അജ്ഞാതം


"വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ-വിമർശനങ്ങളുടെ നേരും നുണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ-വിമർശനങ്ങളുടെ നേരും നുണയും
| image          = [[പ്രമാണം:Vidyapari2007kssp 0000.jpg|thumb|ലഘുലേഖ കവർ]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വിദ്യാഭ്യാസം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ആഗസ്റ്റ്, 2007
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
'''കുറിപ്പ്-ഇത് 2007 ആഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ലഘുലേഖയാണ്. തുടർന്ന് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഈ ലഖുലേഘയിൽ പ്രതിഫലിക്കുന്നില്ല. തുടർന്നുള്ള മാറ്റങ്ങൾ ലഭിക്കണമെങ്കിൽ വിഷയവുമായി  ബന്ധപ്പെട്ട മറ്റു രേഖകൾ വായിക്കണമെന്ന് അഭ്യർഥിക്കുന്നു'''
==വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ വിമർശനങ്ങളുടെ നേരും നുണയും==
==വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ വിമർശനങ്ങളുടെ നേരും നുണയും==


വരി 129: വരി 153:
നേരത്തെ സൂചിപ്പിച്ചതു പോലെ പഞ്ചായത്തു മെമ്പർമാർക്ക് മോണിട്ടറിംഗ് സമിതിയിലും മറ്റും ബഹുഭൂരിപക്ഷം വരുന്ന അധ്യാപകരോടൊപ്പം അവരുടെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയും. ജനാധിപത്യപരമായ രീതിയിൽ ഇന്ത്യയിലെ മറ്റെല്ലാ തെരഞ്ഞെടുപ്പുപോലെ തന്നെ തെരെഞ്ഞെടുപ്പു നടത്തി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ, ഭരണഘടനാപരമായ ഒരു സമിതിയാണിത്. പ്രാദേശിക ഗവൺമെന്റാണത്. സംസ്ഥാന ഗവൺമെന്റ് അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നു മാറാതെ പ്രാദേശിക ഗവൺമെന്റുകൾ വഴി കൃത്യനിർവ്വഹണം നടത്തുന്നുവെന്നു മാത്രം ഈ ഗവൺമെന്റുകളെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല. ഇതാണ് മുഖ്യപ്രശ്നം. ഇത്തരക്കാർ സ്കൂൾ സന്ദർശിച്ചാൽ ആകെ തകർന്നു പോകുന്നതാണോ കേരളത്തിലെ പൊതു വിദ്യാഭ്യാസം? പഞ്ചായത്തുകൾ വഴി ഗവൺമെന്റ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും എയിഡഡ് സ്കൂളുകൾക്കും ലഭിക്കണമെന്നതാണ് ഏറെക്കാലമായുള്ള അവരുടെ ആവശ്യം. ഇങ്ങനെ ആവശ്യപ്പെടുന്നവർ തന്നെ പഞ്ചായത്ത് അംഗങ്ങൾക്ക് സ്കൂളിന്റെ നടത്തിപ്പും സൗകര്യങ്ങളുമൊക്കെ അന്വേഷിക്കാൻ വരുന്നത് സമ്മതിക്കാതിരിക്കുന്നത് അവരുടെ മധ്യവർഗ്ഗ ആഢ്യ മനോഭാവം കൊണ്ടു മാത്രമാണ്. ഏതു രക്ഷിതാവിനും സ്കൂൾ കാര്യങ്ങള ന്വേഷിക്കാൻ വരാമെന്നിരിക്കേ പഞ്ചായത്തു മെമ്പർമാരെ രാഷ്ടീയ ചെന്നായ്ക്കളോടുപമിച്ച് പ്രചരണം നടത്തുന്നവർക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.
നേരത്തെ സൂചിപ്പിച്ചതു പോലെ പഞ്ചായത്തു മെമ്പർമാർക്ക് മോണിട്ടറിംഗ് സമിതിയിലും മറ്റും ബഹുഭൂരിപക്ഷം വരുന്ന അധ്യാപകരോടൊപ്പം അവരുടെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയും. ജനാധിപത്യപരമായ രീതിയിൽ ഇന്ത്യയിലെ മറ്റെല്ലാ തെരഞ്ഞെടുപ്പുപോലെ തന്നെ തെരെഞ്ഞെടുപ്പു നടത്തി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ, ഭരണഘടനാപരമായ ഒരു സമിതിയാണിത്. പ്രാദേശിക ഗവൺമെന്റാണത്. സംസ്ഥാന ഗവൺമെന്റ് അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നു മാറാതെ പ്രാദേശിക ഗവൺമെന്റുകൾ വഴി കൃത്യനിർവ്വഹണം നടത്തുന്നുവെന്നു മാത്രം ഈ ഗവൺമെന്റുകളെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല. ഇതാണ് മുഖ്യപ്രശ്നം. ഇത്തരക്കാർ സ്കൂൾ സന്ദർശിച്ചാൽ ആകെ തകർന്നു പോകുന്നതാണോ കേരളത്തിലെ പൊതു വിദ്യാഭ്യാസം? പഞ്ചായത്തുകൾ വഴി ഗവൺമെന്റ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും എയിഡഡ് സ്കൂളുകൾക്കും ലഭിക്കണമെന്നതാണ് ഏറെക്കാലമായുള്ള അവരുടെ ആവശ്യം. ഇങ്ങനെ ആവശ്യപ്പെടുന്നവർ തന്നെ പഞ്ചായത്ത് അംഗങ്ങൾക്ക് സ്കൂളിന്റെ നടത്തിപ്പും സൗകര്യങ്ങളുമൊക്കെ അന്വേഷിക്കാൻ വരുന്നത് സമ്മതിക്കാതിരിക്കുന്നത് അവരുടെ മധ്യവർഗ്ഗ ആഢ്യ മനോഭാവം കൊണ്ടു മാത്രമാണ്. ഏതു രക്ഷിതാവിനും സ്കൂൾ കാര്യങ്ങള ന്വേഷിക്കാൻ വരാമെന്നിരിക്കേ പഞ്ചായത്തു മെമ്പർമാരെ രാഷ്ടീയ ചെന്നായ്ക്കളോടുപമിച്ച് പ്രചരണം നടത്തുന്നവർക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.
അക്കാദമിക കാര്യങ്ങളിൽ ഇടപെടാനും വിലയിരുത്താനും അതതു സ്കൂളിലെ പ്രാധാനാധ്യാപിക അധ്യാപകനു തന്നെയാണു മുഖ്യ ചുമതല. ഇതിനു പുറമെ AEO, DEO, DIET,BRC ടെയിനർ തുടങ്ങിയവരുമുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിൽപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനും പഞ്ചായത്ത് പ്രതിനിധികൾക്കവകാശമില്ലെന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കുക സാധ്യമല്ല. കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളിൽ വിരലിലെണ്ണാവുന്ന ചിലയിടങ്ങളിൽ പഞ്ചായത്ത് മെമ്പർമാരോ പ്രസിഡണ്ടാ ഔചിത്യപൂർണമല്ലാതെ പെരുമാറിയതിനെ പർവ്വതീകരിച്ച് കേരളമൊനിധികൾ തങ്ങളെ വിലയിരുത്തുക വഴി പലരുടെയും കപടമുഖങ്ങൾ അഴിഞ്ഞു വീഴുമെന്ന പേടി കൊണ്ടായിരിക്കാം. തെറ്റായ സമീപനങ്ങൾ പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായാൽ തന്നെ അതിനെ തിരുത്താൻ കേരളത്തിലെ അധ്യാപക സമൂഹത്തിനു കഴിവും തന്റേടവുമുണ്ടെന്നാണ് പരിഷത്തിന്റെ വിശ്വാസം.  
അക്കാദമിക കാര്യങ്ങളിൽ ഇടപെടാനും വിലയിരുത്താനും അതതു സ്കൂളിലെ പ്രാധാനാധ്യാപിക അധ്യാപകനു തന്നെയാണു മുഖ്യ ചുമതല. ഇതിനു പുറമെ AEO, DEO, DIET,BRC ടെയിനർ തുടങ്ങിയവരുമുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിൽപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനും പഞ്ചായത്ത് പ്രതിനിധികൾക്കവകാശമില്ലെന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കുക സാധ്യമല്ല. കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളിൽ വിരലിലെണ്ണാവുന്ന ചിലയിടങ്ങളിൽ പഞ്ചായത്ത് മെമ്പർമാരോ പ്രസിഡണ്ടാ ഔചിത്യപൂർണമല്ലാതെ പെരുമാറിയതിനെ പർവ്വതീകരിച്ച് കേരളമൊനിധികൾ തങ്ങളെ വിലയിരുത്തുക വഴി പലരുടെയും കപടമുഖങ്ങൾ അഴിഞ്ഞു വീഴുമെന്ന പേടി കൊണ്ടായിരിക്കാം. തെറ്റായ സമീപനങ്ങൾ പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായാൽ തന്നെ അതിനെ തിരുത്താൻ കേരളത്തിലെ അധ്യാപക സമൂഹത്തിനു കഴിവും തന്റേടവുമുണ്ടെന്നാണ് പരിഷത്തിന്റെ വിശ്വാസം.  
സമയമാറ്റം:
 
ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു പ്രശ്നമാണ് സ്കൂൾ സമയത്തെ സംബന്ധിച്ചത്. മടിക്കൈ പഞ്ചായത്തിൽ സംഭവിച്ചതെന്ത് എന്നു നേരത്തെ സൂചിപ്പിച്ചു. സ്കൂൾ സമയം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന മട്ടിലായിരുന്നു പ്രചരണം. അതിനെതിരെ അനവധിയാളുകളെ തെരുവിലിറക്കി. പക്ഷെ എന്തായിരുന്നു വസ്തുത? കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ സമയമാറ്റം പരിഗണിക്കാമെന്ന ഒരു സൂചനയുണ്ട്. നിർബന്ധമായി ഒന്നും പറഞ്ഞിട്ടില്ല. സ്കൂൾ പഠനം രാവിലെ 8 ന് ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും അനുയോജ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി വിനിമയ സമയം 5 മണിക്കൂറും ബാക്കി സമയം തുടർ പഠനത്തിനുമായി ക്രമീകരിക്കാൻ ഇത് സൗകര്യപ്രദമാണ് (Page 106,KCF 2007). ഈ നിർദേശം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പ്രാദേശിക തലത്തിൽ പരിഗണിക്കാവുന്ന ഒന്നായാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കരടുരൂപത്തിലുള്ള ഈ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണിരിക്കുന്നത്. ഇത്തരം ഒരു നിർദ്ദേശം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിൽ (P 91) ഉണ്ടുതാനും. സാഹചര്യം ഇതായിരിക്കെ തീരുമാനമെടുത്തു എന്ന മട്ടിൽ വർഗീയ പ്രചരണവുമായി പലരും രംഗത്തെത്തിയത് അനാവശ്യമായ ഒന്നാണ്. ജനാധിപത്യപരമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ല. എന്ന നിലയിലുള്ള സമീപനം ശരിയല്ല. മനഃശാസ്ത്രപരമായ പരിഗണന വെച്ചുനോക്കിയാൽ സ്കൂൾ സമയം മാറ്റാനുള്ള നിർദേശത്തിൽ കഴമ്പുണ്ട്. കാര്യങ്ങളെ കുട്ടികളുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇതിന്റെ ആവശ്യകത ബോദ്ധ്യമാവും. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള സമയ ക്രമം സ്വീകരിച്ചിട്ടുണ്ട്. അത് സ്കൂൾ പഠനത്തിനും മദ്രസാ പഠനത്തിനും ഒരു പോലെ "സഹായകമാവും. ഇവിടെ വിലക്കു വന്നിരിക്കുന്നത് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലെ സമയമാറ്റവുമായി ബന്ധപ്പെട്ടാണ്. സമ്പന്നകുടുംഗങ്ങളിലെ മുസ്ലീം കുട്ടികൾ പഠിക്കുന്ന പല സ്വകാര്യ വിദ്യാലയങ്ങളിലും നേരത്തെ പഠനം ആരംഭിക്കുന്നവെന്നത് എതിർക്കപ്പെട്ടതായി അറിവില്ല. മദ്രസകളുടെ പാഠ്യപദ്ധതിയും സമയവും മദ്രസകൾ നടത്തുന്ന ഉലമാക്കളുടെ ബോർഡുകൾ തീരുമാനിക്കുന്നതാണ്; അവരുടെ തീരുമാനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇടപെടാൻ സാധ്യവുമല്ല. മദ്രസാ പഠനസമയത്തിൽ മാറ്റം വരുത്താതെ തന്നെ ഉചിതമായ ബോധനസമയം സ്കൂളുകളിൽ തുടങ്ങുന്നതിന് ആരും എതിരല്ല. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികളുടെ ഭാവിയെ മുൻ നിർത്തിക്കൊണ്ട് മദ്രസ പഠനത്തെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്. മദ്രസാ പഠനസമയം സർക്കാർ അട്ടിമറിക്കുന്നു എന്ന പേരിൽ സമരം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു?
==സമയമാറ്റം==
ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു പ്രശ്നമാണ് സ്കൂൾ സമയത്തെ സംബന്ധിച്ചത്. മടിക്കൈ പഞ്ചായത്തിൽ സംഭവിച്ചതെന്ത് എന്നു നേരത്തെ സൂചിപ്പിച്ചു. സ്കൂൾ സമയം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന മട്ടിലായിരുന്നു പ്രചരണം. അതിനെതിരെ അനവധിയാളുകളെ തെരുവിലിറക്കി. പക്ഷെ എന്തായിരുന്നു വസ്തുത? കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ സമയമാറ്റം പരിഗണിക്കാമെന്ന ഒരു സൂചനയുണ്ട്. നിർബന്ധമായി ഒന്നും പറഞ്ഞിട്ടില്ല. സ്കൂൾ പഠനം രാവിലെ 8 ന് ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും അനുയോജ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി വിനിമയ സമയം 5 മണിക്കൂറും ബാക്കി സമയം തുടർ പഠനത്തിനുമായി ക്രമീകരിക്കാൻ ഇത് സൗകര്യപ്രദമാണ് (Page 106,KCF 2007). ഈ നിർദേശം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പ്രാദേശിക തലത്തിൽ പരിഗണിക്കാവുന്ന ഒന്നായാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കരടുരൂപത്തിലുള്ള ഈ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണിരിക്കുന്നത്. ഇത്തരം ഒരു നിർദ്ദേശം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിൽ (P 91) ഉണ്ടുതാനും. സാഹചര്യം ഇതായിരിക്കെ തീരുമാനമെടുത്തു എന്ന മട്ടിൽ വർഗീയ പ്രചരണവുമായി പലരും രംഗത്തെത്തിയത് അനാവശ്യമായ ഒന്നാണ്. ജനാധിപത്യപരമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ല. എന്ന നിലയിലുള്ള സമീപനം ശരിയല്ല. മനഃശാസ്ത്രപരമായ പരിഗണന വെച്ചുനോക്കിയാൽ സ്കൂൾ സമയം മാറ്റാനുള്ള നിർദേശത്തിൽ കഴമ്പുണ്ട്. കാര്യങ്ങളെ കുട്ടികളുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇതിന്റെ ആവശ്യകത ബോദ്ധ്യമാവും. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള സമയക്രമം സ്വീകരിച്ചിട്ടുണ്ട്. അത് സ്കൂൾ പഠനത്തിനും മദ്രസാ പഠനത്തിനും ഒരു പോലെ "സഹായകമാവും. ഇവിടെ വിലക്കു വന്നിരിക്കുന്നത് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലെ സമയമാറ്റവുമായി ബന്ധപ്പെട്ടാണ്. സമ്പന്നകുടുംഗങ്ങളിലെ മുസ്ലീം കുട്ടികൾ പഠിക്കുന്ന പല സ്വകാര്യ വിദ്യാലയങ്ങളിലും നേരത്തെ പഠനം ആരംഭിക്കുന്നവെന്നത് എതിർക്കപ്പെട്ടതായി അറിവില്ല.  
മദ്രസകളുടെ പാഠ്യപദ്ധതിയും സമയവും മദ്രസകൾ നടത്തുന്ന ഉലമാക്കളുടെ ബോർഡുകൾ തീരുമാനിക്കുന്നതാണ്; അവരുടെ തീരുമാനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇടപെടാൻ സാധ്യവുമല്ല. മദ്രസാ പഠനസമയത്തിൽ മാറ്റം വരുത്താതെ തന്നെ ഉചിതമായ ബോധനസമയം സ്കൂളുകളിൽ തുടങ്ങുന്നതിന് ആരും എതിരല്ല. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികളുടെ ഭാവിയെ മുൻ നിർത്തിക്കൊണ്ട് മദ്രസ പഠനത്തെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്. മദ്രസാ പഠനസമയം സർക്കാർ അട്ടിമറിക്കുന്നു എന്ന പേരിൽ സമരം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു?
പഞ്ചായത്തുകൾ സ്കൂൾ കലണ്ടറുകൾ ഉണ്ടാക്കുന്നുവെന്നും അതിൽ ശനിയും ഞായറും പ്രവൃത്തി ദിവസങ്ങളാക്കിയിരിക്കുന്നുവെന്നുമാണ് വിവാദങ്ങളിലെ മറ്റൊരിനം. സംസ്ഥാനം, ജില്ല, പഞ്ചായത്ത്, സ്കൂൾ എന്നീ തലങ്ങളിലെല്ലാം കലണ്ടറുകൾ നിർമ്മിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. സ്കൂൾ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് ഇത് അത്യാവശ്യമാണെന്ന് കാണാനും വിഷമമില്ല. ഓരോ തട്ടിലുള്ള കലണ്ടർ നിർമിക്കുമ്പോഴും മേൽത്തട്ടിലെ കലണ്ടറും പ്രാദേശിക ആവശ്യങ്ങളും ഒന്നിച്ചു പരിഗണിക്കും. അപ്പോൾ പല പ്രവർത്തനങ്ങളും അവധി ദിവസങ്ങളിലേക്ക് മാറ്റേണ്ടി വരും. അധ്യാപകപരിശീലനം, PTA യോഗങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ മാറ്റിയിട്ടുള്ളത്. അധ്യാപക സംഘടനകളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടുണ്ട്. പരിശീലനങ്ങൾ അവധിദിനങ്ങളിലാക്കുന്നതിനെ അവർ തത്വത്തിൽ അംഗീകരിച്ചിട്ടുമുണ്ട്. ഇതെല്ലാം വേണ്ടി വരുന്നത് കുട്ടികൾക്കു കിട്ടുന്ന പഠനദിനങ്ങളിൽ കേരളം ഏറ്റവും പിറകിൽ നിൽക്കുന്നതിനാലാണ്. 200 പ്രവൃത്തി ദിനങ്ങളെങ്കിലും കിട്ടാതെ വരുന്ന സ്ഥിതിയിൽ മാറ്റം വന്നേ മതിയാവൂ. ഇക്കാര്യത്തിൽ കേരളത്തിലെ ദയനീയസ്ഥിതി അടുത്ത പേജിലുള്ള പട്ടിക വെളിവാക്കും.
പഞ്ചായത്തുകൾ സ്കൂൾ കലണ്ടറുകൾ ഉണ്ടാക്കുന്നുവെന്നും അതിൽ ശനിയും ഞായറും പ്രവൃത്തി ദിവസങ്ങളാക്കിയിരിക്കുന്നുവെന്നുമാണ് വിവാദങ്ങളിലെ മറ്റൊരിനം. സംസ്ഥാനം, ജില്ല, പഞ്ചായത്ത്, സ്കൂൾ എന്നീ തലങ്ങളിലെല്ലാം കലണ്ടറുകൾ നിർമ്മിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. സ്കൂൾ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് ഇത് അത്യാവശ്യമാണെന്ന് കാണാനും വിഷമമില്ല. ഓരോ തട്ടിലുള്ള കലണ്ടർ നിർമിക്കുമ്പോഴും മേൽത്തട്ടിലെ കലണ്ടറും പ്രാദേശിക ആവശ്യങ്ങളും ഒന്നിച്ചു പരിഗണിക്കും. അപ്പോൾ പല പ്രവർത്തനങ്ങളും അവധി ദിവസങ്ങളിലേക്ക് മാറ്റേണ്ടി വരും. അധ്യാപകപരിശീലനം, PTA യോഗങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ മാറ്റിയിട്ടുള്ളത്. അധ്യാപക സംഘടനകളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടുണ്ട്. പരിശീലനങ്ങൾ അവധിദിനങ്ങളിലാക്കുന്നതിനെ അവർ തത്വത്തിൽ അംഗീകരിച്ചിട്ടുമുണ്ട്. ഇതെല്ലാം വേണ്ടി വരുന്നത് കുട്ടികൾക്കു കിട്ടുന്ന പഠനദിനങ്ങളിൽ കേരളം ഏറ്റവും പിറകിൽ നിൽക്കുന്നതിനാലാണ്. 200 പ്രവൃത്തി ദിനങ്ങളെങ്കിലും കിട്ടാതെ വരുന്ന സ്ഥിതിയിൽ മാറ്റം വന്നേ മതിയാവൂ. ഇക്കാര്യത്തിൽ കേരളത്തിലെ ദയനീയസ്ഥിതി അടുത്ത പേജിലുള്ള പട്ടിക വെളിവാക്കും.
ഇതിനു മാറ്റം വരണമെങ്കിൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. ഞായറാഴ്ചകളെ ഒഴിവാക്കി തീരുമാനമെടുക്കുന്ന കാര്യം ഗൗരവത്തിൽ പരിഗണിക്കണം. അഞ്ചു പ്രവർത്തിദിനങ്ങളിൽ കൂടുതൽ ഒരാഴ്ച പോലും പ്രവർത്തിക്കില്ല എന്ന പിടിവാശി അധ്യാപക സംഘടനകൾ ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കാം ചില സംസ്ഥാനങ്ങളിൽ (ഉദാ: ആന്ധാപ്രദേശ്) നിശ്ചിത സാദ്ധ്യായ ദിവസങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് സ്കൂളുകൾ അടക്കുക. ഒഴിവുദിനങ്ങളെയും സ്കൂൾ സമയത്തെയും കുറിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കൂട്ടാക്കാത്ത അധ്യാപക സംഘടനകൾ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന ഈ പ്രശ്നം വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി പർവതീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമല്ല. ജനകീയ പ്രതിരോധസമിതി ഈ വിവാദങ്ങൾക്കിടയിൽ പുതിയ പാഠ്യപദ്ധതിയുടെ മേന്മകളെ ഇടിച്ചു താഴ്ത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നതു കാണാം. തീവ്ര ഇടതുപക്ഷമെന്ന് ഭാവിക്കുന്ന എസ്.യു.സി.ഐ.ക്കാരും അവർ സൃഷ്ടിച്ച വലതു സഖ്യമായ ജനകീയ പ്രതിരോധ സമിതിക്കാരുമാണ് ഈ വാദം മുഖ്യമായും ഉയർത്തുന്നത്. ഇതിനായി വിദ്യാഭ്യാസം വീണ്ടടുക്കുന്നതെങ്ങനെ?' എന്ന ലഘുലേഖയും ഏതാനും ലേഖനങ്ങളും ഇതിന്റെ അമരക്കാർ പടച്ചു വച്ചിട്ടുണ്ട്.
ഇതിനു മാറ്റം വരണമെങ്കിൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. ഞായറാഴ്ചകളെ ഒഴിവാക്കി തീരുമാനമെടുക്കുന്ന കാര്യം ഗൗരവത്തിൽ പരിഗണിക്കണം. അഞ്ചു പ്രവർത്തിദിനങ്ങളിൽ കൂടുതൽ ഒരാഴ്ച പോലും പ്രവർത്തിക്കില്ല എന്ന പിടിവാശി അധ്യാപക സംഘടനകൾ ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കാം ചില സംസ്ഥാനങ്ങളിൽ (ഉദാ: ആന്ധാപ്രദേശ്) നിശ്ചിത സാദ്ധ്യായ ദിവസങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് സ്കൂളുകൾ അടക്കുക. ഒഴിവുദിനങ്ങളെയും സ്കൂൾ സമയത്തെയും കുറിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കൂട്ടാക്കാത്ത അധ്യാപക സംഘടനകൾ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന ഈ പ്രശ്നം വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി പർവതീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമല്ല.  
 
==ജനകീയ പ്രതിരോധസമിതി==
ഈ വിവാദങ്ങൾക്കിടയിൽ പുതിയ പാഠ്യപദ്ധതിയുടെ മേന്മകളെ ഇടിച്ചു താഴ്ത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നതു കാണാം. തീവ്ര ഇടതുപക്ഷമെന്ന് ഭാവിക്കുന്ന എസ്.യു.സി.ഐ.ക്കാരും അവർ സൃഷ്ടിച്ച വലതു സഖ്യമായ ജനകീയ പ്രതിരോധ സമിതിക്കാരുമാണ് ഈ വാദം മുഖ്യമായും ഉയർത്തുന്നത്. ഇതിനായി വിദ്യാഭ്യാസം വീണ്ടടുക്കുന്നതെങ്ങനെ?' എന്ന ലഘുലേഖയും ഏതാനും ലേഖനങ്ങളും ഇതിന്റെ അമരക്കാർ പടച്ചു വച്ചിട്ടുണ്ട്.
പാഠ്യപദ്ധതിയെ ഇപ്പോഴും വിമർശിക്കുന്നവരുടെ വാദങ്ങൾ നോക്കു. "കുട്ടികൾ അക്ഷരവും അക്കവും പഠിക്കാതെ കളിച്ചു മുന്നേറുകയാണ്. അവർ അറിവില്ലാതെ, അനുസരണയില്ലാതെ തെമ്മാടികളായി മാറുന്നു. പരീക്ഷ ഇല്ലാതായിരിക്കുന്നു. പാഠപുസ്തകത്തെ ഉപേക്ഷിച്ചിരിക്കുന്നു. അധ്യാപകനെ നിഷ്കാസനം ചെയ്തിരിക്കുന്നു. കോപ്പിയെഴുത്തും, കേട്ടെഴുത്തും, പദ്യംചൊല്ലലും, മനഃപാഠമാക്കലും ഗദ്യം വായിക്കലുമെല്ലാം നിരോധിക്കപ്പെട്ടിരിക്കുന്നു',
പാഠ്യപദ്ധതിയെ ഇപ്പോഴും വിമർശിക്കുന്നവരുടെ വാദങ്ങൾ നോക്കു. "കുട്ടികൾ അക്ഷരവും അക്കവും പഠിക്കാതെ കളിച്ചു മുന്നേറുകയാണ്. അവർ അറിവില്ലാതെ, അനുസരണയില്ലാതെ തെമ്മാടികളായി മാറുന്നു. പരീക്ഷ ഇല്ലാതായിരിക്കുന്നു. പാഠപുസ്തകത്തെ ഉപേക്ഷിച്ചിരിക്കുന്നു. അധ്യാപകനെ നിഷ്കാസനം ചെയ്തിരിക്കുന്നു. കോപ്പിയെഴുത്തും, കേട്ടെഴുത്തും, പദ്യംചൊല്ലലും, മനഃപാഠമാക്കലും ഗദ്യം വായിക്കലുമെല്ലാം നിരോധിക്കപ്പെട്ടിരിക്കുന്നു',
ഇത്തരം വിമർശനങ്ങൾ പത്തുകൊല്ലം മുമ്പേ നാം കേട്ടുതുടങ്ങിയതാണ് ഇപ്പോഴും ഇതൊക്കെ വിളിച്ചു പറയണമെങ്കിൽ അസാധാരണമായ തൊലിക്കട്ടി വേണം.
ഇത്തരം വിമർശനങ്ങൾ പത്തുകൊല്ലം മുമ്പേ നാം കേട്ടുതുടങ്ങിയതാണ് ഇപ്പോഴും ഇതൊക്കെ വിളിച്ചു പറയണമെങ്കിൽ അസാധാരണമായ തൊലിക്കട്ടി വേണം.
വരി 202: വരി 231:
#എയ്ഡഡ് സ്കൂളുകളുടെ അധ്യാപക നിയമനം പി.എസ്.സിയെ ഏൽപ്പിക്കുക. -  
#എയ്ഡഡ് സ്കൂളുകളുടെ അധ്യാപക നിയമനം പി.എസ്.സിയെ ഏൽപ്പിക്കുക. -  
#എൻട്രൻസ് പരീക്ഷകൾ സമഗ്രമായി പരിഷ്ക്കരിക്കുക. എൻട്രൻസ് പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിക്കുക.
#എൻട്രൻസ് പരീക്ഷകൾ സമഗ്രമായി പരിഷ്ക്കരിക്കുക. എൻട്രൻസ് പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിക്കുക.
<small>'''പ്രസാധനം, വിതരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂർ, 680004
വില 10 രൂപ
KSSP 1346  I E  August 2007  D 1/8  25K  1000  LL 5/07'''</small>
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8903...8907" എന്ന താളിൽനിന്ന് ശേഖരിച്ചത്