അജ്ഞാതം


"പഠനവും ഭരണവും മലയാളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:59, 21 നവംബർ 2018
വരി 34: വരി 34:
നവംബർ ഒന്ന് ഔദ്യോഗിക ഭാഷാദിനമായി ആചരിക്കാൻ ഔദ്യോഗികഭാഷാസബ്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി പത്രവാർത്ത. രാഷ്ട്രീയ സാംസ്‌കാരിക സർവീസ് സംഘടനകളുടെ സഹകരണത്തോടെ ഒരു ബഹുജനസംരംഭമെന്ന നിലയിൽ ഔദ്യോഗിക ഭാഷാസെമിനാറുകളും സമ്മേ ളനങ്ങളും സംഘടിപ്പിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കയാണ്. ഔദ്യോഗിക ഭാഷാമാറ്റ ത്തിന്നനുകൂലമായി ബഹുജന താല്പര്യം വളർത്തലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നു തോന്നുന്നു. സകലമാന ബഹുജനത്തിനും താല്പര്യമുള്ള ഒരു കാര്യത്തിൽ വീണ്ടും ഈ ആവർത്തനമെന്തിന്? യഥാർത്ഥത്തിൽ താല്പര്യമുണ്ടാകേണ്ടത്, ഭരണഭാഷ മാറ്റാൻ ചുമതലപ്പെട്ടവർ ആരോ, അവർക്കാണ്. അവർക്കുള്ള താല്പര്യത്തിന്റെ കുത്തിയൊഴുക്കുകൊണ്ടാണല്ലൊ ഇതുവരെ യാതൊന്നും സംഭവിക്കാ തിരുന്നത്; അവസാനം, വരുന്ന അഞ്ചുവർഷംകൊണ്ടാണെങ്കിലും ഔദ്യോഗിക ഭാഷാമാറ്റം പൂർത്തിയാ ക്കണമെന്ന് നിർദേശിക്കേണ്ട കാലക്കേട് സംസ്ഥാന മുഖ്യമന്ത്രിക്ക് അനുഭവിക്കേണ്ടിവന്നതും.
നവംബർ ഒന്ന് ഔദ്യോഗിക ഭാഷാദിനമായി ആചരിക്കാൻ ഔദ്യോഗികഭാഷാസബ്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി പത്രവാർത്ത. രാഷ്ട്രീയ സാംസ്‌കാരിക സർവീസ് സംഘടനകളുടെ സഹകരണത്തോടെ ഒരു ബഹുജനസംരംഭമെന്ന നിലയിൽ ഔദ്യോഗിക ഭാഷാസെമിനാറുകളും സമ്മേ ളനങ്ങളും സംഘടിപ്പിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കയാണ്. ഔദ്യോഗിക ഭാഷാമാറ്റ ത്തിന്നനുകൂലമായി ബഹുജന താല്പര്യം വളർത്തലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നു തോന്നുന്നു. സകലമാന ബഹുജനത്തിനും താല്പര്യമുള്ള ഒരു കാര്യത്തിൽ വീണ്ടും ഈ ആവർത്തനമെന്തിന്? യഥാർത്ഥത്തിൽ താല്പര്യമുണ്ടാകേണ്ടത്, ഭരണഭാഷ മാറ്റാൻ ചുമതലപ്പെട്ടവർ ആരോ, അവർക്കാണ്. അവർക്കുള്ള താല്പര്യത്തിന്റെ കുത്തിയൊഴുക്കുകൊണ്ടാണല്ലൊ ഇതുവരെ യാതൊന്നും സംഭവിക്കാ തിരുന്നത്; അവസാനം, വരുന്ന അഞ്ചുവർഷംകൊണ്ടാണെങ്കിലും ഔദ്യോഗിക ഭാഷാമാറ്റം പൂർത്തിയാ ക്കണമെന്ന് നിർദേശിക്കേണ്ട കാലക്കേട് സംസ്ഥാന മുഖ്യമന്ത്രിക്ക് അനുഭവിക്കേണ്ടിവന്നതും.
ഔദ്യോഗിക ഭാഷാക്കമ്മിറ്റിയും സബ്കമ്മിറ്റിയും ആദ്യം ചെയ്യേണ്ടത് പൊതുഭരണം മല യാളത്തിലാക്കാൻ വേണ്ട കല്പന എത്രയും വേഗം പുറപ്പെടുവിച്ചു നടപ്പാക്കാൻ ഗവണ്മെന്റിനെ പ്രേ രിപ്പിക്കയാണ്. അതിന്നുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാതെയൊ? സകല തയ്യാറെടുപ്പം കഴിഞ്ഞിട്ട് മതി, ഔദ്യോഗിക ഭാഷാ മാറ്റമെങ്കിൽ, ഈ നൂറ്റാണ്ടിൽ അങ്ങനെ ഒന്നു സംഭവിക്കാൻ പോകുന്നില്ല. പൂർ ണമായും നീന്താൻ പഠിച്ചിട്ടേ വെള്ളത്തിലിറങ്ങൂ എന്നു വാശി പിടിക്കുന്നവൻ എന്നെങ്കിലും നീന്താൻ പഠിക്കുമോ? മാധ്യമം മാറ്റുമ്പോൾ പ്രശ്‌നങ്ങൾ തനിയെ പരിഹരിക്കപ്പെടും. അതായത് ഔദ്യോഗിക ഭാഷാമാറ്റം നടപ്പിൽ വന്നുകൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതായിരിക്കും കൂടുതൽ പ്രായോഗികം. പഴയ പ്രതാപത്തിന്റെ പ്രതീകമായി ഇംഗ്ലീഷിനെ മനസ്സിൽ പ്രതിഷ്ഠിച്ചു നടക്കുന്ന ബ്യൂറോക്രസിയുടേതിൽ നിന്നു വിഭിന്നമായ കാഴ്ചപ്പാടും ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് ജനങ്ങളോടുണ്ടെങ്കിൽ കഴിയുന്നതും വേഗം പൊതുഭരണരംഗത്തെ ങ്കിലും ഔദ്യോഗിക ഭാഷ മലയാളമാണെന്നു പ്രഖ്യാപിക്കാൻ വേണ്ട നിശ്ചയദാർഢ്യം പ്രകടിപ്പിക്ക ണം. പകൽ വെളിച്ചംപോലെ വ്യക്തമായ ഈ ജനാധിപത്യാവകാശം അനുവദിച്ച് കൊടുക്കുന്നതിൽ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ ഗവണ്മെന്റ് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം.
ഔദ്യോഗിക ഭാഷാക്കമ്മിറ്റിയും സബ്കമ്മിറ്റിയും ആദ്യം ചെയ്യേണ്ടത് പൊതുഭരണം മല യാളത്തിലാക്കാൻ വേണ്ട കല്പന എത്രയും വേഗം പുറപ്പെടുവിച്ചു നടപ്പാക്കാൻ ഗവണ്മെന്റിനെ പ്രേ രിപ്പിക്കയാണ്. അതിന്നുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാതെയൊ? സകല തയ്യാറെടുപ്പം കഴിഞ്ഞിട്ട് മതി, ഔദ്യോഗിക ഭാഷാ മാറ്റമെങ്കിൽ, ഈ നൂറ്റാണ്ടിൽ അങ്ങനെ ഒന്നു സംഭവിക്കാൻ പോകുന്നില്ല. പൂർ ണമായും നീന്താൻ പഠിച്ചിട്ടേ വെള്ളത്തിലിറങ്ങൂ എന്നു വാശി പിടിക്കുന്നവൻ എന്നെങ്കിലും നീന്താൻ പഠിക്കുമോ? മാധ്യമം മാറ്റുമ്പോൾ പ്രശ്‌നങ്ങൾ തനിയെ പരിഹരിക്കപ്പെടും. അതായത് ഔദ്യോഗിക ഭാഷാമാറ്റം നടപ്പിൽ വന്നുകൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതായിരിക്കും കൂടുതൽ പ്രായോഗികം. പഴയ പ്രതാപത്തിന്റെ പ്രതീകമായി ഇംഗ്ലീഷിനെ മനസ്സിൽ പ്രതിഷ്ഠിച്ചു നടക്കുന്ന ബ്യൂറോക്രസിയുടേതിൽ നിന്നു വിഭിന്നമായ കാഴ്ചപ്പാടും ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് ജനങ്ങളോടുണ്ടെങ്കിൽ കഴിയുന്നതും വേഗം പൊതുഭരണരംഗത്തെ ങ്കിലും ഔദ്യോഗിക ഭാഷ മലയാളമാണെന്നു പ്രഖ്യാപിക്കാൻ വേണ്ട നിശ്ചയദാർഢ്യം പ്രകടിപ്പിക്ക ണം. പകൽ വെളിച്ചംപോലെ വ്യക്തമായ ഈ ജനാധിപത്യാവകാശം അനുവദിച്ച് കൊടുക്കുന്നതിൽ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ ഗവണ്മെന്റ് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം.
'''എതിർക്കുന്നതെന്തിന്?  
'''എതിർക്കുന്നതെന്തിന്?  
'''
'''
ജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരാവശ്യം, കേരളസം സ്ഥാനം രൂപീകരിക്കപ്പെട്ട് 21 വർഷം കഴിഞ്ഞിട്ടും അംഗീകരിച്ചു കിട്ടാത്തതെന്താണെന്നു നാം അത്ഭു തപ്പെട്ടേക്കും. ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തയയ്ക്കുന്ന ഭരണാധികാരികൾക്കുമിടയിൽ ഭരണയന്ത്രം തിരിക്കുന്ന ഒരു ശക്തി കൂടിയുണ്ട്. സത്യം പറയട്ടെ, ആ ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ ഔദ്യോഗിക ഭാഷാ മാറ്റത്തിന് എതിരാണ്. ബ്യൂറോക്രസിയുടെ എതിർപ്പിനെ മറികടന്നും നടപ്പാക്കേണ്ട ഒരു പൗരാവകാശ പ്രശ്‌നമാണിതെന്ന ഗൗരവം ഭരണാധികാരികൾക്കും ഇല്ലാതെയും പോയി. ബ്യൂ റോക്രസിയെ പിണക്കാതെ നടക്കുന്നതത്രയും ആവട്ടെ എന്ന അർദ്ധമനസ്സോടെയാണ് ഓരോ തവണയും ഭരണാധികാരികൾ ഈ ഔദ്യോഗിക ഭാഷയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്താറ്. ഭരണഭാഷാമാറ്റ ത്തെക്കുറിച്ചു പറയുമ്പോൾ, സ്ഥിരമായി ഉന്നയിക്കപ്പെട്ടു വരുന്ന ഒരു പല്ലവി, നാട്ടുഭാഷയായ മലയാള ത്തിനു ഭരണം താങ്ങാനുള്ള കെല്പില്ലെന്നാണ്. ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷുകാരന്റെ മട്ടും മാതിരിയും മുറപ്രകാരം അഭ്യസിച്ചിറങ്ങുന്നവർക്കു മാത്രമേ ഭരണാധികാരിയാകാൻ അർഹതയുള്ളു എന്നു സ്ഥാപിക്കാ നാണ് അവർ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളതും ഭരണാധികാരി വർഗത്തിന്റെ ''നക്ഷത്രക്കുഞ്ഞു ങ്ങളെ'' ഇപ്രകാരം വളർത്തിക്കൊണ്ടുവരാനുള്ള സ്ഥാപനങ്ങളാണല്ലോ പബ്ലിക് സ്‌കൂളുകൾ. കമ്പിയടിക്കാൻ ഒരു പ്രത്യേക സാങ്കേതികഭാഷയുള്ളതു പോലെ, ഭരണം നടത്താൻ ഇംഗ്ലീഷ് എന്ന കോഡു വേണം എന്ന മട്ടിലാണ് അവരുടെ സമീപനം. സായ്പിന്റെ ഭാഷയിൽ ഒരു വാചകം കൂട്ടി വായിക്കാൻ പോലും അറിയാത്ത ഒരു മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തി. ആംഗലവാണിയുടെ അഭാവം അദ്ദേഹത്തിനോ ജനങ്ങൾക്കോ ഒരപകടവും ഉണ്ടാക്കിയില്ല. ഇംഗ്ലീഷുകാരും ഇംഗ്ലീഷ് ഭാഷയും കേരളത്തിൽ കാലുകുത്തുന്നതിനു മുമ്പും ഇവിടെ ഭരണം നടന്നിരുന്നുവെന്ന കാര്യം ഈ മേധാവികൾ സൗകര്യപൂർവം വിസ്മരിക്കയാണ്. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ രാജാക്കന്മാർ കല്പന പുറപ്പെടുവിച്ചിരുന്നതും  ഭരണകാര്യങ്ങൾ നടത്തിയിരുന്നതും മലയാളം എന്ന നാട്ടുഭാഷയിലായിരുന്നു. വടക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഭരണകാര്യങ്ങൾ പൂർണമായും ഹിന്ദിയിലായിക്കഴിഞ്ഞു. ഭരണത്തിന്റെ കനത്ത ഭാരം വഹിക്കാൻ ഹിന്ദിക്കു കഴിയുമെങ്കിൽ, അക്കാര്യ ത്തിൽ ഒട്ടും പിറകിലല്ല മലയാളത്തിന്റെ നില. ഉദ്യോഗസ്ഥന്മാർക്ക് മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യാനും അപേക്ഷകൾക്കു മറുപടി അയയ്ക്കാനും ഹ്രസ്വകാലത്തെ പരിശീലനം നൽകിയാൽ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല. ഈ വക കാര്യങ്ങളൊന്നും അറിയാത്തവരല്ല, ഭരണയന്ത്രത്തിന്റെ മർമസ്ഥാനത്തിരുന്ന് ഇംഗ്ലീഷിനെ ഉപാസിക്കുന്നവർ. അവരും ഈ നാട്ടിൽ തന്നെയാണല്ലോ ജീവിക്കുന്നത്. ഇവരെല്ലാം മലയാളഭാഷയോട് വിരോധമുള്ളവരാണെന്നും കരുതാൻ വയ്യ. മലയാള ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്നാൽ ഭരണമാധ്യമമെന്ന നിലയിൽ ഇംഗ്ലീഷിനെ കൈവിടാൻ അവർ തയ്യാറാല്ല. അപ്പോൾ കേവലം ഭാഷാഭിമാനമോ ഭാഷാവിരോധമോ അല്ല ഔദ്യോഗിക ഭാഷാമാറ്റത്തിന്റെ പിറകിലുള്ളത്. ഭാഷയേക്കാൾ ഗൗരവമുള്ള ഒരു സാമൂഹ്യ പ്രശ്‌നം കൂടി ഈ മാറ്റത്തിന്നിടയിലുണ്ട്. എന്താണത്?
ജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരാവശ്യം, കേരളസം സ്ഥാനം രൂപീകരിക്കപ്പെട്ട് 21 വർഷം കഴിഞ്ഞിട്ടും അംഗീകരിച്ചു കിട്ടാത്തതെന്താണെന്നു നാം അത്ഭു തപ്പെട്ടേക്കും. ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തയയ്ക്കുന്ന ഭരണാധികാരികൾക്കുമിടയിൽ ഭരണയന്ത്രം തിരിക്കുന്ന ഒരു ശക്തി കൂടിയുണ്ട്. സത്യം പറയട്ടെ, ആ ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ ഔദ്യോഗിക ഭാഷാ മാറ്റത്തിന് എതിരാണ്. ബ്യൂറോക്രസിയുടെ എതിർപ്പിനെ മറികടന്നും നടപ്പാക്കേണ്ട ഒരു പൗരാവകാശ പ്രശ്‌നമാണിതെന്ന ഗൗരവം ഭരണാധികാരികൾക്കും ഇല്ലാതെയും പോയി. ബ്യൂ റോക്രസിയെ പിണക്കാതെ നടക്കുന്നതത്രയും ആവട്ടെ എന്ന അർദ്ധമനസ്സോടെയാണ് ഓരോ തവണയും ഭരണാധികാരികൾ ഈ ഔദ്യോഗിക ഭാഷയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്താറ്. ഭരണഭാഷാമാറ്റ ത്തെക്കുറിച്ചു പറയുമ്പോൾ, സ്ഥിരമായി ഉന്നയിക്കപ്പെട്ടു വരുന്ന ഒരു പല്ലവി, നാട്ടുഭാഷയായ മലയാള ത്തിനു ഭരണം താങ്ങാനുള്ള കെല്പില്ലെന്നാണ്. ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷുകാരന്റെ മട്ടും മാതിരിയും മുറപ്രകാരം അഭ്യസിച്ചിറങ്ങുന്നവർക്കു മാത്രമേ ഭരണാധികാരിയാകാൻ അർഹതയുള്ളു എന്നു സ്ഥാപിക്കാ നാണ് അവർ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളതും ഭരണാധികാരി വർഗത്തിന്റെ ''നക്ഷത്രക്കുഞ്ഞു ങ്ങളെ'' ഇപ്രകാരം വളർത്തിക്കൊണ്ടുവരാനുള്ള സ്ഥാപനങ്ങളാണല്ലോ പബ്ലിക് സ്‌കൂളുകൾ. കമ്പിയടിക്കാൻ ഒരു പ്രത്യേക സാങ്കേതികഭാഷയുള്ളതു പോലെ, ഭരണം നടത്താൻ ഇംഗ്ലീഷ് എന്ന കോഡു വേണം എന്ന മട്ടിലാണ് അവരുടെ സമീപനം. സായ്പിന്റെ ഭാഷയിൽ ഒരു വാചകം കൂട്ടി വായിക്കാൻ പോലും അറിയാത്ത ഒരു മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തി. ആംഗലവാണിയുടെ അഭാവം അദ്ദേഹത്തിനോ ജനങ്ങൾക്കോ ഒരപകടവും ഉണ്ടാക്കിയില്ല. ഇംഗ്ലീഷുകാരും ഇംഗ്ലീഷ് ഭാഷയും കേരളത്തിൽ കാലുകുത്തുന്നതിനു മുമ്പും ഇവിടെ ഭരണം നടന്നിരുന്നുവെന്ന കാര്യം ഈ മേധാവികൾ സൗകര്യപൂർവം വിസ്മരിക്കയാണ്. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ രാജാക്കന്മാർ കല്പന പുറപ്പെടുവിച്ചിരുന്നതും  ഭരണകാര്യങ്ങൾ നടത്തിയിരുന്നതും മലയാളം എന്ന നാട്ടുഭാഷയിലായിരുന്നു. വടക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഭരണകാര്യങ്ങൾ പൂർണമായും ഹിന്ദിയിലായിക്കഴിഞ്ഞു. ഭരണത്തിന്റെ കനത്ത ഭാരം വഹിക്കാൻ ഹിന്ദിക്കു കഴിയുമെങ്കിൽ, അക്കാര്യ ത്തിൽ ഒട്ടും പിറകിലല്ല മലയാളത്തിന്റെ നില. ഉദ്യോഗസ്ഥന്മാർക്ക് മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യാനും അപേക്ഷകൾക്കു മറുപടി അയയ്ക്കാനും ഹ്രസ്വകാലത്തെ പരിശീലനം നൽകിയാൽ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല. ഈ വക കാര്യങ്ങളൊന്നും അറിയാത്തവരല്ല, ഭരണയന്ത്രത്തിന്റെ മർമസ്ഥാനത്തിരുന്ന് ഇംഗ്ലീഷിനെ ഉപാസിക്കുന്നവർ. അവരും ഈ നാട്ടിൽ തന്നെയാണല്ലോ ജീവിക്കുന്നത്. ഇവരെല്ലാം മലയാളഭാഷയോട് വിരോധമുള്ളവരാണെന്നും കരുതാൻ വയ്യ. മലയാള ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്നാൽ ഭരണമാധ്യമമെന്ന നിലയിൽ ഇംഗ്ലീഷിനെ കൈവിടാൻ അവർ തയ്യാറാല്ല. അപ്പോൾ കേവലം ഭാഷാഭിമാനമോ ഭാഷാവിരോധമോ അല്ല ഔദ്യോഗിക ഭാഷാമാറ്റത്തിന്റെ പിറകിലുള്ളത്. ഭാഷയേക്കാൾ ഗൗരവമുള്ള ഒരു സാമൂഹ്യ പ്രശ്‌നം കൂടി ഈ മാറ്റത്തിന്നിടയിലുണ്ട്. എന്താണത്?
'''ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായതെങ്ങനെ?
'''ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായതെങ്ങനെ?
'''
'''
ഭരണവും ബോധനവും മാതൃഭാഷയിലാവണമെന്ന് നാം ആവശ്യപ്പെടുന്നത്, അന്ധമായ ഭാഷാഭ്രാന്തുകൊണ്ടല്ല. ഇംഗ്ലീഷ് ഭാഷയോട് ആർക്കും ഒരു വിരോധവുമില്ല. മറിച്ച് അതൊരു ലൈബ്രറി ഭാഷ എന്ന നിലയിൽ എല്ലാവരും പഠിച്ചിരിക്കണമെന്ന അഭിപ്രായം കൂടിയുണ്ട്. എന്നാൽ ഇംഗ്ലീഷു ഭാഷ പഠിക്കുന്നതും അതിനെ നമ്മുടെ ഔദ്യോഗിക ഭാഷയാക്കി നിലനിർത്തുന്നതും, തമ്മിൽ വ്യത്യാസമുണ്ട്. ഒരു ജനാധിപത്യ ഭരണ ക്രമത്തിൽ ജീവിയ്ക്കുന്ന ആളുകളുടെ പൗരാവകാശത്തിന്റെ പ്രശ്‌നമാണിത്. ഭൂരിപക്ഷം ആളുകൾക്കും പിടിപാടില്ലാത്ത ഒരു ഭാഷയിൽ അവരെ ഭരിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്കു ചേർന്നതല്ല. അത് ഭരണാധികാരികളെ, സാധാരണക്കാരനിൽനിന്നു വേറിട്ടു നില്ക്കുന്ന ഒരു പ്രത്യേക തട്ടിൽ സ്ഥാപിക്കുന്നു. അതുപോലെത്തന്നെ, അറിവ് ജനങ്ങൾക്ക പ്രാപ്യമാവരുത്. അറിവു സമ്പാദിക്കുന്നതിൽ ഭാഷ ഒരു തടസ്സമാവാനും പാടില്ല. ഇംഗ്ലീഷ് പഠിച്ചവർക്കു മാത്രമേ, ആധുനിക യുഗത്തിന്റെ നേട്ടങ്ങളായ ജ്ഞാനവിജ്ഞാനങ്ങളെക്കുറിച്ചറിയാൻ പാടുള്ളു എന്നു വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിലെ വിദ്യാഭ്യാസരീതിക്കു ചേർന്നതല്ല. ബ്രിട്ടീഷുകാരന്റെ കൊളോണിയൽ വാഴ്ചക്കാലത്ത് ഇതു രണ്ടും നിലനിന്നിരുന്നു. ജനാധിപത്യ രീതിയനുസരിച്ചാണ് തങ്ങൾ ഇന്ത്യക്കാരെ ഭരിക്കുന്നതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് ബ്രിട്ടീഷ് മേധാവിത്തം ഇന്ത്യയിലെ ബോധനഭാഷയും ഭരണഭാഷയും ഇംഗ്ലീഷാക്കി മാറ്റിയ ത്. സ്വാതന്ത്ര്യം ലഭിച്ച് മുപ്പതു വർഷം കഴിഞ്ഞിട്ടും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്ര ങ്ങളിലൊന്നായ ഇന്ത്യയിൽ, അതു നിലനിർത്തുന്നത്, ബ്രിട്ടീഷുകാരൻ കണ്ട അതേ കാഴ്ചപ്പാടിലാണെന്ന് സമ്മതിക്കാൻ കഴിയുമോ?
ഭരണവും ബോധനവും മാതൃഭാഷയിലാവണമെന്ന് നാം ആവശ്യപ്പെടുന്നത്, അന്ധമായ ഭാഷാഭ്രാന്തുകൊണ്ടല്ല. ഇംഗ്ലീഷ് ഭാഷയോട് ആർക്കും ഒരു വിരോധവുമില്ല. മറിച്ച് അതൊരു ലൈബ്രറി ഭാഷ എന്ന നിലയിൽ എല്ലാവരും പഠിച്ചിരിക്കണമെന്ന അഭിപ്രായം കൂടിയുണ്ട്. എന്നാൽ ഇംഗ്ലീഷു ഭാഷ പഠിക്കുന്നതും അതിനെ നമ്മുടെ ഔദ്യോഗിക ഭാഷയാക്കി നിലനിർത്തുന്നതും, തമ്മിൽ വ്യത്യാസമുണ്ട്. ഒരു ജനാധിപത്യ ഭരണ ക്രമത്തിൽ ജീവിയ്ക്കുന്ന ആളുകളുടെ പൗരാവകാശത്തിന്റെ പ്രശ്‌നമാണിത്. ഭൂരിപക്ഷം ആളുകൾക്കും പിടിപാടില്ലാത്ത ഒരു ഭാഷയിൽ അവരെ ഭരിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്കു ചേർന്നതല്ല. അത് ഭരണാധികാരികളെ, സാധാരണക്കാരനിൽനിന്നു വേറിട്ടു നില്ക്കുന്ന ഒരു പ്രത്യേക തട്ടിൽ സ്ഥാപിക്കുന്നു. അതുപോലെത്തന്നെ, അറിവ് ജനങ്ങൾക്ക പ്രാപ്യമാവരുത്. അറിവു സമ്പാദിക്കുന്നതിൽ ഭാഷ ഒരു തടസ്സമാവാനും പാടില്ല. ഇംഗ്ലീഷ് പഠിച്ചവർക്കു മാത്രമേ, ആധുനിക യുഗത്തിന്റെ നേട്ടങ്ങളായ ജ്ഞാനവിജ്ഞാനങ്ങളെക്കുറിച്ചറിയാൻ പാടുള്ളു എന്നു വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിലെ വിദ്യാഭ്യാസരീതിക്കു ചേർന്നതല്ല. ബ്രിട്ടീഷുകാരന്റെ കൊളോണിയൽ വാഴ്ചക്കാലത്ത് ഇതു രണ്ടും നിലനിന്നിരുന്നു. ജനാധിപത്യ രീതിയനുസരിച്ചാണ് തങ്ങൾ ഇന്ത്യക്കാരെ ഭരിക്കുന്നതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് ബ്രിട്ടീഷ് മേധാവിത്തം ഇന്ത്യയിലെ ബോധനഭാഷയും ഭരണഭാഷയും ഇംഗ്ലീഷാക്കി മാറ്റിയ ത്. സ്വാതന്ത്ര്യം ലഭിച്ച് മുപ്പതു വർഷം കഴിഞ്ഞിട്ടും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്ര ങ്ങളിലൊന്നായ ഇന്ത്യയിൽ, അതു നിലനിർത്തുന്നത്, ബ്രിട്ടീഷുകാരൻ കണ്ട അതേ കാഴ്ചപ്പാടിലാണെന്ന് സമ്മതിക്കാൻ കഴിയുമോ?
ഇംഗ്ലീഷുഭാഷ ഒരു സുപ്രഭാതത്തിൽ യാദൃച്ഛികമായി ഇന്ത്യയുടെ ഭരണരംഗത്തും വിദ്യാഭ്യാസത്തിലും കയറിവന്നതല്ല. ചരിത്രപരമായ ഒരു പശ്ചാത്തലം അതിനുണ്ട്. ആ പശ്ചാത്തലത്തിൽവേണം, ആംഗലഭാഷ നമ്മുടെ ഭരണരംഗത്തും കലാശാലകളിലും മാച്ചാലും മായാത്ത ഒരു സ്വാധീനശക്തിയായി നിലനിൽക്കു ന്നതിനെ വീക്ഷിക്കാൻ. പണ്ട്, കളിക്കോപ്പുകൾ വില്ക്കാനും കുരുമുളകു വാങ്ങാനും ഇന്ത്യയിൽ വന്ന ഈസ്റ്റിന്ത്യാക്കമ്പനി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയോടുകൂടി ഇവിടുത്തെ ഭരണാധി കാരികളായി മാറിക്കഴിഞ്ഞിരുന്നു. ഭരണതലത്തിൽ, താഴെക്കിടയിലുള്ള ജോലികൾക്കുപോലും ഇംഗ്ലണ്ടിൽനിന്ന് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമായിക്കണ്ട ഗവർണർ ജനറൽ വില്യം ബൻടി ങ്ങ് പ്രഭു, കുറെ ഇന്ത്യക്കാരെ ഇംഗ്ലീഷ് പഠിപ്പിച്ചാൽ, ഇക്കാര്യം ലാഭകരമായി നടപ്പാക്കാമെന്നു കരുതി. കമ്പനിയുടെ വിദ്യാഭ്യാസനയത്തിന്റെ ശില്പിയായ മെക്കാളെ പ്രഭുവിന്നാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തെക്കുറിച്ച്, കേവലം കച്ചവടപരമായ ആവശ്യത്തെക്കാൾ കവിഞ്ഞ ഒരു കണ്ണുണ്ടായിരുന്നു. ഇന്ത്യക്കാർ ഇംഗ്ലീഷു പഠിച്ചാൽ മാത്രംപോരാ, ഇംഗ്ലീഷുകാരെപ്പോലെ ചിന്തിക്കുന്നവരുമായി മാറണം എന്നദ്ദേഹം ആഗ്രഹിച്ചു. ഇംഗ്ലീഷ് ഭാഷയ്ക്കു പുറമെ, ഇതിനാവശ്യമുള്ള കാര്യങ്ങൾ അവരെ ഇംഗ്ലീഷിൽ കൂടി പഠിപ്പിക്കണം. ഇത്തരക്കാർക്ക് കമ്പനിയുടെ കീഴിൽ ഉദ്യോഗം നല്കിയാൽ, അവർ ഭരണകൂടത്തിന്റെ പള്ളിത്തൂണുകളായി നിലനില്ക്കും. മെക്കാളെ പ്രഭു ബുദ്ധിപൂർവം മെനഞ്ഞെടുത്ത പരിപാടിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപം കൊണ്ടത്. ബോധന മാധ്യമത്തിൽക്കൂടി ഭരണമാധ്യമം പിടിച്ചെടുത്തുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ അരക്കിട്ടുറപ്പിച്ചതെന്നു കാണാം.
ഇംഗ്ലീഷുഭാഷ ഒരു സുപ്രഭാതത്തിൽ യാദൃച്ഛികമായി ഇന്ത്യയുടെ ഭരണരംഗത്തും വിദ്യാഭ്യാസത്തിലും കയറിവന്നതല്ല. ചരിത്രപരമായ ഒരു പശ്ചാത്തലം അതിനുണ്ട്. ആ പശ്ചാത്തലത്തിൽവേണം, ആംഗലഭാഷ നമ്മുടെ ഭരണരംഗത്തും കലാശാലകളിലും മാച്ചാലും മായാത്ത ഒരു സ്വാധീനശക്തിയായി നിലനിൽക്കു ന്നതിനെ വീക്ഷിക്കാൻ. പണ്ട്, കളിക്കോപ്പുകൾ വില്ക്കാനും കുരുമുളകു വാങ്ങാനും ഇന്ത്യയിൽ വന്ന ഈസ്റ്റിന്ത്യാക്കമ്പനി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയോടുകൂടി ഇവിടുത്തെ ഭരണാധി കാരികളായി മാറിക്കഴിഞ്ഞിരുന്നു. ഭരണതലത്തിൽ, താഴെക്കിടയിലുള്ള ജോലികൾക്കുപോലും ഇംഗ്ലണ്ടിൽനിന്ന് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമായിക്കണ്ട ഗവർണർ ജനറൽ വില്യം ബൻടി ങ്ങ് പ്രഭു, കുറെ ഇന്ത്യക്കാരെ ഇംഗ്ലീഷ് പഠിപ്പിച്ചാൽ, ഇക്കാര്യം ലാഭകരമായി നടപ്പാക്കാമെന്നു കരുതി. കമ്പനിയുടെ വിദ്യാഭ്യാസനയത്തിന്റെ ശില്പിയായ മെക്കാളെ പ്രഭുവിന്നാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തെക്കുറിച്ച്, കേവലം കച്ചവടപരമായ ആവശ്യത്തെക്കാൾ കവിഞ്ഞ ഒരു കണ്ണുണ്ടായിരുന്നു. ഇന്ത്യക്കാർ ഇംഗ്ലീഷു പഠിച്ചാൽ മാത്രംപോരാ, ഇംഗ്ലീഷുകാരെപ്പോലെ ചിന്തിക്കുന്നവരുമായി മാറണം എന്നദ്ദേഹം ആഗ്രഹിച്ചു. ഇംഗ്ലീഷ് ഭാഷയ്ക്കു പുറമെ, ഇതിനാവശ്യമുള്ള കാര്യങ്ങൾ അവരെ ഇംഗ്ലീഷിൽ കൂടി പഠിപ്പിക്കണം. ഇത്തരക്കാർക്ക് കമ്പനിയുടെ കീഴിൽ ഉദ്യോഗം നല്കിയാൽ, അവർ ഭരണകൂടത്തിന്റെ പള്ളിത്തൂണുകളായി നിലനില്ക്കും. മെക്കാളെ പ്രഭു ബുദ്ധിപൂർവം മെനഞ്ഞെടുത്ത പരിപാടിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപം കൊണ്ടത്. ബോധന മാധ്യമത്തിൽക്കൂടി ഭരണമാധ്യമം പിടിച്ചെടുത്തുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ അരക്കിട്ടുറപ്പിച്ചതെന്നു കാണാം.
'''പുതിയ മേധാവി വർഗം വളരുന്നു
'''പുതിയ മേധാവി വർഗം വളരുന്നു
'''
'''
വരി 48: വരി 51:
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, സംസ്ഥാനങ്ങളിലെ ഭരണം ബന്ധപ്പെട്ട പ്രാദേശിക ഭാഷകളിലായി ക്കൂടെ എന്ന ആവശ്യം ഉയർന്നപ്പോൾ, നൂറായിരം പ്രശ്‌നങ്ങളുന്നയിച്ച് അതിനെ ഉള്ളിൽനിന്നും നിരുത്സാഹപ്പെടുത്തിയത് ഭരണയന്ത്രം തിരിക്കുന്ന ഈ ബ്യൂറോക്രാറ്റുകളായിരുന്നു. ഭരണം പ്രാദേശിക ഭാഷയിലാവുന്നത് ശുഭലക്ഷണമല്ലെന്നു കണ്ട സമ്പന്നവിഭാഗവും ഇവരോടൊപ്പം കൂടി. എന്താണു ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്തുന്നതിൽ ഇവർക്കിത്ര വിരോധം? ഭരണം മാതൃഭാഷയിലായാൽ ജനങ്ങൾക്ക് കാര്യങ്ങൾ കുറേശ്ശേ മനസ്സിലായിത്തുടങ്ങും. അതോടെ ഭരണകാര്യങ്ങളിൽ ബഹുജന പങ്കാളിത്തം വർധിക്കും. ഭരണ നടത്തിപ്പിൽ ജനകീയ പങ്കാളിത്തം വർധിക്കുന്നത് സ്വന്തം താല്പര്യങ്ങൾ ക്ക് ഹാനികരമാണ് എന്നും മുൻകൂട്ടിക്കാണുന്നവരാണ്, എക്കാലത്തും ഇതിനെ എതിർത്തിട്ടുള്ളത്. ബ്യൂറോക്രസിയെ സംബന്ധിച്ചിടത്തോളം ഇതിൽ പ്രത്യേക താല്പര്യം കൂടിയുണ്ട്. എക്കാലത്തും ഒരു ന്യൂനപക്ഷത്തിന്റെ മാത്രം സൗഭാഗ്യമായിരുന്നു ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനവും ഇംഗ്ലീഷുകാരന്റെ സാങ്കേതിക രീതികളിലുള്ള പരിശീലനവും സൃഷ്ടിച്ച മായാവലയാണ് തങ്ങളെ അർധദിവ്യന്മാരായ ഒരു പ്രത്യേക വിഭാഗമാക്കി ഉയർത്തിയത്. തങ്ങളുടെ ആ പദവിയിലുള്ള നിലനില്പിന്നടിസ്ഥാനവും ഇതുതന്നെ. ഭരണം പ്രാദേശിക ഭാഷയിലാക്കണമെന്നാവശ്യപ്പെടുന്ന ധിക്കാരികൾ, ഈ മായാവല മാന്തിക്കീറുകയാണ് ചെയ്യുന്നത്. സ്വന്തം അന്തസ്സിൽ താല്പര്യമുള്ള ആർക്കെങ്കിലും മനസ്സറിഞ്ഞ് ഇതംഗീകരിക്കാൻ കഴിയുമോ? ജനങ്ങളുടെ യഥാർത്ഥമായ ഏതാവശ്യത്തെയും സാങ്കേതികത്വത്തിന്റെ ചുവപ്പ് നാടയിൽ കുരുക്കി ഞെക്കിക്കൊല്ലാൻ മടിയില്ലാത്ത അതേ ബ്യൂറോക്രസി തന്നെയാണ് ഔദ്യോഗിക ഭാഷാമാറ്റത്തെ പിടിച്ചുകെട്ടാൻ കയറുമായി പിന്നിൽ വന്നു നില്ക്കുന്നത്. ജനകീയമായ ഒരാവശ്യത്തെ നേരിട്ടെതിർ ക്കാൻ അവർക്കു ധൈര്യമില്ല. അതുകൊണ്ട് പിന്നിൽ നിന്നു കുത്തുന്നു. ഭരണത്തിന്റെ ദിവ്യതേജസ്സു താ ങ്ങാൻ നാട്ടുഭാഷയ്ക്കു കരുത്തില്ല, സാങ്കേതിക പദങ്ങളില്ല, ടെപ്‌റൈറ്ററില്ല, ചുരുക്കെഴുത്തില്ല, ഉദ്യോഗസ്ഥന്മാർക്കു പരിശീലനമില്ല എന്നിങ്ങനെ അനേകം തടസ്സങ്ങൾ മാറ്റത്തിന്റെ വഴിയിൽ അവർ ഒന്നിനു പിറകെ മറ്റൊന്നായി ഉയർത്തിക്കൊണ്ടിരിക്കും. ചുരുക്കത്തിൽ, ഭരണം മാതൃഭാഷയിലാക്ക ണമെന്ന് എത്ര ശക്തിപൂർവം ജനങ്ങൾ ആവശ്യപ്പെടുന്നുവോ, അത്രയും കരുത്തോടെ സമൂഹത്തിലെ നിക്ഷിപ്ത താല്പര്യക്കാരും ബ്യൂറോക്രസിയും അതിനെ എതിർത്തുകൊണ്ടിരിക്കും. ഇവിടെ സന്മനസ്സിന്റെ പ്രശ്‌നമില്ല, താല്പര്യത്തിന്റേതുമാത്രം.  
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, സംസ്ഥാനങ്ങളിലെ ഭരണം ബന്ധപ്പെട്ട പ്രാദേശിക ഭാഷകളിലായി ക്കൂടെ എന്ന ആവശ്യം ഉയർന്നപ്പോൾ, നൂറായിരം പ്രശ്‌നങ്ങളുന്നയിച്ച് അതിനെ ഉള്ളിൽനിന്നും നിരുത്സാഹപ്പെടുത്തിയത് ഭരണയന്ത്രം തിരിക്കുന്ന ഈ ബ്യൂറോക്രാറ്റുകളായിരുന്നു. ഭരണം പ്രാദേശിക ഭാഷയിലാവുന്നത് ശുഭലക്ഷണമല്ലെന്നു കണ്ട സമ്പന്നവിഭാഗവും ഇവരോടൊപ്പം കൂടി. എന്താണു ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്തുന്നതിൽ ഇവർക്കിത്ര വിരോധം? ഭരണം മാതൃഭാഷയിലായാൽ ജനങ്ങൾക്ക് കാര്യങ്ങൾ കുറേശ്ശേ മനസ്സിലായിത്തുടങ്ങും. അതോടെ ഭരണകാര്യങ്ങളിൽ ബഹുജന പങ്കാളിത്തം വർധിക്കും. ഭരണ നടത്തിപ്പിൽ ജനകീയ പങ്കാളിത്തം വർധിക്കുന്നത് സ്വന്തം താല്പര്യങ്ങൾ ക്ക് ഹാനികരമാണ് എന്നും മുൻകൂട്ടിക്കാണുന്നവരാണ്, എക്കാലത്തും ഇതിനെ എതിർത്തിട്ടുള്ളത്. ബ്യൂറോക്രസിയെ സംബന്ധിച്ചിടത്തോളം ഇതിൽ പ്രത്യേക താല്പര്യം കൂടിയുണ്ട്. എക്കാലത്തും ഒരു ന്യൂനപക്ഷത്തിന്റെ മാത്രം സൗഭാഗ്യമായിരുന്നു ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനവും ഇംഗ്ലീഷുകാരന്റെ സാങ്കേതിക രീതികളിലുള്ള പരിശീലനവും സൃഷ്ടിച്ച മായാവലയാണ് തങ്ങളെ അർധദിവ്യന്മാരായ ഒരു പ്രത്യേക വിഭാഗമാക്കി ഉയർത്തിയത്. തങ്ങളുടെ ആ പദവിയിലുള്ള നിലനില്പിന്നടിസ്ഥാനവും ഇതുതന്നെ. ഭരണം പ്രാദേശിക ഭാഷയിലാക്കണമെന്നാവശ്യപ്പെടുന്ന ധിക്കാരികൾ, ഈ മായാവല മാന്തിക്കീറുകയാണ് ചെയ്യുന്നത്. സ്വന്തം അന്തസ്സിൽ താല്പര്യമുള്ള ആർക്കെങ്കിലും മനസ്സറിഞ്ഞ് ഇതംഗീകരിക്കാൻ കഴിയുമോ? ജനങ്ങളുടെ യഥാർത്ഥമായ ഏതാവശ്യത്തെയും സാങ്കേതികത്വത്തിന്റെ ചുവപ്പ് നാടയിൽ കുരുക്കി ഞെക്കിക്കൊല്ലാൻ മടിയില്ലാത്ത അതേ ബ്യൂറോക്രസി തന്നെയാണ് ഔദ്യോഗിക ഭാഷാമാറ്റത്തെ പിടിച്ചുകെട്ടാൻ കയറുമായി പിന്നിൽ വന്നു നില്ക്കുന്നത്. ജനകീയമായ ഒരാവശ്യത്തെ നേരിട്ടെതിർ ക്കാൻ അവർക്കു ധൈര്യമില്ല. അതുകൊണ്ട് പിന്നിൽ നിന്നു കുത്തുന്നു. ഭരണത്തിന്റെ ദിവ്യതേജസ്സു താ ങ്ങാൻ നാട്ടുഭാഷയ്ക്കു കരുത്തില്ല, സാങ്കേതിക പദങ്ങളില്ല, ടെപ്‌റൈറ്ററില്ല, ചുരുക്കെഴുത്തില്ല, ഉദ്യോഗസ്ഥന്മാർക്കു പരിശീലനമില്ല എന്നിങ്ങനെ അനേകം തടസ്സങ്ങൾ മാറ്റത്തിന്റെ വഴിയിൽ അവർ ഒന്നിനു പിറകെ മറ്റൊന്നായി ഉയർത്തിക്കൊണ്ടിരിക്കും. ചുരുക്കത്തിൽ, ഭരണം മാതൃഭാഷയിലാക്ക ണമെന്ന് എത്ര ശക്തിപൂർവം ജനങ്ങൾ ആവശ്യപ്പെടുന്നുവോ, അത്രയും കരുത്തോടെ സമൂഹത്തിലെ നിക്ഷിപ്ത താല്പര്യക്കാരും ബ്യൂറോക്രസിയും അതിനെ എതിർത്തുകൊണ്ടിരിക്കും. ഇവിടെ സന്മനസ്സിന്റെ പ്രശ്‌നമില്ല, താല്പര്യത്തിന്റേതുമാത്രം.  
ഭരണവും വിദ്യാഭ്യാസമാധ്യമവും മാതൃഭാഷയിലാക്കണമെന്നത് കേവലം ഭാഷാസ്‌നേഹത്തിന്റെ പ്രശ്‌നമല്ലെന്നു പറഞ്ഞുവല്ലൊ. ജനാധിപത്യപരമായ ഒരവകാശത്തിന്റെ പ്രശ്‌നമാണത്. ഭാഷാപരമായ കെട്ടുപാടുകൾ ഭരണത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം തടയാൻ പാടില്ല. അതിനപ്പുറം, പണ്ട് ബ്രിട്ടീഷുകാരൻ സൃഷ്ടിച്ച, സാമൂഹികമായ ചേരിതിരിവിനും, ഒരു പ്രത്യേക വിഭാഗത്തിന്റെ മേധാവിത്ത ത്തിനും എതിരായ നീക്കവുമാണ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള മോഡൽ സ്‌കൂളുകളും പബ്‌ളിക്ക് സ്‌കൂളു കളും വഴി ആ ചേരിതിരിവിന്റെ വിത്തുകൾ ഇന്നും നാട്ടിൽ പറന്നു നടക്കുന്നു. ഭരണവുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മറ്റു രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെക്കാൾ മാന്യതയും അധികാരവും നൽകിയത്--സിവിൽ സർവീസിന് സാമൂഹിക ജീവിതത്തിൽ മേധാവിത്തം നൽകിയത്--ബ്രിട്ടീഷ് ഭരണാധികാരികൾ സമൂഹത്തെ ചേരികളായി വേർതിരിച്ചു നിർത്താൻ കരുതിക്കൂട്ടി ഒരുക്കിയ വിദ്യയാണ്. നേരത്തെപ്പറഞ്ഞ വരേണ്യവർഗത്തിന്റെ സൃഷ്ടിയിൽ കൂടിയാണ് അവർ ഇതു സാധിച്ചത്. സിവിൽ സർവീസിനെ മറ്റു മണ്ഡലങ്ങളിൽനിന്ന് ഉയർത്തി നിർത്തുന്ന ഈ ക്രൂരത ബ്രിട്ടീഷുകാരന്റെ സ്വന്തം രാജ്യത്തുപോലും നിലവിലില്ല. കോളനികളെ അടക്കി ഭരിക്കാൻവേണ്ടി അവർ ചെയ്ത കൊടുംചതിയാണിത്. ജാതിയുടേതെന്ന പോലെ, ഇംഗ്ലീഷിൽ ഭരണം നടത്തുന്ന മേധാവി വർഗത്തിന്റെ ചേരിതിരിവും ഇന്ത്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പുത്തൻ സവർണ മേധാവിത്തം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഒന്നാം ഘട്ടമാണ്; ഭരണത്തെ മലയാളം പഠിപ്പിക്കൽ.
ഭരണവും വിദ്യാഭ്യാസമാധ്യമവും മാതൃഭാഷയിലാക്കണമെന്നത് കേവലം ഭാഷാസ്‌നേഹത്തിന്റെ പ്രശ്‌നമല്ലെന്നു പറഞ്ഞുവല്ലൊ. ജനാധിപത്യപരമായ ഒരവകാശത്തിന്റെ പ്രശ്‌നമാണത്. ഭാഷാപരമായ കെട്ടുപാടുകൾ ഭരണത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം തടയാൻ പാടില്ല. അതിനപ്പുറം, പണ്ട് ബ്രിട്ടീഷുകാരൻ സൃഷ്ടിച്ച, സാമൂഹികമായ ചേരിതിരിവിനും, ഒരു പ്രത്യേക വിഭാഗത്തിന്റെ മേധാവിത്ത ത്തിനും എതിരായ നീക്കവുമാണ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള മോഡൽ സ്‌കൂളുകളും പബ്‌ളിക്ക് സ്‌കൂളു കളും വഴി ആ ചേരിതിരിവിന്റെ വിത്തുകൾ ഇന്നും നാട്ടിൽ പറന്നു നടക്കുന്നു. ഭരണവുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മറ്റു രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെക്കാൾ മാന്യതയും അധികാരവും നൽകിയത്--സിവിൽ സർവീസിന് സാമൂഹിക ജീവിതത്തിൽ മേധാവിത്തം നൽകിയത്--ബ്രിട്ടീഷ് ഭരണാധികാരികൾ സമൂഹത്തെ ചേരികളായി വേർതിരിച്ചു നിർത്താൻ കരുതിക്കൂട്ടി ഒരുക്കിയ വിദ്യയാണ്. നേരത്തെപ്പറഞ്ഞ വരേണ്യവർഗത്തിന്റെ സൃഷ്ടിയിൽ കൂടിയാണ് അവർ ഇതു സാധിച്ചത്. സിവിൽ സർവീസിനെ മറ്റു മണ്ഡലങ്ങളിൽനിന്ന് ഉയർത്തി നിർത്തുന്ന ഈ ക്രൂരത ബ്രിട്ടീഷുകാരന്റെ സ്വന്തം രാജ്യത്തുപോലും നിലവിലില്ല. കോളനികളെ അടക്കി ഭരിക്കാൻവേണ്ടി അവർ ചെയ്ത കൊടുംചതിയാണിത്. ജാതിയുടേതെന്ന പോലെ, ഇംഗ്ലീഷിൽ ഭരണം നടത്തുന്ന മേധാവി വർഗത്തിന്റെ ചേരിതിരിവും ഇന്ത്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പുത്തൻ സവർണ മേധാവിത്തം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഒന്നാം ഘട്ടമാണ്; ഭരണത്തെ മലയാളം പഠിപ്പിക്കൽ.
'''ബോധനഭാഷ
'''ബോധനഭാഷ
'''
'''
വരി 53: വരി 57:
ബോധന മാധ്യമം മലയാളമാക്കുന്നതിന്റെ സാമൂഹ്യ വിപത്തുകൾ ചൂണ്ടിക്കാട്ടാൻ നമ്മുടെ വിദഗ്ധ ന്മാർ സദയം തയ്യാറാകുന്നത് ഭാവി തലമുറയുടെ നന്മയെക്കരുതിയാകണം! അല്ലാതെ സ്വന്തം താല്പര്യത്തിനു വേണ്ടിയാവില്ല. ഇനി, സാങ്കേതിക പദങ്ങളുടെയും പാഠപുസ്തകങ്ങളുടെയും പ്രശ്‌നം വലിയ തടസ്സമായി പൊക്കിപ്പിടിക്കാനില്ലല്ലോ. അപ്പോൾപ്പിന്നെ ഭാവി തലമുറയുടെ രക്ഷയിൽ താല്പര്യമെടുക്കുക തന്നെ. എന്തെല്ലാം അനുകൂല സാഹചര്യങ്ങളുണ്ടായാലും ബോധനഭാഷ മലയാളമാക്കാൻ അവർ മനസ്സറിഞ്ഞു സമ്മതിക്കില്ല. മാറ്റത്തിനെതിരായുള്ള നിക്ഷിപ്ത താല്പര്യം അ ത്രയും ശക്തമാണ്. അതിനുവേണ്ടി സാങ്കേതിക തടസ്സത്തെയോ സാമൂഹ്യ പ്രശ്‌നങ്ങളെയോ ഏതിനെ വേണമെങ്കിലും കൂട്ടുപിടിക്കാം.
ബോധന മാധ്യമം മലയാളമാക്കുന്നതിന്റെ സാമൂഹ്യ വിപത്തുകൾ ചൂണ്ടിക്കാട്ടാൻ നമ്മുടെ വിദഗ്ധ ന്മാർ സദയം തയ്യാറാകുന്നത് ഭാവി തലമുറയുടെ നന്മയെക്കരുതിയാകണം! അല്ലാതെ സ്വന്തം താല്പര്യത്തിനു വേണ്ടിയാവില്ല. ഇനി, സാങ്കേതിക പദങ്ങളുടെയും പാഠപുസ്തകങ്ങളുടെയും പ്രശ്‌നം വലിയ തടസ്സമായി പൊക്കിപ്പിടിക്കാനില്ലല്ലോ. അപ്പോൾപ്പിന്നെ ഭാവി തലമുറയുടെ രക്ഷയിൽ താല്പര്യമെടുക്കുക തന്നെ. എന്തെല്ലാം അനുകൂല സാഹചര്യങ്ങളുണ്ടായാലും ബോധനഭാഷ മലയാളമാക്കാൻ അവർ മനസ്സറിഞ്ഞു സമ്മതിക്കില്ല. മാറ്റത്തിനെതിരായുള്ള നിക്ഷിപ്ത താല്പര്യം അ ത്രയും ശക്തമാണ്. അതിനുവേണ്ടി സാങ്കേതിക തടസ്സത്തെയോ സാമൂഹ്യ പ്രശ്‌നങ്ങളെയോ ഏതിനെ വേണമെങ്കിലും കൂട്ടുപിടിക്കാം.
ബോധനം മലയാളമാക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിനെന്താണ് താൽപര്യം എന്നു ചോദിക്കാം. താൽപര്യമുണ്ട്, ഭാഷയിലല്ല ഭാഷയാൽക്കൂടി പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളിൽ. ശാസ്ത്രം സാമാന്യജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖ്യലക്ഷ്യം. ജനങ്ങൾക്കു ശാസ്ത്രബോധമില്ലാത്ത കാലത്തോളം, ഈ സമൂഹം ഇങ്ങനെ കിടക്കും, സമ്പത്തോ സമൃദ്ധിയോ ഉണ്ടാവില്ല. കാലഘട്ടത്തിനൊത്ത സാംസ്‌കാരിക വളർച്ച ഉണ്ടാവില്ല. അക്കാര്യത്തിൽ പരിഷത്തിനുൽക്കണ്ഠയുണ്ട്. ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അന്യമായ ഭാഷയിൽ ശാസ്ത്രം പഠിപ്പിച്ചാൽ, അതു വേണ്ടിടത്തെത്തില്ല. അതുതന്നെ താൽപര്യം. ബോധനം മലയാളത്തിലാക്കാനുള്ള പരിശ്രമം ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തുടങ്ങിയതാണ്; ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുതന്നെ. മലയാളത്തിൽ സാങ്കേതിക ശബ്ദാവലി തയ്യാറാക്കാനുള്ള ശ്രമം പരിഷ ത്ത് ആരംഭിച്ചിരിക്കുന്നു. ആ പരിശ്രമത്തിൽ കുറെയേറെ മുന്നേറുകയും ചെയ്തു. അറിവ് ഏതാനും കേന്ദ്രങ്ങളിൽ കൂടിക്കിടന്ന്, ആർക്കും ഉപയോഗമില്ലാതെ പോകുന്നതിൽ പരിഷത്തിനു താൽപര്യമില്ല. അതു നാട്ടിൽ വ്യാപിക്കണം. വിജ്ഞാന വ്യാപനത്തിന് ഭാഷ ഒരു തടസ്സമാകരുത്.  
ബോധനം മലയാളമാക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിനെന്താണ് താൽപര്യം എന്നു ചോദിക്കാം. താൽപര്യമുണ്ട്, ഭാഷയിലല്ല ഭാഷയാൽക്കൂടി പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളിൽ. ശാസ്ത്രം സാമാന്യജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖ്യലക്ഷ്യം. ജനങ്ങൾക്കു ശാസ്ത്രബോധമില്ലാത്ത കാലത്തോളം, ഈ സമൂഹം ഇങ്ങനെ കിടക്കും, സമ്പത്തോ സമൃദ്ധിയോ ഉണ്ടാവില്ല. കാലഘട്ടത്തിനൊത്ത സാംസ്‌കാരിക വളർച്ച ഉണ്ടാവില്ല. അക്കാര്യത്തിൽ പരിഷത്തിനുൽക്കണ്ഠയുണ്ട്. ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അന്യമായ ഭാഷയിൽ ശാസ്ത്രം പഠിപ്പിച്ചാൽ, അതു വേണ്ടിടത്തെത്തില്ല. അതുതന്നെ താൽപര്യം. ബോധനം മലയാളത്തിലാക്കാനുള്ള പരിശ്രമം ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തുടങ്ങിയതാണ്; ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുതന്നെ. മലയാളത്തിൽ സാങ്കേതിക ശബ്ദാവലി തയ്യാറാക്കാനുള്ള ശ്രമം പരിഷ ത്ത് ആരംഭിച്ചിരിക്കുന്നു. ആ പരിശ്രമത്തിൽ കുറെയേറെ മുന്നേറുകയും ചെയ്തു. അറിവ് ഏതാനും കേന്ദ്രങ്ങളിൽ കൂടിക്കിടന്ന്, ആർക്കും ഉപയോഗമില്ലാതെ പോകുന്നതിൽ പരിഷത്തിനു താൽപര്യമില്ല. അതു നാട്ടിൽ വ്യാപിക്കണം. വിജ്ഞാന വ്യാപനത്തിന് ഭാഷ ഒരു തടസ്സമാകരുത്.  
'''ബോധനഭാഷ--ഒരു വിദ്യാഭ്യാസ പ്രശ്‌നം:
'''ബോധനഭാഷ--ഒരു വിദ്യാഭ്യാസ പ്രശ്‌നം:
'''
'''
വിദ്യാഭ്യാസം ഏതു ഭാഷയിൽ നടത്തണമെന്നത് ലളിതമായ ഒരു വിദ്യാഭ്യാസ പ്രശ്‌നമാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിവേണ്ട വിദ്യാഭ്യാസം കൊളോണിയലടിമത്വത്തിന്റേതല്ല. അത് രൂപത്തിലും ഉള്ളടക്കത്തിലും ജനാധിപത്യവ്യവസ്ഥിതിക്കിണങ്ങിയതാവണം. വ്യവസ്ഥിതിയുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പോരുന്നതുമായിരിക്കണം. സമൂഹത്തിന്റെ ഉപരിതലത്തിലുള്ള ഏതാനും പേർക്കുവേണ്ടി അവർ തീരുമാനിക്കുന്നത്, ജനാധിപത്യ വിദ്യാഭ്യാസക്രമമാവില്ല. ഔപചാരികമായിട്ടാണെങ്കിലും അല്ലെങ്കിലും ഏതൊരാൾക്കും ആഗ്രഹമുണ്ടെങ്കിൽ വിജ്ഞാനം സമ്പാദിക്കാൻ കഴിയണം. അതിനു വേണ്ടി ഭാഷയുടെ പാറക്കെട്ടു പൊട്ടിക്കേണ്ട ഗതികേടു വരരുത്. വിദ്യാഭ്യാസം, തുടക്കം മുതൽ ഒടുക്കം വരെ ജനങ്ങളുടെ മാതൃഭാഷയിലായാൽ അത് ആവശ്യമുള്ളവർക്കെല്ലാം പ്രാപ്യമായിത്തീരും. അപ്പോൾ, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആദ്യം ഉറപ്പു വരുത്തേണ്ടതാണ്, മാതൃഭാഷയിൽ കൂടിയുള്ള വിദ്യാ ഭ്യാസ സൗകര്യം. പരിഷ്‌കൃത രാഷ്ട്രങ്ങളിലൊക്കെ അങ്ങനെയാണ്, അവർക്കൊന്നും ഇതു ദശാബ്ദ ങ്ങളോളം ആലോചിച്ചിരിക്കേണ്ട ആനക്കാര്യമായിത്തോന്നിയിട്ടില്ല.
വിദ്യാഭ്യാസം ഏതു ഭാഷയിൽ നടത്തണമെന്നത് ലളിതമായ ഒരു വിദ്യാഭ്യാസ പ്രശ്‌നമാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിവേണ്ട വിദ്യാഭ്യാസം കൊളോണിയലടിമത്വത്തിന്റേതല്ല. അത് രൂപത്തിലും ഉള്ളടക്കത്തിലും ജനാധിപത്യവ്യവസ്ഥിതിക്കിണങ്ങിയതാവണം. വ്യവസ്ഥിതിയുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പോരുന്നതുമായിരിക്കണം. സമൂഹത്തിന്റെ ഉപരിതലത്തിലുള്ള ഏതാനും പേർക്കുവേണ്ടി അവർ തീരുമാനിക്കുന്നത്, ജനാധിപത്യ വിദ്യാഭ്യാസക്രമമാവില്ല. ഔപചാരികമായിട്ടാണെങ്കിലും അല്ലെങ്കിലും ഏതൊരാൾക്കും ആഗ്രഹമുണ്ടെങ്കിൽ വിജ്ഞാനം സമ്പാദിക്കാൻ കഴിയണം. അതിനു വേണ്ടി ഭാഷയുടെ പാറക്കെട്ടു പൊട്ടിക്കേണ്ട ഗതികേടു വരരുത്. വിദ്യാഭ്യാസം, തുടക്കം മുതൽ ഒടുക്കം വരെ ജനങ്ങളുടെ മാതൃഭാഷയിലായാൽ അത് ആവശ്യമുള്ളവർക്കെല്ലാം പ്രാപ്യമായിത്തീരും. അപ്പോൾ, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആദ്യം ഉറപ്പു വരുത്തേണ്ടതാണ്, മാതൃഭാഷയിൽ കൂടിയുള്ള വിദ്യാ ഭ്യാസ സൗകര്യം. പരിഷ്‌കൃത രാഷ്ട്രങ്ങളിലൊക്കെ അങ്ങനെയാണ്, അവർക്കൊന്നും ഇതു ദശാബ്ദ ങ്ങളോളം ആലോചിച്ചിരിക്കേണ്ട ആനക്കാര്യമായിത്തോന്നിയിട്ടില്ല.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവിടെ രണ്ടു മൂന്നു വിദ്യാഭ്യാസക്കമ്മീഷൻ റിപ്പോർട്ടുകൾ വന്നു. ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന ഡോ: രാധാകൃഷ്ണൻ, പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ: കോഠാരി എന്നിങ്ങനെ അതിപ്രഗത്ഭരായ വിദ്യാഭ്യാസ ചിന്തകന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കാവശ്യമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് സമഗ്രമായി തയ്യാറാക്കിയ റിപ്പോർട്ടുകളാണവ. വിദ്യാഭ്യാസമാധ്യമം ഏതായിരിക്കണമെന്ന് കമ്മീഷന്റെ റിപ്പോർട്ടുകളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ, ഏതു കമ്മീഷൻ പറഞ്ഞിട്ടെന്താണ്. അധികാരവും നിക്ഷിപ്ത താല്പര്യവും ഒന്നിച്ചു ചേർന്നാൽ അതൊരു വഴിക്കേ നടക്കൂ. ഇംഗ്ലീഷ് വിദ്യാഭ്യാസ മാധ്യമമായതിന്റെ ചരിത്രപരമായ കാരണം വിശദമാക്കിയല്ലൊ. ബ്രിട്ടീഷ് ഭരണകൂടത്തിന് ചുരുങ്ങിയ ചെലവിൽ ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു ഇംഗ്ലീഷ് മാധ്യമമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കാലം മാറിയപ്പോൾ നമ്മുടെ കലാലയങ്ങൾ ഭരണയന്ത്രത്തിനു വേണ്ട ഉദ്യാഗസ്ഥന്മാരുടെ പരിശീലനക്കളരികളായി നിലനില്ക്കുകയാണ്. ഭരണഭാഷ മാറിയല്ലാതെ വിദ്യാഭ്യാസ മാധ്യമം മാറാൻ പോകുന്നില്ല.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവിടെ രണ്ടു മൂന്നു വിദ്യാഭ്യാസക്കമ്മീഷൻ റിപ്പോർട്ടുകൾ വന്നു. ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന ഡോ: രാധാകൃഷ്ണൻ, പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ: കോഠാരി എന്നിങ്ങനെ അതിപ്രഗത്ഭരായ വിദ്യാഭ്യാസ ചിന്തകന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കാവശ്യമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് സമഗ്രമായി തയ്യാറാക്കിയ റിപ്പോർട്ടുകളാണവ. വിദ്യാഭ്യാസമാധ്യമം ഏതായിരിക്കണമെന്ന് കമ്മീഷന്റെ റിപ്പോർട്ടുകളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ, ഏതു കമ്മീഷൻ പറഞ്ഞിട്ടെന്താണ്. അധികാരവും നിക്ഷിപ്ത താല്പര്യവും ഒന്നിച്ചു ചേർന്നാൽ അതൊരു വഴിക്കേ നടക്കൂ. ഇംഗ്ലീഷ് വിദ്യാഭ്യാസ മാധ്യമമായതിന്റെ ചരിത്രപരമായ കാരണം വിശദമാക്കിയല്ലൊ. ബ്രിട്ടീഷ് ഭരണകൂടത്തിന് ചുരുങ്ങിയ ചെലവിൽ ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു ഇംഗ്ലീഷ് മാധ്യമമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കാലം മാറിയപ്പോൾ നമ്മുടെ കലാലയങ്ങൾ ഭരണയന്ത്രത്തിനു വേണ്ട ഉദ്യാഗസ്ഥന്മാരുടെ പരിശീലനക്കളരികളായി നിലനില്ക്കുകയാണ്. ഭരണഭാഷ മാറിയല്ലാതെ വിദ്യാഭ്യാസ മാധ്യമം മാറാൻ പോകുന്നില്ല.
'''മാറ്റം ആർക്കുവേണ്ടി?
'''മാറ്റം ആർക്കുവേണ്ടി?
'''
'''
ഭരണ-ബോധന മാധ്യമങ്ങൾ മാറ്റണമെന്നാവശ്യപ്പെടുന്നത് ആർക്കു വേണ്ടിയാണ്? ഭരണ യന്ത്രത്തിന്റെയും സമൂഹത്തിന്റെയും തലപ്പത്തിരിക്കുന്നവർക്ക് ഇതാവശ്യമില്ല. അവർ മാറ്റത്തിന്നെതി രുമാണ്. ഔദ്യോഗിക ഭാഷ മലയാളമാക്കേണ്ടത് ആരെ ഉദ്ദേശിച്ചാണോ, ആ ബഹുജനങ്ങളുടെ നിരന്ത രമായ ശ്രദ്ധയും പരിശ്രമവുമില്ലാതെ, ഇതു നടക്കാൻ പോകുന്നില്ല. ജനവികാരം അനുകൂലമാണെ ന്നറിഞ്ഞിട്ടും, കഴിഞ്ഞ മുപ്പതു വർഷക്കാലം ഔദ്യോഗികഭാഷാ മാറ്റത്തെ ഫലപ്രദമായി തടഞ്ഞു നിർത്താൻ ആയിരം കൈകളുള്ള നിക്ഷിപ്തതാല്പര്യത്തിന്നു കഴിഞ്ഞു. ഇനിയും കഴിയും. വർഷങ്ങൾക്കു മുമ്പുതന്നെ നമുക്കു കൈവരേണ്ടിയിരുന്ന, ജനാധിപത്യപരമായ ഒരവകാശമാണ് ഇതെന്ന ധാരണയോടെ, ഔദ്യോഗിക ഭാഷാമാറ്റം-ഏകപക്ഷീയമായി നടപ്പിലാക്കാൻ ഈ വൈകിയ വേളയിലെങ്കിലും നാം തയ്യാറാവണം. എന്നു വച്ചാൽ, നമ്മുടെ ഭരണഭാഷ മലയാളമാണെന്ന ധാരണയോടെ, ബഹുജനങ്ങൾ കേരള സർക്കാരിന്നയയ്ക്കുന്ന എല്ലാ അപേക്ഷകളും മലയാളത്തിൽ മാത്രം എഴുതുക. മറുപടി ഏതു ഭാഷയിൽ ലഭിക്കുമെന്നു നമുക്കു നോക്കാം. ഇതോടൊപ്പം ഔദ്യോഗിക ഭാഷാമാറ്റം കഴിവതും വേഗം പ്രവർത്തികമാക്കാൻ വേണ്ട നിയമനിർമാണം നടത്താൻ ഗവണ്മെന്റിൽ പ്രേരണ ചെലുത്തുക. ഇക്കാര്യത്തിൽ ശക്തമായ ബഹുജനാഭിപ്രായം സംഘടിപ്പിച്ചില്ലെങ്കിൽ, അഞ്ചു വർഷത്തിന്നകം പൂർത്തീ കരണമെന്നു വച്ചിട്ടുള്ള ഔദ്യോഗിക ഭാഷാമാറ്റം അമ്പതു കൊല്ലം കഴിഞ്ഞാലും തിരുനക്കരത്തന്നെയാണെന്നു കാണാം.
ഭരണ-ബോധന മാധ്യമങ്ങൾ മാറ്റണമെന്നാവശ്യപ്പെടുന്നത് ആർക്കു വേണ്ടിയാണ്? ഭരണ യന്ത്രത്തിന്റെയും സമൂഹത്തിന്റെയും തലപ്പത്തിരിക്കുന്നവർക്ക് ഇതാവശ്യമില്ല. അവർ മാറ്റത്തിന്നെതി രുമാണ്. ഔദ്യോഗിക ഭാഷ മലയാളമാക്കേണ്ടത് ആരെ ഉദ്ദേശിച്ചാണോ, ആ ബഹുജനങ്ങളുടെ നിരന്ത രമായ ശ്രദ്ധയും പരിശ്രമവുമില്ലാതെ, ഇതു നടക്കാൻ പോകുന്നില്ല. ജനവികാരം അനുകൂലമാണെ ന്നറിഞ്ഞിട്ടും, കഴിഞ്ഞ മുപ്പതു വർഷക്കാലം ഔദ്യോഗികഭാഷാ മാറ്റത്തെ ഫലപ്രദമായി തടഞ്ഞു നിർത്താൻ ആയിരം കൈകളുള്ള നിക്ഷിപ്തതാല്പര്യത്തിന്നു കഴിഞ്ഞു. ഇനിയും കഴിയും. വർഷങ്ങൾക്കു മുമ്പുതന്നെ നമുക്കു കൈവരേണ്ടിയിരുന്ന, ജനാധിപത്യപരമായ ഒരവകാശമാണ് ഇതെന്ന ധാരണയോടെ, ഔദ്യോഗിക ഭാഷാമാറ്റം-ഏകപക്ഷീയമായി നടപ്പിലാക്കാൻ ഈ വൈകിയ വേളയിലെങ്കിലും നാം തയ്യാറാവണം. എന്നു വച്ചാൽ, നമ്മുടെ ഭരണഭാഷ മലയാളമാണെന്ന ധാരണയോടെ, ബഹുജനങ്ങൾ കേരള സർക്കാരിന്നയയ്ക്കുന്ന എല്ലാ അപേക്ഷകളും മലയാളത്തിൽ മാത്രം എഴുതുക. മറുപടി ഏതു ഭാഷയിൽ ലഭിക്കുമെന്നു നമുക്കു നോക്കാം. ഇതോടൊപ്പം ഔദ്യോഗിക ഭാഷാമാറ്റം കഴിവതും വേഗം പ്രവർത്തികമാക്കാൻ വേണ്ട നിയമനിർമാണം നടത്താൻ ഗവണ്മെന്റിൽ പ്രേരണ ചെലുത്തുക. ഇക്കാര്യത്തിൽ ശക്തമായ ബഹുജനാഭിപ്രായം സംഘടിപ്പിച്ചില്ലെങ്കിൽ, അഞ്ചു വർഷത്തിന്നകം പൂർത്തീ കരണമെന്നു വച്ചിട്ടുള്ള ഔദ്യോഗിക ഭാഷാമാറ്റം അമ്പതു കൊല്ലം കഴിഞ്ഞാലും തിരുനക്കരത്തന്നെയാണെന്നു കാണാം.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7668" എന്ന താളിൽനിന്ന് ശേഖരിച്ചത്