അജ്ഞാതം


"യുവസമിതി - സംഘടനാരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  09:11, 22 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 76: വരി 76:
  നവലിബറൽ വ്യവസ്ഥയുടെ നീരാളികൈകൾ കാർഷിക മേഖലയെയും സംഘടിത തൊഴിലിനെയും തകർത്ത് തരിപ്പണമാക്കിയെങ്കിലും ആ നയങ്ങൾക്കെതിരായ പൊതുബോധം ഇന്ത്യയിലിപ്പോഴും രൂപപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗ്ഗം ഈ പുത്തൻ സാമ്പത്തിക നയങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നു.  തൊഴിൽ - വികസന മേഖലകളിലെ മാന്ദ്യം ഈ നയങ്ങൾ ശക്തമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും  അതു നടപ്പാക്കാൻ കർശന വികസനവാദിയായ ഒരാളുടെ ആവശ്യമുണ്ടെന്നുമുളള അന്വേഷണമാണ് ഒരർത്ഥത്തിൽ മോദിയുടെ പ്രധാനമന്ത്രി പദത്തിന് കാരണമായത്.  ഇന്ത്യൻ ജനതയുടെ 40% വും 13 മുതൽ 35 വയസ്സുവരെ പ്രായമുളളവരാണ്.  ഇന്ത്യയിലെ ശരാശരി ( മീഡിയൻ) പ്രായം 25.2 വയസ്സാണ്.  ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും നിലവിലെ സാമൂഹ്യാവസ്ഥയിൽ പ്രകടിപ്പിച്ച  അതൃപ്തിയും , നിരാശയും മുതലെടുത്താണ് 2014 ൽ മോദി  അധികരാത്തിലെത്തിയത്.  25 വയസ് ശരാശരി പ്രായമുെളളാരു രാജ്യമെന്നാൽ പോരാട്ടങ്ങളുടെ തിച്ചൂളയായി മാറാൻ ശേഷിയുളള രാജ്യമെന്നു കൂടിയാണർത്ഥം.  കഴിഞ്ഞ മൂന്ന് വർഷമായി മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളെ വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല.  പക്ഷേ ഒന്നുറപ്പാണ് ഇന്ത്യയുടെ സമസ്ത മേഖലകളിലും ഈ ഭരണത്തോടുളള എതിർപ്പ് രൂക്ഷമാവുകയാണ്.  ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന പോരാട്ടങ്ങൾ,  കർഷക സമരങ്ങൾ , ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ , തൊഴിലാളി പണിമുടക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.  പക്ഷേ ഈ സമരങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം നൽകാനും കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.  ശാസ്‌ത്രത്തെ ആയുധമാക്കി പുനരുത്ഥാന- വലതുപക്ഷ ശക്തികൾക്കും നവലിബറൽ നയങ്ങൾക്കും എതിരായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്, ഒപ്പം സാമൂഹ്യ നീതിക്കായുളള പോരാട്ടങ്ങളെയും കണ്ണി ചേർക്കണം.  സാംസ്‌കാരിക സമരങ്ങൾക്കൊപ്പം തന്നെ ഭരിദ്രവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെയും, പോരാട്ടങ്ങളെയും മുൻനിരയിലെത്തിക്കുന്ന ബദൽ സംസ്‌കാരത്തെക്കുറിച്ചുളള അന്വേഷണങ്ങൾ കൂടിയാവണമത്. ഇതിനായുളള സാധ്യതയാണ് യുവസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ ആരായേണ്ടത്.
  നവലിബറൽ വ്യവസ്ഥയുടെ നീരാളികൈകൾ കാർഷിക മേഖലയെയും സംഘടിത തൊഴിലിനെയും തകർത്ത് തരിപ്പണമാക്കിയെങ്കിലും ആ നയങ്ങൾക്കെതിരായ പൊതുബോധം ഇന്ത്യയിലിപ്പോഴും രൂപപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഇന്ത്യൻ മധ്യവർഗ്ഗം ഈ പുത്തൻ സാമ്പത്തിക നയങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നു.  തൊഴിൽ - വികസന മേഖലകളിലെ മാന്ദ്യം ഈ നയങ്ങൾ ശക്തമായി നടപ്പാക്കാത്തതുകൊണ്ടാണെന്നും  അതു നടപ്പാക്കാൻ കർശന വികസനവാദിയായ ഒരാളുടെ ആവശ്യമുണ്ടെന്നുമുളള അന്വേഷണമാണ് ഒരർത്ഥത്തിൽ മോദിയുടെ പ്രധാനമന്ത്രി പദത്തിന് കാരണമായത്.  ഇന്ത്യൻ ജനതയുടെ 40% വും 13 മുതൽ 35 വയസ്സുവരെ പ്രായമുളളവരാണ്.  ഇന്ത്യയിലെ ശരാശരി ( മീഡിയൻ) പ്രായം 25.2 വയസ്സാണ്.  ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും നിലവിലെ സാമൂഹ്യാവസ്ഥയിൽ പ്രകടിപ്പിച്ച  അതൃപ്തിയും , നിരാശയും മുതലെടുത്താണ് 2014 ൽ മോദി  അധികരാത്തിലെത്തിയത്.  25 വയസ് ശരാശരി പ്രായമുെളളാരു രാജ്യമെന്നാൽ പോരാട്ടങ്ങളുടെ തിച്ചൂളയായി മാറാൻ ശേഷിയുളള രാജ്യമെന്നു കൂടിയാണർത്ഥം.  കഴിഞ്ഞ മൂന്ന് വർഷമായി മോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളെ വിശകലനം ചെയ്യാൻ ഇവിടെ തുനിയുന്നില്ല.  പക്ഷേ ഒന്നുറപ്പാണ് ഇന്ത്യയുടെ സമസ്ത മേഖലകളിലും ഈ ഭരണത്തോടുളള എതിർപ്പ് രൂക്ഷമാവുകയാണ്.  ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്ന പോരാട്ടങ്ങൾ,  കർഷക സമരങ്ങൾ , ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ , തൊഴിലാളി പണിമുടക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.  പക്ഷേ ഈ സമരങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം നൽകാനും കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.  ശാസ്‌ത്രത്തെ ആയുധമാക്കി പുനരുത്ഥാന- വലതുപക്ഷ ശക്തികൾക്കും നവലിബറൽ നയങ്ങൾക്കും എതിരായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്, ഒപ്പം സാമൂഹ്യ നീതിക്കായുളള പോരാട്ടങ്ങളെയും കണ്ണി ചേർക്കണം.  സാംസ്‌കാരിക സമരങ്ങൾക്കൊപ്പം തന്നെ ഭരിദ്രവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെയും, പോരാട്ടങ്ങളെയും മുൻനിരയിലെത്തിക്കുന്ന ബദൽ സംസ്‌കാരത്തെക്കുറിച്ചുളള അന്വേഷണങ്ങൾ കൂടിയാവണമത്. ഇതിനായുളള സാധ്യതയാണ് യുവസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ ആരായേണ്ടത്.


* ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളെ മുഴുവൻ തകർക്കുകയാണ്  ഇന്ത്യയിലെ അമിതാധികാര ഭരണകൂടം.  ഏതുരീതിയിലുളള ചെറുത്ത് നിൽപ്പും സാധ്യമാവുക ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമാണ്.  അതുകൊണ്ട് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുളള പോരാട്ടങ്ങളാകണം  നമ്മുടെ മുന്നിലെ മുഖ്യ കടമ.  കേരളത്തിലെമ്പാടും ഉയർന്നു വരുന്ന വലുതും, ചെറുതുമായ ജനാധിപത്യ പോരാട്ടങ്ങളിൽ കണ്ണിചേരുകയും, അത്തരം പോരാട്ടങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.  ഒപ്പം തന്നെ കേരളത്തിൽ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാം എന്നതാവണം നമ്മുടെ മുൻഗണന.  പ്രാദേശിക യുവജന കൂട്ടായ്മകൾ  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുളള ചെറുപ്പക്കാർ ഇന്ന് ഭൂരിഭാഗവും നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ പകലന്തിയോളം തൊഴിൽ ചെയ്യുകയും, നഗരങ്ങളിലെ ചെറു ഷെൽട്ടറുകളിൽ  അഭയം തേടുകയും ചെയ്യുന്നു.  ഇത്തരം യുവാക്കളെ സംഘടിപ്പിക്കുവാനും അവർക്കിടയിൽ ഇടപെടാനുമുളള സാധ്യതകൾ നാം ആരായേണ്ടതുണ്ട്.  ഈ ചെറുപ്പക്കാരിൽ മഹാ ഭൂരിപക്ഷവും പുതിയ തൊഴിൽ പരിശീലനം, സമാന്തര ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരാകും.  ഈ സാധ്യതകൾ സംഘത്തിന് നൽകാനാവുമോ എന്ന അന്വേഷണവുമാകാം.
* ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളെ മുഴുവൻ തകർക്കുകയാണ്  ഇന്ത്യയിലെ അമിതാധികാര ഭരണകൂടം.  ഏതുരീതിയിലുളള ചെറുത്ത് നിൽപ്പും സാധ്യമാവുക ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമാണ്.  അതുകൊണ്ട് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുളള പോരാട്ടങ്ങളാകണം  നമ്മുടെ മുന്നിലെ മുഖ്യ കടമ.  കേരളത്തിലെമ്പാടും ഉയർന്നു വരുന്ന വലുതും, ചെറുതുമായ ജനാധിപത്യ പോരാട്ടങ്ങളിൽ കണ്ണിചേരുകയും, അത്തരം പോരാട്ടങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.  ഒപ്പം തന്നെ കേരളത്തിൽ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാം എന്നതാവണം നമ്മുടെ മുൻഗണന.  പ്രാദേശിക യുവജന കൂട്ടായ്മകൾ  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുളള ചെറുപ്പക്കാർ ഇന്ന് ഭൂരിഭാഗവും നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ പകലന്തിയോളം തൊഴിൽ ചെയ്യുകയും, നഗരങ്ങളിലെ ചെറു ഷെൽട്ടറുകളിൽ  അഭയം തേടുകയും ചെയ്യുന്നു.  ഇത്തരം യുവാക്കളെ സംഘടിപ്പിക്കുവാനും അവർക്കിടയിൽ ഇടപെടാനുമുളള സാധ്യതകൾ നാം ആരായേണ്ടതുണ്ട്.  ഈ ചെറുപ്പക്കാരിൽ മഹാ ഭൂരിപക്ഷവും പുതിയ തൊഴിൽ പരിശീലനം, സമാന്തര ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരാകും.  ഈ സാധ്യതകൾ സംഘത്തിന് നൽകാനാവുമോ എന്ന അന്വേഷണവുമാകാം.


* കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം.  നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ?  അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല.  തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം  അവകാശപ്പെട്ടതല്ല.  ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?
* കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം.  നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ?  അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല.  തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം  അവകാശപ്പെട്ടതല്ല.  ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?
  കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ  മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം  തൊഴിലിന് മേൽ നടത്തുന്നത്.  8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്.  കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്.  നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.
  കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ  മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം  തൊഴിലിന് മേൽ നടത്തുന്നത്.  8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്.  കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്.  നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.


2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6090" എന്ന താളിൽനിന്ന് ശേഖരിച്ചത്