അജ്ഞാതം


"യുവസമിതി - സംഘടനാരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  09:54, 22 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:




“ We stand at the end of the age of Reason…  A new era of the magical explanation of the world is rising, an explanation based on will rather than knowledge.  There is no truth, in either moral or scientific sense… Science is a social phenomenon, and like all those, is limited by the usefulness or harm it causes.  With the slogan of objective science the professoriat only wanted to free itself from the necessary supervision of the state  “  
“ We stand at the end of the age of Reason…  A new era of the magical explanation of the world is rising, an explanation based on will rather than knowledge.  There is no truth, in either moral or scientific sense… Science is a social phenomenon, and like all those, is limited by the usefulness or harm it causes.  With the slogan of objective science the professoriat only wanted to free itself from the necessary supervision of the state  “ Adolf Hitler  
Adolf Hitler  


രണ്ടാം ലോകമഹായുദ്ധാനന്തരം ലോകമെമ്പാടും ഉണ്ടായ പുത്തൻ ഉണർവും, അപകോളനീകരണവും, സോഷ്യലിസ്റ്റ് മുന്നേറ്റവും, സ്പുട്‌നിക്ക് വിക്ഷേപണവും ഉണ്ടാക്കിയ ആവേശവും  ശാസ്‌ത്രത്തിന്റെ സാമൂഹ്യ ദൗത്യത്തെ സംബന്ധിച്ച് സൃഷ്ടിച്ച പുതു പ്രതീക്ഷയാണ് ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങൾക്ക് ആഗോളത്തലത്തിൽ സ്വീകാര്യത നൽകിയത്.  ഒരു നവലോക സൃഷ്ടിയിൽ യുക്തി ചിന്തയ്ക്കും, ശാസ്‌ത്ര ബോധത്തിനും വലിയ പങ്ക് വഹിക്കാനുണ്ടെന്ന തിരിച്ചറിവാണ്  ഈ മുന്നേറ്റങ്ങളെ സാധൂകരിച്ചത്.  ഇതേ കാലത്ത് തന്നെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് മാതൃക ഇന്ത്യയിലും ശാസ്‌ത്ര പ്രചാരണത്തിന് പുത്തൻ ഉണർവ്വ് നൽകി.  ഇന്ത്യയിൽ എമ്പാടും ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കപ്പെട്ടു. ഭരണകൂടം  അതിന്റെ വർഗ്ഗ പക്ഷപാതത്തിനപ്പുറത്തേക്ക് ശാസ്‌ത്രബോധത്തേയും, യുക്തിചിന്തയേയും പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾ, ഗ്രന്ഥശാലാ സംഘം തുടങ്ങിയവ ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ 50 കളിൽ അധികാരത്തിലെത്തുന്നത്.  ഭൂപരിഷ്‌കരണവും, വിദ്യാഭ്യാസ ബില്ലും അതിനെതിരായ വിരുദ്ധ പ്രചരണങ്ങൾക്കിടയിലും പുരോഗതിയെ സംബന്ധിച്ച പ്രതീക്ഷകൾ ഉയർത്തി പിടിച്ചു.  1957 ലെ ശാസ്‌ത്രസാഹിത്യ സമിതിയിൽ നിന്നും 1962 ൽ കേരളാ ശാസ്‌ത്രസാഹിത്യ പരിക്ഷത്തിലേക്കുളള മുന്നേറ്റം നടക്കുന്നത് ഈ സവിശേഷ സാഹചര്യത്തിലാണ്.  മോസ്‌കോയിൽ പഠനത്തിന് പോയി തിരിച്ചെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ ശാസ്‌ത്രകാരൻമാരുടെ സാമൂഹിക ദൗത്യത്തെ സംബന്ധിച്ച് നടത്തിയ സുദീർഘ  സംവാദങ്ങൾ ബോംബെയിലെ  ഗവേഷക സംഘ ത്തിനിടയിൽ വ്യാപിപ്പിക്കുകയും ഇത് 1966 ൽ ശാസ്‌ത്ര സാഹിത്യ പരിഷത്ത് ബോംബെ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പരിഷത്ത് സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജെ ബി എസ്  ഹാൽഡേനെ ആയിരുന്നു ക്ഷണിച്ചത്. 1962 ൽ  പുതിയ സംഘടനയെ പരിചയപ്പെടുത്തിക്കൊണ്ട് ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം പറയുന്നു.  ‘’ നാം ജീവിക്കുന്നത് ശാസ്‌ത്രത്തിന്റെ കാലഘട്ടത്തിലാണ്.  ശാസ്‌ത്രത്തിന്റെ പൊതുതത്വങ്ങളും, കണ്ടുപിടുത്തങ്ങളും, ഒരു കൂട്ടം വിദഗ്ധരുടെ കുടുംബസ്വത്തായി ഒതുങ്ങരുത്. ഈ അറിവുകൾ സാധാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ വിശദമാക്കാനുളള ചുമതല വിദഗ്ധരോ മറ്റുളളവരോ ഏറ്റെടുക്കേണ്ടതുണ്ട്.  പ്രാദേശിക ഭാഷകളോടുളള ബ്രിട്ടീഷ് ഭരണകാലത്തെ ചിറ്റമ്മനയം മൂലം ശാസ്‌ത്ര സാഹിത്യത്തിൽ ഒരു പുരോഗതിയും  ഇന്ത്യൻ ഭാഷകളിൽ ഉണ്ടാക്കാനായില്ല. എല്ലാം ഇംഗ്ലീഷിലും അതും പരമാവധി സങ്കീർണമായ പദങ്ങളിൽ പറയുക എന്നതായിരുന്നു. സമ്പ്രദായം… എന്നാൽ മറുവശത്ത് പ്രാദേശിക യാഥാസ്ഥിതിക ശാസ്‌ത്രികളാകട്ടെ എല്ലാ ശാസ്‌ത്രവും മഹാഋഷികൾ നിർമ്മിച്ചതാണെന്നും അവർക്ക് തെറ്റുപറ്റില്ലെന്നും ശാഠ്യം പിടിച്ചു. ഇതിന്റെയൊക്കെ ഫലമായി നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ശാസ്‌ത്രബോധം മറ്റുളളവർക്കു പിന്നിലായി’’
രണ്ടാം ലോകമഹായുദ്ധാനന്തരം ലോകമെമ്പാടും ഉണ്ടായ പുത്തൻ ഉണർവും, അപകോളനീകരണവും, സോഷ്യലിസ്റ്റ് മുന്നേറ്റവും, സ്പുട്‌നിക്ക് വിക്ഷേപണവും ഉണ്ടാക്കിയ ആവേശവും  ശാസ്‌ത്രത്തിന്റെ സാമൂഹ്യ ദൗത്യത്തെ സംബന്ധിച്ച് സൃഷ്ടിച്ച പുതു പ്രതീക്ഷയാണ് ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങൾക്ക് ആഗോളത്തലത്തിൽ സ്വീകാര്യത നൽകിയത്.  ഒരു നവലോക സൃഷ്ടിയിൽ യുക്തി ചിന്തയ്ക്കും, ശാസ്‌ത്ര ബോധത്തിനും വലിയ പങ്ക് വഹിക്കാനുണ്ടെന്ന തിരിച്ചറിവാണ്  ഈ മുന്നേറ്റങ്ങളെ സാധൂകരിച്ചത്.  ഇതേ കാലത്ത് തന്നെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് മാതൃക ഇന്ത്യയിലും ശാസ്‌ത്ര പ്രചാരണത്തിന് പുത്തൻ ഉണർവ്വ് നൽകി.  ഇന്ത്യയിൽ എമ്പാടും ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കപ്പെട്ടു. ഭരണകൂടം  അതിന്റെ വർഗ്ഗ പക്ഷപാതത്തിനപ്പുറത്തേക്ക് ശാസ്‌ത്രബോധത്തേയും, യുക്തിചിന്തയേയും പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾ, ഗ്രന്ഥശാലാ സംഘം തുടങ്ങിയവ ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ 50 കളിൽ അധികാരത്തിലെത്തുന്നത്.  ഭൂപരിഷ്‌കരണവും, വിദ്യാഭ്യാസ ബില്ലും അതിനെതിരായ വിരുദ്ധ പ്രചരണങ്ങൾക്കിടയിലും പുരോഗതിയെ സംബന്ധിച്ച പ്രതീക്ഷകൾ ഉയർത്തി പിടിച്ചു.  1957 ലെ ശാസ്‌ത്രസാഹിത്യ സമിതിയിൽ നിന്നും 1962 ൽ കേരളാ ശാസ്‌ത്രസാഹിത്യ പരിക്ഷത്തിലേക്കുളള മുന്നേറ്റം നടക്കുന്നത് ഈ സവിശേഷ സാഹചര്യത്തിലാണ്.  മോസ്‌കോയിൽ പഠനത്തിന് പോയി തിരിച്ചെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ ശാസ്‌ത്രകാരൻമാരുടെ സാമൂഹിക ദൗത്യത്തെ സംബന്ധിച്ച് നടത്തിയ സുദീർഘ  സംവാദങ്ങൾ ബോംബെയിലെ  ഗവേഷക സംഘ ത്തിനിടയിൽ വ്യാപിപ്പിക്കുകയും ഇത് 1966 ൽ ശാസ്‌ത്ര സാഹിത്യ പരിഷത്ത് ബോംബെ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പരിഷത്ത് സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജെ ബി എസ്  ഹാൽഡേനെ ആയിരുന്നു ക്ഷണിച്ചത്. 1962 ൽ  പുതിയ സംഘടനയെ പരിചയപ്പെടുത്തിക്കൊണ്ട് ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം പറയുന്നു.  ‘’ നാം ജീവിക്കുന്നത് ശാസ്‌ത്രത്തിന്റെ കാലഘട്ടത്തിലാണ്.  ശാസ്‌ത്രത്തിന്റെ പൊതുതത്വങ്ങളും, കണ്ടുപിടുത്തങ്ങളും, ഒരു കൂട്ടം വിദഗ്ധരുടെ കുടുംബസ്വത്തായി ഒതുങ്ങരുത്. ഈ അറിവുകൾ സാധാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ വിശദമാക്കാനുളള ചുമതല വിദഗ്ധരോ മറ്റുളളവരോ ഏറ്റെടുക്കേണ്ടതുണ്ട്.  പ്രാദേശിക ഭാഷകളോടുളള ബ്രിട്ടീഷ് ഭരണകാലത്തെ ചിറ്റമ്മനയം മൂലം ശാസ്‌ത്ര സാഹിത്യത്തിൽ ഒരു പുരോഗതിയും  ഇന്ത്യൻ ഭാഷകളിൽ ഉണ്ടാക്കാനായില്ല. എല്ലാം ഇംഗ്ലീഷിലും അതും പരമാവധി സങ്കീർണമായ പദങ്ങളിൽ പറയുക എന്നതായിരുന്നു. സമ്പ്രദായം… എന്നാൽ മറുവശത്ത് പ്രാദേശിക യാഥാസ്ഥിതിക ശാസ്‌ത്രികളാകട്ടെ എല്ലാ ശാസ്‌ത്രവും മഹാഋഷികൾ നിർമ്മിച്ചതാണെന്നും അവർക്ക് തെറ്റുപറ്റില്ലെന്നും ശാഠ്യം പിടിച്ചു. ഇതിന്റെയൊക്കെ ഫലമായി നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ശാസ്‌ത്രബോധം മറ്റുളളവർക്കു പിന്നിലായി’’
വരി 89: വരി 88:
നവലിബറൽ വ്യവസ്ഥയുടെ നീരാളികൈകൾ കാർഷിക മേഖലയെയും സംഘടിത തൊഴിലിനെയും തകർത്ത് തരിപ്പണമാക്കിയെങ്കിലും ആ നയങ്ങൾക്കെതിരായ പൊതുബോധം ഇന്ത്യയിലിപ്പോഴും രൂപപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗ്ഗം ഈ പുത്തൻ സാമ്പത്തിക നയങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നു.  തൊഴിൽ - വികസന മേഖലകളിലെ മാന്ദ്യം ഈ നയങ്ങൾ ശക്തമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും  അതു നടപ്പാക്കാൻ കർശന വികസനവാദിയായ ഒരാളുടെ ആവശ്യമുണ്ടെന്നുമുളള അന്വേഷണമാണ് ഒരർത്ഥത്തിൽ മോദിയുടെ പ്രധാനമന്ത്രി പദത്തിന് കാരണമായത്.  ഇന്ത്യൻ ജനതയുടെ 40% വും 13 മുതൽ 35 വയസ്സുവരെ പ്രായമുളളവരാണ്.  ഇന്ത്യയിലെ ശരാശരി ( മീഡിയൻ) പ്രായം 25.2 വയസ്സാണ്.  ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും നിലവിലെ സാമൂഹ്യാവസ്ഥയിൽ പ്രകടിപ്പിച്ച  അതൃപ്തിയും , നിരാശയും മുതലെടുത്താണ് 2014 ൽ മോദി  അധികരാത്തിലെത്തിയത്.  25 വയസ് ശരാശരി പ്രായമുെളളാരു രാജ്യമെന്നാൽ പോരാട്ടങ്ങളുടെ തിച്ചൂളയായി മാറാൻ ശേഷിയുളള രാജ്യമെന്നു കൂടിയാണർത്ഥം.  കഴിഞ്ഞ മൂന്ന് വർഷമായി മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളെ വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല.  പക്ഷേ ഒന്നുറപ്പാണ് ഇന്ത്യയുടെ സമസ്ത മേഖലകളിലും ഈ ഭരണത്തോടുളള എതിർപ്പ് രൂക്ഷമാവുകയാണ്.  ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന പോരാട്ടങ്ങൾ,  കർഷക സമരങ്ങൾ , ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ , തൊഴിലാളി പണിമുടക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.  പക്ഷേ ഈ സമരങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം നൽകാനും കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.  ശാസ്‌ത്രത്തെ ആയുധമാക്കി പുനരുത്ഥാന- വലതുപക്ഷ ശക്തികൾക്കും നവലിബറൽ നയങ്ങൾക്കും എതിരായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്, ഒപ്പം സാമൂഹ്യ നീതിക്കായുളള പോരാട്ടങ്ങളെയും കണ്ണി ചേർക്കണം.  സാംസ്‌കാരിക സമരങ്ങൾക്കൊപ്പം തന്നെ ഭരിദ്രവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെയും, പോരാട്ടങ്ങളെയും മുൻനിരയിലെത്തിക്കുന്ന ബദൽ സംസ്‌കാരത്തെക്കുറിച്ചുളള അന്വേഷണങ്ങൾ കൂടിയാവണമത്. ഇതിനായുളള സാധ്യതയാണ് യുവസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ ആരായേണ്ടത്.
നവലിബറൽ വ്യവസ്ഥയുടെ നീരാളികൈകൾ കാർഷിക മേഖലയെയും സംഘടിത തൊഴിലിനെയും തകർത്ത് തരിപ്പണമാക്കിയെങ്കിലും ആ നയങ്ങൾക്കെതിരായ പൊതുബോധം ഇന്ത്യയിലിപ്പോഴും രൂപപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗ്ഗം ഈ പുത്തൻ സാമ്പത്തിക നയങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നു.  തൊഴിൽ - വികസന മേഖലകളിലെ മാന്ദ്യം ഈ നയങ്ങൾ ശക്തമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും  അതു നടപ്പാക്കാൻ കർശന വികസനവാദിയായ ഒരാളുടെ ആവശ്യമുണ്ടെന്നുമുളള അന്വേഷണമാണ് ഒരർത്ഥത്തിൽ മോദിയുടെ പ്രധാനമന്ത്രി പദത്തിന് കാരണമായത്.  ഇന്ത്യൻ ജനതയുടെ 40% വും 13 മുതൽ 35 വയസ്സുവരെ പ്രായമുളളവരാണ്.  ഇന്ത്യയിലെ ശരാശരി ( മീഡിയൻ) പ്രായം 25.2 വയസ്സാണ്.  ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും നിലവിലെ സാമൂഹ്യാവസ്ഥയിൽ പ്രകടിപ്പിച്ച  അതൃപ്തിയും , നിരാശയും മുതലെടുത്താണ് 2014 ൽ മോദി  അധികരാത്തിലെത്തിയത്.  25 വയസ് ശരാശരി പ്രായമുെളളാരു രാജ്യമെന്നാൽ പോരാട്ടങ്ങളുടെ തിച്ചൂളയായി മാറാൻ ശേഷിയുളള രാജ്യമെന്നു കൂടിയാണർത്ഥം.  കഴിഞ്ഞ മൂന്ന് വർഷമായി മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളെ വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല.  പക്ഷേ ഒന്നുറപ്പാണ് ഇന്ത്യയുടെ സമസ്ത മേഖലകളിലും ഈ ഭരണത്തോടുളള എതിർപ്പ് രൂക്ഷമാവുകയാണ്.  ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന പോരാട്ടങ്ങൾ,  കർഷക സമരങ്ങൾ , ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ , തൊഴിലാളി പണിമുടക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.  പക്ഷേ ഈ സമരങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം നൽകാനും കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.  ശാസ്‌ത്രത്തെ ആയുധമാക്കി പുനരുത്ഥാന- വലതുപക്ഷ ശക്തികൾക്കും നവലിബറൽ നയങ്ങൾക്കും എതിരായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്, ഒപ്പം സാമൂഹ്യ നീതിക്കായുളള പോരാട്ടങ്ങളെയും കണ്ണി ചേർക്കണം.  സാംസ്‌കാരിക സമരങ്ങൾക്കൊപ്പം തന്നെ ഭരിദ്രവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെയും, പോരാട്ടങ്ങളെയും മുൻനിരയിലെത്തിക്കുന്ന ബദൽ സംസ്‌കാരത്തെക്കുറിച്ചുളള അന്വേഷണങ്ങൾ കൂടിയാവണമത്. ഇതിനായുളള സാധ്യതയാണ് യുവസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ ആരായേണ്ടത്.


* ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളെ മുഴുവൻ തകർക്കുകയാണ്  ഇന്ത്യയിലെ അമിതാധികാര ഭരണകൂടം.  ഏതുരീതിയിലുളള ചെറുത്ത് നിൽപ്പും സാധ്യമാവുക ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമാണ്.  അതുകൊണ്ട് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുളള പോരാട്ടങ്ങളാകണം  നമ്മുടെ മുന്നിലെ മുഖ്യ കടമ.  കേരളത്തിലെമ്പാടും ഉയർന്നു വരുന്ന വലുതും, ചെറുതുമായ ജനാധിപത്യ പോരാട്ടങ്ങളിൽ കണ്ണിചേരുകയും, അത്തരം പോരാട്ടങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.  ഒപ്പം തന്നെ കേരളത്തിൽ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാം എന്നതാവണം നമ്മുടെ മുൻഗണന.  പ്രാദേശിക യുവജന കൂട്ടായ്മകൾ  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുളള ചെറുപ്പക്കാർ ഇന്ന് ഭൂരിഭാഗവും നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ പകലന്തിയോളം തൊഴിൽ ചെയ്യുകയും, നഗരങ്ങളിലെ ചെറു ഷെൽട്ടറുകളിൽ  അഭയം തേടുകയും ചെയ്യുന്നു.  ഇത്തരം യുവാക്കളെ സംഘടിപ്പിക്കുവാനും അവർക്കിടയിൽ ഇടപെടാനുമുളള സാധ്യതകൾ നാം ആരായേണ്ടതുണ്ട്.  ഈ ചെറുപ്പക്കാരിൽ മഹാ ഭൂരിപക്ഷവും പുതിയ തൊഴിൽ പരിശീലനം, സമാന്തര ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരാകും.  ഈ സാധ്യതകൾ സംഘത്തിന് നൽകാനാവുമോ എന്ന അന്വേഷണവുമാകാം.
* ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളെ മുഴുവൻ തകർക്കുകയാണ്  ഇന്ത്യയിലെ അമിതാധികാര ഭരണകൂടം.  ഏതുരീതിയിലുളള ചെറുത്ത് നിൽപ്പും സാധ്യമാവുക ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമാണ്.  അതുകൊണ്ട് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുളള പോരാട്ടങ്ങളാകണം  നമ്മുടെ മുന്നിലെ മുഖ്യ കടമ.  കേരളത്തിലെമ്പാടും ഉയർന്നു വരുന്ന വലുതും, ചെറുതുമായ ജനാധിപത്യ പോരാട്ടങ്ങളിൽ കണ്ണിചേരുകയും, അത്തരം പോരാട്ടങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.  ഒപ്പം തന്നെ കേരളത്തിൽ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാം എന്നതാവണം നമ്മുടെ മുൻഗണന.  പ്രാദേശിക യുവജന കൂട്ടായ്മകൾ  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുളള ചെറുപ്പക്കാർ ഇന്ന് ഭൂരിഭാഗവും നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ പകലന്തിയോളം തൊഴിൽ ചെയ്യുകയും, നഗരങ്ങളിലെ ചെറു ഷെൽട്ടറുകളിൽ  അഭയം തേടുകയും ചെയ്യുന്നു.  ഇത്തരം യുവാക്കളെ സംഘടിപ്പിക്കുവാനും അവർക്കിടയിൽ ഇടപെടാനുമുളള സാധ്യതകൾ നാം ആരായേണ്ടതുണ്ട്.  ഈ ചെറുപ്പക്കാരിൽ മഹാ ഭൂരിപക്ഷവും പുതിയ തൊഴിൽ പരിശീലനം, സമാന്തര ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരാകും.  ഈ സാധ്യതകൾ സംഘത്തിന് നൽകാനാവുമോ എന്ന അന്വേഷണവുമാകാം.


* കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം.  നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ?  അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല.  തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം  അവകാശപ്പെട്ടതല്ല.  ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?
* കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം.  നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ?  അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല.  തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം  അവകാശപ്പെട്ടതല്ല.  ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ  മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം  തൊഴിലിന് മേൽ നടത്തുന്നത്.  8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്.  കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്.  നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.


  * എന്തുകൊണ്ട് പരിസ്ഥിതി പ്രശ്‌നം എന്ന മർമ്മ പ്രധാനമായ ചോദ്യത്തെ അഭിമുഖീകരിക്കാത്ത കാല്പനിക മരം നടൽ പരിസ്ഥിതി സമരത്തിന് കേരളത്തിൽ വമ്പിച്ച സ്വീകാര്യതയാണ്കേരളത്തിന്റെ ഭൂവിനിയോഗം, പൊതുഗതാഗത സംവിധാനങ്ങൾ, ആഡംബര കാർ ഭ്രമം, മാൾ സംസ്‌കാരവും, മാലിന്യങ്ങളും, ഭവന നിർമ്മാണ മാഫിയ തുടങ്ങിയവയെ അഭിസംബോധന ചെയ്യാത്ത പരിസ്ഥിതി ഇടപെടലുകൾ തികച്ചും ഉപരിപ്ലവമാകുംകേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കയോട് നേരിട്ട് സംവദിക്കാനും പരിസ്ഥിതി പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണങ്ങളെ ചർച്ചാ വിഷയമാക്കാനുമുളള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം തൊഴിലിന് മേൽ നടത്തുന്നത്. 8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.


  * മാനവ വികസന സൂചികകളിൽ കേരളം നേടിയ മുന്നേറ്റങ്ങൾ ആദിവാസി- ദളിത് മേഖലകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ലകഴിഞ്ഞ കാൽനൂറ്റാണ്ടായി തുടരുന്ന നവലിബറൽ നയങ്ങൾ ഈ മേഖലയിലെ തൊഴിൽ തകർച്ചയോടും, വിഭവ വിതരണയിലെ അസമത്വത്തോടും ബന്ധപ്പെടുത്തിയാണ് അഭിസംബോധന ചെയ്യേണ്ടത്.
* എന്തുകൊണ്ട് പരിസ്ഥിതി പ്രശ്‌നം എന്ന മർമ്മ പ്രധാനമായ ചോദ്യത്തെ അഭിമുഖീകരിക്കാത്ത കാല്പനിക മരം നടൽ പരിസ്ഥിതി സമരത്തിന് കേരളത്തിൽ വമ്പിച്ച സ്വീകാര്യതയാണ്കേരളത്തിന്റെ ഭൂവിനിയോഗം, പൊതുഗതാഗത സംവിധാനങ്ങൾ, ആഡംബര കാർ ഭ്രമം, മാൾ സംസ്‌കാരവും, മാലിന്യങ്ങളും, ഭവന നിർമ്മാണ മാഫിയ തുടങ്ങിയവയെ അഭിസംബോധന ചെയ്യാത്ത പരിസ്ഥിതി ഇടപെടലുകൾ തികച്ചും ഉപരിപ്ലവമാകും.  കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കയോട് നേരിട്ട് സംവദിക്കാനും പരിസ്ഥിതി പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണങ്ങളെ ചർച്ചാ വിഷയമാക്കാനുമുളള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.


* വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ ഇടപെടലുകൾ വേണ്ടത്ര എത്തിച്ചേരാത്ത, എല്ലാ ജനാധിപത്യ വേദികളും നിഷേധിക്കപ്പെടുന്ന ഇടങ്ങളായി ഹയർസെക്കന്ററി മേഖലയും, സ്വാശ്രയ സ്ഥാപനങ്ങളും മാറുകയാണ്വരും കാലങ്ങളിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും മേഖലകളിലെത്തിക്കാൻ അടിയന്തിര പ്രാധാന്യത്തോടെ നാമിടപെടേണ്ടതുണ്ട്.
* മാനവ വികസന സൂചികകളിൽ കേരളം നേടിയ മുന്നേറ്റങ്ങൾ ആദിവാസി- ദളിത് മേഖലകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ലകഴിഞ്ഞ കാൽനൂറ്റാണ്ടായി തുടരുന്ന നവലിബറൽ നയങ്ങൾ മേഖലയിലെ തൊഴിൽ തകർച്ചയോടും, വിഭവ വിതരണയിലെ അസമത്വത്തോടും ബന്ധപ്പെടുത്തിയാണ് അഭിസംബോധന ചെയ്യേണ്ടത്.


* സാമൂഹിക സംഘങ്ങൾക്ക് ഇന്നും നിർണായക സ്വാധീനമുളള ഇടമാണ് കേരളം.  വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഇവരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്ജനാധിപത്യ പൂർണവും മതേതരവുമായ പൊതു ഇടങ്ങളുടെ സൃഷ്ടിക്കായി സാമുദായിക അധീശത്വത്തെ പ്രശ്‌നവത്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.  ( കേരളത്തിലെ ഏറ്റവും രൂക്ഷമായ ജന്റർ പ്രശ്‌നം സവിശേഷമായ മറ്റൊരു അവതരണമായി സമ്മേളനത്തിൽ വരുമെന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല).
* വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ ഇടപെടലുകൾ വേണ്ടത്ര എത്തിച്ചേരാത്ത, എല്ലാ ജനാധിപത്യ വേദികളും നിഷേധിക്കപ്പെടുന്ന ഇടങ്ങളായി ഹയർസെക്കന്ററി മേഖലയും, സ്വാശ്രയ സ്ഥാപനങ്ങളും മാറുകയാണ്വരും കാലങ്ങളിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും മേഖലകളിലെത്തിക്കാൻ അടിയന്തിര പ്രാധാന്യത്തോടെ നാമിടപെടേണ്ടതുണ്ട്.


  മേൽപ്പറഞ്ഞ അന്വേഷണങ്ങളും ഇടപെടലുകളും ഫലപ്രദമാകാൻ നമ്മുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  മധ്യവർഗ്ഗ ആക്ടിവിസത്തിന്റെ കുഞ്ഞുകുഞ്ഞിടപെടലുകൾക്കപ്പുറം വിപുലമായ രാഷ്ട്രീയ പ്രയോഗത്തിന്റെ സാധ്യതകൾ നമുക്കുണ്ടെന്ന് തിരിച്ചറിയണം.  അതിന് ഇന്നുളള അയവേറിയ സംഘടനാ രൂപമാണോ സാഹായിക്കുക എന്ന ചർച്ച ഉയരണം.  അങ്ങനെയെങ്കിൽ  ആ സംഘടനാ രൂപം എങ്ങനെയാകണം?  നമ്മുടെ ഇടപ്പെടൽ മേഖലകളും, സമരരീതികളും, എങ്ങനെ വിപുലവും സർഗാത്മകവുമാക്കാം?  ഒരു നവലോകത്തെ സംബന്ധിച്ച പ്രതീക്ഷകൾ നമുക്കെങ്ങനെയാണ് പുനർസൃഷ്ടിക്കാനാവുക, സാംസ്‌കാരിക രാഷ്ട്രീയത്തിൽ നിന്നും ബദൽ സംസ്‌കാര സൃഷ്ടിയിലേക്ക് നമ്മുടെ ഇടപെടലുകളെ എങ്ങനെ ഉയർത്താം. അത്തരം ചർച്ചകൾക്കുളള വിശാല വേദിയായി മാറട്ടെ നമ്മുടെ ഒത്തു ചേരൽ.
* സാമൂഹിക സംഘങ്ങൾക്ക് ഇന്നും നിർണായക സ്വാധീനമുളള ഇടമാണ് കേരളം. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഇവരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്.  ജനാധിപത്യ പൂർണവും മതേതരവുമായ പൊതു ഇടങ്ങളുടെ സൃഷ്ടിക്കായി ഈ സാമുദായിക അധീശത്വത്തെ പ്രശ്‌നവത്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.  ( കേരളത്തിലെ ഏറ്റവും രൂക്ഷമായ ജന്റർ പ്രശ്‌നം സവിശേഷമായ മറ്റൊരു അവതരണമായി സമ്മേളനത്തിൽ വരുമെന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല).
 
മേൽപ്പറഞ്ഞ അന്വേഷണങ്ങളും ഇടപെടലുകളും ഫലപ്രദമാകാൻ നമ്മുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  മധ്യവർഗ്ഗ ആക്ടിവിസത്തിന്റെ കുഞ്ഞുകുഞ്ഞിടപെടലുകൾക്കപ്പുറം വിപുലമായ രാഷ്ട്രീയ പ്രയോഗത്തിന്റെ സാധ്യതകൾ നമുക്കുണ്ടെന്ന് തിരിച്ചറിയണം.  അതിന് ഇന്നുളള അയവേറിയ സംഘടനാ രൂപമാണോ സാഹായിക്കുക എന്ന ചർച്ച ഉയരണം.  അങ്ങനെയെങ്കിൽ  ആ സംഘടനാ രൂപം എങ്ങനെയാകണം?  നമ്മുടെ ഇടപ്പെടൽ മേഖലകളും, സമരരീതികളും, എങ്ങനെ വിപുലവും സർഗാത്മകവുമാക്കാം?  ഒരു നവലോകത്തെ സംബന്ധിച്ച പ്രതീക്ഷകൾ നമുക്കെങ്ങനെയാണ് പുനർസൃഷ്ടിക്കാനാവുക, സാംസ്‌കാരിക രാഷ്ട്രീയത്തിൽ നിന്നും ബദൽ സംസ്‌കാര സൃഷ്ടിയിലേക്ക് നമ്മുടെ ഇടപെടലുകളെ എങ്ങനെ ഉയർത്താം. അത്തരം ചർച്ചകൾക്കുളള വിശാല വേദിയായി മാറട്ടെ നമ്മുടെ ഒത്തു ചേരൽ.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6095...6101" എന്ന താളിൽനിന്ന് ശേഖരിച്ചത്