം നേരിൽ പറഞ്ഞാലേ നടക്കൂ എന്ന വിശ്വാസം മാറണം. ഒരു പ്രഥമാധ്യാപകൻ വിദ്യാലയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അവസ്ഥ വിദ്യാലയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഓൺലൈൻ സൗകര്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയാകണം ആശയവിനിമയം. പേപ്പർരഹിത ആശയവിനിമയരീതിക്ക്                  ഇമെയിൽ ശക്തമായ സാധ്യതയായിരിക്കേ പ്രഥമാധ്യാപകർ നിരന്തരം ഓഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കേ ണ്ടതുണ്ട്.  
ി വിദ്യാലയങ്ങൾ ഹൈടെക് ആകുന്നതോടെ പ്രഥമാധ്യാപക രുമായി ടെലികോൺഫറൻസിംഗ് രീതിയിൽ ആശയവിനിമയം നടത്താനാകും ആവശ്യമെങ്കിൽ ക്ലാസുകൾ നിരീക്ഷിക്കാനും ഹൈടെക്ക് സാധ്യത പ്രയോജനപ്പെടുത്താം. ഇതെല്ലാം ഉപയോഗിക്കുവാനുളള കഴിവ് വിദ്യാഭ്യാസ ഓഫീസർമാർ ആർജിക്കേണ്ടതുണ്ട്.
n വിദ്യാലയങ്ങൾ ഹൈടെക് ആകുന്നതോടെ പ്രഥമാധ്യാപക രുമായി ടെലികോൺഫറൻസിംഗ് രീതിയിൽ ആശയവിനിമയം നടത്താനാകും ആവശ്യമെങ്കിൽ ക്ലാസുകൾ നിരീക്ഷിക്കാനും ഹൈടെക്ക് സാധ്യത പ്രയോജനപ്പെടുത്താം. ഇതെല്ലാം ഉപയോഗിക്കുവാനുളള കഴിവ് വിദ്യാഭ്യാസ ഓഫീസർമാർ ആർജിക്കേണ്ടതുണ്ട്.
ി വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും അക്കാദ മിക മോണിറ്ററിംഗ് ടീം ഉണ്ടാകണം. വിദ്യാഭ്യാസ ഓഫീസർ എല്ലാ വിഷയത്തിലും അവഗാഹമുളള ആളായിരിക്കില്ല. അതിനാൽ തന്നെ വൈദഗ്ധ്യമുളളവരെ പ്രയോജനപ്പെടുത്തി അക്കാദമിക നിലവാരം ഉയർത്തുകയാണ് വേണ്ടത്. ചില അധ്യാപകസംഘടനകൾ എതിർപ്പുന്നയിക്കുന്നത് പൊതു സമൂഹത്തിൽ അധ്യാപകരെക്കുറിച്ച് അവമതിപ്പുണ്ടാക്കാനിട വരുത്തിയിട്ടുണ്ട്. ഇത്തരം പ്രവണകൾ ജനാധിപത്യപരമായി പരിഹരിക്കാനാകണം.
n വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും അക്കാദ മിക മോണിറ്ററിംഗ് ടീം ഉണ്ടാകണം. വിദ്യാഭ്യാസ ഓഫീസർ എല്ലാ വിഷയത്തിലും അവഗാഹമുളള ആളായിരിക്കില്ല. അതിനാൽ തന്നെ വൈദഗ്ധ്യമുളളവരെ പ്രയോജനപ്പെടുത്തി അക്കാദമിക നിലവാരം ഉയർത്തുകയാണ് വേണ്ടത്. ചില അധ്യാപകസംഘടനകൾ എതിർപ്പുന്നയിക്കുന്നത് പൊതു സമൂഹത്തിൽ അധ്യാപകരെക്കുറിച്ച് അവമതിപ്പുണ്ടാക്കാനിട വരുത്തിയിട്ടുണ്ട്. ഇത്തരം പ്രവണകൾ ജനാധിപത്യപരമായി പരിഹരിക്കാനാകണം.
ി വിദ്യാഭ്യാസ ഓഫീസർമാരായി എന്നതുകൊണ്ട് ഒരു ഉപജില്ലയിലെ, വിദ്യാഭ്യാസജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ കഴിവ് സഹജമായിട്ടുണ്ട്എന്നു കരുതരുത്. പര്യാപ്തമായ പരിശീലനപരിപാടിയിലൂടെ അവരും കടന്നു പോകണം. വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഇന്ന് കാര്യക്ഷമമായ സംവിധാനങ്ങളില്ല. അത് പരിഹരിക്കണം. ജില്ലാതല ഉദ്യോഗസ്ഥരും സംസ്ഥാനതല ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകണം. അവലോകന ശില്പശാലകൾ രണ്ടു മാസത്തിലൊരിക്കൽ നടത്തണം. ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെയും അവർ ഏറ്റെടുത്ത പ്രവർത്തനങ്ങളെയും ചുമതലപ്പെട്ട വിദ്യാലയ ങ്ങളിലുണ്ടായ പുരോഗതിയും ചർച്ച ചെയ്യണം.
n വിദ്യാഭ്യാസ ഓഫീസർമാരായി എന്നതുകൊണ്ട് ഒരു ഉപജില്ലയിലെ, വിദ്യാഭ്യാസജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ കഴിവ് സഹജമായിട്ടുണ്ട്എന്നു കരുതരുത്. പര്യാപ്തമായ പരിശീലനപരിപാടിയിലൂടെ അവരും കടന്നു പോകണം. വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഇന്ന് കാര്യക്ഷമമായ സംവിധാനങ്ങളില്ല. അത് പരിഹരിക്കണം. ജില്ലാതല ഉദ്യോഗസ്ഥരും സംസ്ഥാനതല ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകണം. അവലോകന ശില്പശാലകൾ രണ്ടു മാസത്തിലൊരിക്കൽ നടത്തണം. ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെയും അവർ ഏറ്റെടുത്ത പ്രവർത്തനങ്ങളെയും ചുമതലപ്പെട്ട വിദ്യാലയ ങ്ങളിലുണ്ടായ പുരോഗതിയും ചർച്ച ചെയ്യണം.
ി മികവനുഭവങ്ങൾ കൈമാറുന്നതിനുവേദി ഒരുക്കേണ്ട ചുമത ലയും വിദ്യാഭ്യാസ ഓഫീസർമാർ വഹിക്കണം. മികച്ച വിദ്യാലയങ്ങളെയും അധ്യാപകരെയും ഉപജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും കണ്ടെത്തണം. മികച്ച അധ്യാപനം അതിനു മുഖ്യമാനദണ്ഡമാകണം.  
n മികവനുഭവങ്ങൾ കൈമാറുന്നതിനുവേദി ഒരുക്കേണ്ട ചുമത ലയും വിദ്യാഭ്യാസ ഓഫീസർമാർ വഹിക്കണം. മികച്ച വിദ്യാലയങ്ങളെയും അധ്യാപകരെയും ഉപജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും കണ്ടെത്തണം. മികച്ച അധ്യാപനം അതിനു മുഖ്യമാനദണ്ഡമാകണം.  
11. സി ആർ സികളും ബി ആർസികളും പുതിയ ദൗത്യം ഏറ്റെടുക്കണം
11. സി ആർ സികളും ബി ആർസികളും പുതിയ ദൗത്യം ഏറ്റെടുക്കണം
ി സി.ആർ.സികൾ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ക്ലസ്റ്റർ റിസോഴ്‌സ് സെന്ററായി പ്രവർത്തിക്കുന്ന വിദ്യാലയം അക്ഷരാർഥത്തിൽ വിഭവകേന്ദ്രമായി മാറണം. ഇത് സാധിക്കണമെങ്കിൽ    സി.ആർ.സി കോർഡിനേറ്റർമാർ ബി.ആർ.സികളിൽ ഇരുന്നാൽ പോര; അവരെ സി.ആർ.സികളിലേക്ക് പുനർവിന്യസിക്കണം. കേരളത്തിലെ സവിശേഷമായ ഒരു സാഹചര്യത്തിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുന്നതിനായി സി.ആർ.സി കളെ ഉപയോഗിച്ചു. ഈ ഒറ്റക്കാരണത്താൽ അവർ സി.ആർ.സി ചുമതല നിറവേറ്റുന്നതിന് യോഗ്യരല്ല എന്നു കരുതി വെറുതേ ഇരുത്തരുത്. അവർ അധ്യാപനയോഗ്യതയുളളവരാണ്. കച്ച വടവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് മാനദണ്ഡമില്ലാതെ അനുമതി നൽകുന്നതിനും ജനവിരുദ്ധവിദ്യാഭ്യാസനയം നടപ്പിലാക്കുന്ന തിനും നേതൃത്വം നൽകിയ ഭരണാധികാരികളുടെ പ്രവർത്തന ഫലമായാണ് ഇവർക്ക് തസ്തിക നഷ്ടപ്പെട്ടിട്ടുളളതെന്നും കാണണം. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.  
n സി.ആർ.സികൾ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ക്ലസ്റ്റർ റിസോഴ്‌സ് സെന്ററായി പ്രവർത്തിക്കുന്ന വിദ്യാലയം അക്ഷരാർഥത്തിൽ വിഭവകേന്ദ്രമായി മാറണം. ഇത് സാധിക്കണമെങ്കിൽ    സി.ആർ.സി കോർഡിനേറ്റർമാർ ബി.ആർ.സികളിൽ ഇരുന്നാൽ പോര; അവരെ സി.ആർ.സികളിലേക്ക് പുനർവിന്യസിക്കണം. കേരളത്തിലെ സവിശേഷമായ ഒരു സാഹചര്യത്തിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുന്നതിനായി സി.ആർ.സി കളെ ഉപയോഗിച്ചു. ഈ ഒറ്റക്കാരണത്താൽ അവർ സി.ആർ.സി ചുമതല നിറവേറ്റുന്നതിന് യോഗ്യരല്ല എന്നു കരുതി വെറുതേ ഇരുത്തരുത്. അവർ അധ്യാപനയോഗ്യതയുളളവരാണ്. കച്ച വടവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് മാനദണ്ഡമില്ലാതെ അനുമതി നൽകുന്നതിനും ജനവിരുദ്ധവിദ്യാഭ്യാസനയം നടപ്പിലാക്കുന്ന തിനും നേതൃത്വം നൽകിയ ഭരണാധികാരികളുടെ പ്രവർത്തന ഫലമായാണ് ഇവർക്ക് തസ്തിക നഷ്ടപ്പെട്ടിട്ടുളളതെന്നും കാണണം. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.  
ി സി.ആർ.സി കോർഡിനേറ്റർമാർ വഹിക്കണ്ട ചുമലകൾ നിർണ യിക്കണം. വിദ്യാലയ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങളെ സഹായിക്കണം. വിദ്യാലയ വികസനപദ്ധതി കളെ പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുന്നതിനും പ്രവർത്തന നിർവഹണത്തിൽ പഞ്ചായത്തുകളെ സഹായി ക്കുന്നതിനും കഴിയണം
n സി.ആർ.സി കോർഡിനേറ്റർമാർ വഹിക്കണ്ട ചുമലകൾ നിർണ യിക്കണം. വിദ്യാലയ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങളെ സഹായിക്കണം. വിദ്യാലയ വികസനപദ്ധതി കളെ പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുന്നതിനും പ്രവർത്തന നിർവഹണത്തിൽ പഞ്ചായത്തുകളെ സഹായി ക്കുന്നതിനും കഴിയണം
ി പി.ഇ.സി യോഗങ്ങൾ കാര്യക്ഷമമാക്കുന്നതിൽ സി.ആർ.സി കോർഡിനേറ്റർക്ക് പങ്കു വഹിക്കാനുണ്ട്. പി ഇ സിക്ക് വേണ്ടി പ്രവർത്തനറിപ്പോർട്ടുകൾ തയ്യാറാക്കി നൽകണം.
n പി.ഇ.സി യോഗങ്ങൾ കാര്യക്ഷമമാക്കുന്നതിൽ സി.ആർ.സി കോർഡിനേറ്റർക്ക് പങ്കു വഹിക്കാനുണ്ട്. പി ഇ സിക്ക് വേണ്ടി പ്രവർത്തനറിപ്പോർട്ടുകൾ തയ്യാറാക്കി നൽകണം.
ി സി.ആർ.സി തലത്തിൽ അധ്യാപക ശില്പശാലകൾ, പഠനോപകരണ നിർമാണക്കളരികൾ, ആവശ്യാധിഷ്ഠിത പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കണം
n സി.ആർ.സി തലത്തിൽ അധ്യാപക ശില്പശാലകൾ, പഠനോപകരണ നിർമാണക്കളരികൾ, ആവശ്യാധിഷ്ഠിത പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കണം
ി പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫീസർ, ക്ലസ്റ്റർ സെന്ററിലെ പ്രഥമാധ്യാപിക, സി.ആർ.സി കോർഡിനേറ്റർ, ചുമതലയുളള ബി ആർ സി പരിശീലകൻ, ഐ.ഇ.ഡി.സി റിസോഴ്‌സ് ടീച്ചർ, ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരുടെ ഒരു ടീം പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കണം. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മറ്റി അധ്യക്ഷൻ നേതൃത്വം നൽകണം. അക്കാദമിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പൊതുവിദ്യാലയ                      ങ്ങളെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പ്രചാരണപ്രവർത്തനങ്ങളും ബോധവത്കരണപരിപാടികളും രൂപപ്പെടുത്തുന്നതിനും ഈ ടീം പ്രധാന പങ്ക് വഹിക്കണം.
n പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫീസർ, ക്ലസ്റ്റർ സെന്ററിലെ പ്രഥമാധ്യാപിക, സി.ആർ.സി കോർഡിനേറ്റർ, ചുമതലയുളള ബി ആർ സി പരിശീലകൻ, ഐ.ഇ.ഡി.സി റിസോഴ്‌സ് ടീച്ചർ, ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരുടെ ഒരു ടീം പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കണം. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മറ്റി അധ്യക്ഷൻ നേതൃത്വം നൽകണം. അക്കാദമിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പൊതുവിദ്യാലയ                      ങ്ങളെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പ്രചാരണപ്രവർത്തനങ്ങളും ബോധവത്കരണപരിപാടികളും രൂപപ്പെടുത്തുന്നതിനും ഈ ടീം പ്രധാന പങ്ക് വഹിക്കണം.
ി ഇത്രയും കാലം ബി ആർ സികൾ പ്രവർത്തിച്ചിട്ടും പ്രവർത്തന പരിധിയിലെ അക്കാദമികനിലവാരം ബി ആർ സി പ്രവർത്തനം കൊണ്ട് ഉയർന്നതിനുള്ള തെളിവുകൾ സമൂഹത്തിൽ ലഭ്യമല്ല. എം.ഐ.എസ് സംവിധാനം ബി ആർ സികളിലുണ്ട്. സ്ഥിതി വിവരക്കണക്കുകൾ ക്രോഡീകരിക്കുന്നതിന് വൈദഗ്ധ്യമുളള വരുമുണ്ട്. ഓരോ ബി ആർ സികളുടെയും അക്കാദമികനില വാരത്തിന്റെ നിലവിലുളള അവസ്ഥയും ഓരോ വർഷവുമു ണ്ടായ പുരോഗതിയും സ്ഥിതിവിവരക്കണക്കുകളുടെയും ഗുണാത്മക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹ വുമായി പങ്കുവെക്കാനാകണം.
n ഇത്രയും കാലം ബി ആർ സികൾ പ്രവർത്തിച്ചിട്ടും പ്രവർത്തന പരിധിയിലെ അക്കാദമികനിലവാരം ബി ആർ സി പ്രവർത്തനം കൊണ്ട് ഉയർന്നതിനുള്ള തെളിവുകൾ സമൂഹത്തിൽ ലഭ്യമല്ല. എം.ഐ.എസ് സംവിധാനം ബി ആർ സികളിലുണ്ട്. സ്ഥിതി വിവരക്കണക്കുകൾ ക്രോഡീകരിക്കുന്നതിന് വൈദഗ്ധ്യമുളള വരുമുണ്ട്. ഓരോ ബി ആർ സികളുടെയും അക്കാദമികനില വാരത്തിന്റെ നിലവിലുളള അവസ്ഥയും ഓരോ വർഷവുമു ണ്ടായ പുരോഗതിയും സ്ഥിതിവിവരക്കണക്കുകളുടെയും ഗുണാത്മക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹ വുമായി പങ്കുവെക്കാനാകണം.
ി ഗവേഷണാത്മകപ്രവർത്തനങ്ങൾ ബി.ആർ.സികൾ ഏറ്റെ ടുക്കണം. മാതൃകകൾ സൃഷ്ടിക്കാൻ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വയം മാതൃകകൾ സൃഷ്ടിക്കാനും കഴിയണം.
n ഗവേഷണാത്മകപ്രവർത്തനങ്ങൾ ബി.ആർ.സികൾ ഏറ്റെ ടുക്കണം. മാതൃകകൾ സൃഷ്ടിക്കാൻ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വയം മാതൃകകൾ സൃഷ്ടിക്കാനും കഴിയണം.
ി മുകളിൽ നിന്നും നിർദേശിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഇന്നത്തെ രീതി മാറണം. കൂടുതൽ അക്കാദമിക സ്വാതന്ത്ര്യം ബി ആർ സികൾക്ക് നൽകേണ്ടതുണ്ട്  
n മുകളിൽ നിന്നും നിർദേശിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഇന്നത്തെ രീതി മാറണം. കൂടുതൽ അക്കാദമിക സ്വാതന്ത്ര്യം ബി ആർ സികൾക്ക് നൽകേണ്ടതുണ്ട്  
ി സി ആർ സി, ബി ആർ സി പരിശീലകർ അധ്യാപകർക്ക് മാതൃകയാകേണ്ടവരാണ്. അതിനാൽ സ്വന്തം മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുവാൻ ഇവർ ബാധ്യസ്ഥരാണ്. പൊതുവിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാതെ സൗകര്യ                ങ്ങൾ പ്രയോജനപ്പെടുത്തുന്ന ദുരവസ്ഥ മാറണം
n സി ആർ സി, ബി ആർ സി പരിശീലകർ അധ്യാപകർക്ക് മാതൃകയാകേണ്ടവരാണ്. അതിനാൽ സ്വന്തം മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുവാൻ ഇവർ ബാധ്യസ്ഥരാണ്. പൊതുവിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാതെ സൗകര്യ                ങ്ങൾ പ്രയോജനപ്പെടുത്തുന്ന ദുരവസ്ഥ മാറണം
ി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തിന്              സമ്മാനം ഏർപ്പെടുത്തണം.
n മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തിന്              സമ്മാനം ഏർപ്പെടുത്തണം.
ി പൊതുവിദ്യാലയങ്ങളുടെ മികവ് അച്ചടിച്ച് വിനിമയം ചെയ്യണം (6 മാസത്തിലൊരിക്കൽ)
n പൊതുവിദ്യാലയങ്ങളുടെ മികവ് അച്ചടിച്ച് വിനിമയം ചെയ്യണം (6 മാസത്തിലൊരിക്കൽ)
ി ആവശ്യമായ പരിശീലനങ്ങൾ പഞ്ചായത്തുകൾ പ്രത്യേക                മായി നടത്തണം.
n ആവശ്യമായ പരിശീലനങ്ങൾ പഞ്ചായത്തുകൾ പ്രത്യേക                മായി നടത്തണം.
ി ജഋഇ, ജഠഅ, ടങഇ ലരേ അംഗങ്ങൾക്ക് പരിശീലനം നൽകി, കോർണർ ജഠഅ സംഘാടനത്തിന് സഹായിക്കാനും മറ്റു പ്രാദേശിക പരിശീലനങ്ങൾ നടത്താനും ഇഞഇഇ കോർഡി നേറ്റർമാർ നേതൃത്വം വഹിക്കണം.
n PEC, PTA, SMC etc അംഗങ്ങൾക്ക് പരിശീലനം നൽകി, കോർണർ PTA സംഘാടനത്തിന് സഹായിക്കാനും മറ്റു പ്രാദേശിക പരിശീലനങ്ങൾ നടത്താനും CRCC കോർഡി നേറ്റർമാർ നേതൃത്വം വഹിക്കണം.
ി കലാകായിക പ്രവൃത്തിപരിചയ അധ്യാപകരെ നിയമിച്ചാൽ അവരുടെ സേവനം കൃത്യമായി വിദ്യാലയങ്ങൾക്ക് ലഭ്യമാക്കാൻ ഇടപെടണം.  അവരെ ഉപയോഗിച്ച് അധിക പരിശീലന                ങ്ങൾ സംഘടിപ്പിക്കണം.
n കലാകായിക പ്രവൃത്തിപരിചയ അധ്യാപകരെ നിയമിച്ചാൽ അവരുടെ സേവനം കൃത്യമായി വിദ്യാലയങ്ങൾക്ക് ലഭ്യമാക്കാൻ ഇടപെടണം.  അവരെ ഉപയോഗിച്ച് അധിക പരിശീലന                ങ്ങൾ സംഘടിപ്പിക്കണം.
ി കുട്ടികളുടെ പഠന നിലവാരം സി.ആർ.സി തലത്തിൽ  വിശകലനം ചെയ്ത് രേഖ തയ്യാറാക്കി യോഗങ്ങളിൽ അവതരി പ്പിക്കണം. തുടർപ്രവർത്തനങ്ങൾ നിർദ്ദേശിക്കണം.
n കുട്ടികളുടെ പഠന നിലവാരം സി.ആർ.സി തലത്തിൽ  വിശകലനം ചെയ്ത് രേഖ തയ്യാറാക്കി യോഗങ്ങളിൽ അവതരി പ്പിക്കണം. തുടർപ്രവർത്തനങ്ങൾ നിർദ്ദേശിക്കണം.
ി പി.ഇ.സി തലത്തിൽ ക്രോഡീകരിച്ച പദ്ധതിയാവശ്യങ്ങളുടെ വെളിച്ചത്തിൽ പരിശീലന ശില്പശാല നടത്തണം.
n പി.ഇ.സി തലത്തിൽ ക്രോഡീകരിച്ച പദ്ധതിയാവശ്യങ്ങളുടെ വെളിച്ചത്തിൽ പരിശീലന ശില്പശാല നടത്തണം.
ി മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ടും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി നടപ്പിലാക്കൽ
n മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ടും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി നടപ്പിലാക്കൽ
ി ബി.പി.ഒ വിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ ജനകീയ ഇട ങ്ങൾ ഉറപ്പിക്കണം.  (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, അംഗ ങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ)
n ബി.പി.ഒ വിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ ജനകീയ ഇട ങ്ങൾ ഉറപ്പിക്കണം.  (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, അംഗ ങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ)
ി ട്രെയ്‌നർക്ക് ഇതിന്റെ ചുമതല നല്കണം.
n ട്രെയ്‌നർക്ക് ഇതിന്റെ ചുമതല നല്കണം.
ി രണ്ടുമാസത്തിലൊരിക്കൽ ഈ ജനകീയ യോഗം ചേരണം.
n രണ്ടുമാസത്തിലൊരിക്കൽ ഈ ജനകീയ യോഗം ചേരണം.
ി കമ്യൂണിറ്റി മൊബിലൈസേഷൻ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കണം
n കമ്യൂണിറ്റി മൊബിലൈസേഷൻ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കണം
ി വിദ്യാലയപ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സമാന്തരപരിപാടികൾ പാടില്ല.
n വിദ്യാലയപ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സമാന്തരപരിപാടികൾ പാടില്ല.
ി ഗുണനിലവാരം ജഋഇയിൽ അവതരിപ്പിക്കാൻ പാകത്തിൽ തയ്യാറാക്കി അവതരിപ്പിക്കണം.
n ഗുണനിലവാരം PECയിൽ അവതരിപ്പിക്കാൻ പാകത്തിൽ തയ്യാറാക്കി അവതരിപ്പിക്കണം.
ി സ്‌കൂൾ മാനേജർമാർക്ക് പരിശീലനം കൊടുക്കണം.
n സ്‌കൂൾ മാനേജർമാർക്ക് പരിശീലനം കൊടുക്കണം.
12. ഡയറ്റ്     
12. ഡയറ്റ്     
ി ഫാക്കൽറ്റി അംഗങ്ങൾ മക്കളെ  പൊതുവിദ്യാലയത്തിൽ പഠിപ്പിക്കണം  
n ഫാക്കൽറ്റി അംഗങ്ങൾ മക്കളെ  പൊതുവിദ്യാലയത്തിൽ പഠിപ്പിക്കണം  
ി അക്കാദമിക ഗുണനിലവാരം ഉയർത്താൻ ഗവേഷണാത്മക പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. വിവിധ വിഷയങ്ങളുടെ ഭാഗമായി ഗവേഷണം നടത്തണം.
n അക്കാദമിക ഗുണനിലവാരം ഉയർത്താൻ ഗവേഷണാത്മക പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. വിവിധ വിഷയങ്ങളുടെ ഭാഗമായി ഗവേഷണം നടത്തണം.
ി പ്രാദേശിക ജില്ലാ ആവശ്യങ്ങൾ പരിഗണിച്ച് സഹായ സാമഗ്രി കൾ തയ്യാറാക്കി അച്ചടിച്ച് വിതരണം ചെയ്യണം.
n പ്രാദേശിക ജില്ലാ ആവശ്യങ്ങൾ പരിഗണിച്ച് സഹായ സാമഗ്രി കൾ തയ്യാറാക്കി അച്ചടിച്ച് വിതരണം ചെയ്യണം.
ി ഡയറ്റിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ നിയമനം നടത്തണം (ബദൽ സംവിധാനങ്ങളും ആലോചിക്കാം)
n ഡയറ്റിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ നിയമനം നടത്തണം (ബദൽ സംവിധാനങ്ങളും ആലോചിക്കാം)
ി ഡയറ്റ് ഫാക്കൽറ്റി അടക്കമുള്ളവരുടെ പ്രവർത്തനം ജില്ലാതല ത്തിൽ മോണിറ്റർ ചെയ്യണം
n ഡയറ്റ് ഫാക്കൽറ്റി അടക്കമുള്ളവരുടെ പ്രവർത്തനം ജില്ലാതല ത്തിൽ മോണിറ്റർ ചെയ്യണം
ി സ്‌കൂൾ സന്ദർശനം വർധിപ്പിക്കണം. ഒരു വിദ്യാലയത്തിൽ വർഷത്തിൽ മൂന്ന് തവണയെങ്കിലും സന്ദർശിക്കണം
n സ്‌കൂൾ സന്ദർശനം വർധിപ്പിക്കണം. ഒരു വിദ്യാലയത്തിൽ വർഷത്തിൽ മൂന്ന് തവണയെങ്കിലും സന്ദർശിക്കണം
13. ജില്ലാ വിദ്യാഭ്യാസ സമിതി
13. ജില്ലാ വിദ്യാഭ്യാസ സമിതി
ി പ്രതിമാസയോഗം വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പ്രവർത്തന കലണ്ടർ നിർമാണം, പ്രവർത്തനങ്ങൾ വിലയിരുത്തണം
n പ്രതിമാസയോഗം വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പ്രവർത്തന കലണ്ടർ നിർമാണം, പ്രവർത്തനങ്ങൾ വിലയിരുത്തണം
ി പ്രവൃത്തിദിവസങ്ങളിലെ  മീറ്റിംഗുകളും പരിപാടികളും  നിയന്ത്രിക്കണം.
n പ്രവൃത്തിദിവസങ്ങളിലെ  മീറ്റിംഗുകളും പരിപാടികളും  നിയന്ത്രിക്കണം.
ി ഫാക്കൽറ്റി ഡി.പി.ഒ മാർക്ക് ആഞഇ ചുമതല നൽകണം  
n ഫാക്കൽറ്റി ഡി.പി.ഒ മാർക്ക് BRC ചുമതല നൽകണം  
ി ആർ.എം.എസ്.എ യിലെ ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശനം, മോണിറ്ററിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
n ആർ.എം.എസ്.എ യിലെ ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശനം, മോണിറ്ററിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
ി എച്ച്. എസ് തലത്തിൽ മോണിറ്ററിംഗ് ടീമുണ്ടാക്കി പ്രവർത്തി ക്കണം.
n എച്ച്. എസ് തലത്തിൽ മോണിറ്ററിംഗ് ടീമുണ്ടാക്കി പ്രവർത്തി ക്കണം.
ി വാർഷികപ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി സുതാര്യമാക്കി അവതരിപ്പിക്കണം (സൈറ്റിൽ പ്രസിദ്ധീകരിക്കൽ/അച്ചടിക്കൽ)
n വാർഷികപ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി സുതാര്യമാക്കി അവതരിപ്പിക്കണം (സൈറ്റിൽ പ്രസിദ്ധീകരിക്കൽ/അച്ചടിക്കൽ)
ി ഗുണനിലവാരമുയർത്താൻ തനത് പരിപാടികൾ ആസൂത്രണം ചെയ്യണം. പത്താംക്ലാസ് കേന്ദ്രീകരിച്ചാണ് ഇന്ന് പല ജില്ലാ പഞ്ചായത്തുകളും ഇടപെടുന്നത്. ഇതിന് പകരം സമഗ്രമായ ഇടപെടൽ സമീപനം ഉണ്ടാവണം. വിദ്യാഭ്യാസ മാനേജ്‌മെന്റ്, രക്ഷാകർതൃപരിശീലനം, പ്രചാരണം, ഗവേഷണാത്മക പ്രവർ ത്തനങ്ങൾ, പാഠ്യപദ്ധതി വിലയിരുത്തൽ, സമഗ്ര ഗുണമേന്മാ വികസനപദ്ധതികൾ തയ്യാറാക്കൽ, ശില്പശാലകൾ, സെമിനാറു കൾ തുടങ്ങിയ പ്രവർത്തനങ്ങൾ ആലോചിക്കാവുന്നതാണ്
n ഗുണനിലവാരമുയർത്താൻ തനത് പരിപാടികൾ ആസൂത്രണം ചെയ്യണം. പത്താംക്ലാസ് കേന്ദ്രീകരിച്ചാണ് ഇന്ന് പല ജില്ലാ പഞ്ചായത്തുകളും ഇടപെടുന്നത്. ഇതിന് പകരം സമഗ്രമായ ഇടപെടൽ സമീപനം ഉണ്ടാവണം. വിദ്യാഭ്യാസ മാനേജ്‌മെന്റ്, രക്ഷാകർതൃപരിശീലനം, പ്രചാരണം, ഗവേഷണാത്മക പ്രവർ ത്തനങ്ങൾ, പാഠ്യപദ്ധതി വിലയിരുത്തൽ, സമഗ്ര ഗുണമേന്മാ വികസനപദ്ധതികൾ തയ്യാറാക്കൽ, ശില്പശാലകൾ, സെമിനാറു കൾ തുടങ്ങിയ പ്രവർത്തനങ്ങൾ ആലോചിക്കാവുന്നതാണ്
14. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ത് ചെയ്യണം?
14. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ത് ചെയ്യണം?
ി ഗുണമേന്മയുളള വിദ്യാഭ്യാസം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ പ്രവർത്തകർക്കിടയിൽ രൂപപ്പെടുത്തണം.
n ഗുണമേന്മയുളള വിദ്യാഭ്യാസം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ പ്രവർത്തകർക്കിടയിൽ രൂപപ്പെടുത്തണം.
ി വിദ്യാലയ ഗുണമേന്മാപദ്ധതി മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുത്ത വിദ്യാലയങ്ങളിൽ ഇടപെടുക.
n വിദ്യാലയ ഗുണമേന്മാപദ്ധതി മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുത്ത വിദ്യാലയങ്ങളിൽ ഇടപെടുക.
ി യൂണിറ്റ്/മേഖലാ/ജില്ലാ അനൗപചാരികയോഗങ്ങൾ വിളിച്ച് വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരം സംബന്ധിച്ച് പരിഷത്ത് ധാരണകൾ പ്രവർത്തകരിൽ ഉറപ്പിക്കണം.  
n യൂണിറ്റ്/മേഖലാ/ജില്ലാ അനൗപചാരികയോഗങ്ങൾ വിളിച്ച് വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരം സംബന്ധിച്ച് പരിഷത്ത് ധാരണകൾ പ്രവർത്തകരിൽ ഉറപ്പിക്കണം.  
ി പ്രവർത്തകർക്ക് പി.ഇ.സി, എസ്.എം.സി. മുതലായവയിൽ ഇടപെടാനും ധാരണകൾ നല്കാനും കഴിയണം.   
n പ്രവർത്തകർക്ക് പി.ഇ.സി, എസ്.എം.സി. മുതലായവയിൽ ഇടപെടാനും ധാരണകൾ നല്കാനും കഴിയണം.   
ി അനൗപചാരിക ചർച്ചകൾ പ്രോത്സാഹിപ്പിക്കണം.
n അനൗപചാരിക ചർച്ചകൾ പ്രോത്സാഹിപ്പിക്കണം.
ി സമഗ്രഗുണമേന്മാപദ്ധതി തയ്യാറാക്കുന്നതിൽ മാർഗനിർദേശം നല്കാൻ പരിഷത്ത് പ്രവർത്തകർക്ക് കഴിയണം.
n സമഗ്രഗുണമേന്മാപദ്ധതി തയ്യാറാക്കുന്നതിൽ മാർഗനിർദേശം നല്കാൻ പരിഷത്ത് പ്രവർത്തകർക്ക് കഴിയണം.
വിദ്യാഭ്യാസ പുനർനിർമാണത്തിന് ആവശ്യമായ ബദലുകളുടെ അന്വേഷണവും തനത് പ്രായോഗികമാതൃകകളുടെ വികസി പ്പിക്കലും നടക്കുന്ന തരത്തിൽ ഗവേഷണ കൂട്ടായ്മകൾ രൂപപ്പെടു ത്തണം. (ജില്ലാ/സംസ്ഥാനതലങ്ങളിൽ) മൂല്യനിർണയം, പഠന രീതി, പഠനസാമഗ്രികൾ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കൽ, ഗണിതം, ശാസ്ത്രം തുടങ്ങിയവയിലുളള പഠനപിന്തുണാ സാമഗ്രികൾ, ഭാഷാന്യൂനപക്ഷ ആദിവാസിമേഖലകളിൽ പ്രദേശിക ഭാഷയിലുള്ള പാഠപുസ്തകങ്ങൾ എന്നിവയിൽ ബദലുകൾ രൂപപ്പെടുത്തണം. പ്രീപ്രൈമറി, ക്ലാസ് പി.ടി.എ ശക്തമാക്കൽ, പി.ഇ.സി പ്രാദേശിക സർഗാത്മക അന്വേഷണവേദിയാക്കൽ, പുസ്തകവായന, ഐ.ടി വിഭവനിർമാണവും പ്രയോഗവും, ദിനാചരണങ്ങളും ജനപങ്കാളിത്തവും, എസ് എം സിയിൽ പ്രാദേ ശിക വിദ്യാഭ്യാസപ്രവർത്തകരെന്ന നിലയിലുളള ഇടപെടൽ തുടങ്ങിയവ പ്രവർത്തന സാധ്യതകളാണ്. പരിഷത്തുകാരായ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും തങ്ങൾ പ്രവർത്തിക്കുന്ന വിദ്യാലയം വ്യത്യസ്തവും ഗുണനിലവാരത്തിൽ മാതൃകാപര വുമാണെ് ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ട്. പരിഷത്തു കാരുടെ സാന്നിദ്ധ്യം വിദ്യാലയങ്ങളെ ചലനാത്മകമാക്കണം. പരിഷത്തുകാരായ രക്ഷിതാക്കൾ വിദ്യാലയ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കണം. ഇതിന് അവരെ സജ്ജ                            രാക്കണം. അധ്യാപകദിനാചരണം വികേന്ദ്രീകൃതമായി ആചരി ക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായി വിദ്യാഭ്യാസപരിപാടി കൾ അന്നേ ദിവസം ആലോചിക്കാം. രക്ഷാകർതൃകൂട്ടായ്മ                      കൾ വികസിപ്പിക്കാം. ഭവനസന്ദർശനപരിപാടിയൽ അധ്യാപകരെ സഹായിക്കാം. പഞ്ചായത്തുകളുടെയും നിയമസഭാസാമാജിക രുടെയും സജീവ ശ്രദ്ധ വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്നതി        നുളള ഇടപെടലുകൾ നടത്താം, ശരിയായ വിദ്യാഭ്യാസത്തെക്കുറി ച്ചുളള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് സമൂഹത്തിൽ സംവാദ ങ്ങളും പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിക്കാം. പരിഷത്തിന് വാർഷിക വിദ്യാഭ്യാസപ്രവർത്തനപദ്ധതി ഉണ്ടാക്കുന്നതിനെ ക്കുറിച്ച് ആലോചിക്കാവുന്നതാണ്. എല്ലാ തലങ്ങളിലും ഇത്തരം പദ്ധതി രൂപപ്പെടുത്തുന്നത് വ്യത്യസ്ത മാതൃകകൾ സൃഷ്ടിക്കുന്ന തിന് സഹായകമാകും
വിദ്യാഭ്യാസ പുനർനിർമാണത്തിന് ആവശ്യമായ ബദലുകളുടെ അന്വേഷണവും തനത് പ്രായോഗികമാതൃകകളുടെ വികസി പ്പിക്കലും നടക്കുന്ന തരത്തിൽ ഗവേഷണ കൂട്ടായ്മകൾ രൂപപ്പെടു ത്തണം. (ജില്ലാ/സംസ്ഥാനതലങ്ങളിൽ) മൂല്യനിർണയം, പഠന രീതി, പഠനസാമഗ്രികൾ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കൽ, ഗണിതം, ശാസ്ത്രം തുടങ്ങിയവയിലുളള പഠനപിന്തുണാ സാമഗ്രികൾ, ഭാഷാന്യൂനപക്ഷ ആദിവാസിമേഖലകളിൽ പ്രദേശിക ഭാഷയിലുള്ള പാഠപുസ്തകങ്ങൾ എന്നിവയിൽ ബദലുകൾ രൂപപ്പെടുത്തണം. പ്രീപ്രൈമറി, ക്ലാസ് പി.ടി.എ ശക്തമാക്കൽ, പി.ഇ.സി പ്രാദേശിക സർഗാത്മക അന്വേഷണവേദിയാക്കൽ, പുസ്തകവായന, ഐ.ടി വിഭവനിർമാണവും പ്രയോഗവും, ദിനാചരണങ്ങളും ജനപങ്കാളിത്തവും, എസ് എം സിയിൽ പ്രാദേ ശിക വിദ്യാഭ്യാസപ്രവർത്തകരെന്ന നിലയിലുളള ഇടപെടൽ തുടങ്ങിയവ പ്രവർത്തന സാധ്യതകളാണ്. പരിഷത്തുകാരായ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും തങ്ങൾ പ്രവർത്തിക്കുന്ന വിദ്യാലയം വ്യത്യസ്തവും ഗുണനിലവാരത്തിൽ മാതൃകാപര വുമാണെ് ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ട്. പരിഷത്തു കാരുടെ സാന്നിദ്ധ്യം വിദ്യാലയങ്ങളെ ചലനാത്മകമാക്കണം. പരിഷത്തുകാരായ രക്ഷിതാക്കൾ വിദ്യാലയ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കണം. ഇതിന് അവരെ സജ്ജ                            രാക്കണം. അധ്യാപകദിനാചരണം വികേന്ദ്രീകൃതമായി ആചരി ക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായി വിദ്യാഭ്യാസപരിപാടി കൾ അന്നേ ദിവസം ആലോചിക്കാം. രക്ഷാകർതൃകൂട്ടായ്മ                      കൾ വികസിപ്പിക്കാം. ഭവനസന്ദർശനപരിപാടിയൽ അധ്യാപകരെ സഹായിക്കാം. പഞ്ചായത്തുകളുടെയും നിയമസഭാസാമാജിക രുടെയും സജീവ ശ്രദ്ധ വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്നതി        നുളള ഇടപെടലുകൾ നടത്താം, ശരിയായ വിദ്യാഭ്യാസത്തെക്കുറി ച്ചുളള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് സമൂഹത്തിൽ സംവാദ ങ്ങളും പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിക്കാം. പരിഷത്തിന് വാർഷിക വിദ്യാഭ്യാസപ്രവർത്തനപദ്ധതി ഉണ്ടാക്കുന്നതിനെ ക്കുറിച്ച് ആലോചിക്കാവുന്നതാണ്. എല്ലാ തലങ്ങളിലും ഇത്തരം പദ്ധതി രൂപപ്പെടുത്തുന്നത് വ്യത്യസ്ത മാതൃകകൾ സൃഷ്ടിക്കുന്ന തിന് സഹായകമാകും
6. വിദ്യാഭ്യാസ ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ വർഷവും                  യൂണിറ്റ് മുതൽ സംസ്ഥാന കമ്മിറ്റിവരെ സമയബന്ധിതമായി നടക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കണം
6. വിദ്യാഭ്യാസ ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ വർഷവും                  യൂണിറ്റ് മുതൽ സംസ്ഥാന കമ്മിറ്റിവരെ സമയബന്ധിതമായി നടക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കണം
ി സംസ്ഥാനതലത്തിൽ കുറിപ്പ് ലഘുലേഖ പി.പി.ടി തയ്യാറാക്കൽ  ഒക്ടോബർ രണ്ടാംവാരം  
n സംസ്ഥാനതലത്തിൽ കുറിപ്പ് ലഘുലേഖ പി.പി.ടി തയ്യാറാക്കൽ  ഒക്ടോബർ രണ്ടാംവാരം  
ി ജില്ലാതല ശില്പശാല ഒക്ടോബർ രണ്ടാംവാരം
n ജില്ലാതല ശില്പശാല ഒക്ടോബർ രണ്ടാംവാരം
ി മേഖലാതല കൂട്ടായ്മ ഒക്ടോബർ മൂന്നാംവാരം
n മേഖലാതല കൂട്ടായ്മ ഒക്ടോബർ മൂന്നാംവാരം
ി പഞ്ചായത്ത് സംവാദങ്ങൾ  ഒക്ടോബർ അവസാന വാരം
n പഞ്ചായത്ത് സംവാദങ്ങൾ  ഒക്ടോബർ അവസാന വാരം
ി സംവാദത്തിന്റെ ഫീഡ്ബാക്ക് യൂണിറ്റ് തലത്തിൽ/പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കൽ
n സംവാദത്തിന്റെ ഫീഡ്ബാക്ക് യൂണിറ്റ് തലത്തിൽ/പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കൽ
ി സംവാദകേന്ദ്രങ്ങളിൽ ചുരുങ്ങിയത് 100 ലഘുലേഖകൾ പ്രചരിപ്പിക്കണം
n സംവാദകേന്ദ്രങ്ങളിൽ ചുരുങ്ങിയത് 100 ലഘുലേഖകൾ പ്രചരിപ്പിക്കണം
ി പഞ്ചായത്തുതല സംവാദത്തിനുശേഷം അവിടെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കണം.
n പഞ്ചായത്തുതല സംവാദത്തിനുശേഷം അവിടെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കണം.
ആവശ്യമായ പിന്തുണ  ഉറപ്പാക്കണം. അക്കാദമിക ബദലുകളി ലുള്ള അന്വേഷണവും ഗവേഷണവും ഏകോപിപ്പിക്കണം.
ആവശ്യമായ പിന്തുണ  ഉറപ്പാക്കണം. അക്കാദമിക ബദലുകളി ലുള്ള അന്വേഷണവും ഗവേഷണവും ഏകോപിപ്പിക്കണം.
കേരളത്തിലെ പൊതുവിദ്യാഭ്യാസം
കേരളത്തിലെ പൊതുവിദ്യാഭ്യാസം
വരി 293: വരി 287:


1.  6 മുതൽ 14 വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാനുള്ള ചുമതല ഭരണഘടനാപരമായി സർക്കാരിനാണല്ലോ? സ്‌കൂൾപ്രായത്തിലുള്ള മുഴുവൻ കുട്ടികളും സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ എത്തിപ്പെടാത്തത് ഗൗരവതരമല്ലേ?  
1.  6 മുതൽ 14 വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാനുള്ള ചുമതല ഭരണഘടനാപരമായി സർക്കാരിനാണല്ലോ? സ്‌കൂൾപ്രായത്തിലുള്ള മുഴുവൻ കുട്ടികളും സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ എത്തിപ്പെടാത്തത് ഗൗരവതരമല്ലേ?  
ി ഏതാണ്ട് 100% സ്‌കൂൾ പ്രവേശനം നേടിയ സംസ്ഥാനമാണ് കേരളം. ഇതിൽ വൻഭൂരിപക്ഷവും സർക്കാർ-എയ്ഡഡ്-സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പഠിക്കുന്നത്. സെൻസസ് അടിസ്ഥാനമാക്കിയെടുത്താൽ ഓരോ വർഷവും ഒന്നാംതരത്തിൽ എത്തിച്ചേരേണ്ട പ്രായക്കാരായ മുഴുവൻ വിദ്യാർഥികളും അതത് വർഷം പൊതുവിദ്യാലയങ്ങളിലെത്തിച്ചേരുന്നില്ലെന്നു കാണാം. ഇത്തരം കുട്ടികൾ ഭരണഘടനാപരിരക്ഷ കിട്ടേണ്ടവരായതിനാൽ ഇവരെ എവിടെയാണ് ചേർക്കുന്നതെന്നു സർക്കാർ കർശനമായി പരിശോധിക്കേണ്ടതാണ്. അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൊതുനിയന്ത്രണമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ എന്തു പഠിപ്പിക്കുന്നു? ഏത് പാഠ്യപദ്ധതി പിൻതുടരുന്നു? എങ്ങനെയാണ് പഠനം നടക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ ഗൗരവതരമായ അന്വേഷണങ്ങളിലൂടെ വെളിവാക്കേണ്ടവയാണ്. ജാതി-മത വർഗീയശക്തികളും കച്ചവടശക്തികളും നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ നേടിയെടുത്ത മതനിരപേക്ഷ സംസ്‌കാരത്തിനും സാമൂഹിക കാഴ്ചപ്പാടിനുമെല്ലാം വെല്ലുവിളി ഉയർത്തുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനാവശ്യമായ പൊതുവിദ്യാലയങ്ങൾ ഇവിടെയുണ്ടെന്നിരിക്കെ പൊതുനിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളെ നിരോധിച്ചുകൊണ്ടു മാത്രമേ നാം ആഗ്രഹിക്കുന്ന മതനിരപേക്ഷവും ജനാധിപത്യബോധത്തിലൂന്നിയതുമായ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കഴിയൂ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 6 മുതൽ 14 വയസ്സുവരെ പ്രായക്കാരുടെ വിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഗുണമേന്മയുള്ള അയൽപക്ക വിദ്യാഭ്യാസം കുട്ടികളുടെ              അവകാശവുമാണ്. ഈ കടമ സർക്കാർ നിറവേറ്റുകതന്നെ വേണം. സർക്കാർ നിയന്ത്രണമില്ലാത്ത സ്‌കൂളുകൾ ഇവിടെ പ്രവർത്തി  ക്കാൻ അനുവദിക്കരുത്. അവ അടിയന്തിരമായി അടച്ചുപൂട്ടണം.
n ഏതാണ്ട് 100% സ്‌കൂൾ പ്രവേശനം നേടിയ സംസ്ഥാനമാണ് കേരളം. ഇതിൽ വൻഭൂരിപക്ഷവും സർക്കാർ-എയ്ഡഡ്-സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പഠിക്കുന്നത്. സെൻസസ് അടിസ്ഥാനമാക്കിയെടുത്താൽ ഓരോ വർഷവും ഒന്നാംതരത്തിൽ എത്തിച്ചേരേണ്ട പ്രായക്കാരായ മുഴുവൻ വിദ്യാർഥികളും അതത് വർഷം പൊതുവിദ്യാലയങ്ങളിലെത്തിച്ചേരുന്നില്ലെന്നു കാണാം. ഇത്തരം കുട്ടികൾ ഭരണഘടനാപരിരക്ഷ കിട്ടേണ്ടവരായതിനാൽ ഇവരെ എവിടെയാണ് ചേർക്കുന്നതെന്നു സർക്കാർ കർശനമായി പരിശോധിക്കേണ്ടതാണ്. അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൊതുനിയന്ത്രണമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ എന്തു പഠിപ്പിക്കുന്നു? ഏത് പാഠ്യപദ്ധതി പിൻതുടരുന്നു? എങ്ങനെയാണ് പഠനം നടക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ ഗൗരവതരമായ അന്വേഷണങ്ങളിലൂടെ വെളിവാക്കേണ്ടവയാണ്. ജാതി-മത വർഗീയശക്തികളും കച്ചവടശക്തികളും നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ നേടിയെടുത്ത മതനിരപേക്ഷ സംസ്‌കാരത്തിനും സാമൂഹിക കാഴ്ചപ്പാടിനുമെല്ലാം വെല്ലുവിളി ഉയർത്തുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനാവശ്യമായ പൊതുവിദ്യാലയങ്ങൾ ഇവിടെയുണ്ടെന്നിരിക്കെ പൊതുനിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളെ നിരോധിച്ചുകൊണ്ടു മാത്രമേ നാം ആഗ്രഹിക്കുന്ന മതനിരപേക്ഷവും ജനാധിപത്യബോധത്തിലൂന്നിയതുമായ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കഴിയൂ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 6 മുതൽ 14 വയസ്സുവരെ പ്രായക്കാരുടെ വിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഗുണമേന്മയുള്ള അയൽപക്ക വിദ്യാഭ്യാസം കുട്ടികളുടെ              അവകാശവുമാണ്. ഈ കടമ സർക്കാർ നിറവേറ്റുകതന്നെ വേണം. സർക്കാർ നിയന്ത്രണമില്ലാത്ത സ്‌കൂളുകൾ ഇവിടെ പ്രവർത്തി  ക്കാൻ അനുവദിക്കരുത്. അവ അടിയന്തിരമായി അടച്ചുപൂട്ടണം.
2. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനു ശേഷ              മാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ തുടങ്ങിയത് എന്നു പറയുന്നു. അത് എത്രമാത്രം ശരിയാണ്?
2. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനു ശേഷ              മാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ തുടങ്ങിയത് എന്നു പറയുന്നു. അത് എത്രമാത്രം ശരിയാണ്?
ി ചരിത്രബോധമില്ലാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതും വിശ്വസിക്കുന്നതും. പ്രൊട്ടക്ടഡ് അധ്യാപകർ (കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവർ)      എന്ന വിഭാഗം എൺപതുകൾ മുതൽ കേരളത്തിലുണ്ട്. തൊണ്ണൂറു കളുടെ അവസാനമാണ് ഡി പി ഇ പി വരുന്നത്. പുതിയ ശിശു കേന്ദ്രിതപാഠ്യപദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പേ സ്‌കൂളുക ളിൽ വിദ്യാർഥികൾ കുറയുന്ന പ്രവണത ആരംഭിച്ചിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
n ചരിത്രബോധമില്ലാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതും വിശ്വസിക്കുന്നതും. പ്രൊട്ടക്ടഡ് അധ്യാപകർ (കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവർ)      എന്ന വിഭാഗം എൺപതുകൾ മുതൽ കേരളത്തിലുണ്ട്. തൊണ്ണൂറു കളുടെ അവസാനമാണ് ഡി പി ഇ പി വരുന്നത്. പുതിയ ശിശു കേന്ദ്രിതപാഠ്യപദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പേ സ്‌കൂളുക ളിൽ വിദ്യാർഥികൾ കുറയുന്ന പ്രവണത ആരംഭിച്ചിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
കേരളപ്പിറവിക്ക് ശേഷം വൻതോതിൽ വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനും കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും സമൂഹവും സർക്കാരും മുന്നിട്ടിറങ്ങി. എഴുപതുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഏതാണ്ട് ഏഴു ലക്ഷ ത്തോളം. പിന്നീട് പ്രതിവർഷം ഏകദേശം ഇരുപതിനായിരം വീതം കുറയാൻ തുടങ്ങി. അതായത് അഞ്ച് വർഷംകൊണ്ട് ഒരു ലക്ഷം കുട്ടികൾ കുറയുന്നുവെന്നു പറയാം. ഈ പ്രവണത അധ്യാപകർക്ക് ജോലിസംരക്ഷണം നൽകി പരിഹരിക്കാനാകില്ല. ക്രമേണ വിദ്യാല യങ്ങൾ അനാദായമെന്ന വിശേഷണത്തിൽ പെട്ടു. അത്തരം വിദ്യാലയങ്ങൾ കൂടിക്കൂടിവന്നു. മൂന്നോ നാലോ ദശകത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെ 94നുശേഷ                  മുള്ള കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ആരെ സംരക്ഷിക്കാനാണ്?
കേരളപ്പിറവിക്ക് ശേഷം വൻതോതിൽ വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനും കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും സമൂഹവും സർക്കാരും മുന്നിട്ടിറങ്ങി. എഴുപതുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഏതാണ്ട് ഏഴു ലക്ഷ ത്തോളം. പിന്നീട് പ്രതിവർഷം ഏകദേശം ഇരുപതിനായിരം വീതം കുറയാൻ തുടങ്ങി. അതായത് അഞ്ച് വർഷംകൊണ്ട് ഒരു ലക്ഷം കുട്ടികൾ കുറയുന്നുവെന്നു പറയാം. ഈ പ്രവണത അധ്യാപകർക്ക് ജോലിസംരക്ഷണം നൽകി പരിഹരിക്കാനാകില്ല. ക്രമേണ വിദ്യാല യങ്ങൾ അനാദായമെന്ന വിശേഷണത്തിൽ പെട്ടു. അത്തരം വിദ്യാലയങ്ങൾ കൂടിക്കൂടിവന്നു. മൂന്നോ നാലോ ദശകത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെ 94നുശേഷ                  മുള്ള കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ആരെ സംരക്ഷിക്കാനാണ്?
3. ഇങ്ങനെ കുട്ടികൾ കുറയുന്നതിനുള്ള കാരണം എന്താണ്?
3. ഇങ്ങനെ കുട്ടികൾ കുറയുന്നതിനുള്ള കാരണം എന്താണ്?
ി വലതുപക്ഷ സർക്കാർ അൺ എയ്ഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിച്ചു. അവസരം ലഭിച്ചപ്പോളൊക്കെ വൻതോതിൽ അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകി. പൊതു വിദ്യാലയങ്ങളുടെ കാൽച്ചുവട്ടിൽ വരെ യാതൊരു മാനദണ്ഡ വുമില്ലാതെ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകി.  ഇത്തരം സമീപനം അനംഗീകൃത വിദ്യാലയങ്ങൾ ആരംഭി                      ക്കുന്നതിനു പ്രചോദനമായി. മതസമുദായ സംഘടനകൾ വിദ്യാഭ്യാസത്തെ കച്ചവടമാക്കിക്കണ്ടപ്പോൾ അൺ എയിഡഡ് മേഖല കൂടുതൽ വിപുലമായി. ഈ സമ്മർദശക്തികൾ സർ ക്കാരിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്തി. ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിൽ പഠിച്ചാലേ വിദേശത്ത് ജോലി തരപ്പെടൂ എന്ന ആശയം വിതച്ചുകൊണ്ടാണ് പണം പിടുങ്ങി വിദ്യാലയങ്ങൾ വിളവെടുക്കാൻ തുടങ്ങിയത്. മധ്യവർഗവിഭാഗങ്ങൾ അതിൽ വീണു. സമൂഹത്തിൽ മാതൃക കാട്ടേണ്ട പൊതുപ്രവർത്തകരും ജീവന ക്കാരും അധ്യാപകരും മക്കളെ ഇംഗ്ലീഷ് മാധ്യമ അൺ എയ്ഡഡ് സ്‌കൂളുകളിൽ ചേർത്തത് സമൂഹത്തെ പരോക്ഷമായി സ്വാധീനിച്ചു.
n വലതുപക്ഷ സർക്കാർ അൺ എയ്ഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിച്ചു. അവസരം ലഭിച്ചപ്പോളൊക്കെ വൻതോതിൽ അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകി. പൊതു വിദ്യാലയങ്ങളുടെ കാൽച്ചുവട്ടിൽ വരെ യാതൊരു മാനദണ്ഡ വുമില്ലാതെ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകി.  ഇത്തരം സമീപനം അനംഗീകൃത വിദ്യാലയങ്ങൾ ആരംഭി                      ക്കുന്നതിനു പ്രചോദനമായി. മതസമുദായ സംഘടനകൾ വിദ്യാഭ്യാസത്തെ കച്ചവടമാക്കിക്കണ്ടപ്പോൾ അൺ എയിഡഡ് മേഖല കൂടുതൽ വിപുലമായി. ഈ സമ്മർദശക്തികൾ സർ ക്കാരിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്തി. ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിൽ പഠിച്ചാലേ വിദേശത്ത് ജോലി തരപ്പെടൂ എന്ന ആശയം വിതച്ചുകൊണ്ടാണ് പണം പിടുങ്ങി വിദ്യാലയങ്ങൾ വിളവെടുക്കാൻ തുടങ്ങിയത്. മധ്യവർഗവിഭാഗങ്ങൾ അതിൽ വീണു. സമൂഹത്തിൽ മാതൃക കാട്ടേണ്ട പൊതുപ്രവർത്തകരും ജീവന ക്കാരും അധ്യാപകരും മക്കളെ ഇംഗ്ലീഷ് മാധ്യമ അൺ എയ്ഡഡ് സ്‌കൂളുകളിൽ ചേർത്തത് സമൂഹത്തെ പരോക്ഷമായി സ്വാധീനിച്ചു.
അധ്യാപകരുടെ മക്കൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കാൻ തുടങ്ങിയത് വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കി. അവർക്കുതന്നെ അവർ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ നില വാരത്തിൽ വിശ്വാസമില്ലെന്നതിനുളള തെളിവായി ഇതിനെ വ്യാഖ്യാനിച്ചു. യഥാർഥത്തിൽ മധ്യവർഗ താൽപര്യങ്ങൾ അധ്യാപ കരെ വഴിതെറ്റിച്ചു എന്നു പറയുന്നതാകും ശരി.
അധ്യാപകരുടെ മക്കൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കാൻ തുടങ്ങിയത് വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കി. അവർക്കുതന്നെ അവർ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ നില വാരത്തിൽ വിശ്വാസമില്ലെന്നതിനുളള തെളിവായി ഇതിനെ വ്യാഖ്യാനിച്ചു. യഥാർഥത്തിൽ മധ്യവർഗ താൽപര്യങ്ങൾ അധ്യാപ കരെ വഴിതെറ്റിച്ചു എന്നു പറയുന്നതാകും ശരി.
പൊതുവിദ്യാലയങ്ങൾക്കെതിരെ ആസൂത്രിതമായ പ്രചരണമാണ് നടന്നത്. ആൾ പ്രമോഷൻ, വിദ്യാർഥി സമരം, സാധ്യായ ദിന ങ്ങളുടെ കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പൊതുവിദ്യാല യങ്ങളിൽ പഠിപ്പില്ലെന്നും നിലവാരമില്ലെന്നും വരുത്തിത്തീർ ക്കാനായിരുന്നു ശ്രമം ഒരു വിഭാഗം കേരളീയരുടെ അടിമനസ്സിൽ പത്തിതാഴ്ത്തിക്കിടക്കുന്ന ജാതിബോധവും വരേണ്യാശ്രി                    തത്വവും താഴ്ന്ന സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലെ കുട്ടികൾക്കൊപ്പം തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിൽ നിന്നും അവരെ വിലക്കി. അദൃശ്യമായ അയിത്താചരണത്തിന്റെ പുതു രൂപമായി അൺ എയ്ഡഡ് വിദ്യാലയങ്ങളെ അവർ കണ്ടു. പൊതുവിദ്യാലയങ്ങളിലെ മോശം പ്രകടനവും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെ ആകർഷിച്ചു. ചില അധ്യാപക സംഘടനകൾ സമൂഹത്തെ വിദ്യാലയപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിനു തടസ്സം നിന്നതും ഋണാത്മകമായി സ്വാധിനിച്ചിട്ടുണ്ട്.
പൊതുവിദ്യാലയങ്ങൾക്കെതിരെ ആസൂത്രിതമായ പ്രചരണമാണ് നടന്നത്. ആൾ പ്രമോഷൻ, വിദ്യാർഥി സമരം, സാധ്യായ ദിന ങ്ങളുടെ കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പൊതുവിദ്യാല യങ്ങളിൽ പഠിപ്പില്ലെന്നും നിലവാരമില്ലെന്നും വരുത്തിത്തീർ ക്കാനായിരുന്നു ശ്രമം ഒരു വിഭാഗം കേരളീയരുടെ അടിമനസ്സിൽ പത്തിതാഴ്ത്തിക്കിടക്കുന്ന ജാതിബോധവും വരേണ്യാശ്രി                    തത്വവും താഴ്ന്ന സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലെ കുട്ടികൾക്കൊപ്പം തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിൽ നിന്നും അവരെ വിലക്കി. അദൃശ്യമായ അയിത്താചരണത്തിന്റെ പുതു രൂപമായി അൺ എയ്ഡഡ് വിദ്യാലയങ്ങളെ അവർ കണ്ടു. പൊതുവിദ്യാലയങ്ങളിലെ മോശം പ്രകടനവും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെ ആകർഷിച്ചു. ചില അധ്യാപക സംഘടനകൾ സമൂഹത്തെ വിദ്യാലയപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിനു തടസ്സം നിന്നതും ഋണാത്മകമായി സ്വാധിനിച്ചിട്ടുണ്ട്.
വരി 304: വരി 298:
വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സർക്കാർ പൊതുമേഖലയിൽ നിന്നും പിൻവാങ്ങാനും ക്രമേണ സ്വകാര്യമേഖലയെ ഏൽപ്പിച്ചു കൊടുക്കാനും തീരുമാനിച്ചത് പൊതുവിദ്യാഭ്യാസത്തിലും പ്രതിഫലിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുളള ക്രിയാത്മകപ്രവർത്തനങ്ങൾ അവർ ആസൂത്രണം ചെയ്തില്ല. അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചത്. അതായത് സർക്കാരിന്റെ ഭാഗത്തുനിന്നുളള വീഴ്ച              കളും കുട്ടികൾ കുറയുന്നതിന് കാരണമായിട്ടുണ്ട്.
വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സർക്കാർ പൊതുമേഖലയിൽ നിന്നും പിൻവാങ്ങാനും ക്രമേണ സ്വകാര്യമേഖലയെ ഏൽപ്പിച്ചു കൊടുക്കാനും തീരുമാനിച്ചത് പൊതുവിദ്യാഭ്യാസത്തിലും പ്രതിഫലിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുളള ക്രിയാത്മകപ്രവർത്തനങ്ങൾ അവർ ആസൂത്രണം ചെയ്തില്ല. അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചത്. അതായത് സർക്കാരിന്റെ ഭാഗത്തുനിന്നുളള വീഴ്ച              കളും കുട്ടികൾ കുറയുന്നതിന് കാരണമായിട്ടുണ്ട്.
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് എല്ലാവരും പറ                  യുന്നു. എന്താണ് ഗുണനിലവാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് എല്ലാവരും പറ                  യുന്നു. എന്താണ് ഗുണനിലവാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ി 'ഗുണനിലവാരമുള്ള വിദ്യാഭ്യാസ'മാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങളാണ് അത് നൽകുന്നത് എന്നാണ് പല സ്‌കൂൾ മാനേജ്‌മെന്റുകളും അവകാശപ്പെടുന്നത്. സർക്കാർ വിദ്യാലയങ്ങൾക്ക് ഗുണനിലവാരം കുറവാണ് എന്ന വിശ്വാസം പല രക്ഷിതാക്കളും പുലർത്തുന്നുണ്ട്. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം' തേടിയാണ് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ചില പ്രത്യേകതരം വിദ്യാലയങ്ങളിൽ ചേർക്കുന്നത്. ഗുണനിലവാരം എന്താണ് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണെന്നത്  ചുരുക്കം. സ്‌കൂൾ ഹൈടെക്ക് ആയാൽ ഗുണനിലവാരം തനിയെ ഉണ്ടാകും എന്ന തോന്നലും പ്രബലമാവുന്നുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസത്തിലെ ഗുണനിലവാരം നിർവചിച്ചേ ഇനി മുന്നോട്ടു പോകാനാവൂ.
n 'ഗുണനിലവാരമുള്ള വിദ്യാഭ്യാസ'മാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങളാണ് അത് നൽകുന്നത് എന്നാണ് പല സ്‌കൂൾ മാനേജ്‌മെന്റുകളും അവകാശപ്പെടുന്നത്. സർക്കാർ വിദ്യാലയങ്ങൾക്ക് ഗുണനിലവാരം കുറവാണ് എന്ന വിശ്വാസം പല രക്ഷിതാക്കളും പുലർത്തുന്നുണ്ട്. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം' തേടിയാണ് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ചില പ്രത്യേകതരം വിദ്യാലയങ്ങളിൽ ചേർക്കുന്നത്. ഗുണനിലവാരം എന്താണ് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണെന്നത്  ചുരുക്കം. സ്‌കൂൾ ഹൈടെക്ക് ആയാൽ ഗുണനിലവാരം തനിയെ ഉണ്ടാകും എന്ന തോന്നലും പ്രബലമാവുന്നുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസത്തിലെ ഗുണനിലവാരം നിർവചിച്ചേ ഇനി മുന്നോട്ടു പോകാനാവൂ.
ഒരു വ്യക്തിയുടെ എല്ലാ തരത്തിലുമുള്ള കഴിവുകളെയും പര                          മാവധി വികസിപ്പിക്കലാണ് വിദ്യാഭ്യാസത്തിലൂടെ എക്കാലവും ലക്ഷ്യമാക്കുന്നത്. ബുദ്ധിപരമായ കഴിവുകൾ, ശാരീരികമായ ശേഷികൾ, മാനസിക വികാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാനസികമായ വികാസത്തിൽ സമൂഹത്തിൽ ആരോഗ്യപരമായി ഇടപെട്ട് ജീവിക്കാനുള്ള കഴിവുകൾ ഉൾപ്പെടുന്നു. ഇതോടൊപ്പം ചേർക്കേണ്ട മറ്റൊരു ഘടകമാണ് നിർമാണപരമെന്നോ സർഗാത്മകമെന്നോ വിശേഷിപ്പിക്കാവുന്ന കഴിവുകളും. എന്നാൽ പലപ്പോഴും സംഭവിക്കുന്നതെന്താണ്? ബുദ്ധിപരമായ കഴിവ് എന്നത് ഓർത്തുവെക്കാനുള്ള കഴിവ് മാത്രമായി ചുരുക്കപ്പെടുന്നു. സ്വന്തമായി കാര്യങ്ങൾ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താനുള്ള ഉയർന്ന കഴിവ്  വികസിപ്പിക്കപ്പെടാതെ പോകുന്നു. രക്ഷിതാക്കളിൽ പലരും മികച്ചതെന്ന് തെറ്റിദ്ധരിക്കുന്ന ചില വിദ്യാലയങ്ങളിൽ കുട്ടികളുടെ      ശാരീരിക വികാസത്തിനോ മാനസിക വികാസത്തിനോ സാമൂഹിക                    വികാസത്തിനോ സർഗാത്മക വികാസത്തിനോ അവസരങ്ങൾ പൊതുവിൽ കുറവാണ്. വീട്ടിലെത്തിയാലും കളിക്കാനോ, കൂട്ടുകൂടാനോ, സമൂഹവുമായി ഇടപഴകാനോ സമയമില്ല. എപ്പോഴും ഉരുവിട്ടു പഠിക്കലും ട്യൂഷനും മാത്രം. ഈ വിദ്യാഭ്യാസം ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമല്ല. അത് സമഗ്ര ഗുണങ്ങളുള്ള വ്യക്തികളെയല്ല നിർമിക്കുക. ഇക്കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയും പഠിക്കുന്ന രീതിയും ലഭിക്കുന്ന അവസരങ്ങളും വച്ചു നോക്കുമ്പോൾ, അവിടെയാണ് താരതമ്യേന ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഇന്നുള്ളത്.
ഒരു വ്യക്തിയുടെ എല്ലാ തരത്തിലുമുള്ള കഴിവുകളെയും പര                          മാവധി വികസിപ്പിക്കലാണ് വിദ്യാഭ്യാസത്തിലൂടെ എക്കാലവും ലക്ഷ്യമാക്കുന്നത്. ബുദ്ധിപരമായ കഴിവുകൾ, ശാരീരികമായ ശേഷികൾ, മാനസിക വികാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാനസികമായ വികാസത്തിൽ സമൂഹത്തിൽ ആരോഗ്യപരമായി ഇടപെട്ട് ജീവിക്കാനുള്ള കഴിവുകൾ ഉൾപ്പെടുന്നു. ഇതോടൊപ്പം ചേർക്കേണ്ട മറ്റൊരു ഘടകമാണ് നിർമാണപരമെന്നോ സർഗാത്മകമെന്നോ വിശേഷിപ്പിക്കാവുന്ന കഴിവുകളും. എന്നാൽ പലപ്പോഴും സംഭവിക്കുന്നതെന്താണ്? ബുദ്ധിപരമായ കഴിവ് എന്നത് ഓർത്തുവെക്കാനുള്ള കഴിവ് മാത്രമായി ചുരുക്കപ്പെടുന്നു. സ്വന്തമായി കാര്യങ്ങൾ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താനുള്ള ഉയർന്ന കഴിവ്  വികസിപ്പിക്കപ്പെടാതെ പോകുന്നു. രക്ഷിതാക്കളിൽ പലരും മികച്ചതെന്ന് തെറ്റിദ്ധരിക്കുന്ന ചില വിദ്യാലയങ്ങളിൽ കുട്ടികളുടെ      ശാരീരിക വികാസത്തിനോ മാനസിക വികാസത്തിനോ സാമൂഹിക                    വികാസത്തിനോ സർഗാത്മക വികാസത്തിനോ അവസരങ്ങൾ പൊതുവിൽ കുറവാണ്. വീട്ടിലെത്തിയാലും കളിക്കാനോ, കൂട്ടുകൂടാനോ, സമൂഹവുമായി ഇടപഴകാനോ സമയമില്ല. എപ്പോഴും ഉരുവിട്ടു പഠിക്കലും ട്യൂഷനും മാത്രം. ഈ വിദ്യാഭ്യാസം ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമല്ല. അത് സമഗ്ര ഗുണങ്ങളുള്ള വ്യക്തികളെയല്ല നിർമിക്കുക. ഇക്കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയും പഠിക്കുന്ന രീതിയും ലഭിക്കുന്ന അവസരങ്ങളും വച്ചു നോക്കുമ്പോൾ, അവിടെയാണ് താരതമ്യേന ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഇന്നുള്ളത്.
5. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി വന്നതിനുശേഷം നിലവാരം കുറഞ്ഞില്ലേ?
5. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി വന്നതിനുശേഷം നിലവാരം കുറഞ്ഞില്ലേ?
ി ഇത് പരിശോധിക്കേണ്ടത് മുൻ കാലങ്ങളിലെ പത്താം ക്ലാസ് റിസൽറ്റുമായി ബന്ധപ്പെടുത്തിയാകണം. ആയിരത്തിത്തൊള്ളാ യിരത്തി എഴുപതുകൾ മുതലുള്ള പ്രവണതകളാണ് വിശകലനം ചെയ്യേണ്ടത്. ഗ്രൂപ്പ് മിനിമം നിശ്ചയിച്ച് 210 മാർക്ക് ലഭിച്ചാൽ വിജയിപ്പിക്കുന്ന കാലവും നമുക്കറിയാം. സബ്ജക്ട് മിനിമ പ്രകാരം വിജയിപ്പിക്കുന്ന കാലവും അറിയാം. മോഡറേഷൻ നൽകിയാണ് വിജയിപ്പിക്കുക. എന്നിട്ടും 50% ന് അപ്പുറത്തേക്ക് വിജയനില ഉയർന്നില്ല. പകുതിയോളം കുട്ടികൾ തോറ്റു. എങ്ങനെയും വിജ യിക്കാൻ വേണ്ടി കുട്ടികൾ കോപ്പിയടിക്കുന്നതിനും പ്രേരിപ്പിക്ക പ്പെട്ടു. ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു. പത്താം ക്ലാസിൽ ഒരു മാസത്തോളം റിവിഷൻ നടത്തി, മോഡൽ പരീക്ഷ ഏർപ്പെടുത്തി. ഇതെല്ലാം ഉണ്ടായിട്ടും റിസൽറ്റ് അമ്പതിൽ താഴെ നിന്നു. മുപ്പതു ശതമാനം കുട്ടികൾ മലയാളം എഴുതാനോ വായിക്കാനോ അറി യാവുന്നവരായിരുന്നില്ല. വിദ്യാലയ നിരക്ഷരത എന്ന പ്രയോഗം അങ്ങനെയാണ് ഉണ്ടാകുന്നത്. പത്തും ഗുസ്തീം എന്ന പ്രയോഗം നാട്ടിലുണ്ടായത് അക്കാലത്തെ വിദ്യാഭ്യാസരീതിയെ പരിഹസി ക്കുന്നതിനു കൂടിയായിരുന്നു. പൊതുവിദ്യാലയങ്ങളിലെ നിലവാര ക്കുറവ് അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിലൊന്നായി. ഇതാണ് വസ്തുത. പുതിയ പാഠ്യപദ്ധതി ഈ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനാണ് ശ്രമിച്ചത്
n ഇത് പരിശോധിക്കേണ്ടത് മുൻ കാലങ്ങളിലെ പത്താം ക്ലാസ് റിസൽറ്റുമായി ബന്ധപ്പെടുത്തിയാകണം. ആയിരത്തിത്തൊള്ളാ യിരത്തി എഴുപതുകൾ മുതലുള്ള പ്രവണതകളാണ് വിശകലനം ചെയ്യേണ്ടത്. ഗ്രൂപ്പ് മിനിമം നിശ്ചയിച്ച് 210 മാർക്ക് ലഭിച്ചാൽ വിജയിപ്പിക്കുന്ന കാലവും നമുക്കറിയാം. സബ്ജക്ട് മിനിമ പ്രകാരം വിജയിപ്പിക്കുന്ന കാലവും അറിയാം. മോഡറേഷൻ നൽകിയാണ് വിജയിപ്പിക്കുക. എന്നിട്ടും 50% ന് അപ്പുറത്തേക്ക് വിജയനില ഉയർന്നില്ല. പകുതിയോളം കുട്ടികൾ തോറ്റു. എങ്ങനെയും വിജ യിക്കാൻ വേണ്ടി കുട്ടികൾ കോപ്പിയടിക്കുന്നതിനും പ്രേരിപ്പിക്ക പ്പെട്ടു. ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു. പത്താം ക്ലാസിൽ ഒരു മാസത്തോളം റിവിഷൻ നടത്തി, മോഡൽ പരീക്ഷ ഏർപ്പെടുത്തി. ഇതെല്ലാം ഉണ്ടായിട്ടും റിസൽറ്റ് അമ്പതിൽ താഴെ നിന്നു. മുപ്പതു ശതമാനം കുട്ടികൾ മലയാളം എഴുതാനോ വായിക്കാനോ അറി യാവുന്നവരായിരുന്നില്ല. വിദ്യാലയ നിരക്ഷരത എന്ന പ്രയോഗം അങ്ങനെയാണ് ഉണ്ടാകുന്നത്. പത്തും ഗുസ്തീം എന്ന പ്രയോഗം നാട്ടിലുണ്ടായത് അക്കാലത്തെ വിദ്യാഭ്യാസരീതിയെ പരിഹസി ക്കുന്നതിനു കൂടിയായിരുന്നു. പൊതുവിദ്യാലയങ്ങളിലെ നിലവാര ക്കുറവ് അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിലൊന്നായി. ഇതാണ് വസ്തുത. പുതിയ പാഠ്യപദ്ധതി ഈ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനാണ് ശ്രമിച്ചത്
പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനുശേഷം കേന്ദ്ര ഏജൻസിയായ എൻ സി ഇ ആർ ടി നടത്തിയ നാഷ                        ണൽ അച്ചീവ്‌മെന്റ് സ്റ്റഡികളിലെല്ലാം കേരളം മുന്നിലാണ് (ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അസീസ് കമ്മറ്റി പാഠ്യപദ്ധതി അട്ടിമറിച്ച ശേഷം ഈ അവസ്ഥയിൽ മാറ്റം വന്നു).
പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനുശേഷം കേന്ദ്ര ഏജൻസിയായ എൻ സി ഇ ആർ ടി നടത്തിയ നാഷ                        ണൽ അച്ചീവ്‌മെന്റ് സ്റ്റഡികളിലെല്ലാം കേരളം മുന്നിലാണ് (ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അസീസ് കമ്മറ്റി പാഠ്യപദ്ധതി അട്ടിമറിച്ച ശേഷം ഈ അവസ്ഥയിൽ മാറ്റം വന്നു).
എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.
എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.
വരി 315: വരി 309:
പക്ഷേ പുതിയസമീപനം ഉൾക്കൊളളാത്ത അധ്യാപകസംഘട നകളും വലതുപക്ഷവും പാഠ്യപദ്ധതിയെ അട്ടിമറിക്കുന്നതിനു ശ്രമിച്ചു. വർഗീയ അജണ്ടകളുള്ള ചരിത്രപാഠപുസ്തകങ്ങൾക്കായി അവർ നിലകൊണ്ടു. മതമില്ലാത്ത ജീവൻ എന്ന പാഠത്തിനെതിരേ ജാതിമത സങ്കുചിതവാദികൾ രംഗത്തെത്തി. ആൺ-പെൺ സമത്വ മായിരുന്നു മറ്റൊരു പ്രകോപന വിഷയം. സാമൂഹികപ്രശ്‌നങ്ങൾ കുട്ടികൾ പഠിക്കുന്നത് അപകടകരമാണെന്നു വാദിച്ചു. പരീക്ഷണ നിരീക്ഷണങ്ങൾ ആക്രിപെറുക്കലാണെന്നു അവമതിച്ചു. മതനിര പേക്ഷത പാഠപുസ്തകങ്ങളിൽ ഉൾപ്പെടരുതെന്നു ശഠിച്ചു. കഠിന മായ ഉളളടക്കമുള്ള പാഠങ്ങളാണ് വേണ്ടത് എന്നു വാദിച്ചു. ശിശു കേന്ദ്രിതസമീപനം സാമ്രാജ്യത്വ അജണ്ടയാണെന്നു പ്രചരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം അട്ടിമറിക്കാനാണ് ശ്രമിച്ചത്. സൂപ്പി മന്ത്രിയായിരിക്കെ പരിഷ്‌കരണ ശ്രമങ്ങൾക്ക് കറുത്ത കൊടി കാട്ടി. ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിച്ചവർ ക്കൊപ്പം നിന്നാണ് അവർ നിർവഹിച്ചത്.
പക്ഷേ പുതിയസമീപനം ഉൾക്കൊളളാത്ത അധ്യാപകസംഘട നകളും വലതുപക്ഷവും പാഠ്യപദ്ധതിയെ അട്ടിമറിക്കുന്നതിനു ശ്രമിച്ചു. വർഗീയ അജണ്ടകളുള്ള ചരിത്രപാഠപുസ്തകങ്ങൾക്കായി അവർ നിലകൊണ്ടു. മതമില്ലാത്ത ജീവൻ എന്ന പാഠത്തിനെതിരേ ജാതിമത സങ്കുചിതവാദികൾ രംഗത്തെത്തി. ആൺ-പെൺ സമത്വ മായിരുന്നു മറ്റൊരു പ്രകോപന വിഷയം. സാമൂഹികപ്രശ്‌നങ്ങൾ കുട്ടികൾ പഠിക്കുന്നത് അപകടകരമാണെന്നു വാദിച്ചു. പരീക്ഷണ നിരീക്ഷണങ്ങൾ ആക്രിപെറുക്കലാണെന്നു അവമതിച്ചു. മതനിര പേക്ഷത പാഠപുസ്തകങ്ങളിൽ ഉൾപ്പെടരുതെന്നു ശഠിച്ചു. കഠിന മായ ഉളളടക്കമുള്ള പാഠങ്ങളാണ് വേണ്ടത് എന്നു വാദിച്ചു. ശിശു കേന്ദ്രിതസമീപനം സാമ്രാജ്യത്വ അജണ്ടയാണെന്നു പ്രചരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം അട്ടിമറിക്കാനാണ് ശ്രമിച്ചത്. സൂപ്പി മന്ത്രിയായിരിക്കെ പരിഷ്‌കരണ ശ്രമങ്ങൾക്ക് കറുത്ത കൊടി കാട്ടി. ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിച്ചവർ ക്കൊപ്പം നിന്നാണ് അവർ നിർവഹിച്ചത്.
6. ഏകീകൃത കരിക്കുലം വന്നാൽ വിദ്യാഭ്യാസരംഗത്തെ ഗുണനില    വാരപ്രശ്‌നം പരിഹരിക്കപ്പെടില്ലേ?
6. ഏകീകൃത കരിക്കുലം വന്നാൽ വിദ്യാഭ്യാസരംഗത്തെ ഗുണനില    വാരപ്രശ്‌നം പരിഹരിക്കപ്പെടില്ലേ?
ി ഏകീകൃത പാഠ്യപദ്ധതി പ്രാവർത്തികമാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങൾ നേരത്തെ സൂചിപ്പിച്ചു. ഗുണനിലവാരപ്രശ്‌നം പലതരം പാഠ്യപദ്ധതി നിലനിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏതു രാജ്യത്തായാലും സാധ്യമാക്കാനാവുക ഗുണനിലവാരം ഉറപ്പുവരുത്താനാവുന്ന വിദ്യാഭ്യാസപദ്ധതികൾ ആവിഷ്‌ക്കരിച്ചു കൊണ്ടാണ്. വിദ്യാഭ്യാസത്തിൽ ലോകനിലവാരത്തിൽ ഉയർന്നു നിൽക്കുന്നവരായി കരുതപ്പെടുന്ന ഫിൻലന്റിൽ ദേശീയ തലത്തിൽ ഒരു കരട് കരിക്കുലമേ തയ്യാറാക്കുന്നുള്ളൂ. ഓരോ പ്രദേശത്തുവച്ചും അധ്യാപകരാണ് അതിൽ വേണ്ടതൊക്കെ കൂട്ടിച്ചേർത്ത് സമഗ്രമാക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ടും സ്‌കൂളിലെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ കാലയളവിലും തുടർമൂല്യനിർണയം മാത്രം നടത്തിയും ഓരോ കുട്ടിക്കും വേണ്ട സവിശേഷ പരിഗണനകൾ അതത് കാലത്ത് തന്നെ ഉറപ്പു വരുത്തിയുമാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഗുണനിലവാരപ്രശ്‌നം പരിഹരിക്കാൻ നാം സഞ്ചരിക്കേണ്ടതും ഈ ദിശയിലാണ്. അതിനാൽ സംസ്ഥാന പാഠ്യപദ്ധതിയാണ് ഇക്കാര്യത്തിൽ അഭികാമ്യം.
n ഏകീകൃത പാഠ്യപദ്ധതി പ്രാവർത്തികമാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങൾ നേരത്തെ സൂചിപ്പിച്ചു. ഗുണനിലവാരപ്രശ്‌നം പലതരം പാഠ്യപദ്ധതി നിലനിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏതു രാജ്യത്തായാലും സാധ്യമാക്കാനാവുക ഗുണനിലവാരം ഉറപ്പുവരുത്താനാവുന്ന വിദ്യാഭ്യാസപദ്ധതികൾ ആവിഷ്‌ക്കരിച്ചു കൊണ്ടാണ്. വിദ്യാഭ്യാസത്തിൽ ലോകനിലവാരത്തിൽ ഉയർന്നു നിൽക്കുന്നവരായി കരുതപ്പെടുന്ന ഫിൻലന്റിൽ ദേശീയ തലത്തിൽ ഒരു കരട് കരിക്കുലമേ തയ്യാറാക്കുന്നുള്ളൂ. ഓരോ പ്രദേശത്തുവച്ചും അധ്യാപകരാണ് അതിൽ വേണ്ടതൊക്കെ കൂട്ടിച്ചേർത്ത് സമഗ്രമാക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ടും സ്‌കൂളിലെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ കാലയളവിലും തുടർമൂല്യനിർണയം മാത്രം നടത്തിയും ഓരോ കുട്ടിക്കും വേണ്ട സവിശേഷ പരിഗണനകൾ അതത് കാലത്ത് തന്നെ ഉറപ്പു വരുത്തിയുമാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഗുണനിലവാരപ്രശ്‌നം പരിഹരിക്കാൻ നാം സഞ്ചരിക്കേണ്ടതും ഈ ദിശയിലാണ്. അതിനാൽ സംസ്ഥാന പാഠ്യപദ്ധതിയാണ് ഇക്കാര്യത്തിൽ അഭികാമ്യം.
7. അസർ(അടഋഞ) പഠനത്തിൽ കേരളത്തിലെ കുട്ടികൾക്ക് നിലവാരമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എന്തിനാണ് ഈ വസ്തുത മറച്ചുവയ്ക്കുന്നത്?
7. അസർ(ASER) പഠനത്തിൽ കേരളത്തിലെ കുട്ടികൾക്ക് നിലവാരമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എന്തിനാണ് ഈ വസ്തുത മറച്ചുവയ്ക്കുന്നത്?
ി അസർ (ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്) പഠിച്ചത് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരമല്ല. അൺ എയ്ഡഡ്, എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ വിഭാഗം കുട്ടികളുടെയും നിലവാരമാണ്. അതിൽ സി ബി എസ് ഇക്കാരുണ്ട്, ഐ സി എസ് ഇക്കാരുണ്ട്, ഇന്റർനാഷണൽ സിലബസുകാരുണ്ട്, കേരളസിലബസുകാരുണ്ട്. തന്നെയുമല്ല, ഏതെങ്കിലും സ്‌കൂൾ അടിസ്ഥാനത്തിലുമല്ല ആ പഠനം. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചാണ് വിവര ശേഖരണം. അതിനാൽത്തന്നെ അവരുടെ കണ്ടെത്തൽ വച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് നിലവാരമില്ല എന്നു വാദിക്കുന്നത് അസംബന്ധമാണ്. അൺ എയ്ഡഡ് കുട്ടികൾക്കും നിലവാരമില്ല എന്നും വാദിക്കാമായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോടും അവർ മലയാളം എഴുതാനും വായിക്കാനും ആവശ്യപ്പെടുന്നു. എന്നിട്ട് കുട്ടികൾക്ക് മലയാളം അറിയില്ലെന്നു പ്രഖ്യാപിക്കുന്നു. അതിനാൽത്തന്നെ അസർ പഠനത്തെ തങ്ങളുടെ ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്ന പ്രവണത വിമർശനാത്മകമായി പരിശോധിക്കപ്പെടണം.
n അസർ (ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്) പഠിച്ചത് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരമല്ല. അൺ എയ്ഡഡ്, എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ വിഭാഗം കുട്ടികളുടെയും നിലവാരമാണ്. അതിൽ സി ബി എസ് ഇക്കാരുണ്ട്, ഐ സി എസ് ഇക്കാരുണ്ട്, ഇന്റർനാഷണൽ സിലബസുകാരുണ്ട്, കേരളസിലബസുകാരുണ്ട്. തന്നെയുമല്ല, ഏതെങ്കിലും സ്‌കൂൾ അടിസ്ഥാനത്തിലുമല്ല ആ പഠനം. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചാണ് വിവര ശേഖരണം. അതിനാൽത്തന്നെ അവരുടെ കണ്ടെത്തൽ വച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് നിലവാരമില്ല എന്നു വാദിക്കുന്നത് അസംബന്ധമാണ്. അൺ എയ്ഡഡ് കുട്ടികൾക്കും നിലവാരമില്ല എന്നും വാദിക്കാമായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോടും അവർ മലയാളം എഴുതാനും വായിക്കാനും ആവശ്യപ്പെടുന്നു. എന്നിട്ട് കുട്ടികൾക്ക് മലയാളം അറിയില്ലെന്നു പ്രഖ്യാപിക്കുന്നു. അതിനാൽത്തന്നെ അസർ പഠനത്തെ തങ്ങളുടെ ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്ന പ്രവണത വിമർശനാത്മകമായി പരിശോധിക്കപ്പെടണം.
8. അസീസ് കമ്മിറ്റി കുറേ നിർദേശങ്ങൾ മുന്നോട്ടുവച്ചില്ലേ? എന്നിട്ടെന്തായി ഫലം?
8. അസീസ് കമ്മിറ്റി കുറേ നിർദേശങ്ങൾ മുന്നോട്ടുവച്ചില്ലേ? എന്നിട്ടെന്തായി ഫലം?
ി പഠനനേട്ടത്തെ അടിസ്ഥാനമാക്കി പാഠപുസ്തകം പരിഷ്‌കരിച്ചു. കാണാവുന്നതും അളക്കാവുന്നതും നേടാവുന്നതുമാണ് പഠനനേട്ടം എന്ന് അവർ ഘോഷിച്ചു. ഓരോ ക്ലാസിലും എല്ലാ കുട്ടികളും അത് ഓരോ അധ്യായം കഴിയുമ്പോഴും നേടിയിരിക്കുമെന്നും അവ കാശവാദമുന്നയിച്ചു. അധ്യാപകർ ഈ പ്രലോഭനങ്ങളിൽ വീണു. അത്ഭുതം പ്രതീക്ഷിച്ചവർ നിരാശപ്പെട്ടു. ഒരു മാറ്റവും ഉണ്ടായില്ല എന്നു മാത്രമല്ല നേരത്തെയുണ്ടായിരുന്നതിൽ നിന്നും പിന്നാക്കം പോകാനേ ഇത് വഴിയൊരുക്കിയുളളൂ.
n പഠനനേട്ടത്തെ അടിസ്ഥാനമാക്കി പാഠപുസ്തകം പരിഷ്‌കരിച്ചു. കാണാവുന്നതും അളക്കാവുന്നതും നേടാവുന്നതുമാണ് പഠനനേട്ടം എന്ന് അവർ ഘോഷിച്ചു. ഓരോ ക്ലാസിലും എല്ലാ കുട്ടികളും അത് ഓരോ അധ്യായം കഴിയുമ്പോഴും നേടിയിരിക്കുമെന്നും അവ കാശവാദമുന്നയിച്ചു. അധ്യാപകർ ഈ പ്രലോഭനങ്ങളിൽ വീണു. അത്ഭുതം പ്രതീക്ഷിച്ചവർ നിരാശപ്പെട്ടു. ഒരു മാറ്റവും ഉണ്ടായില്ല എന്നു മാത്രമല്ല നേരത്തെയുണ്ടായിരുന്നതിൽ നിന്നും പിന്നാക്കം പോകാനേ ഇത് വഴിയൊരുക്കിയുളളൂ.
സാമൂഹിക ജ്ഞാനനിർമിതി വാദം എന്ന ആശയമാണ് നില നിന്നിരുന്നത്. അതിൽ വെളളം ചേർത്തു. ജ്ഞാനനിർമിതി വാദമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയില്ല. ആദ്യത്തേതിന്റെ പരിമിതി ബോധ്യപ്പെടുത്തിയില്ല. അവർ മുന്നോട്ടുവച്ചത് സത്യത്തിൽ ലോകം ഉപേക്ഷിച്ച വ്യവഹാരവാദമായിരുന്നു. ക്ലാസ് മുറികളെ വിരസമാക്കുന്നതിലേക്ക് അത് നയിച്ചു. കുട്ടികളുടെ പഠനതാൽപര്യത്തെ ഉദ്ദീപിപ്പിക്കുന്നതിനു പകരം ഇംപോസിഷനും അമിതമായ ഹോം വർക്കും യാന്ത്രികമായ അഭ്യാസങ്ങളും നൽകി. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ എസ് എസ് എ വർക്ഷീറ്റുകൾ അച്ചടിച്ച് പാഠപുസ്തകത്തിന്റെ ന്യൂനതകളെ പരിഹരിക്കാൻ ശ്രമിച്ചു കോടിക്കണക്കിനു രൂപയാണ് വർക്ഷീറ്റുകളുടെ പേരിൽ ചെല വഴിക്കപ്പെട്ടത്. എന്നിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല.
സാമൂഹിക ജ്ഞാനനിർമിതി വാദം എന്ന ആശയമാണ് നില നിന്നിരുന്നത്. അതിൽ വെളളം ചേർത്തു. ജ്ഞാനനിർമിതി വാദമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയില്ല. ആദ്യത്തേതിന്റെ പരിമിതി ബോധ്യപ്പെടുത്തിയില്ല. അവർ മുന്നോട്ടുവച്ചത് സത്യത്തിൽ ലോകം ഉപേക്ഷിച്ച വ്യവഹാരവാദമായിരുന്നു. ക്ലാസ് മുറികളെ വിരസമാക്കുന്നതിലേക്ക് അത് നയിച്ചു. കുട്ടികളുടെ പഠനതാൽപര്യത്തെ ഉദ്ദീപിപ്പിക്കുന്നതിനു പകരം ഇംപോസിഷനും അമിതമായ ഹോം വർക്കും യാന്ത്രികമായ അഭ്യാസങ്ങളും നൽകി. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ എസ് എസ് എ വർക്ഷീറ്റുകൾ അച്ചടിച്ച് പാഠപുസ്തകത്തിന്റെ ന്യൂനതകളെ പരിഹരിക്കാൻ ശ്രമിച്ചു കോടിക്കണക്കിനു രൂപയാണ് വർക്ഷീറ്റുകളുടെ പേരിൽ ചെല വഴിക്കപ്പെട്ടത്. എന്നിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല.
പഴയരീതിയിൽ പഠിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന സമീപ നമായിരുന്നു സങ്കലിത സമീപനമെന്ന പേരിൽ അവതരിപ്പിച്ചത്. അധ്യാപകർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി. തോന്നിയ രീതിയിൽ പഠിപ്പിക്കാം. നേട്ടം കിട്ടണമെന്നു മാത്രം. പ്രായോഗി കമായി ചിന്തിക്കാനാണ് പറഞ്ഞത്. തന്നിഷ്ട രീതി ക്ലാസുകളെ സജീവമാക്കിയില്ല. ഏതു രീതിയിൽ പഠിപ്പിച്ചാലും മതി എന്നത് ക്ലാസുകളെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി.
പഴയരീതിയിൽ പഠിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന സമീപ നമായിരുന്നു സങ്കലിത സമീപനമെന്ന പേരിൽ അവതരിപ്പിച്ചത്. അധ്യാപകർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി. തോന്നിയ രീതിയിൽ പഠിപ്പിക്കാം. നേട്ടം കിട്ടണമെന്നു മാത്രം. പ്രായോഗി കമായി ചിന്തിക്കാനാണ് പറഞ്ഞത്. തന്നിഷ്ട രീതി ക്ലാസുകളെ സജീവമാക്കിയില്ല. ഏതു രീതിയിൽ പഠിപ്പിച്ചാലും മതി എന്നത് ക്ലാസുകളെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി.
പിരീഡുകളുടെ ദൈർഘ്യം കുറയ്ക്കുകയും എണ്ണം കൂട്ടുകയും ചെയ്തതാണ് മറ്റൊരു പരിഷ്‌കാരം. കണക്കിന്റെ ഒരു പ്രായോഗിക പ്രശ്‌നം കുട്ടികൾ ചെയ്ത് അവതരിപ്പിക്കുമ്പോഴേക്കും മണി യടിക്കും. പിരീഡ് തീർന്നു. അധ്യാപകർക്ക് അത് ശരിയാക്കാനും തിരുത്താനും കുട്ടികളുടെ നോട്ട് ബുക്ക് നോക്കാനും സമയമില്ല. പരീക്ഷണം ചെയ്തു പൂർത്തീകരിക്കും മുമ്പ് പിരീഡ് തീരും. അധ്യാപകർ വല്ലാത്ത സമ്മർദത്തിലായി. പാഠങ്ങൾ വായിച്ചു പഠി പ്പിക്കുന്നതിനു ഇത് നിർബന്ധിച്ചു. കുട്ടികൾ ബോർഡിൽ നിന്നു മുള്ള പകർത്തിയെഴുത്തുകാരായി. അവർക്ക് ചിന്തിക്കാനും സംശയങ്ങൾ ഉന്നയിക്കാനും വിശകലനം ചെയ്യാനും പ്രശ്‌ന നിർദ്ധാരണം നടത്താനും അന്വേഷിക്കാനും കണ്ടെത്താനും അവസരം ലഭിക്കാതെ വന്നു.
പിരീഡുകളുടെ ദൈർഘ്യം കുറയ്ക്കുകയും എണ്ണം കൂട്ടുകയും ചെയ്തതാണ് മറ്റൊരു പരിഷ്‌കാരം. കണക്കിന്റെ ഒരു പ്രായോഗിക പ്രശ്‌നം കുട്ടികൾ ചെയ്ത് അവതരിപ്പിക്കുമ്പോഴേക്കും മണി യടിക്കും. പിരീഡ് തീർന്നു. അധ്യാപകർക്ക് അത് ശരിയാക്കാനും തിരുത്താനും കുട്ടികളുടെ നോട്ട് ബുക്ക് നോക്കാനും സമയമില്ല. പരീക്ഷണം ചെയ്തു പൂർത്തീകരിക്കും മുമ്പ് പിരീഡ് തീരും. അധ്യാപകർ വല്ലാത്ത സമ്മർദത്തിലായി. പാഠങ്ങൾ വായിച്ചു പഠി പ്പിക്കുന്നതിനു ഇത് നിർബന്ധിച്ചു. കുട്ടികൾ ബോർഡിൽ നിന്നു മുള്ള പകർത്തിയെഴുത്തുകാരായി. അവർക്ക് ചിന്തിക്കാനും സംശയങ്ങൾ ഉന്നയിക്കാനും വിശകലനം ചെയ്യാനും പ്രശ്‌ന നിർദ്ധാരണം നടത്താനും അന്വേഷിക്കാനും കണ്ടെത്താനും അവസരം ലഭിക്കാതെ വന്നു.
കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമി ക്കാതെ പിരീഡ് അനുവദിച്ച് പരീക്ഷ നടത്തിയതിനുള്ള അവാർഡ് അസീസ് കമ്മിറ്റിയുടെ നിർദേശപ്രകാരം പാഠ്യപദ്ധതി പരിഷ്‌ക രിച്ചവർക്ക് നൽകണം. കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച നൂറ്റി യമ്പത് കോടി രൂപ ലാപ്‌സാക്കിയാണ് ഈ പരിപാടി നടത്തിയത്. ആത്മാർഥതയില്ലാത്ത നടപടികൾ പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താനായിരുന്നു. ക്ലാസ് റൂം അധ്യാപനത്തിനു മാർഗ നിർദേശം നൽകുന്നതും ആസൂത്രണത്തിനു ദിശോബോധം നൽകുന്നതുമായ അധ്യാപകസഹായിയെ ടീച്ചർ ടെക്സ്റ്റാക്കി മാറ്റി. സ്വയം സമ്പൂർണമാണ് ടീച്ചർ ടെക്‌സ്റ്റെന്ന് പറഞ്ഞു. അധ്യാപകർക്ക് വ്യക്തത ലഭിക്കുംവിധം സമഗ്രമായിരുന്നില്ല അത്. അതിനാൽ ത്തന്നെ തുടർന്നുളള ക്ലസ്റ്ററുകളിൽ ടീച്ചിംഗ് മാന്വൽ തയ്യാറാക്കൽ പ്രധാന ഇനമായി. ടീച്ചർ ടെക്സ്റ്റ് മുമ്പുണ്ടായിരുന്ന അധ്യാപക സഹായിയേക്കാൾ നിലവാരം കുറഞ്ഞതായിരുന്നു. ക്ലാസ് റൂം പഠനപ്രക്രിയയുടെ സൂക്ഷ്മാംശങ്ങൾ അന്വേഷിച്ച അധ്യാപ                കരെ നിരാശപ്പെടുത്തി.
കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമി ക്കാതെ പിരീഡ് അനുവദിച്ച് പരീക്ഷ നടത്തിയതിനുള്ള അവാർഡ് അസീസ് കമ്മിറ്റിയുടെ നിർദേശപ്രകാരം പാഠ്യപദ്ധതി പരിഷ്‌ക രിച്ചവർക്ക് നൽകണം. കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച നൂറ്റി യമ്പത് കോടി രൂപ ലാപ്‌സാക്കിയാണ് ഈ പരിപാടി നടത്തിയത്. ആത്മാർഥതയില്ലാത്ത നടപടികൾ പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താനായിരുന്നു. ക്ലാസ് റൂം അധ്യാപനത്തിനു മാർഗ നിർദേശം നൽകുന്നതും ആസൂത്രണത്തിനു ദിശോബോധം നൽകുന്നതുമായ അധ്യാപകസഹായിയെ ടീച്ചർ ടെക്സ്റ്റാക്കി മാറ്റി. സ്വയം സമ്പൂർണമാണ് ടീച്ചർ ടെക്‌സ്റ്റെന്ന് പറഞ്ഞു. അധ്യാപകർക്ക് വ്യക്തത ലഭിക്കുംവിധം സമഗ്രമായിരുന്നില്ല അത്. അതിനാൽ ത്തന്നെ തുടർന്നുളള ക്ലസ്റ്ററുകളിൽ ടീച്ചിംഗ് മാന്വൽ തയ്യാറാക്കൽ പ്രധാന ഇനമായി. ടീച്ചർ ടെക്സ്റ്റ് മുമ്പുണ്ടായിരുന്ന അധ്യാപക സഹായിയേക്കാൾ നിലവാരം കുറഞ്ഞതായിരുന്നു. ക്ലാസ് റൂം പഠനപ്രക്രിയയുടെ സൂക്ഷ്മാംശങ്ങൾ അന്വേഷിച്ച അധ്യാപ                കരെ നിരാശപ്പെടുത്തി.
വരി 328: വരി 321:
ഉയർന്ന ചിന്താശേഷികളും സാമൂഹിക നൈപുണികളും ജീവിത നൈപുണികളും വിലയിരുത്തുമെന്നു പറഞ്ഞെങ്കിലും എങ്ങനെ എന്നു വ്യക്തമാക്കിയില്ല. അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുമില്ല. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, ആശയവിനിമയ ശേഷി, വിശകലനചിന്ത, ഉദ്ഗ്രഥിത ചിന്ത, ക്രിയേറ്റിവിറ്റി തുടങ്ങിയ വയെല്ലാം സഹവൈജ്ഞാനികമായി. പക്ഷേ പരിഗണന പ്രായോഗികമായി നൽകിയുമില്ല.
ഉയർന്ന ചിന്താശേഷികളും സാമൂഹിക നൈപുണികളും ജീവിത നൈപുണികളും വിലയിരുത്തുമെന്നു പറഞ്ഞെങ്കിലും എങ്ങനെ എന്നു വ്യക്തമാക്കിയില്ല. അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുമില്ല. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, ആശയവിനിമയ ശേഷി, വിശകലനചിന്ത, ഉദ്ഗ്രഥിത ചിന്ത, ക്രിയേറ്റിവിറ്റി തുടങ്ങിയ വയെല്ലാം സഹവൈജ്ഞാനികമായി. പക്ഷേ പരിഗണന പ്രായോഗികമായി നൽകിയുമില്ല.
സിലബസ് ഏകീകരിക്കലായിരുന്നു മറ്റൊരു നിർദേശം. അതിന്റെ പേരിൽ എൻ സി ഇ ആർ ടി സിലബസിലേതിനേക്കാൾ ഉളളടക്കം കൂട്ടി. കുട്ടികൾക്ക് മനസിലാക്കാവുന്നതിലധികം കാര്യങ്ങൾ കൊണ്ട് പാഠപുസ്തകം നിറച്ചു. പഠനഭാരം കൂടി. സാമൂഹികശാസ്ത്രം കട്ടിയായ വിഷയമായി മാറി. ഇതുകൊണ്ട് എന്തു പ്രയോജ നമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എസ് സി ഇ ആർ ടിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ വിഷയങ്ങൾക്ക് അനുവദിക്കപ്പെട്ട പിരീഡുകളുടെ എണ്ണത്തേക്കാൾ കുറവായിട്ടാണ് കേരളത്തിൽ പിരീഡുകൾ നിശ്ചയിച്ചത്. ഒരേ ഉള്ളടക്കം പഠി ക്കുന്നതിന് അനുവദിക്കുന്ന സമയത്തിലെ ഏകീകരണം വരുത്താൻ ശ്രദ്ധിക്കാതെ പരീക്ഷണം നടത്തിയത് വിപരീത ഫലം ഉണ്ടാക്കി. ദേശീയതലത്തിൽ 220 സാധ്യായ ദിനങ്ങൾ ലഭിക്കുമ്പോൾ കേരള ത്തിൽ അത് 180ൽ പരിമിതപ്പെട്ടു. എല്ലാ മതസമുദായങ്ങളെയും പ്രീതിപ്പെടുത്താൻ അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. യാന്ത്രികമായി സിലബസ് ഏകീകരിച്ച അസീസ് കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
സിലബസ് ഏകീകരിക്കലായിരുന്നു മറ്റൊരു നിർദേശം. അതിന്റെ പേരിൽ എൻ സി ഇ ആർ ടി സിലബസിലേതിനേക്കാൾ ഉളളടക്കം കൂട്ടി. കുട്ടികൾക്ക് മനസിലാക്കാവുന്നതിലധികം കാര്യങ്ങൾ കൊണ്ട് പാഠപുസ്തകം നിറച്ചു. പഠനഭാരം കൂടി. സാമൂഹികശാസ്ത്രം കട്ടിയായ വിഷയമായി മാറി. ഇതുകൊണ്ട് എന്തു പ്രയോജ നമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എസ് സി ഇ ആർ ടിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ വിഷയങ്ങൾക്ക് അനുവദിക്കപ്പെട്ട പിരീഡുകളുടെ എണ്ണത്തേക്കാൾ കുറവായിട്ടാണ് കേരളത്തിൽ പിരീഡുകൾ നിശ്ചയിച്ചത്. ഒരേ ഉള്ളടക്കം പഠി ക്കുന്നതിന് അനുവദിക്കുന്ന സമയത്തിലെ ഏകീകരണം വരുത്താൻ ശ്രദ്ധിക്കാതെ പരീക്ഷണം നടത്തിയത് വിപരീത ഫലം ഉണ്ടാക്കി. ദേശീയതലത്തിൽ 220 സാധ്യായ ദിനങ്ങൾ ലഭിക്കുമ്പോൾ കേരള ത്തിൽ അത് 180ൽ പരിമിതപ്പെട്ടു. എല്ലാ മതസമുദായങ്ങളെയും പ്രീതിപ്പെടുത്താൻ അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. യാന്ത്രികമായി സിലബസ് ഏകീകരിച്ച അസീസ് കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
മെന്റർ എന്ന പേരിട്ട് അധ്യാപകരെ വിളിക്കാൻ തീരുമാനിച്ചു.                      ആദ്യവർഷം ഈ പേര് അധ്യാപക പരിശീലനങ്ങളിൽ നിറഞ്ഞു നിന്നു. സഹരക്ഷിതാവാണ് അധ്യാപകർ എന്നും കുട്ടിയുടെ പ്രശ്‌ന ങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നും പറഞ്ഞു. ആദർശാത്മക മായ ഈ സങ്കല്പത്തോട് നീതി പുലർത്തുന്നതായിരുന്നില്ല                    മറ്റു കാര്യങ്ങൾ. അതിനാൽത്തന്നെ അടുത്ത വർഷം മുതൽ ഈ വാക്ക് ഉച്ചരിക്കാൻ തന്നെ എസ് സി ഇ ആർ ടിക്കും പാഠ്യ                    പദ്ധതി പരിഷ്‌കർത്താക്കൾക്കും നാണക്കേടു തോന്നി. പിന്നീട് ഇക്കാര്യം മിണ്ടാതായി.
മെന്റർ എന്ന പേരിട്ട് അധ്യാപകരെ വിളിക്കാൻ തീരുമാനിച്ചു.                      ആദ്യവർഷം ഈ പേര് അധ്യാപക പരിശീലനങ്ങളിൽ നിറഞ്ഞു നിന്നു. സഹരക്ഷിതാവാണ് അധ്യാപകർ എന്നും കുട്ടിയുടെ പ്രശ്‌ന ങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നും പറഞ്ഞു. ആദർശാത്മക മായ ഈ സങ്കല്പത്തോട് നീതി പുലർത്തുന്നതായിരുന്നില്ല                    മറ്റു കാര്യങ്ങൾ. അതിനാൽത്തന്നെ അടുത്ത വർഷം മുതൽ ഈ വാക്ക് ഉച്ചരിക്കാൻ തന്നെ എസ് സി ഇ ആർ ടിക്കും പാഠ്യ                    പദ്ധതി പരിഷ്‌കർത്താക്കൾക്കും നാണക്കേടു തോന്നി. പിന്നീട് ഇക്കാര്യം മിണ്ടാതായി.
ഒന്നാം ക്ലാസ് മുതൽ ആരംഭിച്ച ഇംഗ്ലീഷ് പഠനവും പ്രക്രിയാപ രമായി പരാജയപ്പെട്ടു. സമാന്തര ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒഴുക്ക് കൂടിയതിനു കാരണം ഒന്നാം ക്ലാസിലെ പരീക്ഷണം വേണ്ടത്ര ജാഗ്രതയില്ലാതെ നടപ്പിലാക്കിയതാണ്.
ഒന്നാം ക്ലാസ് മുതൽ ആരംഭിച്ച ഇംഗ്ലീഷ് പഠനവും പ്രക്രിയാപ രമായി പരാജയപ്പെട്ടു. സമാന്തര ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒഴുക്ക് കൂടിയതിനു കാരണം ഒന്നാം ക്ലാസിലെ പരീക്ഷണം വേണ്ടത്ര ജാഗ്രതയില്ലാതെ നടപ്പിലാക്കിയതാണ്.
ചുരുക്കത്തിൽ എല്ലാം പൊളിച്ചടുക്കാനാണ് അസീസ് കമ്മിറ്റി ശ്രമിച്ചത്. പൊളിക്കലിനോടൊപ്പം പടുത്തുയർത്തൽ പ്രക്രിയ നടക്ക ണമായിരുന്നു. ഏച്ചുകെട്ടലായിരുന്നു സംഭവിച്ചത്. ശക്തമായ സൈദ്ധാന്തികാശയാടിത്തറയോ സാമൂഹിക വീക്ഷണമോ ബോധ നശാസ്ത്ര പിൻബലമോ പ്രായോഗികചിന്തയോ ഇല്ലാതെ ജനാധി പത്യരഹിതമായി നടത്തിയ പരിഷ്‌കാരമാണ് അസീസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്നത്.
ചുരുക്കത്തിൽ എല്ലാം പൊളിച്ചടുക്കാനാണ് അസീസ് കമ്മിറ്റി ശ്രമിച്ചത്. പൊളിക്കലിനോടൊപ്പം പടുത്തുയർത്തൽ പ്രക്രിയ നടക്ക ണമായിരുന്നു. ഏച്ചുകെട്ടലായിരുന്നു സംഭവിച്ചത്. ശക്തമായ സൈദ്ധാന്തികാശയാടിത്തറയോ സാമൂഹിക വീക്ഷണമോ ബോധ നശാസ്ത്ര പിൻബലമോ പ്രായോഗികചിന്തയോ ഇല്ലാതെ ജനാധി പത്യരഹിതമായി നടത്തിയ പരിഷ്‌കാരമാണ് അസീസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്നത്.
ഇതിനു പരിഹാരം ഇതേ രീതിയിൽ പൊളിച്ചെഴുത്തല്ല. ശാസ്ത്രീയമായ ഗവേഷണങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അധ്യാപകരെ വിശ്വാസത്തിലെടുത്തുള്ള ബോധ്യപ്പെടുന്ന തെളിവുകൾ സൃഷ്ടിച്ചുള്ള മെച്ചപ്പെടുത്തലുക ളാണ്. സാവകാശം നടക്കേണ്ട പ്രക്രിയയുമാണത്. കേരളത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ കുട്ടികൾ അവരുടെ കഴിവുകളിൽ സമാനപ്രായത്തിലുള്ള ലോകത്തിലെ ഏതൊരു ദേശത്തെ കുട്ടികളോടും കിടപിടിക്കുന്ന വരാകണം. അതിനുളള ഭൗതികവും അക്കാദമികവും സാമൂഹിക വുമായ ഗുണാത്മകമാറ്റം വിഭാവനം ചെയ്യണം. സംവാദങ്ങളും ചർച്ചകളും നടക്കണം.
ഇതിനു പരിഹാരം ഇതേ രീതിയിൽ പൊളിച്ചെഴുത്തല്ല. ശാസ്ത്രീയമായ ഗവേഷണങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അധ്യാപകരെ വിശ്വാസത്തിലെടുത്തുള്ള ബോധ്യപ്പെടുന്ന തെളിവുകൾ സൃഷ്ടിച്ചുള്ള മെച്ചപ്പെടുത്തലുക ളാണ്. സാവകാശം നടക്കേണ്ട പ്രക്രിയയുമാണത്. കേരളത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ കുട്ടികൾ അവരുടെ കഴിവുകളിൽ സമാനപ്രായത്തിലുള്ള ലോകത്തിലെ ഏതൊരു ദേശത്തെ കുട്ടികളോടും കിടപിടിക്കുന്ന വരാകണം. അതിനുളള ഭൗതികവും അക്കാദമികവും സാമൂഹിക വുമായ ഗുണാത്മകമാറ്റം വിഭാവനം ചെയ്യണം. സംവാദങ്ങളും ചർച്ചകളും നടക്കണം.
9. ഇആടഋ സ്‌കൂളുകളല്ലേ നല്ലത്? കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇആടഋ പാഠ്യപദ്ധതി നടപ്പാക്കുന്നതല്ലേ നല്ലത്?
9. CBSE സ്‌കൂളുകളല്ലേ നല്ലത്? കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും CBSE പാഠ്യപദ്ധതി നടപ്പാക്കുന്നതല്ലേ നല്ലത്?
ി ഇആടഋ എന്നത് 'സെൻട്രൽ ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ' ആണ്. അതായത് കേന്ദ്രതലത്തിലുള്ള ഒരു സമിതി. ആ സമിതിയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങളാണ് ഇആടഋ സ്‌കൂളുകൾ. ചഇഋഞഠയുടെ സിലബസ് അവർ പഠിപ്പിക്കുന്നു.  
n CBSE എന്നത് 'സെൻട്രൽ ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ' ആണ്. അതായത് കേന്ദ്രതലത്തിലുള്ള ഒരു സമിതി. ആ സമിതിയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങളാണ് CBSE സ്‌കൂളുകൾ. NCERTയുടെ സിലബസ് അവർ പഠിപ്പിക്കുന്നു.  
കേരളത്തിലെ സംസ്ഥാന സ്‌കൂളുമായി തട്ടിച്ചു നോക്കുമ്പോൾ ഇആടഋ സ്‌കൂളുകളിൽ മോണിറ്ററിങ്ങ് വളരെ കുറവാണ്. അധ്യാപകർക്ക് പരിശീലന സൗകര്യവും കുറവാണ്. അധ്യാപകസഹായികളും തയ്യാറാക്കി നൽകുന്നില്ല. ഇആടഋ അതത് കാലത്ത് നൽകുന്ന നിർദ്ദേശങ്ങളും അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്ന മറ്റ് സഹായസാമഗ്രികളും മാത്രമാണ് ബോർഡിൽ നിന്നും കിട്ടുന്ന പിന്തുണ. ബാക്കിയൊക്കെ അതത് സ്ഥാപനമേധാവികളുടെ കാഴ്ചപ്പാടും രക്ഷിതാക്കളുടെ മനോഭാവത്തിനും അനുസരിച്ചു നടക്കുന്നു. പല ഇആടഋ വിദ്യാലയങ്ങളിലും വളരെ പഴകിയ പഠനരീതിയാണ്                    പ്രയോഗത്തിലുള്ളത്. രക്ഷിതാക്കളിൽ നിന്നും വൻതോതിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് നല്ല കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് പുറംമോടികളും ഏർപ്പെടുത്തുന്നു എന്നു മാത്രം. സമൂഹത്തിന്റെ പിന്തുണ ഉണ്ടായാൽ, സർക്കാരും കൂടി മുന്നിട്ടി                    റങ്ങിയാൽ അതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കേരളത്തിലെ                വിദ്യാലയങ്ങളിൽ നമുക്ക് ഒരുക്കാനാവും. ആകയാൽ ഇആടഋ രീതി  വ്യാപിപ്പിക്കാനോ എല്ലാം ഇആടഋ ആക്കാനോ അല്ല നാം വാദിക്കേണ്ടത്. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതി അയൽപക്ക സ്‌കൂളുകളിൽ ഏറ്റവും നല്ല സൗകര്യങ്ങളും സംവിധാനവും പിന്തുണയും  മോണിറ്ററിങ്ങും  ഉറപ്പുവരുത്തി ഏറ്റവും നന്നായി നടപ്പി                        ലാക്കാനാണ്.
കേരളത്തിലെ സംസ്ഥാന സ്‌കൂളുമായി തട്ടിച്ചു നോക്കുമ്പോൾ CBSE സ്‌കൂളുകളിൽ മോണിറ്ററിങ്ങ് വളരെ കുറവാണ്. അധ്യാപകർക്ക് പരിശീലന സൗകര്യവും കുറവാണ്. അധ്യാപകസഹായികളും തയ്യാറാക്കി നൽകുന്നില്ല. CBSE അതത് കാലത്ത് നൽകുന്ന നിർദ്ദേശങ്ങളും അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്ന മറ്റ് സഹായസാമഗ്രികളും മാത്രമാണ് ബോർഡിൽ നിന്നും കിട്ടുന്ന പിന്തുണ. ബാക്കിയൊക്കെ അതത് സ്ഥാപനമേധാവികളുടെ കാഴ്ചപ്പാടും രക്ഷിതാക്കളുടെ മനോഭാവത്തിനും അനുസരിച്ചു നടക്കുന്നു. പല CBSE വിദ്യാലയങ്ങളിലും വളരെ പഴകിയ പഠനരീതിയാണ്                    പ്രയോഗത്തിലുള്ളത്. രക്ഷിതാക്കളിൽ നിന്നും വൻതോതിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് നല്ല കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് പുറംമോടികളും ഏർപ്പെടുത്തുന്നു എന്നു മാത്രം. സമൂഹത്തിന്റെ പിന്തുണ ഉണ്ടായാൽ, സർക്കാരും കൂടി മുന്നിട്ടി                    റങ്ങിയാൽ അതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കേരളത്തിലെ                വിദ്യാലയങ്ങളിൽ നമുക്ക് ഒരുക്കാനാവും. ആകയാൽ CBSE രീതി  വ്യാപിപ്പിക്കാനോ എല്ലാം CBSE ആക്കാനോ അല്ല നാം വാദിക്കേണ്ടത്. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതി അയൽപക്ക സ്‌കൂളുകളിൽ ഏറ്റവും നല്ല സൗകര്യങ്ങളും സംവിധാനവും പിന്തുണയും  മോണിറ്ററിങ്ങും  ഉറപ്പുവരുത്തി ഏറ്റവും നന്നായി നടപ്പി                        ലാക്കാനാണ്.
10. കേരളത്തിൽ ഏതെല്ലാം തരത്തിലുള്ള പാഠ്യപദ്ധതികളാണ് നിലവിലുള്ളത്? മറ്റു പാഠ്യപദ്ധതികളിലുള്ള പഠനം നിരോധിച്ചാൽ പ്രശ്‌നം തീരില്ലേ?
10. കേരളത്തിൽ ഏതെല്ലാം തരത്തിലുള്ള പാഠ്യപദ്ധതികളാണ് നിലവിലുള്ളത്? മറ്റു പാഠ്യപദ്ധതികളിലുള്ള പഠനം നിരോധിച്ചാൽ പ്രശ്‌നം തീരില്ലേ?
ി കേരളത്തിൽ സംസ്ഥാന സർക്കാറിനു വേണ്ടി എസ്.സി.ആർ.ടി തയ്യാറാക്കിയ പാഠ്യപദ്ധതിയിലാണ് കൂടുതൽ കുട്ടികളും പഠി                    ക്കുന്നത്. ഇതിനു പുറമെ ദേശീയസ്ഥാപനമായ എസ്.സി.ആർ.ടി.ഇ തയ്യാറാക്കുന്ന പാഠ്യപദ്ധതി പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയ                        ങ്ങളും നവോദയ വിദ്യാലയങ്ങളുമുണ്ട്. മറ്റു ചില വിദ്യാലയങ്ങൾ കേന്ദ്രീയപാഠ്യപദ്ധതി പിന്തുടരുന്നു. വളരെ ചുരുക്കം സ്‌കൂളുകളിൽ അന്തർദേശീയ പാഠ്യപദ്ധതിയായ കഏഇടഋ യും ഉണ്ട്. സംസ്ഥാനത്തിന് പുറത്ത്  ഇടയ്ക്ക് വച്ച് പഠനം തുടരേണ്ടിവരുന്നവരെ ഉദ്ദേശിച്ചാണ് ഇതരപാഠ്യപദ്ധതികളിലുള്ള പഠനം അനുവദിച്ചിട്ടുള്ളത്. ചഇഋഞഠ പാഠ്യപദ്ധതി പിന്തുടരുന്ന കുട്ടിക്ക് ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ പോകേണ്ടി വന്നാലും (രക്ഷിതാവിന്      സ്ഥലമാറ്റം ഉണ്ടാവുകയാണെങ്കിൽ) തുടർപഠനത്തിന് തടസ്സം  അനുഭവപ്പെടില്ല. എംബസി ഉദ്യോഗസ്ഥരുടെ മക്കൾക്ക് വിദേശ                                രാജ്യങ്ങളിൽ കഴിയുമ്പോൾ കഏഇടഋ പാഠ്യപദ്ധതി പഠനത്തുടർച്ച ഉറപ്പുവരുത്തും. എന്നാൽ ഇന്ന് കഏഇടഋ വിദ്യാലയങ്ങൾക്കും                  അനുമതി കിട്ടുന്നത് ഈ വിഭാഗം കുട്ടികളെ ഉദ്ദേശിച്ചൊന്നുമല്ല. വിദ്യാഭ്യാസത്തെ സംബന്ധിച്ച പല തീരുമാനങ്ങളും സംസ്ഥാനത്തിനു മാത്രമായി കൈക്കൊള്ളാനാവില്ല എന്നതുകൊണ്ട് ഇതര പാഠ്യപദ്ധതികളുടെ വ്യാപനം കർശനമായി തടയാനാവില്ല.              സ്വന്തം നാടുമായും സംസ്‌കാരവുമായും ജനജീവിതവുമായും ബന്ധപ്പെടുന്ന വിധത്തിൽ തയ്യാറാക്കിയ ഒരു പാഠ്യപദ്ധതിയിലൂടെ  മാതൃഭാഷയിൽ പഠിക്കുമ്പോഴാണ് പ്രാഥമിക ക്ലാസ്സുകളിൽ ഏറെ                    ഗുണമുണ്ടാവുക. ഇത്തരത്തിലുള്ള ആശയപ്രചാരണം ഒരു ഭാഗത്തു നടത്തുകയും ഇതരപാഠ്യപദ്ധതിയുടെ വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുകയും വേണം.
n കേരളത്തിൽ സംസ്ഥാന സർക്കാറിനു വേണ്ടി എസ്.സി.ആർ.ടി തയ്യാറാക്കിയ പാഠ്യപദ്ധതിയിലാണ് കൂടുതൽ കുട്ടികളും പഠി                    ക്കുന്നത്. ഇതിനു പുറമെ ദേശീയസ്ഥാപനമായ എസ്.സി.ആർ.ടി.ഇ തയ്യാറാക്കുന്ന പാഠ്യപദ്ധതി പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയ                        ങ്ങളും നവോദയ വിദ്യാലയങ്ങളുമുണ്ട്. മറ്റു ചില വിദ്യാലയങ്ങൾ കേന്ദ്രീയപാഠ്യപദ്ധതി പിന്തുടരുന്നു. വളരെ ചുരുക്കം സ്‌കൂളുകളിൽ അന്തർദേശീയ പാഠ്യപദ്ധതിയായ IGCSE യും ഉണ്ട്. സംസ്ഥാനത്തിന് പുറത്ത്  ഇടയ്ക്ക് വച്ച് പഠനം തുടരേണ്ടിവരുന്നവരെ ഉദ്ദേശിച്ചാണ് ഇതരപാഠ്യപദ്ധതികളിലുള്ള പഠനം അനുവദിച്ചിട്ടുള്ളത്. NCERT പാഠ്യപദ്ധതി പിന്തുടരുന്ന കുട്ടിക്ക് ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ പോകേണ്ടി വന്നാലും (രക്ഷിതാവിന്      സ്ഥലമാറ്റം ഉണ്ടാവുകയാണെങ്കിൽ) തുടർപഠനത്തിന് തടസ്സം  അനുഭവപ്പെടില്ല. എംബസി ഉദ്യോഗസ്ഥരുടെ മക്കൾക്ക് വിദേശ                                രാജ്യങ്ങളിൽ കഴിയുമ്പോൾ IGCSE പാഠ്യപദ്ധതി പഠനത്തുടർച്ച ഉറപ്പുവരുത്തും. എന്നാൽ ഇന്ന് IGCSE വിദ്യാലയങ്ങൾക്കും                  അനുമതി കിട്ടുന്നത് ഈ വിഭാഗം കുട്ടികളെ ഉദ്ദേശിച്ചൊന്നുമല്ല. വിദ്യാഭ്യാസത്തെ സംബന്ധിച്ച പല തീരുമാനങ്ങളും സംസ്ഥാനത്തിനു മാത്രമായി കൈക്കൊള്ളാനാവില്ല എന്നതുകൊണ്ട് ഇതര പാഠ്യപദ്ധതികളുടെ വ്യാപനം കർശനമായി തടയാനാവില്ല.              സ്വന്തം നാടുമായും സംസ്‌കാരവുമായും ജനജീവിതവുമായും ബന്ധപ്പെടുന്ന വിധത്തിൽ തയ്യാറാക്കിയ ഒരു പാഠ്യപദ്ധതിയിലൂടെ  മാതൃഭാഷയിൽ പഠിക്കുമ്പോഴാണ് പ്രാഥമിക ക്ലാസ്സുകളിൽ ഏറെ                    ഗുണമുണ്ടാവുക. ഇത്തരത്തിലുള്ള ആശയപ്രചാരണം ഒരു ഭാഗത്തു നടത്തുകയും ഇതരപാഠ്യപദ്ധതിയുടെ വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുകയും വേണം.
11. കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ എന്താണ് തെറ്റ്?  
11. കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ എന്താണ് തെറ്റ്?  
ി കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായ പ്രധാനകാരണം ഇവിടെ നിലനിന്നുപോരുന്ന പൊതുവിദ്യാഭ്യാസംകൂടിയാണ്. എല്ലാ കുട്ടികൾക്കും സ്‌കൂളിൽ പഠിക്കാനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പൊതുവിദ്യാലയങ്ങൾ യാഥാർഥ്യമായി. ജനസംഖ്യാപരമായ കാരണങ്ങളാൽ  സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോൾ  കുറഞ്ഞുവരുന്നുണ്ട്. ഈ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും                          പലവിധ കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിലല്ല ഇന്നു                      പ്രവേശനം നേടുന്നത്. ഇക്കാരണത്താൽ പൊതുവിദ്യാലയങ്ങ                    ളിലെ കുട്ടികൾ കുറഞ്ഞുവരുന്നു എന്നത് യാഥാർഥ്യമാണ്.  
n കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായ പ്രധാനകാരണം ഇവിടെ നിലനിന്നുപോരുന്ന പൊതുവിദ്യാഭ്യാസംകൂടിയാണ്. എല്ലാ കുട്ടികൾക്കും സ്‌കൂളിൽ പഠിക്കാനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പൊതുവിദ്യാലയങ്ങൾ യാഥാർഥ്യമായി. ജനസംഖ്യാപരമായ കാരണങ്ങളാൽ  സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോൾ  കുറഞ്ഞുവരുന്നുണ്ട്. ഈ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും                          പലവിധ കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിലല്ല ഇന്നു                      പ്രവേശനം നേടുന്നത്. ഇക്കാരണത്താൽ പൊതുവിദ്യാലയങ്ങ                    ളിലെ കുട്ടികൾ കുറഞ്ഞുവരുന്നു എന്നത് യാഥാർഥ്യമാണ്.  
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏതാണ്ട് 45% അനാദായകരമാണെന്നാണ് മുൻ സർക്കാർ  കണക്കാക്കിയത്. ഇവയിൽ ഭൂരിഭാഗവും ലോവർ പ്രൈമറി വിദ്യാലയങ്ങളാണ്. ഇത്തരം വിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്നത് സ്വകാര്യകച്ചവട താൽപര്യക്കാരുടെ ആവശ്യമാകാം. എന്നാൽ ജനാധിപത്യസമൂഹത്തിന്റെയും            അതിന്റെ ഭാഗമായുള്ള സർക്കാരുകളുടെയും ആവശ്യമാവരുത്.  
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏതാണ്ട് 45% അനാദായകരമാണെന്നാണ് മുൻ സർക്കാർ  കണക്കാക്കിയത്. ഇവയിൽ ഭൂരിഭാഗവും ലോവർ പ്രൈമറി വിദ്യാലയങ്ങളാണ്. ഇത്തരം വിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്നത് സ്വകാര്യകച്ചവട താൽപര്യക്കാരുടെ ആവശ്യമാകാം. എന്നാൽ ജനാധിപത്യസമൂഹത്തിന്റെയും            അതിന്റെ ഭാഗമായുള്ള സർക്കാരുകളുടെയും ആവശ്യമാവരുത്.  
അനധികൃത വിദ്യാലയങ്ങളുടെയും അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെയും വ്യാപനം തടഞ്ഞുകൊണ്ടല്ലാതെ പൊതുവിദ്യാലയങ്ങളെ നിലനിർത്താനാവില്ല. അതോടൊപ്പം പൊതുവിദ്യാലയത്തോട് സമൂഹത്തിലെ ഒരുവിഭാഗത്തിനെങ്കിലും താൽപര്യക്കുറവുണ്ടാകുവാനുള്ള കാരണങ്ങളും അന്വേഷിക്കണം. അഖിലേന്ത്യാ തലത്തിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളും മികവാർന്ന ബോധനപ്രക്രിയകളും പലടിയങ്ങളിലും വേണ്ടത്ര പ്രകടമല്ലാത്തതും ഒരു മുഖ്യകാരണമാണ്. തങ്ങൾ പഠിച്ചതിനേക്കാൾ മെച്ചപ്പെട്ട ഭൗതികസൗകര്യ                    ങ്ങളും ബോധനരീതികളും രക്ഷിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പ്രീസ്‌കൂൾ മുതൽ ഹയർസെക്കണ്ടറിവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉന്നതനിലവാരം അവർ ആഗ്രഹിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാരും വിദ്യാല                    യാധികൃതരും പരാജയപ്പെടുകയാണ്. അതോടൊപ്പം ഇംഗ്ലീഷ്                  മീഡിയത്തോടുള്ള ഭ്രമവും സി.ബി.എസ്.സി വിദ്യാലയങ്ങളോടുള്ള യുക്തിരഹിതമായ താൽപര്യവും മറ്റൊരു ഘടകമാണ്. ജാതിമതസ്ഥാപനങ്ങളോടുള്ള ഉപരിവർഗത്തിന്റെ വർഗപരവും പദവിപരവുമായ മൂല്യങ്ങളും പ്രധാനപ്പെട്ടതാണ്. ഉയർന്ന കോച്ചിംഗ് സാധ്യതകൾ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുട്ടികളെ നഗരങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കുന്നതിലെത്തിക്കുന്നുണ്ട്. ഇവയെല്ലാം പൊതുവിദ്യാലയങ്ങളിൽനിന്നു കുട്ടികൾ ഒഴിഞ്ഞു                            പോകുന്നതിനു കാരണങ്ങളാവുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ അപഗ്രഥിക്കുകയും പരിഹാരനടപടികൾ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്തുകൊണ്ട് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്; അടച്ചുപൂട്ടുകയല്ല. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള കുടുംബങ്ങളിലെ കുട്ടികളടക്കം എല്ലാ കുട്ടികൾക്കും ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സർക്കാർ ചുമതലയിൽ സമൂഹപങ്കാളിത്തത്തോടെ അയൽപക്കത്തുതന്നെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതുവഴി കച്ചവടവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കാകർഷി                  ക്കുവാൻ കഴിയണം. ഇത്തരം നല്ല മാതൃകകൾ കേരളത്തിൽ                പലയിടങ്ങളിലുമുണ്ട്.
അനധികൃത വിദ്യാലയങ്ങളുടെയും അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെയും വ്യാപനം തടഞ്ഞുകൊണ്ടല്ലാതെ പൊതുവിദ്യാലയങ്ങളെ നിലനിർത്താനാവില്ല. അതോടൊപ്പം പൊതുവിദ്യാലയത്തോട് സമൂഹത്തിലെ ഒരുവിഭാഗത്തിനെങ്കിലും താൽപര്യക്കുറവുണ്ടാകുവാനുള്ള കാരണങ്ങളും അന്വേഷിക്കണം. അഖിലേന്ത്യാ തലത്തിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളും മികവാർന്ന ബോധനപ്രക്രിയകളും പലടിയങ്ങളിലും വേണ്ടത്ര പ്രകടമല്ലാത്തതും ഒരു മുഖ്യകാരണമാണ്. തങ്ങൾ പഠിച്ചതിനേക്കാൾ മെച്ചപ്പെട്ട ഭൗതികസൗകര്യ                    ങ്ങളും ബോധനരീതികളും രക്ഷിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പ്രീസ്‌കൂൾ മുതൽ ഹയർസെക്കണ്ടറിവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉന്നതനിലവാരം അവർ ആഗ്രഹിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാരും വിദ്യാല                    യാധികൃതരും പരാജയപ്പെടുകയാണ്. അതോടൊപ്പം ഇംഗ്ലീഷ്                  മീഡിയത്തോടുള്ള ഭ്രമവും സി.ബി.എസ്.സി വിദ്യാലയങ്ങളോടുള്ള യുക്തിരഹിതമായ താൽപര്യവും മറ്റൊരു ഘടകമാണ്. ജാതിമതസ്ഥാപനങ്ങളോടുള്ള ഉപരിവർഗത്തിന്റെ വർഗപരവും പദവിപരവുമായ മൂല്യങ്ങളും പ്രധാനപ്പെട്ടതാണ്. ഉയർന്ന കോച്ചിംഗ് സാധ്യതകൾ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുട്ടികളെ നഗരങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കുന്നതിലെത്തിക്കുന്നുണ്ട്. ഇവയെല്ലാം പൊതുവിദ്യാലയങ്ങളിൽനിന്നു കുട്ടികൾ ഒഴിഞ്ഞു                            പോകുന്നതിനു കാരണങ്ങളാവുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ അപഗ്രഥിക്കുകയും പരിഹാരനടപടികൾ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്തുകൊണ്ട് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്; അടച്ചുപൂട്ടുകയല്ല. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള കുടുംബങ്ങളിലെ കുട്ടികളടക്കം എല്ലാ കുട്ടികൾക്കും ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സർക്കാർ ചുമതലയിൽ സമൂഹപങ്കാളിത്തത്തോടെ അയൽപക്കത്തുതന്നെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതുവഴി കച്ചവടവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കാകർഷി                  ക്കുവാൻ കഴിയണം. ഇത്തരം നല്ല മാതൃകകൾ കേരളത്തിൽ                പലയിടങ്ങളിലുമുണ്ട്.  
 
അടുത്തടുത്ത് പൊതുവിദ്യാലയങ്ങളുണ്ടാവുകയും ജനസംഖ്യാ                      പരമായി കുട്ടികൾ നന്നേ കുറയുകയും ചെയ്യുന്ന സാഹചര്യ                          ങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും അംഗീകാരത്തോടെ സ്‌കൂളുകളെ ലയിപ്പി                      ക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.  
അടുത്തടുത്ത് പൊതുവിദ്യാലയങ്ങളുണ്ടാവുകയും ജനസംഖ്യാ                      പരമായി കുട്ടികൾ നന്നേ കുറയുകയും ചെയ്യുന്ന സാഹചര്യ                          ങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും അംഗീകാരത്തോടെ സ്‌കൂളുകളെ ലയിപ്പി                      ക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.  
വിദ്യാഭ്യാസം സാമൂഹിക പ്രക്രിയയാണ്. സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് അത് വളർന്ന് വികസിച്ചത്. ഗവൺമെന്റ് ഗ്രാന്റ്-ഇൻ-എയിഡഡ് സംവിധാനം കൊണ്ടുവരികയും അധ്യാപകാന ധ്യാപകർക്ക് ശമ്പളം നൽകുകയും പൊതുനിയമനിർമാണം നടത്തുകയും ചെയ്തതുകൊണ്ടാണ് എയിഡഡ് വിദ്യാഭ്യാസമേഖലയും വളർന്നുവന്നത്. സർക്കാർ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് സ്‌കൂൾ നടത്താനുള്ള അനുവാദം മാനേജ്‌മെന്റുകൾക്ക് നൽകുകയാണ് ചെയ്തത്. അതുകൊണ്ട് സ്‌കൂൾ പൂട്ടണമെങ്കിലും സർക്കാരുമായും പൊതുസമൂഹവുമായും ചർച്ചചെയ്തുകൊണ്ടു മാത്രമേ ആകാവൂ.
വിദ്യാഭ്യാസം സാമൂഹിക പ്രക്രിയയാണ്. സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് അത് വളർന്ന് വികസിച്ചത്. ഗവൺമെന്റ് ഗ്രാന്റ്-ഇൻ-എയിഡഡ് സംവിധാനം കൊണ്ടുവരികയും അധ്യാപകാന ധ്യാപകർക്ക് ശമ്പളം നൽകുകയും പൊതുനിയമനിർമാണം നടത്തുകയും ചെയ്തതുകൊണ്ടാണ് എയിഡഡ് വിദ്യാഭ്യാസമേഖലയും വളർന്നുവന്നത്. സർക്കാർ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് സ്‌കൂൾ നടത്താനുള്ള അനുവാദം മാനേജ്‌മെന്റുകൾക്ക് നൽകുകയാണ് ചെയ്തത്. അതുകൊണ്ട് സ്‌കൂൾ പൂട്ടണമെങ്കിലും സർക്കാരുമായും പൊതുസമൂഹവുമായും ചർച്ചചെയ്തുകൊണ്ടു മാത്രമേ ആകാവൂ.
വരി 349: വരി 339:
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കേരളത്തിന്റെ        പുതിയ സർക്കാർ തുടക്കത്തിൽത്തന്നെ നടത്തിയ ഇടപെടലുകളും പ്രഖ്യാപനങ്ങളും സ്വാഗതാർഹവും അവസരോചിതവുമാണെന്ന് കൂടി ശാസ്ത്രസാഹിത്യപരിഷത്ത് വിലയിരുത്തുന്നു.
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കേരളത്തിന്റെ        പുതിയ സർക്കാർ തുടക്കത്തിൽത്തന്നെ നടത്തിയ ഇടപെടലുകളും പ്രഖ്യാപനങ്ങളും സ്വാഗതാർഹവും അവസരോചിതവുമാണെന്ന് കൂടി ശാസ്ത്രസാഹിത്യപരിഷത്ത് വിലയിരുത്തുന്നു.
12. കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അധ്യാപകർ അധി                  കമാവില്ലേ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?  
12. കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അധ്യാപകർ അധി                  കമാവില്ലേ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?  
ി വിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി ക്ലാസ്സുകളിൽ 30 വരെ കുട്ടികൾക്കും യു.പിയിൽ മുപ്പത്തഞ്ചുവരെ കുട്ടികൾക്കും ഓരോ അധ്യാപകർ വീതമാണ് വേണ്ടത്. ഈ ആശയവും ഒരു ക്ലാസ്സിന് ഒരധ്യാപകനെന്ന കേരളത്തിൽ നിലവിലുള്ള രീതിയും പൂർണമായും പ്രാവർത്തികമാക്കിയാൽ ഈ പ്രശ്‌നത്തിനു താൽ കാലിക പരിഹാരമാവും. കൂടാതെ കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങൾക്കുമുള്ള അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാവണം. ഇതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും അധ്യാപകരെ പുനർവിന്യസിക്കുകയും ചെയ്യാം.  
n വിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി ക്ലാസ്സുകളിൽ 30 വരെ കുട്ടികൾക്കും യു.പിയിൽ മുപ്പത്തഞ്ചുവരെ കുട്ടികൾക്കും ഓരോ അധ്യാപകർ വീതമാണ് വേണ്ടത്. ഈ ആശയവും ഒരു ക്ലാസ്സിന് ഒരധ്യാപകനെന്ന കേരളത്തിൽ നിലവിലുള്ള രീതിയും പൂർണമായും പ്രാവർത്തികമാക്കിയാൽ ഈ പ്രശ്‌നത്തിനു താൽ കാലിക പരിഹാരമാവും. കൂടാതെ കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങൾക്കുമുള്ള അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാവണം. ഇതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും           അധ്യാപകരെ പുനർവിന്യസിക്കുകയും ചെയ്യാം.  
 
 
 
 
പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെങ്കിൽ വിദ്യാലയനേതൃത്വം വഹിക്കേണ്ട പ്രധാനാധ്യാപകർക്ക് അക്കാദമിക കാര്യങ്ങളിൽ                    കൂടുതൽ ശ്രദ്ധിക്കാൻ പറ്റുന്ന വിധത്തിൽ അവരുടെ ജോലി                          ഭാരം കുറയ്ക്കണം. ഇതിന്നായി വിദ്യാർഥികളുടെ എണ്ണം പരി                ഗണിച്ച് അധികം അധ്യാപകരെ നിയമിക്കേണ്ടതുണ്ട്.  
പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെങ്കിൽ വിദ്യാലയനേതൃത്വം വഹിക്കേണ്ട പ്രധാനാധ്യാപകർക്ക് അക്കാദമിക കാര്യങ്ങളിൽ                    കൂടുതൽ ശ്രദ്ധിക്കാൻ പറ്റുന്ന വിധത്തിൽ അവരുടെ ജോലി                          ഭാരം കുറയ്ക്കണം. ഇതിന്നായി വിദ്യാർഥികളുടെ എണ്ണം പരി                ഗണിച്ച് അധികം അധ്യാപകരെ നിയമിക്കേണ്ടതുണ്ട്.  
ഏറ്റവും കൂടുതൽ ആസൂത്രണവും പഠന ഉപകരണസംവി                                ധാനങ്ങളും ആവശ്യമുള്ള എൽ.പി ക്ലാസ്സുകളിൽ അധ്യാപകർക്ക് അതിനുള്ള സമയം ലഭ്യമല്ല. എൽ.പി ക്ലാസധ്യാപകർ രാവിലെ മുതൽ വൈകുന്നേരംവരെ എല്ലാ പിരീഡും ക്ലാസിൽത്തന്നെ                    ചെലവഴിക്കണം. ഒഴിവുസമയം ലഭ്യമല്ല. യു.പി. ക്ലാസുകളിലും                      ഒഴിവുസമയം വളരെ കുറവാണ്. പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കുവാൻ അധികം അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും എൽ.പി ക്ലാസുകളിൽ ഒന്നിലധികം അധ്യാപകരെ (ഠലമാ ലേമരവശിഴ) നിയമിക്കുന്നു.
ഏറ്റവും കൂടുതൽ ആസൂത്രണവും പഠന ഉപകരണസംവി                                ധാനങ്ങളും ആവശ്യമുള്ള എൽ.പി ക്ലാസ്സുകളിൽ അധ്യാപകർക്ക് അതിനുള്ള സമയം ലഭ്യമല്ല. എൽ.പി ക്ലാസധ്യാപകർ രാവിലെ മുതൽ വൈകുന്നേരംവരെ എല്ലാ പിരീഡും ക്ലാസിൽത്തന്നെ                    ചെലവഴിക്കണം. ഒഴിവുസമയം ലഭ്യമല്ല. യു.പി. ക്ലാസുകളിലും                      ഒഴിവുസമയം വളരെ കുറവാണ്. പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കുവാൻ അധികം അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും എൽ.പി ക്ലാസുകളിൽ ഒന്നിലധികം അധ്യാപകരെ (Team teaching) നിയമിക്കുന്നു.
അധ്യാപകരുടെ തുടർപരിശീലനങ്ങൾക്ക് റിസോഴ്‌സ് പേഴ്‌സൺ (ഞജ) മാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌കൂളിൽനിന്നു വിട്ടുനിൽക്കേണ്ടി വരാറുണ്ട്. ഇത് സ്‌കൂൾപഠന പ്രവർത്തനങ്ങളെ        ദോഷകരമായി  ബാധിക്കുന്നു. ഇവർക്കുപകരമായും അധ്യാപ                    കരെ നിയമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസാവകാശനിയമപ്രകാരം                        1 മുതൽ 5 വരെ ക്ലാസ്സുകളിൽ 800 പഠനമണിക്കൂറും 6 മുതൽ 8 വരെ 1000 പഠനമണിക്കൂറും കുട്ടികൾക്ക് ലഭിക്കണം. വിവിധ                          തരം അവധിദിവസങ്ങൾക്ക് പുറമേ അധ്യാപകരുടെ അർഹതപ്പെട്ട അവധികളും കാരണം ഇത്രയും സമയം ഇന്നു ലഭ്യമല്ല എന്നത് യാഥാർഥ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിയമിക്കാൻ പറ്റുന്ന വിധം ഓരോ ഗ്രാമപഞ്ചായത്തിലും അധിക അധ്യാപകരുടെ ലിസ്റ്റുണ്ടാവണം. ഈ ലിസ്റ്റിൽ നിന്നും ഓരോരോ പഞ്ചായത്തിലും                  ആവശ്യകതയുടെ അടിസ്ഥാനത്തിൽ  അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ കഴിയും. പഠനപ്രക്രിയ ശരിയായി നിർവഹിക്കാനുതകുന്ന വിധത്തിൽ അധ്യാപകരെ ക്രമീകരിക്കുമ്പോൾ അധ്യാപ                      കരുടെ എണ്ണം അധികമല്ല എന്നു കാണാൻ കഴിയും.  
അധ്യാപകരുടെ തുടർപരിശീലനങ്ങൾക്ക് റിസോഴ്‌സ് പേഴ്‌സൺ (RP) മാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌കൂളിൽനിന്നു വിട്ടുനിൽക്കേണ്ടി വരാറുണ്ട്. ഇത് സ്‌കൂൾപഠന പ്രവർത്തനങ്ങളെ        ദോഷകരമായി  ബാധിക്കുന്നു. ഇവർക്കുപകരമായും അധ്യാപ                    കരെ നിയമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസാവകാശനിയമപ്രകാരം                        1 മുതൽ 5 വരെ ക്ലാസ്സുകളിൽ 800 പഠനമണിക്കൂറും 6 മുതൽ 8 വരെ 1000 പഠനമണിക്കൂറും കുട്ടികൾക്ക് ലഭിക്കണം. വിവിധ                          തരം അവധിദിവസങ്ങൾക്ക് പുറമേ അധ്യാപകരുടെ അർഹതപ്പെട്ട അവധികളും കാരണം ഇത്രയും സമയം ഇന്നു ലഭ്യമല്ല എന്നത് യാഥാർഥ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിയമിക്കാൻ പറ്റുന്ന വിധം ഓരോ ഗ്രാമപഞ്ചായത്തിലും അധിക അധ്യാപകരുടെ ലിസ്റ്റുണ്ടാവണം. ഈ ലിസ്റ്റിൽ നിന്നും ഓരോരോ പഞ്ചായത്തിലും                  ആവശ്യകതയുടെ അടിസ്ഥാനത്തിൽ  അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ കഴിയും. പഠനപ്രക്രിയ ശരിയായി നിർവഹിക്കാനുതകുന്ന വിധത്തിൽ അധ്യാപകരെ ക്രമീകരിക്കുമ്പോൾ അധ്യാപ                      കരുടെ എണ്ണം അധികമല്ല എന്നു കാണാൻ കഴിയും.  
13. ഇഋ (തുടർമൂല്യനിർണയം) എന്നത് ഇഷ്ടം പോലെ മാർക്ക് നൽകുക എന്നതല്ലേ? എന്ത് ശാസ്ത്രീയതയാണ് ഇതിലുള്ളത്? ഇആടഋ യിലൊന്നും ഇങ്ങനെയല്ലല്ലോ?
13. CE (തുടർമൂല്യനിർണയം) എന്നത് ഇഷ്ടം പോലെ മാർക്ക് നൽകുക എന്നതല്ലേ? എന്ത് ശാസ്ത്രീയതയാണ് ഇതിലുള്ളത്? CBSE യിലൊന്നും ഇങ്ങനെയല്ലല്ലോ?
ി ഇഋ എന്നത് കുട്ടികളെ തുടർച്ചയായി വിലയിരുത്തി, അപ്പപ്പോൾ പരിഹാരപ്രവർത്തനം നടത്തലാണ്. ഇതിന്റെ ഭാഗമായി ടീച്ചർ കുട്ടിക്ക് ഒരു സ്‌കോറും കൂടി നൽകുന്നുവെന്നു മാത്രം. എന്നാൽ കേരളാ സിലബസ് സ്‌കൂളിലായാലും ഇആടഋ സ്‌കൂളിലായാലും ഒന്നാമത്തെ കാര്യം ഫലപ്രദമായി നടക്കുന്നില്ല. സ്‌കോറു നൽകൽ മാത്രം നടക്കുന്നു. ഇക്കാര്യത്തിൽ രണ്ടുതരം വിദ്യാലയങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ല. കേരള സിലബസിൽ ആകെ സ്‌കോറിന്റെ 20 % മാത്രം ഇഋ സ്‌കോറുള്ളപ്പോൾ ഇആടഋ യിൽ ശാസ്ത്രവിഷയങ്ങളിൽ ഇത് 40% ഉം മറ്റു വിഷയങ്ങ                                ളിൽ 20 % ഉം ആണ്. രണ്ടിടത്തും നടക്കുന്ന സ്‌കോർ ദാനം ഒഴി                            വാക്കാനും ഇഋ യുടെ  പരിഹാരപ്രവർത്തന ഭാഗം ഫലപ്രദ                          മാക്കാനുമാണ് എല്ലാ പരീക്ഷാബോർഡുകളും ശ്രമിക്കേണ്ടത്.          പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ആദ്യവർഷങ്ങളിൽ കേരളത്തിൽ ഇത് നന്നായി നടന്നതായിരുന്നു.
n CE എന്നത് കുട്ടികളെ തുടർച്ചയായി വിലയിരുത്തി, അപ്പപ്പോൾ പരിഹാരപ്രവർത്തനം നടത്തലാണ്. ഇതിന്റെ ഭാഗമായി ടീച്ചർ കുട്ടിക്ക് ഒരു സ്‌കോറും കൂടി നൽകുന്നുവെന്നു മാത്രം. എന്നാൽ കേരളാ സിലബസ് സ്‌കൂളിലായാലും CBSE സ്‌കൂളിലായാലും ഒന്നാമത്തെ കാര്യം ഫലപ്രദമായി നടക്കുന്നില്ല. സ്‌കോറു നൽകൽ മാത്രം നടക്കുന്നു. ഇക്കാര്യത്തിൽ രണ്ടുതരം വിദ്യാലയങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ല. കേരള സിലബസിൽ ആകെ സ്‌കോറിന്റെ 20 % മാത്രം CE സ്‌കോറുള്ളപ്പോൾ CBSE യിൽ ശാസ്ത്രവിഷയങ്ങളിൽ ഇത് 40% ഉം മറ്റു വിഷയങ്ങ                                ളിൽ 20 % ഉം ആണ്. രണ്ടിടത്തും നടക്കുന്ന സ്‌കോർ ദാനം ഒഴി                            വാക്കാനും CE യുടെ  പരിഹാരപ്രവർത്തന ഭാഗം ഫലപ്രദ                          മാക്കാനുമാണ് എല്ലാ പരീക്ഷാബോർഡുകളും ശ്രമിക്കേണ്ടത്.          പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ആദ്യവർഷങ്ങളിൽ കേരളത്തിൽ ഇത് നന്നായി നടന്നതായിരുന്നു.
14. പരീക്ഷകളുടെ എണ്ണം കൂട്ടി ഗുണനിലവാരം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് നമുക്കു സ്വീകരിച്ചുകൂടേ?
14. പരീക്ഷകളുടെ എണ്ണം കൂട്ടി ഗുണനിലവാരം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് നമുക്കു സ്വീകരിച്ചുകൂടേ?
ി പരീക്ഷ എന്നത് കുട്ടി എവിടെ നിൽക്കുന്നുവെന്ന് കുട്ടിയുടെ                        പ്രകടനത്തിലൂടെ അറിയാനുള്ള മാർഗമാണ്. കുട്ടി പഠിക്കുന്നുണ്ടോ എന്നറിയാൻ പരീക്ഷ തന്നെ വേണമെന്നില്ല. കുട്ടിയുടെ ഓരോ വാക്കിലും എഴുത്തിലും ഇതര പ്രകടനങ്ങളിലും അത് പ്രത്യക്ഷമായിരിക്കും. ക്ലാസിൽ വച്ച് ഒരു വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ഒരു പ്രവർത്തനം നൽകുന്നുവെന്ന് കരുതുക. കുട്ടി എഴുതുന്ന കുറിപ്പ് ആ വിഷയത്തിലും നൈപുണിയിലും കുട്ടിയുടെ നില എന്തെന്നതിന്റെ യഥാർഥമായ തെളിവാണ്. മറ്റൊരു 'പരീക്ഷ' നടത്തിയേ ഇതറിയാനാവൂ എന്ന് കരുതേണ്ടതില്ല. പഠനനില                  വാരം ഉയരാൻ യഥാർഥത്തിൽ വേണ്ടത് ക്ലാസിലെ വിവിധ പ്രകടനങ്ങളിൽ തെളിയുന്ന മെച്ചങ്ങളും പരിമിതികളും തിരിച്ചറി                          യലും പരിമിതികൾ മറികടക്കാൻ നിരന്തരമായി സഹായം നൽകലുമാണ്. ഇക്കാര്യം ഭംഗിയായി നിർവഹിച്ചുകൊണ്ടാണ് ഫിൻ                  ലാന്റ് നിലവാരത്തിൽ മുൻപന്തിയിലെത്തിയത്. അവിടെ 9, 10 ക്ലാസുകളിൽവെച്ചു മാത്രമാണ് നാം കരുതുന്ന തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സാമ്പ്രദായിക പരീക്ഷകൾ കൂടുന്നത് മനഃപാഠം                  വർധിപ്പിക്കാനും കുട്ടികളിൽ സമ്മർദമുണ്ടാക്കാനും പഠന                            സമയം കുറയാനുമാണ് ഇടവരുത്തുക. നിലവാരം കൂട്ടാൻ 'പരീക്ഷ'കളല്ല കൂട്ടേണ്ടത്; അനൗപചാരിക വിലയിരുത്തലുകളും മെച്ചപ്പെടുത്താനുള്ള ഇടപെടലുകളുമാണ്. പരീക്ഷകൾ നമ്മുടെ സിസ്റ്റത്തിൽ നിന്നും പെട്ടെന്ന് പൂർണമായും ഒഴിവാക്കാനാവില്ല എന്നതു ശരിയാണ്. എന്നാൽ അതിന്റെ എണ്ണം കൂട്ടലാണ് നിലവാരം കൂട്ടാനുള്ള വഴി എന്നത് തീർത്തും അശാസ്ത്രീയമാണ്, തെറ്റിദ്ധാരണയാണ്.
n പരീക്ഷ എന്നത് കുട്ടി എവിടെ നിൽക്കുന്നുവെന്ന് കുട്ടിയുടെ                        പ്രകടനത്തിലൂടെ അറിയാനുള്ള മാർഗമാണ്. കുട്ടി പഠിക്കുന്നുണ്ടോ എന്നറിയാൻ പരീക്ഷ തന്നെ വേണമെന്നില്ല. കുട്ടിയുടെ ഓരോ വാക്കിലും എഴുത്തിലും ഇതര പ്രകടനങ്ങളിലും അത് പ്രത്യക്ഷമായിരിക്കും. ക്ലാസിൽ വച്ച് ഒരു വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ഒരു പ്രവർത്തനം നൽകുന്നുവെന്ന് കരുതുക. കുട്ടി എഴുതുന്ന കുറിപ്പ് ആ വിഷയത്തിലും നൈപുണിയിലും കുട്ടിയുടെ നില എന്തെന്നതിന്റെ യഥാർഥമായ തെളിവാണ്. മറ്റൊരു 'പരീക്ഷ' നടത്തിയേ ഇതറിയാനാവൂ എന്ന് കരുതേണ്ടതില്ല. പഠനനില                  വാരം ഉയരാൻ യഥാർഥത്തിൽ വേണ്ടത് ക്ലാസിലെ വിവിധ പ്രകടനങ്ങളിൽ തെളിയുന്ന മെച്ചങ്ങളും പരിമിതികളും തിരിച്ചറി                          യലും പരിമിതികൾ മറികടക്കാൻ നിരന്തരമായി സഹായം നൽകലുമാണ്. ഇക്കാര്യം ഭംഗിയായി നിർവഹിച്ചുകൊണ്ടാണ് ഫിൻ                  ലാന്റ് നിലവാരത്തിൽ മുൻപന്തിയിലെത്തിയത്. അവിടെ 9, 10 ക്ലാസുകളിൽവെച്ചു മാത്രമാണ് നാം കരുതുന്ന തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സാമ്പ്രദായിക പരീക്ഷകൾ കൂടുന്നത് മനഃപാഠം                  വർധിപ്പിക്കാനും കുട്ടികളിൽ സമ്മർദമുണ്ടാക്കാനും പഠന                            സമയം കുറയാനുമാണ് ഇടവരുത്തുക. നിലവാരം കൂട്ടാൻ 'പരീക്ഷ'കളല്ല കൂട്ടേണ്ടത്; അനൗപചാരിക വിലയിരുത്തലുകളും മെച്ചപ്പെടുത്താനുള്ള ഇടപെടലുകളുമാണ്. പരീക്ഷകൾ നമ്മുടെ സിസ്റ്റത്തിൽ നിന്നും പെട്ടെന്ന് പൂർണമായും ഒഴിവാക്കാനാവില്ല എന്നതു ശരിയാണ്. എന്നാൽ അതിന്റെ എണ്ണം കൂട്ടലാണ് നിലവാരം കൂട്ടാനുള്ള വഴി എന്നത് തീർത്തും അശാസ്ത്രീയമാണ്, തെറ്റിദ്ധാരണയാണ്.
15. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലെ തങ്ങളുടെ മക്കൾ രക്ഷപ്പെടൂ എന്ന് പല രക്ഷിതാക്കളും കരുതുന്നു. ഇത് ഇന്നത്തെ കാലത്തെ ശരിയായ അഭിപ്രായമല്ലേ?
15. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലെ തങ്ങളുടെ മക്കൾ രക്ഷപ്പെടൂ എന്ന് പല രക്ഷിതാക്കളും കരുതുന്നു. ഇത് ഇന്നത്തെ കാലത്തെ ശരിയായ അഭിപ്രായമല്ലേ?
ി കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ നടപ്പാക്കിവരുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസത്തെ ഒരു ചരക്കായും വിദ്യാർഥിയെ വിദ്യാഭ്യാസക്കമ്പോളത്തിലെ ഒരു ഉപ                      ഭോക്താവായും മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിനുതക്ക പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത് എന്ന കാഴ്ചപ്പാട് ഒരുവിഭാഗം ശക്തമായി പ്രചരിപ്പിക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി                      വരുമാനദായകമായ പ്രവർത്തനമാണ് വിദ്യാഭ്യാസവും എന്നു                        വന്നിരിക്കുന്നു. ഇതിനുതക്ക കച്ചവടവിദ്യാഭ്യാസകേന്ദ്രങ്ങൾ                        തഴച്ചുവളരുന്നു. സ്വന്തം മക്കളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള വ്യഗ്രത മധ്യവർഗത്തിൽ മാത്രമല്ല താഴെത്തട്ടിലുള്ള രക്ഷിതാക്കളിലും പ്രകടമാണ്. രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി അവർ ഇംഗ്ലീഷ് മീഡിയത്തെ കാണുന്നു. ഈ അന്തരീക്ഷം                    വിദ്യാഭ്യാസക്കച്ചവടക്കാർ മുതലാക്കുകയും അൺ എയിഡഡ് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു.
n കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ നടപ്പാക്കിവരുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസത്തെ ഒരു ചരക്കായും വിദ്യാർഥിയെ വിദ്യാഭ്യാസക്കമ്പോളത്തിലെ ഒരു ഉപ                      ഭോക്താവായും മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിനുതക്ക പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത് എന്ന കാഴ്ചപ്പാട് ഒരുവിഭാഗം ശക്തമായി പ്രചരിപ്പിക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി                      വരുമാനദായകമായ പ്രവർത്തനമാണ് വിദ്യാഭ്യാസവും എന്നു                        വന്നിരിക്കുന്നു. ഇതിനുതക്ക കച്ചവടവിദ്യാഭ്യാസകേന്ദ്രങ്ങൾ                        തഴച്ചുവളരുന്നു. സ്വന്തം മക്കളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള വ്യഗ്രത മധ്യവർഗത്തിൽ മാത്രമല്ല താഴെത്തട്ടിലുള്ള രക്ഷിതാക്കളിലും പ്രകടമാണ്. രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി അവർ ഇംഗ്ലീഷ് മീഡിയത്തെ കാണുന്നു. ഈ അന്തരീക്ഷം                    വിദ്യാഭ്യാസക്കച്ചവടക്കാർ മുതലാക്കുകയും അൺ എയിഡഡ് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ഈ കാഴ്ചപ്പാട് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുരോഗമനപര                            മായ സങ്കല്പങ്ങളെയാകെ അട്ടിമറിക്കുകയാണ്. വിദ്യാഭ്യാസം വളർത്തി വലുതാക്കിയ മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹികാവബോധം തുടങ്ങിയവയെല്ലാം കടുത്ത        വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലേ പഠനമാധ്യമത്തെക്കുറിച്ചുള്ള വിശകലനവും സാധ്യമാവുകയുള്ളു.
ഈ കാഴ്ചപ്പാട് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുരോഗമനപര                            മായ സങ്കല്പങ്ങളെയാകെ അട്ടിമറിക്കുകയാണ്. വിദ്യാഭ്യാസം വളർത്തി വലുതാക്കിയ മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹികാവബോധം തുടങ്ങിയവയെല്ലാം കടുത്ത        വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലേ പഠനമാധ്യമത്തെക്കുറിച്ചുള്ള വിശകലനവും സാധ്യമാവുകയുള്ളു.
ജ്ഞാനസമ്പാദനവും ജ്ഞാനോൽപാദനവുമാണ് സ്‌കൂളുകളുടെ ലക്ഷ്യം. ജ്ഞാനസംവേദനം എന്നത് മാധ്യമത്തിന്റെ പ്രശ്‌നമായി കാണുകയും അതുവഴി ഇംഗ്ലീഷ് മാധ്യമത്തിന്റെ ഔന്നത്യത്തെ                            ക്കുറിച്ച് വാദിക്കുകയും ചെയ്യുന്നത് അശാസ്ത്രീയമാണ്. കുട്ടികൾ തന്റെ നിത്യജീവിതമേഖലകളുമായി നിരന്തരം സംവാദങ്ങളിലേർപ്പെടുകവഴിയാണ് അറിവ് നേടുന്നത്. ഇതിന് കുട്ടി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സ്വന്തം ഭാഷതന്നെയാണ് വേണ്ടതെന്നും  ലോകവ്യാപകമായി എല്ലാ വിദഗ്ധരും അംഗീകരിച്ചതാണ്. അതായത് മാതൃഭാഷയിലൂടെയായിരിക്കണം പഠിക്കേണ്ടത്. ഇതിനെ നിഷേധിച്ചുകൊണ്ടാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം വ്യാപിക്കുന്നത്. അറിവുനേടുകയാണ് ലക്ഷ്യമെങ്കിൽ, അറിവ് നല്ലനിലയിൽ                    നേടുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇംഗ്ലീഷ് മാധ്യമമല്ല                          പ്രധാനമെന്നും കേൾവിയും കാഴ്ചയുമെല്ലാമുപയോഗിച്ചുകൊണ്ടുള്ള പഞ്ചേന്ദ്രിയങ്ങളുടെ പ്രയോഗമാണ് പ്രധാനമെന്നും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് നേടുന്ന അറിവാണ് ആവശ്യ                      മെന്നും അതിന് താനും തന്റെ ചുറ്റുപാടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ഉത്തമമെന്നും തിരിച്ചറിയണം. കുട്ടികൾക്ക് അനായാസമായി ആത്മവിശ്വാസത്തോടെ ആശയവിനിമയം                      നടത്താൻ തന്റെ വ്യവഹാരഭാഷയാണ് സഹായകമാവുക.                    പൊതുവിദ്യാലയങ്ങളിൽ പലതരം കുട്ടികളുമായും ഇടപെട്ടും  ചുറ്റുപാടുമായി ബന്ധപ്പെട്ടും സാമൂഹികമായുൽപാദിപ്പിക്കുന്ന                      അറിവിലൂടെ വളരാൻ ഇത്തരം വിദ്യാലയങ്ങളും മാതൃഭാഷാ                    മാധ്യമവും അനിവാര്യമാണ്.  
ജ്ഞാനസമ്പാദനവും ജ്ഞാനോൽപാദനവുമാണ് സ്‌കൂളുകളുടെ ലക്ഷ്യം. ജ്ഞാനസംവേദനം എന്നത് മാധ്യമത്തിന്റെ പ്രശ്‌നമായി കാണുകയും അതുവഴി ഇംഗ്ലീഷ് മാധ്യമത്തിന്റെ ഔന്നത്യത്തെ                            ക്കുറിച്ച് വാദിക്കുകയും ചെയ്യുന്നത് അശാസ്ത്രീയമാണ്. കുട്ടികൾ തന്റെ നിത്യജീവിതമേഖലകളുമായി നിരന്തരം സംവാദങ്ങളിലേർപ്പെടുകവഴിയാണ് അറിവ് നേടുന്നത്. ഇതിന് കുട്ടി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സ്വന്തം ഭാഷതന്നെയാണ് വേണ്ടതെന്നും  ലോകവ്യാപകമായി എല്ലാ വിദഗ്ധരും അംഗീകരിച്ചതാണ്. അതായത് മാതൃഭാഷയിലൂടെയായിരിക്കണം പഠിക്കേണ്ടത്. ഇതിനെ നിഷേധിച്ചുകൊണ്ടാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം വ്യാപിക്കുന്നത്. അറിവുനേടുകയാണ് ലക്ഷ്യമെങ്കിൽ, അറിവ് നല്ലനിലയിൽ                    നേടുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇംഗ്ലീഷ് മാധ്യമമല്ല                          പ്രധാനമെന്നും കേൾവിയും കാഴ്ചയുമെല്ലാമുപയോഗിച്ചുകൊണ്ടുള്ള പഞ്ചേന്ദ്രിയങ്ങളുടെ പ്രയോഗമാണ് പ്രധാനമെന്നും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് നേടുന്ന അറിവാണ് ആവശ്യ                      മെന്നും അതിന് താനും തന്റെ ചുറ്റുപാടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ഉത്തമമെന്നും തിരിച്ചറിയണം. കുട്ടികൾക്ക് അനായാസമായി ആത്മവിശ്വാസത്തോടെ ആശയവിനിമയം                      നടത്താൻ തന്റെ വ്യവഹാരഭാഷയാണ് സഹായകമാവുക.                    പൊതുവിദ്യാലയങ്ങളിൽ പലതരം കുട്ടികളുമായും ഇടപെട്ടും  ചുറ്റുപാടുമായി ബന്ധപ്പെട്ടും സാമൂഹികമായുൽപാദിപ്പിക്കുന്ന                      അറിവിലൂടെ വളരാൻ ഇത്തരം വിദ്യാലയങ്ങളും മാതൃഭാഷാ                    മാധ്യമവും അനിവാര്യമാണ്.  
വരി 368: വരി 354:
വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്നത് മാതൃഭാഷയി                      ലൂടെയുള്ള വിദ്യാഭ്യാസമാണ്. ഈ നിർദേശം നടപ്പാക്കാൻ                        എല്ലാവരും ബാധ്യസ്ഥരാണ്. മറ്റു സംസ്ഥാനനിവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ബോധനം അവിടത്തെ ഭൂരിപക്ഷം പേരുടെയും മാതൃഭാഷയിലായിരിക്കണം.  
വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്നത് മാതൃഭാഷയി                      ലൂടെയുള്ള വിദ്യാഭ്യാസമാണ്. ഈ നിർദേശം നടപ്പാക്കാൻ                        എല്ലാവരും ബാധ്യസ്ഥരാണ്. മറ്റു സംസ്ഥാനനിവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ബോധനം അവിടത്തെ ഭൂരിപക്ഷം പേരുടെയും മാതൃഭാഷയിലായിരിക്കണം.  
16. സ്‌കൂളിൽ പ്രവേശനം നേടുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കാണ് വരുന്നത്. മാതൃഭാഷയിലൂടെ                    പഠിക്കാൻ കുട്ടികളില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. ഈ വെല്ലുവിളിയെ എങ്ങനെ നേരിടും?
16. സ്‌കൂളിൽ പ്രവേശനം നേടുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കാണ് വരുന്നത്. മാതൃഭാഷയിലൂടെ                    പഠിക്കാൻ കുട്ടികളില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. ഈ വെല്ലുവിളിയെ എങ്ങനെ നേരിടും?
ി പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ അത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള താൽപര്യംകൊണ്ട് രക്ഷിതാക്കൾ കുട്ടികളെ അൺഎയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോയതാണെന്നു കരുതി, രക്ഷിതാക്കളെ ആകർഷിക്കാനുള്ള കുറുക്കുവഴിയായാണ് മിക്കയിടത്തും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിരിക്കുന്നത്. ഇത് യഥാർഥ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. പാഠ്യപദ്ധതിയുടെ അന്തസ്സത്തയെത്തന്നെ തകർക്കുന്ന നടപടിയാണിത്. സർക്കാർ ഈ അശാസ്ത്രീയമായ വിദ്യാഭ്യാസപ്രവർത്തനത്തിന് കൂട്ടുനിൽക്കാൻ പാടില്ല.
n പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ അത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള താൽപര്യംകൊണ്ട് രക്ഷിതാക്കൾ കുട്ടികളെ അൺഎയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോയതാണെന്നു കരുതി, രക്ഷിതാക്കളെ ആകർഷിക്കാനുള്ള കുറുക്കുവഴിയായാണ് മിക്കയിടത്തും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിരിക്കുന്നത്. ഇത് യഥാർഥ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. പാഠ്യപദ്ധതിയുടെ അന്തസ്സത്തയെത്തന്നെ തകർക്കുന്ന നടപടിയാണിത്. സർക്കാർ ഈ അശാസ്ത്രീയമായ വിദ്യാഭ്യാസപ്രവർത്തനത്തിന് കൂട്ടുനിൽക്കാൻ പാടില്ല.
രണ്ടിലധികം ഡിവിഷനുകളുണ്ടാവുകയാണെങ്കിൽ മൂന്നാമത്തെ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കാമെന്നായിരുന്നു മുമ്പ് സർക്കാർ നൽകിയ നിർദേശം. എന്നാൽ പിന്നീടത് രണ്ടു ഡിവിഷനുണ്ടെങ്കിൽ ഒന്നാവാമെന്ന് തീരുമാനിച്ചു. പതുക്കെപ്പതുക്കെ ഒരു ഡിവിഷനേയുള്ളൂവെങ്കിലും പലയിടത്തും രേഖയിൽ മലയാളം മീഡിയമായും പ്രയോഗത്തിൽ ഇംഗ്ലീഷ് മീഡിയവുമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ണിൽ പൊടിയിട്ടും വകുപ്പ് സ്വയം കണ്ണടച്ചുകൊടുത്തും സ്വകാര്യകമ്പനിക്കാർ അച്ചടിച്ചുവിടുന്ന 'എ ഫോർ ആപ്പിൾ' കുട്ടികളുടെ മേൽ അടിച്ചേൽപിക്കാൻ തുടങ്ങി.  
രണ്ടിലധികം ഡിവിഷനുകളുണ്ടാവുകയാണെങ്കിൽ മൂന്നാമത്തെ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കാമെന്നായിരുന്നു മുമ്പ് സർക്കാർ നൽകിയ നിർദേശം. എന്നാൽ പിന്നീടത് രണ്ടു ഡിവിഷനുണ്ടെങ്കിൽ ഒന്നാവാമെന്ന് തീരുമാനിച്ചു. പതുക്കെപ്പതുക്കെ ഒരു ഡിവിഷനേയുള്ളൂവെങ്കിലും പലയിടത്തും രേഖയിൽ മലയാളം മീഡിയമായും പ്രയോഗത്തിൽ ഇംഗ്ലീഷ് മീഡിയവുമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ണിൽ പൊടിയിട്ടും വകുപ്പ് സ്വയം കണ്ണടച്ചുകൊടുത്തും സ്വകാര്യകമ്പനിക്കാർ അച്ചടിച്ചുവിടുന്ന 'എ ഫോർ ആപ്പിൾ' കുട്ടികളുടെ മേൽ അടിച്ചേൽപിക്കാൻ തുടങ്ങി.  
അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ എല്ലാ ദുഷിപ്പുകളും പൊതുവിദ്യാലയങ്ങളിൽ സന്നിവേശിപ്പിച്ച് താൽക്കാലിക പരിഹാരമുണ്ടാക്കി കുട്ടികളെ ആകർഷിച്ച് പൊതുവിദ്യാലയത്തെ നിലനിർത്താനാവില്ല. കേരള സിലബസിനൊപ്പം ഇംഗ്ലീഷ് മീഡിയം കൂട്ടിച്ചേർത്ത് കുട്ടികൾക്ക് ഇരട്ടിഭാരമേൽപിക്കുകയല്ല വേണ്ടത്.          സമാന്തര ഇംഗ്ലീഷ്മീഡിയം ആരംഭിച്ച് പൊതുവിദ്യാലയങ്ങളിൽ വിവേചനത്തിനും വ്യവഹാരവാദ അധിനിവേശത്തിനും കള                      മൊരുക്കുന്നത് കർശനമായും തടയേണ്ടതുണ്ട്. ഒരു വിദ്യാലയത്തിൽതന്നെ വ്യവഹാരാധിഷ്ഠിതമായ ഇംഗ്ലീഷ് മീഡിയവും സാമൂഹികജ്ഞാന നിർമിതിവാദപ്രകാരമുള്ള മാതൃഭാഷാമാധ്യമ പഠനവും നിലനിർത്തുന്നത് ബോധനശാസ്ത്രപരമായ ശരിയായ നിലപാടുകൾ ഇല്ലാത്തതുകൊണ്ടാണ്.  
അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ എല്ലാ ദുഷിപ്പുകളും പൊതുവിദ്യാലയങ്ങളിൽ സന്നിവേശിപ്പിച്ച് താൽക്കാലിക പരിഹാരമുണ്ടാക്കി കുട്ടികളെ ആകർഷിച്ച് പൊതുവിദ്യാലയത്തെ നിലനിർത്താനാവില്ല. കേരള സിലബസിനൊപ്പം ഇംഗ്ലീഷ് മീഡിയം കൂട്ടിച്ചേർത്ത് കുട്ടികൾക്ക് ഇരട്ടിഭാരമേൽപിക്കുകയല്ല വേണ്ടത്.          സമാന്തര ഇംഗ്ലീഷ്മീഡിയം ആരംഭിച്ച് പൊതുവിദ്യാലയങ്ങളിൽ വിവേചനത്തിനും വ്യവഹാരവാദ അധിനിവേശത്തിനും കള                      മൊരുക്കുന്നത് കർശനമായും തടയേണ്ടതുണ്ട്. ഒരു വിദ്യാലയത്തിൽതന്നെ വ്യവഹാരാധിഷ്ഠിതമായ ഇംഗ്ലീഷ് മീഡിയവും സാമൂഹികജ്ഞാന നിർമിതിവാദപ്രകാരമുള്ള മാതൃഭാഷാമാധ്യമ പഠനവും നിലനിർത്തുന്നത് ബോധനശാസ്ത്രപരമായ ശരിയായ നിലപാടുകൾ ഇല്ലാത്തതുകൊണ്ടാണ്.  
വരി 375: വരി 361:
പൊതുവിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിലാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുകയാണ് സർക്കാർ ചെയ്യേണ്ടത്. ശാസ്ത്രീയമായ ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം പാഠ്യപദ്ധതി ലക്ഷ്യ                            മിടുന്ന തരത്തിൽ മറ്റു ഭാഷകളും ഫലപ്രദമായി പഠിക്കാനുള്ള അവസരം ഓരോ അയൽപക്കവിദ്യാലയങ്ങളിലൂടെയും ലഭ്യ                        മാക്കാനുള്ള ഈ ഉത്തരവാദിത്തം  സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കണം. ഇതിനു ഫലവത്തായ പൊതുജന-രക്ഷാകർതൃ                  വിദ്യാഭ്യാസവും അനിവാര്യമാണ്.
പൊതുവിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിലാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുകയാണ് സർക്കാർ ചെയ്യേണ്ടത്. ശാസ്ത്രീയമായ ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം പാഠ്യപദ്ധതി ലക്ഷ്യ                            മിടുന്ന തരത്തിൽ മറ്റു ഭാഷകളും ഫലപ്രദമായി പഠിക്കാനുള്ള അവസരം ഓരോ അയൽപക്കവിദ്യാലയങ്ങളിലൂടെയും ലഭ്യ                        മാക്കാനുള്ള ഈ ഉത്തരവാദിത്തം  സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കണം. ഇതിനു ഫലവത്തായ പൊതുജന-രക്ഷാകർതൃ                  വിദ്യാഭ്യാസവും അനിവാര്യമാണ്.
17. പാഠ്യപദ്ധതിയിൽ ചേർക്കേണ്ട പുതിയ പുതിയ വിഷയങ്ങളെ                      ക്കുറിച്ച് നിരന്തരമായ ആവശ്യങ്ങൾ ഉയർന്നുവരാറുണ്ട്. ഓരോരുത്തരും അവരവർക്കിഷ്ടപ്പെടുന്നതും തോന്നുന്നതുമൊക്കെ പാഠ്യപദ്ധതിയിലു  ൾപ്പെടുത്തണമെന്നു പറയും. ഇത്തരം ആവശ്യങ്ങളെ എങ്ങനെയാണ് പരിഗണിക്കുക? നിലവിലുള്ള                  പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പഠനസമയം ഇന്നു ലഭിക്കുന്നുണ്ടോ?  
17. പാഠ്യപദ്ധതിയിൽ ചേർക്കേണ്ട പുതിയ പുതിയ വിഷയങ്ങളെ                      ക്കുറിച്ച് നിരന്തരമായ ആവശ്യങ്ങൾ ഉയർന്നുവരാറുണ്ട്. ഓരോരുത്തരും അവരവർക്കിഷ്ടപ്പെടുന്നതും തോന്നുന്നതുമൊക്കെ പാഠ്യപദ്ധതിയിലു  ൾപ്പെടുത്തണമെന്നു പറയും. ഇത്തരം ആവശ്യങ്ങളെ എങ്ങനെയാണ് പരിഗണിക്കുക? നിലവിലുള്ള                  പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പഠനസമയം ഇന്നു ലഭിക്കുന്നുണ്ടോ?  
ി കുട്ടികളുടെ പ്രായം, പ്രകൃതം, ചുറ്റുപാട്, പ്രവൃത്തിദിവസങ്ങളുടെ എണ്ണം, പഠനസമയം തുടങ്ങി നാനാതരം ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് പാഠ്യപദ്ധതിയും വിവിധ ഘട്ടങ്ങളിലേക്കുള്ള പഠനക്രമവുമെല്ലാം തീർച്ചപ്പെടുത്തുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുമ്പോട്ടുവയ്ക്കുന്ന കരിക്കുലം ലക്ഷ്യങ്ങളും പഠനസമീപനങ്ങളുമൊക്കെ ഇതിനായി പരിഗണിക്കും. അതോടൊപ്പം നമ്മുടെ പ്രദേശത്തിന്റെ പ്രത്യേകതകളും സാധ്യതകളുമെല്ലാം കണക്കിലെടുക്കാം. പാഠ്യപദ്ധതി ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിൽ ഒരു പ്രധാനപങ്ക് പാഠപുസ്തകങ്ങളിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും          സാധിതമാകും. പഠനപ്രവർത്തനങ്ങൾ സ്‌കൂളിനു വെളിയിലും                        നടന്നുകൊണ്ടിരിക്കും. കൂടാതെ ചുറ്റുപാടിൽനിന്നും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയുമൊക്കെ പാഠ്യപദ്ധതി ലക്ഷ്യമാക്കുന്ന                              അനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാകും. ഇത്തരം അനുഭവ                            ങ്ങൾ ശാസ്ത്രീയമായ നിഗമനങ്ങളിലേക്കെത്താൻ കുട്ടിയെ                        സഹായിച്ചെന്നു വരില്ല. വിഷയങ്ങളെയും അനുഭവങ്ങളെയുമൊക്കെ യുക്തിസഹമായ അറിവു നിർമാണത്തിലേക്കു നയിക്കാൻ വിമർശനാത്മക പഠനബോധനപ്രവർത്തനങ്ങൾ അധ്യാപകരും              കുട്ടികളും ചേർന്നു നടത്തണം. ഇങ്ങനെ സാമൂഹികജ്ഞാനനിർമിതി രീതിയിൽ നടത്തുന്ന പഠനപ്രക്രിയയും പഠനസമീപനങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കണം. ഇതാണ് പുതിയ പാഠ്യ                  പദ്ധതിയിലൂടെയും സാമൂഹികജ്ഞാനനിർമിതിയിലൂടെയും              ലക്ഷ്യമാക്കുന്നത്.  
n കുട്ടികളുടെ പ്രായം, പ്രകൃതം, ചുറ്റുപാട്, പ്രവൃത്തിദിവസങ്ങളുടെ എണ്ണം, പഠനസമയം തുടങ്ങി നാനാതരം ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് പാഠ്യപദ്ധതിയും വിവിധ ഘട്ടങ്ങളിലേക്കുള്ള പഠനക്രമവുമെല്ലാം തീർച്ചപ്പെടുത്തുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുമ്പോട്ടുവയ്ക്കുന്ന കരിക്കുലം ലക്ഷ്യങ്ങളും പഠനസമീപനങ്ങളുമൊക്കെ ഇതിനായി പരിഗണിക്കും. അതോടൊപ്പം നമ്മുടെ പ്രദേശത്തിന്റെ പ്രത്യേകതകളും സാധ്യതകളുമെല്ലാം കണക്കിലെടുക്കാം. പാഠ്യപദ്ധതി ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിൽ ഒരു പ്രധാനപങ്ക് പാഠപുസ്തകങ്ങളിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും          സാധിതമാകും. പഠനപ്രവർത്തനങ്ങൾ സ്‌കൂളിനു വെളിയിലും                        നടന്നുകൊണ്ടിരിക്കും. കൂടാതെ ചുറ്റുപാടിൽനിന്നും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയുമൊക്കെ പാഠ്യപദ്ധതി ലക്ഷ്യമാക്കുന്ന                              അനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാകും. ഇത്തരം അനുഭവ                            ങ്ങൾ ശാസ്ത്രീയമായ നിഗമനങ്ങളിലേക്കെത്താൻ കുട്ടിയെ                        സഹായിച്ചെന്നു വരില്ല. വിഷയങ്ങളെയും അനുഭവങ്ങളെയുമൊക്കെ യുക്തിസഹമായ അറിവു നിർമാണത്തിലേക്കു നയിക്കാൻ വിമർശനാത്മക പഠനബോധനപ്രവർത്തനങ്ങൾ അധ്യാപകരും              കുട്ടികളും ചേർന്നു നടത്തണം. ഇങ്ങനെ സാമൂഹികജ്ഞാനനിർമിതി രീതിയിൽ നടത്തുന്ന പഠനപ്രക്രിയയും പഠനസമീപനങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കണം. ഇതാണ് പുതിയ പാഠ്യ                  പദ്ധതിയിലൂടെയും സാമൂഹികജ്ഞാനനിർമിതിയിലൂടെയും              ലക്ഷ്യമാക്കുന്നത്.  
എന്തുപഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നു എന്നതും. പ്രക്രിയാധിഷ്ഠിത പഠനത്തിന്റെ പ്രസക്തി                    ഇതാണ്. ഒരു നിശ്ചിതഘട്ടത്തിൽ എല്ലാ അറിവും കുട്ടികൾക്ക് ഉൾക്കൊള്ളാനാവില്ല. വിവിധ ഘട്ടങ്ങളിലും ക്ലാസുകളിലും നേടേണ്ട ശേഷികളും മനോഭാവങ്ങളും വിരുതുകളുമൊക്കെ                  പാഠ്യപദ്ധതിയിൽ വിഭജിച്ചുനൽകാറുണ്ട്. ഈ കാഴ്ചപ്പാടിൽ പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ ജനാധിപത്യപരമായ ചർച്ചകളും            വൈരുധ്യങ്ങളും ഭാവിസമൂഹത്തെക്കുറിച്ചുള്ള പുരോഗമനപര                    മായ സങ്കല്പങ്ങളും എല്ലാം ഉൾക്കൊള്ളണം. ഇത്തരത്തിൽ                    വിഷയങ്ങളും അവയുടെ പഠനത്തിന് തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിലെ പാഠങ്ങളുമൊക്കെ പൊതുവായി നിശ്ചയിക്കും. സമൂഹത്തിന്റെ ഗതിവിഗതികൾ കൂടി പരിഗണിച്ച് നിശ്ചിതകാല                    ത്തിനുശേഷം കൃത്യമായ പഠനങ്ങൾക്കുശേഷം പാഠ്യപദ്ധതി                  പരിഷ്‌കരിക്കണം. ഈ  പൊതുതത്വത്തിനുവിരുദ്ധമായി ചില ഉൾ        വിളികൾ വന്ന് പാഠങ്ങളും വിഷയങ്ങളും ഇടയ്ക്കിടെ കൂട്ടിച്ചേർ        ക്കുന്നതും മാറ്റിമറിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്.   
എന്തുപഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നു എന്നതും. പ്രക്രിയാധിഷ്ഠിത പഠനത്തിന്റെ പ്രസക്തി                    ഇതാണ്. ഒരു നിശ്ചിതഘട്ടത്തിൽ എല്ലാ അറിവും കുട്ടികൾക്ക് ഉൾക്കൊള്ളാനാവില്ല. വിവിധ ഘട്ടങ്ങളിലും ക്ലാസുകളിലും നേടേണ്ട ശേഷികളും മനോഭാവങ്ങളും വിരുതുകളുമൊക്കെ                  പാഠ്യപദ്ധതിയിൽ വിഭജിച്ചുനൽകാറുണ്ട്. ഈ കാഴ്ചപ്പാടിൽ പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ ജനാധിപത്യപരമായ ചർച്ചകളും            വൈരുധ്യങ്ങളും ഭാവിസമൂഹത്തെക്കുറിച്ചുള്ള പുരോഗമനപര                    മായ സങ്കല്പങ്ങളും എല്ലാം ഉൾക്കൊള്ളണം. ഇത്തരത്തിൽ                    വിഷയങ്ങളും അവയുടെ പഠനത്തിന് തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിലെ പാഠങ്ങളുമൊക്കെ പൊതുവായി നിശ്ചയിക്കും. സമൂഹത്തിന്റെ ഗതിവിഗതികൾ കൂടി പരിഗണിച്ച് നിശ്ചിതകാല                    ത്തിനുശേഷം കൃത്യമായ പഠനങ്ങൾക്കുശേഷം പാഠ്യപദ്ധതി                  പരിഷ്‌കരിക്കണം. ഈ  പൊതുതത്വത്തിനുവിരുദ്ധമായി ചില ഉൾ        വിളികൾ വന്ന് പാഠങ്ങളും വിഷയങ്ങളും ഇടയ്ക്കിടെ കൂട്ടിച്ചേർ        ക്കുന്നതും മാറ്റിമറിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്.   
പ്രക്രിയാബദ്ധിതമായും സാമൂഹികവുമായ അറിവുനിർമാണ                        ത്തിലൂന്നിയും ഈ പഠനം നടക്കണമെങ്കിൽ വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്ന പഠനമണിക്കൂറുകളെങ്കിലും ലഭ്യമാകണം. പലവിധ കാരണങ്ങളാൽ കേരളത്തിൽ പഠനദിവസങ്ങൾ കുറയുകയാണ്. (ആത്മാർഥതയുള്ള അധ്യാപകർക്ക് അവധി ദിവസങ്ങളിലും സ്‌കൂൾ സമയത്തിനുശേഷവും പഠനപ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നു.) ജാതി സമുദായ സമ്മർദങ്ങൾ മൂലമുള്ള അവധികളും മേളകൾക്കും മത്സരങ്ങൾക്കുമായി നഷ്ടമാകുന്ന പ്രവർത്തി ദിനങ്ങളും പ്രാദേശികമായി നൽകുന്ന അവധികളും കൂടാതെ പരീക്ഷകളുടെ എണ്ണം കൂട്ടി പഠനസമയം വെട്ടിക്കുറ                          യ്ക്കുന്നതും വ്യാപകമാണ്. ഇന്ത്യയിൽ താരതമ്യേന സ്‌കൂൾ പ്രവൃത്തിദിവസങ്ങൾ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലടക്കം 220 പ്രവൃത്തിദിവസ                          ങ്ങളും അതിന് മുകളിലും ലഭിക്കുന്നു. ചുരുക്കത്തിൽ പഠന                          മണിക്കൂറുകളും പ്രവൃത്തിദിവസവും ഫലപ്രദമായി ഉപയോഗിച്ചും വർധിപ്പിച്ചുംകൊണ്ടല്ലാതെ നിലവിലുള്ള പാഠ്യപദ്ധതി വിനിമയം സാധ്യമാവുകയില്ല.  
പ്രക്രിയാബദ്ധിതമായും സാമൂഹികവുമായ അറിവുനിർമാണ                        ത്തിലൂന്നിയും ഈ പഠനം നടക്കണമെങ്കിൽ വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്ന പഠനമണിക്കൂറുകളെങ്കിലും ലഭ്യമാകണം. പലവിധ കാരണങ്ങളാൽ കേരളത്തിൽ പഠനദിവസങ്ങൾ കുറയുകയാണ്. (ആത്മാർഥതയുള്ള അധ്യാപകർക്ക് അവധി ദിവസങ്ങളിലും സ്‌കൂൾ സമയത്തിനുശേഷവും പഠനപ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നു.) ജാതി സമുദായ സമ്മർദങ്ങൾ മൂലമുള്ള അവധികളും മേളകൾക്കും മത്സരങ്ങൾക്കുമായി നഷ്ടമാകുന്ന പ്രവർത്തി ദിനങ്ങളും പ്രാദേശികമായി നൽകുന്ന അവധികളും കൂടാതെ പരീക്ഷകളുടെ എണ്ണം കൂട്ടി പഠനസമയം വെട്ടിക്കുറ                          യ്ക്കുന്നതും വ്യാപകമാണ്. ഇന്ത്യയിൽ താരതമ്യേന സ്‌കൂൾ പ്രവൃത്തിദിവസങ്ങൾ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലടക്കം 220 പ്രവൃത്തിദിവസ                          ങ്ങളും അതിന് മുകളിലും ലഭിക്കുന്നു. ചുരുക്കത്തിൽ പഠന                          മണിക്കൂറുകളും പ്രവൃത്തിദിവസവും ഫലപ്രദമായി ഉപയോഗിച്ചും വർധിപ്പിച്ചുംകൊണ്ടല്ലാതെ നിലവിലുള്ള പാഠ്യപദ്ധതി വിനിമയം സാധ്യമാവുകയില്ല.  
18. കേരള പാഠ്യപദ്ധതിയും ഇആടഋ പാഠ്യപദ്ധതിയും തമ്മിലുള്ള താരതമ്യപഠനം നടന്നിട്ടുണ്ടോ?
18. കേരള പാഠ്യപദ്ധതിയും CBSE പാഠ്യപദ്ധതിയും തമ്മിലുള്ള താരതമ്യപഠനം നടന്നിട്ടുണ്ടോ?
ി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തരം താരതമ്യം നടത്തുകയും ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തി                          ട്ടുണ്ട്. അതിൽ  കഇടഋ പാഠ്യപദ്ധതിയുമായി കൂടി കേരളാ പാഠ്യ                        പദ്ധതിയെ താരതമ്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഗടഠഅയും കേര                  ളാപാഠ്യപദ്ധതിയെ ഇആടഋ യിലെ ചഇഋഞഠ പാഠ്യപദ്ധതിയുമായി താരതമ്യം ചെയ്ത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
n കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തരം താരതമ്യം നടത്തുകയും ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തി                          ട്ടുണ്ട്. അതിൽ  ICSE പാഠ്യപദ്ധതിയുമായി കൂടി കേരളാ പാഠ്യ                        പദ്ധതിയെ താരതമ്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. KSTAയും കേര                  ളാപാഠ്യപദ്ധതിയെ CBSE യിലെ NCERT പാഠ്യപദ്ധതിയുമായി താരതമ്യം ചെയ്ത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ ചഇഋഞഠ പാഠ്യപദ്ധതിയുമായി ഉള്ളടക്കം തട്ടിച്ചുനോക്കാറുണ്ട്. ചില ഉള്ളടക്ക                      ങ്ങൾ മുകളിലെയോ താഴത്തെയോ ക്ലാസ്സുകളിലേക്ക് മാറ്റിയി                            ട്ടുണ്ട് എന്നതൊഴിച്ചാൽ ഇരുപാഠ്യപദ്ധതികളും തമ്മിൽ ഉള്ളടക്കത്തിൽ കാര്യമായ അന്തരമില്ല. എന്നാൽ പഠന സമീപനത്തിന്റെ മേന്മകൊണ്ട് പല ഉള്ളടക്ക മേഖലകളിലും ആഴത്തിലുള്ള ജ്ഞാനവും ഉയർന്ന മാനസിക ശേഷികളും കൈവരിക്കാൻ        കേരളാ പാഠ്യപദ്ധതിയാണ് കൂടുതലായും സഹായിക്കുകയെന്ന് ഇരുപഠനങ്ങളും ഉദാഹരണസഹിതം വ്യക്തമാക്കുകയുണ്ടായി.
കേരളത്തിലെ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ NCERT പാഠ്യപദ്ധതിയുമായി ഉള്ളടക്കം തട്ടിച്ചുനോക്കാറുണ്ട്. ചില ഉള്ളടക്ക                      ങ്ങൾ മുകളിലെയോ താഴത്തെയോ ക്ലാസ്സുകളിലേക്ക് മാറ്റിയി                            ട്ടുണ്ട് എന്നതൊഴിച്ചാൽ ഇരുപാഠ്യപദ്ധതികളും തമ്മിൽ ഉള്ളടക്കത്തിൽ കാര്യമായ അന്തരമില്ല. എന്നാൽ പഠന സമീപനത്തിന്റെ മേന്മകൊണ്ട് പല ഉള്ളടക്ക മേഖലകളിലും ആഴത്തിലുള്ള ജ്ഞാനവും ഉയർന്ന മാനസിക ശേഷികളും കൈവരിക്കാൻ        കേരളാ പാഠ്യപദ്ധതിയാണ് കൂടുതലായും സഹായിക്കുകയെന്ന് ഇരുപഠനങ്ങളും ഉദാഹരണസഹിതം വ്യക്തമാക്കുകയുണ്ടായി.
19. സ്‌കൂൾ പഠനസമയം പുനക്രമീകരിക്കണമെന്ന ആവശ്യം പ്രസക്തമല്ലേ?   
19. സ്‌കൂൾ പഠനസമയം പുനക്രമീകരിക്കണമെന്ന ആവശ്യം പ്രസക്തമല്ലേ?   
ി ഇന്ന് നിലവിൽ കേരളത്തിലെ പഠനസമയം കാലത്ത് പത്തുമണിമുതൽ വൈകുന്നേരം 4 മണിവരെയാണ്. നന്നെ കാലത്തുതന്നെ പഠനം ആരംഭിച്ച് ഉച്ചയോടെ ഔപചാരികപഠനം നിർത്തുന്ന                    സമ്പ്രദായമാണ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ ചില                      പ്രദേശങ്ങളിലുമുള്ളത്. സ്‌കൂൾ പഠനസമയം കുറേക്കൂടി                    നേരത്തെ തുടങ്ങാനുള്ള നിർദേശം നേരത്തേ മുന്നോട്ടുവച്ചപ്പോൾ അതിനോട് വികാരപരമായ പ്രതികരണമാണ് സൃഷ്ടിക്കപ്പെട്ടത്. കുട്ടികളുടെ ഭാഗത്തുനിന്നു ചിന്തിച്ചാൽ പഠനം നേരത്തെ തുട                    ങ്ങുന്നതുതന്നെയാണ് അഭികാമ്യം. വസ്തുനിഷ്ഠമായി പരി                      ശോധിച്ചാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും അതുതന്നെയാണ് ഗുണകരമെന്ന് കാണാൻകഴിയും.  
n ഇന്ന് നിലവിൽ കേരളത്തിലെ പഠനസമയം കാലത്ത് പത്തുമണിമുതൽ വൈകുന്നേരം 4 മണിവരെയാണ്. നന്നെ കാലത്തുതന്നെ പഠനം ആരംഭിച്ച് ഉച്ചയോടെ ഔപചാരികപഠനം നിർത്തുന്ന                    സമ്പ്രദായമാണ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ ചില                      പ്രദേശങ്ങളിലുമുള്ളത്. സ്‌കൂൾ പഠനസമയം കുറേക്കൂടി                    നേരത്തെ തുടങ്ങാനുള്ള നിർദേശം നേരത്തേ മുന്നോട്ടുവച്ചപ്പോൾ അതിനോട് വികാരപരമായ പ്രതികരണമാണ് സൃഷ്ടിക്കപ്പെട്ടത്. കുട്ടികളുടെ ഭാഗത്തുനിന്നു ചിന്തിച്ചാൽ പഠനം നേരത്തെ തുട                    ങ്ങുന്നതുതന്നെയാണ് അഭികാമ്യം. വസ്തുനിഷ്ഠമായി പരി                      ശോധിച്ചാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും അതുതന്നെയാണ് ഗുണകരമെന്ന് കാണാൻകഴിയും.  
പഠനം നേരത്തെ തുടങ്ങി ഉച്ചയോടെ അവസാനിപ്പിച്ചാൽ പലതരം പരിശീലനപരിപാടികൾക്കും പരിഹാര ബോധനപരിപാടികൾക്കും ഉച്ചയ്ക്ക് ശേഷമുള്ള സമയം പ്രയോജനകരമാകും. അസൈൻമെന്റുകൾക്കും ഫീൽഡ് ട്രിപ്പുകൾക്കും ഈ സമയം                    ഫലപ്രദമായി ഉപയോഗിക്കാം. ലൈബ്രറി/ലാബുകൾ തുടങ്ങിയവ  ഉപയോഗിക്കുന്നതിനും കായികപരിശീലനത്തിനും ഈ സമയം ഗുണകരമാകും. മറ്റുതരത്തിൽ പഠനസഹായങ്ങൾ ലഭ്യമല്ലാത്ത    സമൂഹത്തിലെ പിന്നാക്കംനിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഇത്തരം പഠനപ്രവർത്തനങ്ങൾ വലിയ സഹായകമാകും.  
പഠനം നേരത്തെ തുടങ്ങി ഉച്ചയോടെ അവസാനിപ്പിച്ചാൽ പലതരം പരിശീലനപരിപാടികൾക്കും പരിഹാര ബോധനപരിപാടികൾക്കും ഉച്ചയ്ക്ക് ശേഷമുള്ള സമയം പ്രയോജനകരമാകും. അസൈൻമെന്റുകൾക്കും ഫീൽഡ് ട്രിപ്പുകൾക്കും ഈ സമയം                    ഫലപ്രദമായി ഉപയോഗിക്കാം. ലൈബ്രറി/ലാബുകൾ തുടങ്ങിയവ  ഉപയോഗിക്കുന്നതിനും കായികപരിശീലനത്തിനും ഈ സമയം ഗുണകരമാകും. മറ്റുതരത്തിൽ പഠനസഹായങ്ങൾ ലഭ്യമല്ലാത്ത    സമൂഹത്തിലെ പിന്നാക്കംനിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഇത്തരം പഠനപ്രവർത്തനങ്ങൾ വലിയ സഹായകമാകും.  
കേരളത്തിലെ ആകെയുള്ള അധ്യാപകരിൽ 72 ശതമാനവും                    അധ്യാപികമാരാണ് (2014-15). ദേശീയതലത്തിൽ ഇത് 47 ശത                          മാനമേ വരൂ. സ്ത്രീകൾ പൊതുവെ ജോലിക്കുപുറമെ കുടുംബ                    ഭാരവും പേറേണ്ടിവരുന്നുണ്ട്. അധ്യാപികമാർക്ക് പഠനാസൂത്രണത്തിനും സംശയനിവാരണത്തിനും പഠനത്തിനുമെല്ലാമുള്ള              സന്ദർഭമായി പഠനസമയമാറ്റത്തെ പ്രയോജനപ്പെടുത്താനുമാവും.  
കേരളത്തിലെ ആകെയുള്ള അധ്യാപകരിൽ 72 ശതമാനവും                    അധ്യാപികമാരാണ് (2014-15). ദേശീയതലത്തിൽ ഇത് 47 ശത                          മാനമേ വരൂ. സ്ത്രീകൾ പൊതുവെ ജോലിക്കുപുറമെ കുടുംബ                    ഭാരവും പേറേണ്ടിവരുന്നുണ്ട്. അധ്യാപികമാർക്ക് പഠനാസൂത്രണത്തിനും സംശയനിവാരണത്തിനും പഠനത്തിനുമെല്ലാമുള്ള              സന്ദർഭമായി പഠനസമയമാറ്റത്തെ പ്രയോജനപ്പെടുത്താനുമാവും.  
20. ക്ലസ്റ്റർ പരിശീലനത്തെക്കുറിച്ച് അധ്യാപകർ തന്നെ മതിപ്പി                    ല്ലാതെ സംസാരിക്കുന്നതു കേൾക്കുന്നു. എന്തുകൊണ്ടാണിത്?
20. ക്ലസ്റ്റർ പരിശീലനത്തെക്കുറിച്ച് അധ്യാപകർ തന്നെ മതിപ്പി                    ല്ലാതെ സംസാരിക്കുന്നതു കേൾക്കുന്നു. എന്തുകൊണ്ടാണിത്?
ി ക്ലസ്റ്റർ പരിശീലനം ലക്ഷ്യമിടുന്നത് അധ്യാപകർ മാസത്തിലൊരി ക്കൽ കൂടിയിരുന്ന് അനുഭവങ്ങൾ പങ്കുവെക്കലും അടുത്ത മാസത്തേക്കുള്ള പാഠക്കുറിപ്പുകളും പഠനസാമഗ്രികളും ഒരുക്കലുമാണ്. സംശയങ്ങൾ തീർക്കുക, കഠിനമേഖലകളിൽ വ്യക്തത വരുത്തുക, പുതിയ പഠനതന്ത്രങ്ങൾ പരിചയപ്പെടുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
n ക്ലസ്റ്റർ പരിശീലനം ലക്ഷ്യമിടുന്നത് അധ്യാപകർ മാസത്തിലൊരി ക്കൽ കൂടിയിരുന്ന് അനുഭവങ്ങൾ പങ്കുവെക്കലും അടുത്ത മാസത്തേക്കുള്ള പാഠക്കുറിപ്പുകളും പഠനസാമഗ്രികളും ഒരുക്കലുമാണ്. സംശയങ്ങൾ തീർക്കുക, കഠിനമേഖലകളിൽ വ്യക്തത വരുത്തുക, പുതിയ പഠനതന്ത്രങ്ങൾ പരിചയപ്പെടുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
വിദ്യാഭ്യാസവകുപ്പ് മുന്നേ തന്നെ നല്ല തയ്യാറെടുപ്പുകൾ നട                            ത്തുക, അധ്യാപകരും ഒരുങ്ങി വരിക എന്നിവ നടന്ന ഘട്ടങ്ങ                        ളിൽ ക്ലസ്റ്റർ ഫലപ്രദമായിട്ടുണ്ട്. ഇതിൽ പിഴവുവരികയും യാന്ത്രികമായി നടത്തിത്തീർക്കുകയും ചെയ്യുമ്പോൾ ക്ലസ്റ്റർ സംഗമം                    അനാവശ്യമായതിൽ അധികൃതർക്കൊപ്പം അധ്യാപകർക്കും                  ഉത്തരവാദിത്തമുണ്ട്.
വിദ്യാഭ്യാസവകുപ്പ് മുന്നേ തന്നെ നല്ല തയ്യാറെടുപ്പുകൾ നട                            ത്തുക, അധ്യാപകരും ഒരുങ്ങി വരിക എന്നിവ നടന്ന ഘട്ടങ്ങ                        ളിൽ ക്ലസ്റ്റർ ഫലപ്രദമായിട്ടുണ്ട്. ഇതിൽ പിഴവുവരികയും യാന്ത്രികമായി നടത്തിത്തീർക്കുകയും ചെയ്യുമ്പോൾ ക്ലസ്റ്റർ സംഗമം                    അനാവശ്യമായതിൽ അധികൃതർക്കൊപ്പം അധ്യാപകർക്കും                  ഉത്തരവാദിത്തമുണ്ട്.
21. പുതിയരീതി നല്ലതാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ വലിയ മാറ്റം കുട്ടികളിൽ കാണാനില്ല. ഇത് രീതിയുടെ കുഴപ്പത്തെയല്ലേ കാണിക്കുന്നത്? ഇത് നമ്മെ തകർക്കാൻ സാമ്രാജ്യത്വശക്തികൾ കണ്ടെത്തിയ സൂത്രവിദ്യയാണെന്ന് കരുതുന്നത് ന്യായമല്ലേ?
21. പുതിയരീതി നല്ലതാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ വലിയ മാറ്റം കുട്ടികളിൽ കാണാനില്ല. ഇത് രീതിയുടെ കുഴപ്പത്തെയല്ലേ കാണിക്കുന്നത്? ഇത് നമ്മെ തകർക്കാൻ സാമ്രാജ്യത്വശക്തികൾ കണ്ടെത്തിയ സൂത്രവിദ്യയാണെന്ന് കരുതുന്നത് ന്യായമല്ലേ?
ി പുതിയ പഠനസമീപനങ്ങൾ രൂപപ്പെട്ടുവന്നത് കുട്ടികളെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞരുടെയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സ്വപ്നം കണ്ട ദാർശനികരുടെയും മറ്റും ആശയങ്ങളിൽ നിന്നാണ്. കൊമേനിയസും, പെസ്റ്റലോസിയും, ഫ്രോബലും, മോണ്ടിസോറിയും, ഡ്യൂയിയും പണ്ടേ പരീക്ഷിച്ചു കണ്ടെത്തിയ രീതികളാണ് പുതിയ സമീപനത്തിൽ ഉൾച്ചേർന്നിട്ടുള്ളത്. ഗാന്ധിജിയും, വിഗോട്‌സ്‌കിയും, നോം ചോസ്‌കിയും, പൗലോ ഫ്രെയറും ഉൾപ്പെടെ സമീപകാലത്ത് ഈ സമീപനത്തിന് ആശയങ്ങൾ സംഭാവന ചെയ്തവരാണ്. ഇവരുടെ ചരിത്രവും പ്രവർത്തനങ്ങളും അൽപമെങ്കിലും അറിയുന്നവർ ഇവർ സാമ്രാജ്യത്വത്തിന്റെ ആളുകളാണെന്ന് പറയില്ല. ശിശുകേന്ദ്രീകൃതസമീപനം എന്നു തുടങ്ങിയ പ്രയോഗങ്ങൾ വിപ്ലവഗവൺമെന്റുകളും ഫണ്ടിങ്ങ് ഏജൻസികളും ബദൽ വിദ്യാഭ്യാസ ചിന്തകരുമൊക്കെ തങ്ങളുടെ മാനിഫെസ്റ്റോകളിലും റിപ്പോർട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രവും അതിന്റെ ഫലമായ മനുഷ്യ മനഃശാസ്ത്രവും വികസിച്ച കാലത്ത് പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ പല രേഖകളിലും കയറി                            വരും. എന്തു ലക്ഷ്യത്തെ മുൻനിർത്തി, എപ്രകാരം അവ പ്രയോഗിക്കുന്നു എന്നു നോക്കണം. ആരാണ് നടപ്പിലാക്കുന്നതെന്നു നോക്കണം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ പരിശോധിച്ചതിനെ തുടർന്ന്, അനുഭവങ്ങളിലൂടെ ശരിയെന്നു തോന്നിയ മാതൃകകളും സമീപനങ്ങളുമാണ് കേരളത്തിലെ സംസ്ഥാന സർക്കാർ 1997-98 മുതൽ നടപ്പിലാക്കിയത്. 2005ൽ ദേശീയ സർക്കാരും സമാനമായ സമീപനം സ്വീകരിച്ചു. കേരളത്തിൽ ആദ്യകാലത്ത് കുട്ടികളിൽ നല്ല മാറ്റം ദൃശ്യമായി. തുടർന്നു വന്ന സർക്കാർ ചില സമ്മർദങ്ങൾക്കു വിധേയമായി അതിൽ വെള്ളം ചേർത്തപ്പോൾ ഫലപ്രാപ്തി                  കുറഞ്ഞു. അപ്പോഴും കുട്ടികളുടെ ആത്മവിശ്വാസം, പൊതുവായ                  അറിവ്, സന്നദ്ധത, സാമൂഹ്യമായ ഇടപെടൽശേഷി എന്നിവ മികച്ചു തന്നെ നിന്നു. എന്നാൽ തുടർ മൂല്യനിർണയവും അപ്പപ്പോഴുള്ള മെച്ചപ്പെടുത്തലും എഡിറ്റിങ്ങും നിർദേശിച്ച രീതിയിൽ നടപ്പിലാക്കാതെ വന്നതിനാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതിന് കുറേയേറെ മാറ്റങ്ങൾ ഇനിയും വരണം. പഠനദിവസങ്ങളുടെ നഷ്ടം കുറയ്ക്കണം, പിരീഡുകളുടെ ദൈർഘ്യം വർധിപ്പിക്കണം. എഡിറ്റിങ്ങ് ശക്തമാക്കണം. പഠനോപകരണങ്ങളുടെ ലഭ്യത കൂട്ടണം. വിവര സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തണം. അധ്യാപകരുടെ വിഷയജ്ഞാനവും പ്രയോഗശേഷിയും ഇനിയും നന്നാവണം. സ്‌കൂളിലെ സൗകര്യങ്ങൾ കൂട്ടണം. രക്ഷിതാവിന് കുട്ടിയെ സഹായിക്കാനുള്ള പ്രാപ്തി വർധിപ്പിക്കണം. പരിശ്രമിച്ചാൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്ന രാജ്യങ്ങളാണ് വിദ്യാഭ്യാസത്തിൽ മുന്നേറിയിട്ടുള്ളത്. അവരൊക്കെ പുതിയരീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നന്നായി നടപ്പിലാക്കുന്നുവെന്നു മാത്രം. പുതിയ സമീപനത്തെ എതിർക്കുകയല്ല, അത് നന്നായി നടപ്പിലാക്കുകയാവണം നമ്മുടെ ലക്ഷ്യം. അങ്ങനെ  സാമ്രാജ്യത്വശക്തികളെ നേരിടാൻ പോലും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. സാമ്രാജ്യത്വശക്തികളെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. ഇത് നമുക്ക് ചെയ്യാവുന്നതേയുള്ളൂ. എല്ലാവരും ഒത്തുപിടിച്ച് ആസൂത്രിതമായി മുന്നോട്ടുപോകണമെന്നു മാത്രം.
n പുതിയ പഠനസമീപനങ്ങൾ രൂപപ്പെട്ടുവന്നത് കുട്ടികളെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞരുടെയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സ്വപ്നം കണ്ട ദാർശനികരുടെയും മറ്റും ആശയങ്ങളിൽ നിന്നാണ്. കൊമേനിയസും, പെസ്റ്റലോസിയും, ഫ്രോബലും, മോണ്ടിസോറിയും, ഡ്യൂയിയും പണ്ടേ പരീക്ഷിച്ചു കണ്ടെത്തിയ രീതികളാണ് പുതിയ സമീപനത്തിൽ ഉൾച്ചേർന്നിട്ടുള്ളത്. ഗാന്ധിജിയും, വിഗോട്‌സ്‌കിയും, നോം ചോസ്‌കിയും, പൗലോ ഫ്രെയറും ഉൾപ്പെടെ സമീപകാലത്ത് ഈ സമീപനത്തിന് ആശയങ്ങൾ സംഭാവന ചെയ്തവരാണ്. ഇവരുടെ ചരിത്രവും പ്രവർത്തനങ്ങളും അൽപമെങ്കിലും അറിയുന്നവർ ഇവർ സാമ്രാജ്യത്വത്തിന്റെ ആളുകളാണെന്ന് പറയില്ല. ശിശുകേന്ദ്രീകൃതസമീപനം എന്നു തുടങ്ങിയ പ്രയോഗങ്ങൾ വിപ്ലവഗവൺമെന്റുകളും ഫണ്ടിങ്ങ് ഏജൻസികളും ബദൽ വിദ്യാഭ്യാസ ചിന്തകരുമൊക്കെ തങ്ങളുടെ മാനിഫെസ്റ്റോകളിലും റിപ്പോർട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രവും അതിന്റെ ഫലമായ മനുഷ്യ മനഃശാസ്ത്രവും വികസിച്ച കാലത്ത് പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ പല രേഖകളിലും കയറി                            വരും. എന്തു ലക്ഷ്യത്തെ മുൻനിർത്തി, എപ്രകാരം അവ പ്രയോഗിക്കുന്നു എന്നു നോക്കണം. ആരാണ് നടപ്പിലാക്കുന്നതെന്നു നോക്കണം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ പരിശോധിച്ചതിനെ തുടർന്ന്, അനുഭവങ്ങളിലൂടെ ശരിയെന്നു തോന്നിയ മാതൃകകളും സമീപനങ്ങളുമാണ് കേരളത്തിലെ സംസ്ഥാന സർക്കാർ 1997-98 മുതൽ നടപ്പിലാക്കിയത്. 2005ൽ ദേശീയ സർക്കാരും സമാനമായ സമീപനം സ്വീകരിച്ചു. കേരളത്തിൽ ആദ്യകാലത്ത് കുട്ടികളിൽ നല്ല മാറ്റം ദൃശ്യമായി. തുടർന്നു വന്ന സർക്കാർ ചില സമ്മർദങ്ങൾക്കു വിധേയമായി അതിൽ വെള്ളം ചേർത്തപ്പോൾ ഫലപ്രാപ്തി                  കുറഞ്ഞു. അപ്പോഴും കുട്ടികളുടെ ആത്മവിശ്വാസം, പൊതുവായ                  അറിവ്, സന്നദ്ധത, സാമൂഹ്യമായ ഇടപെടൽശേഷി എന്നിവ മികച്ചു തന്നെ നിന്നു. എന്നാൽ തുടർ മൂല്യനിർണയവും അപ്പപ്പോഴുള്ള മെച്ചപ്പെടുത്തലും എഡിറ്റിങ്ങും നിർദേശിച്ച രീതിയിൽ നടപ്പിലാക്കാതെ വന്നതിനാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതിന് കുറേയേറെ മാറ്റങ്ങൾ ഇനിയും വരണം. പഠനദിവസങ്ങളുടെ നഷ്ടം കുറയ്ക്കണം, പിരീഡുകളുടെ ദൈർഘ്യം വർധിപ്പിക്കണം. എഡിറ്റിങ്ങ് ശക്തമാക്കണം. പഠനോപകരണങ്ങളുടെ ലഭ്യത കൂട്ടണം. വിവര സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തണം. അധ്യാപകരുടെ വിഷയജ്ഞാനവും പ്രയോഗശേഷിയും ഇനിയും നന്നാവണം. സ്‌കൂളിലെ സൗകര്യങ്ങൾ കൂട്ടണം. രക്ഷിതാവിന് കുട്ടിയെ സഹായിക്കാനുള്ള പ്രാപ്തി വർധിപ്പിക്കണം. പരിശ്രമിച്ചാൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്ന രാജ്യങ്ങളാണ് വിദ്യാഭ്യാസത്തിൽ മുന്നേറിയിട്ടുള്ളത്. അവരൊക്കെ പുതിയരീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നന്നായി നടപ്പിലാക്കുന്നുവെന്നു മാത്രം. പുതിയ സമീപനത്തെ എതിർക്കുകയല്ല, അത് നന്നായി നടപ്പിലാക്കുകയാവണം നമ്മുടെ ലക്ഷ്യം. അങ്ങനെ  സാമ്രാജ്യത്വശക്തികളെ നേരിടാൻ പോലും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. സാമ്രാജ്യത്വശക്തികളെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. ഇത് നമുക്ക് ചെയ്യാവുന്നതേയുള്ളൂ. എല്ലാവരും ഒത്തുപിടിച്ച് ആസൂത്രിതമായി മുന്നോട്ടുപോകണമെന്നു മാത്രം.
22. പഴയ രീതിയിൽ പഠിച്ചവരല്ലേ ഇന്ന് പല ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നത്? ആ പഠനരീതി മാറ്റിയതല്ലേ ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും കാരണം?
22. പഴയ രീതിയിൽ പഠിച്ചവരല്ലേ ഇന്ന് പല ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നത്? ആ പഠനരീതി മാറ്റിയതല്ലേ ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും കാരണം?
ി ഏതുകാലത്തും ലഭ്യമായ ഉദ്യോഗാർഥികളിൽ നിന്നുമാണ് ഓരോ രംഗത്തേക്കും ആളുകളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട്                      പഠനരീതി എന്തായാലും ആളുകൾ ഉദ്യോഗങ്ങളിൽ എത്തപ്പെടും. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്യും. പഴയ പഠനരീതി              യുടെ ഒരു മെച്ചമായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.
n ഏതുകാലത്തും ലഭ്യമായ ഉദ്യോഗാർഥികളിൽ നിന്നുമാണ് ഓരോ രംഗത്തേക്കും ആളുകളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട്                      പഠനരീതി എന്തായാലും ആളുകൾ ഉദ്യോഗങ്ങളിൽ എത്തപ്പെടും. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്യും. പഴയ പഠനരീതി              യുടെ ഒരു മെച്ചമായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.
പഴയ പഠനരീതിയിൽ കാണാപ്പാഠം പഠിത്തമായിരുന്നു മുഖ്യ                    പഠനരീതി. ടീച്ചർ എഴുതിക്കൊടുത്ത കവിതാവ്യാഖ്യാനവും                    കത്തുകളും ഉപന്യാസങ്ങളും ചോദ്യോത്തരങ്ങളും പല പ്രാവശ്യം ഉരുവിട്ട് പഠിച്ച്, അതുതന്നെ പരീക്ഷാപ്പേപ്പറിൽ എഴുതി പാസ്സാവുന്നതായിരുന്നു പഴയരീതി. ഇന്ന് കുട്ടികൾ കവിതയ്ക്ക് ഈണം കണ്ടെത്തുന്നു. വാക്കുകളുടെ അർഥം സന്ദർഭത്തിൽ നിന്നും ഊഹിച്ചുകണ്ടെത്തുന്നു. പരീക്ഷണങ്ങൾ ചെയ്തുനോക്കി                      നിഗമനങ്ങളിൽ എത്തുന്നു. വായിച്ചും ചർച്ച ചെയ്തും സ്വന്തം          അനുഭവങ്ങളും അറിവും ഭാവനയും യുക്തിയും ഉപയോഗപ്പെ                    ടുത്തി പല കുറിപ്പുകളും തയ്യാറാക്കാൻ ശ്രമിക്കുന്നു. ഇതിനെ                  യാണ് ജ്ഞാനനിർമിതി സമീപനം എന്ന് പറയുന്നത്. കൂടാതെ ഏതൊരു കാര്യത്തെയും തെളിവുകളുടെ അടിസ്ഥാനത്തിൽ                      പരിശോധിക്കുന്നു, സ്വന്തം അഭിപ്രായങ്ങൾ പറയുന്നു. ആവശ്യമായ സാമഗ്രികളും സൂചനകളും പ്രോത്സാഹനവും പിന്തുണയും നൽകി ടീച്ചർ കൂടെ നിൽക്കുന്നു. കുട്ടിയുടെ ബുദ്ധി വികസി                ക്കാനും യുക്തിചിന്ത വളരാനും സാമൂഹിക കാഴ്ചപ്പാട് മെച്ചപ്പെടാനും ഒക്കെ പുതിയ രീതി സഹായിക്കും. ലോകത്താകെ ഈ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഈ പുതിയ                        സമീപനം തള്ളുകയല്ല; പഴയതിനെക്കാൾ മെച്ചപ്പെട്ട പുതുരീതി നന്നായി നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇല്ലെ                          ങ്കിൽ ഭാവിയിൽ നാം പിന്തള്ളപ്പെടും.
പഴയ പഠനരീതിയിൽ കാണാപ്പാഠം പഠിത്തമായിരുന്നു മുഖ്യ                    പഠനരീതി. ടീച്ചർ എഴുതിക്കൊടുത്ത കവിതാവ്യാഖ്യാനവും                    കത്തുകളും ഉപന്യാസങ്ങളും ചോദ്യോത്തരങ്ങളും പല പ്രാവശ്യം ഉരുവിട്ട് പഠിച്ച്, അതുതന്നെ പരീക്ഷാപ്പേപ്പറിൽ എഴുതി പാസ്സാവുന്നതായിരുന്നു പഴയരീതി. ഇന്ന് കുട്ടികൾ കവിതയ്ക്ക് ഈണം കണ്ടെത്തുന്നു. വാക്കുകളുടെ അർഥം സന്ദർഭത്തിൽ നിന്നും ഊഹിച്ചുകണ്ടെത്തുന്നു. പരീക്ഷണങ്ങൾ ചെയ്തുനോക്കി                      നിഗമനങ്ങളിൽ എത്തുന്നു. വായിച്ചും ചർച്ച ചെയ്തും സ്വന്തം          അനുഭവങ്ങളും അറിവും ഭാവനയും യുക്തിയും ഉപയോഗപ്പെ                    ടുത്തി പല കുറിപ്പുകളും തയ്യാറാക്കാൻ ശ്രമിക്കുന്നു. ഇതിനെ                  യാണ് ജ്ഞാനനിർമിതി സമീപനം എന്ന് പറയുന്നത്. കൂടാതെ ഏതൊരു കാര്യത്തെയും തെളിവുകളുടെ അടിസ്ഥാനത്തിൽ                      പരിശോധിക്കുന്നു, സ്വന്തം അഭിപ്രായങ്ങൾ പറയുന്നു. ആവശ്യമായ സാമഗ്രികളും സൂചനകളും പ്രോത്സാഹനവും പിന്തുണയും നൽകി ടീച്ചർ കൂടെ നിൽക്കുന്നു. കുട്ടിയുടെ ബുദ്ധി വികസി                ക്കാനും യുക്തിചിന്ത വളരാനും സാമൂഹിക കാഴ്ചപ്പാട് മെച്ചപ്പെടാനും ഒക്കെ പുതിയ രീതി സഹായിക്കും. ലോകത്താകെ ഈ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഈ പുതിയ                        സമീപനം തള്ളുകയല്ല; പഴയതിനെക്കാൾ മെച്ചപ്പെട്ട പുതുരീതി നന്നായി നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇല്ലെ                          ങ്കിൽ ഭാവിയിൽ നാം പിന്തള്ളപ്പെടും.
്്്‌
vvv

11:40, 30 ഡിസംബർ 2020-നു നിലവിലുള്ള രൂപം

നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക
ചിത്രം

ലഘുലേഖ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ 2016

പൊതുവിദ്യാഭ്യാസ പുനർനിർമാണം; പ്രസക്തിയും പ്രാധാന്യവും

പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി അടിയന്തിരമായ ഇടപെടൽ അർഹിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. അതിനെച്ചൊല്ലി സർക്കാർ സ്വീകരിച്ചുപോന്ന അലസത കൈവിട്ട് ഗുണപരമായ ഇടപെടലുകൾ നടത്തുന്നുവെന്നത് ശുഭോദർക്കമാണ്. അടച്ചുപൂട്ടിയ നാല് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള ബിൽ അസംബ്ലി പാസാക്കി. മറ്റുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്തത്തിൽ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ആയിരം ഗവൺമെന്റ് സ്‌കൂളുകളെ ആധുനികവൽക്കരിക്കുമെന്നും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളുകൾക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അതിനുള്ള പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിനായി നാലു നിയോജകമണ്ഡലങ്ങളും നിർദേശിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്വാഗതാർഹമാണ്. പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള നടപടികളുമായി സർവാത്മനാ സഹകരിക്കാൻ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറുമാണ്. അതേസമയം പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിക ളെക്കുറിച്ച് സമഗ്രമായ പരിശോധന ആവശ്യമാണ്. വസ്തു നിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങൾ ഇന്ന് പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്ക് കാരണമായിട്ടുണ്ട്. അവയെ പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാം. വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ സങ്കൽപ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹ്യാവബോധം, തുടങ്ങിയ സങ്കൽപ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാർത്ഥി വിദ്യാഭ്യാസകമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തി വരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ വരുമാനദായകമായ തൊഴിലാണെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് സാർവത്രികമാണ്. ഇതിനുതക്ക രീതിയിലുള്ള കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൺഎയ്ഡഡ് മേഖലയിൽ വളർന്നുവരുന്നത്. ആഗോളതൊഴിൽവിപണി നിർണയിക്കുന്ന സങ്കീർണ ലോകത്തിൽ സ്വന്തം മക്കളെ 'ഒരു കരയടുപ്പി'ക്കാനുള്ള വെമ്പലിന്റെ ഭാഗമായി മധ്യവർഗം മാത്രമല്ല, താഴെത്തട്ടിലുള്ള രക്ഷിതാക്കൾ പോലും എന്തു ത്യാഗത്തിനും തയ്യാറാണ്. ഇതാണ് പുതിയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനമായി മാറുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ പ്രവേശനം നേടുന്ന കുട്ടികളുടെ മൂന്നിലൊന്നു ഭാഗമെങ്കിലും രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ആണ് പഠിക്കുന്നത് എന്നത് കച്ചവടവിദ്യാഭ്യാസ ത്തിന് കേരളത്തിലെ മധ്യവർഗ രക്ഷിതാക്കളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്. നവലിബറൽ വിദ്യാഭ്യാസസങ്കൽപ്പത്തിന് അനുപൂരകമായാണ് കേന്ദ്രവിദ്യാഭ്യാസനയങ്ങളും പ്രത്യക്ഷപ്പെടുന്നത്. അതിനോടൊപ്പം വ്യക്തമായ ഹൈന്ദവസാംസ്‌കാരിക മാനദണ്ഡങ്ങൾ വിദ്യാഭ്യാസ ത്തിനുമേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രവിദ്യാഭ്യാസ സമീപനം ചെയ്യുന്നത്. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യബോധം മുതലായവ ഉപേക്ഷിച്ചിരിക്കുന്നു. ധാർമികത, മതമൈത്രി, സാംസ്‌കാരിക ഉദ്ഗ്രഥനം തുടങ്ങിയവ പകരം വെക്കുന്നു. ബോധനപഠനരൂപങ്ങളിൽ ഹൈന്ദവഗുരുകുല രീതികളെ ആദർശവൽക്കരിക്കുന്നു. ക്യാമ്പസ് സംസ്‌കാരം, അച്ചടക്കം, അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ തുടങ്ങിയവയും അതനുസരിച്ച് നിർവചിക്കപ്പെടുന്നു. വിദ്യാലയങ്ങളുടെ ഗുണനിലവാരം പഠനഫലങ്ങളെ (Learning Outcomes) ആധാരമാക്കി നിർവചിക്കപ്പെടുകയും പഠനഫലങ്ങളുടെ ഗുണനിലവാരം എന്നത് വ്യവസായങ്ങളെപ്പോലുള്ള ഗുണഭോക്താക്കൾ നിർവചിക്കുന്ന രീതി നിർദേശിക്കുകയും ചെയ്യുന്നു. അതനുസരിച്ചുള്ള യോഗ്യത (merit) നേടാത്തവർക്ക് ഏതെങ്കിലും വിധത്തിൽ ഉള്ള നൈപുണിപരിശീലനം (Skills training) നടത്താനുള്ള സംവിധാനമൊരുക്കുകയും അങ്ങനെ എല്ലാവരെയും തൊഴിൽ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. വിദ്യാലയ അന്തരീക്ഷം മുഴുവൻ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി ക്രമീകരിക്കപ്പെടുന്നു. അധ്യാപകരുടെ വിന്യാസവും പരിശീലനവും അതനുസരിച്ച് നിർണയിക്കപ്പെടുന്നു. ഈ മാറ്റങ്ങൾ ഒരുവിഭാഗം മധ്യവർഗരക്ഷിതാക്കളെ തൃപ്തിപ്പെ ടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളായി മാറുകയും സ്‌കൂളുകളുടെ അന്തരീക്ഷം പരമാവധി ജാതിമതധാർമികമൂല്യങ്ങളാൽ നിർണയിക്കപ്പെടുകയും ചെയ്യുന്നത് കുട്ടികളെ അച്ചടക്കവും ലക്ഷ്യബോധവും ദൈവവിശ്വാസവുമുള്ളവ രാക്കാൻ സഹായിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്. അതനുസരിച്ച് പൗരബോധത്തെയും സമൂഹജീവിതത്തെയും നിർവചിക്കുന്നവരും ധാരാളമുണ്ട്. ലിംഗപദവിയിലും പുരുഷാധിപത്യപരമായ അച്ചടക്കമാണ് ഇവർ ആഗ്രഹിക്കുന്നത്. അതിനോടൊപ്പം സ്വന്തം മക്കൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ശിക്ഷണവും സാങ്കേതിക മികവും വേണമെന്നും ഇവർ ആഗ്രഹിക്കുന്നു. പ്രത്യേകവിഷയങ്ങളിലുള്ള അറിവിനു പുറമെ ആശയവിനിമയശേഷി, അപഗ്രഥനശേഷി മുതലായവയിൽ ഊന്നിയുള്ള ബോധമാണ് മികവിന്റെ മാനദണ്ഡ മെന്ന് പുരോഗമനവാദികളും അഭിപ്രായപ്പെടുന്നുണ്ട്. ഇവയൊന്നും നൽകാൻ പൊതുവിദ്യാലയങ്ങൾക്കു കഴിയുന്നില്ലെന്നും പൊതു വിദ്യാലയങ്ങൾ പൊതുവിൽ അച്ചടക്കരാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും ബോധനപഠനരൂപങ്ങളിലെ മികവില്ലായ്മയുടെ കൂത്തരങ്ങാണെന്നുമുള്ള പൊതുബോധമാണ് ഇന്ന് നിലനിൽക്കുന്നത്. ചുരുക്കത്തിൽ നവലിബറൽ കച്ചവട വിദ്യാഭ്യാസ സങ്കൽപ്പം, കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ജാതിമതാധിപത്യത്തിനനുസരിച്ച ധാർമികമൂല്യങ്ങളുടെയും പൗരബോധത്തിന്റെയും പ്രചരണം, ഇവയനുസരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യസ്‌കൂൾശൃംഖല, ഇവയെ പൊതുവിൽ അംഗീകരിക്കുകയും പൊതുവിദ്യാലയങ്ങളെ പഴി ക്കുകയും ചെയ്യുന്ന വളരെ വാചാലമായ മധ്യവർഗം എന്നിവ പൊതുവിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ വസ്തുനിഷ്ഠ ഘടകങ്ങളാണ്.

വെല്ലുവിളികളുടെ ആത്മനിഷ്ഠഘടകങ്ങൾ

വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ന് പൊതുവിദ്യാലയങ്ങൾക്കുള്ള പ്രാപ്തിയും അതുപോലെ പരിശോധിക്കേണ്ടതാണ്. കേരളത്തിലെ വിദ്യാലയങ്ങൾ വളർന്നുവന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയിഡ് മാത്രമല്ല, സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളരണമെന്നാഗ്രഹിച്ച ജനാവലിയുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടു കൂടിയാണ്. ഇതുകൊണ്ടാണ് ജാതിമത മാനേജ്‌മെന്റുകൾ നടത്തുന്ന വിദ്യാലയങ്ങൾ പോലും എല്ലാവിധ വിദ്യാർത്ഥികളെയും പ്രവേശിപ്പിച്ച് പൊതുവിദ്യാലയങ്ങളായി നിലനിന്നത്. 1957നു ശേഷം എയിഡഡ് സ്‌കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളബാധ്യത ഗവൺമെന്റ് ഏറ്റെടുത്തതും പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ വൻതോതിൽ പ്രോത്സാഹിപ്പിച്ചു. 1980കളോടെ കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രവേശനം നിശ്ചിത പ്രായഗ്രൂപ്പിൽപ്പെട്ട കുട്ടികളെ ഏതാണ്ടു മുഴുവനായി ഉൾക്കൊണ്ടിരുന്നു. ഈ സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളി ലെത്തിയ കുട്ടികളുടെ ബോധനപഠനരൂപങ്ങൾ മികവുറ്റതാക്കാനും അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്‌കൂളുകളിൽ ഏർപ്പെടുത്താനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടിയിരുന്നത്. അതിനു പകരം സർക്കാർ ചെയ്തത് വിദ്യാഭ്യാസത്തിനാവശ്യമായ ഫണ്ട് വെട്ടിക്കുറയ്ക്കുകയും അൺഎയിഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ്. ഈ നയവ്യതിയാനം പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. ജനപിന്തുണയോടെ ഗ്രാമതലങ്ങളിൽ വളർന്നുവന്ന സ്‌കൂളുകൾ നിലനിൽപ്പിനുവേണ്ടി പാടുപെടുന്ന കാഴ്ചയാണ് ഉണ്ടായത്. പുതിയ അൺ എയിഡഡ് സ്‌കൂളുകളുടെ വേലിയേറ്റത്തിൽ നഗര മധ്യങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. പിന്നീട് ഡി പി ഇ പി, എസ് എസ് എ മുതലായ ഫണ്ടുകൾ വഴി സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സർക്കാർ തലത്തിലുള്ള വ്യക്തമായ ആസൂത്രണത്തിന്റെയും കർമ്മപരിപാടികളുടെയും അഭാവം അവയുടെ പ്രവർത്തനത്തെ ബാധിച്ചു. പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിന്റെ മറ്റൊരാശ്രയം പഞ്ചായത്തുകളായിരുന്നു. ജനകീയാസൂത്രണത്തിന്റെ കാലത്തും അതിനു ശേഷവും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരവധി പരിപാടികൾ നടത്താൻ പഞ്ചായത്തുകൾക്കു കഴിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണം ഉറപ്പുവരുത്തുന്ന കൃത്യമായ സംവിധാനം വളർത്തിക്കൊണ്ടുവരാൻ അപ്പോഴും കഴിഞ്ഞില്ല. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സാർവത്രിക വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ പഞ്ചായത്തുകളുടെ കൃത്യമായ പങ്കിനെക്കുറിച്ച് നിർദേശിച്ചിരുന്നു. ഇന്ത്യയിൽത്തന്നെ ഏറ്റവും വേരോട്ടമുള്ള പഞ്ചായത്ത് സംവിധാനമുള്ള കേരളത്തിൽ അതനുസരിച്ച് പഞ്ചായത്തുകളുടെ പങ്ക് നിയമപരമായി നിർവചി ക്കാൻ കഴിഞ്ഞില്ല. പ്രാദേശികതലത്തിൽ ലഭ്യമായിരുന്ന ഏറ്റവും ശക്തമായ പിന്തുണാസംവിധാനമാണ് അതുവഴി ഉപയോഗപ്പെടുത്താൻ കഴിയാതായത്. പല എയിഡഡ് സ്‌കൂളുകളും പഞ്ചായത്തുകളുടെ ഇടപെടലുകളെ പ്രതിരോധിക്കുകയും ചെയ്തു. പി ടി എകൾ, മദർ പി ടി എകൾ, പൂർവവിദ്യാർത്ഥി സമിതികൾ മുതലായവയുടെ പങ്കും പ്രധാനമായിരുന്നു. സ്റ്റാറ്റിയൂട്ടറി സംവിധാന മല്ലെങ്കിലും ഏറ്റവും വ്യാപകവും ശക്തവുമായ അധ്യാപക രക്ഷാകർതൃസമിതികളാണ് കേരളത്തിലുള്ളത്. പല സ്ഥലങ്ങളിലും ഗവൺമെന്റ് ഫണ്ടിംഗിന്റെ അഭാവത്തിൽ സ്‌കൂളുകളെ നിലനിർത്താൻ മുൻ കയ്യെടുത്തത് പി ടി എകളാണ്. പുതിയ പാഠ്യപദ്ധതി നടപ്പിലായ ആദ്യ വർഷങ്ങളിൽ ക്ലാസ് പി ടി എകളും മദർ പി ടി എ കളും സജീവമായിരുന്നു. എന്നാൽ ഇവയെ ശക്തമായ പിന്തുണാസംവിധാനമായി നിലനിർത്താൻ കഴിഞ്ഞില്ല. പൂർവവിദ്യാർഥികളുടെ സാധ്യതകളെയും ഫലപ്രദമായി ഉപയോഗിക്കാൻ നല്ലൊരു ശതമാനം സ്‌കൂളുകൾക്കും കഴിഞ്ഞില്ല. അവരുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ സാധുത നൽകാനോ സ്ഥായിയായി നിലനിർത്താനോ ഉള്ള ശ്രമങ്ങളും ഉണ്ടായില്ല. പല എയിഡഡ് സ്‌കൂളുകളും പി ടി എ കൾക്ക് പൂർണമായ അംഗീകാരം നൽകിയില്ല. മറ്റൊരു പ്രധാനഘടകം അധ്യാപകരാണ്. സ്‌കൂളുകളിലെ ബോധനപഠനരൂപങ്ങൾ മുഴുവനും മാനേജ്‌മെന്റിന്റെ നിർണായകമായ വശങ്ങളും അധ്യാപകരിലാണ് കേന്ദ്രീകരിക്കുന്നത്. അധ്യാപകവൃത്തി കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദായകമേഖലകളിലൊന്നുമാണ്. സ്‌കൂൾ വിദ്യാഭ്യാസം സാർവത്രികമായി മാറിയതോടെ അധ്യാപകർ സ്വേച്ഛാപ്രകാരം പ്രവർത്തിക്കുന്ന സേവനതൽപ്പരരായ ഒരുകൂട്ടം ആളുകൾ മാത്രമല്ല, അതിവിപുലമായ ഈ മേഖലയെ നിലനിർത്താനും ശക്തിപ്പെടുത്താനും ബാധ്യതയുള്ള ഒരു പ്രൊഫഷണൽ വിഭാഗമായി മാറേണ്ടതുണ്ടായിരുന്നു. എന്നാൽ അതനുസരിച്ചുള്ള കാലോചിതമായ പരിഷ്‌കാരങ്ങൾ അധ്യാപക പരിശീലനത്തിലോ നിയമന രൂപങ്ങളിലോ ഉണ്ടായില്ല. അധ്യാപക പരിശീലനം ക്രമേണ സ്വാശ്രയമേഖല കയ്യടക്കുകയും എൻ സി ടി ഇ അംഗീകാരത്തോടെ നടക്കുന്ന ഏകവത്സര കോഴ്‌സുകൾ അധ്യാപക പരിശീലനത്തിന്റെ രീതിയായി മാറുകയും ചെയ്തു. ജാതിമത മാനേജ്‌മെന്റുകൾ കോഴയുടെ സ്വജനപക്ഷപാതിത്വത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന പതിവ് തുടർന്നു. ഗവൺമെന്റ് സ്‌കൂളുകളിൽ ഭേദപ്പെട്ട നിലവാരമുള്ളവർ നിയമിക്കപ്പെട്ടുവെങ്കിലും ട്രാൻസ്ഫറുകളും നിയമിക്കപ്പെട്ട സ്‌കൂളുകളിലെ സാഹചര്യങ്ങളോട് ഒത്തുപോകുന്നതിൽ വന്ന അപാകതകളും അധ്യാപകരുടെ പ്രവർത്തനത്തെ ബാധിച്ചു. സ്‌കൂളുകളുടെ പ്രവർത്തനത്തിൽ ആവശ്യം വേണ്ട ടീംവർക്ക് സാധ്യമായിരുന്നെങ്കിലും അധ്യാപക രുടെ ശേഷിക്കുറവും മാനേജ്‌മെന്റുകളുടെ ഇടപെടലുകളും ബാധിച്ചു. ഇതിനെയെല്ലാം മറികടന്ന് മികവോടെ പ്രവർത്തിക്കാൻ കഴിഞ്ഞ സ്‌കൂളുകളും നമുക്കുണ്ട്. ചിലപ്പോൾ ഭാവനാശാലികളായ പ്രധാനാധ്യാപകർക്ക് ശക്തമായ പിന്തുണാസംവിധാനങ്ങളുടെ സഹായത്തോടെ വിദ്യാലയാന്തരീക്ഷം മുഴുവൻ മാറ്റിമറിക്കാൻ കഴിഞ്ഞ അനുഭവങ്ങളുമുണ്ട്. നല്ലൊരു ശതമാനം സ്‌കൂളുകളുടെയും അവസ്ഥ വ്യത്യസ്തമായിരുന്നു എന്നു മാത്രം. ഇന്ത്യയിൽത്തന്നെ ഏറ്റവും വികേന്ദ്രീകൃതവും വ്യാപ്തിയുള്ള തുമായ വിദ്യാഭ്യാസഭരണ സംവിധാനമാണ് നമുക്കുള്ളത്. അവരിൽ സ്‌കൂളുകളുമായി ബന്ധപ്പെട്ട തലങ്ങളിലെല്ലാം (എ ഇ ഓ, ഡി ഇ ഒ) നിർവഹണം നടത്തുന്നത് അധ്യാപകർ തന്നെയാണ്. എന്നാൽ സ്‌കൂളുകളിൽ നടക്കുന്ന പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലപ്രദമായ മോണിട്ടറിംഗ് സംവിധാനമായി പ്രവർത്തിക്കാൻ ഈ ഭരണസംവി ധാനത്തിന് കഴിഞ്ഞിട്ടില്ല. അധ്യാപകരുടെ സ്ഥലംമാറ്റമടക്കം താഴെത്തട്ടിൽ തീരുമാനിക്കുന്ന ഭരണസംവിധാനമാണിതെന്നോർക്കണം. പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനോ സ്‌കൂളുകളുടെ പ്രവേശനത്തിൽ വരുന്ന ഇടിവ് തടയാനോ, പാഠ്യ പദ്ധതി പോലെയുള്ള മാറ്റങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് ക്രിയാത്മകമായി നടപ്പിലാക്കാനോ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഉച്ചക്കഞ്ഞിവിതരണം, സ്‌കൂൾ ആരോഗ്യപരിപാടി മുതലായ പ്രവർ ത്തനങ്ങൾ പോലും ഫലപ്രദമായി നടക്കുമെന്നുറപ്പുവരുത്താനും ഭരണകർത്താക്കൾക്ക് കഴിയുന്നില്ല. ഈ ദൗർബല്യം ഏറ്റവും വ്യക്തമായി പ്രകടമായത് കഴിഞ്ഞ രണ്ടു ദശകങ്ങളിലാണ്. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അതിന് ഉദാഹരണമാണ്. 1997-2001 ഘട്ടത്തിൽ ഡി പി ഇ പി പ്രൊജക്ട് നിർദേശിച്ച നിർവഹണരീതിയിലൂടെ ലോവർ പ്രൈമറി തല പാഠ പുസ്തകങ്ങളും ബോധനരൂപങ്ങളും സ്‌കൂളുകളിലെത്തിക്കാൻ കഴിഞ്ഞു. എന്നാൽ 2001ൽ പ്രൊജക്ട് അവസാനിപ്പിച്ചതിനുശേഷം, പാഠ്യപദ്ധതിയുടെ പരിപ്രേക്ഷ്യം ഉൾക്കൊണ്ട് അക്കാദമിക് തലത്തിൽ വേണ്ട മാറ്റം വരുത്താനോ കൃത്യമായ പോഷണ പരിശീലന രൂപങ്ങൾ കൊണ്ടുവരാനോ വിദ്യാഭ്യാസ വകുപ്പിനു സാധിച്ചില്ല. പാഠ്യ പദ്ധതിയെക്കുറിച്ച് ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടി പറയാനോ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഉയർത്തിക്കാട്ടാനോ വകുപ്പിനു സാധിച്ചില്ല. വിദ്യാഭ്യാസവകുപ്പിന്റെ അക്കാദമിക് നിർവഹണത്തിന്റെയും മോണിട്ടറിംഗിന്റെയും ദൗർബല്യങ്ങൾ പാഠ്യപദ്ധതിയുടെ ഗുണ പരമായ വശങ്ങളെപ്പോലും പൊതുജനമധ്യത്തിൽ ഇകഴ്ത്തി ക്കാട്ടുന്നതിലേക്കെത്തിച്ചു. പരീക്ഷാപരിഷ്‌കാരങ്ങളുടെയും എസ് എസ് എൽ സി വിജയശതമാനം വർധിപ്പിക്കുന്നതിൽ സ്‌കൂളുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങളുടെയും ഫലമായി എസ് എസ് എൽ സി വിജയശതമാനത്തിൽ ഉണ്ടായ വർധന പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങളുടെ സാധ്യതകളെ തന്നെയാണ് കാണിക്കുന്നത്. അതേസമയം വിവിധ പഠന റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെടുന്നതുപോലെ ഗണിതം, ഇംഗ്ലീഷ് മുതലായ വിഷയങ്ങളിലെ ദൗർബല്യം മേൽസൂചിപ്പിച്ച ദൗർബല്യങ്ങളുടെ തുടർച്ചയായും കാണാൻ കഴിയും.. ഇതിന്റെ പ്രധാന കാരണം 'ആൾ പ്രൊമോഷനാ'ണെന്നും മറ്റുമുള്ള വാദങ്ങൾ ആധുനിക വിദ്യാഭ്യാസ പരിപ്രേക്ഷ്യങ്ങൾ എത്ര വികലമായാണ് നാം തന്നെ ഉൾക്കൊള്ളുന്നത് എന്നതിന് തെളിവാണ്. പൊതുവിദ്യാലയങ്ങളുടെ ദൗർബല്യങ്ങൾ പരിശോധിക്കുമ്പോൾ മേൽസൂചിപ്പിച്ച രീതിയിലുള്ള ആത്മനിഷ്ഠഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടതാണ്. കുട്ടികൾക്ക് അവരുടെ ശേഷികളും അഭിരുചികളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന പഠനാന്തരീക്ഷവും ഭൗതികസാഹചര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഏതു വിദ്യാലയത്തിലായാലും അത്യാവശ്യമാണ്. കൃത്രിമമായ അച്ചടക്കവും കോച്ചിങ്ങ് മുറകളും കൊണ്ട് നല്ല പരീക്ഷാഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം; അറിവും കഴിവുമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ കഴിയില്ല.


പ്രതിസന്ധിയും പ്രത്യാഘാതങ്ങളും

പൊതുവിദ്യാലയങ്ങളുടെ പ്രതിസന്ധി സാധാരണയായി വിശദീകരിക്കപ്പെടുന്നത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 5414 സ്‌കൂളുകളുടെയും അതുകൊണ്ട് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന അധ്യാപകരുടെയും അടിസ്ഥാനത്തിലാണ്. ഈ ഭീഷണിയുടെ മറുവശം ശ്രദ്ധിക്കപ്പെടാറില്ല. ഈ സ്‌കൂളുകളിൽ ഇന്നു പഠിക്കുന്നവർ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളാണ്. കേരളത്തിലെ ആദിവാസികളും ദളിതരും തീരദേശവാസികളും മറ്റു ദരിദ്രജനവിഭാഗങ്ങളും ഇന്നും പൊതുവിദ്യാലയങ്ങളിൽ തന്നെയാണ് പ്രധാനമായി പഠിക്കുന്നത്. അത്തരം സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ദൂരെയുള്ള പൊതുവിദ്യാലയങ്ങളിലേക്കു മാറേണ്ടിവരും, അല്ലെങ്കിൽ അടുത്തുള്ള അൺഎയിഡഡ് വിദ്യാലയത്തിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടിവരും. അത്തരം കുട്ടികൾ സ്‌കൂളുകളിൽ നിന്നു തന്നെ കൊഴിഞ്ഞുപോകും. ഇതേ പ്രവണതയുടെ മറ്റൊരു രൂപം ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ തന്നെ കാണാം. അവിടെ വളർന്നുവരുന്ന ഇംഗ്ലീഷ് മീഡിയം ബാച്ചുകളാണത്. പൊതുവിദ്യാലയങ്ങളിൽ ചേരുന്നവരിൽ തന്നെ രണ്ടുതട്ടുകളുണ്ടാവുകയും അവരിൽ ഭേദപ്പെട്ടവർ ഇംഗ്ലീഷ്മീഡിയത്തിലും ശേഷിച്ചവർ മലയാളത്തിലും പഠിക്കുന്നു. ഒരു പ്രമുഖ ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ബുദ്ധിയുള്ളവർ ഇംഗ്ലീഷിലും ശരാശരിയിലും താഴെയുള്ളവർ മലയാളത്തിലും പഠിക്കുന്നുവെന്നതു സ്ഥിരീകരിക്കുന്ന രീതിയാണിപ്പോൾ. അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഉപരിവർഗവും പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരും തമ്മിലുള്ള വേർതിരിവ് പലരീതികളിൽ സ്ഥിരീകരിക്കുക മാത്രമല്ല താഴെത്തട്ടിലുള്ളവർ അവഗണനയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രം കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതോടെ വളരുന്നു. ഇവ കൂടാതെയാണ് കേന്ദ്രനയങ്ങളുടെയും നവലിബറൽ നിലപാടുകളുടെയും പ്രത്യാഘാതങ്ങൾ. കേന്ദ്രനയങ്ങൾ പരസ്യമായിത്തന്നെ ഹിന്ദുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലും പഠനത്തിൽ യോഗ്യതയുള്ളവരും പരിഹാരബോധനം വേണ്ടവരും തമ്മിൽ വേർ തിരിക്കുന്നു. യോഗ്യതയെന്നാൽ പരീക്ഷാഫലങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഗവൺമെന്റും വ്യവസായങ്ങളും സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളുമാകുന്നു. അത് നേടാൻ കഴിയാത്തവർ യോഗ്യതയില്ലാത്തവരായി കണക്കാക്കുകയും അവർക്കു പരിഹാരബോധനവും ഏതെങ്കിലും വിധത്തിലുള്ള നൈപുണി പരിശീലനവും നൽ കുകയും ചെയ്യുന്നു. ഇതിനും പുറമെയാണ് ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, പിന്നോക്കവിഭാഗക്കാർ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രർ തുടങ്ങി തുല്യതാ (equality) മാനദണ്ഡങ്ങളുപോയോഗിച്ചു പഠിക്കുന്നവർ. ഇവരെയും യോഗ്യതയുള്ളവരായി കണക്കാക്കുന്നില്ല. സാമൂഹികപരിഗണനയനുസരിച്ച് നിലനിർത്തുകയാണ്. ഇത്തരത്തിൽപ്പെട്ടവർ കൊഴിഞ്ഞുപോയാൽ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ വേദനിക്കാനൊന്നും പോകുന്നില്ല. ആഗോള തൊഴിൽ വിപണിയിൽ കയ്യെത്തിപ്പിടിക്കാനുള്ള തിരക്കിൽ കൊഴിഞ്ഞു വീഴുന്നവരെ ശ്രദ്ധിക്കേണ്ടതില്ലല്ലോ. പ്രതിസന്ധിയുടെ ഫലം കേരളം സാമൂഹികപരിഷ്‌കാരങ്ങളി ലൂടെയും ജനാധിപത്യപോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സാർവത്രിക ജനാധിപത്യവിദ്യാഭ്യാസ ക്രമത്തിന്റെ തകർച്ചയാണ്. ഇതിന്റെ ഫലമായി നാം അഭിമാനിച്ചുപോരുന്ന ജീവിതഗുണനിലവാരത്തിനുള്ള തിരിച്ചടിയും അനിവാര്യമാകും. സ്‌കൂൾതലത്തിൽതന്നെ കൊഴിഞ്ഞുപോകുന്നവർക്ക് സമൂഹം യോഗ്യരെന്ന് തീരുമാനിക്കുന്നവരോടൊപ്പമെത്തുക തികച്ചും അസാധ്യമാകും. അത്തരത്തിലുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കാൻ മതാധിപത്യവും ജാതീയതയും ചേർന്ന് ശ്രമിക്കുകയും ഈ സാധ്യതകൾ മുന്നിൽ കാണുമ്പോഴാണ് പൊതുവിദ്യാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രസക്തി വർധിക്കുന്നത്.


പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യനിർണയം

ആയിരം ഗവൺമെന്റ് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അന്താരാഷ്ട്ര നിലവാരം എന്നതിന്റെ അർത്ഥം എന്താണെന്ന് ആദ്യം തന്നെ വിശദീകരിക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റും ഔദ്യോഗിക വിദ്യാഭ്യാസ വിദഗ്ധരും അതിനു നൽകിയിരിക്കുന്ന അർത്ഥം കോർപ്പറേറ്റുകളടക്കമുള്ള ഗുണഭോക്താക്കൾക്ക് ആവശ്യമായ യോഗ്യതയുടെ ഉൽപ്പാദനം എന്നുതന്നെയാണ്. വ്യവസായികളുടെ കാഴ്ചപ്പാടിൽ നിന്ന് അതു ശരിയാകാമെങ്കിലും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് അത്തരത്തിൽ മാത്രമായി ഒരു വിശദീകരണം സാധ്യമല്ല. സമൂഹത്തിലെ മൊത്തം ജനങ്ങളുടെ ജ്ഞാനപരവും നൈപുണീപരവുമായ സമഗ്രമായ വികാസവും ഉയർന്ന പൗരബോധവും സാമൂഹ്യാവബോധവും മൂല്യസംഹിതകളുമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും എന്നതു തന്നെയാകണം അത്യുന്നത നിലവാരത്തിന്റെ അർഥം. ഈ പുതിയ തലമുറയുടെ ജ്ഞാനവും നൈപുണിയും അന്താരാഷ്ട്രതലത്തിൽ ഏതു ജനതയോടും കിടപിടിക്കുന്നതാകണം. പൗരബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും കാര്യത്തിൽ ലോകത്തിനു തന്നെ മാർഗദർശികളാകണം. ജാതീയതയുടെയും മതാധിപത്യത്തിന്റെയും അശാസ്ത്രീയവും സങ്കുചിതവുമായ രൂപങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ല. മത-ജാതി-ലിംഗ നിരപേക്ഷവും ജനാധിപത്യപരവുമായ പഠനാന്തരീക്ഷത്തിൽ ശാസ്ത്രീയമായി, ഇന്നു ലഭ്യമായ എല്ലാ സങ്കേതങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നേടുന്ന അറിവും നൈപുണ്യവുമാണ് ഉന്നതനിലവാരത്തിന്റെ മാനദണ്ഡം. ഇവ നേടിയെടുക്കാനുള്ള പഠനാന്തരീക്ഷം നൽകുന്നതിൽ ജാതിമതപരമോ ലിംഗപരമോ സാമൂഹികമോ സാമ്പത്തികമോ ആയ ഒരു വേർതിരിവും വിദ്യാർഥികളുടെ ഇടയിലോ മൊത്തം അക്കാദമിക് സമൂഹത്തിലോ പാടില്ല. സംഭാവനകൾ, ക്യാപിറ്റേഷൻഫീസ്, ഭാരിച്ച ഫീസ്, ജാതിമതപരമായ വിവേചനം, ലിംഗഭേദങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും വിദ്യാലയങ്ങളിൽ വന്നുകൂട. ഭൂരിപക്ഷം കുട്ടികളിൽ നിന്നും ഭാരിച്ച ഫീസ് ഈടാക്കി ചില കുട്ടികളെ 'ജീവകാരുണ്യ' പരമായി ഏറ്റെടുക്കുന്നതുകൊണ്ട് വിവേചനം വർധിക്കുകയേ ഉള്ളൂ. വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അത് ഒരു അവകാശമാണ്. അത് നേടാനുള്ള അർഹത എല്ലാവർക്കും ഉണ്ട് എന്ന തിരിച്ചറിവുണ്ടാകണം. അതുറപ്പുവരുത്തുന്നതിന് ഏറ്റവും ശക്തമായ മാർഗം അയൽപ്പക്കസ്‌കൂൾ തന്നെയാണ്. എല്ലാ സ്‌കൂളുകളും അയൽപ്പക്കത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി പ്രവേശിപ്പിക്കണം. സ്‌കൂളുകളുടെ വിന്യാസം ഒരു പ്രധാന പ്രശ്‌നമാണ്. അയൽപക്കത്ത് കുട്ടികൾ കുറവായതുകൊണ്ടാണ് സ്‌കൂളുകളിൽ വേണ്ടത്ര കുട്ടികൾ ഇല്ലാത്തത് എന്ന വാദം ഉന്നയിക്കാറുണ്ട്. ഈ വാദം 5414 സ്‌കൂളുകൾക്കും ബാധകമാക്കിയാൽ കേരളത്തിലെ ജനസംഖ്യ തന്നെ ഇടിയുന്നു എന്നു വാദിക്കേണ്ടിവരും. ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലേക്ക് പഠനസൗകര്യങ്ങളന്വേഷിച്ചുള്ള ചേക്കേറൽ, സ്‌കൂൾബസ്സുകളും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചാക്കിട്ടുപിടിത്തം, അൺഎയിഡഡ് സ്‌കൂളുകളുടെ വ്യാപനം, ജാതിമതാധിഷ്ഠിതമായ സ്‌കൂളുകളിലെ പ്രവേശനം തുടങ്ങിയവയെല്ലാം കാരണമായിട്ടുണ്ട്. എങ്കിലും സ്‌കൂളുകൾ നിലനിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ലാഭവും നഷ്ടവും കണക്കാക്കിയല്ല, സ്‌കൂളിൽ പഠിക്കാൻ കുട്ടികൾ തയ്യാറാണോ എന്നും ആ കുട്ടികൾക്കു പഠിക്കാനുള്ള സൗകര്യങ്ങളും അന്തരീക്ഷവും നൽകാൻ കഴിയുമോ എന്നതിനെയും ആസ്പദമാക്കിയാകണം. പഠിക്കുവാൻ കുട്ടികൾ തയ്യാറാണെങ്കിൽ അവർക്കുവേണ്ടി വിദ്യാലയം പ്രവർത്തിക്കണം. ഗ്രാമപ്രദേശങ്ങളിൽ ഇത്തരമൊരു നിലപാട് അനിവാര്യമാണ്. അതുപോലെ ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, ദരിദ്രർ തുടങ്ങിയവർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ ഒരു കാരണവശാലും സ്‌കൂൾ അടച്ചുപൂട്ടാൻ പാടില്ല. ഇത്തരം സ്‌കൂളുകളെയെല്ലാം നിലനിർത്തേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കണം. അവരുടെ അനുവാദത്തോടെ, ഒരു നിശ്ചിത കാലയളവിലെ (ഉദാ:മൂന്നു വർഷം) നിരീക്ഷണത്തിനു ശേഷം മാത്രമേ സ്‌കൂൾ അടച്ചുപൂട്ടാൻ പാടുള്ളൂ, അതും പൂർണമായി കുട്ടികൾ പ്രവേശനത്തിനു വരാത്തതുകൊണ്ടുമാത്രം. ഈ കാലയളവിലാണ് സാമൂഹ്യ ഉത്തരവാദിത്തത്തോടെ സ്‌കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തേണ്ടത്. പഞ്ചായത്ത് തലത്തിലുള്ള വിദ്യാഭ്യാസസമിതി, പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവരെ സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുപോലെ മുനിസിപ്പൽ വിദ്യാഭ്യാസ സമിതികളും ആകാം. കോർപ്പറേഷനുകളിൽ വ്യത്യസ്ത ഡിവിഷനുകളെ ഉൾപ്പെടുത്തി ഒന്നിലധികം വിദ്യാഭ്യാസ സമിതികൾ പ്രവർത്തിപ്പിക്കാം. ഇവയുടെ നേതൃത്വത്തിലാണ് സ്‌കൂളുകൾ പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കേണ്ടത്. ഗവൺമെന്റ് സ്‌കൂളുകളും സഹകരിക്കാൻ തയ്യാറുള്ള മാനേജ്‌മെന്റ് സ്‌കൂളുകളും വിദ്യാഭ്യാസ സമിതികളുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാം. സ്‌കൂളുകളുടെ അയൽപക്കസമിതികൾ, രക്ഷാകർതൃസമിതികൾ, പൂർവവിദ്യാർത്ഥിസമിതികൾ അവിടെ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന എസ് എം സികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രവർത്തിപ്പിക്കാം. മാനേജ്‌മെന്റുകൾ ഒട്ടും സഹകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇത്തരം സമിതികൾക്ക് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള നിയമനിർമാണവും വേണ്ടിവരും. സ്‌കൂളുകളിൽ ഭൗതികസൗകര്യങ്ങളുടെ വികാസം ആവശ്യമാണ്. ആകർഷകവും കെട്ടുറപ്പുള്ളതും വായുസഞ്ചാരവും വെളിച്ചവും ധാരാളമുള്ളതുമായ കെട്ടിടങ്ങൾ ആവശ്യമാണ്. ക്ലാസുമുറികൾ കൂടാതെ ലാബറട്ടറികൾ, ലൈബ്രറികൾ, വായനമുറികൾ, റിക്രിയേഷന്റൂമുകൾ, ഭക്ഷണശാല, കളിസ്ഥലം, കലാവേദികൾ, കായികാഭ്യാസവേദികൾ തുടങ്ങിയവയും ആവശ്യമാണ്. ഇവയെല്ലാം ഒരൊറ്റ ക്യാമ്പസിൽ സജ്ജീകരിക്കുന്നതാണ് നല്ലത്. അതു സാധ്യമല്ലെങ്കിൽ സാമൂഹികമായി തൊട്ടയൽപ്പക്കത്ത് ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കണം (ഇത്തരം സൗകര്യങ്ങൾക്കാണ് പ്രാദേശിക വിദ്യാഭ്യാസസമിതികളുടെ സേവനം വേണ്ടിവരുക) ഹൈടെക്ക് സൗകര്യങ്ങൾ ഈ മൊത്തം സംവിധാനത്തിന്റെ ഭാഗമായാണ് വളർന്നുവരേണ്ടത്. അതായത് ഗവൺമെന്റിന്റെ നിർദിഷ്ട മാസ്റ്റർപ്ലാൻ ഓരോ സ്‌കൂളിനും ആവശ്യമായി വരും. അതു വെറും ക്യാമ്പസ് പ്ലാനല്ല. ഒരു സ്‌കൂളിന്റെ ഫീഡർ ഏരിയ മുഴുവനും ഉൾക്കൊള്ളുന്ന എഡ്യുക്കേഷനൽ മാപ്പിങ്ങ് ആണ് ആവശ്യമായി വരിക. ഒരു വിദ്യാലയത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നത് വെറും കെട്ടിടങ്ങളും ടെക്‌നോളജിയുമല്ലെന്ന് ഓർമിക്കേണ്ടതാണ്. ഉപയോഗിക്കാതെ കിടക്കുന്നതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങളും ടെക്‌നോളജിയും പാഴ്‌വസ്തുക്കളാണ്. പഞ്ചായത്തുകളും മറ്റു ഏജൻസികളും നൽകിയ സ്‌കൂളുകളിൽ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന കമ്പ്യൂട്ടറുകൾ ഉദാഹരണങ്ങളാണ്. ടെക്‌നോളജി പ്രവർത്തിപ്പിക്കണമെങ്കിൽ അതിൽ പരിശീലനം നേടിയവർ സ്‌കൂളുകളിൽ പ്രവർത്തിക്കണം. ലാബറട്ടറികൾ പ്രവർത്തിക്കണമെങ്കിൽ പരിശീലനം ലഭിച്ച ലാബ് അസിസ്റ്റന്റുണ്ടാകണം. ലൈബ്രറികൾക്ക് ലൈബ്രേറിയനുണ്ടാകണം. ഇവയെല്ലാം പ്രയോജനപ്പെടുത്തുന്ന വിധത്തിൽ സ്‌കൂൾ പാഠ്യപദ്ധതിയും പഠനസമയവും സ്‌കൂൾ പ്രവർത്തനങ്ങളും ക്രമീകരിക്കണം. അതായത് സ്‌കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങളിലെ സമൂലപരിവർത്തനവും പുനഃസംഘാടനവും കൊണ്ടുമാത്രമാണ് നൽകുന്ന ഭൗതികസൗകര്യങ്ങളും സാങ്കേതികവിദ്യകളും ഗുണപരമായ മാറ്റങ്ങൾ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ വരുത്തുക.


ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (neo - behaviourist) പഠനഫലങ്ങളെ (Learning outcomes) ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (multiple choice questions) ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.



മറ്റൊരു തലത്തിലുള്ള ഗുണനിലവാരം കൂടിയുണ്ട്. സാമൂഹ്യജ്ഞാനനിർമിതിവാദം (Social Constructivisam) നിർദേശിക്കുന്ന രീതിയാണത്. അവിടെ വിദ്യാർഥി ഒരന്വേഷകനാണ്. സ്വന്തം ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളടക്കമുള്ള എല്ലാ രീതികളിലൂടെയും ജ്ഞാനം സമ്പാദിക്കാനായാൽ അവയെ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തി പുതിയ ജ്ഞാനോൽപ്പാദനം നടത്തുന്നയാൾ. ഈ ജ്ഞാനത്തെ കൃത്യമായി സംവദിക്കാൻ കഴിയുന്ന ഭാഷയും മറ്റു സംവേദനരൂപങ്ങളും സ്വായത്തമാക്കിയയാൾ. അവിടെ സ്‌കൂളുകൾ പരിശീലനക്കളരികളല്ല. അധ്യാപകരും വിദ്യാർഥികളും ചേർന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. അവിടെയും ഗുരുശിഷ്യബന്ധങ്ങ ളുണ്ട്. അത് ജ്ഞാനസമ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നു വരുന്ന പരസ്പര ബഹുമാനത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യബന്ധങ്ങളാണ്. അവിടെ മത ത്തിനും ജാതിക്കും ലിംഗപദവിക്കും ഉത്തമർണ-അധമർണ ബന്ധങ്ങൾക്കും ഒരു സ്ഥാനവുമില്ല. അതിലൂടെയും കുട്ടികളുടെ അപഗ്രഥനശേഷിയും ആശയവിനിമയശേഷിയും വളർന്നുവരുന്നുണ്ട്. അതിനോടൊപ്പം സ്ഥായിയായ അന്വേഷണത്വരയും സാമൂഹികബോധവും ജനാധിപത്യമൂല്യങ്ങളും അയാൾക്കു കൂട്ടായിട്ടുണ്ട്. ജ്ഞാനസമ്പാദനം വ്യക്തിഗതമല്ല, സാമൂഹ്യമാണെന്നും അതിന്റെ പ്രയോഗം വ്യക്തി ഗതമായ ജീവിതസമ്പാദനത്തിനു മാത്രമല്ല, സാമൂഹികപ്രയോഗത്തിനാണ് എന്ന ബോധവും അയാൾക്കു കൂട്ടായുണ്ട്. ഏറ്റവും പ്രധാനമായി വ്യക്തിഗതമായ മത്സരവും അതിന്റെ ഫലമായി തന്റെ ഗ്രേഡ് ഷീറ്റുകളിൽ വീഴുന്ന ഉയർന്ന സ്‌കോറുകളും മാത്രമല്ല അയാളുടെ ലക്ഷ്യം. ആലക്ഷ്യം നേടാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും അതിനായി ആരെ പുറംതള്ളുന്നതിലും മറ്റുള്ളവരുടെ നേരെയുള്ള ജാതീയവും മതപരവും ലിംഗപരവുമായ വിവേചനത്തിൽ ഒരു അപകർഷതയും തോന്നാത്തവരുമായ ജനസമൂഹത്തിന്റെ ഭാഗമാകാൻ അയാൾ ആഗ്രഹിക്കുന്നില്ല. തന്റെ സ്‌കോറുകൾ അയാൾക്ക് തീർച്ചയായും പ്രധാനമാണ്, തന്റെ നേട്ടങ്ങളും. അതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച്, അതിന്റെ സമസ്യകളെക്കുറിച്ച് അയാൾ ബോധവാനാണ്. അതിന്റെ പരിഹാരങ്ങൾ ഏതെങ്കിലും ഗുരുവിന്റെയോ വിദഗ്ധന്റെയോ സമക്ഷം മാത്രം ഏൽപ്പിക്കാൻ അയാൾ തയ്യാറല്ല. പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അയാളെ അലട്ടുന്നുണ്ട്. അവയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ തന്റെയും മൊത്തം സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചുള്ള അവബോധം അയാൾക്കുണ്ട്. വിദ്യാഭ്യാസരംഗത്തുപയോഗിക്കുന്ന സിദ്ധാന്തങ്ങൾ അധ്യാപകരുടെ മേലുള്ള കേവലമായ പരീക്ഷണങ്ങളല്ല. അധ്യാപക പരിശീലനവും രക്ഷിതാക്കളുടെ അനുവാദവും കൊണ്ടു മാത്രം ചെയ്യാവുന്ന കാര്യങ്ങളുമല്ല. കേന്ദ്രവിദ്യാഭ്യാസ നയം (മുൻ നയങ്ങളും) നടപ്പിലാക്കുന്നത് എല്ലാ രക്ഷിതാക്കളുടെയും അനുവാദം വാങ്ങിയിട്ടുമല്ല. മറ്റെല്ലാ സർക്കാർ നയങ്ങളെയും പോലെ വിദ്യാഭ്യാസനയത്തിനും കൃത്യമായ സ്ഥാപിത താൽപ്പര്യങ്ങളുണ്ട്. അത് കച്ചവട വിദ്യാഭ്യാസത്തിന്റെ താണ്, ഹൈന്ദവമതാധിപത്യത്തിന്റെതാണ്. അവയ്ക്കനുപൂരകമായ ബോധനപഠനരൂപങ്ങളാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ രീതിയാകുക. അതനുസരിച്ചുള്ള അധ്യാപക പരിശീലനരൂപങ്ങളാണ് പ്രാവർത്തികമാക്കപ്പെടുന്നതും. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളുടെ തകർച്ചപോലും ഇത്തരം കച്ചവടവിദ്യാഭ്യാസ രീതികളുടെയും ബോധനരൂപങ്ങളുടെയും സ്വാധീനം കൊണ്ടു കൂടിയാണ്. അതുകൊണ്ട് ഏതൊരു സിദ്ധാന്തത്തിന്റെയും മാറ്റുരയ്‌ക്കേണ്ടത് അതിന്റെ പ്രയോഗത്തിലടങ്ങിയ സാമൂഹികനിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ഒരു ഉദാഹരണമെടുക്കാം. കേരളം ഒരു ഭാഷാസംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള ഭാഷാ മാധ്യമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി രൂപപ്പെട്ടുവന്നത്. അതിനോടൊപ്പം വൈജ്ഞാനികഭാഷയന്ന നിലയിൽ ഇംഗ്ലീഷും ത്രിഭാഷാപദ്ധതിയുടെ ഭാഗമായി ഹിന്ദിയും കേരളത്തിൽ അംഗീകരിക്കപ്പെട്ടു. ഈ പൊതുധാരണയുടെ ഭാഗമായി ഭൂരിപക്ഷം സ്‌കൂളുകളിലെയും ബോധനമാധ്യമം മലയാളമായി. സാർവത്രിക വിദ്യാഭ്യാസം സാധ്യമായതും അതിന്റെ പശ്ചാത്തലത്തിലാണ്. അതുകൊണ്ട് ഇംഗ്ലീഷിലെ ബോധനം അവഗണിക്കപ്പെട്ടില്ല. ബന്ധഭാഷയെന്ന നിലയിൽ മാത്രമല്ല, ലോകസാഹിത്യത്തിനും സംസ്‌കാരത്തിനും നേരെയുള്ള കണ്ണാടി എന്ന നിലയിലും ഇംഗ്ലീഷിനെ കണ്ടു. എന്നാൽ, നവലിബറൽ വേലിയേറ്റത്തിനുശേഷം ഈ സ്ഥിതിയിൽ വ്യത്യാസം വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാബോധനത്തിനും മാധ്യമത്തിനും സാർവത്രിക പ്രാധാന്യം കൈവരുന്നു. മലയാളം വർജ്യമായി കരുതപ്പെടുകയും മലയാള മാധ്യമത്തിൽ പഠിച്ചവർക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശനം ലഭിക്കുകയില്ലെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രൈമറിക്ലാസ്സുകൾ മുതൽ തന്നെ മലയാളം പോലുമുപേക്ഷിച്ച് ഇംഗ്ലീഷ്ഭാഷ മാത്രം പഠിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആഗോളതൊഴിൽ വിപണിയിലുള്ള മല യാളിയുടെ ആശ്രിതത്വം സൃഷ്ടിക്കുന്ന മാറ്റത്തിന്റെ ഉദാഹരണമാണിത്. ജ്ഞാനസമാഹരണത്തിനും ജ്ഞാനോത്പാദനത്തിനും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി കേന്ദ്രീകരിക്കുക പ്രാഥമികതലത്തിലെങ്കിലും ജ്ഞാനസമാഹരണം ഭാഷാപരമായ പ്രതിബന്ധങ്ങളില്ലാതെ ഏറ്റവും സ്വാഭാവികമായി ഉപയോഗിക്കുന്ന ഭാഷാരൂപത്തിലാണ്, അതായത് കുട്ടി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വ്യവഹാരഭാഷയി ലാണ്, മാതൃഭാഷയിലാണ്. കാരണം മാധ്യമമായി ഉപയോഗിക്കേണ്ട ഭാഷകൾ പോലും സ്വായത്തമാക്കി മാത്രമാണ് കുട്ടിക്ക് ഉന്നത പഠനത്തിലേക്കു മുന്നേറാൻ കഴിയുക. ഉന്നത പഠനത്തിലെത്തുമ്പോൾ കുട്ടിക്ക് ഏറ്റവും ഫലപ്രദമായി ജ്ഞാനോൽപ്പാദനവും സംവേദനവും നടത്താവുന്ന ഭാഷ തെരഞ്ഞെടുക്കേണ്ടിവരും. അത് കുട്ടിയുടെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കുട്ടി സ്വന്തം നിത്യവ്യവഹാര ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക മൂലധനത്തെ ഇല്ലാതാക്കുകയില്ല. അതുകൊണ്ട് അയാളുടെ ഏതു പ്രവർത്തനമേഖലയിലും ഇടപെടുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുകയില്ല. ജപ്പാൻകാർ ഐടി മേഖലയിൽ ഉന്നതരായത് അവരുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യം കൊണ്ടുമാണ്. ഇംഗ്ലീഷ് പാണ്ഡിത്യം കൊണ്ടല്ല. ചൈന ഇപ്പോൾ കൊയ്യുന്ന വൻ നേട്ടങ്ങളും അതുപോലെ തന്നെ. ഇത്തരം പ്രാഥമികമായ ആശയങ്ങളിൽ വിദ്യാഭ്യാസ വിദഗ്ധന്മാർ തമ്മിൽ കാര്യമായ അഭിപ്രായഭിന്നതകളില്ല. ഒരുതരത്തിലുള്ള പരീക്ഷണവും ഈ പ്രാഥമിക വസ്തുത തെളിയിക്കാൻ ആവശ്യവുമില്ല. പക്ഷേ, കേരളത്തിന്റെ ജനാധിപത്യമുന്നേറ്റം മുന്നോട്ടുവെച്ച ദേശീയഭാഷയുടെ ആശയം പോലും അവഗണിച്ചാണ് ഇപ്പോൾ പ്രാഥമികതലത്തിൽ ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന് പ്രാധാന്യം നൽകുന്നത്. രക്ഷിതാക്ക ളുടെ ഇടയിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലും തയ്യാറാകാതിരിക്കുന്നത്. ഇപ്പോഴും നാം മലയാളിക്കുട്ടികൾ പ്രകടമായ ദൗർബല്യം പ്രകടിപ്പിക്കുന്ന ഗണിതബോധത്തിനു പോലുമില്ലാത്ത പ്രാധാന്യമാണ് ഇംഗ്ലീഷ്‌ബോധനത്തിനു നൽകുന്നത്. പൊതുവിദ്യാലയങ്ങളുടെ വളർച്ചയാണ് നാം ലക്ഷ്യമാക്കുന്നതെങ്കിൽ കുട്ടികളെ പരീക്ഷാഫലങ്ങൾക്കനുസരിച്ചും യോഗ്യതയ്ക്ക നുസരിച്ചും അല്ലെങ്കിൽ ജാതിമത സാമൂഹികഭേദങ്ങൾക്കനുസരിച്ചും വേർതിരിക്കുകയും പിന്നോക്കം നിൽക്കുന്നവരെ പരസ്യമായ വിവേച നത്തിനിരയാക്കുകയും ചെയ്യുന്ന അക്കാദമിക് പരിപ്രേക്ഷ്യങ്ങൾ പൊതുവിദ്യാലയങ്ങൾക്കുപകരിക്കില്ലെന്ന് നാം മനസ്സിലാക്കേണ്ട തുണ്ട്. പൊതുവിദ്യാലയങ്ങൾക്കാവശ്യമായ ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ട ജാതിമത ലിംഗനിരപേക്ഷമായ ജനാധിപത്യ വിദ്യാഭ്യാസമാണ്. ആദിവാസിയും ദളിതരും തീരദേശവാസികളും ഭിന്നശേഷികളുളളവരും ട്രാൻസ്‌ജെൻഡറും മുതൽ വരേണ്യവർഗം വരെ ഏവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണത്. പ്രാഥമിക തലത്തിലെങ്കിലും ആ വിദ്യാലയങ്ങളിലെ വ്യവഹാരഭാഷ മാതൃഭാഷയാണ്. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരെയും നാം ഉദ്ദേശിച്ച ലക്ഷ്യ ങ്ങളിലെത്തിക്കണമെങ്കിൽ സെക്കണ്ടറിതലത്തിലും അതിനു ശേഷവും മാതൃഭാഷയിലെ വിദ്യാഭ്യാസരൂപങ്ങൾ തുടരുകയും വേണം. എൻട്രൻസ് പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മലയാളഭാഷയി ലെഴുതാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കു നൽകുകയും വേണം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർ മതത്തിന്റെയോ ജാതിയുടെയോ ഏതെങ്കിലും വിധത്തിലുള്ള പ്രവേശനപരീക്ഷകളുടെയോ അഭിമുഖങ്ങളുടെയോ അരിപ്പ ഉപയോഗിച്ച് പ്രവേശിപ്പിക്കപ്പെട്ടവരല്ല. അവരിൽ അതുകൊണ്ട് വ്യത്യസ്തതകളുണ്ടാകും. അവരുടെ അഭിരുചികളിൽ, ബുദ്ധിശക്തിയിൽ, അപഗ്രഥനശേഷിയിൽ, കലാകായിക ശേഷികളിൽ, തൊഴിൽ നൈപുണിയിൽ, ഭാവുകത്വങ്ങളിൽ എല്ലാം ഭിന്നതകളുണ്ടാകും. ഈ ഭിന്നതകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും അവർക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ അറിവുകളും ശേഷികളും നൈപുണ്യങ്ങളും പകർന്നു കൊടുക്കുകയും ചെയ്യുകയാണ് വിദ്യാലയങ്ങളുടെ ലക്ഷ്യം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുക എന്നാൽ അതിന്റെ അർഥം കുട്ടികളുടെ പരീക്ഷാപ്രകടനം ഉന്നതനിലവാരത്തിലാണ് എന്നും സ്‌കൂൾതലത്തിൽ പ്രതീക്ഷിക്കുന്ന പൊതുനിലവാരത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു എന്നും അക്കാലത്ത് കുട്ടികളുടെ അഭിരുചികൾ, ശേഷികൾ, നൈപുണികൾ എന്നിവ വ്യത്യസ്തമായ രീതികളിലും ശൈലികളിലും കുട്ടികൾ പ്രകടിപ്പിക്കുന്നു എന്നും കൂടിയാകണം. കുട്ടികളുടെ പൊതുനിലവാരത്തിന്റെ ചാർട്ടിംഗും അഭിരുചികളുടെയും ശേഷികളുടെയും തൊഴിലടക്കമുള്ള മേഖലകളിലെ നൈപുണികളുടെ മാപ്പിംഗും കൂടിയാലേ ഉന്നതനിലവാരത്തെക്കുറിച്ചുള്ള കൃത്യമായ സൂചികകൾ തയ്യാറാക്കാൻ കഴി യുകയുള്ളൂ. ഉന്നതനിലവാരം എന്നത് കുട്ടികളുടെ പ്രകടനത്തിന്റെ (performance) നിലവാരം മാത്രമല്ല അവരുടെ ശേഷികളുടെ (potential) നിലവാരം കൂടിയാണ്. ഈ ശേഷികളിൽ വൈവിധ്യമുണ്ടാകും. അവയാണ് പിന്നീട് വികസിപ്പിക്കേണ്ടതും. ഇവിടെ കേന്ദ്രവിദ്യാഭ്യാസ നയത്തിൽ നിർദേശിക്കപ്പെടുന്ന രണ്ടു കാര്യങ്ങൾ ഗൗരവത്തിലെടുക്കേണ്ടവയാണ്. അതിലൊന്ന് കേന്ദ്രഗവൺമെന്റ് ആസൂത്രിതമായി നടപ്പിലാക്കിവരുന്ന നൈപുണിവികസന പരിപാടികളാണ്. വ്യത്യസ്ത വ്യവസായങ്ങളുടെ സഹകരണത്തിലൂടെ നടപ്പിലാക്കിവരുന്ന ഈ പരിപാടിയുടെ ലക്ഷ്യം വിദ്യാലയങ്ങളിൽ നിശ്ചിത യോഗ്യത കൈവരിക്കാനാകാത്ത കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ തൊഴിൽവിപണിയിലെത്തിക്കുകയെന്നതാണ്. കുട്ടികളെ സെക്കണ്ടറിതലത്തിൽത്തന്നെ രണ്ടു തട്ടുകളിലായി തിരിച്ചുകൊണ്ടുള്ള ഈ നടപടി കുട്ടികളുടെ അഭിരുചിനിർണയത്തിനും അവരുടെ നൈസർഗികമായ കഴിവുകളുടെ വികാസത്തിനും എത്രമാത്രം സഹായിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്. പരീക്ഷാഫലങ്ങളിലെ പ്രകടനങ്ങളെ ആധാരമാക്കി നടത്തുന്ന വേർതിരിവുകളുടെ ശാസ്ത്രീയതയും പരിശോധിക്കേണ്ടതാണ്. അതിനു പകരം കുട്ടികളെ അവരുടെ അധ്വാനശേഷി സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി രൂപം പ്രദാനം ചെയ്യുകയും അവിടെ നിന്ന് അഭിരുചിയുള്ള അധ്വാനരൂപീകരണങ്ങളിലേക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഉത്തമം. ജൈവകൃഷി അത്തരത്തിലുള്ള ഒരു രൂപമായി ചിലർ നിർദേശിക്കുന്നുണ്ട്. നഗരങ്ങളിലെ 'റൂഫ്ഗാർഡൻ' പോലുള്ള ജൈവകൃഷിയാണോ മണ്ണിലെ യഥാർഥ അധ്വാനമാണോ അധ്വാനശേഷിയുടെ വളർച്ചയ്ക്ക് കൂടുതൽ ഫലപ്രദം എന്നു പരിശോധിക്കേണ്ടതുണ്ട്. രണ്ടാമത്തെത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ തന്നെ ഒരു പൊതുതലവും സവിശേഷതലവും വേണമെന്ന നിർദേശമാണ്. ഉദാഹരണത്തിന് കണക്കിൽ താൽപ്പര്യമില്ലാത്ത കുട്ടി കണക്കിലെ ഉയർന്ന ഭാഗങ്ങൾ പഠിക്കേണ്ടതില്ല. പക്ഷേ പൊതുതലം ഉപരിപഠനത്തിലേക്ക് കുട്ടിയെ നയിക്കുന്നില്ല. കണക്കിനെ ആധാരമാക്കിയുള്ള ഉപരിപഠനത്തിലേക്കു കുട്ടി നീങ്ങണമെങ്കിൽ കുട്ടി സവിശേഷതലം തന്നെ തെരഞ്ഞെടുക്കേണ്ടിവരും. വീണ്ടും ഈ വേർതിരിവ് നടക്കുന്നത് പരീക്ഷാഫലങ്ങളെ ആധാരമാക്കിയാണ്. കുട്ടികളുടെ അഭിരുചികളെ ആധാരമാക്കിയല്ല. ഉദാഹരണത്തിന്, ഭൗതികത്തിൽ സവിശേഷ അഭിരുചി (നിരീക്ഷണപരീക്ഷണങ്ങളിലൂടെ) പ്രദർശിപ്പിക്കുന്ന കുട്ടി കണക്കിൽ ദുർബലനാണെങ്കിൽ അയാളുടെ അഭിരുചി പിന്തുടരാനുള്ള സാധ്യത നഷ്ടപ്പെടുകയാണ്. അത്തരം കുട്ടികൾക്ക് സവിശേഷബോധനം നൽകേണ്ടിവരും. റഷ്യൻ സാഹിത്യപഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടിക്ക് റഷ്യൻഭാഷ നിർബന്ധമായും പഠിക്കേണ്ടിവരുന്നതുപോലെയാണിത്. അതായത് ഉപരിപഠനത്തിനും തൊഴിലിനുമുള്ള മാനദണ്ഡം കേവലമായ പ്രകടനം മാത്രമല്ല. ജ്ഞാനോൽപ്പാദനത്തിനും സംവേദനത്തിനുമുള്ള കഴിവു കൂടിയാണ്. ഇത് കേന്ദ്രനിർദേശത്തിൽ കണക്കിലെടുക്കുന്നില്ല. സ്‌കൂളുകളുടെ അക്കാദമിക ലക്ഷ്യനിർണയത്തിന്റെ ആധാരശിലകളിലൊന്ന് അധ്യാപകരാണ്. നവചേഷ്ടാവാദപരമായ കാഴ്ചപ്പാട് അധ്യാപകരെ കേവലം പരിശീലകരായാണ് കാണുന്നത്. പരിശീലനത്തിലൂടെ അത്തരം അധ്യാപകരെ സൃഷ്ടിക്കാമെന്നും അവർ കരുതുന്നു. സാമൂഹികജ്ഞാനനിർമിതിവാദത്തിന്റെ കാഴ്ചപ്പാടിൽ അധ്യാപകർ വെറും കാര്യകർത്താക്കളും പരിശീലകരുമല്ല. കുട്ടികളെ പൂർണ വ്യക്തികളും സാമൂഹികപ്രവർത്തകരുമാക്കി മാറ്റുന്ന ചുമതലയും തികഞ്ഞ സാമൂഹികഅവബോധവും കുട്ടിയുടെ വളർച്ചയുടെ ദശകളെയും സാമൂഹികപശ്ചാത്തലത്തെയും കുറിച്ച് കൃത്യമായ അവ ബോധവും താദാത്മ്യം പ്രാപിക്കാനുള്ള കഴിവുമുള്ള സാമൂഹികപ്രവർ ത്തകരാണ്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പ്രേരകശക്തികളായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണവർ. അവർ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങൾക്കും ആവശ്യമായ പരിശീലനം വേണമെന്നത് പൂർണമായി ശരിയാണ്. രക്ഷാകർത്താക്കളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും തീർച്ചയായും അവർ കണക്കിലെടുക്കണം. വിദ്യാഭ്യാസ പ്രവർത്തകരെന്ന നിലയിൽ അവർ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളുടെയും ശാസ്ത്രീയതയും സാമൂഹികപരതയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധ്യ പ്പെടുത്തേണ്ട ബാധ്യതയും അവർക്കുണ്ട്. ഇതിനുള്ള അറിവും പ്രാപ്തിയും നേതൃത്വസംഘടനാപാടവങ്ങളുമുള്ള വ്യക്തികളാണ് പൊതുവിദ്യാലയങ്ങളിൽ അധ്യാപകരാകേണ്ടത്. സ്വാഭാവികമായും ഇത്തരത്തിലുള്ള പാടവം സ്വമേധയാ ഉണ്ടാകുന്നതല്ല. സാങ്കേതികവിദ്യകളുടെ ഉപയോഗം അടക്കം നിരവധി മേഖലകളിൽ അധ്യാപകർക്ക് പരിശീലനവും പുനഃപരിശീലനവും വേണ്ടിവരും. അധ്യാപകവൃത്തി തന്നെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠന പ്രക്രിയയാണെന്ന തിരിച്ചറിവ് അധ്യാപകർക്ക് ആവശ്യമാണ്. അത്തരത്തിലുള്ള അധ്യാപകർക്കു മാത്രമേ മികവുറ്റ സ്‌കൂളുകളെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. അവർക്കു ലഭിക്കുന്ന വേതനം യഥാർഥത്തിൽ അവർ പ്രകടിപ്പിക്കേണ്ട മികവിനുള്ള അംഗീകാര മാണെന്നും അവർ വേർതിരിച്ചറിയണം. സ്‌കൂളുകളിലെ മികവിന് ഒരു പ്രവർത്തന പരിപാടി മികവുള്ള സ്‌കൂളുകളെ സൃഷ്ടിക്കാനുള്ള ഒരു പ്രവർത്തന പരി പാടിയാണ് ചുവടെ നിർദേശിക്കുന്നത്. സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിർദേശിക്കപ്പെടുന്ന മാസ്റ്റർ പ്ലാനിങ്ങിന് പുറമെയാണിത്. 1. ഒരു സ്‌കൂളിലെ അക്കാദമിക് കലണ്ടർ വിഭാവനം ചെയ്യപ്പെടേണ്ടത് ജൂൺ മുതൽ മാർച്ച് വരെയല്ല, ഒരു വർഷം മുഴുവനുമാണ്. വെക്കേഷൻ വേണ്ടത് വിദ്യാർഥികൾക്കാണ്, അധ്യാപകർക്കല്ല, ഗുരുകുലവിദ്യാഭ്യാസത്തിൽ പോലും അനധ്യായം ഉണ്ടായിരുന്നുവെന്നോർക്കുക. അധ്യാപകർക്ക് അപ്പോഴും മൂല്യനിർണയത്തിന്റെ പ്രവർത്തനം, അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയവ വേണ്ടിവരും. വെക്കേഷൻ കാലത്തും സ്‌കൂൾ ഭരണസംവിധാനങ്ങൾ പ്രവർത്തിക്കും. 2. സ്‌കൂൾ പ്രവൃത്തി ദിവസങ്ങൾ തീരുമാനിക്കേണ്ടത് രണ്ടു രീതിയിലാണ്. ഒന്ന് സ്‌കൂൾ പ്രവർത്തിക്കുന്ന ദിവസങ്ങൾ, രണ്ട് ബോധനപ്രവർത്തനങ്ങൾ നടക്കുന്ന ദിവസങ്ങൾ. ബോധനപ്രവർത്തനങ്ങൾ നടക്കുന്ന ദിവസങ്ങൾ ചുരുങ്ങിയത് 200 ദിവസമെങ്കിലും ഉറപ്പുവരുത്തണം (220-230 ദിവസങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളും ഉണ്ടെന്ന ഓർമവേണം). മൂല്യനിർണയ പ്രവർത്തനത്തിനുപുറമെയാണിത്. അതനുസരിച്ചാണ് സ്‌കൂൾ കലണ്ടർ തയ്യാറാക്കേണ്ടത്. ജൂൺ മുതൽ മാർച്ച് വരെയുള്ള ദിവസങ്ങൾ ബോധന പ്രവർത്തനങ്ങളുടെ കലണ്ടറാണ്. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളുടെ കല ണ്ടറല്ല. 3. സ്‌കൂൾ പ്രവൃത്തിദിനങ്ങൾ, ബോധനദിനങ്ങൾ, ഒഴിവുദിനങ്ങൾ, മൂല്യനിർണയദിനങ്ങൾ, കലാകായികമേളകൾ, മറ്റു സവിശേഷദിനങ്ങൾ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തുന്ന കലണ്ടർ ഓരോ സ്‌കൂളിനും ആവശ്യമാണ്. പ്രതിദിനപ്രവൃത്തിസമയവും അതുപോലെ ക്രമീകരിക്കാം. പൊതുവിൽ ബോധന സമയം ഉച്ചക്കു മുമ്പാകുന്നതാണ് ഉത്തമം. പ്രത്യേക സമുദായങ്ങൾക്കും മറ്റുമുള്ള ആവശ്യങ്ങൾ അനുസരിച്ച് പ്രവൃത്തി സമയം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചർച്ചചെയ്ത് ക്രമീകരിക്കാം. ദേശീയമോ പ്രാദേശികമോ ആയി സ്‌കൂൾ പ്രവർത്തനങ്ങളെ നേരിട്ടുബാധിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ ഈ കലണ്ടർ മാറ്റാൻ പാടുള്ളതല്ല. അത്തരത്തിൽ ദിവസങ്ങൾ നഷ്ടപ്പെട്ടാൽ ബദൽ പ്രവൃത്തിദിനങ്ങൾ അപ്പോൾ തന്നെ നിർദേശിച്ച് നടപ്പി ലാക്കണം. കലാകായികമേളകൾ ബോധന പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ നടത്താൻ പാടുള്ളതല്ല. 4. ബോധന പഠനപ്രവർത്തനങ്ങൾക്ക് ആഭ്യന്തരകരിക്കുലം എല്ലാ സ്‌കൂളുകൾക്കും ആവശ്യമാണ്. സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ സാമൂഹ്യവും വ്യക്തിപരവുമായ ശക്തിദൗർ ബല്യങ്ങൾ, അഭിരുചികൾ, അധ്യാപകരുടെ ശേഷികൾ, പിന്തുണസംവിധാനങ്ങളുടെ സ്വഭാവം, പ്രാദേശികതലത്തിൽ നേടാവുന്ന മറ്റു സാധ്യതകൾ (കലാകാരന്മാർ, കായികപ്രവർത്തകർ, മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന വിജ്ഞാനകുതുകികൾ, മ്യൂസിയം പഠനയാത്രകൾ, പ്രവർത്തനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ) തുടങ്ങിയവയെല്ലാം ചേർത്താകണം ആഭ്യന്തരകരിക്കുലം തയ്യാറാക്കേണ്ടത്. പൊതുസംസ്ഥാന സിലബസിനുള്ളിൽ ത്തന്നെ അതേ പാഠപുസ്തകങ്ങളും സഹായികളും ഉപയോഗിച്ചാകും ആഭ്യന്തരകരിക്കുലം തയ്യാറാക്കുക. മൂല്യനിർണയ സങ്കേതങ്ങൾ പൊതുമാനദണ്ഡങ്ങളനുസരിച്ചും. ആഭ്യന്തര കരിക്കുലത്തിൽ താഴെ പറയുന്നവ ഉൾപ്പെടും. n പാഠ്യവിഷയങ്ങൾ വിദ്യാർത്ഥികൾ സ്വാംശീകരിക്കുന്ന ബോധനപഠനപ്രവർത്തനങ്ങൾ - അവയ്ക്കാവശ്യമായ സമയം, സ്ഥലം (ക്ലാസ്മുറി, ലബോറട്ടറി, ലൈബ്രറി, പണിശാല, ഫീൽഡ്‌വർക്ക്, പഠനയാത്ര, ഗൃഹപാഠം) ഓരോ മാസത്തിലും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ക്രമീകരണം n അധ്യാപകർ ഉപയോഗിക്കുന്ന സംവേദന രൂപങ്ങൾ (വാചാ രൂപങ്ങൾ, പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യകൾ. n വിദ്യാർത്ഥികളുടെ പ്രതികരണ രൂപങ്ങൾ (പ്രശ്‌നോത്തരി, പ്രായോഗിക പ്രവർത്തനങ്ങൾ, അസൈൻമെന്റുകൾ, പ്രൊജ ക്ടുകൾ, ചർച്ചകൾ, സംവാദങ്ങൾ, പ്രശ്‌നനിർധാരണപരമായ ഇടപെടലുകൾ) n മൂല്യനിർണയ രൂപങ്ങൾ - തുടർച്ചയായ മൂല്യനിർണയം എവിടെ? എങ്ങനെ? എന്തൊക്കെ? ഏതൊക്കെ പ്രാപ്തികൾ, നൈപുണികൾ, ശേഷികൾ, അഭിരുചികൾ എന്നിവയാണ് നേടിയത്? നേടേണ്ടത്? n പരിഹാരബോധനരൂപങ്ങൾ, സവിശേഷബോധന രൂപങ്ങൾ, അധിക ഇൻപുട്ടുകളും ബോധനത്തിൽ ആവശ്യമായ തിരുത്തലുകളും n നേടിയെടുത്ത അറിവ്, നൈപുണികൾ, മൂല്യങ്ങൾ, അവബോധ രൂപങ്ങൾ, സാമൂഹ്യാവബോധം (ജനാധിപത്യം, ലിംഗപദവി സമത്വം, ജാതിമതനിരപേക്ഷത സാംസ്‌കാരിക അവബോധം) ഇനിയും നേടേണ്ടവ n പ്രവർത്തനരീതികൾ, അധ്വാനശേഷിയും വിനിയോഗവും (കായികവും മാനസികവും, സാങ്കേതികവും) കരവിരുതുകൾ, കലാകായിക ശേഷികൾ, ആസ്വാദനം, ഭാവുകത്വം, പ്രതിക രണ-സംവേദന ശേഷികൾ, അപഗ്രഥന, പ്രശ്‌നനിർധാര ണശേഷികൾ n വാർഷിക പുരോഗതി രേഖയുടെ നിർമാണം, (അറിവ്, പ്രാപ്തികൾ, ശേഷികൾ, അഭിരുചികൾ, നൈപുണികൾ, കലാകായി ക ആസ്വാദന പ്രതികരണശേഷികൾ - രേഖപ്പെടുത്തലും അങ്കനവും) 5. വാർഷിക കലണ്ടർ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മെയ് മാസത്തിൽ ആരംഭിക്കണം. മൂന്നുതലങ്ങളിലുള്ള ചർച്ചകൾ ആവശ്യമാണ്. n വകുപ്പുദ്യോഗസ്ഥന്മാരും SCERT, DIET മുതലായ അക്കാദമിക് സമിതികളുടെ പ്രതിനിധികളും അധ്യാപകരും വിദ്യാർഥി പ്രതിനിധികളുമടങ്ങുന്ന ചർച്ചകളും പ്രവർത്തന പദ്ധതി തയ്യാറാക്കലും. n രക്ഷാകർത്താക്കളുടെയും പൂർവവിദ്യാർഥികളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും യോഗം, പ്രവർത്തന പദ്ധതി പരിചയപ്പെടുത്തൽ, ചർച്ച, നിർദ്ദേശ ങ്ങൾ സ്വീകരിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകൽ - കലണ്ടർ അംഗീകരിക്കൽ - പ്രാദേശിക വിഭവസമാഹരണത്തിനുള്ള ബജറ്റ് അവതരണവും അംഗീകാരവും - എസ് എം സി/ പ്രവർത്തനസമിതി രൂപീകരണം. n അധ്യാപകരുടെ വാർഷിക തയ്യാറെടുപ്പ് - ക്ലസ്റ്റർ യോഗങ്ങൾ - പരിശീലനം. n പുതിയ വിദ്യാർഥികളുടെ പ്രവേശനം പൂർത്തിയാക്കൽ - രക്ഷാകർത്തൃയോഗങ്ങൾ - പ്രവേശനോത്സവം - മഞ്ഞുരുക്കൽ തുടങ്ങിയവ ഇതിനോടൊപ്പം നടക്കണം. 6. ആന്തരിക മൂല്യനിർണയത്തിന് ഊന്നൽ നൽകുകയും അത് സഗൗരവം നടത്തേണ്ട ഏർപ്പാടായി കാണുകയും വേണം. അതിനുള്ള മാർഗരേഖ പ്രവർത്തന പദ്ധതിയുടെയും കലണ്ടറിന്റെയും ഭാഗമായി തന്നെ അവതരിപ്പിക്കണം. ഓരോ അംഗത്തിനും നൽകുന്ന വെയിറ്റേജും ഗുണപരമായ മൂല്യവും സുതാര്യമായിരിക്കണം. ഓരോ രക്ഷാകർത്താവിനും കുട്ടിക്കും അത് മനസ്സിലായിരിക്കണം. അതനുസരിച്ച് മൂല്യനിർണയ ദിനങ്ങളും പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തണം. കുട്ടികളുടെ പ്രതികരണ പ്രവർത്തനങ്ങൾ തന്നെ മൂല്യനിർണയത്തിനുപയോഗപ്പെടുത്താം. ഏതെങ്കിലും വിധത്തിലുള്ള അസെസ്‌മെന്റ് പരീക്ഷകൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ ചോദ്യാവലിയും ഉത്തരങ്ങളുടെ വെയിറ്റേജും സ്‌കോറും, എ ഇ ഒ, ഡി ഇ ഒ, DIET മുതലായവരുമായി ചർച്ചചെയ്ത് അവരുടെ അംഗീകാരത്തോടെ നടപ്പിലാക്കണം. എല്ലാ ബോധന മൂല്യനിർണയ രൂപങ്ങളും സോഷ്യൽമോണിട്ടറിങ്ങിനും അക്കാദമിക് മോണിട്ടറിങ്ങിനും വിധേയമായിരിക്കണം. ആന്തരികമൂല്യനിർണയത്തിന് കേന്ദ്രതലപരീക്ഷകർ വെക്കുന്നത് അശാസ്ത്രീയമാണ്. അന്തിമപരീക്ഷ മാത്രമേ കേന്ദ്രതലത്തിൽ ആവശ്യമുള്ളൂ. അതുതന്നെ കേവല വാചാപരീക്ഷ മാത്രം മതിയോ എന്നും പരിശോധിക്കപ്പെടണം. 7. ഡിറ്റെൻഷൻ, തോൽവി മുതലായ തന്ത്രങ്ങൾ ഇപ്പോഴും നിർദേശിക്കപ്പെടുന്നുണ്ട്. പ്രത്യക്ഷഗ്രേഡിങ്ങ് സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾക്കുപ്രസക്തിയില്ല. അതിനുപകരം കുട്ടിയുടെ നില കൃത്യമായി ഗുണപരമായി അളക്കുകയും ദൗർബല്യങ്ങളെ തിരുത്തുകയും ചെയ്യുന്ന സംവിധാനങ്ങളേ ആവശ്യമുള്ളൂ. പ്രാഥമിക ക്ലാസുകളിൽ എല്ലാ ദൗർബല്യങ്ങളും തിരുത്താനുള്ള സംവി ധാനങ്ങൾ വേണ്ടിവരും. സെക്കണ്ടറി തലത്തിലെത്തുമ്പോഴെങ്കിലും കുട്ടികളുടെ അഭിരുചികൾ കൃത്യമായി നിർണയിക്കാൻ മൂല്യ നിർണയത്തിനു കഴിയണം. അതിനുശേഷം അഭിരുചികൾ സാക്ഷാത്ക്കരിക്കുന്നതിൽ പ്രത്യക്ഷപ്പെടുന്ന ദൗർബല്യങ്ങൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. 8. കച്ചവടമൂല്യങ്ങൾ പ്രചരിപ്പിക്കുകയോ കച്ചവടാടിസ്ഥാനത്തിൽ നടത്തുകയോ ചെയ്യുന്ന കലാകായിക മേളകൾ ഏറ്റെടുക്കേണ്ട ബാധ്യത സ്‌കൂളുകൾക്കില്ല. കലാകായിക പ്രവർത്തനാഭിരുചികൾ വളർത്തിയെടുക്കാനുള്ള സാധ്യത സ്‌കൂളുകൾക്കു തന്നെ ഉണ്ടായാൽ മതി. അതനുസരിച്ച് അഭിരുചി പ്രദർശിപ്പിക്കുന്ന കുട്ടികൾക്ക് സവിശേഷ പഠനസൗകര്യങ്ങൾ സ്‌കൂളിനകത്തോ വിദ്യാഭ്യാസ സമിതിയുടെ കീഴിൽ സ്‌കൂളിനു പുറത്തോ ഉണ്ടാകണം. കലാകായികശേഷികൾ പോലെ അധ്വാനശേഷിയും സാങ്കേതിക ശേഷിയും വികസിപ്പിക്കാൻ സൗകര്യങ്ങൾ വേണം. 9. ബോധനപഠനരൂപങ്ങൾക്ക് സാങ്കേതികവിദ്യകളുടെ ഉപയോഗം സ്വീകാര്യമാണ്. സാങ്കേതികവിദ്യകൾ മാത്രമുപയോഗിച്ചല്ല കുട്ടി പ്രായോഗികതലത്തിൽ അറിവു നേടുന്നതെന്ന തിരിച്ചറിവുണ്ടാകണം. കളികൾ, കലാരൂപങ്ങൾ, തിയേറ്റർ, മൈമിംഗ്, പാവകളി, യാത്രകൾ തുടങ്ങി നിരവധി ബോധനരൂപങ്ങളാകാം. പ്രായോഗിക ജീവിതം അതിശക്തമായ ബോധനരൂപമാണ്. ഇത്തരത്തിൽ സമഗ്രമായ ബോധന പരിപ്രേക്ഷ്യമാണാവശ്യം. ഇവയിൽ ഓരോ സ്‌കൂളിലും ഉപയോഗിക്കാവുന്ന സാധ്യതകൾ വ്യത്യസ്തമായി രിക്കും. അതിന്റെ കൃത്യമായ നിർണയം നടത്തി ആഭ്യന്തര കരിക്കുലത്തിൽ ഉൾപ്പെടുത്തണം. ഓരോ വർഷവും സാധ്യതകൾ പുനഃപരിശോധിക്കണം. 10. അധ്യാപകരും കുട്ടികളും തമ്മിലുള്ള വിനിമയം വ്യക്തിഗതമാണെന്ന ധാരണ അധ്യാപകരിലുണ്ട്. അതു ശരിയല്ല. കുട്ടികൾ അധ്യാപകരെ ഒരു സമൂഹമായാണ് കാണുന്നത്. അവർ അധ്യാപകരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുന്നുണ്ട്, ശക്തിദൗർബല്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അധ്യാപകസമൂഹത്തിലെ ഒരംഗം എന്ന നിലയിലാണ് ഒരു അധ്യാപിക വിലയിരുത്തപ്പെടുന്നത്. അതുപോലെ വിദ്യാർഥികളെ വിലയിരുത്തുമ്പോഴും കൂട്ടായ വിലയിരുത്തലാണ് ആവശ്യം. ഓരോ വിദ്യാർഥിയെ സംബന്ധിച്ചും അധ്യാപകരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുമെന്നതുകൊണ്ട് കൃത്യമായ വിലയിരുത്തൽ സാധ്യമാകുക സാമൂഹികമായാണ്. വ്യക്തിഗത ബോധനത്തിനുപകരം ഗ്രൂപ്പ് ടീച്ചിംഗും ടീം ടീച്ചിംഗും ബോധന രൂപങ്ങളായി കണക്കാക്കണം. വിദ്യാർഥികളുടെ പഠനത്തിന് പരമാവധി ഇൻപുട്ടുകൾ നൽകാൻ എന്നാൽ മാത്രമാണ് അധ്യാപകർക്ക് കഴിയുക. മൂല്യനിർണയത്തിലും വ്യക്തിഗതമായും ഗ്രൂപ്പിന്റെതായുമുള്ള അങ്കനം നടത്തുന്നതും നല്ലതാണ്. സവിശേഷ ശ്രദ്ധ വേണ്ട കുട്ടികൾക്ക് ആ പ്രക്രിയ കൂടി നടന്നതിനുശേഷമാണ് അന്തിമ വിലയിരുത്തൽ വേണ്ടിവരുക. 11. ഓരോ വർഷത്തിനുശേഷം നടക്കുന്ന അന്തിമപുരോഗതി രേഖ കുട്ടിയുടെ വളർച്ചയുടെ മാർഗദർശകമായ ശാസ്ത്രീയ രേഖയാകണം. കുട്ടികളുടെ ഓരോ ശേഷിയെയും നൈപുണ്യത്തെയും ആർജിച്ച മൂല്യങ്ങൾ, അവബോധതലം, പ്രതികരണശേഷി, പ്രകടിപ്പിക്കുന്ന അഭിരുചികൾ എന്നിവയെക്കുറിച്ചുള്ള ഒരു വർഷത്തെ ബോധന പഠനപ്രക്രിയയെ ആധാരമാക്കിയുള്ള രേഖയാകണം അത്. രേഖ വാർഷിക രക്ഷാകൃർതൃസമ്മേളനങ്ങളിൽ ചർച്ച ചെയ്യുകയും വിലയിരുത്തലിന്റെ സാംഗത്യം ബോധ്യപ്പെടുത്തുകയും വേണം. ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പുരോഗതിയുടെ പൊതുദിശ അനുസരിച്ചാണ് അടുത്ത വർഷത്തെ ആ ക്ലാസിനെ സംബന്ധിച്ച കരിക്കുലം രൂപപ്പെടുക. സ്വാഭാവികമായും അത്തരം ഒരു രേഖയനുസരിച്ച് ജയവും തോൽവിയും ഉണ്ടാകില്ല. ശേഷികളിലും നൈപുണികളിലും അടുത്ത വർഷത്തെ പ്രാരംഭതലത്തിൽ നേടേണ്ടുന്ന തലം (ശരാശരിയായല്ല, ഒരു മേഖലയിലും) എത്താത്തവർക്ക് ശേഷികൾ നേടിയെടുക്കാനുള്ള അവസരം നൽകേണ്ടിവരും. പക്ഷെ, ഈ പ്രക്രിയ സെക്കണ്ടറി തലത്തിൽ മാത്രമേ ആവശ്യമുള്ളൂ. കുട്ടികളുടെ അഭിരുചികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മേഖലകളിൽ നിശ്ചിതശേഷി കൈ വരിച്ചില്ല എന്നത് അടുത്ത ക്ലാസിൽ വരുന്നതിന് തടസ്സമാകേണ്ടതില്ല, പരമാവധി ശേഷികൾ നേടിയെടുക്കാനുള്ള അധികപ്രവർ ത്തനം ഒഴിവുകാലത്തു തന്നെ നടത്തുന്നതാണുത്തമം. 12. സാങ്കേതികവിദ്യകളുടെയും ഭൗതിക സാഹചര്യങ്ങളുടെയും നിർണയത്തിന്റെ ആത്യന്തികമാനദണ്ഡം പൊതുകരിക്കുലവും ആഭ്യന്തര കരിക്കുലവും ചേർന്നാണ്. ഉദാഹരണത്തിന്, കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ് റൂമുകളും ഉള്ള സ്‌കൂളുകളിൽ കുറെ അധികം കമ്പ്യൂട്ടർ നൽകിയിട്ട് പ്രയോജനമില്ല. അവിടെ ആവശ്യം ഒരു തിയേറ്ററിന്റെ സംവിധാനമാകാം. ഹൈടെക് എന്ന പേരിൽ കുറച്ചു സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ അവയും കരിക്കുലവും തമ്മിലുള്ള ബന്ധം നിർണയിക്കപ്പെടണം. സംവിധാനം ആദ്യം ഏർപ്പെടുത്തി അതിന് കരിക്കുലം ഉണ്ടാക്കുന്നത് അശാസത്രീയമാണ്. ജൈവകൃഷി സ്‌കൂളുകളിൽ നടപ്പിലാക്കി അതിനു കരിക്കുലമുണ്ടാക്കുകയല്ല വേണ്ടത്. കൃഷി കരിക്കുലത്തിന്റെ ഭാഗമായി എപ്പോൾ മുതൽ വേണം എന്നു തീരുമാനമെടുക്കുകയും അതിനുള്ള പ്രായോഗിക പ്രവർത്തനമായി വേണമെങ്കിൽ ജൈവകൃഷി നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇത്തരത്തിൽ അക്കാദമികപ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള പാരസ്പര്യം വളർത്തിക്കൊണ്ടുവരണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രവർത്തനപരിപാടിയിലേക്ക്

കേരളത്തിലെ പൊതുവിദ്യാഭ്യാസസംവിധാനം വളർന്നുവന്നത് ഉല്പതിഷ്ണുക്കളായ നമ്മുടെ പൂർവികരുടെ നിസ്വാർഥമായ ശ്രമഫലമായാണ്. പ്രതിഫലമോ ലാഭമോ അവരുടെ ലക്ഷ്യമല്ലായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ആശയത്തിന്റെയും സമത്വ ചിന്തയുടെയും പ്രകാശമാണ് അവരെ നയിച്ചത്. സാധ്യമായ രീതിയിൽ അവർ വിഭവസമാഹരണം നടത്തി. പിടിയരിയും വസ്തുദാനവും സൗജന്യ അധ്വാനവും കൊണ്ടാണ് ഈ വിദ്യാലയങ്ങളെല്ലാം നാടായ നാടെല്ലാം വളർന്നു വന്നത്. മണ്ണിന്റെ തറയിൽ കുറേതൂണുകളിൽ കഴുക്കോലും പട്ടികയും ഓലയും കുറേ ബഞ്ചുകളും ബോർഡുമായാൽ അന്ന് അത് പാഠശാലയാകുമായിരുന്നു. ഇന്നത്തെ പത്രാസി ല്ലായിരുന്നെങ്കിലും അന്നത്തെ കാലഘട്ടത്തിൽ അത് മാഹാപാഠശാലകളായിരുന്നു. കാലം മാറിയപ്പോൾ സമൂഹം തന്നെ വിദ്യാലയത്തെയും മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. കാരണം കേരളത്തെ കേരളമാക്കിയ പൊതു ഘടകങ്ങളിലൊന്ന് പൊതുവിദ്യാഭ്യാസ മാണെന്ന തിരിച്ചറിവുളള സമൂഹമായിരുന്നു നമ്മുടേത്. ഈ പൊതുബോധം ദുർബലപ്പെട്ടുകൂടാ. പൊതുസമൂഹത്തിന് ഇന്നും വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനാകും. നമ്മെ നാമാക്കി മാറ്റിയ പൊതുവിദ്യാഭ്യാസസമ്പ്രദായം വെല്ലുവിളികൾ നേരിടുമ്പോൾ കയ്യുംകെട്ടി നോക്കിയിരിക്കാൻ കഴിയുമോ? എങ്ങനെയെല്ലാം ഇടപെടാനാകും? പൊതുസമൂഹവും രക്ഷാകർതൃസമിതിയും പൊതുവിദ്യാഭ്യാസസംരക്ഷണവും 1. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം n മനുഷ്യത്വമുളള പൗരന്മാരെ സൃഷ്ടിക്കലാണ്. n സമൂഹപരിവർത്തനത്തിനുതകുന്ന വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവു വളർത്തലാണ് n ജനാധിപത്യ മതേതര ജീവിതസംസ്‌കാരം വളർത്തിയെടുക്ക ലാണ് n മറ്റുളളവരുടെ പക്ഷത്തുനിന്നും നോക്കിക്കാണാൻ പഠിക്കലാണ് n അവകാശനിഷേധത്തിനും ചൂഷണത്തിനും വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായി നിലപാടെടുക്കാൻ പ്രാപ്ത രാക്കലാണ് n പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കലാണ് n ചരിത്രബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അടി സ്ഥാനത്തിൽ സമീപിക്കാൻ ശേഷി ആർജിക്കലാണ് n ഉപജീവനത്തിനും അതിജീവനത്തിനുമുളള കരുത്ത് നൽക ലാണ്, മത്സരിക്കാൻ പഠിപ്പിക്കലല്ല n കമ്പോളശക്തികളുടെ താല്പര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും കീഴ്‌പ്പെട്ട് ജീവിക്കാൻ പരിശീലിക്കലല്ല n മതവർഗീയശക്തികളുടെ സങ്കുചിതവും വൈകാരികവുമായ സമ്മർദങ്ങളോട് പൊരുത്തപ്പെടാൻ പാകപ്പെടുത്തലല്ല n സ്വാർഥമതികളെ സൃഷ്ടിക്കലല്ല എങ്കിൽ ഏതുതരം വിദ്യാലയങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടത്? 2. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ വേണ്ടി ഭരണസംവി ധാനങ്ങൾക്ക് മേൽ നിരന്തരം സമ്മർദ്ദങ്ങൾ ചെലുത്തേണ്ടതുണ്ട്. ആവശ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട് എന്തെല്ലാമാണ് നമ്മുടെ ഡിമാന്റുകൾ? n ജി.ഡി.പി.യുടെ 6 ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനായി നീക്കി വെക്കണം. n വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്കരണം സർക്കാരിന്റെ നയമല്ലെന്ന് പ്രഖ്യാപിക്കുക. n 2 മുതൽ +2 വരെയുള്ള വിദ്യാലയങ്ങളുടെ മേൽനോട്ടം ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടു കൊടുക്കുക. n സർക്കാരിന്റെ വിവിധ ഫണ്ടുകൾ എയ്ഡഡ് വിദ്യാലയ ങ്ങൾക്കും കൂടി ഉറപ്പാക്കുക. n സഹകരണ ബാങ്കുകൾ, മറ്റു കമ്പനികൾ എന്നിവയുടെ ലാഭവിഹിതം പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിക്ഷേ പിക്കുക. n നാഷണലൈസ്ഡ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള സംവിധാനങ്ങൾ സ്‌കൂളുകൾക്ക് ലഭ്യമാക്കുക. n സ്‌കൂൾ ലൈബ്രറി, പത്രം എന്നിവയുടെ ലഭ്യത ഉറപ്പാക്കുക. n പ്രാദേശിക പഠനവീടുകളുടെ സാധ്യത ഉറപ്പാക്കുക. n ലോക്കൽ ഗാർഡിയൻ സംവിധാനം ഒരുക്കുക. n ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക. n എല്ലാതരം ഫണ്ടുകളും ലോക്കൽ സെൽഫ് ഗവൺമെന്റ് വഴി വിതരണം ചെയ്യുക. 3. പൊതുസമൂഹത്തിന് എങ്ങനെയൊക്കെ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാനാകും. n കുട്ടികളുടെ വീടുകളിലെ പഠനഭൗതിക സാഹചര്യം മെച്ച പ്പെടുത്തുന്നതിനായി വേണ്ട ഇടപെടൽ നടത്തുക. n ലഹരി വസ്തുക്കളുടെ ഉപയോഗം/സൈബർ മിസ്‌യൂസ് കുറയ്ക്കുന്നതിനായി വിജിലൻസ് കമ്മിറ്റി രൂപീകരിക്കൽ. n പ്രാദേശിക റിസോഴ്‌സുകളെ പ്രയോജനപ്പെടുത്തി കലാകായിക പ്രവൃത്തിപരിചയമേഖലകളെ മെച്ചപ്പെടുത്തുക. n പോഷകാഹാര ലഭ്യത ഉറപ്പാക്കൽ (പ്രഭാതഭക്ഷണം ഉൾപ്പെടെ) n കോമൺ കിച്ചൻ സംവിധാനം നടപ്പിലാക്കുക. (നിലവിലുള്ള പാചക തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട്) n അധ്യാപകരെ/ വിദ്യാലയത്തെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുക. n പൊതുവിദ്യാലയമികവുകൾ ഉദാഹരണസഹിതം പൊതു സമൂഹത്തിൽ അവതരിപ്പിക്കൽ n അയൽപ്പക്ക വിദ്യാലയം എന്റെ വിദ്യാലയം എന്ന സങ്കല്പം വളർത്തിയെടുക്കുക. n പ്രാദേശിക വൈദഗ്ധ്യത്തെയും വിഭവങ്ങളെയും വിദ്യാലയത്തിന്റെ അക്കാദമിക നേട്ടങ്ങൾ ലക്ഷ്യമിട്ട് പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കണം n വിദ്യാലയവികസനപദ്ധതി രൂപീകരണത്തിലും അവയുടെ നിർവഹണത്തിലും സജീവപങ്കാളികളാവുക n ദിനാചരണങ്ങൾ, അതിഥി ക്ലാസുകൾ, പ്രാദേശിക പഠന യാത്രകൾ എന്നിവയിൽ സമൂഹത്തിന് പങ്കുവഹിക്കാനാകും. 4. പൊതുസമൂഹത്തിന് വിദ്യാലയം വാതിൽ തുറന്നുകൊടുക്കണം. വിദ്യാലയം നാട്ടിൽ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ നാട്ടുകാർക്ക് അത് നിലനിറുത്താനും വികസിപ്പിക്കാനും ബാധ്യതയുളളതു പോലെ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയണം. അതിനായി n വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ വിട്ടുകൊടുക്കുക. n വിദ്യാലയത്തെ പൊതു ഇടമായി നിലനിർത്തുക. n പൊതുവിദ്യാലയത്തിന്റെ ഭൗതികമായ സാഹചര്യങ്ങളുടെ ആവശ്യകത പ്രാദേശിക സമൂഹത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവുണ്ടാക്കുക. n പൊതു വിദ്യാലയങ്ങളിലെ വിഭവങ്ങൾ (ഐടി ലാബ്, ലൈബ്രറി തുടങ്ങിയവ) പൂർവവിദ്യാർഥികൾ, തുല്യതാപഠി താക്കൾ, യുവജനങ്ങൾ തുടങ്ങിയവർക്ക് പ്രയോജനപ്പെ ടുത്താനാകണം n കളിസ്ഥലം പ്രദേശികസമൂഹത്തിന് കായികപരിശീലന ത്തിനുളള ഇടമാകണം n സ്‌കൂൾ പ്രവർത്തനസമയം കഴിഞ്ഞുള്ള സമയം എങ്ങനെ യെല്ലാം വിദ്യാലയത്തെ സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്നതിന് കർമ പദ്ധതി തയ്യാറാക്കണം. 5. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ഗുണനിലവാരമുയർ ത്തുന്നതിനുളള പ്രാദേശിക സംവിധാനമാകണം n വിദ്യാഭ്യാസ അവകാശ നിയമം അനുസാശിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പി ഇ സിയുടെ അജണ്ടയാകണം. സ്‌കൂൾ പ്രായത്തിലുളള കുട്ടികളുടെ രജിസ്റ്റർ തയ്യാറാക്കൽ, പഠനം പിന്തുടരൽ, സാധ്യായദിനലഭ്യത ഉറപ്പാക്കൽ, ആവശ്യമായ അധ്യാപകർ വിദ്യാലയങ്ങളിൽ ഉണ്ടാകുന്നതിനു നടപടി സ്വീകരിക്കൽ, കുട്ടികളുടെ ഹാജർനില വിലയിരുത്തൽ, പഠനപുരോഗതി ചർച്ച ചെയ്യൽ, പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുളള ഇടപെടലുകൾ, എസ് എം സി യോഗങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പഞ്ചായത്തുകൾക്ക് പരിഗണിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തണം n പ്രതിമാസ പി ഇ സി യോഗം എന്നത് നിർബന്ധമാകണം. എസ് എസ് എ ആവശ്യപ്പെടുമ്പോൾ പി ഇ സി എന്ന നില മാറണം. എസ് എസ് എയുടെ പ്രവർത്തനങ്ങളെ പി ഇ സി പ്രവർത്ത നങ്ങളുമായി ഉദ്ഗ്രഥിക്കുകയാണ് വേണ്ടത്. n ശാസ്ത്രീയമായ അക്കാദമിക അവലോകന രീതി പി ഇ സികൾ വികസിപ്പിക്കണം. ധനിവിനിയോഗവും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതോടൊപ്പം ഓരോ വിദ്യാലയത്തിന്റെയും അക്കാദമിക പ്രവർത്തനറിപ്പോർട്ട് ക്രോഡീകരിച്ച് അവതരിപ്പിക്കാനും കഴിയണം. n പി ഇ സി യോഗങ്ങളിൽ നിർബന്ധമായും പ്രഥമാധ്യാപകർ പങ്കെടുക്കണം. ഈ യോഗങ്ങൾ ശനിയാഴ്ച ദിവസമാണ് നടത്തേണ്ടത്. പി ഇ സികളെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അധ്യാപകസംഘടനകളുടെയോ മാനേജ്‌മെന്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ n എം എൽ എമാരുടെ വിദ്യാഭ്യാസ വികസനപദ്ധതികൾ പി ഇ സി പ്രവർത്തനവുമായി കണ്ണിചേർക്കണം. പരസ്പരപൂരകമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തുകളും എം എൽ എമാരും ആവിഷ്‌കരിക്കേണ്ടത് n സർക്കാർ വിദ്യാലയമെന്നോ എയ്ഡഡ് വിദ്യാലയമെന്നോ വേർതിരിവില്ലാതെ എല്ലാ വിദ്യാലയങ്ങളെയും സഹായിക്കാൻ പഞ്ചായത്തുകളെ അനുവദിക്കണം. n പഞ്ചായത്ത് തലത്തിൽ മികച്ച വിദ്യാലയങ്ങളെ അംഗീകരി ക്കണം n വിദ്യാഭ്യാസ ഗ്രാമസഭയും പഞ്ചായത്ത് തല വിദ്യാഭ്യാസ വാർഷികവുമെല്ലാം സംഘടിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസം കൂടുതൽ ജനകീയമാക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് സമൂഹത്തിലെത്തിക്കുന്നതിനും സഹായിക്കും. 6. രക്ഷാകർതൃസമിതിയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ശക്തി പ്പെടണം. n രക്ഷാകർതൃ സമൂഹത്തിന്റെ ഇടപെടൽ പ്രവർത്തനങ്ങളിൽ നൈരന്തര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. ആ ഇടപെടൽ ക്രിയാത്മകമാകണം n കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ നിന്നും വിദ്യാലയ ത്തിന്റെ രക്ഷിതാവ് എന്ന ഉയർന്ന ബോധം ഉണ്ടാവുകയും പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വളരെ പ്രധാന കണ്ണിയാണ് താനെന്നുമുള്ള തിരിച്ചറിവുണ്ടാവുകയും ചെയ്യുക. n പൊതുവിദ്യാലയമാണ് ശരി എന്നും പൊതുവിദ്യാലയത്തിലെ മികച്ച പഠനബോധന പ്രവർത്തനങ്ങളാണ് തന്റെ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം എന്നും തിരിച്ചറിയുകയും ചെയ്യുക. n പഠനമികവിനായി പിന്തുണ നൽകുക. എല്ലാ മാസവും ക്ലാസ് പി ടി എ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കുകയും കുട്ടിയുടെ പഠനപുരോഗതി ചർച്ച ചെയ്യുകയും പഠനതടസ്സങ്ങൾ പരിഹരി ക്കാനുളള സ്‌കൂളിന്റെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യ ങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ചുമതലാബോധമുണ്ടാക്കുക. അതിനായി പ്രവർത്തിക്കുക. n വിദ്യാലയ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ ഇടപെടലുകൾ നടത്തുക n പഠനബോധനപ്രവർത്തനങ്ങളിൽ അധ്യാപകർ ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നതോടൊപ്പം അനുയോജ്യ മായ വീടൊരുക്കൽ പ്രക്രിയ നടത്തുക n കുട്ടികളുടെ പഠന വൈകല്യങ്ങളും അവരുടെ പഠന പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞുകൊണ്ട് കുട്ടിക്ക് കൈ ത്താങ്ങ് നൽകാനുള്ള കഴിവ് നേടുക. n കുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള രക്ഷിതാവ് ആയി മാറണം n സ്വന്തം കുട്ടിയെ വിലകുറച്ചു കാണുകയും താഴ്ത്തി കാണി ക്കുകയും കഴിവുകളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്കു പകരം മികച്ച രക്ഷാകർതൃത്വം എന്തെന്നു തിരിച്ചറിയുക. n പ്രീ സ്‌കൂൾ പ്രവർത്തനങ്ങളിൽ മുതിർന്ന രക്ഷിതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തന സജ്ജീകരണം. n കോർണർ പി ടി എ (പ്രാദേശിക പി ടി എ) യോഗങ്ങൾ സംഘ ടിപ്പിക്കണം. അത്തരം വേദികളിൽ കുടുംബസമേതം പങ്കെ ടുക്കാനും കൂട്ടായ ചർച്ചകൾ നടത്താനും കഴിയും. രക്ഷിതാക്ക ളുടെ സൗകര്യം കൂടി പരിഗണിക്കുന്നതിനാൽ പങ്കാളിത്തം കൂടും. പ്രാദേശികസമൂഹത്തിലെ താല്പര്യമുളളവരെക്കൂടി ക്ഷണിച്ചാൽ വിദ്യാലയമികവുകൾ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തും. കുട്ടികളുടെ അക്കാദമിക കഴിവുകളുടെ പ്രകടനങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി പ്രാദേശിക പി ടി എ കളെ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങൾക്കുളള ആശയപ്രചരണവേദിയാക്കി മാറ്റാനും കഴിയും. n മികവിന്റെ കേന്ദ്രങ്ങളെന്ന നിലയിൽ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ എസ് എം സി ക്ക് നിർണായക റോളാണുളളത്. വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക (ത്രിവത്സര വികസനപദ്ധതി, വാർഷിക പദ്ധതി), ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ പ്രവർത്തനങ്ങൾ ഓരോ മേഖലതിരിച്ചും തയ്യാറാക്കുക, നിർവഹണസംവിധാനം രൂപപ്പെടുത്തുക, വിദ്യാലയ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക എന്നീ സുപ്രധാന ചുമതലകൾ എസ് എം സി വഹിക്കണം, എന്നാൽ പലേടത്തും പി ടി എ കമ്മറ്റികളുടെ ചുമതലകൾ ചെയ്യുക മാത്രമാണ് തങ്ങളുടെ ദൗത്യം എന്ന് എസ് എം സികൾ തെറ്റിദ്ധരിച്ചിരിക്കുന്നു. വിദ്യാഭ്യാസ അവകാശനിയമത്തിൽ എസ് എം സിയുടെ ചുമതലകൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഓരോ എസ് എം സിയും അത് സ്വാംശീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് തയ്യാറാകേണ്ടത്. വിദ്യാലയാധികൃതർ ഇക്കാര്യത്തിൽ എസ് എം സിയെ വിശ്വാസത്തിലെടുക്കണം n എസ് എം സിയും പി ടി എ കമ്മറ്റികളും ഒരേ വിദ്യാലയത്തിൽ പ്രവർത്തിക്കുകയാണിന്ന്. ഇത് മാറണം. ഈ സംവിധാന ങ്ങളെ ലയിപ്പിക്കണം. അഖിലേന്ത്യാതലത്തിൽ എസ് എം സിയാണ് നിർദേശിക്കപ്പെട്ടിട്ടുളള സംവിധാനം. കെ ഇ ആറിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന പി ടി എ സംവിധാനം എസ് എം സിയുടെ മേൽഘടകം പോലെ പ്രവർത്തിച്ചുകൂടാ. 7. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ രക്ഷാകർതൃ സമൂഹ ത്തിന് ഏതെല്ലാം തരത്തിൽ ഇടപെടാൻ സാധിക്കും? n ഉച്ചഭക്ഷണ പരിപാടി, മേളകളിലെ നിർമാണ പ്രവർത്തനങ്ങൾ, വിവിധ മേളകളുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ തുടങ്ങിയ അക്കാദമികേതര മേഖലകളിൽ രക്ഷിതാക്കളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തൽ. n വിദ്യാലയത്തിന്റെ മൈനർ റിപ്പയറിങ്ങ് പോലുള്ള പ്രവൃത്തികൾ സ്വയം ഏറ്റെടുത്തുനടത്തുന്നതിനുള്ള ചുമതലാബോധം n അമ്മവായന, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, രക്ഷിതാക്കൾക്കുള്ള കലാസാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത് രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കും. n മത്സരം മാത്രം അടിസ്ഥാനമാക്കിയുള്ള രക്ഷാകർതൃ മനഃസ്ഥിതി മാറണം. സഹകരണവും സഹവർതിത്തവുമാണ് കുട്ടിയിൽ മികവുൽപാദിപ്പിക്കുന്നതെന്ന തിരിച്ചറിവുള്ള രക്ഷിതാവായി മാറുക. n കുട്ടിയുടെ അവകാശം പോലെ തന്നെ രക്ഷിതാവിന്റെ അവകാശവും പാലിക്കപ്പെടണം. തന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന് ഉറപ്പിക്കാനുള്ള അവകാശം രക്ഷിതാക്കൾക്കുണ്ടാകണം. n ദിനാചരണങ്ങൾ പോലുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷാകർതൃ സമൂഹത്തിന്റെ കൈത്താങ്ങുണ്ടാകണം. n മികവിന്റെ പ്രതീകങ്ങളായി വ്യത്യസ്ഥ മേഖലയിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനൊപ്പംതന്നെ മികച്ച രക്ഷാകർതൃ ചുമതല നിർവഹിച്ചവരെക്കൂടി അംഗീകരി ക്കുകയും അനുമോദിക്കുകയും വേണം. 8. അധ്യാപകസമൂഹവും പൊതുവിദ്യാലയ ശാക്തീകരണവും. (അധ്യാപകർ, പ്രഥമാധ്യാപകർ, AEO, DEO) അധ്യാപകർ : n സാമൂഹികപ്രശ്‌നങ്ങളിൽ ഇടപെടണം n ഗ്രാമസഭകളിൽ പങ്കെടുക്കണം. n തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണെന്ന ബോധ്യമുണ്ടാകണം. കൂടുതൽ സമയം വിദ്യാലയത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആളുമാകണം. n സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ട് മാതൃക സൃഷ്ടിക്കണം. പൊതുസമൂഹത്തിന്റെ വിശ്വാസ്യത ഇത് പതിന്മടങ്ങ് വർധിപ്പിക്കും. ഒപ്പം സഹാധ്യാപകരിൽ ഗുണമേന്മയുളള അധ്യാപനത്തിന് സ്വാഭാവികസമ്മർദവും ഉണ്ടാകും. n അക്കാദമിക നിലവാരം ഉയർത്തുന്നതിനായി നിരന്തരം സ്വന്തം കാര്യശേഷി വികസിപ്പിക്കാൻ ശ്രമിക്കണം. അധ്യാപകൻ മികച്ച അക്കാഡമിഷനാകണം n വിദ്യാലയത്തിൽ മികച്ച പഠനം ഉറപ്പുവരുത്തണം n പുരേഗമനപരമായ ആശയങ്ങളെ സ്വീകരിക്കുകയും യാന്ത്രി കമായ പഠനരീതികളെ തിരസ്‌കരിക്കുകയും വേണം. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സ്വാംശീകരിക്കണം. n അക്കാദമിക ആസൂത്രണത്തിൽ ജാഗ്രത പ്രകടിപ്പിച്ച് ഒരു കുട്ടി പോലും പിന്നിലാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഓരോ കുട്ടിയുടെയും കഴിവും താല്പര്യവും പഠനാവശ്യങ്ങളും കണ്ടെത്തി അനുയോജ്യമായ പിന്തുണ നൽകുന്ന അധ്യാപക സമൂഹത്തെ കേരളം ആഗ്രഹിക്കുന്നു. n അക്കാദമിക ആസൂത്രണത്തിലെന്നപോലെ വിലയിരുത്തലിനും വേണ്ടത്ര തയ്യാറെടുപ്പും വിദ്യാലയത്തിൽ നടക്കുന്നുവെന്നുറപ്പു വരുത്തണം. അധ്യാപകരുടെ അക്കാദമിക വേദിയായ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പുകളും സബ്ജക്ട് കൗൺസിലുകളും കാര്യക്ഷ മമായി പ്രവർത്തിക്കുന്നിടങ്ങളിൽ കുട്ടികൾ താഴ്ന്ന ഗ്രേഡിൽ വരില്ല. ഓരോ മാസവും കുട്ടികളുടെ നില മനസ്സിലാക്കി പരി ഹാര പ്രവർത്തനാസൂത്രണം നടക്കും. ഇത്തരം പരിഹാര പ്രവർത്തനങ്ങളേ റ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിൽ തങ്ങളുടെ മക്കൾ പഠനകാര്യങ്ങളിൽ സുരക്ഷിതരാണെ ധാരണ സമൂഹത്തിനുണ്ടാവുകയും ചെയ്യും. n കുട്ടികളോടുളള അധ്യാപകരുടെ പെരുമാറ്റം സൗഹൃദപരവും ജനാധിപത്യപരവുമാകണം. എല്ലാ പ്രശ്‌നങ്ങളും തുറന്നു സംസാരിക്കാനുളള സ്വാതന്ത്ര്യം കുട്ടികൾക്കു ലഭിക്കണം. അധ്യാപകരും തുറന്നു സംസാരിക്കണം. അധികാരം, ശാസന, ശിക്ഷ, കുറ്റപ്പെടുത്തൽ എന്നിവയേക്കാൾ സ്‌നേഹം, ആത്മ വിശ്വാസം, പ്രചോദനം, പ്രോത്സാഹനം, അംഗീകാരം, സഹായം എന്നിവയായിരിക്കണം അധ്യാപകർ ഉയർത്തിപ്പിടിക്കേണ്ടത് n എല്ലാ കുട്ടികൾക്കും എല്ലാ തുല്യ അവസരം നല്കണം. ആവി ഷ്‌കാരത്തിനും സർഗാത്മകപ്രകടനത്തിനും വൈവിധ്യമുളള അവസരങ്ങൾ വിദ്യാലയത്തിലെ ആസ്വാദ്യകരമായ പഠനത്തി നിടയാക്കി മാറ്റും. കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അധ്യാപകർ മുൻകൈ എടുക്കണം. n കുട്ടികൾക്ക് സ്വയം വിലയിരുത്താൻ അവസരം നൽകണം. ആത്മവിമർശനവും പഠനമാണ്. അതേപോലെ വസ്തുതക ളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുളള വില യിരുത്തൽ മുൻവിധിയില്ലാത്ത വിശകലനരീതി പഠിപ്പിക്കലും ലക്ഷ്യത്തിലെത്തിച്ചേരാനുളള ആഗ്രഹത്തിനെ ശക്തമാക്കലും. പരസ്പരവിലയിരുത്തലിൽ സഹായം നൽകാനാകണം. കുറവുകൾ കണ്ടെത്തുക എന്നതിനർഥം സഹായമേഖലകൾ കൃത്യതപ്പെടുത്തുക എന്നതാണ്. യഥാസമയം സഹായം നൽകുമ്പോഴാണ് അത് നിരന്തര വിലയിരുത്തലായി മാറുക. ഇത് അധ്യാപകർ തിരിച്ചറിയണം. n ഭാഷാശേഷീവികാസത്തിന് പ്രധാന്യം ലഭിക്കണം. ഇതര വിഷയ ങ്ങളിലെ ആശയസ്വാംശീകരണത്തിനും വ്യക്തിത്വവികസന ത്തിനും ആത്മബോധവികാസത്തിനും ആത്മവിശ്വാസത്തിനും ഭാഷാപ്രാവീണ്യം നിർണായക റോളാണ് വഹിക്കുന്നത്. ഓരോ വിദ്യാലയത്തിലെയും ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കാണുളളത്. അവരുടെ ടിടിസി, ബി എഡ് കോഴ്‌സുകളിൽ പരിചയപ്പെട്ട തന്ത്രങ്ങളും നൂതനമായ രീതികളും ഇവിടെ പ്രയോജനപ്പെടുത്താനാകും. n ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സവിശേഷമായ പരിഗണന അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ആവശ്യമെങ്കിൽ പ്രാദേശികപാഠങ്ങളും മറ്റ് ആധികാരിക വിഭവങ്ങളും കണ്ടെത്തി പ്രയോജനപ്പെടുത്തണം. n ആധുനികസാങ്കേതിക വിദ്യ ക്ലാസ്‌റൂം പഠനത്തിൽ എല്ലാ ക്ലാസു കളിലും പ്രയോജനപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കേണ്ട തുണ്ട്. കമ്പ്യൂട്ടർ പ്രയോജനപ്പെടുത്തിയുളള പഠനം കുട്ടികളുടെ ആശയരൂപീകരണത്തെ പ്രബലപ്പെടുത്തും. കമ്പ്യൂട്ടർ പരി ജ്ഞാനമില്ലാത്ത അധ്യാപകസമൂഹം വിദ്യാലയത്തെ ദശക ങ്ങളുടെ പിന്നിലേക്ക് നടത്തുകയാണ് ചെയ്യുന്നത്. ലോക ത്തിന്റെ മാറ്റങ്ങളെ ഉൾക്കൊളളാനും സ്വയം സജ്ജമാകാനും അധ്യാപകർ സന്നദ്ധരാകുന്നത് വിദ്യാലയഗുണമേന്മ ഉയർത്തും. n ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾത്തന്നെ പ്രകൃതി എന്ന പാഠപുസ്തകത്തെ അവഗണിക്കാതിരിക്കാനും ശ്രമിക്കണം. സമൂഹത്തെ പഠനവിഭവമായി കാണണം. പുറം പഠനപ്രവർത്തനങ്ങളും പഠനയാത്രകളും പ്രോജക്ടുകളും സ്ഥാപനസന്ദർശനവുമെല്ലാം പഠനമികവിന്റെ വഴിത്താരക ളാണെന്ന തിരിച്ചറിവോടെയാകണം അധ്യാപകർ പാഠനാസൂ ത്രണം നടത്തേണ്ടത്. n കുട്ടികളെ പാഠപുസ്തകത്തിൽ മാത്രമായി തളച്ചിടരുത്. വികസിക്കുന്ന ലോകം പുതിയ നൈപുണികൾ ആവശ്യപ്പെ ടുന്നുണ്ട്. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളുമെല്ലാം കുട്ടികളുടെ നാനാവിധമായ കഴിവുകൾ വളർത്തും. ഇത് വിദ്യാലയസംസ്‌കാരത്തിന്റെ ഭാഗമാക്കുന്നതിൽ അധ്യാപ കർ വലിയ പങ്ക് വഹിക്കണം. പരമ്പരാഗത അധ്യാപനരീതി കളിൽ നിന്നും പിരീഡ് സമ്പ്രദായത്തിന്റെ പരിമിതികളിൽ നിന്നും സ്വയം മോചിതരാകുവാനും കഴിയണം. n വായനയുടെ സംസ്‌കാരം അധ്യാപകരിലുണ്ടാകണം. അതാണ് കുട്ടികൾക്ക് മാതൃകയാകേണ്ടത്. n പരിശീലനങ്ങളിൽ പങ്കെടുക്കുക എന്നതു മാത്രമല്ല പരി ശീലനങ്ങൾ ആവശ്യപ്പെടുകയും വിദ്യാലയാധിഷ്ഠിത പരിശീല നങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അധ്യാപകരുടെ കടമയാണ്. കുട്ടികൾക്കുവേണ്ടി സമർപ്പിക്കുന്ന ദിനങ്ങളാണ് പരിശീലന ദിവസങ്ങൾ എന്നു മനസ്സിലാക്കണം. 8. പ്രഥമാധ്യാപികയുടെ റോളും വിദ്യാലയഗുണമേന്മയും n വിദ്യാലയത്തെ സമൂഹത്തിന്റെ സ്ഥാപനമാക്കി മാറ്റുകയാണ് പ്രഥമാധ്യാപകർ ചെയ്യേണ്ടത്. അവരെ നേരിൽ കണ്ട് സഹായം അഭ്യർഥിക്കണം. കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിക്കണം n വിദ്യാലയവികസനസമിതി രൂപീകരിക്കണം. ജനാധിപത്യപരവും സുതാര്യവും സമർപ്പിതവുമായ സമീപനമാണ് ഈ പ്രഥമാധ്യാപികയ്ക്കുളളതെന്ന് സമൂഹത്തിന് ബോധ്യപ്പെടണം. n അക്കാദമിക ലീഡർ എന്ന നിലയിൽ ഉത്തരവാദിത്തം നിറ വേറ്റണം. സമയബന്ധിതമായി പാഠ്യപദ്ധതി വിനിമയം ഉറ പ്പാക്കലും അധ്യാപനക്കുറിപ്പുകൾ ബോധനശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ വിലയിരുത്തലും ക്ലാസ് മോണിറ്ററിംഗ് നടത്തലും സബ്ജക്ട് കൗൺസിൽ, എസ് ആർ ജി യോഗങ്ങൾ എന്നിവയിൽ പങ്കെടുത്ത് അവയെ ശക്തിപ്പെടുത്തലും നിര ന്തരവിലയിരുത്തലിലൂടെ എല്ലാ കുട്ടികൾക്കും ഉയർന്ന പഠന നിലകൈവരിക്കാൻ അവസരമൊരുക്കലും അധ്യാപക, പ്രഥമാധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കലുമെല്ലാം പ്രഥ മാധ്യാപികയുടെ ബാധ്യതയാണ്. n വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങളെ സർഗാത്മക മായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. യാന്ത്രികമായ ഉത്തര വുകളും അധികാരപ്രയോഗവുമല്ല സ്വീകരിക്കേണ്ടത്. n സ്‌കൂൾ വികസനപദ്ധതി തയ്യാറാക്കുന്നതിനും അതനുസരിച്ച് പ്രതിമാസ പ്രവർത്തനകലണ്ടർ രൂപപ്പെടുത്തുന്നതിനും കഴിയണം n കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. സ്‌കൂൾ പാർലമെന്റിനെ നോക്കുകുത്തി യാക്കരുത്. പഠനമികവിനും നേതൃത്വശേഷീ വികസനത്തിനും ഈ വേദി പ്രയോജനപ്പെടുത്താനാകും. n സാധ്യായദിനനഷ്ടം പരിഹരിക്കാനുളള ക്രിയാത്മക നടപടികൾ സ്വീകരിക്കണം. n സഹാധ്യാപകരുടെ അക്കാദമിക ശേഷി വികസിപ്പിക്കുതിനുളള പരിപാടികൾ തയ്യാറാക്കണം. n ക്ലാസ് പി ടി എ, എസ് എം സി യോഗങ്ങൾ എന്നിവ മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കി വിദ്യാലയമികവിന്റെ പുതുമാതൃകകൾ സൃഷ്ടിക്കണം n വിദ്യാലയ മികവുകൾ സമൂഹവുമായി നിരന്തരം പങ്കിടുന്നതിന് സ്‌കൂൾ ബ്ലോഗ്, വെബ്‌സൈറ്റ്, സ്‌കൂൾ പത്രം, പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കണം n പരീക്ഷാവിശകലനവും തുടർപ്രവർത്തനാസൂത്രണവും നടത്തണം. വിദ്യാർഥിയുടെ കുറ്റം കൊണ്ടുമാത്രമാണ് പഠനപിന്നാക്കാവസ്ഥ എന്നു തീരുമാനിക്കാതെ അധ്യാപനമികവുയർ ത്തിയും പിന്തുണാതലങ്ങൾ വികസിപ്പിച്ചും പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും കുട്ടിയോടുളള സമീപനത്തിൽ ധനാത്മക മായ രീതി സ്വീകരിച്ചും മുന്നേറുന്നതിനുളള പ്രവർത്തന തന്ത്രങ്ങൾ സ്വീകരിക്കണം. n ഏതൊരു പ്രഥമാധ്യാപികയും തന്റെ പ്രവർത്തന കാലയള വിൽ ചുമതലയുളള വിദ്യാലയം കൂടുതൽ പഠനമികവിലേക്ക് എത്തി എന്ന് ഉറപ്പാക്കേണ്ടതാണ്. നൂറുശതമാനം വിജയമല്ല ലക്ഷ്യമിടേണ്ടത്. ഉയർന്ന കഴിവുകളുളള കുട്ടികളാക്കി ബഹുഭൂരി പക്ഷത്തെയും മാറ്റുകയാണ് വേണ്ടത്. ഇതിനായി ജില്ലയിൽ ലഭ്യമായ എല്ല അക്കാദമികസംവിധാനങ്ങളെയും സ്ഥാപന ങ്ങളെയും വ്യക്തികളെയും പ്രയോജനപ്പെടുത്തണം. 10. ഏ ഇ ഒമാരും ഡി ഇ ഒ മാരും വഹിക്കേണ്ട പങ്ക് n എല്ലാ വിദ്യാലയങ്ങളും ഓരോ ടേമിലും വിലയിരുത്തുക എന്നതാണ് പ്രധാനമായും നടത്തേണ്ടത്. ഇതിനായി സൂചക ങ്ങൾ വികസിപ്പിക്കണം, പ്രഥമാധ്യാപകയോഗങ്ങൾ വില യിരുത്തൽ വേദികളാകുന്നതിന് ഇന്നത്തെ നിലയിൽ പരിമിതി കളുണ്ട്. അതിനാൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രഥമാ ധ്യാപകരുടെ അവലോകന യോഗം വിളിച്ചു ചേർക്കാവുന്ന തേയുളളൂ. പത്ത് വിദ്യാലയങ്ങളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് ഡി ഇ ഒ വിലയിരുത്തൽ നടത്തണം. ഈ വിലയിരുത്തൽ യോഗങ്ങൾക്കു മുന്നോടിയായി നിശ്ചിത എണ്ണം വിദ്യാലയ ങ്ങൾ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മോണി റ്ററിംഗ് നടത്തുകയും അതിന്റെ വിശകലനത്തിന്റെ അടിസ്ഥാന ത്തിൽ തുടർപ്രവർത്തനനിർദേശങ്ങൾ തയ്യാറാക്കി അവലോക നയോഗം ചേരുകയും വേണം. പ്രഥമാധ്യാപകരാകട്ടെ ക്ലാസ് മോണിറ്ററിംഗ്, സബ്ജക്ട് കൗൺസിൽ യോഗം, എസ് ആർ ജി എന്നിവ നടത്തി വിവരങ്ങൾ ക്രോഡീകരിച്ച് ആവശ്യമായ തയ്യാറെടുപ്പോടെ യോഗത്തിൽ പങ്കെടുക്കണം. n ഉപജില്ലയിലെ, വിദ്യാഭ്യാസ ജില്ലയിലെ അക്കാദമിക പ്രശ്‌ന ങ്ങൾ പരിഹരിക്കുന്നതിനും അക്കാദമിക ആവശ്യങ്ങൾ നിറ വേറ്റുന്നതിനും റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കണം. ക്ലസ്റ്റർ പരിശീലനത്തിനു വേണ്ടിയുളള റിസോഴ്‌സ് ഗ്രൂപ്പല്ല ഇത്. അധ്യാപകർക്ക് ആവശ്യമായ പിന്തുണാമെറ്റീരിയലുകൾ വികസിപ്പിക്കുക, പ്രശ്‌നപരിഹരണ പ്രവർത്തനാസൂത്രണം നടത്തുക, വിദ്യാലയ മികവുകൾ ക്രോഡീകരിക്കുക, നൂത നാശയപ്രവർത്തനങ്ങൾ രൂപപ്പെടുത്തുക, മാതൃകകൾ സൃഷ്ടി ക്കുക എന്നിവയെല്ലാം ഈ ഗ്രൂപ്പിന്റെ ചുമതലയിൽ വരണം. അക്കാദമികമായ ഉണർവ് ഉണ്ടാക്കുക എന്നതിന് ഊന്നൽ നൽകണം n ജനകീയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിനും ജനപ്രതിനിധികളുടെ സഹകരണത്തോടെ വിദ്യാലയ വികസനപരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിലും വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധവെക്കണം. n പ്രഥമാധ്യാപകരെ നിരന്തരം യോഗങ്ങൾക്കു വേണ്ടി വിളിക്കുന്ന അവസ്ഥ മാറണം. എല്ലാം നേരിൽ പറഞ്ഞാലേ നടക്കൂ എന്ന വിശ്വാസം മാറണം. ഒരു പ്രഥമാധ്യാപകൻ വിദ്യാലയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അവസ്ഥ വിദ്യാലയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഓൺലൈൻ സൗകര്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയാകണം ആശയവിനിമയം. പേപ്പർരഹിത ആശയവിനിമയരീതിക്ക് ഇമെയിൽ ശക്തമായ സാധ്യതയായിരിക്കേ പ്രഥമാധ്യാപകർ നിരന്തരം ഓഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കേ ണ്ടതുണ്ട്. n വിദ്യാലയങ്ങൾ ഹൈടെക് ആകുന്നതോടെ പ്രഥമാധ്യാപക രുമായി ടെലികോൺഫറൻസിംഗ് രീതിയിൽ ആശയവിനിമയം നടത്താനാകും ആവശ്യമെങ്കിൽ ക്ലാസുകൾ നിരീക്ഷിക്കാനും ഹൈടെക്ക് സാധ്യത പ്രയോജനപ്പെടുത്താം. ഇതെല്ലാം ഉപയോഗിക്കുവാനുളള കഴിവ് വിദ്യാഭ്യാസ ഓഫീസർമാർ ആർജിക്കേണ്ടതുണ്ട്. n വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും അക്കാദ മിക മോണിറ്ററിംഗ് ടീം ഉണ്ടാകണം. വിദ്യാഭ്യാസ ഓഫീസർ എല്ലാ വിഷയത്തിലും അവഗാഹമുളള ആളായിരിക്കില്ല. അതിനാൽ തന്നെ വൈദഗ്ധ്യമുളളവരെ പ്രയോജനപ്പെടുത്തി അക്കാദമിക നിലവാരം ഉയർത്തുകയാണ് വേണ്ടത്. ചില അധ്യാപകസംഘടനകൾ എതിർപ്പുന്നയിക്കുന്നത് പൊതു സമൂഹത്തിൽ അധ്യാപകരെക്കുറിച്ച് അവമതിപ്പുണ്ടാക്കാനിട വരുത്തിയിട്ടുണ്ട്. ഇത്തരം പ്രവണകൾ ജനാധിപത്യപരമായി പരിഹരിക്കാനാകണം. n വിദ്യാഭ്യാസ ഓഫീസർമാരായി എന്നതുകൊണ്ട് ഒരു ഉപജില്ലയിലെ, വിദ്യാഭ്യാസജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ കഴിവ് സഹജമായിട്ടുണ്ട്എന്നു കരുതരുത്. പര്യാപ്തമായ പരിശീലനപരിപാടിയിലൂടെ അവരും കടന്നു പോകണം. വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഇന്ന് കാര്യക്ഷമമായ സംവിധാനങ്ങളില്ല. അത് പരിഹരിക്കണം. ജില്ലാതല ഉദ്യോഗസ്ഥരും സംസ്ഥാനതല ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകണം. അവലോകന ശില്പശാലകൾ രണ്ടു മാസത്തിലൊരിക്കൽ നടത്തണം. ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെയും അവർ ഏറ്റെടുത്ത പ്രവർത്തനങ്ങളെയും ചുമതലപ്പെട്ട വിദ്യാലയ ങ്ങളിലുണ്ടായ പുരോഗതിയും ചർച്ച ചെയ്യണം. n മികവനുഭവങ്ങൾ കൈമാറുന്നതിനുവേദി ഒരുക്കേണ്ട ചുമത ലയും വിദ്യാഭ്യാസ ഓഫീസർമാർ വഹിക്കണം. മികച്ച വിദ്യാലയങ്ങളെയും അധ്യാപകരെയും ഉപജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും കണ്ടെത്തണം. മികച്ച അധ്യാപനം അതിനു മുഖ്യമാനദണ്ഡമാകണം. 11. സി ആർ സികളും ബി ആർസികളും പുതിയ ദൗത്യം ഏറ്റെടുക്കണം n സി.ആർ.സികൾ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ക്ലസ്റ്റർ റിസോഴ്‌സ് സെന്ററായി പ്രവർത്തിക്കുന്ന വിദ്യാലയം അക്ഷരാർഥത്തിൽ വിഭവകേന്ദ്രമായി മാറണം. ഇത് സാധിക്കണമെങ്കിൽ സി.ആർ.സി കോർഡിനേറ്റർമാർ ബി.ആർ.സികളിൽ ഇരുന്നാൽ പോര; അവരെ സി.ആർ.സികളിലേക്ക് പുനർവിന്യസിക്കണം. കേരളത്തിലെ സവിശേഷമായ ഒരു സാഹചര്യത്തിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുന്നതിനായി സി.ആർ.സി കളെ ഉപയോഗിച്ചു. ഈ ഒറ്റക്കാരണത്താൽ അവർ സി.ആർ.സി ചുമതല നിറവേറ്റുന്നതിന് യോഗ്യരല്ല എന്നു കരുതി വെറുതേ ഇരുത്തരുത്. അവർ അധ്യാപനയോഗ്യതയുളളവരാണ്. കച്ച വടവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് മാനദണ്ഡമില്ലാതെ അനുമതി നൽകുന്നതിനും ജനവിരുദ്ധവിദ്യാഭ്യാസനയം നടപ്പിലാക്കുന്ന തിനും നേതൃത്വം നൽകിയ ഭരണാധികാരികളുടെ പ്രവർത്തന ഫലമായാണ് ഇവർക്ക് തസ്തിക നഷ്ടപ്പെട്ടിട്ടുളളതെന്നും കാണണം. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. n സി.ആർ.സി കോർഡിനേറ്റർമാർ വഹിക്കണ്ട ചുമലകൾ നിർണ യിക്കണം. വിദ്യാലയ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന് വിദ്യാലയങ്ങളെ സഹായിക്കണം. വിദ്യാലയ വികസനപദ്ധതി കളെ പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുന്നതിനും പ്രവർത്തന നിർവഹണത്തിൽ പഞ്ചായത്തുകളെ സഹായി ക്കുന്നതിനും കഴിയണം n പി.ഇ.സി യോഗങ്ങൾ കാര്യക്ഷമമാക്കുന്നതിൽ സി.ആർ.സി കോർഡിനേറ്റർക്ക് പങ്കു വഹിക്കാനുണ്ട്. പി ഇ സിക്ക് വേണ്ടി പ്രവർത്തനറിപ്പോർട്ടുകൾ തയ്യാറാക്കി നൽകണം. n സി.ആർ.സി തലത്തിൽ അധ്യാപക ശില്പശാലകൾ, പഠനോപകരണ നിർമാണക്കളരികൾ, ആവശ്യാധിഷ്ഠിത പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കണം n പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫീസർ, ക്ലസ്റ്റർ സെന്ററിലെ പ്രഥമാധ്യാപിക, സി.ആർ.സി കോർഡിനേറ്റർ, ചുമതലയുളള ബി ആർ സി പരിശീലകൻ, ഐ.ഇ.ഡി.സി റിസോഴ്‌സ് ടീച്ചർ, ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരുടെ ഒരു ടീം പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കണം. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മറ്റി അധ്യക്ഷൻ നേതൃത്വം നൽകണം. അക്കാദമിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പൊതുവിദ്യാലയ ങ്ങളെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പ്രചാരണപ്രവർത്തനങ്ങളും ബോധവത്കരണപരിപാടികളും രൂപപ്പെടുത്തുന്നതിനും ഈ ടീം പ്രധാന പങ്ക് വഹിക്കണം. n ഇത്രയും കാലം ബി ആർ സികൾ പ്രവർത്തിച്ചിട്ടും പ്രവർത്തന പരിധിയിലെ അക്കാദമികനിലവാരം ബി ആർ സി പ്രവർത്തനം കൊണ്ട് ഉയർന്നതിനുള്ള തെളിവുകൾ സമൂഹത്തിൽ ലഭ്യമല്ല. എം.ഐ.എസ് സംവിധാനം ബി ആർ സികളിലുണ്ട്. സ്ഥിതി വിവരക്കണക്കുകൾ ക്രോഡീകരിക്കുന്നതിന് വൈദഗ്ധ്യമുളള വരുമുണ്ട്. ഓരോ ബി ആർ സികളുടെയും അക്കാദമികനില വാരത്തിന്റെ നിലവിലുളള അവസ്ഥയും ഓരോ വർഷവുമു ണ്ടായ പുരോഗതിയും സ്ഥിതിവിവരക്കണക്കുകളുടെയും ഗുണാത്മക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹ വുമായി പങ്കുവെക്കാനാകണം. n ഗവേഷണാത്മകപ്രവർത്തനങ്ങൾ ബി.ആർ.സികൾ ഏറ്റെ ടുക്കണം. മാതൃകകൾ സൃഷ്ടിക്കാൻ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വയം മാതൃകകൾ സൃഷ്ടിക്കാനും കഴിയണം. n മുകളിൽ നിന്നും നിർദേശിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഇന്നത്തെ രീതി മാറണം. കൂടുതൽ അക്കാദമിക സ്വാതന്ത്ര്യം ബി ആർ സികൾക്ക് നൽകേണ്ടതുണ്ട് n സി ആർ സി, ബി ആർ സി പരിശീലകർ അധ്യാപകർക്ക് മാതൃകയാകേണ്ടവരാണ്. അതിനാൽ സ്വന്തം മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുവാൻ ഇവർ ബാധ്യസ്ഥരാണ്. പൊതുവിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാതെ സൗകര്യ ങ്ങൾ പ്രയോജനപ്പെടുത്തുന്ന ദുരവസ്ഥ മാറണം n മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തിന് സമ്മാനം ഏർപ്പെടുത്തണം. n പൊതുവിദ്യാലയങ്ങളുടെ മികവ് അച്ചടിച്ച് വിനിമയം ചെയ്യണം (6 മാസത്തിലൊരിക്കൽ) n ആവശ്യമായ പരിശീലനങ്ങൾ പഞ്ചായത്തുകൾ പ്രത്യേക മായി നടത്തണം. n PEC, PTA, SMC etc അംഗങ്ങൾക്ക് പരിശീലനം നൽകി, കോർണർ PTA സംഘാടനത്തിന് സഹായിക്കാനും മറ്റു പ്രാദേശിക പരിശീലനങ്ങൾ നടത്താനും CRCC കോർഡി നേറ്റർമാർ നേതൃത്വം വഹിക്കണം. n കലാകായിക പ്രവൃത്തിപരിചയ അധ്യാപകരെ നിയമിച്ചാൽ അവരുടെ സേവനം കൃത്യമായി വിദ്യാലയങ്ങൾക്ക് ലഭ്യമാക്കാൻ ഇടപെടണം. അവരെ ഉപയോഗിച്ച് അധിക പരിശീലന ങ്ങൾ സംഘടിപ്പിക്കണം. n കുട്ടികളുടെ പഠന നിലവാരം സി.ആർ.സി തലത്തിൽ വിശകലനം ചെയ്ത് രേഖ തയ്യാറാക്കി യോഗങ്ങളിൽ അവതരി പ്പിക്കണം. തുടർപ്രവർത്തനങ്ങൾ നിർദ്ദേശിക്കണം. n പി.ഇ.സി തലത്തിൽ ക്രോഡീകരിച്ച പദ്ധതിയാവശ്യങ്ങളുടെ വെളിച്ചത്തിൽ പരിശീലന ശില്പശാല നടത്തണം. n മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ടും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി നടപ്പിലാക്കൽ n ബി.പി.ഒ വിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ ജനകീയ ഇട ങ്ങൾ ഉറപ്പിക്കണം. (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, അംഗ ങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ) n ട്രെയ്‌നർക്ക് ഇതിന്റെ ചുമതല നല്കണം. n രണ്ടുമാസത്തിലൊരിക്കൽ ഈ ജനകീയ യോഗം ചേരണം. n കമ്യൂണിറ്റി മൊബിലൈസേഷൻ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കണം n വിദ്യാലയപ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സമാന്തരപരിപാടികൾ പാടില്ല. n ഗുണനിലവാരം PECയിൽ അവതരിപ്പിക്കാൻ പാകത്തിൽ തയ്യാറാക്കി അവതരിപ്പിക്കണം. n സ്‌കൂൾ മാനേജർമാർക്ക് പരിശീലനം കൊടുക്കണം. 12. ഡയറ്റ് n ഫാക്കൽറ്റി അംഗങ്ങൾ മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കണം n അക്കാദമിക ഗുണനിലവാരം ഉയർത്താൻ ഗവേഷണാത്മക പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. വിവിധ വിഷയങ്ങളുടെ ഭാഗമായി ഗവേഷണം നടത്തണം. n പ്രാദേശിക ജില്ലാ ആവശ്യങ്ങൾ പരിഗണിച്ച് സഹായ സാമഗ്രി കൾ തയ്യാറാക്കി അച്ചടിച്ച് വിതരണം ചെയ്യണം. n ഡയറ്റിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ നിയമനം നടത്തണം (ബദൽ സംവിധാനങ്ങളും ആലോചിക്കാം) n ഡയറ്റ് ഫാക്കൽറ്റി അടക്കമുള്ളവരുടെ പ്രവർത്തനം ജില്ലാതല ത്തിൽ മോണിറ്റർ ചെയ്യണം n സ്‌കൂൾ സന്ദർശനം വർധിപ്പിക്കണം. ഒരു വിദ്യാലയത്തിൽ വർഷത്തിൽ മൂന്ന് തവണയെങ്കിലും സന്ദർശിക്കണം 13. ജില്ലാ വിദ്യാഭ്യാസ സമിതി n പ്രതിമാസയോഗം വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പ്രവർത്തന കലണ്ടർ നിർമാണം, പ്രവർത്തനങ്ങൾ വിലയിരുത്തണം n പ്രവൃത്തിദിവസങ്ങളിലെ മീറ്റിംഗുകളും പരിപാടികളും നിയന്ത്രിക്കണം. n ഫാക്കൽറ്റി ഡി.പി.ഒ മാർക്ക് BRC ചുമതല നൽകണം n ആർ.എം.എസ്.എ യിലെ ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശനം, മോണിറ്ററിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടണം. n എച്ച്. എസ് തലത്തിൽ മോണിറ്ററിംഗ് ടീമുണ്ടാക്കി പ്രവർത്തി ക്കണം. n വാർഷികപ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി സുതാര്യമാക്കി അവതരിപ്പിക്കണം (സൈറ്റിൽ പ്രസിദ്ധീകരിക്കൽ/അച്ചടിക്കൽ) n ഗുണനിലവാരമുയർത്താൻ തനത് പരിപാടികൾ ആസൂത്രണം ചെയ്യണം. പത്താംക്ലാസ് കേന്ദ്രീകരിച്ചാണ് ഇന്ന് പല ജില്ലാ പഞ്ചായത്തുകളും ഇടപെടുന്നത്. ഇതിന് പകരം സമഗ്രമായ ഇടപെടൽ സമീപനം ഉണ്ടാവണം. വിദ്യാഭ്യാസ മാനേജ്‌മെന്റ്, രക്ഷാകർതൃപരിശീലനം, പ്രചാരണം, ഗവേഷണാത്മക പ്രവർ ത്തനങ്ങൾ, പാഠ്യപദ്ധതി വിലയിരുത്തൽ, സമഗ്ര ഗുണമേന്മാ വികസനപദ്ധതികൾ തയ്യാറാക്കൽ, ശില്പശാലകൾ, സെമിനാറു കൾ തുടങ്ങിയ പ്രവർത്തനങ്ങൾ ആലോചിക്കാവുന്നതാണ് 14. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ത് ചെയ്യണം? n ഗുണമേന്മയുളള വിദ്യാഭ്യാസം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ പ്രവർത്തകർക്കിടയിൽ രൂപപ്പെടുത്തണം. n വിദ്യാലയ ഗുണമേന്മാപദ്ധതി മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുത്ത വിദ്യാലയങ്ങളിൽ ഇടപെടുക. n യൂണിറ്റ്/മേഖലാ/ജില്ലാ അനൗപചാരികയോഗങ്ങൾ വിളിച്ച് വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരം സംബന്ധിച്ച് പരിഷത്ത് ധാരണകൾ പ്രവർത്തകരിൽ ഉറപ്പിക്കണം. n പ്രവർത്തകർക്ക് പി.ഇ.സി, എസ്.എം.സി. മുതലായവയിൽ ഇടപെടാനും ധാരണകൾ നല്കാനും കഴിയണം. n അനൗപചാരിക ചർച്ചകൾ പ്രോത്സാഹിപ്പിക്കണം. n സമഗ്രഗുണമേന്മാപദ്ധതി തയ്യാറാക്കുന്നതിൽ മാർഗനിർദേശം നല്കാൻ പരിഷത്ത് പ്രവർത്തകർക്ക് കഴിയണം. വിദ്യാഭ്യാസ പുനർനിർമാണത്തിന് ആവശ്യമായ ബദലുകളുടെ അന്വേഷണവും തനത് പ്രായോഗികമാതൃകകളുടെ വികസി പ്പിക്കലും നടക്കുന്ന തരത്തിൽ ഗവേഷണ കൂട്ടായ്മകൾ രൂപപ്പെടു ത്തണം. (ജില്ലാ/സംസ്ഥാനതലങ്ങളിൽ) മൂല്യനിർണയം, പഠന രീതി, പഠനസാമഗ്രികൾ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കൽ, ഗണിതം, ശാസ്ത്രം തുടങ്ങിയവയിലുളള പഠനപിന്തുണാ സാമഗ്രികൾ, ഭാഷാന്യൂനപക്ഷ ആദിവാസിമേഖലകളിൽ പ്രദേശിക ഭാഷയിലുള്ള പാഠപുസ്തകങ്ങൾ എന്നിവയിൽ ബദലുകൾ രൂപപ്പെടുത്തണം. പ്രീപ്രൈമറി, ക്ലാസ് പി.ടി.എ ശക്തമാക്കൽ, പി.ഇ.സി പ്രാദേശിക സർഗാത്മക അന്വേഷണവേദിയാക്കൽ, പുസ്തകവായന, ഐ.ടി വിഭവനിർമാണവും പ്രയോഗവും, ദിനാചരണങ്ങളും ജനപങ്കാളിത്തവും, എസ് എം സിയിൽ പ്രാദേ ശിക വിദ്യാഭ്യാസപ്രവർത്തകരെന്ന നിലയിലുളള ഇടപെടൽ തുടങ്ങിയവ പ്രവർത്തന സാധ്യതകളാണ്. പരിഷത്തുകാരായ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും തങ്ങൾ പ്രവർത്തിക്കുന്ന വിദ്യാലയം വ്യത്യസ്തവും ഗുണനിലവാരത്തിൽ മാതൃകാപര വുമാണെ് ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ട്. പരിഷത്തു കാരുടെ സാന്നിദ്ധ്യം വിദ്യാലയങ്ങളെ ചലനാത്മകമാക്കണം. പരിഷത്തുകാരായ രക്ഷിതാക്കൾ വിദ്യാലയ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കണം. ഇതിന് അവരെ സജ്ജ രാക്കണം. അധ്യാപകദിനാചരണം വികേന്ദ്രീകൃതമായി ആചരി ക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായി വിദ്യാഭ്യാസപരിപാടി കൾ അന്നേ ദിവസം ആലോചിക്കാം. രക്ഷാകർതൃകൂട്ടായ്മ കൾ വികസിപ്പിക്കാം. ഭവനസന്ദർശനപരിപാടിയൽ അധ്യാപകരെ സഹായിക്കാം. പഞ്ചായത്തുകളുടെയും നിയമസഭാസാമാജിക രുടെയും സജീവ ശ്രദ്ധ വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്നതി നുളള ഇടപെടലുകൾ നടത്താം, ശരിയായ വിദ്യാഭ്യാസത്തെക്കുറി ച്ചുളള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് സമൂഹത്തിൽ സംവാദ ങ്ങളും പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിക്കാം. പരിഷത്തിന് വാർഷിക വിദ്യാഭ്യാസപ്രവർത്തനപദ്ധതി ഉണ്ടാക്കുന്നതിനെ ക്കുറിച്ച് ആലോചിക്കാവുന്നതാണ്. എല്ലാ തലങ്ങളിലും ഇത്തരം പദ്ധതി രൂപപ്പെടുത്തുന്നത് വ്യത്യസ്ത മാതൃകകൾ സൃഷ്ടിക്കുന്ന തിന് സഹായകമാകും 6. വിദ്യാഭ്യാസ ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ വർഷവും യൂണിറ്റ് മുതൽ സംസ്ഥാന കമ്മിറ്റിവരെ സമയബന്ധിതമായി നടക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കണം n സംസ്ഥാനതലത്തിൽ കുറിപ്പ് ലഘുലേഖ പി.പി.ടി തയ്യാറാക്കൽ ഒക്ടോബർ രണ്ടാംവാരം n ജില്ലാതല ശില്പശാല ഒക്ടോബർ രണ്ടാംവാരം n മേഖലാതല കൂട്ടായ്മ ഒക്ടോബർ മൂന്നാംവാരം n പഞ്ചായത്ത് സംവാദങ്ങൾ ഒക്ടോബർ അവസാന വാരം n സംവാദത്തിന്റെ ഫീഡ്ബാക്ക് യൂണിറ്റ് തലത്തിൽ/പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കൽ n സംവാദകേന്ദ്രങ്ങളിൽ ചുരുങ്ങിയത് 100 ലഘുലേഖകൾ പ്രചരിപ്പിക്കണം n പഞ്ചായത്തുതല സംവാദത്തിനുശേഷം അവിടെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കണം. ആവശ്യമായ പിന്തുണ ഉറപ്പാക്കണം. അക്കാദമിക ബദലുകളി ലുള്ള അന്വേഷണവും ഗവേഷണവും ഏകോപിപ്പിക്കണം. കേരളത്തിലെ പൊതുവിദ്യാഭ്യാസം ചില ചോദ്യങ്ങൾ

1. 6 മുതൽ 14 വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാനുള്ള ചുമതല ഭരണഘടനാപരമായി സർക്കാരിനാണല്ലോ? സ്‌കൂൾപ്രായത്തിലുള്ള മുഴുവൻ കുട്ടികളും സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ എത്തിപ്പെടാത്തത് ഗൗരവതരമല്ലേ? n ഏതാണ്ട് 100% സ്‌കൂൾ പ്രവേശനം നേടിയ സംസ്ഥാനമാണ് കേരളം. ഇതിൽ വൻഭൂരിപക്ഷവും സർക്കാർ-എയ്ഡഡ്-സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പഠിക്കുന്നത്. സെൻസസ് അടിസ്ഥാനമാക്കിയെടുത്താൽ ഓരോ വർഷവും ഒന്നാംതരത്തിൽ എത്തിച്ചേരേണ്ട പ്രായക്കാരായ മുഴുവൻ വിദ്യാർഥികളും അതത് വർഷം പൊതുവിദ്യാലയങ്ങളിലെത്തിച്ചേരുന്നില്ലെന്നു കാണാം. ഇത്തരം കുട്ടികൾ ഭരണഘടനാപരിരക്ഷ കിട്ടേണ്ടവരായതിനാൽ ഇവരെ എവിടെയാണ് ചേർക്കുന്നതെന്നു സർക്കാർ കർശനമായി പരിശോധിക്കേണ്ടതാണ്. അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൊതുനിയന്ത്രണമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ എന്തു പഠിപ്പിക്കുന്നു? ഏത് പാഠ്യപദ്ധതി പിൻതുടരുന്നു? എങ്ങനെയാണ് പഠനം നടക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ ഗൗരവതരമായ അന്വേഷണങ്ങളിലൂടെ വെളിവാക്കേണ്ടവയാണ്. ജാതി-മത വർഗീയശക്തികളും കച്ചവടശക്തികളും നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ നേടിയെടുത്ത മതനിരപേക്ഷ സംസ്‌കാരത്തിനും സാമൂഹിക കാഴ്ചപ്പാടിനുമെല്ലാം വെല്ലുവിളി ഉയർത്തുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനാവശ്യമായ പൊതുവിദ്യാലയങ്ങൾ ഇവിടെയുണ്ടെന്നിരിക്കെ പൊതുനിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളെ നിരോധിച്ചുകൊണ്ടു മാത്രമേ നാം ആഗ്രഹിക്കുന്ന മതനിരപേക്ഷവും ജനാധിപത്യബോധത്തിലൂന്നിയതുമായ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കഴിയൂ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 6 മുതൽ 14 വയസ്സുവരെ പ്രായക്കാരുടെ വിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഗുണമേന്മയുള്ള അയൽപക്ക വിദ്യാഭ്യാസം കുട്ടികളുടെ അവകാശവുമാണ്. ഈ കടമ സർക്കാർ നിറവേറ്റുകതന്നെ വേണം. സർക്കാർ നിയന്ത്രണമില്ലാത്ത സ്‌കൂളുകൾ ഇവിടെ പ്രവർത്തി ക്കാൻ അനുവദിക്കരുത്. അവ അടിയന്തിരമായി അടച്ചുപൂട്ടണം. 2. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനു ശേഷ മാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ തുടങ്ങിയത് എന്നു പറയുന്നു. അത് എത്രമാത്രം ശരിയാണ്? n ചരിത്രബോധമില്ലാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതും വിശ്വസിക്കുന്നതും. പ്രൊട്ടക്ടഡ് അധ്യാപകർ (കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവർ) എന്ന വിഭാഗം എൺപതുകൾ മുതൽ കേരളത്തിലുണ്ട്. തൊണ്ണൂറു കളുടെ അവസാനമാണ് ഡി പി ഇ പി വരുന്നത്. പുതിയ ശിശു കേന്ദ്രിതപാഠ്യപദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പേ സ്‌കൂളുക ളിൽ വിദ്യാർഥികൾ കുറയുന്ന പ്രവണത ആരംഭിച്ചിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. കേരളപ്പിറവിക്ക് ശേഷം വൻതോതിൽ വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനും കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും സമൂഹവും സർക്കാരും മുന്നിട്ടിറങ്ങി. എഴുപതുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഏതാണ്ട് ഏഴു ലക്ഷ ത്തോളം. പിന്നീട് പ്രതിവർഷം ഏകദേശം ഇരുപതിനായിരം വീതം കുറയാൻ തുടങ്ങി. അതായത് അഞ്ച് വർഷംകൊണ്ട് ഒരു ലക്ഷം കുട്ടികൾ കുറയുന്നുവെന്നു പറയാം. ഈ പ്രവണത അധ്യാപകർക്ക് ജോലിസംരക്ഷണം നൽകി പരിഹരിക്കാനാകില്ല. ക്രമേണ വിദ്യാല യങ്ങൾ അനാദായമെന്ന വിശേഷണത്തിൽ പെട്ടു. അത്തരം വിദ്യാലയങ്ങൾ കൂടിക്കൂടിവന്നു. മൂന്നോ നാലോ ദശകത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെ 94നുശേഷ മുള്ള കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ആരെ സംരക്ഷിക്കാനാണ്? 3. ഇങ്ങനെ കുട്ടികൾ കുറയുന്നതിനുള്ള കാരണം എന്താണ്? n വലതുപക്ഷ സർക്കാർ അൺ എയ്ഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിച്ചു. അവസരം ലഭിച്ചപ്പോളൊക്കെ വൻതോതിൽ അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകി. പൊതു വിദ്യാലയങ്ങളുടെ കാൽച്ചുവട്ടിൽ വരെ യാതൊരു മാനദണ്ഡ വുമില്ലാതെ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകി. ഇത്തരം സമീപനം അനംഗീകൃത വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനു പ്രചോദനമായി. മതസമുദായ സംഘടനകൾ വിദ്യാഭ്യാസത്തെ കച്ചവടമാക്കിക്കണ്ടപ്പോൾ അൺ എയിഡഡ് മേഖല കൂടുതൽ വിപുലമായി. ഈ സമ്മർദശക്തികൾ സർ ക്കാരിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്തി. ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിൽ പഠിച്ചാലേ വിദേശത്ത് ജോലി തരപ്പെടൂ എന്ന ആശയം വിതച്ചുകൊണ്ടാണ് പണം പിടുങ്ങി വിദ്യാലയങ്ങൾ വിളവെടുക്കാൻ തുടങ്ങിയത്. മധ്യവർഗവിഭാഗങ്ങൾ അതിൽ വീണു. സമൂഹത്തിൽ മാതൃക കാട്ടേണ്ട പൊതുപ്രവർത്തകരും ജീവന ക്കാരും അധ്യാപകരും മക്കളെ ഇംഗ്ലീഷ് മാധ്യമ അൺ എയ്ഡഡ് സ്‌കൂളുകളിൽ ചേർത്തത് സമൂഹത്തെ പരോക്ഷമായി സ്വാധീനിച്ചു. അധ്യാപകരുടെ മക്കൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കാൻ തുടങ്ങിയത് വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കി. അവർക്കുതന്നെ അവർ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ നില വാരത്തിൽ വിശ്വാസമില്ലെന്നതിനുളള തെളിവായി ഇതിനെ വ്യാഖ്യാനിച്ചു. യഥാർഥത്തിൽ മധ്യവർഗ താൽപര്യങ്ങൾ അധ്യാപ കരെ വഴിതെറ്റിച്ചു എന്നു പറയുന്നതാകും ശരി. പൊതുവിദ്യാലയങ്ങൾക്കെതിരെ ആസൂത്രിതമായ പ്രചരണമാണ് നടന്നത്. ആൾ പ്രമോഷൻ, വിദ്യാർഥി സമരം, സാധ്യായ ദിന ങ്ങളുടെ കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പൊതുവിദ്യാല യങ്ങളിൽ പഠിപ്പില്ലെന്നും നിലവാരമില്ലെന്നും വരുത്തിത്തീർ ക്കാനായിരുന്നു ശ്രമം ഒരു വിഭാഗം കേരളീയരുടെ അടിമനസ്സിൽ പത്തിതാഴ്ത്തിക്കിടക്കുന്ന ജാതിബോധവും വരേണ്യാശ്രി തത്വവും താഴ്ന്ന സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലെ കുട്ടികൾക്കൊപ്പം തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിൽ നിന്നും അവരെ വിലക്കി. അദൃശ്യമായ അയിത്താചരണത്തിന്റെ പുതു രൂപമായി അൺ എയ്ഡഡ് വിദ്യാലയങ്ങളെ അവർ കണ്ടു. പൊതുവിദ്യാലയങ്ങളിലെ മോശം പ്രകടനവും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെ ആകർഷിച്ചു. ചില അധ്യാപക സംഘടനകൾ സമൂഹത്തെ വിദ്യാലയപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിനു തടസ്സം നിന്നതും ഋണാത്മകമായി സ്വാധിനിച്ചിട്ടുണ്ട്. അധ്യാപനത്തിനുള്ള മിനിമം യോഗ്യതയില്ലാത്തവർ പഠിപ്പിച്ചാലും അത് ഇംഗ്ലീഷിലായാൽ കേമം എന്നു കരുതുന്ന പാതി ഇരുൾ മൂടിയ അവബോധമുള്ള സമൂഹം അൺ എയ്ഡഡ് വിദ്യാലയ ങ്ങളുടെ അപകടം തിരിച്ചറിഞ്ഞില്ല. മതതീവ്രവാദത്തിന്റെ പാഠ ശാലകളാണവ എന്നു തിരിച്ചറിയാൻ വൈകി. എന്തും പണം കൊടുത്തുവാങ്ങുന്ന സംസ്‌കാരത്തെ വളർത്തുന്ന ഈ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്നവർ മനുഷ്യബന്ധങ്ങളെ പണത്തിന്റെ കണ്ണിൽ കൂടിയേ കാണൂ. മധ്യവർഗവിഭാഗങ്ങളിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടി വരികയാണ്. കർശനമായ അച്ചടക്കം, അവകാശ നിഷേധം, കഠിനമായ ഉളളടക്കം, സമൂഹത്തിലിറങ്ങി പഠിക്കാനുള്ള അവസരക്കുറവ്, ചുറ്റുപാടു മായി അടുക്കാൻ അവസരമില്ലായ്ക, കേരളസംസ്‌കാരത്തെയും മാതൃഭാഷയെയും ശിരോമുണ്ഡനം ചെയ്ത് പടിക്കു പുറത്താക്കൽ, അതത് വിദ്യാലയത്തിത്തന്നെ പരീക്ഷ നടത്തി മാർക്ക് വാരിക്കോരി നൽകി കുട്ടികൾ സമർഥരാണെന്നു ഒമ്പതാം ക്ലാസ് വരെ വിശ്വസിപ്പിച്ച ഫീസ് വാങ്ങി പത്തിൽ പ്രവേശനം നൽകാതെ ടി സി കൊടുക്കൽ, സർക്കാർ അംഗീകരിച്ചതോ വിദഗ്ധസമിതികൾ പരിശോധിച്ചതോ ആയ പാഠപുസ്തകങ്ങൾക്കു പകരം സ്വകാര്യ പ്രസ്സുകൾ അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പിക്കൽ, സ്വാർഥതയും മത്സരവും ജീവിത വീക്ഷണമാക്കുന്നതിനുള്ള പരിശീലനം നൽകൽ ഇവയൊന്നും വിശകലനം ചെയ്ത് അൺ എയ്ഡഡ് വിദ്യാലയത്തെ മനസ്സിലാക്കുന്നതിനുള്ള വിദ്യാഭ്യാസം സാക്ഷരകേരളത്തിന് ലഭിക്കാത്തതും ഒരു കാരണമാണ്. വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സർക്കാർ പൊതുമേഖലയിൽ നിന്നും പിൻവാങ്ങാനും ക്രമേണ സ്വകാര്യമേഖലയെ ഏൽപ്പിച്ചു കൊടുക്കാനും തീരുമാനിച്ചത് പൊതുവിദ്യാഭ്യാസത്തിലും പ്രതിഫലിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുളള ക്രിയാത്മകപ്രവർത്തനങ്ങൾ അവർ ആസൂത്രണം ചെയ്തില്ല. അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചത്. അതായത് സർക്കാരിന്റെ ഭാഗത്തുനിന്നുളള വീഴ്ച കളും കുട്ടികൾ കുറയുന്നതിന് കാരണമായിട്ടുണ്ട്. 4. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് എല്ലാവരും പറ യുന്നു. എന്താണ് ഗുണനിലവാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. n 'ഗുണനിലവാരമുള്ള വിദ്യാഭ്യാസ'മാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങളാണ് അത് നൽകുന്നത് എന്നാണ് പല സ്‌കൂൾ മാനേജ്‌മെന്റുകളും അവകാശപ്പെടുന്നത്. സർക്കാർ വിദ്യാലയങ്ങൾക്ക് ഗുണനിലവാരം കുറവാണ് എന്ന വിശ്വാസം പല രക്ഷിതാക്കളും പുലർത്തുന്നുണ്ട്. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം' തേടിയാണ് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ചില പ്രത്യേകതരം വിദ്യാലയങ്ങളിൽ ചേർക്കുന്നത്. ഗുണനിലവാരം എന്താണ് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണെന്നത് ചുരുക്കം. സ്‌കൂൾ ഹൈടെക്ക് ആയാൽ ഗുണനിലവാരം തനിയെ ഉണ്ടാകും എന്ന തോന്നലും പ്രബലമാവുന്നുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസത്തിലെ ഗുണനിലവാരം നിർവചിച്ചേ ഇനി മുന്നോട്ടു പോകാനാവൂ. ഒരു വ്യക്തിയുടെ എല്ലാ തരത്തിലുമുള്ള കഴിവുകളെയും പര മാവധി വികസിപ്പിക്കലാണ് വിദ്യാഭ്യാസത്തിലൂടെ എക്കാലവും ലക്ഷ്യമാക്കുന്നത്. ബുദ്ധിപരമായ കഴിവുകൾ, ശാരീരികമായ ശേഷികൾ, മാനസിക വികാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാനസികമായ വികാസത്തിൽ സമൂഹത്തിൽ ആരോഗ്യപരമായി ഇടപെട്ട് ജീവിക്കാനുള്ള കഴിവുകൾ ഉൾപ്പെടുന്നു. ഇതോടൊപ്പം ചേർക്കേണ്ട മറ്റൊരു ഘടകമാണ് നിർമാണപരമെന്നോ സർഗാത്മകമെന്നോ വിശേഷിപ്പിക്കാവുന്ന കഴിവുകളും. എന്നാൽ പലപ്പോഴും സംഭവിക്കുന്നതെന്താണ്? ബുദ്ധിപരമായ കഴിവ് എന്നത് ഓർത്തുവെക്കാനുള്ള കഴിവ് മാത്രമായി ചുരുക്കപ്പെടുന്നു. സ്വന്തമായി കാര്യങ്ങൾ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താനുള്ള ഉയർന്ന കഴിവ് വികസിപ്പിക്കപ്പെടാതെ പോകുന്നു. രക്ഷിതാക്കളിൽ പലരും മികച്ചതെന്ന് തെറ്റിദ്ധരിക്കുന്ന ചില വിദ്യാലയങ്ങളിൽ കുട്ടികളുടെ ശാരീരിക വികാസത്തിനോ മാനസിക വികാസത്തിനോ സാമൂഹിക വികാസത്തിനോ സർഗാത്മക വികാസത്തിനോ അവസരങ്ങൾ പൊതുവിൽ കുറവാണ്. വീട്ടിലെത്തിയാലും കളിക്കാനോ, കൂട്ടുകൂടാനോ, സമൂഹവുമായി ഇടപഴകാനോ സമയമില്ല. എപ്പോഴും ഉരുവിട്ടു പഠിക്കലും ട്യൂഷനും മാത്രം. ഈ വിദ്യാഭ്യാസം ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമല്ല. അത് സമഗ്ര ഗുണങ്ങളുള്ള വ്യക്തികളെയല്ല നിർമിക്കുക. ഇക്കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയും പഠിക്കുന്ന രീതിയും ലഭിക്കുന്ന അവസരങ്ങളും വച്ചു നോക്കുമ്പോൾ, അവിടെയാണ് താരതമ്യേന ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഇന്നുള്ളത്. 5. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി വന്നതിനുശേഷം നിലവാരം കുറഞ്ഞില്ലേ? n ഇത് പരിശോധിക്കേണ്ടത് മുൻ കാലങ്ങളിലെ പത്താം ക്ലാസ് റിസൽറ്റുമായി ബന്ധപ്പെടുത്തിയാകണം. ആയിരത്തിത്തൊള്ളാ യിരത്തി എഴുപതുകൾ മുതലുള്ള പ്രവണതകളാണ് വിശകലനം ചെയ്യേണ്ടത്. ഗ്രൂപ്പ് മിനിമം നിശ്ചയിച്ച് 210 മാർക്ക് ലഭിച്ചാൽ വിജയിപ്പിക്കുന്ന കാലവും നമുക്കറിയാം. സബ്ജക്ട് മിനിമ പ്രകാരം വിജയിപ്പിക്കുന്ന കാലവും അറിയാം. മോഡറേഷൻ നൽകിയാണ് വിജയിപ്പിക്കുക. എന്നിട്ടും 50% ന് അപ്പുറത്തേക്ക് വിജയനില ഉയർന്നില്ല. പകുതിയോളം കുട്ടികൾ തോറ്റു. എങ്ങനെയും വിജ യിക്കാൻ വേണ്ടി കുട്ടികൾ കോപ്പിയടിക്കുന്നതിനും പ്രേരിപ്പിക്ക പ്പെട്ടു. ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു. പത്താം ക്ലാസിൽ ഒരു മാസത്തോളം റിവിഷൻ നടത്തി, മോഡൽ പരീക്ഷ ഏർപ്പെടുത്തി. ഇതെല്ലാം ഉണ്ടായിട്ടും റിസൽറ്റ് അമ്പതിൽ താഴെ നിന്നു. മുപ്പതു ശതമാനം കുട്ടികൾ മലയാളം എഴുതാനോ വായിക്കാനോ അറി യാവുന്നവരായിരുന്നില്ല. വിദ്യാലയ നിരക്ഷരത എന്ന പ്രയോഗം അങ്ങനെയാണ് ഉണ്ടാകുന്നത്. പത്തും ഗുസ്തീം എന്ന പ്രയോഗം നാട്ടിലുണ്ടായത് അക്കാലത്തെ വിദ്യാഭ്യാസരീതിയെ പരിഹസി ക്കുന്നതിനു കൂടിയായിരുന്നു. പൊതുവിദ്യാലയങ്ങളിലെ നിലവാര ക്കുറവ് അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിലൊന്നായി. ഇതാണ് വസ്തുത. പുതിയ പാഠ്യപദ്ധതി ഈ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനാണ് ശ്രമിച്ചത് പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനുശേഷം കേന്ദ്ര ഏജൻസിയായ എൻ സി ഇ ആർ ടി നടത്തിയ നാഷ ണൽ അച്ചീവ്‌മെന്റ് സ്റ്റഡികളിലെല്ലാം കേരളം മുന്നിലാണ് (ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അസീസ് കമ്മറ്റി പാഠ്യപദ്ധതി അട്ടിമറിച്ച ശേഷം ഈ അവസ്ഥയിൽ മാറ്റം വന്നു). എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ ദേശീയ മത്സരപ്പരീക്ഷകളിൽ മിന്നുന്ന വിജയം കാഴ്ചവച്ചു. എൻട്രൻസ് പരീക്ഷകളിലും അവർ എല്ലാവിധ സൗകര്യങ്ങ ളോടെയും പഠിച്ചുവന്ന ധനവാന്മാരുടെ മക്കളെ വെല്ലുവിളിച്ചു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനു മുമ്പുള്ള അവസ്ഥയിൽ നിന്നും കുട്ടികളുടെ നിലവാരം ഉയർന്നു. പക്ഷേ പുതിയസമീപനം ഉൾക്കൊളളാത്ത അധ്യാപകസംഘട നകളും വലതുപക്ഷവും പാഠ്യപദ്ധതിയെ അട്ടിമറിക്കുന്നതിനു ശ്രമിച്ചു. വർഗീയ അജണ്ടകളുള്ള ചരിത്രപാഠപുസ്തകങ്ങൾക്കായി അവർ നിലകൊണ്ടു. മതമില്ലാത്ത ജീവൻ എന്ന പാഠത്തിനെതിരേ ജാതിമത സങ്കുചിതവാദികൾ രംഗത്തെത്തി. ആൺ-പെൺ സമത്വ മായിരുന്നു മറ്റൊരു പ്രകോപന വിഷയം. സാമൂഹികപ്രശ്‌നങ്ങൾ കുട്ടികൾ പഠിക്കുന്നത് അപകടകരമാണെന്നു വാദിച്ചു. പരീക്ഷണ നിരീക്ഷണങ്ങൾ ആക്രിപെറുക്കലാണെന്നു അവമതിച്ചു. മതനിര പേക്ഷത പാഠപുസ്തകങ്ങളിൽ ഉൾപ്പെടരുതെന്നു ശഠിച്ചു. കഠിന മായ ഉളളടക്കമുള്ള പാഠങ്ങളാണ് വേണ്ടത് എന്നു വാദിച്ചു. ശിശു കേന്ദ്രിതസമീപനം സാമ്രാജ്യത്വ അജണ്ടയാണെന്നു പ്രചരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം അട്ടിമറിക്കാനാണ് ശ്രമിച്ചത്. സൂപ്പി മന്ത്രിയായിരിക്കെ പരിഷ്‌കരണ ശ്രമങ്ങൾക്ക് കറുത്ത കൊടി കാട്ടി. ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിച്ചവർ ക്കൊപ്പം നിന്നാണ് അവർ നിർവഹിച്ചത്. 6. ഏകീകൃത കരിക്കുലം വന്നാൽ വിദ്യാഭ്യാസരംഗത്തെ ഗുണനില വാരപ്രശ്‌നം പരിഹരിക്കപ്പെടില്ലേ? n ഏകീകൃത പാഠ്യപദ്ധതി പ്രാവർത്തികമാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങൾ നേരത്തെ സൂചിപ്പിച്ചു. ഗുണനിലവാരപ്രശ്‌നം പലതരം പാഠ്യപദ്ധതി നിലനിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏതു രാജ്യത്തായാലും സാധ്യമാക്കാനാവുക ഗുണനിലവാരം ഉറപ്പുവരുത്താനാവുന്ന വിദ്യാഭ്യാസപദ്ധതികൾ ആവിഷ്‌ക്കരിച്ചു കൊണ്ടാണ്. വിദ്യാഭ്യാസത്തിൽ ലോകനിലവാരത്തിൽ ഉയർന്നു നിൽക്കുന്നവരായി കരുതപ്പെടുന്ന ഫിൻലന്റിൽ ദേശീയ തലത്തിൽ ഒരു കരട് കരിക്കുലമേ തയ്യാറാക്കുന്നുള്ളൂ. ഓരോ പ്രദേശത്തുവച്ചും അധ്യാപകരാണ് അതിൽ വേണ്ടതൊക്കെ കൂട്ടിച്ചേർത്ത് സമഗ്രമാക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ടും സ്‌കൂളിലെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ കാലയളവിലും തുടർമൂല്യനിർണയം മാത്രം നടത്തിയും ഓരോ കുട്ടിക്കും വേണ്ട സവിശേഷ പരിഗണനകൾ അതത് കാലത്ത് തന്നെ ഉറപ്പു വരുത്തിയുമാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഗുണനിലവാരപ്രശ്‌നം പരിഹരിക്കാൻ നാം സഞ്ചരിക്കേണ്ടതും ഈ ദിശയിലാണ്. അതിനാൽ സംസ്ഥാന പാഠ്യപദ്ധതിയാണ് ഇക്കാര്യത്തിൽ അഭികാമ്യം. 7. അസർ(ASER) പഠനത്തിൽ കേരളത്തിലെ കുട്ടികൾക്ക് നിലവാരമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എന്തിനാണ് ഈ വസ്തുത മറച്ചുവയ്ക്കുന്നത്? n അസർ (ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്) പഠിച്ചത് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരമല്ല. അൺ എയ്ഡഡ്, എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ വിഭാഗം കുട്ടികളുടെയും നിലവാരമാണ്. അതിൽ സി ബി എസ് ഇക്കാരുണ്ട്, ഐ സി എസ് ഇക്കാരുണ്ട്, ഇന്റർനാഷണൽ സിലബസുകാരുണ്ട്, കേരളസിലബസുകാരുണ്ട്. തന്നെയുമല്ല, ഏതെങ്കിലും സ്‌കൂൾ അടിസ്ഥാനത്തിലുമല്ല ആ പഠനം. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചാണ് വിവര ശേഖരണം. അതിനാൽത്തന്നെ അവരുടെ കണ്ടെത്തൽ വച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് നിലവാരമില്ല എന്നു വാദിക്കുന്നത് അസംബന്ധമാണ്. അൺ എയ്ഡഡ് കുട്ടികൾക്കും നിലവാരമില്ല എന്നും വാദിക്കാമായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോടും അവർ മലയാളം എഴുതാനും വായിക്കാനും ആവശ്യപ്പെടുന്നു. എന്നിട്ട് കുട്ടികൾക്ക് മലയാളം അറിയില്ലെന്നു പ്രഖ്യാപിക്കുന്നു. അതിനാൽത്തന്നെ അസർ പഠനത്തെ തങ്ങളുടെ ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്ന പ്രവണത വിമർശനാത്മകമായി പരിശോധിക്കപ്പെടണം. 8. അസീസ് കമ്മിറ്റി കുറേ നിർദേശങ്ങൾ മുന്നോട്ടുവച്ചില്ലേ? എന്നിട്ടെന്തായി ഫലം? n പഠനനേട്ടത്തെ അടിസ്ഥാനമാക്കി പാഠപുസ്തകം പരിഷ്‌കരിച്ചു. കാണാവുന്നതും അളക്കാവുന്നതും നേടാവുന്നതുമാണ് പഠനനേട്ടം എന്ന് അവർ ഘോഷിച്ചു. ഓരോ ക്ലാസിലും എല്ലാ കുട്ടികളും അത് ഓരോ അധ്യായം കഴിയുമ്പോഴും നേടിയിരിക്കുമെന്നും അവ കാശവാദമുന്നയിച്ചു. അധ്യാപകർ ഈ പ്രലോഭനങ്ങളിൽ വീണു. അത്ഭുതം പ്രതീക്ഷിച്ചവർ നിരാശപ്പെട്ടു. ഒരു മാറ്റവും ഉണ്ടായില്ല എന്നു മാത്രമല്ല നേരത്തെയുണ്ടായിരുന്നതിൽ നിന്നും പിന്നാക്കം പോകാനേ ഇത് വഴിയൊരുക്കിയുളളൂ. സാമൂഹിക ജ്ഞാനനിർമിതി വാദം എന്ന ആശയമാണ് നില നിന്നിരുന്നത്. അതിൽ വെളളം ചേർത്തു. ജ്ഞാനനിർമിതി വാദമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയില്ല. ആദ്യത്തേതിന്റെ പരിമിതി ബോധ്യപ്പെടുത്തിയില്ല. അവർ മുന്നോട്ടുവച്ചത് സത്യത്തിൽ ലോകം ഉപേക്ഷിച്ച വ്യവഹാരവാദമായിരുന്നു. ക്ലാസ് മുറികളെ വിരസമാക്കുന്നതിലേക്ക് അത് നയിച്ചു. കുട്ടികളുടെ പഠനതാൽപര്യത്തെ ഉദ്ദീപിപ്പിക്കുന്നതിനു പകരം ഇംപോസിഷനും അമിതമായ ഹോം വർക്കും യാന്ത്രികമായ അഭ്യാസങ്ങളും നൽകി. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ എസ് എസ് എ വർക്ഷീറ്റുകൾ അച്ചടിച്ച് പാഠപുസ്തകത്തിന്റെ ന്യൂനതകളെ പരിഹരിക്കാൻ ശ്രമിച്ചു കോടിക്കണക്കിനു രൂപയാണ് വർക്ഷീറ്റുകളുടെ പേരിൽ ചെല വഴിക്കപ്പെട്ടത്. എന്നിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല. പഴയരീതിയിൽ പഠിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന സമീപ നമായിരുന്നു സങ്കലിത സമീപനമെന്ന പേരിൽ അവതരിപ്പിച്ചത്. അധ്യാപകർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി. തോന്നിയ രീതിയിൽ പഠിപ്പിക്കാം. നേട്ടം കിട്ടണമെന്നു മാത്രം. പ്രായോഗി കമായി ചിന്തിക്കാനാണ് പറഞ്ഞത്. തന്നിഷ്ട രീതി ക്ലാസുകളെ സജീവമാക്കിയില്ല. ഏതു രീതിയിൽ പഠിപ്പിച്ചാലും മതി എന്നത് ക്ലാസുകളെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. പിരീഡുകളുടെ ദൈർഘ്യം കുറയ്ക്കുകയും എണ്ണം കൂട്ടുകയും ചെയ്തതാണ് മറ്റൊരു പരിഷ്‌കാരം. കണക്കിന്റെ ഒരു പ്രായോഗിക പ്രശ്‌നം കുട്ടികൾ ചെയ്ത് അവതരിപ്പിക്കുമ്പോഴേക്കും മണി യടിക്കും. പിരീഡ് തീർന്നു. അധ്യാപകർക്ക് അത് ശരിയാക്കാനും തിരുത്താനും കുട്ടികളുടെ നോട്ട് ബുക്ക് നോക്കാനും സമയമില്ല. പരീക്ഷണം ചെയ്തു പൂർത്തീകരിക്കും മുമ്പ് പിരീഡ് തീരും. അധ്യാപകർ വല്ലാത്ത സമ്മർദത്തിലായി. പാഠങ്ങൾ വായിച്ചു പഠി പ്പിക്കുന്നതിനു ഇത് നിർബന്ധിച്ചു. കുട്ടികൾ ബോർഡിൽ നിന്നു മുള്ള പകർത്തിയെഴുത്തുകാരായി. അവർക്ക് ചിന്തിക്കാനും സംശയങ്ങൾ ഉന്നയിക്കാനും വിശകലനം ചെയ്യാനും പ്രശ്‌ന നിർദ്ധാരണം നടത്താനും അന്വേഷിക്കാനും കണ്ടെത്താനും അവസരം ലഭിക്കാതെ വന്നു. കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമി ക്കാതെ പിരീഡ് അനുവദിച്ച് പരീക്ഷ നടത്തിയതിനുള്ള അവാർഡ് അസീസ് കമ്മിറ്റിയുടെ നിർദേശപ്രകാരം പാഠ്യപദ്ധതി പരിഷ്‌ക രിച്ചവർക്ക് നൽകണം. കലാകായിക പ്രവൃത്തി പരിചയത്തിന് അധ്യാപകരെ നിയമിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച നൂറ്റി യമ്പത് കോടി രൂപ ലാപ്‌സാക്കിയാണ് ഈ പരിപാടി നടത്തിയത്. ആത്മാർഥതയില്ലാത്ത നടപടികൾ പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താനായിരുന്നു. ക്ലാസ് റൂം അധ്യാപനത്തിനു മാർഗ നിർദേശം നൽകുന്നതും ആസൂത്രണത്തിനു ദിശോബോധം നൽകുന്നതുമായ അധ്യാപകസഹായിയെ ടീച്ചർ ടെക്സ്റ്റാക്കി മാറ്റി. സ്വയം സമ്പൂർണമാണ് ടീച്ചർ ടെക്‌സ്റ്റെന്ന് പറഞ്ഞു. അധ്യാപകർക്ക് വ്യക്തത ലഭിക്കുംവിധം സമഗ്രമായിരുന്നില്ല അത്. അതിനാൽ ത്തന്നെ തുടർന്നുളള ക്ലസ്റ്ററുകളിൽ ടീച്ചിംഗ് മാന്വൽ തയ്യാറാക്കൽ പ്രധാന ഇനമായി. ടീച്ചർ ടെക്സ്റ്റ് മുമ്പുണ്ടായിരുന്ന അധ്യാപക സഹായിയേക്കാൾ നിലവാരം കുറഞ്ഞതായിരുന്നു. ക്ലാസ് റൂം പഠനപ്രക്രിയയുടെ സൂക്ഷ്മാംശങ്ങൾ അന്വേഷിച്ച അധ്യാപ കരെ നിരാശപ്പെടുത്തി. നിരന്തര മൂല്യനിർണയത്തെ നിർവീര്യമാക്കിയതാണ് അസീസ് കമ്മിറ്റിയുടെ മറ്റൊരു സംഭാവന. കുട്ടി നേരിടുന്ന പഠനപ്രശ്‌നങ്ങളെ കണ്ടറിഞ്ഞ് അനുയോജ്യമായ കൈത്താങ്ങ് നൽകി മുന്നേറാൻ സഹായിക്കുന്ന നിരന്തര മൂല്യനിർണയം വികലമാക്കി. പരീക്ഷ കളുടെ എണ്ണം കൂട്ടിയെങ്കിലും നിലവാരം ഉയർന്നില്ല. ചോദ്യങ്ങൾ കാണാപ്പാഠം പഠനത്തെ ലക്ഷ്യമിട്ടും താഴ്ന്ന നിലവാരക്കാരെ ക്കൂടി പരിഗണിച്ചും തയ്യാറാക്കി. എന്നിട്ടും കുട്ടികൾ ഉയർന്ന ഗ്രേഡുകളിൽ എത്തപ്പെട്ടില്ല. എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ പി എസ് സി മോഡലിൽ ഒരു വർഷം നടപ്പിലാക്കി. തുഗ്ലക് പരിഷ്‌കാരമായതിനാൽ അടുത്ത വർഷം പിൻവലിച്ചു. ഒ എം ആർ രീതിയിൽ എല്ലാ പരീക്ഷകളും നടത്താനായി രുന്നു ആലോചന. ഒറ്റവാക്കിൽ പ്രതികരിക്കേണ്ട പഠനരീതി യാണ് ഉത്തമവും നിലവാരം കൂടിയതെന്നും സ്ഥാപിക്കാനാണ് അവർ ശ്രമിച്ചത്. ഉയർന്ന ചിന്താശേഷികളും സാമൂഹിക നൈപുണികളും ജീവിത നൈപുണികളും വിലയിരുത്തുമെന്നു പറഞ്ഞെങ്കിലും എങ്ങനെ എന്നു വ്യക്തമാക്കിയില്ല. അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുമില്ല. വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, ആശയവിനിമയ ശേഷി, വിശകലനചിന്ത, ഉദ്ഗ്രഥിത ചിന്ത, ക്രിയേറ്റിവിറ്റി തുടങ്ങിയ വയെല്ലാം സഹവൈജ്ഞാനികമായി. പക്ഷേ പരിഗണന പ്രായോഗികമായി നൽകിയുമില്ല. സിലബസ് ഏകീകരിക്കലായിരുന്നു മറ്റൊരു നിർദേശം. അതിന്റെ പേരിൽ എൻ സി ഇ ആർ ടി സിലബസിലേതിനേക്കാൾ ഉളളടക്കം കൂട്ടി. കുട്ടികൾക്ക് മനസിലാക്കാവുന്നതിലധികം കാര്യങ്ങൾ കൊണ്ട് പാഠപുസ്തകം നിറച്ചു. പഠനഭാരം കൂടി. സാമൂഹികശാസ്ത്രം കട്ടിയായ വിഷയമായി മാറി. ഇതുകൊണ്ട് എന്തു പ്രയോജ നമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എസ് സി ഇ ആർ ടിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ വിഷയങ്ങൾക്ക് അനുവദിക്കപ്പെട്ട പിരീഡുകളുടെ എണ്ണത്തേക്കാൾ കുറവായിട്ടാണ് കേരളത്തിൽ പിരീഡുകൾ നിശ്ചയിച്ചത്. ഒരേ ഉള്ളടക്കം പഠി ക്കുന്നതിന് അനുവദിക്കുന്ന സമയത്തിലെ ഏകീകരണം വരുത്താൻ ശ്രദ്ധിക്കാതെ പരീക്ഷണം നടത്തിയത് വിപരീത ഫലം ഉണ്ടാക്കി. ദേശീയതലത്തിൽ 220 സാധ്യായ ദിനങ്ങൾ ലഭിക്കുമ്പോൾ കേരള ത്തിൽ അത് 180ൽ പരിമിതപ്പെട്ടു. എല്ലാ മതസമുദായങ്ങളെയും പ്രീതിപ്പെടുത്താൻ അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. യാന്ത്രികമായി സിലബസ് ഏകീകരിച്ച അസീസ് കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. മെന്റർ എന്ന പേരിട്ട് അധ്യാപകരെ വിളിക്കാൻ തീരുമാനിച്ചു. ആദ്യവർഷം ഈ പേര് അധ്യാപക പരിശീലനങ്ങളിൽ നിറഞ്ഞു നിന്നു. സഹരക്ഷിതാവാണ് അധ്യാപകർ എന്നും കുട്ടിയുടെ പ്രശ്‌ന ങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നും പറഞ്ഞു. ആദർശാത്മക മായ ഈ സങ്കല്പത്തോട് നീതി പുലർത്തുന്നതായിരുന്നില്ല മറ്റു കാര്യങ്ങൾ. അതിനാൽത്തന്നെ അടുത്ത വർഷം മുതൽ ഈ വാക്ക് ഉച്ചരിക്കാൻ തന്നെ എസ് സി ഇ ആർ ടിക്കും പാഠ്യ പദ്ധതി പരിഷ്‌കർത്താക്കൾക്കും നാണക്കേടു തോന്നി. പിന്നീട് ഇക്കാര്യം മിണ്ടാതായി. ഒന്നാം ക്ലാസ് മുതൽ ആരംഭിച്ച ഇംഗ്ലീഷ് പഠനവും പ്രക്രിയാപ രമായി പരാജയപ്പെട്ടു. സമാന്തര ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒഴുക്ക് കൂടിയതിനു കാരണം ഒന്നാം ക്ലാസിലെ പരീക്ഷണം വേണ്ടത്ര ജാഗ്രതയില്ലാതെ നടപ്പിലാക്കിയതാണ്. ചുരുക്കത്തിൽ എല്ലാം പൊളിച്ചടുക്കാനാണ് അസീസ് കമ്മിറ്റി ശ്രമിച്ചത്. പൊളിക്കലിനോടൊപ്പം പടുത്തുയർത്തൽ പ്രക്രിയ നടക്ക ണമായിരുന്നു. ഏച്ചുകെട്ടലായിരുന്നു സംഭവിച്ചത്. ശക്തമായ സൈദ്ധാന്തികാശയാടിത്തറയോ സാമൂഹിക വീക്ഷണമോ ബോധ നശാസ്ത്ര പിൻബലമോ പ്രായോഗികചിന്തയോ ഇല്ലാതെ ജനാധി പത്യരഹിതമായി നടത്തിയ പരിഷ്‌കാരമാണ് അസീസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്നത്. ഇതിനു പരിഹാരം ഇതേ രീതിയിൽ പൊളിച്ചെഴുത്തല്ല. ശാസ്ത്രീയമായ ഗവേഷണങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അധ്യാപകരെ വിശ്വാസത്തിലെടുത്തുള്ള ബോധ്യപ്പെടുന്ന തെളിവുകൾ സൃഷ്ടിച്ചുള്ള മെച്ചപ്പെടുത്തലുക ളാണ്. സാവകാശം നടക്കേണ്ട പ്രക്രിയയുമാണത്. കേരളത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ കുട്ടികൾ അവരുടെ കഴിവുകളിൽ സമാനപ്രായത്തിലുള്ള ലോകത്തിലെ ഏതൊരു ദേശത്തെ കുട്ടികളോടും കിടപിടിക്കുന്ന വരാകണം. അതിനുളള ഭൗതികവും അക്കാദമികവും സാമൂഹിക വുമായ ഗുണാത്മകമാറ്റം വിഭാവനം ചെയ്യണം. സംവാദങ്ങളും ചർച്ചകളും നടക്കണം. 9. CBSE സ്‌കൂളുകളല്ലേ നല്ലത്? കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും CBSE പാഠ്യപദ്ധതി നടപ്പാക്കുന്നതല്ലേ നല്ലത്? n CBSE എന്നത് 'സെൻട്രൽ ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ' ആണ്. അതായത് കേന്ദ്രതലത്തിലുള്ള ഒരു സമിതി. ആ സമിതിയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങളാണ് CBSE സ്‌കൂളുകൾ. NCERTയുടെ സിലബസ് അവർ പഠിപ്പിക്കുന്നു. കേരളത്തിലെ സംസ്ഥാന സ്‌കൂളുമായി തട്ടിച്ചു നോക്കുമ്പോൾ CBSE സ്‌കൂളുകളിൽ മോണിറ്ററിങ്ങ് വളരെ കുറവാണ്. അധ്യാപകർക്ക് പരിശീലന സൗകര്യവും കുറവാണ്. അധ്യാപകസഹായികളും തയ്യാറാക്കി നൽകുന്നില്ല. CBSE അതത് കാലത്ത് നൽകുന്ന നിർദ്ദേശങ്ങളും അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്ന മറ്റ് സഹായസാമഗ്രികളും മാത്രമാണ് ബോർഡിൽ നിന്നും കിട്ടുന്ന പിന്തുണ. ബാക്കിയൊക്കെ അതത് സ്ഥാപനമേധാവികളുടെ കാഴ്ചപ്പാടും രക്ഷിതാക്കളുടെ മനോഭാവത്തിനും അനുസരിച്ചു നടക്കുന്നു. പല CBSE വിദ്യാലയങ്ങളിലും വളരെ പഴകിയ പഠനരീതിയാണ് പ്രയോഗത്തിലുള്ളത്. രക്ഷിതാക്കളിൽ നിന്നും വൻതോതിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് നല്ല കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് പുറംമോടികളും ഏർപ്പെടുത്തുന്നു എന്നു മാത്രം. സമൂഹത്തിന്റെ പിന്തുണ ഉണ്ടായാൽ, സർക്കാരും കൂടി മുന്നിട്ടി റങ്ങിയാൽ അതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നമുക്ക് ഒരുക്കാനാവും. ആകയാൽ CBSE രീതി വ്യാപിപ്പിക്കാനോ എല്ലാം CBSE ആക്കാനോ അല്ല നാം വാദിക്കേണ്ടത്. കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതി അയൽപക്ക സ്‌കൂളുകളിൽ ഏറ്റവും നല്ല സൗകര്യങ്ങളും സംവിധാനവും പിന്തുണയും മോണിറ്ററിങ്ങും ഉറപ്പുവരുത്തി ഏറ്റവും നന്നായി നടപ്പി ലാക്കാനാണ്. 10. കേരളത്തിൽ ഏതെല്ലാം തരത്തിലുള്ള പാഠ്യപദ്ധതികളാണ് നിലവിലുള്ളത്? മറ്റു പാഠ്യപദ്ധതികളിലുള്ള പഠനം നിരോധിച്ചാൽ പ്രശ്‌നം തീരില്ലേ? n കേരളത്തിൽ സംസ്ഥാന സർക്കാറിനു വേണ്ടി എസ്.സി.ആർ.ടി തയ്യാറാക്കിയ പാഠ്യപദ്ധതിയിലാണ് കൂടുതൽ കുട്ടികളും പഠി ക്കുന്നത്. ഇതിനു പുറമെ ദേശീയസ്ഥാപനമായ എസ്.സി.ആർ.ടി.ഇ തയ്യാറാക്കുന്ന പാഠ്യപദ്ധതി പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയ ങ്ങളും നവോദയ വിദ്യാലയങ്ങളുമുണ്ട്. മറ്റു ചില വിദ്യാലയങ്ങൾ കേന്ദ്രീയപാഠ്യപദ്ധതി പിന്തുടരുന്നു. വളരെ ചുരുക്കം സ്‌കൂളുകളിൽ അന്തർദേശീയ പാഠ്യപദ്ധതിയായ IGCSE യും ഉണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇടയ്ക്ക് വച്ച് പഠനം തുടരേണ്ടിവരുന്നവരെ ഉദ്ദേശിച്ചാണ് ഇതരപാഠ്യപദ്ധതികളിലുള്ള പഠനം അനുവദിച്ചിട്ടുള്ളത്. NCERT പാഠ്യപദ്ധതി പിന്തുടരുന്ന കുട്ടിക്ക് ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ പോകേണ്ടി വന്നാലും (രക്ഷിതാവിന് സ്ഥലമാറ്റം ഉണ്ടാവുകയാണെങ്കിൽ) തുടർപഠനത്തിന് തടസ്സം അനുഭവപ്പെടില്ല. എംബസി ഉദ്യോഗസ്ഥരുടെ മക്കൾക്ക് വിദേശ രാജ്യങ്ങളിൽ കഴിയുമ്പോൾ IGCSE പാഠ്യപദ്ധതി പഠനത്തുടർച്ച ഉറപ്പുവരുത്തും. എന്നാൽ ഇന്ന് IGCSE വിദ്യാലയങ്ങൾക്കും അനുമതി കിട്ടുന്നത് ഈ വിഭാഗം കുട്ടികളെ ഉദ്ദേശിച്ചൊന്നുമല്ല. വിദ്യാഭ്യാസത്തെ സംബന്ധിച്ച പല തീരുമാനങ്ങളും സംസ്ഥാനത്തിനു മാത്രമായി കൈക്കൊള്ളാനാവില്ല എന്നതുകൊണ്ട് ഇതര പാഠ്യപദ്ധതികളുടെ വ്യാപനം കർശനമായി തടയാനാവില്ല. സ്വന്തം നാടുമായും സംസ്‌കാരവുമായും ജനജീവിതവുമായും ബന്ധപ്പെടുന്ന വിധത്തിൽ തയ്യാറാക്കിയ ഒരു പാഠ്യപദ്ധതിയിലൂടെ മാതൃഭാഷയിൽ പഠിക്കുമ്പോഴാണ് പ്രാഥമിക ക്ലാസ്സുകളിൽ ഏറെ ഗുണമുണ്ടാവുക. ഇത്തരത്തിലുള്ള ആശയപ്രചാരണം ഒരു ഭാഗത്തു നടത്തുകയും ഇതരപാഠ്യപദ്ധതിയുടെ വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുകയും വേണം. 11. കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ എന്താണ് തെറ്റ്? n കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായ പ്രധാനകാരണം ഇവിടെ നിലനിന്നുപോരുന്ന പൊതുവിദ്യാഭ്യാസംകൂടിയാണ്. എല്ലാ കുട്ടികൾക്കും സ്‌കൂളിൽ പഠിക്കാനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പൊതുവിദ്യാലയങ്ങൾ യാഥാർഥ്യമായി. ജനസംഖ്യാപരമായ കാരണങ്ങളാൽ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട്. ഈ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും പലവിധ കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിലല്ല ഇന്നു പ്രവേശനം നേടുന്നത്. ഇക്കാരണത്താൽ പൊതുവിദ്യാലയങ്ങ ളിലെ കുട്ടികൾ കുറഞ്ഞുവരുന്നു എന്നത് യാഥാർഥ്യമാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏതാണ്ട് 45% അനാദായകരമാണെന്നാണ് മുൻ സർക്കാർ കണക്കാക്കിയത്. ഇവയിൽ ഭൂരിഭാഗവും ലോവർ പ്രൈമറി വിദ്യാലയങ്ങളാണ്. ഇത്തരം വിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്നത് സ്വകാര്യകച്ചവട താൽപര്യക്കാരുടെ ആവശ്യമാകാം. എന്നാൽ ജനാധിപത്യസമൂഹത്തിന്റെയും അതിന്റെ ഭാഗമായുള്ള സർക്കാരുകളുടെയും ആവശ്യമാവരുത്. അനധികൃത വിദ്യാലയങ്ങളുടെയും അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെയും വ്യാപനം തടഞ്ഞുകൊണ്ടല്ലാതെ പൊതുവിദ്യാലയങ്ങളെ നിലനിർത്താനാവില്ല. അതോടൊപ്പം പൊതുവിദ്യാലയത്തോട് സമൂഹത്തിലെ ഒരുവിഭാഗത്തിനെങ്കിലും താൽപര്യക്കുറവുണ്ടാകുവാനുള്ള കാരണങ്ങളും അന്വേഷിക്കണം. അഖിലേന്ത്യാ തലത്തിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളും മികവാർന്ന ബോധനപ്രക്രിയകളും പലടിയങ്ങളിലും വേണ്ടത്ര പ്രകടമല്ലാത്തതും ഒരു മുഖ്യകാരണമാണ്. തങ്ങൾ പഠിച്ചതിനേക്കാൾ മെച്ചപ്പെട്ട ഭൗതികസൗകര്യ ങ്ങളും ബോധനരീതികളും രക്ഷിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പ്രീസ്‌കൂൾ മുതൽ ഹയർസെക്കണ്ടറിവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉന്നതനിലവാരം അവർ ആഗ്രഹിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാരും വിദ്യാല യാധികൃതരും പരാജയപ്പെടുകയാണ്. അതോടൊപ്പം ഇംഗ്ലീഷ് മീഡിയത്തോടുള്ള ഭ്രമവും സി.ബി.എസ്.സി വിദ്യാലയങ്ങളോടുള്ള യുക്തിരഹിതമായ താൽപര്യവും മറ്റൊരു ഘടകമാണ്. ജാതിമതസ്ഥാപനങ്ങളോടുള്ള ഉപരിവർഗത്തിന്റെ വർഗപരവും പദവിപരവുമായ മൂല്യങ്ങളും പ്രധാനപ്പെട്ടതാണ്. ഉയർന്ന കോച്ചിംഗ് സാധ്യതകൾ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുട്ടികളെ നഗരങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കുന്നതിലെത്തിക്കുന്നുണ്ട്. ഇവയെല്ലാം പൊതുവിദ്യാലയങ്ങളിൽനിന്നു കുട്ടികൾ ഒഴിഞ്ഞു പോകുന്നതിനു കാരണങ്ങളാവുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ അപഗ്രഥിക്കുകയും പരിഹാരനടപടികൾ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്തുകൊണ്ട് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്; അടച്ചുപൂട്ടുകയല്ല. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള കുടുംബങ്ങളിലെ കുട്ടികളടക്കം എല്ലാ കുട്ടികൾക്കും ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സർക്കാർ ചുമതലയിൽ സമൂഹപങ്കാളിത്തത്തോടെ അയൽപക്കത്തുതന്നെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതുവഴി കച്ചവടവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കാകർഷി ക്കുവാൻ കഴിയണം. ഇത്തരം നല്ല മാതൃകകൾ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. അടുത്തടുത്ത് പൊതുവിദ്യാലയങ്ങളുണ്ടാവുകയും ജനസംഖ്യാ പരമായി കുട്ടികൾ നന്നേ കുറയുകയും ചെയ്യുന്ന സാഹചര്യ ങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും അംഗീകാരത്തോടെ സ്‌കൂളുകളെ ലയിപ്പി ക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. വിദ്യാഭ്യാസം സാമൂഹിക പ്രക്രിയയാണ്. സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് അത് വളർന്ന് വികസിച്ചത്. ഗവൺമെന്റ് ഗ്രാന്റ്-ഇൻ-എയിഡഡ് സംവിധാനം കൊണ്ടുവരികയും അധ്യാപകാന ധ്യാപകർക്ക് ശമ്പളം നൽകുകയും പൊതുനിയമനിർമാണം നടത്തുകയും ചെയ്തതുകൊണ്ടാണ് എയിഡഡ് വിദ്യാഭ്യാസമേഖലയും വളർന്നുവന്നത്. സർക്കാർ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് സ്‌കൂൾ നടത്താനുള്ള അനുവാദം മാനേജ്‌മെന്റുകൾക്ക് നൽകുകയാണ് ചെയ്തത്. അതുകൊണ്ട് സ്‌കൂൾ പൂട്ടണമെങ്കിലും സർക്കാരുമായും പൊതുസമൂഹവുമായും ചർച്ചചെയ്തുകൊണ്ടു മാത്രമേ ആകാവൂ. ഇതോടൊപ്പം വിദ്യാലയങ്ങളുടെ സാമ്പത്തികനഷ്ടം എന്ന പ്രയോഗവും ഒഴിവാക്കേണ്ടതുണ്ട്. 6മുതൽ 14 വയസ്സുവരെ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്നത് ഗവണ്മെന്റിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. കുട്ടികൾ കുറഞ്ഞു എന്ന ഒറ്റക്കാരണത്താൽ സ്‌കൂൾ ഇല്ലാതാകുന്നില്ല. അത് തുടർവിദ്യാഭ്യാസ കേന്ദ്രമാക്കാം, കുട്ടികൾക്കുള്ള പരിശീ ലനകേന്ദ്രമാക്കാം, ഒഴിവുകാല കോഴ്‌സുകൾ നടത്താം. ഷോപ്പിങ് കോംപ്ലക്‌സിനുള്ള മുറികളായോ സ്ഥലമായോ അതിനെ കണ്ടുകൂടാ. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കേരളത്തിന്റെ പുതിയ സർക്കാർ തുടക്കത്തിൽത്തന്നെ നടത്തിയ ഇടപെടലുകളും പ്രഖ്യാപനങ്ങളും സ്വാഗതാർഹവും അവസരോചിതവുമാണെന്ന് കൂടി ശാസ്ത്രസാഹിത്യപരിഷത്ത് വിലയിരുത്തുന്നു. 12. കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അധ്യാപകർ അധി കമാവില്ലേ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും? n വിദ്യാഭ്യാസ അവകാശനിയമപ്രകാരം എൽ.പി ക്ലാസ്സുകളിൽ 30 വരെ കുട്ടികൾക്കും യു.പിയിൽ മുപ്പത്തഞ്ചുവരെ കുട്ടികൾക്കും ഓരോ അധ്യാപകർ വീതമാണ് വേണ്ടത്. ഈ ആശയവും ഒരു ക്ലാസ്സിന് ഒരധ്യാപകനെന്ന കേരളത്തിൽ നിലവിലുള്ള രീതിയും പൂർണമായും പ്രാവർത്തികമാക്കിയാൽ ഈ പ്രശ്‌നത്തിനു താൽ കാലിക പരിഹാരമാവും. കൂടാതെ കലാകായിക പ്രവൃത്തിപരിചയ വിഷയങ്ങൾക്കുമുള്ള അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാവണം. ഇതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും അധ്യാപകരെ പുനർവിന്യസിക്കുകയും ചെയ്യാം. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെങ്കിൽ വിദ്യാലയനേതൃത്വം വഹിക്കേണ്ട പ്രധാനാധ്യാപകർക്ക് അക്കാദമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റുന്ന വിധത്തിൽ അവരുടെ ജോലി ഭാരം കുറയ്ക്കണം. ഇതിന്നായി വിദ്യാർഥികളുടെ എണ്ണം പരി ഗണിച്ച് അധികം അധ്യാപകരെ നിയമിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതൽ ആസൂത്രണവും പഠന ഉപകരണസംവി ധാനങ്ങളും ആവശ്യമുള്ള എൽ.പി ക്ലാസ്സുകളിൽ അധ്യാപകർക്ക് അതിനുള്ള സമയം ലഭ്യമല്ല. എൽ.പി ക്ലാസധ്യാപകർ രാവിലെ മുതൽ വൈകുന്നേരംവരെ എല്ലാ പിരീഡും ക്ലാസിൽത്തന്നെ ചെലവഴിക്കണം. ഒഴിവുസമയം ലഭ്യമല്ല. യു.പി. ക്ലാസുകളിലും ഒഴിവുസമയം വളരെ കുറവാണ്. പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കുവാൻ അധികം അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും എൽ.പി ക്ലാസുകളിൽ ഒന്നിലധികം അധ്യാപകരെ (Team teaching) നിയമിക്കുന്നു. അധ്യാപകരുടെ തുടർപരിശീലനങ്ങൾക്ക് റിസോഴ്‌സ് പേഴ്‌സൺ (RP) മാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌കൂളിൽനിന്നു വിട്ടുനിൽക്കേണ്ടി വരാറുണ്ട്. ഇത് സ്‌കൂൾപഠന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇവർക്കുപകരമായും അധ്യാപ കരെ നിയമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസാവകാശനിയമപ്രകാരം 1 മുതൽ 5 വരെ ക്ലാസ്സുകളിൽ 800 പഠനമണിക്കൂറും 6 മുതൽ 8 വരെ 1000 പഠനമണിക്കൂറും കുട്ടികൾക്ക് ലഭിക്കണം. വിവിധ തരം അവധിദിവസങ്ങൾക്ക് പുറമേ അധ്യാപകരുടെ അർഹതപ്പെട്ട അവധികളും കാരണം ഇത്രയും സമയം ഇന്നു ലഭ്യമല്ല എന്നത് യാഥാർഥ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിയമിക്കാൻ പറ്റുന്ന വിധം ഓരോ ഗ്രാമപഞ്ചായത്തിലും അധിക അധ്യാപകരുടെ ലിസ്റ്റുണ്ടാവണം. ഈ ലിസ്റ്റിൽ നിന്നും ഓരോരോ പഞ്ചായത്തിലും ആവശ്യകതയുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ കഴിയും. പഠനപ്രക്രിയ ശരിയായി നിർവഹിക്കാനുതകുന്ന വിധത്തിൽ അധ്യാപകരെ ക്രമീകരിക്കുമ്പോൾ അധ്യാപ കരുടെ എണ്ണം അധികമല്ല എന്നു കാണാൻ കഴിയും. 13. CE (തുടർമൂല്യനിർണയം) എന്നത് ഇഷ്ടം പോലെ മാർക്ക് നൽകുക എന്നതല്ലേ? എന്ത് ശാസ്ത്രീയതയാണ് ഇതിലുള്ളത്? CBSE യിലൊന്നും ഇങ്ങനെയല്ലല്ലോ? n CE എന്നത് കുട്ടികളെ തുടർച്ചയായി വിലയിരുത്തി, അപ്പപ്പോൾ പരിഹാരപ്രവർത്തനം നടത്തലാണ്. ഇതിന്റെ ഭാഗമായി ടീച്ചർ കുട്ടിക്ക് ഒരു സ്‌കോറും കൂടി നൽകുന്നുവെന്നു മാത്രം. എന്നാൽ കേരളാ സിലബസ് സ്‌കൂളിലായാലും CBSE സ്‌കൂളിലായാലും ഒന്നാമത്തെ കാര്യം ഫലപ്രദമായി നടക്കുന്നില്ല. സ്‌കോറു നൽകൽ മാത്രം നടക്കുന്നു. ഇക്കാര്യത്തിൽ രണ്ടുതരം വിദ്യാലയങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ല. കേരള സിലബസിൽ ആകെ സ്‌കോറിന്റെ 20 % മാത്രം CE സ്‌കോറുള്ളപ്പോൾ CBSE യിൽ ശാസ്ത്രവിഷയങ്ങളിൽ ഇത് 40% ഉം മറ്റു വിഷയങ്ങ ളിൽ 20 % ഉം ആണ്. രണ്ടിടത്തും നടക്കുന്ന സ്‌കോർ ദാനം ഒഴി വാക്കാനും CE യുടെ പരിഹാരപ്രവർത്തന ഭാഗം ഫലപ്രദ മാക്കാനുമാണ് എല്ലാ പരീക്ഷാബോർഡുകളും ശ്രമിക്കേണ്ടത്. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ആദ്യവർഷങ്ങളിൽ കേരളത്തിൽ ഇത് നന്നായി നടന്നതായിരുന്നു. 14. പരീക്ഷകളുടെ എണ്ണം കൂട്ടി ഗുണനിലവാരം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് നമുക്കു സ്വീകരിച്ചുകൂടേ? n പരീക്ഷ എന്നത് കുട്ടി എവിടെ നിൽക്കുന്നുവെന്ന് കുട്ടിയുടെ പ്രകടനത്തിലൂടെ അറിയാനുള്ള മാർഗമാണ്. കുട്ടി പഠിക്കുന്നുണ്ടോ എന്നറിയാൻ പരീക്ഷ തന്നെ വേണമെന്നില്ല. കുട്ടിയുടെ ഓരോ വാക്കിലും എഴുത്തിലും ഇതര പ്രകടനങ്ങളിലും അത് പ്രത്യക്ഷമായിരിക്കും. ക്ലാസിൽ വച്ച് ഒരു വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ഒരു പ്രവർത്തനം നൽകുന്നുവെന്ന് കരുതുക. കുട്ടി എഴുതുന്ന കുറിപ്പ് ആ വിഷയത്തിലും നൈപുണിയിലും കുട്ടിയുടെ നില എന്തെന്നതിന്റെ യഥാർഥമായ തെളിവാണ്. മറ്റൊരു 'പരീക്ഷ' നടത്തിയേ ഇതറിയാനാവൂ എന്ന് കരുതേണ്ടതില്ല. പഠനനില വാരം ഉയരാൻ യഥാർഥത്തിൽ വേണ്ടത് ക്ലാസിലെ വിവിധ പ്രകടനങ്ങളിൽ തെളിയുന്ന മെച്ചങ്ങളും പരിമിതികളും തിരിച്ചറി യലും പരിമിതികൾ മറികടക്കാൻ നിരന്തരമായി സഹായം നൽകലുമാണ്. ഇക്കാര്യം ഭംഗിയായി നിർവഹിച്ചുകൊണ്ടാണ് ഫിൻ ലാന്റ് നിലവാരത്തിൽ മുൻപന്തിയിലെത്തിയത്. അവിടെ 9, 10 ക്ലാസുകളിൽവെച്ചു മാത്രമാണ് നാം കരുതുന്ന തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സാമ്പ്രദായിക പരീക്ഷകൾ കൂടുന്നത് മനഃപാഠം വർധിപ്പിക്കാനും കുട്ടികളിൽ സമ്മർദമുണ്ടാക്കാനും പഠന സമയം കുറയാനുമാണ് ഇടവരുത്തുക. നിലവാരം കൂട്ടാൻ 'പരീക്ഷ'കളല്ല കൂട്ടേണ്ടത്; അനൗപചാരിക വിലയിരുത്തലുകളും മെച്ചപ്പെടുത്താനുള്ള ഇടപെടലുകളുമാണ്. പരീക്ഷകൾ നമ്മുടെ സിസ്റ്റത്തിൽ നിന്നും പെട്ടെന്ന് പൂർണമായും ഒഴിവാക്കാനാവില്ല എന്നതു ശരിയാണ്. എന്നാൽ അതിന്റെ എണ്ണം കൂട്ടലാണ് നിലവാരം കൂട്ടാനുള്ള വഴി എന്നത് തീർത്തും അശാസ്ത്രീയമാണ്, തെറ്റിദ്ധാരണയാണ്. 15. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലെ തങ്ങളുടെ മക്കൾ രക്ഷപ്പെടൂ എന്ന് പല രക്ഷിതാക്കളും കരുതുന്നു. ഇത് ഇന്നത്തെ കാലത്തെ ശരിയായ അഭിപ്രായമല്ലേ? n കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ നടപ്പാക്കിവരുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസത്തെ ഒരു ചരക്കായും വിദ്യാർഥിയെ വിദ്യാഭ്യാസക്കമ്പോളത്തിലെ ഒരു ഉപ ഭോക്താവായും മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിനുതക്ക പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത് എന്ന കാഴ്ചപ്പാട് ഒരുവിഭാഗം ശക്തമായി പ്രചരിപ്പിക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി വരുമാനദായകമായ പ്രവർത്തനമാണ് വിദ്യാഭ്യാസവും എന്നു വന്നിരിക്കുന്നു. ഇതിനുതക്ക കച്ചവടവിദ്യാഭ്യാസകേന്ദ്രങ്ങൾ തഴച്ചുവളരുന്നു. സ്വന്തം മക്കളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള വ്യഗ്രത മധ്യവർഗത്തിൽ മാത്രമല്ല താഴെത്തട്ടിലുള്ള രക്ഷിതാക്കളിലും പ്രകടമാണ്. രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി അവർ ഇംഗ്ലീഷ് മീഡിയത്തെ കാണുന്നു. ഈ അന്തരീക്ഷം വിദ്യാഭ്യാസക്കച്ചവടക്കാർ മുതലാക്കുകയും അൺ എയിഡഡ് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഈ കാഴ്ചപ്പാട് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുരോഗമനപര മായ സങ്കല്പങ്ങളെയാകെ അട്ടിമറിക്കുകയാണ്. വിദ്യാഭ്യാസം വളർത്തി വലുതാക്കിയ മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹികാവബോധം തുടങ്ങിയവയെല്ലാം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലേ പഠനമാധ്യമത്തെക്കുറിച്ചുള്ള വിശകലനവും സാധ്യമാവുകയുള്ളു. ജ്ഞാനസമ്പാദനവും ജ്ഞാനോൽപാദനവുമാണ് സ്‌കൂളുകളുടെ ലക്ഷ്യം. ജ്ഞാനസംവേദനം എന്നത് മാധ്യമത്തിന്റെ പ്രശ്‌നമായി കാണുകയും അതുവഴി ഇംഗ്ലീഷ് മാധ്യമത്തിന്റെ ഔന്നത്യത്തെ ക്കുറിച്ച് വാദിക്കുകയും ചെയ്യുന്നത് അശാസ്ത്രീയമാണ്. കുട്ടികൾ തന്റെ നിത്യജീവിതമേഖലകളുമായി നിരന്തരം സംവാദങ്ങളിലേർപ്പെടുകവഴിയാണ് അറിവ് നേടുന്നത്. ഇതിന് കുട്ടി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സ്വന്തം ഭാഷതന്നെയാണ് വേണ്ടതെന്നും ലോകവ്യാപകമായി എല്ലാ വിദഗ്ധരും അംഗീകരിച്ചതാണ്. അതായത് മാതൃഭാഷയിലൂടെയായിരിക്കണം പഠിക്കേണ്ടത്. ഇതിനെ നിഷേധിച്ചുകൊണ്ടാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം വ്യാപിക്കുന്നത്. അറിവുനേടുകയാണ് ലക്ഷ്യമെങ്കിൽ, അറിവ് നല്ലനിലയിൽ നേടുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇംഗ്ലീഷ് മാധ്യമമല്ല പ്രധാനമെന്നും കേൾവിയും കാഴ്ചയുമെല്ലാമുപയോഗിച്ചുകൊണ്ടുള്ള പഞ്ചേന്ദ്രിയങ്ങളുടെ പ്രയോഗമാണ് പ്രധാനമെന്നും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് നേടുന്ന അറിവാണ് ആവശ്യ മെന്നും അതിന് താനും തന്റെ ചുറ്റുപാടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ഉത്തമമെന്നും തിരിച്ചറിയണം. കുട്ടികൾക്ക് അനായാസമായി ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താൻ തന്റെ വ്യവഹാരഭാഷയാണ് സഹായകമാവുക. പൊതുവിദ്യാലയങ്ങളിൽ പലതരം കുട്ടികളുമായും ഇടപെട്ടും ചുറ്റുപാടുമായി ബന്ധപ്പെട്ടും സാമൂഹികമായുൽപാദിപ്പിക്കുന്ന അറിവിലൂടെ വളരാൻ ഇത്തരം വിദ്യാലയങ്ങളും മാതൃഭാഷാ മാധ്യമവും അനിവാര്യമാണ്. കുട്ടി വിജ്ഞാനത്തിന്റെ ഉന്നതമേഖലകളിലെത്തുന്നതിനായി റഫറൻസ് സാമഗ്രികൾ അന്വേഷിക്കുമ്പോൾ മാത്രമാണ് ഭാഷയുടെ വൈജ്ഞാനികപ്രാധാന്യം തിരിച്ചറിയുന്നത്. അതിനാൽ പ്രാഥമിക ക്ലാസുകളിൽ മാതൃഭാഷാബോധനത്തിനു പ്രാധാന്യം നൽകുകയും ഇംഗ്ലീഷ് മാധ്യമത്തിനു പിന്നാലെയുള്ള പരക്കംപാച്ചിൽ ഒഴി വാക്കുകയുമാണ് വേണ്ടത്. കുട്ടി ഏറ്റവും പെട്ടെന്ന് ഗ്രഹിക്കുക മാതൃഭാഷയായതുകൊണ്ട് സെക്കന്ററിതലത്തിന് ശേഷം മാത്രമേ ഭാഷാമാധ്യമത്തെക്കുറിച്ച് ആലോചിക്കേണ്ടതുപോലുമുള്ളൂ. വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്നത് മാതൃഭാഷയി ലൂടെയുള്ള വിദ്യാഭ്യാസമാണ്. ഈ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. മറ്റു സംസ്ഥാനനിവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ബോധനം അവിടത്തെ ഭൂരിപക്ഷം പേരുടെയും മാതൃഭാഷയിലായിരിക്കണം. 16. സ്‌കൂളിൽ പ്രവേശനം നേടുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കാണ് വരുന്നത്. മാതൃഭാഷയിലൂടെ പഠിക്കാൻ കുട്ടികളില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. ഈ വെല്ലുവിളിയെ എങ്ങനെ നേരിടും? n പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ അത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാനുള്ള താൽപര്യംകൊണ്ട് രക്ഷിതാക്കൾ കുട്ടികളെ അൺഎയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോയതാണെന്നു കരുതി, രക്ഷിതാക്കളെ ആകർഷിക്കാനുള്ള കുറുക്കുവഴിയായാണ് മിക്കയിടത്തും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിരിക്കുന്നത്. ഇത് യഥാർഥ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്. പാഠ്യപദ്ധതിയുടെ അന്തസ്സത്തയെത്തന്നെ തകർക്കുന്ന നടപടിയാണിത്. സർക്കാർ ഈ അശാസ്ത്രീയമായ വിദ്യാഭ്യാസപ്രവർത്തനത്തിന് കൂട്ടുനിൽക്കാൻ പാടില്ല. രണ്ടിലധികം ഡിവിഷനുകളുണ്ടാവുകയാണെങ്കിൽ മൂന്നാമത്തെ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കാമെന്നായിരുന്നു മുമ്പ് സർക്കാർ നൽകിയ നിർദേശം. എന്നാൽ പിന്നീടത് രണ്ടു ഡിവിഷനുണ്ടെങ്കിൽ ഒന്നാവാമെന്ന് തീരുമാനിച്ചു. പതുക്കെപ്പതുക്കെ ഒരു ഡിവിഷനേയുള്ളൂവെങ്കിലും പലയിടത്തും രേഖയിൽ മലയാളം മീഡിയമായും പ്രയോഗത്തിൽ ഇംഗ്ലീഷ് മീഡിയവുമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ണിൽ പൊടിയിട്ടും വകുപ്പ് സ്വയം കണ്ണടച്ചുകൊടുത്തും സ്വകാര്യകമ്പനിക്കാർ അച്ചടിച്ചുവിടുന്ന 'എ ഫോർ ആപ്പിൾ' കുട്ടികളുടെ മേൽ അടിച്ചേൽപിക്കാൻ തുടങ്ങി. അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ എല്ലാ ദുഷിപ്പുകളും പൊതുവിദ്യാലയങ്ങളിൽ സന്നിവേശിപ്പിച്ച് താൽക്കാലിക പരിഹാരമുണ്ടാക്കി കുട്ടികളെ ആകർഷിച്ച് പൊതുവിദ്യാലയത്തെ നിലനിർത്താനാവില്ല. കേരള സിലബസിനൊപ്പം ഇംഗ്ലീഷ് മീഡിയം കൂട്ടിച്ചേർത്ത് കുട്ടികൾക്ക് ഇരട്ടിഭാരമേൽപിക്കുകയല്ല വേണ്ടത്. സമാന്തര ഇംഗ്ലീഷ്മീഡിയം ആരംഭിച്ച് പൊതുവിദ്യാലയങ്ങളിൽ വിവേചനത്തിനും വ്യവഹാരവാദ അധിനിവേശത്തിനും കള മൊരുക്കുന്നത് കർശനമായും തടയേണ്ടതുണ്ട്. ഒരു വിദ്യാലയത്തിൽതന്നെ വ്യവഹാരാധിഷ്ഠിതമായ ഇംഗ്ലീഷ് മീഡിയവും സാമൂഹികജ്ഞാന നിർമിതിവാദപ്രകാരമുള്ള മാതൃഭാഷാമാധ്യമ പഠനവും നിലനിർത്തുന്നത് ബോധനശാസ്ത്രപരമായ ശരിയായ നിലപാടുകൾ ഇല്ലാത്തതുകൊണ്ടാണ്. ഇത്തരം സമാന്തര ഇംഗ്ലീഷ്മീഡിയം ക്ലാസുകളിലെ മാധ്യമനിലവാരം എങ്ങനെയാണ്? യഥാർഥത്തിൽ മിക്കയിടങ്ങളിലും ഇംഗ്ലീഷും മലയാളവും ഇല്ലാത്ത സ്ഥിതിയാണ്. രക്ഷിതാക്കൾ ഒഴുക്കിൽപെട്ട് ഇംഗ്ലീഷ് മീഡിയം ജ്വരത്തിൽപ്പെട്ടുപോവുകയും അപകടം തിരിച്ചറിയുമ്പോഴേക്കും തിരുത്താൻ കഴിയാത്തവിധം കുട്ടികളുടെ ഭാഷാശേഷികൾ വികലമാക്കപ്പെടുകയും ചെയ്തിരിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയിലേക്കാണ് ഇതെല്ലാം നയിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. നാട്ടിലെ ഒരു കുട്ടിയെപ്പോലും ഇംഗ്ലീഷ് മീഡിയം സംസ്‌കാരത്തിനു കുരുതികൊടുക്കാതെയും പഞ്ചായത്തിലെ ഒരു കുട്ടിയും അൺ എയ്ഡഡ് സ്‌കൂളിലേക്ക് പോകാത്ത അവസ്ഥ സൃഷ്ടിക്കാനുമാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രീതികുളങ്ങര സ്‌കൂൾ പ്രതിജ്ഞയെടുത്തിരിക്കുന്നത്. അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം ഒരു പ്രദേശത്തെ എല്ലാകുട്ടികൾക്കും പ്രാപ്യമാവുമെന്നാണ് ഈ സ്‌കൂൾ തെളിയിക്കുന്നത്. മലയാളമീഡിയം വിദ്യാലയത്തിന്റെ കരുത്ത് പൊതുസമൂഹത്തിനു ബോധ്യമാവുന്ന ഇത്തരം അനുഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് ധാരാളമുണ്ട്. ഇംഗ്ലീഷ് ഒരു ഭാഷ എന്ന നിലയിൽ നല്ലരീതിയിൽ പഠിക്കാൻ ഈ വിദ്യാലയങ്ങളിൽ അവസരമുണ്ട് എന്നതുകൂടിയാണ് ഈ നേട്ടത്തിനു കാരണം. ചുരുക്കത്തിൽ, നിലവാരമുണ്ടെങ്കിൽ മലയാളം മീഡിയത്തിലേക്കും കുട്ടികളെ രക്ഷിതാക്കൾ ചേർത്തുപഠിപ്പിക്കുമെന്നാണിത് തെളിയിക്കുന്നത്. പൊതുവിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിലാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുകയാണ് സർക്കാർ ചെയ്യേണ്ടത്. ശാസ്ത്രീയമായ ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം പാഠ്യപദ്ധതി ലക്ഷ്യ മിടുന്ന തരത്തിൽ മറ്റു ഭാഷകളും ഫലപ്രദമായി പഠിക്കാനുള്ള അവസരം ഓരോ അയൽപക്കവിദ്യാലയങ്ങളിലൂടെയും ലഭ്യ മാക്കാനുള്ള ഈ ഉത്തരവാദിത്തം സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കണം. ഇതിനു ഫലവത്തായ പൊതുജന-രക്ഷാകർതൃ വിദ്യാഭ്യാസവും അനിവാര്യമാണ്. 17. പാഠ്യപദ്ധതിയിൽ ചേർക്കേണ്ട പുതിയ പുതിയ വിഷയങ്ങളെ ക്കുറിച്ച് നിരന്തരമായ ആവശ്യങ്ങൾ ഉയർന്നുവരാറുണ്ട്. ഓരോരുത്തരും അവരവർക്കിഷ്ടപ്പെടുന്നതും തോന്നുന്നതുമൊക്കെ പാഠ്യപദ്ധതിയിലു ൾപ്പെടുത്തണമെന്നു പറയും. ഇത്തരം ആവശ്യങ്ങളെ എങ്ങനെയാണ് പരിഗണിക്കുക? നിലവിലുള്ള പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പഠനസമയം ഇന്നു ലഭിക്കുന്നുണ്ടോ? n കുട്ടികളുടെ പ്രായം, പ്രകൃതം, ചുറ്റുപാട്, പ്രവൃത്തിദിവസങ്ങളുടെ എണ്ണം, പഠനസമയം തുടങ്ങി നാനാതരം ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് പാഠ്യപദ്ധതിയും വിവിധ ഘട്ടങ്ങളിലേക്കുള്ള പഠനക്രമവുമെല്ലാം തീർച്ചപ്പെടുത്തുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുമ്പോട്ടുവയ്ക്കുന്ന കരിക്കുലം ലക്ഷ്യങ്ങളും പഠനസമീപനങ്ങളുമൊക്കെ ഇതിനായി പരിഗണിക്കും. അതോടൊപ്പം നമ്മുടെ പ്രദേശത്തിന്റെ പ്രത്യേകതകളും സാധ്യതകളുമെല്ലാം കണക്കിലെടുക്കാം. പാഠ്യപദ്ധതി ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിൽ ഒരു പ്രധാനപങ്ക് പാഠപുസ്തകങ്ങളിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും സാധിതമാകും. പഠനപ്രവർത്തനങ്ങൾ സ്‌കൂളിനു വെളിയിലും നടന്നുകൊണ്ടിരിക്കും. കൂടാതെ ചുറ്റുപാടിൽനിന്നും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയുമൊക്കെ പാഠ്യപദ്ധതി ലക്ഷ്യമാക്കുന്ന അനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാകും. ഇത്തരം അനുഭവ ങ്ങൾ ശാസ്ത്രീയമായ നിഗമനങ്ങളിലേക്കെത്താൻ കുട്ടിയെ സഹായിച്ചെന്നു വരില്ല. വിഷയങ്ങളെയും അനുഭവങ്ങളെയുമൊക്കെ യുക്തിസഹമായ അറിവു നിർമാണത്തിലേക്കു നയിക്കാൻ വിമർശനാത്മക പഠനബോധനപ്രവർത്തനങ്ങൾ അധ്യാപകരും കുട്ടികളും ചേർന്നു നടത്തണം. ഇങ്ങനെ സാമൂഹികജ്ഞാനനിർമിതി രീതിയിൽ നടത്തുന്ന പഠനപ്രക്രിയയും പഠനസമീപനങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കണം. ഇതാണ് പുതിയ പാഠ്യ പദ്ധതിയിലൂടെയും സാമൂഹികജ്ഞാനനിർമിതിയിലൂടെയും ലക്ഷ്യമാക്കുന്നത്. എന്തുപഠിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നു എന്നതും. പ്രക്രിയാധിഷ്ഠിത പഠനത്തിന്റെ പ്രസക്തി ഇതാണ്. ഒരു നിശ്ചിതഘട്ടത്തിൽ എല്ലാ അറിവും കുട്ടികൾക്ക് ഉൾക്കൊള്ളാനാവില്ല. വിവിധ ഘട്ടങ്ങളിലും ക്ലാസുകളിലും നേടേണ്ട ശേഷികളും മനോഭാവങ്ങളും വിരുതുകളുമൊക്കെ പാഠ്യപദ്ധതിയിൽ വിഭജിച്ചുനൽകാറുണ്ട്. ഈ കാഴ്ചപ്പാടിൽ പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ ജനാധിപത്യപരമായ ചർച്ചകളും വൈരുധ്യങ്ങളും ഭാവിസമൂഹത്തെക്കുറിച്ചുള്ള പുരോഗമനപര മായ സങ്കല്പങ്ങളും എല്ലാം ഉൾക്കൊള്ളണം. ഇത്തരത്തിൽ വിഷയങ്ങളും അവയുടെ പഠനത്തിന് തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിലെ പാഠങ്ങളുമൊക്കെ പൊതുവായി നിശ്ചയിക്കും. സമൂഹത്തിന്റെ ഗതിവിഗതികൾ കൂടി പരിഗണിച്ച് നിശ്ചിതകാല ത്തിനുശേഷം കൃത്യമായ പഠനങ്ങൾക്കുശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കണം. ഈ പൊതുതത്വത്തിനുവിരുദ്ധമായി ചില ഉൾ വിളികൾ വന്ന് പാഠങ്ങളും വിഷയങ്ങളും ഇടയ്ക്കിടെ കൂട്ടിച്ചേർ ക്കുന്നതും മാറ്റിമറിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്. പ്രക്രിയാബദ്ധിതമായും സാമൂഹികവുമായ അറിവുനിർമാണ ത്തിലൂന്നിയും ഈ പഠനം നടക്കണമെങ്കിൽ വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്ന പഠനമണിക്കൂറുകളെങ്കിലും ലഭ്യമാകണം. പലവിധ കാരണങ്ങളാൽ കേരളത്തിൽ പഠനദിവസങ്ങൾ കുറയുകയാണ്. (ആത്മാർഥതയുള്ള അധ്യാപകർക്ക് അവധി ദിവസങ്ങളിലും സ്‌കൂൾ സമയത്തിനുശേഷവും പഠനപ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നു.) ജാതി സമുദായ സമ്മർദങ്ങൾ മൂലമുള്ള അവധികളും മേളകൾക്കും മത്സരങ്ങൾക്കുമായി നഷ്ടമാകുന്ന പ്രവർത്തി ദിനങ്ങളും പ്രാദേശികമായി നൽകുന്ന അവധികളും കൂടാതെ പരീക്ഷകളുടെ എണ്ണം കൂട്ടി പഠനസമയം വെട്ടിക്കുറ യ്ക്കുന്നതും വ്യാപകമാണ്. ഇന്ത്യയിൽ താരതമ്യേന സ്‌കൂൾ പ്രവൃത്തിദിവസങ്ങൾ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലടക്കം 220 പ്രവൃത്തിദിവസ ങ്ങളും അതിന് മുകളിലും ലഭിക്കുന്നു. ചുരുക്കത്തിൽ പഠന മണിക്കൂറുകളും പ്രവൃത്തിദിവസവും ഫലപ്രദമായി ഉപയോഗിച്ചും വർധിപ്പിച്ചുംകൊണ്ടല്ലാതെ നിലവിലുള്ള പാഠ്യപദ്ധതി വിനിമയം സാധ്യമാവുകയില്ല. 18. കേരള പാഠ്യപദ്ധതിയും CBSE പാഠ്യപദ്ധതിയും തമ്മിലുള്ള താരതമ്യപഠനം നടന്നിട്ടുണ്ടോ? n കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തരം താരതമ്യം നടത്തുകയും ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തി ട്ടുണ്ട്. അതിൽ ICSE പാഠ്യപദ്ധതിയുമായി കൂടി കേരളാ പാഠ്യ പദ്ധതിയെ താരതമ്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. KSTAയും കേര ളാപാഠ്യപദ്ധതിയെ CBSE യിലെ NCERT പാഠ്യപദ്ധതിയുമായി താരതമ്യം ചെയ്ത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ NCERT പാഠ്യപദ്ധതിയുമായി ഉള്ളടക്കം തട്ടിച്ചുനോക്കാറുണ്ട്. ചില ഉള്ളടക്ക ങ്ങൾ മുകളിലെയോ താഴത്തെയോ ക്ലാസ്സുകളിലേക്ക് മാറ്റിയി ട്ടുണ്ട് എന്നതൊഴിച്ചാൽ ഇരുപാഠ്യപദ്ധതികളും തമ്മിൽ ഉള്ളടക്കത്തിൽ കാര്യമായ അന്തരമില്ല. എന്നാൽ പഠന സമീപനത്തിന്റെ മേന്മകൊണ്ട് പല ഉള്ളടക്ക മേഖലകളിലും ആഴത്തിലുള്ള ജ്ഞാനവും ഉയർന്ന മാനസിക ശേഷികളും കൈവരിക്കാൻ കേരളാ പാഠ്യപദ്ധതിയാണ് കൂടുതലായും സഹായിക്കുകയെന്ന് ഇരുപഠനങ്ങളും ഉദാഹരണസഹിതം വ്യക്തമാക്കുകയുണ്ടായി. 19. സ്‌കൂൾ പഠനസമയം പുനക്രമീകരിക്കണമെന്ന ആവശ്യം പ്രസക്തമല്ലേ? n ഇന്ന് നിലവിൽ കേരളത്തിലെ പഠനസമയം കാലത്ത് പത്തുമണിമുതൽ വൈകുന്നേരം 4 മണിവരെയാണ്. നന്നെ കാലത്തുതന്നെ പഠനം ആരംഭിച്ച് ഉച്ചയോടെ ഔപചാരികപഠനം നിർത്തുന്ന സമ്പ്രദായമാണ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ ചില പ്രദേശങ്ങളിലുമുള്ളത്. സ്‌കൂൾ പഠനസമയം കുറേക്കൂടി നേരത്തെ തുടങ്ങാനുള്ള നിർദേശം നേരത്തേ മുന്നോട്ടുവച്ചപ്പോൾ അതിനോട് വികാരപരമായ പ്രതികരണമാണ് സൃഷ്ടിക്കപ്പെട്ടത്. കുട്ടികളുടെ ഭാഗത്തുനിന്നു ചിന്തിച്ചാൽ പഠനം നേരത്തെ തുട ങ്ങുന്നതുതന്നെയാണ് അഭികാമ്യം. വസ്തുനിഷ്ഠമായി പരി ശോധിച്ചാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും അതുതന്നെയാണ് ഗുണകരമെന്ന് കാണാൻകഴിയും. പഠനം നേരത്തെ തുടങ്ങി ഉച്ചയോടെ അവസാനിപ്പിച്ചാൽ പലതരം പരിശീലനപരിപാടികൾക്കും പരിഹാര ബോധനപരിപാടികൾക്കും ഉച്ചയ്ക്ക് ശേഷമുള്ള സമയം പ്രയോജനകരമാകും. അസൈൻമെന്റുകൾക്കും ഫീൽഡ് ട്രിപ്പുകൾക്കും ഈ സമയം ഫലപ്രദമായി ഉപയോഗിക്കാം. ലൈബ്രറി/ലാബുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനും കായികപരിശീലനത്തിനും ഈ സമയം ഗുണകരമാകും. മറ്റുതരത്തിൽ പഠനസഹായങ്ങൾ ലഭ്യമല്ലാത്ത സമൂഹത്തിലെ പിന്നാക്കംനിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഇത്തരം പഠനപ്രവർത്തനങ്ങൾ വലിയ സഹായകമാകും. കേരളത്തിലെ ആകെയുള്ള അധ്യാപകരിൽ 72 ശതമാനവും അധ്യാപികമാരാണ് (2014-15). ദേശീയതലത്തിൽ ഇത് 47 ശത മാനമേ വരൂ. സ്ത്രീകൾ പൊതുവെ ജോലിക്കുപുറമെ കുടുംബ ഭാരവും പേറേണ്ടിവരുന്നുണ്ട്. അധ്യാപികമാർക്ക് പഠനാസൂത്രണത്തിനും സംശയനിവാരണത്തിനും പഠനത്തിനുമെല്ലാമുള്ള സന്ദർഭമായി പഠനസമയമാറ്റത്തെ പ്രയോജനപ്പെടുത്താനുമാവും. 20. ക്ലസ്റ്റർ പരിശീലനത്തെക്കുറിച്ച് അധ്യാപകർ തന്നെ മതിപ്പി ല്ലാതെ സംസാരിക്കുന്നതു കേൾക്കുന്നു. എന്തുകൊണ്ടാണിത്? n ക്ലസ്റ്റർ പരിശീലനം ലക്ഷ്യമിടുന്നത് അധ്യാപകർ മാസത്തിലൊരി ക്കൽ കൂടിയിരുന്ന് അനുഭവങ്ങൾ പങ്കുവെക്കലും അടുത്ത മാസത്തേക്കുള്ള പാഠക്കുറിപ്പുകളും പഠനസാമഗ്രികളും ഒരുക്കലുമാണ്. സംശയങ്ങൾ തീർക്കുക, കഠിനമേഖലകളിൽ വ്യക്തത വരുത്തുക, പുതിയ പഠനതന്ത്രങ്ങൾ പരിചയപ്പെടുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. വിദ്യാഭ്യാസവകുപ്പ് മുന്നേ തന്നെ നല്ല തയ്യാറെടുപ്പുകൾ നട ത്തുക, അധ്യാപകരും ഒരുങ്ങി വരിക എന്നിവ നടന്ന ഘട്ടങ്ങ ളിൽ ക്ലസ്റ്റർ ഫലപ്രദമായിട്ടുണ്ട്. ഇതിൽ പിഴവുവരികയും യാന്ത്രികമായി നടത്തിത്തീർക്കുകയും ചെയ്യുമ്പോൾ ക്ലസ്റ്റർ സംഗമം അനാവശ്യമായതിൽ അധികൃതർക്കൊപ്പം അധ്യാപകർക്കും ഉത്തരവാദിത്തമുണ്ട്. 21. പുതിയരീതി നല്ലതാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ വലിയ മാറ്റം കുട്ടികളിൽ കാണാനില്ല. ഇത് രീതിയുടെ കുഴപ്പത്തെയല്ലേ കാണിക്കുന്നത്? ഇത് നമ്മെ തകർക്കാൻ സാമ്രാജ്യത്വശക്തികൾ കണ്ടെത്തിയ സൂത്രവിദ്യയാണെന്ന് കരുതുന്നത് ന്യായമല്ലേ? n പുതിയ പഠനസമീപനങ്ങൾ രൂപപ്പെട്ടുവന്നത് കുട്ടികളെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞരുടെയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സ്വപ്നം കണ്ട ദാർശനികരുടെയും മറ്റും ആശയങ്ങളിൽ നിന്നാണ്. കൊമേനിയസും, പെസ്റ്റലോസിയും, ഫ്രോബലും, മോണ്ടിസോറിയും, ഡ്യൂയിയും പണ്ടേ പരീക്ഷിച്ചു കണ്ടെത്തിയ രീതികളാണ് പുതിയ സമീപനത്തിൽ ഉൾച്ചേർന്നിട്ടുള്ളത്. ഗാന്ധിജിയും, വിഗോട്‌സ്‌കിയും, നോം ചോസ്‌കിയും, പൗലോ ഫ്രെയറും ഉൾപ്പെടെ സമീപകാലത്ത് ഈ സമീപനത്തിന് ആശയങ്ങൾ സംഭാവന ചെയ്തവരാണ്. ഇവരുടെ ചരിത്രവും പ്രവർത്തനങ്ങളും അൽപമെങ്കിലും അറിയുന്നവർ ഇവർ സാമ്രാജ്യത്വത്തിന്റെ ആളുകളാണെന്ന് പറയില്ല. ശിശുകേന്ദ്രീകൃതസമീപനം എന്നു തുടങ്ങിയ പ്രയോഗങ്ങൾ വിപ്ലവഗവൺമെന്റുകളും ഫണ്ടിങ്ങ് ഏജൻസികളും ബദൽ വിദ്യാഭ്യാസ ചിന്തകരുമൊക്കെ തങ്ങളുടെ മാനിഫെസ്റ്റോകളിലും റിപ്പോർട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രവും അതിന്റെ ഫലമായ മനുഷ്യ മനഃശാസ്ത്രവും വികസിച്ച കാലത്ത് പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ പല രേഖകളിലും കയറി വരും. എന്തു ലക്ഷ്യത്തെ മുൻനിർത്തി, എപ്രകാരം അവ പ്രയോഗിക്കുന്നു എന്നു നോക്കണം. ആരാണ് നടപ്പിലാക്കുന്നതെന്നു നോക്കണം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ പരിശോധിച്ചതിനെ തുടർന്ന്, അനുഭവങ്ങളിലൂടെ ശരിയെന്നു തോന്നിയ മാതൃകകളും സമീപനങ്ങളുമാണ് കേരളത്തിലെ സംസ്ഥാന സർക്കാർ 1997-98 മുതൽ നടപ്പിലാക്കിയത്. 2005ൽ ദേശീയ സർക്കാരും സമാനമായ സമീപനം സ്വീകരിച്ചു. കേരളത്തിൽ ആദ്യകാലത്ത് കുട്ടികളിൽ നല്ല മാറ്റം ദൃശ്യമായി. തുടർന്നു വന്ന സർക്കാർ ചില സമ്മർദങ്ങൾക്കു വിധേയമായി അതിൽ വെള്ളം ചേർത്തപ്പോൾ ഫലപ്രാപ്തി കുറഞ്ഞു. അപ്പോഴും കുട്ടികളുടെ ആത്മവിശ്വാസം, പൊതുവായ അറിവ്, സന്നദ്ധത, സാമൂഹ്യമായ ഇടപെടൽശേഷി എന്നിവ മികച്ചു തന്നെ നിന്നു. എന്നാൽ തുടർ മൂല്യനിർണയവും അപ്പപ്പോഴുള്ള മെച്ചപ്പെടുത്തലും എഡിറ്റിങ്ങും നിർദേശിച്ച രീതിയിൽ നടപ്പിലാക്കാതെ വന്നതിനാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതിന് കുറേയേറെ മാറ്റങ്ങൾ ഇനിയും വരണം. പഠനദിവസങ്ങളുടെ നഷ്ടം കുറയ്ക്കണം, പിരീഡുകളുടെ ദൈർഘ്യം വർധിപ്പിക്കണം. എഡിറ്റിങ്ങ് ശക്തമാക്കണം. പഠനോപകരണങ്ങളുടെ ലഭ്യത കൂട്ടണം. വിവര സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തണം. അധ്യാപകരുടെ വിഷയജ്ഞാനവും പ്രയോഗശേഷിയും ഇനിയും നന്നാവണം. സ്‌കൂളിലെ സൗകര്യങ്ങൾ കൂട്ടണം. രക്ഷിതാവിന് കുട്ടിയെ സഹായിക്കാനുള്ള പ്രാപ്തി വർധിപ്പിക്കണം. പരിശ്രമിച്ചാൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്ന രാജ്യങ്ങളാണ് വിദ്യാഭ്യാസത്തിൽ മുന്നേറിയിട്ടുള്ളത്. അവരൊക്കെ പുതിയരീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നന്നായി നടപ്പിലാക്കുന്നുവെന്നു മാത്രം. പുതിയ സമീപനത്തെ എതിർക്കുകയല്ല, അത് നന്നായി നടപ്പിലാക്കുകയാവണം നമ്മുടെ ലക്ഷ്യം. അങ്ങനെ സാമ്രാജ്യത്വശക്തികളെ നേരിടാൻ പോലും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. സാമ്രാജ്യത്വശക്തികളെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. ഇത് നമുക്ക് ചെയ്യാവുന്നതേയുള്ളൂ. എല്ലാവരും ഒത്തുപിടിച്ച് ആസൂത്രിതമായി മുന്നോട്ടുപോകണമെന്നു മാത്രം. 22. പഴയ രീതിയിൽ പഠിച്ചവരല്ലേ ഇന്ന് പല ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നത്? ആ പഠനരീതി മാറ്റിയതല്ലേ ഇന്നത്തെ പല പ്രശ്‌നങ്ങൾക്കും കാരണം? n ഏതുകാലത്തും ലഭ്യമായ ഉദ്യോഗാർഥികളിൽ നിന്നുമാണ് ഓരോ രംഗത്തേക്കും ആളുകളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് പഠനരീതി എന്തായാലും ആളുകൾ ഉദ്യോഗങ്ങളിൽ എത്തപ്പെടും. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്യും. പഴയ പഠനരീതി യുടെ ഒരു മെച്ചമായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. പഴയ പഠനരീതിയിൽ കാണാപ്പാഠം പഠിത്തമായിരുന്നു മുഖ്യ പഠനരീതി. ടീച്ചർ എഴുതിക്കൊടുത്ത കവിതാവ്യാഖ്യാനവും കത്തുകളും ഉപന്യാസങ്ങളും ചോദ്യോത്തരങ്ങളും പല പ്രാവശ്യം ഉരുവിട്ട് പഠിച്ച്, അതുതന്നെ പരീക്ഷാപ്പേപ്പറിൽ എഴുതി പാസ്സാവുന്നതായിരുന്നു പഴയരീതി. ഇന്ന് കുട്ടികൾ കവിതയ്ക്ക് ഈണം കണ്ടെത്തുന്നു. വാക്കുകളുടെ അർഥം സന്ദർഭത്തിൽ നിന്നും ഊഹിച്ചുകണ്ടെത്തുന്നു. പരീക്ഷണങ്ങൾ ചെയ്തുനോക്കി നിഗമനങ്ങളിൽ എത്തുന്നു. വായിച്ചും ചർച്ച ചെയ്തും സ്വന്തം അനുഭവങ്ങളും അറിവും ഭാവനയും യുക്തിയും ഉപയോഗപ്പെ ടുത്തി പല കുറിപ്പുകളും തയ്യാറാക്കാൻ ശ്രമിക്കുന്നു. ഇതിനെ യാണ് ജ്ഞാനനിർമിതി സമീപനം എന്ന് പറയുന്നത്. കൂടാതെ ഏതൊരു കാര്യത്തെയും തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു, സ്വന്തം അഭിപ്രായങ്ങൾ പറയുന്നു. ആവശ്യമായ സാമഗ്രികളും സൂചനകളും പ്രോത്സാഹനവും പിന്തുണയും നൽകി ടീച്ചർ കൂടെ നിൽക്കുന്നു. കുട്ടിയുടെ ബുദ്ധി വികസി ക്കാനും യുക്തിചിന്ത വളരാനും സാമൂഹിക കാഴ്ചപ്പാട് മെച്ചപ്പെടാനും ഒക്കെ പുതിയ രീതി സഹായിക്കും. ലോകത്താകെ ഈ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഈ പുതിയ സമീപനം തള്ളുകയല്ല; പഴയതിനെക്കാൾ മെച്ചപ്പെട്ട പുതുരീതി നന്നായി നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇല്ലെ ങ്കിൽ ഭാവിയിൽ നാം പിന്തള്ളപ്പെടും. vvv