അജ്ഞാതം


"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,014 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:13, 3 സെപ്റ്റംബർ 2014
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ആമുഖം==
'''ആമുഖം'''
കഴിഞ്ഞ നാലഞ്ച് വർഷമായി വികസനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സംസ്ഥാനത്തുടനീളം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് വരെ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വികസനത്തെ മുൻനിർത്തി അക്കാദമീയവും ജനകീയവുമായ സെമിനാറുകൾ, സമ്മേളനങ്ങൾ, പദയാത്രകൾ, പ്രക്ഷോഭങ്ങൾ എന്നിവയൊക്കെ നടന്നിരിക്കുന്നു. പത്രങ്ങളും ഇതര മാധ്യമങ്ങളും അവരുടേതായ രീതിയിൽ വികസനചർച്ചകൾ  സംഘടിപ്പിച്ചുവരുന്നു.  ഇങ്ങിനെ കേരളവികസനത്തിന്റെ വിശദാംശങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്ന സ്വാഗതാർഹമായ ഒരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ നാലഞ്ച് വർഷമായി വികസനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സംസ്ഥാനത്തുടനീളം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് വരെ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വികസനത്തെ മുൻനിർത്തി അക്കാദമീയവും ജനകീയവുമായ സെമിനാറുകൾ, സമ്മേളനങ്ങൾ, പദയാത്രകൾ, പ്രക്ഷോഭങ്ങൾ എന്നിവയൊക്കെ നടന്നിരിക്കുന്നു. പത്രങ്ങളും ഇതര മാധ്യമങ്ങളും അവരുടേതായ രീതിയിൽ വികസനചർച്ചകൾ  സംഘടിപ്പിച്ചുവരുന്നു.  ഇങ്ങിനെ കേരളവികസനത്തിന്റെ വിശദാംശങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്ന സ്വാഗതാർഹമായ ഒരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
എന്നാൽ ഇത്തരം ചർച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതിന് ചില മാദ്ധ്യമങ്ങളും സമൂഹത്തിൽ വലിയ രൂപത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മേൽത്തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളും ശ്രമിക്കുകയാണ്. പലപ്പോഴും ഇവർ നിശ്ചയിക്കുന്ന കള്ളികൾക്കുള്ളിലേക്ക് ചർച്ചകളെ ഒതുക്കിയെടുക്കുന്നതിന് ഇവർക്ക് കഴിയുന്നുണ്ടുതാനും. കേരളവികസനത്തിന് ചില ഒറ്റമൂലി പദ്ധതികൾ നിർദ്ദേശിക്കുകയും അതംഗീകരിക്കുന്നവർ, അംഗീകരിക്കാത്തവർ എന്നിങ്ങനെ വികസനാനുകൂലികളും വികസന വിരുദ്ധരുമാണെന്നു വരുത്തൽ തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കാതെ വരുന്നു. അല്ലാതുള്ള എല്ലാ സംവാദങ്ങളെയും തമസ്‌കരിക്കാനും വിവാദങ്ങൾ വളർത്തിയെടുക്കാനുമുള്ള മേൽപ്പറഞ്ഞ അജണ്ടാ നിർമ്മാതാക്കളുടെ വിരുതിന്നു മുന്നിൽ വികസനപ്രശ്‌നങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം നഷ്ടമാകുന്നു.
എന്നാൽ ഇത്തരം ചർച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതിന് ചില മാദ്ധ്യമങ്ങളും സമൂഹത്തിൽ വലിയ രൂപത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മേൽത്തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളും ശ്രമിക്കുകയാണ്. പലപ്പോഴും ഇവർ നിശ്ചയിക്കുന്ന കള്ളികൾക്കുള്ളിലേക്ക് ചർച്ചകളെ ഒതുക്കിയെടുക്കുന്നതിന് ഇവർക്ക് കഴിയുന്നുണ്ടുതാനും. കേരളവികസനത്തിന് ചില ഒറ്റമൂലി പദ്ധതികൾ നിർദ്ദേശിക്കുകയും അതംഗീകരിക്കുന്നവർ, അംഗീകരിക്കാത്തവർ എന്നിങ്ങനെ വികസനാനുകൂലികളും വികസന വിരുദ്ധരുമാണെന്നു വരുത്തൽ തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കാതെ വരുന്നു. അല്ലാതുള്ള എല്ലാ സംവാദങ്ങളെയും തമസ്‌കരിക്കാനും വിവാദങ്ങൾ വളർത്തിയെടുക്കാനുമുള്ള മേൽപ്പറഞ്ഞ അജണ്ടാ നിർമ്മാതാക്കളുടെ വിരുതിന്നു മുന്നിൽ വികസനപ്രശ്‌നങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം നഷ്ടമാകുന്നു.
വരി 12: വരി 12:
ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് കേരളീയരുടെ ജീവിതവും ചിന്തയും തമ്മിലുള്ള ഐക്യവും അന്തരവും മനസ്സിലാക്കുന്നതിന്നായി വിപുലമായൊരു പഠനത്തിലേക്ക് ശാസ്ത്രസാഹിത്യ പരിഷത്തിനെ നയിച്ചത്. ജീവിതാനുഭവങ്ങളിലൂടെ ഇതിനകം എത്തിച്ചേർന്ന അനുമാനങ്ങളെ വസ്തുതകളുടെ പിൻബലത്തോടെ പൂർണ്ണമായി ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് കേരളപഠനം നമ്മെ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രേഖകളും ചില വസ്തുതകൾ ഉയർത്തുന്നുണ്ട്. ഇവയിലെ നിരീക്ഷണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാവുന്നതാണ്.
ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് കേരളീയരുടെ ജീവിതവും ചിന്തയും തമ്മിലുള്ള ഐക്യവും അന്തരവും മനസ്സിലാക്കുന്നതിന്നായി വിപുലമായൊരു പഠനത്തിലേക്ക് ശാസ്ത്രസാഹിത്യ പരിഷത്തിനെ നയിച്ചത്. ജീവിതാനുഭവങ്ങളിലൂടെ ഇതിനകം എത്തിച്ചേർന്ന അനുമാനങ്ങളെ വസ്തുതകളുടെ പിൻബലത്തോടെ പൂർണ്ണമായി ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് കേരളപഠനം നമ്മെ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രേഖകളും ചില വസ്തുതകൾ ഉയർത്തുന്നുണ്ട്. ഇവയിലെ നിരീക്ഷണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാവുന്നതാണ്.
===അസമത്വം വർദ്ധിക്കുന്നു===
===അസമത്വം വർദ്ധിക്കുന്നു===
വരുമാനം, ഉപഭോഗച്ചെലവുകൾ, വിവിധ ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥത, വീടിന്റെ അവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള ഒരു പരിശോധനയാണ് പരിഷത്ത് നടത്തിയിട്ടുള്ള കേരളപഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്.  ഇതുപ്രകാരം കേരളത്തിലെ 15.1 ശതമാനം ആളുകൾ പരമദരിദ്രർ എന്നു പറയാവുന്ന ഒന്നാംഗ്രൂപ്പിൽപ്പെടുന്നു. ദരിദ്രർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാംഗ്രൂപ്പിൽ 34.8ശതമാനം ജനങ്ങളുണ്ട്. ഇടത്തരക്കാരുടെ മൂന്നാംഗ്രൂപ്പിൽ 41.2 ശതമാനം ആളുകളാണുള്ളത്. മേലേതട്ടായ സമ്പന്നവിഭാഗ (ഉയർന്ന മദ്ധ്യവർഗം) മായ നാലാം ഗ്രൂപ്പിൽ 8.8 ശതമാനം പേർ മാത്രമാണുള്ളത്. (പട്ടികയിൽ കുടുംബങ്ങളുടെ ശതമാനവും നൽകിയിട്ടുള്ളത് ശ്രദ്ധിക്കുക.)
വരുമാനം, ഉപഭോഗച്ചെലവുകൾ, വിവിധ ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥത, വീടിന്റെ അവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള ഒരു പരിശോധനയാണ് പരിഷത്ത് നടത്തിയിട്ടുള്ള കേരളപഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്.  ഇതുപ്രകാരം കേരളത്തിലെ 15.1 ശതമാനം ആളുകൾ പരമദരിദ്രർ എന്നു പറയാവുന്ന ഒന്നാംഗ്രൂപ്പിൽപ്പെടുന്നു. ദരിദ്രർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാംഗ്രൂപ്പിൽ 34.8ശതമാനം ജനങ്ങളുണ്ട്. ഇടത്തരക്കാരുടെ മൂന്നാംഗ്രൂപ്പിൽ 41.2 ശതമാനം ആളുകളാണുള്ളത്. മേലേതട്ടായ സമ്പന്നവിഭാഗ (ഉയർന്ന മദ്ധ്യവർഗം) മായ നാലാം ഗ്രൂപ്പിൽ 8.8 ശതമാനം പേർ മാത്രമാണുള്ളത്. (പട്ടികയിൽ കുടുംബങ്ങളുടെ ശതമാനവും നൽകിയിട്ടുള്ളത് ശ്രദ്ധിക്കുക.)
കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു.
കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു.
ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്.  
ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്.  
കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് ഇതു കാണിക്കുന്നത്.
കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ്  
ഇതു കാണിക്കുന്നത്.
 
 
 
 
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 1
|-
!colspan="6"|
വരുമാനത്തിലെ അസമത്വം
|-
! ജനങ്ങൾ 10% വിതം
! വരുമാനത്തിന്റെ അനുപാതം %
|-
|1
|1.3
|-
|2
|2.6
|-
|3
|3.5
|-
|4
|4.4
|-
|5
|5.4
|-
|6
|6.4
|-
|7
|8.5
|-
|8
|10.9
|-
|9
|15.8
|-
|10
|41.2
|-
|}
 
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 1എ
|-
!colspan="6"|
സാമൂഹ്യസാമ്പത്തിക ഗ്രൂപ്പിലെ വിതരണം
|-
! വിഭാഗം
! കുടുംബങ്ങൾ %
! ആളുകൾ %
|-
|പരമദരിദ്രർ
|14.0
|15.1
|-
|ദരിദ്രർ
|32.2
|34.8
|-
|ഇടത്തരക്കാർ
|43.2
|41.2
|-
|സമ്പന്നർ
|10.6
|8.8
|-
|}
 
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 2
|-
!colspan="6"|
സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസ ലഭ്യത
|-
! വിഭാഗം
! കോളേജിൽ പഠിച്ചവർ %
! സാങ്കേതിക വിദഗ്ധർ %
! പ്രൊഫഷണൽ %
|-
|SEG I
|2.6
|0.7
|0.2
|-
|SEG II
|5.1
|1.8
|0.1
|-
|SEG III
|14.9
|4.8
|1.4
|-
|SEG IV
|40.05
|9.7
|8.4
|-
|}
 
===ദാരിദ്ര്യം===
===ദാരിദ്ര്യം===
അസമത്വത്തിന്റെ വർദ്ധന ദാരിദ്ര്യത്തിന്റെ അളവിനെയും സൂചിപ്പിക്കുന്നു. കേരളപഠനത്തിന്റെ കണക്കുകൾ അനുസരിച്ച് 46.2% വും ദരിദ്രരോ പരമദരിദ്രരോ ആണ്. അതായത്, വിഭവങ്ങൾ,വിദ്യാഭ്യാസം തുടങ്ങിയവയുടെ ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും കാര്യത്തിൽ താഴെതട്ടിലുള്ളവരും ഉപരിവിഭാഗങ്ങളും തമ്മിലുള്ള അന്തരം അതിഭീമമാണ്. ഇതാണ് ദാരിദ്ര്യത്തിന്റെ സൂചകമായി കണക്കാക്കേണ്ടത്; ഇപ്പോൾ ദാരിദ്ര്യരേഖ അളക്കുന്ന കലോറി കണക്ക് മാത്രമല്ല. ഔദ്യോഗിക  കണക്കുകൾ പലപ്പോഴും പൊതുസംവിധാനങ്ങളുടെ  സേവനം ചുരുക്കിക്കൊണ്ടുവരാനുള്ള തന്ത്രങ്ങൾ ആയാണ് ഉപയോഗിക്കുന്നത്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ദരിദ്രർ കൂടുതലുള്ളത്. കേരളത്തിൽ പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ളതും ഈ ജില്ലകളിൽ തന്നെയാണ്.
അസമത്വത്തിന്റെ വർദ്ധന ദാരിദ്ര്യത്തിന്റെ അളവിനെയും സൂചിപ്പിക്കുന്നു. കേരളപഠനത്തിന്റെ കണക്കുകൾ അനുസരിച്ച് 46.2% വും ദരിദ്രരോ പരമദരിദ്രരോ ആണ്. അതായത്, വിഭവങ്ങൾ,വിദ്യാഭ്യാസം തുടങ്ങിയവയുടെ ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും കാര്യത്തിൽ താഴെതട്ടിലുള്ളവരും ഉപരിവിഭാഗങ്ങളും തമ്മിലുള്ള അന്തരം അതിഭീമമാണ്. ഇതാണ് ദാരിദ്ര്യത്തിന്റെ സൂചകമായി കണക്കാക്കേണ്ടത്; ഇപ്പോൾ ദാരിദ്ര്യരേഖ അളക്കുന്ന കലോറി കണക്ക് മാത്രമല്ല. ഔദ്യോഗിക  കണക്കുകൾ പലപ്പോഴും പൊതുസംവിധാനങ്ങളുടെ  സേവനം ചുരുക്കിക്കൊണ്ടുവരാനുള്ള തന്ത്രങ്ങൾ ആയാണ് ഉപയോഗിക്കുന്നത്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ദരിദ്രർ കൂടുതലുള്ളത്. കേരളത്തിൽ പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ളതും ഈ ജില്ലകളിൽ തന്നെയാണ്.
വരി 23: വരി 133:
വ്യവസായം ഉൾപ്പെടുന്ന മൂല്യവർദ്ധനവിന്റെ മേഖലയാണ് രണ്ടാമത്തേത്. ദ്വിതീയമേലയിൽ 11.3% വളർച്ചയുണ്ട് എന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണമേഖല ദ്വിതീയമേഖലയിൽപ്പെട്ടതാണ് ഈ മെച്ചപ്പെട്ട അവസ്ഥയുടെ കാരണമെന്ന് കണക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വ്യവസായങ്ങളുടെ പങ്ക് 6.7 ശതമാനം മാത്രമായിരിക്കുമ്പോൾ നിർമ്മാണമേഖലയുടെ പങ്ക് 11.8 ശതമാനമാണ്. വ്യവസായത്തിന്റെ പങ്ക് 2002-03ൽ 8.2 ശതമാനമുണ്ടായിരുന്നത് 2003-04ൽ 7.6 ശതമാനമായും 2005-06 ൽ 6.7 ശതമാനമായും കുറയുകയാണുണ്ടായത്. അതായത് വ്യാപകമായി നടക്കുന്ന നിർമ്മാണപ്രവർത്തനമൊഴിച്ചാൽ കാര്യമായ ചലനമൊന്നും ദ്വിതീയമേഖലയിൽ നടക്കുന്നില്ല. വീടുകളും ഫ്‌ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളുമായി  നിരവധി  കെട്ടിടങ്ങൾ ഉയർന്നുവരുന്നുവെങ്കിലും കടുത്ത വ്യാവസായികമുരടിപ്പ് ഉണ്ടാവുന്നുവെന്ന നമ്മുടെ അനുഭവം ശരിവെക്കുന്നതാണ് ഈ കണക്കുകളും.
വ്യവസായം ഉൾപ്പെടുന്ന മൂല്യവർദ്ധനവിന്റെ മേഖലയാണ് രണ്ടാമത്തേത്. ദ്വിതീയമേലയിൽ 11.3% വളർച്ചയുണ്ട് എന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണമേഖല ദ്വിതീയമേഖലയിൽപ്പെട്ടതാണ് ഈ മെച്ചപ്പെട്ട അവസ്ഥയുടെ കാരണമെന്ന് കണക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വ്യവസായങ്ങളുടെ പങ്ക് 6.7 ശതമാനം മാത്രമായിരിക്കുമ്പോൾ നിർമ്മാണമേഖലയുടെ പങ്ക് 11.8 ശതമാനമാണ്. വ്യവസായത്തിന്റെ പങ്ക് 2002-03ൽ 8.2 ശതമാനമുണ്ടായിരുന്നത് 2003-04ൽ 7.6 ശതമാനമായും 2005-06 ൽ 6.7 ശതമാനമായും കുറയുകയാണുണ്ടായത്. അതായത് വ്യാപകമായി നടക്കുന്ന നിർമ്മാണപ്രവർത്തനമൊഴിച്ചാൽ കാര്യമായ ചലനമൊന്നും ദ്വിതീയമേഖലയിൽ നടക്കുന്നില്ല. വീടുകളും ഫ്‌ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളുമായി  നിരവധി  കെട്ടിടങ്ങൾ ഉയർന്നുവരുന്നുവെങ്കിലും കടുത്ത വ്യാവസായികമുരടിപ്പ് ഉണ്ടാവുന്നുവെന്ന നമ്മുടെ അനുഭവം ശരിവെക്കുന്നതാണ് ഈ കണക്കുകളും.
മൂന്നാമത്തെ ജീവിതത്തുറയായ സേവനമേഖലയിൽ 13.8 ശതമാനം വളർച്ചയുണ്ടാവുന്നതായാണ് സാമ്പത്തിക അവലോകനം കണ്ടെത്തുന്നത്. മാത്രവുമല്ല സംസ്ഥാന വരുമാനത്തിന്റെ അറുപത്തി ഒന്നു ശതമാനം പങ്കു നൽകുന്നതും സേവനമേഖലയാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാങ്കിംഗ്, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ മേഖലകളാണ് ഇതിൽത്തന്നെ പ്രധാന പങ്കുവഹിക്കുന്നത്. (നേരത്തേ ദ്വിതീയ മേഖലയിൽക്കണ്ട നിർമ്മാണ മേഖലയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.) സേവനമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ട പൊതുഭരണരംഗത്തിന്റെ പങ്ക് കുറഞ്ഞുവരുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്. കാർഷിക-വ്യാവസായിക മേഖലകൾ അഥവാ യഥാർത്ഥ ഉൽപ്പന്ന ഉൽപാദന മേഖലകൾ ശോഷിക്കുകയും സേവനമേഖല പുഷ്ടിപ്പെടുകയും ചെയ്യുന്ന അസാധാരണമായൊരു അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളും അനുഭവവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളപഠനത്തിൽ ലഭ്യമായ കണക്കു വെച്ച് കേരളത്തിൽ 38% പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. 6 ശതമാനത്തോളം പേർ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നവരാണ്. 1.7 ശതമാനം പേർ ആധുനിക വ്യവസായരംഗത്തെയാണ് ആശ്രയിക്കുന്നത്. കാർഷിക-വ്യാവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന, ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങളെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മുമ്പ് നാം കണ്ട വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ  പ്രധാനപ്പെട്ട  കാരണങ്ങളിലൊന്ന് ഉൽപാദനമേഖലകളിലുണ്ടാവുന്ന ഈ തകർച്ചയാണെന്നും അനുമാനിക്കാവുന്നതാണ്.
മൂന്നാമത്തെ ജീവിതത്തുറയായ സേവനമേഖലയിൽ 13.8 ശതമാനം വളർച്ചയുണ്ടാവുന്നതായാണ് സാമ്പത്തിക അവലോകനം കണ്ടെത്തുന്നത്. മാത്രവുമല്ല സംസ്ഥാന വരുമാനത്തിന്റെ അറുപത്തി ഒന്നു ശതമാനം പങ്കു നൽകുന്നതും സേവനമേഖലയാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാങ്കിംഗ്, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ മേഖലകളാണ് ഇതിൽത്തന്നെ പ്രധാന പങ്കുവഹിക്കുന്നത്. (നേരത്തേ ദ്വിതീയ മേഖലയിൽക്കണ്ട നിർമ്മാണ മേഖലയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.) സേവനമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ട പൊതുഭരണരംഗത്തിന്റെ പങ്ക് കുറഞ്ഞുവരുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്. കാർഷിക-വ്യാവസായിക മേഖലകൾ അഥവാ യഥാർത്ഥ ഉൽപ്പന്ന ഉൽപാദന മേഖലകൾ ശോഷിക്കുകയും സേവനമേഖല പുഷ്ടിപ്പെടുകയും ചെയ്യുന്ന അസാധാരണമായൊരു അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളും അനുഭവവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളപഠനത്തിൽ ലഭ്യമായ കണക്കു വെച്ച് കേരളത്തിൽ 38% പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. 6 ശതമാനത്തോളം പേർ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നവരാണ്. 1.7 ശതമാനം പേർ ആധുനിക വ്യവസായരംഗത്തെയാണ് ആശ്രയിക്കുന്നത്. കാർഷിക-വ്യാവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന, ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങളെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മുമ്പ് നാം കണ്ട വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ  പ്രധാനപ്പെട്ട  കാരണങ്ങളിലൊന്ന് ഉൽപാദനമേഖലകളിലുണ്ടാവുന്ന ഈ തകർച്ചയാണെന്നും അനുമാനിക്കാവുന്നതാണ്.
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 3
|-
!colspan="6"|
സാമൂഹ്യവളർച്ച
|-
! ഇനം
! കേരളം
! ഇന്ത്യ 2004
|-
|ജനനനിരക്ക്/1000
|16.7
|24.8
|-
|മരണനിരക്ക്/1000
|6.3
|8.0
|-
|ശിശുമരണനിരക്ക്/1000
|11.0
|60.0
|-
|ആയുർദൈർഘ്യം (ആകെ)
|73.3
|64.0
|-
|പുരുഷൻ
|71.7
|64.1
|-
|സ്ത്രീ
|75.0
|65.8
|}
{| class="wikitable" style="text-align: center;
!colspan="6"|പട്ടിക 4
|-
!colspan="6"|
കേരളം: സാമ്പത്തിക വളർച്ച
|-
|rowspan="2"|വർഷം
|colspan="4"|മേഖലകൾ
|-
|പ്രാഥമികം
|ദ്വിതീയം
|തൃദീയം
|ആകെ
|-
|2002-03
|1.5
|12.7
|10.2
|8.3
|-
|2003-04
|2.8
|10.7
|7.7
|7.4
|-
|2004-05
|2.5
|11.3
|13.8
|9.2
|}
{| class="wikitable" style="text-align: center;
!colspan="6"|പട്ടിക 5
|-
!colspan="6"|
സംസ്ഥാന വരുമാന വിഹിതം ഉല്പാദന രംഗങ്ങൾക്കനുസരിച്ച്
|-
|rowspan="2"|മേഖല
|colspan="3"|വർഷം
|colspan="2"|വർഷം
|-
|2002-03
|2003-04
|2004-05
|2003-04
|2004-05
|-
|കൃഷി
|16.1
|15.2
|13.9
|2.8
|2.3
|-
|വനം
|1.7
|1.8
|1.2
|10.6
|25.8(-)
|-
|മത്സ്യം
|1.7
|1.6
|1.5
|6.3
|4.0
|-
|ഖനനം+ക്വാറി
|0.2
|0.2
|0.2
|14.0
|9.9
|-
|പ്രാഥമിക മേഖല
|19.7
|18.8
|16.8
|3.9
|0.1(-)
|}
{| class="wikitable" style="text-align: center;
!colspan="6"|പട്ടിക 6
|-
!colspan="6"|
സംസ്ഥാന വരുമാന വിഹിതം മേഖല തിരിച്ച് (%)
|-
|rowspan="2"|മേഖല
|colspan="4"|വർഷം
|-
|2002-03
|2003-04
|2004-05
|-
|പ്രാഥമികം
|19.7
|18.8
|16.8
|-
|ദ്വതീയം
|22.2
|21.2
|22.2
|-
|തൃദീയം(സേവനം)
|58.1
|60.0
|61.0
|-
|ആകെ
|100.0
|100.0
|100.0
|}
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 7
|-
!colspan="6"|
സമൂഹത്തിൽ വിവിധ ഘടകങ്ങളുടെ ഉടമസ്ഥത (ഓഹരി സൂചിക)
|-
! വിഭാഗം
! വരുമാനം
! ഉപഭോഗം
! ഭൂമി
! ഉന്നതവിദ്യാഭ്യാസം
|-
|I
|0.3
|0.4
|0.4
|0.2
|-
|II
|0.5
|0.6
|0.6
|0.4
|-
|III
|1.2
|1.2
|1.2
|1.3
|-
|IV
|3.3
|2.6
|2.7
|3.5
|}
===സാമൂഹ്യഅപചയം===  
===സാമൂഹ്യഅപചയം===  
കമ്പോളയുക്തി സൃഷ്ടിക്കുന്ന കേരളത്തിന്റെ മറ്റൊരു വശം കൂടി 'സാമ്പത്തിക അവലോകനം' അനാവരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കേരള സമൂഹത്തിലുണ്ടായ അപചയത്തിന്റെ സൂചികകളാണവ. അതനുസരിച്ച് 2001-04 കാലയളവിൽ കുറ്റകൃത്യങ്ങളിൽ 11.62% ന്റെ വർദ്ധനവുണ്ടായിരിക്കുന്നു. ഇതേ കാലത്ത് തന്നെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിൽ 6.27% ന്റേയും കുട്ടികളിലെ പീഡനങ്ങളിൽ 46 ശതമാനത്തിന്റേയും ബലാത്സംഗ കേസുകളിൽ 148 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി.  
കമ്പോളയുക്തി സൃഷ്ടിക്കുന്ന കേരളത്തിന്റെ മറ്റൊരു വശം കൂടി 'സാമ്പത്തിക അവലോകനം' അനാവരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കേരള സമൂഹത്തിലുണ്ടായ അപചയത്തിന്റെ സൂചികകളാണവ. അതനുസരിച്ച് 2001-04 കാലയളവിൽ കുറ്റകൃത്യങ്ങളിൽ 11.62% ന്റെ വർദ്ധനവുണ്ടായിരിക്കുന്നു. ഇതേ കാലത്ത് തന്നെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിൽ 6.27% ന്റേയും കുട്ടികളിലെ പീഡനങ്ങളിൽ 46 ശതമാനത്തിന്റേയും ബലാത്സംഗ കേസുകളിൽ 148 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി.  
വരി 38: വരി 342:
കേരളത്തിലെ വികസന പ്രതിസന്ധിക്ക് പരിഹാരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം പദ്ധതികളും പ്രകൃതി വിഭവശോഷണവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്നവയാണ്. എക്‌സ്പ്രസ് വേ, കരിമണൽ ഖനനം, മതികെട്ടാനിലെയും വാഗമണിലേയും കായൽ തീരങ്ങളിലേയൂം കയ്യേറ്റങ്ങൾ, ആനന്ദവ്യവസായങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന വികസനപ്രക്രിയ പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണത്തെ ശക്തിപ്പെടുത്തുന്നതാണ്. മണ്ണ്, മണൽ, വെള്ളം, കല്ല്, പാറ, വനം എന്നിവയൊക്കെ വൻതോതിൽ ആക്രമിക്കപ്പെടുകയാണ്. ഇത് വിഭവസ്രോതസ്സുകളുടെ തകർച്ച, കാലാവസ്ഥാമാറ്റങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവക്കെല്ലാം ഇടയാക്കുകയാണ്.  
കേരളത്തിലെ വികസന പ്രതിസന്ധിക്ക് പരിഹാരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം പദ്ധതികളും പ്രകൃതി വിഭവശോഷണവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്നവയാണ്. എക്‌സ്പ്രസ് വേ, കരിമണൽ ഖനനം, മതികെട്ടാനിലെയും വാഗമണിലേയും കായൽ തീരങ്ങളിലേയൂം കയ്യേറ്റങ്ങൾ, ആനന്ദവ്യവസായങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന വികസനപ്രക്രിയ പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണത്തെ ശക്തിപ്പെടുത്തുന്നതാണ്. മണ്ണ്, മണൽ, വെള്ളം, കല്ല്, പാറ, വനം എന്നിവയൊക്കെ വൻതോതിൽ ആക്രമിക്കപ്പെടുകയാണ്. ഇത് വിഭവസ്രോതസ്സുകളുടെ തകർച്ച, കാലാവസ്ഥാമാറ്റങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവക്കെല്ലാം ഇടയാക്കുകയാണ്.  
===ലിംഗവിവേചനം===
===ലിംഗവിവേചനം===
തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ.തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.
തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ. തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.
{| class="wikitable" style="text-align: center;
!colspan="6"|
പട്ടിക 8
|-
!colspan="6"|
സ്ത്രീകൾ മുഖ്യപങ്കാളികളായ തൊഴിൽ
|-
! തൊഴിൽ
! പങ്കാളിത്തം%
|-
|വീട്ടുപണി,അലക്ക്
|67
|-
|നഴ്സറി,അംഗൻവാടി
|100
|-
|കടകൾ, STD ബൂത്ത്
|40
|-
|}
 
===തൊഴിലില്ലായ്മ===
===തൊഴിലില്ലായ്മ===
തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴിലുള്ളവരായി കണക്കാക്കുന്നതിൽ തന്നെ നല്ലൊരു ഭാഗം-ഏതാണ്ട് 46%-കാർഷിക മേഖലയിലും പരമ്പരാഗത വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണെന്നതും അവരുടെ തൊഴിൽദിനങ്ങൾ കുറഞ്ഞുവരുകയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. അസ്ഥിരതൊഴിലാളികളുടെ എണ്ണം സർവ്വീസ് മേഖലയിലും വർദ്ധിച്ചുവരുന്നു.
തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴിലുള്ളവരായി കണക്കാക്കുന്നതിൽ തന്നെ നല്ലൊരു ഭാഗം-ഏതാണ്ട് 46%-കാർഷിക മേഖലയിലും പരമ്പരാഗത വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണെന്നതും അവരുടെ തൊഴിൽദിനങ്ങൾ കുറഞ്ഞുവരുകയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. അസ്ഥിരതൊഴിലാളികളുടെ എണ്ണം സർവ്വീസ് മേഖലയിലും വർദ്ധിച്ചുവരുന്നു.
വരി 55: വരി 380:
ഈ അർത്ഥത്തിൽ വികസനം ഉൽപാദനാധിഷ്ഠിതമായി മാറേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച പൊതുവികസന സമീപനങ്ങളിൽ ഊന്നിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ സ്വാഭാവിക വളർച്ചയായാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്ന സമീപനത്തെ പരിഷത്ത് കാണുന്നത്. അതിനെ ഇപ്രകാരം വിശദീകരിക്കാം.  
ഈ അർത്ഥത്തിൽ വികസനം ഉൽപാദനാധിഷ്ഠിതമായി മാറേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച പൊതുവികസന സമീപനങ്ങളിൽ ഊന്നിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ സ്വാഭാവിക വളർച്ചയായാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്ന സമീപനത്തെ പരിഷത്ത് കാണുന്നത്. അതിനെ ഇപ്രകാരം വിശദീകരിക്കാം.  
ദരിദ്രപക്ഷത്തിന്റെ ഉല്പാദനശേഷി വളർത്തുന്ന വിധത്തിൽ ഉല്പാദന വിതരണ വ്യവസ്ഥകളിലെ സമഗ്രമായ മാറ്റം, സാമൂഹ്യനീതിയും ദരിദ്രപക്ഷത്തിന്റെ ജീവിതസുരക്ഷയും ഉറപ്പുവരുത്തൽ എന്നിവ ഇതിന്റെ കാതലായ ഘടകങ്ങളാണ്. ദരിദ്രപക്ഷത്തിന് വിഭവങ്ങളുടെയും ഉല്പാദനവിതരണ വ്യവസ്ഥകളുടെയും മേൽ സമ്പൂർണമായ ആധിപത്യം ലഭിക്കുന്ന കാലത്താണ് ഇതു പൂർണമായി സാധ്യമാവുക. എങ്കിലും കമ്പോളശക്തികളെ ചെറുത്തുനിൽക്കാൻ ജനാധിപത്യ അവകാശങ്ങളുടെ വിനിയോഗം ആവശ്യമാണ്. സാമൂഹ്യനീതിയും ജീവിതസുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം നേതൃത്വപരമായ പങ്കു വഹിക്കുകയും വേണം. ഇന്നു നിലവിലുള്ള പൊതുഭരണസംവിധാനങ്ങളുടെയും നിരവധി ദശകങ്ങളായുള്ള പോരാട്ടങ്ങൾ വഴി ജനങ്ങൾ നേടിയെടുത്ത സുരക്ഷാസംവിധാനങ്ങളുടെയും സംരക്ഷണവും ഇതിന്റെ പ്രധാന ഘടകമാണ്.  
ദരിദ്രപക്ഷത്തിന്റെ ഉല്പാദനശേഷി വളർത്തുന്ന വിധത്തിൽ ഉല്പാദന വിതരണ വ്യവസ്ഥകളിലെ സമഗ്രമായ മാറ്റം, സാമൂഹ്യനീതിയും ദരിദ്രപക്ഷത്തിന്റെ ജീവിതസുരക്ഷയും ഉറപ്പുവരുത്തൽ എന്നിവ ഇതിന്റെ കാതലായ ഘടകങ്ങളാണ്. ദരിദ്രപക്ഷത്തിന് വിഭവങ്ങളുടെയും ഉല്പാദനവിതരണ വ്യവസ്ഥകളുടെയും മേൽ സമ്പൂർണമായ ആധിപത്യം ലഭിക്കുന്ന കാലത്താണ് ഇതു പൂർണമായി സാധ്യമാവുക. എങ്കിലും കമ്പോളശക്തികളെ ചെറുത്തുനിൽക്കാൻ ജനാധിപത്യ അവകാശങ്ങളുടെ വിനിയോഗം ആവശ്യമാണ്. സാമൂഹ്യനീതിയും ജീവിതസുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം നേതൃത്വപരമായ പങ്കു വഹിക്കുകയും വേണം. ഇന്നു നിലവിലുള്ള പൊതുഭരണസംവിധാനങ്ങളുടെയും നിരവധി ദശകങ്ങളായുള്ള പോരാട്ടങ്ങൾ വഴി ജനങ്ങൾ നേടിയെടുത്ത സുരക്ഷാസംവിധാനങ്ങളുടെയും സംരക്ഷണവും ഇതിന്റെ പ്രധാന ഘടകമാണ്.  
ആധുനിക വ്യവസായ സമൂഹങ്ങളുടെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ താഴെ പറയുന്നവയാണ്. 1) കാർഷികസമൂഹങ്ങളിൽ ജന്മി- കുടിയാൻ ബന്ധങ്ങളുടെ തകർച്ചയും സ്വന്തം മണ്ണിൽ നേരിട്ട് കൃഷി ചെയ്യുകയോ തൊഴിലാളികളെക്കൊണ്ടു കൃഷി ചെയ്യിക്കുകയോ ചെയ്യുന്ന ധനിക ഇടത്തരം കർഷകരുടെ വളർച്ചയും 2) ആധുനിക വ്യവസായങ്ങളുടെ വളർച്ചയും അവയുടെ ശാസ്ത്രസാങ്കേതികമായ പുരോഗതിയും 3) വ്യവസായ ഉല്പന്നങ്ങളുടെ വിതരണത്തിന്റെയും വിപണിയുടെയും വികാസം 4) ഈ മാറ്റങ്ങളെ നിലനിർത്തുന്ന വിധത്തിൽ പശ്ചാത്തല സൗകര്യങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങളുടെയും വളർച്ച 5) മേൽ സൂചിപ്പിച്ച വികാസത്തെ നിലനിർത്തുന്നവിധത്തിൽ ഭരണകൂട-നിയമ സംവിധാനങ്ങളുടെ വളർച്ച. ഇവയുടെയെല്ലാം ആണിവേര് ഉല്പാദനവിതരണ വ്യവസ്ഥകളുടെ വളർച്ചയാണ്.
ആധുനിക വ്യവസായ സമൂഹങ്ങളുടെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ താഴെ പറയുന്നവയാണ്.  
# കാർഷികസമൂഹങ്ങളിൽ ജന്മി- കുടിയാൻ ബന്ധങ്ങളുടെ തകർച്ചയും സ്വന്തം മണ്ണിൽ നേരിട്ട് കൃഷി ചെയ്യുകയോ തൊഴിലാളികളെക്കൊണ്ടു കൃഷി ചെയ്യിക്കുകയോ ചെയ്യുന്ന ധനിക ഇടത്തരം കർഷകരുടെ വളർച്ചയും  
# ആധുനിക വ്യവസായങ്ങളുടെ വളർച്ചയും അവയുടെ ശാസ്ത്രസാങ്കേതികമായ പുരോഗതിയും  
# വ്യവസായ ഉല്പന്നങ്ങളുടെ വിതരണത്തിന്റെയും വിപണിയുടെയും വികാസം  
# ഈ മാറ്റങ്ങളെ നിലനിർത്തുന്ന വിധത്തിൽ പശ്ചാത്തല സൗകര്യങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങളുടെയും വളർച്ച  
# മേൽ സൂചിപ്പിച്ച വികാസത്തെ നിലനിർത്തുന്നവിധത്തിൽ ഭരണകൂട-നിയമ സംവിധാനങ്ങളുടെ വളർച്ച.  
ഇവയുടെയെല്ലാം ആണിവേര് ഉല്പാദനവിതരണ വ്യവസ്ഥകളുടെ വളർച്ചയാണ്.
മുമ്പു സൂചിപ്പിച്ചതുപോലെ, കേരളത്തിൽ ഭൂപരിഷ്‌ക്കാരത്തിന്റെ ഫലമായി കാർഷികരംഗത്തു സാധ്യതകൾ വർദ്ധിച്ചു. പശ്ചാത്തല സൗകര്യങ്ങളിലും സേവനരൂപങ്ങളിലും വികാസമുണ്ടായി. പക്ഷെ, അതനുസരിച്ച് കാർഷികരംഗത്തും വ്യവസായങ്ങളിലും വളർച്ച ഉണ്ടായില്ല. മറുവശത്ത് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പണത്തിന്റെ ഒഴുക്കു വർദ്ധിക്കുകയും അവയുടെ ഫലമായി വാണിജ്യ-ഉപഭോഗ സാധ്യതകൾ വർദ്ധിക്കുകയും ചെയ്തു.
മുമ്പു സൂചിപ്പിച്ചതുപോലെ, കേരളത്തിൽ ഭൂപരിഷ്‌ക്കാരത്തിന്റെ ഫലമായി കാർഷികരംഗത്തു സാധ്യതകൾ വർദ്ധിച്ചു. പശ്ചാത്തല സൗകര്യങ്ങളിലും സേവനരൂപങ്ങളിലും വികാസമുണ്ടായി. പക്ഷെ, അതനുസരിച്ച് കാർഷികരംഗത്തും വ്യവസായങ്ങളിലും വളർച്ച ഉണ്ടായില്ല. മറുവശത്ത് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പണത്തിന്റെ ഒഴുക്കു വർദ്ധിക്കുകയും അവയുടെ ഫലമായി വാണിജ്യ-ഉപഭോഗ സാധ്യതകൾ വർദ്ധിക്കുകയും ചെയ്തു.
ഈ സാധ്യതകളെയാണ് കമ്പോളശക്തികൾ ഫലപ്രദമായി ഉപയോഗിച്ചത്. ഉല്പാദനരംഗത്തെ മുരടിപ്പു മൂലം തൊഴിൽരഹിതരായി മാറിയ യുവാക്കളെ ആഗോളവൽക്കരണ ശക്തികളുടെ ഇരകളാക്കി മാറ്റുന്നതിൽ വിഷമമുണ്ടായിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളിലെ സാങ്കേതിക വിദഗ്ദ്ധർ മുതൽ അവർ തന്നെ സൃഷ്ടിക്കുന്ന പുറമ്പോക്കുകളിലെ അധോലോകനായകർ വരെ വിവിധ തരം ഇരകളെ അവർ സൃഷ്ടിച്ചു. ഉല്പാദനരംഗത്തെ മുരടിപ്പുകൊണ്ടു ഉപയോഗശൂന്യമായി തുടങ്ങിയ മണ്ണും വെള്ളവും വിഭവങ്ങളുമെല്ലാം ക്രയവിക്രയവസ്തുക്കളായി. കമ്പോളശക്തികളുടെ തേർവാഴ്ച ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ കൂടാതെ സ്ത്രീകളുടെയും ദരിദ്രരുടെയും ജീവിതം പോലും ഇപ്പോൾ വാണിജ്യവൽക്കരിക്കപ്പെടുന്നു. കുടിവെള്ള വിതരണം, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ ആവശ്യ പ്രവർത്തനങ്ങൾ പോലും ഇപ്പോൾ ലാഭാധിഷ്ഠിത താല്പര്യങ്ങൾക്ക് വിധേയമാണ്.
ഈ സാധ്യതകളെയാണ് കമ്പോളശക്തികൾ ഫലപ്രദമായി ഉപയോഗിച്ചത്. ഉല്പാദനരംഗത്തെ മുരടിപ്പു മൂലം തൊഴിൽരഹിതരായി മാറിയ യുവാക്കളെ ആഗോളവൽക്കരണ ശക്തികളുടെ ഇരകളാക്കി മാറ്റുന്നതിൽ വിഷമമുണ്ടായിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളിലെ സാങ്കേതിക വിദഗ്ദ്ധർ മുതൽ അവർ തന്നെ സൃഷ്ടിക്കുന്ന പുറമ്പോക്കുകളിലെ അധോലോകനായകർ വരെ വിവിധ തരം ഇരകളെ അവർ സൃഷ്ടിച്ചു. ഉല്പാദനരംഗത്തെ മുരടിപ്പുകൊണ്ടു ഉപയോഗശൂന്യമായി തുടങ്ങിയ മണ്ണും വെള്ളവും വിഭവങ്ങളുമെല്ലാം ക്രയവിക്രയവസ്തുക്കളായി. കമ്പോളശക്തികളുടെ തേർവാഴ്ച ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ കൂടാതെ സ്ത്രീകളുടെയും ദരിദ്രരുടെയും ജീവിതം പോലും ഇപ്പോൾ വാണിജ്യവൽക്കരിക്കപ്പെടുന്നു. കുടിവെള്ള വിതരണം, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ ആവശ്യ പ്രവർത്തനങ്ങൾ പോലും ഇപ്പോൾ ലാഭാധിഷ്ഠിത താല്പര്യങ്ങൾക്ക് വിധേയമാണ്.
ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് മുമ്പ് വിവരിച്ചത്. ഇവ ഒരു സമൂഹത്തിന്റെ ശാസ്ത്രീയവും യുക്തിസഹവുമായ വികസന രൂപങ്ങളുടെ ഫലങ്ങളല്ല. യുക്തിസഹമായ വികസനം ഉല്പാദനവിതരണ വ്യവസ്ഥകളുടെ വികാസത്തിലധിഷ്ഠിതമാണ്. ഒരു പ്രദേശത്തു ലഭ്യമായ വിഭവങ്ങളുടെയും, അധ്വാനശേഷിയുടെയും അറിവിന്റെയും സാങ്കേതിക വിദ്യകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ഉല്പാദനസാധ്യതകൾ മുഴുവൻ കണ്ടെത്തേണ്ടത് ഏതൊരു സമൂഹത്തിന്റെയും വികാസത്തിന്റെ അടിത്തറയാണ്. അതിനെയാണ് കമ്പോളശക്തികൾ അട്ടിമറിക്കുന്നത്. കേരളത്തിലെ അടിത്തട്ടിലുള്ള ജനങ്ങളുടെ വികാസം ഉല്പാദനാധിഷ്ഠിത വികസനത്തിലൂടെയേ സാധ്യമാകൂ.
ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് മുമ്പ് വിവരിച്ചത്. ഇവ ഒരു സമൂഹത്തിന്റെ ശാസ്ത്രീയവും യുക്തിസഹവുമായ വികസന രൂപങ്ങളുടെ ഫലങ്ങളല്ല. യുക്തിസഹമായ വികസനം ഉല്പാദനവിതരണ വ്യവസ്ഥകളുടെ വികാസത്തിലധിഷ്ഠിതമാണ്. ഒരു പ്രദേശത്തു ലഭ്യമായ വിഭവങ്ങളുടെയും, അധ്വാനശേഷിയുടെയും അറിവിന്റെയും സാങ്കേതിക വിദ്യകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ഉല്പാദനസാധ്യതകൾ മുഴുവൻ കണ്ടെത്തേണ്ടത് ഏതൊരു സമൂഹത്തിന്റെയും വികാസത്തിന്റെ അടിത്തറയാണ്. അതിനെയാണ് കമ്പോളശക്തികൾ അട്ടിമറിക്കുന്നത്. കേരളത്തിലെ അടിത്തട്ടിലുള്ള ജനങ്ങളുടെ വികാസം ഉല്പാദനാധിഷ്ഠിത വികസനത്തിലൂടെയേ സാധ്യമാകൂ.
ഉല്പാദനാധിഷ്ഠിതവികസനം  പണ  വ്യവസ്ഥയുടെ ബദൽസാദ്ധ്യതകളുമന്വേഷിക്കുന്നു.ഇന്ന് നിർമ്മാണപ്രവർത്തനങ്ങളിലും, റിസോർട്ടുകളിലും റിയൽ എസ്റ്റേറ്റിലും, സ്വർണ വിപണിയിലും, സ്വാശ്രയകോളേജുകളിലും വിവാഹച്ചെലവുകളിലും ദേവാലയ നിർമ്മാണത്തിലും ആഘോഷങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ പണത്തിന്റെ സിംഹഭാഗവും. ഇത് തിരിച്ച് മൂലധനമായി മാറണമെങ്കിൽ, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും ഉല്പാദനത്തിന്റെയും വികാസത്തിനുള്ള സാധ്യതകൾ വളർന്നുവരണമെങ്കിൽ പണവ്യവസ്ഥയുടെ ഉല്പാദനാധിഷ്ഠിതമായ അഴിച്ചുപണി ആവശ്യമാണ്. പണത്തിന്റെ ഒഴുക്ക് ഉപഭോഗരൂപങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ഉല്പാദനമേഖലയിൽ കേന്ദ്രീകരിക്കണം.
ഉല്പാദനാധിഷ്ഠിതവികസനം  പണ  വ്യവസ്ഥയുടെ ബദൽസാദ്ധ്യതകളുമന്വേഷിക്കുന്നു.ഇന്ന് നിർമ്മാണപ്രവർത്തനങ്ങളിലും, റിസോർട്ടുകളിലും റിയൽ എസ്റ്റേറ്റിലും, സ്വർണ വിപണിയിലും, സ്വാശ്രയകോളേജുകളിലും വിവാഹച്ചെലവുകളിലും ദേവാലയ നിർമ്മാണത്തിലും ആഘോഷങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ പണത്തിന്റെ സിംഹഭാഗവും. ഇത് തിരിച്ച് മൂലധനമായി മാറണമെങ്കിൽ, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും ഉല്പാദനത്തിന്റെയും വികാസത്തിനുള്ള സാധ്യതകൾ വളർന്നുവരണമെങ്കിൽ പണവ്യവസ്ഥയുടെ ഉല്പാദനാധിഷ്ഠിതമായ അഴിച്ചുപണി ആവശ്യമാണ്. പണത്തിന്റെ ഒഴുക്ക് ഉപഭോഗരൂപങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ഉല്പാദനമേഖലയിൽ കേന്ദ്രീകരിക്കണം.
സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (Fecilitator) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല.
സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (Facilitator) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല.
നീതിയുടെ പ്രശ്‌നം ഗവൺമെന്റും, ഫൈനാൻസ് മൂലധനവും നൽകുന്ന സുരക്ഷാപദ്ധതികളുടെ പ്രശ്‌നമല്ല. പല സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരത്തിലാണ് നീതിയുടെ പ്രശ്‌നം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. നീതിയുടെ പ്രശ്‌നം സ്വന്തം ഉൽപ്പാദനോപാധികളുടെ, വിഭവങ്ങളുടെ, കായികവും മാനസികവുമായ ശേഷിയുടെ, അറിവിന്റെ, സാമൂഹ്യമായ തീരുമാനമെടുക്കാനുള്ള കഴിവിന്റെമേലുള്ള അവകാശത്തിന്റെ പ്രശ്‌നമാണ്. സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ തുല്യതയും സന്തുലിതമായ വിതരണത്തിന്റെ പ്രശ്‌നമാണ്.  
നീതിയുടെ പ്രശ്‌നം ഗവൺമെന്റും, ഫൈനാൻസ് മൂലധനവും നൽകുന്ന സുരക്ഷാപദ്ധതികളുടെ പ്രശ്‌നമല്ല. പല സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരത്തിലാണ് നീതിയുടെ പ്രശ്‌നം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. നീതിയുടെ പ്രശ്‌നം സ്വന്തം ഉൽപ്പാദനോപാധികളുടെ, വിഭവങ്ങളുടെ, കായികവും മാനസികവുമായ ശേഷിയുടെ, അറിവിന്റെ, സാമൂഹ്യമായ തീരുമാനമെടുക്കാനുള്ള കഴിവിന്റെമേലുള്ള അവകാശത്തിന്റെ പ്രശ്‌നമാണ്. സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ തുല്യതയും സന്തുലിതമായ വിതരണത്തിന്റെ പ്രശ്‌നമാണ്.  
നീതിയുടെ പ്രശ്‌നം സാമൂഹ്യമായ ഉൽപ്പാദനവുമായും ബന്ധപ്പെട്ടതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളും ഉപാധികളും ഉൽപ്പാദിപ്പിക്കുന്നതിനും പ്രത്യുൽപ്പാദിപ്പിക്കുന്നതിനും ഉള്ള അവകാശമാണ് നീതിയുടെ പ്രധാന ഘടകം. സാമൂഹ്യ ഉൽപ്പാദനം ആസൂത്രിതമാണ്, ജനാധിപത്യപരമാണ്. അനാസൂത്രിതവും ജനവിരുദ്ധവുമായ കമ്പോളവ്യവസ്ഥയ്ക്ക് നേർവിപരീതമാണിത്. അതേസമയം സാമൂഹ്യ ഉൽപ്പാദനം വിതരണരൂപങ്ങളെ നിഷേധിക്കുന്നില്ല. ഉൽപ്പാദന വിതരണങ്ങളുടെ പരസ്പര ബന്ധവും വിഭവങ്ങളും ഉപഭോഗവും തമ്മിലുള്ള ചേരുവയും സാമൂഹ്യാസൂത്രണം വഴി ഉറപ്പുവരുത്തുന്നുവെന്നുമാത്രം. ഇതാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്.  ഇവിടെ വികസനം മനുഷ്യരിൽനിന്നും ഉൽപ്പാദനത്തിൽനിന്നും ആരംഭിക്കുന്നു, കമ്പോളത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നുമല്ല.
നീതിയുടെ പ്രശ്‌നം സാമൂഹ്യമായ ഉൽപ്പാദനവുമായും ബന്ധപ്പെട്ടതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളും ഉപാധികളും ഉൽപ്പാദിപ്പിക്കുന്നതിനും പ്രത്യുൽപ്പാദിപ്പിക്കുന്നതിനും ഉള്ള അവകാശമാണ് നീതിയുടെ പ്രധാന ഘടകം. സാമൂഹ്യ ഉൽപ്പാദനം ആസൂത്രിതമാണ്, ജനാധിപത്യപരമാണ്. അനാസൂത്രിതവും ജനവിരുദ്ധവുമായ കമ്പോളവ്യവസ്ഥയ്ക്ക് നേർവിപരീതമാണിത്. അതേസമയം സാമൂഹ്യ ഉൽപ്പാദനം വിതരണരൂപങ്ങളെ നിഷേധിക്കുന്നില്ല. ഉൽപ്പാദന വിതരണങ്ങളുടെ പരസ്പര ബന്ധവും വിഭവങ്ങളും ഉപഭോഗവും തമ്മിലുള്ള ചേരുവയും സാമൂഹ്യാസൂത്രണം വഴി ഉറപ്പുവരുത്തുന്നുവെന്നുമാത്രം. ഇതാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്.  ഇവിടെ വികസനം മനുഷ്യരിൽനിന്നും ഉൽപ്പാദനത്തിൽനിന്നും ആരംഭിക്കുന്നു, കമ്പോളത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നുമല്ല.
വരി 70: വരി 401:
===കാർഷിക പ്രതിസന്ധി===
===കാർഷിക പ്രതിസന്ധി===
കാർഷിക പ്രതിസന്ധിക്ക് മൂന്ന് ഘടകങ്ങളുള്ളതായി കാണാം.
കാർഷിക പ്രതിസന്ധിക്ക് മൂന്ന് ഘടകങ്ങളുള്ളതായി കാണാം.
1. ഉൽപാദന മുരടിപ്പ് / കുറവ്
#ഉൽപാദന മുരടിപ്പ് / കുറവ്
2. വിലത്തകർച്ച
#വിലത്തകർച്ച
3. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം.
#ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം.
കാർഷികമേഖലയുടെ സംസ്ഥാന വരുമാനത്തിലെ പങ്കു കുറക്കുന്നതിൽ ഒന്നും രണ്ടും ഘടകങ്ങൾ ഒരുമിച്ചാണ് കാരണമാവുന്നത്. വരുമാനത്തകർച്ച ഈ രംഗത്ത് കൂടുതൽ അവഗണ വരുത്തിവെക്കുകയും ചെയ്യുന്നു. ഭക്ഷ്യവിളകളിൽ നിന്ന് ചിരകാല നാണ്യവിളകളിലേക്ക് ഉണ്ടായിട്ടുള്ള മാറ്റമാവട്ടെ കർഷകരുടെ വിളമാറ്റത്തിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തെ മാത്രമല്ല അതതു കുടുംബങ്ങളുടെയും മൊത്തം സംസ്ഥാനത്തിന്റെയും ഭക്ഷ്യസുരക്ഷക്ക് ഭീഷണിയായും മാറുന്നു.
കാർഷികമേഖലയുടെ സംസ്ഥാന വരുമാനത്തിലെ പങ്കു കുറക്കുന്നതിൽ ഒന്നും രണ്ടും ഘടകങ്ങൾ ഒരുമിച്ചാണ് കാരണമാവുന്നത്. വരുമാനത്തകർച്ച ഈ രംഗത്ത് കൂടുതൽ അവഗണ വരുത്തിവെക്കുകയും ചെയ്യുന്നു. ഭക്ഷ്യവിളകളിൽ നിന്ന് ചിരകാല നാണ്യവിളകളിലേക്ക് ഉണ്ടായിട്ടുള്ള മാറ്റമാവട്ടെ കർഷകരുടെ വിളമാറ്റത്തിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തെ മാത്രമല്ല അതതു കുടുംബങ്ങളുടെയും മൊത്തം സംസ്ഥാനത്തിന്റെയും ഭക്ഷ്യസുരക്ഷക്ക് ഭീഷണിയായും മാറുന്നു.
കൃഷി താരതമ്യേന അവഗണിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. സമൂഹത്തിലെ മേലേത്തട്ടിലുള്ള സമ്പന്ന വിഭാഗമാണ് പലപ്പോഴും സംസ്ഥാനത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ സ്വാധീന ശക്തിയാവുന്നത് എന്നതാണ് അതിലൊന്ന്. ഇവർക്ക് കാര്യമായ താൽപര്യമില്ലാത്ത കാർഷികമേഖലയിൽ ആസൂത്രകരുടെ ശ്രദ്ധ പതിയുന്നില്ല. കൃഷിയുടെ പ്രാഥമിക ഘടകം ഭൂമിയാണെന്നതിനാൽ ഭൂഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പ്രശ്‌നം. നമ്മുടെ ഭൂഉടമകളിൽ കൃഷി പ്രധാന വരുമാനമാർക്ഷമായിട്ടുള്ളവർ മൂന്നു ശതമാനത്തോളം മാത്രമാണെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ചവരുടെ പിൻതലമുറക്കാർ പലരും മറ്റു ജീവിതത്തുറകളിലേക്ക് മാറിയത് ഇതിനൊരു കാരണമാകാം. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി കുടികിടപ്പിന്നപ്പുറം കൃഷിഭൂമിയിൽ അവകാശം നേടാൻ യഥാർത്ഥത്തിൽ കൃഷി ചെയ്തിരുന്ന അഥഃസ്ഥിതർക്ക് കഴിയാതിരുന്നുവെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഭൂപരിഷ്‌കരണത്തെ ഒരു സാമൂഹ്യപരിഷ്‌കാരമെന്നതിനപ്പുറത്തേക്ക് വളർത്താൻ കഴിയാതിരുന്നതിന്റെ പരിമിതി കൂടിയാണിത്.
കൃഷി താരതമ്യേന അവഗണിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. സമൂഹത്തിലെ മേലേത്തട്ടിലുള്ള സമ്പന്ന വിഭാഗമാണ് പലപ്പോഴും സംസ്ഥാനത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ സ്വാധീന ശക്തിയാവുന്നത് എന്നതാണ് അതിലൊന്ന്. ഇവർക്ക് കാര്യമായ താൽപര്യമില്ലാത്ത കാർഷികമേഖലയിൽ ആസൂത്രകരുടെ ശ്രദ്ധ പതിയുന്നില്ല. കൃഷിയുടെ പ്രാഥമിക ഘടകം ഭൂമിയാണെന്നതിനാൽ ഭൂഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പ്രശ്‌നം. നമ്മുടെ ഭൂഉടമകളിൽ കൃഷി പ്രധാന വരുമാനമാർക്ഷമായിട്ടുള്ളവർ മൂന്നു ശതമാനത്തോളം മാത്രമാണെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ചവരുടെ പിൻതലമുറക്കാർ പലരും മറ്റു ജീവിതത്തുറകളിലേക്ക് മാറിയത് ഇതിനൊരു കാരണമാകാം. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി കുടികിടപ്പിന്നപ്പുറം കൃഷിഭൂമിയിൽ അവകാശം നേടാൻ യഥാർത്ഥത്തിൽ കൃഷി ചെയ്തിരുന്ന അഥഃസ്ഥിതർക്ക് കഴിയാതിരുന്നുവെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഭൂപരിഷ്‌കരണത്തെ ഒരു സാമൂഹ്യപരിഷ്‌കാരമെന്നതിനപ്പുറത്തേക്ക് വളർത്താൻ കഴിയാതിരുന്നതിന്റെ പരിമിതി കൂടിയാണിത്.
ഭൂമി ഒരു ക്രയവിക്രയച്ചരക്കു മാത്രമായി മാറുന്നുവെന്നതും ഈ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. വളർന്നുവരുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തോട് മത്സരിക്കാൻ കൃഷിഭൂമിക്കു കഴിയില്ല. ഈ ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ഒരു കാര്യമുണ്ട്. കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഏതു ശ്രമവും ആരംഭിക്കേണ്ടത് ഭൂനയത്തിൽ നിന്നുതന്നെയാണ്. ഭൂപരിഷ്‌കരണത്തെ കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുകയും അത് യഥാർത്ഥ കൃഷിക്കാരന് കിട്ടുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് അതിൽ പ്രധാനം. എന്നാൽ ഇന്ന് പാട്ടസമ്പ്രദായം അനുവദിക്കുന്ന വിധത്തിൽ 1967-ലെ ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നീക്കം നടക്കുകയാണ്. വൻകിട കോർപറേറ്റ് ഭീമൻമാർക്കും ബഹുരാഷ്ട്രകുത്തകക്കമ്പനികൾക്കും ഘട്ടംഘട്ടമായി ഭൂമി കീഴടക്കാൻ അവസരം നൽകലായിരിക്കും ഇതിന്റെ ഫലമായുണ്ടാവുക. ആന്ധ്രയിലും മറ്റും ഇത്തരത്തിൽ ദരിദ്രകർഷകർക്ക് അവരുടെ ഭൂമി ഹിന്ദുസ്ഥാൻ ലീവർ തുടങ്ങിയ ബഹുരാഷ്ട്ര ഭീമൻമാർക്ക് അടിയറ വെക്കേണ്ടിവന്ന അനുഭവം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇത്തരം ഭൂകുത്തകകളുടെ ലാഭം വർദ്ധിക്കുന്നതുകൊണ്ട് കൃഷിയെ ഉപജീവനമാർഗമായിക്കാണുന്നവർക്ക് എന്തു പ്രയോജനമാണുള്ളത്. ഭൂപരിഷ്‌കരണം ശക്തിപ്പെടുത്തുന്നതിനു പകരം ഭൂകേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകുന്നത് ഒരു കാരണവശാലും കാർഷികമേഖലക്കോ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ദരിദ്രകർഷകർക്കോ കർഷകത്തൊഴിലാളിക്കോ ഗുണകരമാവില്ല. കൃഷി ചെയ്യുന്നത് വിൽക്കാനുള്ള വസ്തുക്കൾ ഉണ്ടാക്കാനല്ല ഉപജീവനത്തിനാണെന്ന സങ്കൽപം ഇവിടെ വളരെ പ്രധാനമാണ്.
ഭൂമി ഒരു ക്രയവിക്രയച്ചരക്കു മാത്രമായി മാറുന്നുവെന്നതും ഈ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. വളർന്നുവരുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തോട് മത്സരിക്കാൻ കൃഷിഭൂമിക്കു കഴിയില്ല. ഈ ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ഒരു കാര്യമുണ്ട്. കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഏതു ശ്രമവും ആരംഭിക്കേണ്ടത് ഭൂനയത്തിൽ നിന്നുതന്നെയാണ്. ഭൂപരിഷ്‌കരണത്തെ കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുകയും അത് യഥാർത്ഥ കൃഷിക്കാരന് കിട്ടുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് അതിൽ പ്രധാനം. എന്നാൽ ഇന്ന് പാട്ടസമ്പ്രദായം അനുവദിക്കുന്ന വിധത്തിൽ 1967-ലെ ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നീക്കം നടക്കുകയാണ്. വൻകിട കോർപറേറ്റ് ഭീമൻമാർക്കും ബഹുരാഷ്ട്രകുത്തകക്കമ്പനികൾക്കും ഘട്ടംഘട്ടമായി ഭൂമി കീഴടക്കാൻ അവസരം നൽകലായിരിക്കും ഇതിന്റെ ഫലമായുണ്ടാവുക. ആന്ധ്രയിലും മറ്റും ഇത്തരത്തിൽ ദരിദ്രകർഷകർക്ക് അവരുടെ ഭൂമി ഹിന്ദുസ്ഥാൻ ലീവർ തുടങ്ങിയ ബഹുരാഷ്ട്ര ഭീമൻമാർക്ക് അടിയറ വെക്കേണ്ടിവന്ന അനുഭവം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇത്തരം ഭൂകുത്തകകളുടെ ലാഭം വർദ്ധിക്കുന്നതുകൊണ്ട് കൃഷിയെ ഉപജീവനമാർഗമായിക്കാണുന്നവർക്ക് എന്തു പ്രയോജനമാണുള്ളത്. ഭൂപരിഷ്‌കരണം ശക്തിപ്പെടുത്തുന്നതിനു പകരം ഭൂകേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകുന്നത് ഒരു കാരണവശാലും കാർഷികമേഖലക്കോ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ദരിദ്രകർഷകർക്കോ കർഷകത്തൊഴിലാളിക്കോ ഗുണകരമാവില്ല. കൃഷി ചെയ്യുന്നത് വിൽക്കാനുള്ള വസ്തുക്കൾ ഉണ്ടാക്കാനല്ല ഉപജീവനത്തിനാണെന്ന സങ്കൽപം ഇവിടെ വളരെ പ്രധാനമാണ്.
===നെൽകൃഷി===
===നെൽകൃഷി===
കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയെന്ന നിലയിൽ നെൽകൃഷിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് കേരളത്തിന്റെ നെല്ലുൽപാദനം ആകെ ആവശ്യകതയുടെ പത്തു ശതമാനം പോലും തികയില്ല. 1975-76ൽ 8.85 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി 2003-04ൽ 2.87 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഉൽപാദനമാവട്ടെ 13.65 ലക്ഷം ടണ്ണിൽനിന്ന് 5.70 ലക്ഷം ടണ്ണായാണ് കുറഞ്ഞത്. നെൽകൃഷിക്ക് നമ്മുടെ ഭക്ഷ്യവിള എന്നതിനോടൊപ്പം നെൽപാടങ്ങൾ വഹിക്കുന്ന പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. നെൽപാടങ്ങൾ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മം ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കാം. മഴക്കാലത്തു വെള്ളപ്പൊക്കം ഉൾക്കൊള്ളുക, മഴവെള്ളം കിനിഞ്ഞിറങ്ങാൻ സൗകര്യം ചെയ്ത് ഭൂഗർഭജലവിതാനം പോഷിപ്പിക്കുക, മറ്റനേകം ജീവികൾക്ക് ആവാസവ്യവസ്ഥയൊരുക്കുക എന്നിവ അവയിൽ പ്രധാനമാണ്.  
കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയെന്ന നിലയിൽ നെൽകൃഷിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് കേരളത്തിന്റെ നെല്ലുൽപാദനം ആകെ ആവശ്യകതയുടെ പത്തു ശതമാനം പോലും തികയില്ല. 1975-76ൽ 8.85 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി 2003-04ൽ 2.87 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഉൽപാദനമാവട്ടെ 13.65 ലക്ഷം ടണ്ണിൽനിന്ന് 5.70 ലക്ഷം ടണ്ണായാണ് കുറഞ്ഞത്. നെൽകൃഷിക്ക് നമ്മുടെ ഭക്ഷ്യവിള എന്നതിനോടൊപ്പം നെൽപാടങ്ങൾ വഹിക്കുന്ന പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. നെൽപാടങ്ങൾ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മം ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കാം. മഴക്കാലത്തു വെള്ളപ്പൊക്കം ഉൾക്കൊള്ളുക, മഴവെള്ളം കിനിഞ്ഞിറങ്ങാൻ സൗകര്യം ചെയ്ത് ഭൂഗർഭജലവിതാനം പോഷിപ്പിക്കുക, മറ്റനേകം ജീവികൾക്ക് ആവാസവ്യവസ്ഥയൊരുക്കുക എന്നിവ അവയിൽ പ്രധാനമാണ്.  
ഈ സാഹചര്യത്തിൽ അരിയുടെ കാര്യത്തിൽ എന്നതിലുപരി, കഴിയുന്നത്ര ഉത്പാദനക്ഷമതയും കർഷകന്റെ വരുമാനവും വർധിപ്പിക്കുന്നതിലും കൂടുതൽ കൂലിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പാരിസ്ഥിതിക സന്തു ലിതാവസ്ഥ നിലനിർത്തുന്നതിലുമാണ് നാം ഊന്നൽ കൊടുക്കേണ്ടത്.
ഈ സാഹചര്യത്തിൽ അരിയുടെ കാര്യത്തിൽ എന്നതിലുപരി, കഴിയുന്നത്ര ഉത്പാദനക്ഷമതയും കർഷകന്റെ വരുമാനവും വർധിപ്പിക്കുന്നതിലും കൂടുതൽ കൂലിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പാരിസ്ഥിതിക സന്തു ലിതാവസ്ഥ നിലനിർത്തുന്നതിലുമാണ് നാം ഊന്നൽ കൊടുക്കേണ്ടത്.
ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.
ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.
# അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 6000 കിലോയിൽ കൂടുതൽ നെല്ലുത്പാദനം സാദ്ധ്യമാക്കുന്ന ധാരാളം കർഷകർ കേരളത്തിലുണ്ട്. അതായത് ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും നമുക്ക് സാദ്ധ്യതയുണ്ട്. അതുവഴി വരുമാനവർദ്ധനവും സാദ്ധ്യമാണ്.
 
## മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.
#അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 6000 കിലോയിൽ കൂടുതൽ നെല്ലുത്പാദനം സാദ്ധ്യമാക്കുന്ന ധാരാളം കർഷകർ കേരളത്തിലുണ്ട്. അതായത് ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും നമുക്ക് സാദ്ധ്യതയുണ്ട്. അതുവഴി വരുമാനവർദ്ധനവും സാദ്ധ്യമാണ്.
## കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്.  അതു കുറയ്ക്കാനാവില്ല.
#മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.
## കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന്  അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
#കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്.  അതു കുറയ്ക്കാനാവില്ല.
## നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.
#കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന്  അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
#നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.
ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?  
ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?  
# ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
#ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
## ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
#ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
## പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ  അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
#പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ  അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
## ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും.  സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
#ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും.  സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
## ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.  
#ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.  
## നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും.  പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
#നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും.  പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
## ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.  
#ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.  
## കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
#കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
## കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
#കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
## പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
#പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
## പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ?  ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
#പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ?  ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
## പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.
#പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.
 
===പറമ്പു കൃഷി===
===പറമ്പു കൃഷി===
കേരളത്തിന്റെ നാളികേര ഉത്പാദനക്ഷമത അയൽ സംസ്ഥാനങ്ങളിലേതിന്റെ 40% മാത്രമാണ്.  ഇതിനു കാരണം അവർ തെങ്ങു കൃഷിചെയ്യുന്നു; നാം തെങ്ങുവളർത്തുന്നു എന്നതാണ്.  ഒട്ടു മിക്കവർക്കും അതൊരു മുഖ്യവരുമാന മാർഗമല്ല. ''കിട്ടുന്നതു കിട്ടിയാൽ മതി. കൂടിയ കൂലി കൊടുത്തു പണിയെടു പ്പിക്കാനൊന്നും വയ്യ'' എന്നതാണു പൊതുനിലപാട്. ഭൂമിയേയും അതിലെ വിളവിനെയും കുറിച്ച് ധാരണയില്ലാത്ത മധ്യവർഗമാണ് നിലമുടമകൾ എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം.  
കേരളത്തിന്റെ നാളികേര ഉത്പാദനക്ഷമത അയൽ സംസ്ഥാനങ്ങളിലേതിന്റെ 40% മാത്രമാണ്.  ഇതിനു കാരണം അവർ തെങ്ങു കൃഷിചെയ്യുന്നു; നാം തെങ്ങുവളർത്തുന്നു എന്നതാണ്.  ഒട്ടു മിക്കവർക്കും അതൊരു മുഖ്യവരുമാന മാർഗമല്ല. ''കിട്ടുന്നതു കിട്ടിയാൽ മതി. കൂടിയ കൂലി കൊടുത്തു പണിയെടു പ്പിക്കാനൊന്നും വയ്യ'' എന്നതാണു പൊതുനിലപാട്. ഭൂമിയേയും അതിലെ വിളവിനെയും കുറിച്ച് ധാരണയില്ലാത്ത മധ്യവർഗമാണ് നിലമുടമകൾ എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം.  
തെങ്ങിന്റെ ഉൽപാദനക്ഷമതാക്കുറവിന് തെങ്ങിനെ ഗുണമേൻമക്കുറവും പ്രായക്കൂടുതലും ഒരു കാരണമാണ്. ഇത്തരം തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നടുന്നതിന് സാധിക്കാത്തതിന് കേരളീയന്റെ തെങ്ങിനോടുള്ള വൈകാരികബന്ധം മാത്രമല്ല തടസ്സം. അതിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നഷ്ടമാവുന്നുവെന്നതുകൂടിയാണ്. പുതിയ തെങ്ങ് വിളവ് തരുന്നതുവരെ വെട്ടിമാറ്റിയ തെങ്ങിൽ നിന്നു കിട്ടിയ വരുമാനമെങ്കിലും കേരകർഷകർക്ക് സഹായമായി ലഭ്യമാക്കാൻ കഴിഞ്ഞാൽ ഇത്തരത്തിൽ തെങ്ങുകളുടെ പുതുക്കൽ സാദ്ധ്യമാവും. മഴക്കാലത്തുണ്ടാവുന്ന കുലകളിൽ മാത്രമേ കാര്യമായ കായ്ഫലം ലഭിക്കുന്നുള്ളൂ എന്നത് നമ്മുടെ തെങ്ങുകളുടെ ഉൽപാദനക്കുറവിന് മറ്റൊരു കാരണമാണ്. തെങ്ങിന് ജലസേചനമാവശ്യമുണ്ടെന്ന ധാരണപോലും കേരളീയർക്കില്ല. നമ്മുടെ ജലസേചന പദ്ധതികളാകെ താണ നിലങ്ങൾക്ക് ജലമെത്തിക്കുന്നതിനാണെന്നത് പുരയിടകൃഷിയുടെ ജലസേചനത്തിന് മറ്റു പദ്ധതികൾ ആലോചിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. നീർത്തടത്തിന്റെ അടിസ്ഥാനത്തിൽ ജലം, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും മഴവെള്ളം കഴിയാവുന്നത്ര അതാതിടത്ത് തടഞ്ഞുനിർത്തുകയും ചെയ്താൽ പുരയിടങ്ങളിലെ ജലദൗർലഭ്യം ഒരുപരിധിവരെ കുറക്കാൻ കഴിയും. നാളീകേരത്തിന്റെ ഉൽപാദന വർദ്ധനവിനും ഇത് വഴിവെക്കും. തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ആലോചിക്കാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
തെങ്ങിന്റെ ഉൽപാദനക്ഷമതാക്കുറവിന് തെങ്ങിനെ ഗുണമേൻമക്കുറവും പ്രായക്കൂടുതലും ഒരു കാരണമാണ്. ഇത്തരം തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നടുന്നതിന് സാധിക്കാത്തതിന് കേരളീയന്റെ തെങ്ങിനോടുള്ള വൈകാരികബന്ധം മാത്രമല്ല തടസ്സം. അതിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നഷ്ടമാവുന്നുവെന്നതുകൂടിയാണ്. പുതിയ തെങ്ങ് വിളവ് തരുന്നതുവരെ വെട്ടിമാറ്റിയ തെങ്ങിൽ നിന്നു കിട്ടിയ വരുമാനമെങ്കിലും കേരകർഷകർക്ക് സഹായമായി ലഭ്യമാക്കാൻ കഴിഞ്ഞാൽ ഇത്തരത്തിൽ തെങ്ങുകളുടെ പുതുക്കൽ സാദ്ധ്യമാവും. മഴക്കാലത്തുണ്ടാവുന്ന കുലകളിൽ മാത്രമേ കാര്യമായ കായ്ഫലം ലഭിക്കുന്നുള്ളൂ എന്നത് നമ്മുടെ തെങ്ങുകളുടെ ഉൽപാദനക്കുറവിന് മറ്റൊരു കാരണമാണ്. തെങ്ങിന് ജലസേചനമാവശ്യമുണ്ടെന്ന ധാരണപോലും കേരളീയർക്കില്ല. നമ്മുടെ ജലസേചന പദ്ധതികളാകെ താണ നിലങ്ങൾക്ക് ജലമെത്തിക്കുന്നതിനാണെന്നത് പുരയിടകൃഷിയുടെ ജലസേചനത്തിന് മറ്റു പദ്ധതികൾ ആലോചിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. നീർത്തടത്തിന്റെ അടിസ്ഥാനത്തിൽ ജലം, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും മഴവെള്ളം കഴിയാവുന്നത്ര അതാതിടത്ത് തടഞ്ഞുനിർത്തുകയും ചെയ്താൽ പുരയിടങ്ങളിലെ ജലദൗർലഭ്യം ഒരുപരിധിവരെ കുറക്കാൻ കഴിയും. നാളീകേരത്തിന്റെ ഉൽപാദന വർദ്ധനവിനും ഇത് വഴിവെക്കും. തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ആലോചിക്കാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
# ഓരോ പ്രദേശത്തും തെങ്ങുകയറാനും തെങ്ങിനു പരിചരണം നൽകാനും (കിള ഉൾപ്പെടെ) തയാറുള്ള ചെറുപ്പക്കാരുടെ സംഘം ഉണ്ടാക്കുക. (ഇവരെ തൊഴിൽ സേന എന്നോ കർഷകമിത്രങ്ങൾ എന്നോ എന്തുവേണമെങ്കിലും വിളിക്കാം.)
#ഓരോ പ്രദേശത്തും തെങ്ങുകയറാനും തെങ്ങിനു പരിചരണം നൽകാനും (കിള ഉൾപ്പെടെ) തയാറുള്ള ചെറുപ്പക്കാരുടെ സംഘം ഉണ്ടാക്കുക. (ഇവരെ തൊഴിൽ സേന എന്നോ കർഷകമിത്രങ്ങൾ എന്നോ എന്തുവേണമെങ്കിലും വിളിക്കാം.)
## ഇവർ സ്വകാര്യഭൂമിയിലുള്ള തെങ്ങുകളുടെ '' ഉത്തരവാദിത്തം'' ( ഉടമസ്ഥതയല്ല) ഏറ്റെടുക്കുക.
#ഇവർ സ്വകാര്യഭൂമിയിലുള്ള തെങ്ങുകളുടെ '' ഉത്തരവാദിത്തം'' ( ഉടമസ്ഥതയല്ല) ഏറ്റെടുക്കുക.
## ഉടമയ്ക്ക് ഇപ്പോൾ കിട്ടുന്നത്ര നാളികേരം തുടർന്നും കൊടുക്കാം.  പക്ഷേ, മെച്ചപ്പെട്ട പരിചരണം മൂലം അധികമാ യുണ്ടാകുന്ന നാളികേരം ഈ സംഘത്തിനെടുക്കാം. അതല്ലാതെ അവർക്കു മറ്റുകൂലിയോ പ്രതിഫലമോ നൽകേണ്ടതില്ല.
#ഉടമയ്ക്ക് ഇപ്പോൾ കിട്ടുന്നത്ര നാളികേരം തുടർന്നും കൊടുക്കാം.  പക്ഷേ, മെച്ചപ്പെട്ട പരിചരണം മൂലം അധികമാ യുണ്ടാകുന്ന നാളികേരം ഈ സംഘത്തിനെടുക്കാം. അതല്ലാതെ അവർക്കു മറ്റുകൂലിയോ പ്രതിഫലമോ നൽകേണ്ടതില്ല.
## തെങ്ങിലെ പരിചരണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ഫലം കിട്ടുന്നതുകൊണ്ട് ഇതിനായി ദീർഘകാല കരാറുകൾ ആവശ്യമാണ്.  പ്രാരംഭഘട്ടത്തിൽ ഉടമയിൽ നിന്നോ പഞ്ചായത്തിൽനിന്നോ ഒരു സാമ്പത്തിക സഹായവും ആവശ്യമായി വരും.
#തെങ്ങിലെ പരിചരണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ഫലം കിട്ടുന്നതുകൊണ്ട് ഇതിനായി ദീർഘകാല കരാറുകൾ ആവശ്യമാണ്.  പ്രാരംഭഘട്ടത്തിൽ ഉടമയിൽ നിന്നോ പഞ്ചായത്തിൽനിന്നോ ഒരു സാമ്പത്തിക സഹായവും ആവശ്യമായി വരും.
## മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തെങ്ങിൻ തോപ്പുകൾ വിലക്കു വാങ്ങി നടത്താം. തൊഴിൽ കരാർ എന്ന രൂപത്തിൽ നടക്കുന്ന പ്രവർത്തനമാണോ തൊഴിൽ സംഘങ്ങൾ എന്ന നിലയിൽ ഭൂമി ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനമാണോ ഫലപ്രദം എന്നു പരിശോധിക്കണം. പാട്ടവ്യവസ്ഥ, കരാർ കൃഷി പലരും നിർദ്ദേശിക്കുന്നുണ്ട് അവയിലെ അപകടങ്ങളും വിലയിരുത്തേണ്ടതാണ്. അഗ്രിബിസിനസ്സുകാർക്കും ഇതേ രീതിയിൽ കൃഷി ആരംഭിക്കുകയും ലാഭം കൊയ്യുകയും ചെയ്യാം. അതുകൊണ്ട് നമ്മുടെ അധ്വാനശേഷി വികസിക്കണമെന്നില്ല. സംഘകൃഷിയുടെ മാതൃക മറ്റെല്ലാ പറമ്പു വിളകൾക്കുമാകാം. പച്ചക്കറിയും തെങ്ങുമുൾപ്പെടെയുള്ള പുരയിട കൃഷിയും കുറേ നെൽപാടവും കന്നുകാലികളും എന്നിവ ചേർത്തുള്ള സംയുക്ത കൃഷിയിടങ്ങളായിരുന്നു കേരളത്തിലെ സ്ഥിതി. ഇതിന്റെ ഗുണപരമായ വശങ്ങൾ നിരവധിയാണ്. സ്വാധീനിക്കാൻ തയ്യാറുള്ളവരുടെ സംഘങ്ങളിലൂടെ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം.  
#മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തെങ്ങിൻ തോപ്പുകൾ വിലക്കു വാങ്ങി നടത്താം. തൊഴിൽ കരാർ എന്ന രൂപത്തിൽ നടക്കുന്ന പ്രവർത്തനമാണോ തൊഴിൽ സംഘങ്ങൾ എന്ന നിലയിൽ ഭൂമി ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനമാണോ ഫലപ്രദം എന്നു പരിശോധിക്കണം. പാട്ടവ്യവസ്ഥ, കരാർ കൃഷി പലരും നിർദ്ദേശിക്കുന്നുണ്ട് അവയിലെ അപകടങ്ങളും വിലയിരുത്തേണ്ടതാണ്. അഗ്രിബിസിനസ്സുകാർക്കും ഇതേ രീതിയിൽ കൃഷി ആരംഭിക്കുകയും ലാഭം കൊയ്യുകയും ചെയ്യാം. അതുകൊണ്ട് നമ്മുടെ അധ്വാനശേഷി വികസിക്കണമെന്നില്ല. സംഘകൃഷിയുടെ മാതൃക മറ്റെല്ലാ പറമ്പു വിളകൾക്കുമാകാം. പച്ചക്കറിയും തെങ്ങുമുൾപ്പെടെയുള്ള പുരയിട കൃഷിയും കുറേ നെൽപാടവും കന്നുകാലികളും എന്നിവ ചേർത്തുള്ള സംയുക്ത കൃഷിയിടങ്ങളായിരുന്നു കേരളത്തിലെ സ്ഥിതി. ഇതിന്റെ ഗുണപരമായ വശങ്ങൾ നിരവധിയാണ്. സ്വാധീനിക്കാൻ തയ്യാറുള്ളവരുടെ സംഘങ്ങളിലൂടെ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം.
 
===പറമ്പുകൃഷിയും ഭക്ഷ്യസുരക്ഷയും===
===പറമ്പുകൃഷിയും ഭക്ഷ്യസുരക്ഷയും===
നമ്മുടെ പറമ്പുകളിൽ മുൻകാലങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന പല ഉൽപന്നങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്.....എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഉണ്ടായിരുന്ന സ്ഥിതി മാറി അവിടവിടെയായി കുറേ തെങ്ങുകൾ മാത്രമുള്ള പറമ്പുകളാണ് കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും കാണുക. മരച്ചീനി കൃഷിപോലും അപ്രത്യക്ഷമായിരിക്കുന്നു. നല്ല കലോറിമൂല്യമുള്ള ഭക്ഷ്യപദാർത്ഥങ്ങൾ എന്ന നിലയിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഈ ഉൽപന്നങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാൻ കഴിയുക.  
നമ്മുടെ പറമ്പുകളിൽ മുൻകാലങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന പല ഉൽപന്നങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്.....എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഉണ്ടായിരുന്ന സ്ഥിതി മാറി അവിടവിടെയായി കുറേ തെങ്ങുകൾ മാത്രമുള്ള പറമ്പുകളാണ് കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും കാണുക. മരച്ചീനി കൃഷിപോലും അപ്രത്യക്ഷമായിരിക്കുന്നു. നല്ല കലോറിമൂല്യമുള്ള ഭക്ഷ്യപദാർത്ഥങ്ങൾ എന്ന നിലയിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഈ ഉൽപന്നങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാൻ കഴിയുക.  
വരി 129: വരി 464:
കയർ രംഗത്തും കശുവണ്ടി രംഗത്തും പൊതുവായുള്ള പ്രശ്‌നമാണ് അസംസ്‌കൃത വസ്തുവിന്റെ ദൗർലഭ്യം.  കേരളത്തിലുണ്ടാകുന്ന തൊണ്ടിന്റെ 75 ശതമാനവും സമാഹരിക്കപ്പെടാതെ പോകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുവരുന്ന തൊണ്ടുകൊണ്ടാണ് നമ്മുടെ കയർ വ്യവസായം നിലനില്ക്കുന്നത്.  അതുപോലെ നമ്മുടെ കശുവണ്ടി ഫാക്ടറികൾക്ക് ഒരു മാസം തികച്ചു പ്രവർത്തിക്കാൻ വേണ്ട തോട്ടണ്ടിപോലും ഇവിടെ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുന്നില്ല.  നേരത്തേ സൂചിപ്പിച്ച തൊഴിൽസേനയുടെ പ്രവർത്തനത്തോടനുബന്ധിച്ച് തേങ്ങാ വെട്ടും, തൊണ്ടു സംഭരണവും കൂടി നടത്തിയാൽ തൊണ്ടു പ്രശ്‌നം പരിഹരിക്കാം.  ജലഗതാഗതം വികസിപ്പിച്ചാൽ കടത്തു ചെലവും ലാഭിക്കാം.  അതുപോലെ തന്നെ കശുമാവു കൃഷിയുടെ ആധുനികവത്കരണത്തിലൂടെ ( എന്നുവച്ചാൽ ഊർജിത മരുന്നുതളിയല്ല, ഉത്പാദന വർദ്ധനവാണ് ഉദ്ദേശിക്കുന്നത്) യും വ്യാപനത്തിലൂടെയും കശുവണ്ടി ലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം.  പൊതു സ്ഥലങ്ങളിലും പുറമ്പോക്കിലും ഉൾപ്പെടെയുള്ള കശുമാവു കൃഷിക്കുള്ള സാദ്ധ്യത ആരായണം.
കയർ രംഗത്തും കശുവണ്ടി രംഗത്തും പൊതുവായുള്ള പ്രശ്‌നമാണ് അസംസ്‌കൃത വസ്തുവിന്റെ ദൗർലഭ്യം.  കേരളത്തിലുണ്ടാകുന്ന തൊണ്ടിന്റെ 75 ശതമാനവും സമാഹരിക്കപ്പെടാതെ പോകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുവരുന്ന തൊണ്ടുകൊണ്ടാണ് നമ്മുടെ കയർ വ്യവസായം നിലനില്ക്കുന്നത്.  അതുപോലെ നമ്മുടെ കശുവണ്ടി ഫാക്ടറികൾക്ക് ഒരു മാസം തികച്ചു പ്രവർത്തിക്കാൻ വേണ്ട തോട്ടണ്ടിപോലും ഇവിടെ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുന്നില്ല.  നേരത്തേ സൂചിപ്പിച്ച തൊഴിൽസേനയുടെ പ്രവർത്തനത്തോടനുബന്ധിച്ച് തേങ്ങാ വെട്ടും, തൊണ്ടു സംഭരണവും കൂടി നടത്തിയാൽ തൊണ്ടു പ്രശ്‌നം പരിഹരിക്കാം.  ജലഗതാഗതം വികസിപ്പിച്ചാൽ കടത്തു ചെലവും ലാഭിക്കാം.  അതുപോലെ തന്നെ കശുമാവു കൃഷിയുടെ ആധുനികവത്കരണത്തിലൂടെ ( എന്നുവച്ചാൽ ഊർജിത മരുന്നുതളിയല്ല, ഉത്പാദന വർദ്ധനവാണ് ഉദ്ദേശിക്കുന്നത്) യും വ്യാപനത്തിലൂടെയും കശുവണ്ടി ലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം.  പൊതു സ്ഥലങ്ങളിലും പുറമ്പോക്കിലും ഉൾപ്പെടെയുള്ള കശുമാവു കൃഷിക്കുള്ള സാദ്ധ്യത ആരായണം.
ഈ മേഖലകളുടെ ആധുനികവത്കരണം കൊണ്ട് അവയെ ഓക്‌സിജൻ കൊടുത്തു കിടത്തുകയല്ല ലക്ഷ്യമാക്കേണ്ടത്.  തൊഴിലാളികളുടെ കൂലിവർദ്ധന, പണിയിടം മെച്ചപ്പെടുത്തൽ, ജോലി സുരക്ഷ, അവരുടെ കുടുംബക്ഷേമം ഉറപ്പുവരുത്തൽ എന്നിവ കൂടി ഉണ്ടായാലേ ഈ മേഖലകൾക്കു വളരാൻ പറ്റൂ.  ഈ നാട്ടിനിണങ്ങിയതും ഈ മണ്ണിനോടു ബന്ധമുള്ളതും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നതുമായ മേഖലകൾ എന്ന നിലയിൽ അവ വളരേണ്ടത് നാടിന്റെ ആവശ്യമാണ്.  അതു കൊണ്ടുതന്നെ അവ മുൻഗണനയും അർഹിക്കുന്നു.
ഈ മേഖലകളുടെ ആധുനികവത്കരണം കൊണ്ട് അവയെ ഓക്‌സിജൻ കൊടുത്തു കിടത്തുകയല്ല ലക്ഷ്യമാക്കേണ്ടത്.  തൊഴിലാളികളുടെ കൂലിവർദ്ധന, പണിയിടം മെച്ചപ്പെടുത്തൽ, ജോലി സുരക്ഷ, അവരുടെ കുടുംബക്ഷേമം ഉറപ്പുവരുത്തൽ എന്നിവ കൂടി ഉണ്ടായാലേ ഈ മേഖലകൾക്കു വളരാൻ പറ്റൂ.  ഈ നാട്ടിനിണങ്ങിയതും ഈ മണ്ണിനോടു ബന്ധമുള്ളതും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നതുമായ മേഖലകൾ എന്ന നിലയിൽ അവ വളരേണ്ടത് നാടിന്റെ ആവശ്യമാണ്.  അതു കൊണ്ടുതന്നെ അവ മുൻഗണനയും അർഹിക്കുന്നു.
പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (ങമൃസലശേിഴ) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.  
പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (Marketting) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.
 
===ആധുനിക വ്യവസായ രംഗം===
===ആധുനിക വ്യവസായ രംഗം===
ആധുനിക വ്യവസായ യുഗത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലാരംഭിച്ച വ്യവസായങ്ങൾ നാടിന്നിണങ്ങിയവ തന്നെയായിരുന്നു എന്നത് കൗതുകകരമാണ്.  ഓട് - ഇഷ്ടിക, കയർ - കശുവണ്ടി - കൈത്തറി വ്യവസായങ്ങൾ. പിറകേ വന്നത് തിരുവിതാംകൂറിലെ വിറക് - ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആലുവാ രാസവള ഫാക്ടറിയും പെരുമ്പാവൂരിലെ റയോൺ ഫാക്ടറിയും, കുണ്ടറ കളിമൺ ഫാക്ടറിയും, പുനലൂർ പേപ്പർ മില്ലും, തീര മണലിനെ ആശ്രയിച്ചുള്ള ടൈറ്റാനിയം ഫാക്ടറിയും, ട്രിവാൻഡ്രം റബർ ഫാക്ടറിയുമായിരുന്നു.  മിച്ചമുള്ള വൈദ്യുതി ലാഭവിലയ്ക്കു നൽകാമെന്നു പ്രലോഭിപ്പിച്ചാണ് അലൂമിനിയം കമ്പനിയെ കൊണ്ടുവന്നത്.  രണ്ടാം തലമുറയിലാണ് ഏലൂർ, എറണാകുളം മേഖലയിലെ മറ്റു രാസവ്യവസായങ്ങൾ തുടങ്ങുന്നത്.  തുറമുഖ സൗകര്യമല്ലാതെ അവയ്ക്ക് മറ്റു യാതൊരു ബന്ധവും ഈ ദേശത്തോടില്ലായിരുന്നു.  റിഫൈനറി വന്നതോടെ മറ്റൊരു രാസവ്യവസായ മേഖലയുടെ സാദ്ധ്യത തുറന്നു വന്നെങ്കിലും എന്തു കൊണ്ടോ അത് ക്‌ളച്ചു പിടിച്ചില്ല.  മെക്കാനിക്കൽ എഞ്ചിനിയറിങ് വ്യവസായങ്ങൾക്കു വളരാൻ കഴിയാതെ പോയത് ദൗർഭാഗ്യകരം തന്നെയായിരുന്നു.  അതിന്റെ കാരണങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്.  എന്നാൽ കേരളത്തിന്റെ പരിസ്ഥിതിക്കിണങ്ങാത്തതും അവശ്യ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുമായ രാസവ്യവസായങ്ങൾ പെരുകാതിരിക്കുന്നതു ഭാഗ്യം തന്നെയാണ്.  അത്തരം വ്യവസായങ്ങൾ കേരളത്തിനു പറ്റിയതല്ലാ എന്ന് തിരിച്ചറിവ് ഇന്ന് വ്യാപകമായിട്ടുണ്ട്.
ആധുനിക വ്യവസായ യുഗത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലാരംഭിച്ച വ്യവസായങ്ങൾ നാടിന്നിണങ്ങിയവ തന്നെയായിരുന്നു എന്നത് കൗതുകകരമാണ്.  ഓട് - ഇഷ്ടിക, കയർ - കശുവണ്ടി - കൈത്തറി വ്യവസായങ്ങൾ. പിറകേ വന്നത് തിരുവിതാംകൂറിലെ വിറക് - ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആലുവാ രാസവള ഫാക്ടറിയും പെരുമ്പാവൂരിലെ റയോൺ ഫാക്ടറിയും, കുണ്ടറ കളിമൺ ഫാക്ടറിയും, പുനലൂർ പേപ്പർ മില്ലും, തീര മണലിനെ ആശ്രയിച്ചുള്ള ടൈറ്റാനിയം ഫാക്ടറിയും, ട്രിവാൻഡ്രം റബർ ഫാക്ടറിയുമായിരുന്നു.  മിച്ചമുള്ള വൈദ്യുതി ലാഭവിലയ്ക്കു നൽകാമെന്നു പ്രലോഭിപ്പിച്ചാണ് അലൂമിനിയം കമ്പനിയെ കൊണ്ടുവന്നത്.  രണ്ടാം തലമുറയിലാണ് ഏലൂർ, എറണാകുളം മേഖലയിലെ മറ്റു രാസവ്യവസായങ്ങൾ തുടങ്ങുന്നത്.  തുറമുഖ സൗകര്യമല്ലാതെ അവയ്ക്ക് മറ്റു യാതൊരു ബന്ധവും ഈ ദേശത്തോടില്ലായിരുന്നു.  റിഫൈനറി വന്നതോടെ മറ്റൊരു രാസവ്യവസായ മേഖലയുടെ സാദ്ധ്യത തുറന്നു വന്നെങ്കിലും എന്തു കൊണ്ടോ അത് ക്‌ളച്ചു പിടിച്ചില്ല.  മെക്കാനിക്കൽ എഞ്ചിനിയറിങ് വ്യവസായങ്ങൾക്കു വളരാൻ കഴിയാതെ പോയത് ദൗർഭാഗ്യകരം തന്നെയായിരുന്നു.  അതിന്റെ കാരണങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്.  എന്നാൽ കേരളത്തിന്റെ പരിസ്ഥിതിക്കിണങ്ങാത്തതും അവശ്യ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുമായ രാസവ്യവസായങ്ങൾ പെരുകാതിരിക്കുന്നതു ഭാഗ്യം തന്നെയാണ്.  അത്തരം വ്യവസായങ്ങൾ കേരളത്തിനു പറ്റിയതല്ലാ എന്ന് തിരിച്ചറിവ് ഇന്ന് വ്യാപകമായിട്ടുണ്ട്.
വരി 136: വരി 472:
കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവർധിത ഉത്പനങ്ങളാക്കി മാറ്റലും ഏറെ സാധ്യതയുള്ള ആധുനിക വ്യാവസായിക മേഖലയാണ്. വെളിച്ചെണ്ണയും സുഗന്ധദ്രവ്യങ്ങളും മുതൽ കളിമണ്ണും ധാതുമണലും വരെയുള്ള എല്ലാ പ്രകൃതിവിഭവങ്ങൾക്കും ഇതുബാധകമാണ്. സ്വകാര്യ സംരംഭകർക്ക് പരിമിത സാധ്യതകളുള്ള ഈ മേഖലയിൽ അവർ എന്തുകൊണ്ട് മുതലിറക്കുന്നില്ല എന്നത് പഠിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്നും പരിശോധിക്കണം.  
കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവർധിത ഉത്പനങ്ങളാക്കി മാറ്റലും ഏറെ സാധ്യതയുള്ള ആധുനിക വ്യാവസായിക മേഖലയാണ്. വെളിച്ചെണ്ണയും സുഗന്ധദ്രവ്യങ്ങളും മുതൽ കളിമണ്ണും ധാതുമണലും വരെയുള്ള എല്ലാ പ്രകൃതിവിഭവങ്ങൾക്കും ഇതുബാധകമാണ്. സ്വകാര്യ സംരംഭകർക്ക് പരിമിത സാധ്യതകളുള്ള ഈ മേഖലയിൽ അവർ എന്തുകൊണ്ട് മുതലിറക്കുന്നില്ല എന്നത് പഠിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്നും പരിശോധിക്കണം.  
സംസ്‌കരണയൂണിറ്റുകൾ വമ്പിച്ച സാമ്പത്തികച്ചെലവുള്ളവയല്ലെന്നതും സാങ്കേതികവിദ്യ ലഭ്യമാണെന്നതും ഇതിന് സഹായകമായ വസ്തുതയാണ്. പക്ഷേ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ മാത്രമേ വിപണനം സാദ്ധ്യമാവുകയുള്ളൂ. ഇത്തരത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ക്വാളിറ്റി കൺട്രോൾ ലാബുകൾ സ്ഥാപിക്കുന്നതാണ് പലപ്പോഴും സാമ്പത്തികച്ചെലവേറിയതും സാങ്കേതിക പ്രയാസമുള്ളതും. ഇത്തരം ലാബുകൾ ജില്ലാടിസ്ഥാനത്തിലോ മറ്റോ കേന്ദ്രീകരിച്ച് സ്ഥാപിക്കുകയും പ്രാദേശിക സംസ്‌കരണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവുന്ന ഉൽപന്നങ്ങൾ കേന്ദ്രീകൃതമായി ഗുണനിലവാരമുറപ്പുവരുത്തി പൊതുബ്രാന്റിൽ വിപണനം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള മോഡൽ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്ക് യോജിച്ച് ഇടപെടാൻ കഴിയുന്ന ഒന്നാണിത്. സ്വകാര്യസംരംഭകർക്കും ഇത്തരമൊരു സംവിധാനത്തിൽ താൽപര്യമുണ്ടാവും.
സംസ്‌കരണയൂണിറ്റുകൾ വമ്പിച്ച സാമ്പത്തികച്ചെലവുള്ളവയല്ലെന്നതും സാങ്കേതികവിദ്യ ലഭ്യമാണെന്നതും ഇതിന് സഹായകമായ വസ്തുതയാണ്. പക്ഷേ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ മാത്രമേ വിപണനം സാദ്ധ്യമാവുകയുള്ളൂ. ഇത്തരത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ക്വാളിറ്റി കൺട്രോൾ ലാബുകൾ സ്ഥാപിക്കുന്നതാണ് പലപ്പോഴും സാമ്പത്തികച്ചെലവേറിയതും സാങ്കേതിക പ്രയാസമുള്ളതും. ഇത്തരം ലാബുകൾ ജില്ലാടിസ്ഥാനത്തിലോ മറ്റോ കേന്ദ്രീകരിച്ച് സ്ഥാപിക്കുകയും പ്രാദേശിക സംസ്‌കരണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവുന്ന ഉൽപന്നങ്ങൾ കേന്ദ്രീകൃതമായി ഗുണനിലവാരമുറപ്പുവരുത്തി പൊതുബ്രാന്റിൽ വിപണനം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള മോഡൽ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്ക് യോജിച്ച് ഇടപെടാൻ കഴിയുന്ന ഒന്നാണിത്. സ്വകാര്യസംരംഭകർക്കും ഇത്തരമൊരു സംവിധാനത്തിൽ താൽപര്യമുണ്ടാവും.
===ഇൻഫർമേഷനൻ ടെക്‌നോളജി (ക.ഠ)===
===ഇൻഫർമേഷനൻ ടെക്‌നോളജി (IT)===
പരിസ്ഥിതി നാശം ഉണ്ടാകുന്നില്ല, അധികം സ്ഥലം ആവശ്യമില്ല, ഊർജ സാന്ദ്രമല്ല, ഉയർന്ന വേതനമുള്ള തൊഴിൽ, സാധ്യത ഏറെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഐ. ടി. യെ കേരളത്തിനു ചേർന്ന വ്യവസായമാക്കുന്നു. എന്നാൽ ഐ. ടി. യിൽ കൃത്യമായി എന്തായിരിക്കണം കേരളത്തിന്റെ പങ്ക് എന്തെന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്താണു ചെയ്യേണ്ടത് എന്നോ വ്യക്തത ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു.  ഐ. ടി. യുടെ മുന്നോടിയായിരുന്ന ഇലക്‌ട്രോണിക്‌സ് രംഗത്ത് കെൽട്രോണിലൂടെ കേരളം നടത്തിയ കുതിപ്പ് എന്തുകൊണ്ടു നിലനിർത്താനായില്ല എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്.  മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനും കോൾസെന്ററും പോലെ കീഴറ്റത്തുള്ള പണികൾക്കു പകരം കാമ്പുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുകയും എംബഡഡ് സോഫ്ട് വെയറുകളിലേക്കും ഹാർഡുവെയറുകളിലേക്കും കടക്കുകയും ചെയ്താൽ മാത്രമേ ഐ.ടി.യിൽ തന്നെ ദീർഘകാല നേട്ടങ്ങൾ നിലനിർത്താനാകൂ  എന്നും അതിനുതകുന്ന ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും  വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  അതിന്റെ തുടർച്ചയായിട്ട്, നമ്മുടെ ഉത്പാദന മേഖലകളെ ആധുനീകരിക്കാനും സേവനരംഗത്തെ കാര്യക്ഷമമാക്കാനും ഉതകുന്ന ഒരു സമഗ്ര ഐ. ടി. നയം സംസ്ഥാനം ഉണ്ടാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു.
പരിസ്ഥിതി നാശം ഉണ്ടാകുന്നില്ല, അധികം സ്ഥലം ആവശ്യമില്ല, ഊർജ സാന്ദ്രമല്ല, ഉയർന്ന വേതനമുള്ള തൊഴിൽ, സാധ്യത ഏറെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഐ. ടി. യെ കേരളത്തിനു ചേർന്ന വ്യവസായമാക്കുന്നു. എന്നാൽ ഐ. ടി. യിൽ കൃത്യമായി എന്തായിരിക്കണം കേരളത്തിന്റെ പങ്ക് എന്തെന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്താണു ചെയ്യേണ്ടത് എന്നോ വ്യക്തത ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു.  ഐ. ടി. യുടെ മുന്നോടിയായിരുന്ന ഇലക്‌ട്രോണിക്‌സ് രംഗത്ത് കെൽട്രോണിലൂടെ കേരളം നടത്തിയ കുതിപ്പ് എന്തുകൊണ്ടു നിലനിർത്താനായില്ല എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്.  മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനും കോൾസെന്ററും പോലെ കീഴറ്റത്തുള്ള പണികൾക്കു പകരം കാമ്പുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുകയും എംബഡഡ് സോഫ്ട് വെയറുകളിലേക്കും ഹാർഡുവെയറുകളിലേക്കും കടക്കുകയും ചെയ്താൽ മാത്രമേ ഐ.ടി.യിൽ തന്നെ ദീർഘകാല നേട്ടങ്ങൾ നിലനിർത്താനാകൂ  എന്നും അതിനുതകുന്ന ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും  വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.  അതിന്റെ തുടർച്ചയായിട്ട്, നമ്മുടെ ഉത്പാദന മേഖലകളെ ആധുനീകരിക്കാനും സേവനരംഗത്തെ കാര്യക്ഷമമാക്കാനും ഉതകുന്ന ഒരു സമഗ്ര ഐ. ടി. നയം സംസ്ഥാനം ഉണ്ടാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു.
ഐ.ടി. യിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും ഏതാനും ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞാൽ തന്നെയും നേരത്തേ സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ ദരിദ്രവല്ക്കരണ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ അതു സഹായിക്കുകയില്ല.  അതുകൊണ്ട് അവർക്കു നേരിട്ടു ഗുണം ചെയ്യുന്ന ഒരു പാക്കേജിന്റെ ഭാഗമായിട്ടു മാത്രമേ ഐ.ടി. വികസനത്തെ കാണാൻ പാടുള്ളൂ.   
ഐ.ടി. യിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും ഏതാനും ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞാൽ തന്നെയും നേരത്തേ സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ ദരിദ്രവല്ക്കരണ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ അതു സഹായിക്കുകയില്ല.  അതുകൊണ്ട് അവർക്കു നേരിട്ടു ഗുണം ചെയ്യുന്ന ഒരു പാക്കേജിന്റെ ഭാഗമായിട്ടു മാത്രമേ ഐ.ടി. വികസനത്തെ കാണാൻ പാടുള്ളൂ.   
ഓഫീസ് വീട്ടിന്നുള്ളിൽത്തന്നെ എന്നത് ഐ.ടിയുടെ സാദ്ധ്യതയായി പറയുമ്പോൾ തന്നെയാണ് നൂറുകണക്കിന് ഏക്കർ ഭൂമി നഗരമധ്യത്തിൽ ഏറ്റെടുത്തുകൊണ്ട് സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികളാണ് ഐ.ടി വികസനത്തന് വേണ്ടതെന്ന വാദവും ഉയരുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം വികസിപ്പിച്ചെടുത്ത ഇൻഫോപാർക്കുപോലും സ്മാർട്ട്‌സിറ്റി കരാറുപ്രകാരം ദുബായിലെ ഇന്റർനെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കണമെന്നാണ് പറയുന്നത്. ഇതിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സാണോ ഐ ടി വികസനമാണോ നടക്കുകയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവുമോ?
ഓഫീസ് വീട്ടിന്നുള്ളിൽത്തന്നെ എന്നത് ഐ.ടിയുടെ സാദ്ധ്യതയായി പറയുമ്പോൾ തന്നെയാണ് നൂറുകണക്കിന് ഏക്കർ ഭൂമി നഗരമധ്യത്തിൽ ഏറ്റെടുത്തുകൊണ്ട് സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികളാണ് ഐ.ടി വികസനത്തന് വേണ്ടതെന്ന വാദവും ഉയരുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം വികസിപ്പിച്ചെടുത്ത ഇൻഫോപാർക്കുപോലും സ്മാർട്ട്‌സിറ്റി കരാറുപ്രകാരം ദുബായിലെ ഇന്റർനെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കണമെന്നാണ് പറയുന്നത്. ഇതിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സാണോ ഐ ടി വികസനമാണോ നടക്കുകയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവുമോ?
ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (ഏകട) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  
ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (GIS) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം.  
വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ ഛൗെേീൗൃരല ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (ടംലമ േടവീു)കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.
വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ Outsource ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (Sweat Shops) കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.
===ബയോടെക്‌നോളജി (ആ.ഠ)===
 
ഐ. ടി. യും ബി. ടി. യും മന്ത്രം പോലെ പലരും ഉരുക്കഴിക്കുന്നുണ്ടെങ്കിലും കൃത്യമായി ബി. ടി. എങ്ങനെയാണ് കേരളവികസനത്തിൽ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല.  കൃഷി, ആരോഗ്യം, രാസവ്യവസായം, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലമേഖലകളിലും പലതലങ്ങളിലുമായാണ് ബയോടെക്‌നോളജിയുടെ പ്രഭാവം അനുഭവപ്പെടുന്നത്.  ബയോ ഇൻഫോമാറ്റിക്‌സ് പോലെ അത്യുന്നത ശാസ്ത്രഗവേഷണ മേഖലകളുണ്ട്.  സങ്കരയിനം വിത്തുകളും, കീട-കള-പ്രതിരോധ ശേഷിയുള്ള ഇനങ്ങളും ഉരുത്തിരിച്ചെടുക്കുന്ന പ്രക്രിയകളുണ്ട്.  ജൈവ ഉത്പന്നങ്ങൾക്കു സാക്ഷ്യപത്രം നൽകുന്ന പരിശോധനാ സംവിധാനങ്ങളുണ്ട്, ജനിതക തലത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുണ്ട്, മറ്റനേകം മേഖലകളുണ്ട്.  ഇവയെല്ലാം തന്നെ അതീവ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസമാവശ്യമായ, വളരെക്കുറച്ചുപേർക്കു മാത്രം നേരിട്ടുള്ള തൊഴിൽ കൊടുക്കുന്ന ഒരു മേഖലയാണ്.  എന്നാൽ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാം കാതലായ ആഘാതമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുള്ളതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന മേഖലയുമാണത്.  എങ്കിലും ''കേരളത്തിന്റെ രക്ഷ ബി. ടി. യിലൂടെ'' എന്ന മട്ടിലുള്ള പ്രചരണങ്ങൾ അസ്ഥാനത്താണ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തൽക്കാലം ഈ രംഗത്തെ മുൻഗണന. കാർഷികസർവകലാശാല, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീ ചിത്തിര തിരുന്നാൾ ഗവേഷണ കേന്ദ്രം, റീജ്യണൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങുടെ ഒരു കൺസോർഷ്യം ഇക്കാര്യത്തിൽ മാർഗദർശനം നൽകാനായി ഉണ്ടാക്കുന്നതു നന്നായിരിക്കും.  ചില വ്യക്തികളുടെയോ ഏജന്റമാരുടെയോ വെളിപാടുകളിലൂടെയല്ല നയപരമായ തീരുമാനങ്ങളുണ്ടാകേണ്ടത്.  
===ബയോടെക്‌നോളജി (BT)===
ഐ. ടി. യും ബി. ടി. യും മന്ത്രം പോലെ പലരും ഉരുക്കഴിക്കുന്നുണ്ടെങ്കിലും കൃത്യമായി ബി. ടി. എങ്ങനെയാണ് കേരളവികസനത്തിൽ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല.  കൃഷി, ആരോഗ്യം, രാസവ്യവസായം, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലമേഖലകളിലും പലതലങ്ങളിലുമായാണ് ബയോടെക്‌നോളജിയുടെ പ്രഭാവം അനുഭവപ്പെടുന്നത്.  ബയോ ഇൻഫോമാറ്റിക്‌സ് പോലെ അത്യുന്നത ശാസ്ത്രഗവേഷണ മേഖലകളുണ്ട്.  സങ്കരയിനം വിത്തുകളും, കീട-കള-പ്രതിരോധ ശേഷിയുള്ള ഇനങ്ങളും ഉരുത്തിരിച്ചെടുക്കുന്ന പ്രക്രിയകളുണ്ട്.  ജൈവ ഉത്പന്നങ്ങൾക്കു സാക്ഷ്യപത്രം നൽകുന്ന പരിശോധനാ സംവിധാനങ്ങളുണ്ട്, ജനിതക തലത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുണ്ട്, മറ്റനേകം മേഖലകളുണ്ട്.  ഇവയെല്ലാം തന്നെ അതീവ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസമാവശ്യമായ, വളരെക്കുറച്ചുപേർക്കു മാത്രം നേരിട്ടുള്ള തൊഴിൽ കൊടുക്കുന്ന ഒരു മേഖലയാണ്.  എന്നാൽ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാം കാതലായ ആഘാതമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുള്ളതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന മേഖലയുമാണത്.  എങ്കിലും ''കേരളത്തിന്റെ രക്ഷ ബി. ടി. യിലൂടെ'' എന്ന മട്ടിലുള്ള പ്രചരണങ്ങൾ അസ്ഥാനത്താണ്.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തൽക്കാലം ഈ രംഗത്തെ മുൻഗണന. കാർഷികസർവകലാശാല, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീ ചിത്തിര തിരുന്നാൾ ഗവേഷണ കേന്ദ്രം, റീജ്യണൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങുടെ ഒരു കൺസോർഷ്യം ഇക്കാര്യത്തിൽ മാർഗദർശനം നൽകാനായി ഉണ്ടാക്കുന്നതു നന്നായിരിക്കും.  ചില വ്യക്തികളുടെയോ ഏജന്റമാരുടെയോ വെളിപാടുകളിലൂടെയല്ല നയപരമായ തീരുമാനങ്ങളുണ്ടാകേണ്ടത്.
 
===ടൂറിസം===
===ടൂറിസം===
ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ  കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (ഈഹൗേൃല കിറൗേെൃ്യ).
ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ  കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (Culture Industry).
ടൂറിസം സമം ലൈംഗിക വിപണനം  (ലെഃ ൃേമറല) എന്ന ലളിതവത്കരണത്തോട് യോജിക്കാനാവില്ല  ആ ഭീഷണി യഥാർത്ഥ്യമാണെങ്കിലും ആരോഗ്യകരമായ ടൂറിസം സാദ്ധ്യമല്ലേ? അതിനു പല ഉദാഹരണങ്ങളും ഉണ്ട്. എങ്ങനെയാണതു സാദ്ധ്യമാക്കുക? അതിപ്രചാരം (ീ്‌ലൃ ലഃുീൗെൃല) കൊണ്ട് അകാലവാർദ്ധക്യം ബാധിച്ച ഗോവ- കോവളം അനുഭവങ്ങളിൽ നിന്ന് എന്താണ് പഠിക്കാനുളളത്? ഇക്കോടൂറിസമായാലും കായൽ ടൂറിസമായാലും അവയ്ക്കാധാരമായ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് എങ്ങനെ അവ കൊണ്ടുനടത്താൻ പറ്റും?  അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളെങ്ങനെ സ്ഥിരതയുള്ളതും മാന്യമായ വേതനം കിട്ടുന്നതുമാക്കാം?  ആ രംഗത്ത് സർക്കാരിന്റെ പങ്കെന്തായിരിക്കണം?  ടൂറിസവും മറ്റു ജീവിത മേഖലകളുമായുള്ള പ്രതിപ്രവർത്തനം എങ്ങനെയായിരിക്കണം? ചരിത്രാന്വേഷണ യാത്രകൾ, പ്രകൃതിയാത്രകൾ തുടങ്ങിയ വിവിധ രൂപങ്ങളും പരിശോധിക്കാം.  
ടൂറിസം സമം ലൈംഗിക വിപണനം  (sex trade) എന്ന ലളിതവത്കരണത്തോട് യോജിക്കാനാവില്ല  ആ ഭീഷണി യഥാർത്ഥ്യമാണെങ്കിലും ആരോഗ്യകരമായ ടൂറിസം സാദ്ധ്യമല്ലേ? അതിനു പല ഉദാഹരണങ്ങളും ഉണ്ട്. എങ്ങനെയാണതു സാദ്ധ്യമാക്കുക? അതിപ്രചാരം (Over exposure) കൊണ്ട് അകാലവാർദ്ധക്യം ബാധിച്ച ഗോവ- കോവളം അനുഭവങ്ങളിൽ നിന്ന് എന്താണ് പഠിക്കാനുളളത്? ഇക്കോടൂറിസമായാലും കായൽ ടൂറിസമായാലും അവയ്ക്കാധാരമായ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് എങ്ങനെ അവ കൊണ്ടുനടത്താൻ പറ്റും?  അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളെങ്ങനെ സ്ഥിരതയുള്ളതും മാന്യമായ വേതനം കിട്ടുന്നതുമാക്കാം?  ആ രംഗത്ത് സർക്കാരിന്റെ പങ്കെന്തായിരിക്കണം?  ടൂറിസവും മറ്റു ജീവിത മേഖലകളുമായുള്ള പ്രതിപ്രവർത്തനം എങ്ങനെയായിരിക്കണം? ചരിത്രാന്വേഷണ യാത്രകൾ, പ്രകൃതിയാത്രകൾ തുടങ്ങിയ വിവിധ രൂപങ്ങളും പരിശോധിക്കാം.  
ടൂറിസം എന്നാൽ വിദേശികളുടെ വരവു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും ഇവിടെത്തന്നെയുള്ളവരുടെ യാത്രകളും പെടുമല്ലോ.  സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടേയും യാത്രകളും വിശ്രമവും, ഇതുപോലെ ക്രമീകരിക്കേണ്ടതാണ്. ടൂറിസം 'ആധുനിക'രുടെ ആനന്ദം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്.  അധ്വാനിക്കുന്നവർ ആഗ്രഹിക്കുന്ന ആശ്വാസം കൂടിയാണ്. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ടൂറിസം എന്നാൽ വിദേശികളുടെ വരവു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും ഇവിടെത്തന്നെയുള്ളവരുടെ യാത്രകളും പെടുമല്ലോ.  സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടേയും യാത്രകളും വിശ്രമവും, ഇതുപോലെ ക്രമീകരിക്കേണ്ടതാണ്. ടൂറിസം 'ആധുനിക'രുടെ ആനന്ദം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്.  അധ്വാനിക്കുന്നവർ ആഗ്രഹിക്കുന്ന ആശ്വാസം കൂടിയാണ്. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.


==പശ്ചാത്തല സൗകര്യവും സേവനമേഖലയും==
==പശ്ചാത്തല സൗകര്യവും സേവനമേഖലയും==
കാർഷിക-വ്യാവസായിക മേഖലകളുടെ വികസനത്തിന് സഹായകമായ വിധത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യവികസനവും ഉണ്ടാവേണ്ടതുണ്ട്. ഗതാഗതസൗകര്യങ്ങൾ, ഊർജലഭ്യത, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഗതാഗതമെന്നു കേൾക്കുമ്പോൾത്തന്നെ എക്‌സ്പ്രസ് വേ എന്നുരുവിടുന്ന വികസന സ്‌നേഹികൾ യഥാർത്ഥത്തിൽ കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾ കാണുന്നില്ല. കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിലവിലുള്ള റോഡുകളുടെ വികസനം, റയിൽവേയുടെ പാളമിരട്ടിക്കലും വൈദ്യുതീകരണവും, പാസഞ്ചർ ട്രെയിനുകളുടെ തുടർശൃംഖല, നാഷണൽ ഹൈവേയുടെ ഏറ്റെടുത്തിട്ടുള്ള വികസനം പൂർത്തിയാക്കലും ബൈപ്പാസുകളുടെ നിർമ്മാണവും, മലയോര ഹൈവേ തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ അവിടെവിടെയായുള്ള ലിങ്കുകൾ പൂർത്തിയാക്കി തുടർച്ചയാക്കൽ, തീരദേശ ജലപ്പാതയുടെ സംരക്ഷണം തുടങ്ങിയവയൊക്കെയാണ് യഥാർത്ഥത്തിൽ പരിഗണിക്കേണ്ടത്.
കാർഷിക-വ്യാവസായിക മേഖലകളുടെ വികസനത്തിന് സഹായകമായ വിധത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യവികസനവും ഉണ്ടാവേണ്ടതുണ്ട്. ഗതാഗതസൗകര്യങ്ങൾ, ഊർജലഭ്യത, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഗതാഗതമെന്നു കേൾക്കുമ്പോൾത്തന്നെ എക്‌സ്പ്രസ് വേ എന്നുരുവിടുന്ന വികസന സ്‌നേഹികൾ യഥാർത്ഥത്തിൽ കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾ കാണുന്നില്ല. കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിലവിലുള്ള റോഡുകളുടെ വികസനം, റയിൽവേയുടെ പാളമിരട്ടിക്കലും വൈദ്യുതീകരണവും, പാസഞ്ചർ ട്രെയിനുകളുടെ തുടർശൃംഖല, നാഷണൽ ഹൈവേയുടെ ഏറ്റെടുത്തിട്ടുള്ള വികസനം പൂർത്തിയാക്കലും ബൈപ്പാസുകളുടെ നിർമ്മാണവും, മലയോര ഹൈവേ തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ അവിടെവിടെയായുള്ള ലിങ്കുകൾ പൂർത്തിയാക്കി തുടർച്ചയാക്കൽ, തീരദേശ ജലപ്പാതയുടെ സംരക്ഷണം തുടങ്ങിയവയൊക്കെയാണ് യഥാർത്ഥത്തിൽ പരിഗണിക്കേണ്ടത്.
പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. ഇഎഘകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം.
പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. CFLകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം.
നാട്ടിൻപുറങ്ങളിൽ വട്ടിപ്പലിശക്കാർ ഏറിവരുന്നുവെന്നത് സൂചിപ്പിക്കുന്നത് ആവശ്യക്കാർക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാവുന്നില്ല എന്നുതന്നെയാണ്. ഒരുവശത്ത് ബാങ്കബൾ പ്രോജക്ടുകൾ ലഭിക്കാത്തതിനാൽ കടം നൽകാനാവാതെ സഹകരണ ബാങ്കുകളിൽപ്പോലും പണം കെട്ടിക്കിടക്കുന്നുവെന്നതും കൂടി കാണണം. എന്നാൽ കാർഷിക-വ്യാവസായിക മേഖലകളിൽ മേൽസൂചിപ്പിച്ച നിലയിൽ ഒരു ചലനം സാന്ധ്യമായാൽ അതിനനുസരിച്ച് പണത്തിന്റെ ഒഴുക്കും ക്രമീകരിക്കാൻ കഴിയും. ബാങ്കിംഗ് നയങ്ങളിൽ അതിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
നാട്ടിൻപുറങ്ങളിൽ വട്ടിപ്പലിശക്കാർ ഏറിവരുന്നുവെന്നത് സൂചിപ്പിക്കുന്നത് ആവശ്യക്കാർക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാവുന്നില്ല എന്നുതന്നെയാണ്. ഒരുവശത്ത് ബാങ്കബൾ പ്രോജക്ടുകൾ ലഭിക്കാത്തതിനാൽ കടം നൽകാനാവാതെ സഹകരണ ബാങ്കുകളിൽപ്പോലും പണം കെട്ടിക്കിടക്കുന്നുവെന്നതും കൂടി കാണണം. എന്നാൽ കാർഷിക-വ്യാവസായിക മേഖലകളിൽ മേൽസൂചിപ്പിച്ച നിലയിൽ ഒരു ചലനം സാന്ധ്യമായാൽ അതിനനുസരിച്ച് പണത്തിന്റെ ഒഴുക്കും ക്രമീകരിക്കാൻ കഴിയും. ബാങ്കിംഗ് നയങ്ങളിൽ അതിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ സഹായിക്കുംവിധം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ഉദാ: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, കേരള ചെറുകിട വ്യവസായ കോർപ്പറേഷൻ, സംസ്ഥാന സഹകരണ ബാങ്ക്) പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കാർഷിക- വ്യവസായ വികസനത്തിന് മാത്രം വായ്പ നൽകാനുള്ള ഒരു പ്രത്യേക സംവിധാനത്തിന് രൂപം നൽകണം.
പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ സഹായിക്കുംവിധം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ഉദാ: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, കേരള ചെറുകിട വ്യവസായ കോർപ്പറേഷൻ, സംസ്ഥാന സഹകരണ ബാങ്ക്) പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കാർഷിക- വ്യവസായ വികസനത്തിന് മാത്രം വായ്പ നൽകാനുള്ള ഒരു പ്രത്യേക സംവിധാനത്തിന് രൂപം നൽകണം.
വരി 165: വരി 503:
ജനപക്ഷ വികസനത്തിൽ ഏറെ സാദ്ധ്യതകളുള്ള ഒരു സംവിധാനമാണ് കുടുംബശ്രീ. ജനകീയാസൂത്രണകാലത്ത് വനിതാ വികസന പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുദ്ദേശിച്ചുകൊണ്ടാണ് (അയൽകൂട്ട രീതിയിൽ അജഘ/ആജഘ വിഭജനമൊന്നുമില്ലാതെ) കുടുംബശ്രീ സംവിധാനം രൂപകൽപ്പന ചെയ്തത്. എന്നാൽ, ഇന്ന് കുടുംബശ്രീ ഒരു പ്രത്യേക വകുപ്പ് പോലെ പ്രാദേശിക ഭരണസമിതികളെ മറികടന്ന് ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഒരു സമാന്തര സംവിധാനമായി മാറിയിരിക്കയാണ്. അവശ്യ ജീവിതരംഗങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിന്ന് പകരം വെക്കുന്ന സംരംഭങ്ങളായി ഇന്ന് കുടുംബശ്രീ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദരിദ്രരായ സ്ത്രീകളുടെ സമ്പാദ്യത്തിൽ നിന്ന് വായ്പ എടുത്തുകൊണ്ട് മരുന്നു വാങ്ങാനും ഫീസ് നൽകാനും, ഭക്ഷണം വാങ്ങാനും ഒക്കെ അവരുടെ പണം തന്നെ ഉപയോഗിപ്പിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും റേഷൻ രംഗത്തുമെല്ലാം സർക്കാർ സംവിധാനങ്ങൾ ഫലപ്രദമാണെങ്കിൽ ഇത്തരം ചെലവുകൾ ദരിദ്രർക്ക് ഒഴിവാക്കാവുന്നതാണ്. ദാരിദ്ര്യം ദരിദ്രരുടെ ചെലവിൽതന്നെ പരിഹരിക്കാൻ ശ്രമിക്കുകയും ഉത്തരവാദപ്പെട്ട സർക്കാരുകൾക്ക് കേവലം കാഴ്ചക്കാരായി മാറിനിൽക്കാനുള്ള അവസരം ഒരുക്കുകയുമാണ് കുടുംബശ്രീ. ഒപ്പം അതിലെ അംഗങ്ങളെ കടക്കെണിയിൽപെടുത്തുകയും ചെയ്യുന്നു. സമൂഹത്തിൽ ജനകീയമായും, ജനാധിപത്യപരമായും ഏറെ ഇടപെടൽ സാദ്ധ്യതയുള്ള ഒരു സംവിധാനത്തെ ആഗോളവൽക്കരണ നടപടികൾ നടപ്പാക്കാനുള്ള ഒരു ഉപാധിയാക്കിത്തീർത്തിരിക്കുകയാണ് കേരള സർക്കാർ. ആരോഗ്യ ഇൻഷൂറൻസ് പോലുള്ള പരിപാടികൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നതുവഴി പൊതുസംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലേക്ക് കുടുംബശ്രീകൾ  മാറുകയാണ്.  അതുകൊണ്ടുതന്നെ ഗ്രാമപഞ്ചായത്തുകളടക്കമുള്ള പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് കീഴ്‌പെട്ട് പ്രവർത്തിക്കുന്നതും പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതുമായ ജനകീയ ചെറുത്തുനിൽപ്പ് സംഘങ്ങളായി കുടുംബശ്രീകളെ മാറ്റിത്തീർക്കണം. അതിനോടൊപ്പം സ്ത്രീകളുടെ അതിജീവനവും ഉപജീവനവും പ്രധാനപ്പെട്ട ഘടകമാണ്. അതിനുതകുന്ന വിധത്തിൽ ഉല്പാദനസംഘങ്ങളായി കുടുംബശ്രീ മാറണം.  
ജനപക്ഷ വികസനത്തിൽ ഏറെ സാദ്ധ്യതകളുള്ള ഒരു സംവിധാനമാണ് കുടുംബശ്രീ. ജനകീയാസൂത്രണകാലത്ത് വനിതാ വികസന പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുദ്ദേശിച്ചുകൊണ്ടാണ് (അയൽകൂട്ട രീതിയിൽ അജഘ/ആജഘ വിഭജനമൊന്നുമില്ലാതെ) കുടുംബശ്രീ സംവിധാനം രൂപകൽപ്പന ചെയ്തത്. എന്നാൽ, ഇന്ന് കുടുംബശ്രീ ഒരു പ്രത്യേക വകുപ്പ് പോലെ പ്രാദേശിക ഭരണസമിതികളെ മറികടന്ന് ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഒരു സമാന്തര സംവിധാനമായി മാറിയിരിക്കയാണ്. അവശ്യ ജീവിതരംഗങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിന്ന് പകരം വെക്കുന്ന സംരംഭങ്ങളായി ഇന്ന് കുടുംബശ്രീ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദരിദ്രരായ സ്ത്രീകളുടെ സമ്പാദ്യത്തിൽ നിന്ന് വായ്പ എടുത്തുകൊണ്ട് മരുന്നു വാങ്ങാനും ഫീസ് നൽകാനും, ഭക്ഷണം വാങ്ങാനും ഒക്കെ അവരുടെ പണം തന്നെ ഉപയോഗിപ്പിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും റേഷൻ രംഗത്തുമെല്ലാം സർക്കാർ സംവിധാനങ്ങൾ ഫലപ്രദമാണെങ്കിൽ ഇത്തരം ചെലവുകൾ ദരിദ്രർക്ക് ഒഴിവാക്കാവുന്നതാണ്. ദാരിദ്ര്യം ദരിദ്രരുടെ ചെലവിൽതന്നെ പരിഹരിക്കാൻ ശ്രമിക്കുകയും ഉത്തരവാദപ്പെട്ട സർക്കാരുകൾക്ക് കേവലം കാഴ്ചക്കാരായി മാറിനിൽക്കാനുള്ള അവസരം ഒരുക്കുകയുമാണ് കുടുംബശ്രീ. ഒപ്പം അതിലെ അംഗങ്ങളെ കടക്കെണിയിൽപെടുത്തുകയും ചെയ്യുന്നു. സമൂഹത്തിൽ ജനകീയമായും, ജനാധിപത്യപരമായും ഏറെ ഇടപെടൽ സാദ്ധ്യതയുള്ള ഒരു സംവിധാനത്തെ ആഗോളവൽക്കരണ നടപടികൾ നടപ്പാക്കാനുള്ള ഒരു ഉപാധിയാക്കിത്തീർത്തിരിക്കുകയാണ് കേരള സർക്കാർ. ആരോഗ്യ ഇൻഷൂറൻസ് പോലുള്ള പരിപാടികൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നതുവഴി പൊതുസംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലേക്ക് കുടുംബശ്രീകൾ  മാറുകയാണ്.  അതുകൊണ്ടുതന്നെ ഗ്രാമപഞ്ചായത്തുകളടക്കമുള്ള പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് കീഴ്‌പെട്ട് പ്രവർത്തിക്കുന്നതും പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതുമായ ജനകീയ ചെറുത്തുനിൽപ്പ് സംഘങ്ങളായി കുടുംബശ്രീകളെ മാറ്റിത്തീർക്കണം. അതിനോടൊപ്പം സ്ത്രീകളുടെ അതിജീവനവും ഉപജീവനവും പ്രധാനപ്പെട്ട ഘടകമാണ്. അതിനുതകുന്ന വിധത്തിൽ ഉല്പാദനസംഘങ്ങളായി കുടുംബശ്രീ മാറണം.  
===വിദ്യാഭ്യാസം===
===വിദ്യാഭ്യാസം===
വികസന പ്രക്രിയയിൽ ഏറ്റവും ഉയർന്ന പരിഗണന ലഭിക്കേണ്ടത് വിദ്യാഭ്യാസത്തിന്നായിരിക്കണം. പൊതുവിദ്യാഭ്യാസത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ തലം നിർത്തിക്കൊണ്ടുതന്നെ തൊഴിലില്ലാത്തവരും വീട്ടമ്മമാരും ആയി കഴിയുന്ന പത്താംതരമോ, +2 പഠനമോ പൂർത്തിയാക്കിയവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ സാമൂഹ്യ ഇടപെടൽ ശേഷി വർദ്ധിപ്പിക്കുക എന്ന രീതിയിൽ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളെ ക്രമീകരിക്കണം. മുകളിൽ പറഞ്ഞ വികസന ലക്ഷ്യങ്ങൾ കൈവരിക്കത്തക്കവിധം നമ്മുടെ മൊത്തം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളെ മാറ്റിത്തീർക്കാനും തുല്യതാസ്വഭാവമുള്ള സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കാനും ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ട്. പരിഷത്ത് വിഭാവനം ചെയ്യുന്ന ജനപക്ഷ വികസന നയത്തിൽ പ്രഥമ സ്ഥാനം വിദ്യാഭ്യാസത്തിന്നായിരിക്കും.
വികസന പ്രക്രിയയിൽ ഏറ്റവും ഉയർന്ന പരിഗണന ലഭിക്കേണ്ടത് വിദ്യാഭ്യാസത്തിന്നായിരിക്കണം. പൊതുവിദ്യാഭ്യാസത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ തലം നിർത്തിക്കൊണ്ടുതന്നെ തൊഴിലില്ലാത്തവരും വീട്ടമ്മമാരും ആയി കഴിയുന്ന പത്താംതരമോ, +2 പഠനമോ പൂർത്തിയാക്കിയവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ സാമൂഹ്യ ഇടപെടൽ ശേഷി വർദ്ധിപ്പിക്കുക എന്ന രീതിയിൽ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളെ ക്രമീകരിക്കണം. മുകളിൽ പറഞ്ഞ വികസന ലക്ഷ്യങ്ങൾ കൈവരിക്കത്തക്കവിധം നമ്മുടെ മൊത്തം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളെ മാറ്റിത്തീർക്കാനും തുല്യതാസ്വഭാവമുള്ള സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കാനും ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ട്. പരിഷത്ത് വിഭാവനം ചെയ്യുന്ന ജനപക്ഷ വികസന നയത്തിൽ പ്രഥമ സ്ഥാനം വിദ്യാഭ്യാസത്തിന്നായിരിക്കും.
വിദ്യാഭ്യാസവും സാമൂഹ്യനീതിയോടു കൂടിയ വികസനവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. സെക്കണ്ടറി തലം മുതൽ അദ്ധ്വാനാഭിമുഖ്യം വളർത്തുന്നന്നതിന് പ്രാമുഖ്യം നൽകണം. ബഹുഭൂരിപക്ഷത്തിനും എന്തെങ്കിലും ഒരു തൊഴിലിൽ പ്രായോഗിക പരിശീലനവും അനുഭവവും നൽകുക എന്നത് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യമാകണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹത്തിന് വ്യത്യസ്തമേഖലകളിൽ ആവശ്യമുള്ള വൈദഗ്ദ്ധ്യത്തിന്റെ സൃഷ്ടിയാണ്. അതിനോടൊപ്പം സ്വന്തം സമൂഹത്തിന്റെ വളർച്ചക്കു വേണ്ടി ജോലി ചെയ്യാനുള്ള സന്നദ്ധതയും പുതിയ ജ്ഞാനോല്പാദനത്തിനുള്ള കഴിവും ഉന്നത വിദ്യാഭ്യാസത്തിനു നൽകാൻ കഴിയണം. ചുരുക്കത്തിൽ, +2 തലം വരെ സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുകയും അതിന്റെ അന്ത്യഘട്ടത്തിൽ സമൂഹത്തിന്ന് ആവശ്യമുള്ള ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നേടുന്നതിന്നുള്ള പ്രായോഗിക അറിവും തൊഴിൽ പരിചയവും ആത്മവിശ്വാസവും ഉള്ളവരാക്കി അവരെ മാറ്റുകയും ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട ധൈഷണികമായ ശേഷിയും സന്നദ്ധതയും നേടുന്നതിനുള്ള അടിത്തറ പാകുകയും ചെയ്യാൻ  വികസനോന്മുഖ വിദ്യാഭ്യാസത്തിന് കഴിയണം.
വിദ്യാഭ്യാസവും സാമൂഹ്യനീതിയോടു കൂടിയ വികസനവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. സെക്കണ്ടറി തലം മുതൽ അദ്ധ്വാനാഭിമുഖ്യം വളർത്തുന്നന്നതിന് പ്രാമുഖ്യം നൽകണം. ബഹുഭൂരിപക്ഷത്തിനും എന്തെങ്കിലും ഒരു തൊഴിലിൽ പ്രായോഗിക പരിശീലനവും അനുഭവവും നൽകുക എന്നത് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യമാകണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹത്തിന് വ്യത്യസ്തമേഖലകളിൽ ആവശ്യമുള്ള വൈദഗ്ദ്ധ്യത്തിന്റെ സൃഷ്ടിയാണ്. അതിനോടൊപ്പം സ്വന്തം സമൂഹത്തിന്റെ വളർച്ചക്കു വേണ്ടി ജോലി ചെയ്യാനുള്ള സന്നദ്ധതയും പുതിയ ജ്ഞാനോല്പാദനത്തിനുള്ള കഴിവും ഉന്നത വിദ്യാഭ്യാസത്തിനു നൽകാൻ കഴിയണം. ചുരുക്കത്തിൽ, +2 തലം വരെ സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുകയും അതിന്റെ അന്ത്യഘട്ടത്തിൽ സമൂഹത്തിന്ന് ആവശ്യമുള്ള ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നേടുന്നതിന്നുള്ള പ്രായോഗിക അറിവും തൊഴിൽ പരിചയവും ആത്മവിശ്വാസവും ഉള്ളവരാക്കി അവരെ മാറ്റുകയും ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട ധൈഷണികമായ ശേഷിയും സന്നദ്ധതയും നേടുന്നതിനുള്ള അടിത്തറ പാകുകയും ചെയ്യാൻ  വികസനോന്മുഖ വിദ്യാഭ്യാസത്തിന് കഴിയണം.
===ആരോഗ്യം===
===ആരോഗ്യം===
ഉൽപാദനാധിഷ്ഠിത വികസന സമീപനം നടപ്പാവണമെങ്കിൽ അതിന് ഉതകുന്ന തരത്തിൽ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ജനങ്ങൾക്കുണ്ടാവേണ്ടതുണ്ട്. അദ്ധ്വാനം മൂലധനമായ വികസനമാണ് ലക്ഷ്യമെന്നതിനാൽ ആരോഗ്യമുള്ള ജനസമൂഹത്തിന് മാത്രമേ കാര്യക്ഷമമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുകയുള്ളു. സമകാലിക കേരളത്തിലെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന രംഗങ്ങളിലൊന്നാണ് ആരോഗ്യമേഖല.
ഉൽപാദനാധിഷ്ഠിത വികസന സമീപനം നടപ്പാവണമെങ്കിൽ അതിന് ഉതകുന്ന തരത്തിൽ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ജനങ്ങൾക്കുണ്ടാവേണ്ടതുണ്ട്. അദ്ധ്വാനം മൂലധനമായ വികസനമാണ് ലക്ഷ്യമെന്നതിനാൽ ആരോഗ്യമുള്ള ജനസമൂഹത്തിന് മാത്രമേ കാര്യക്ഷമമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുകയുള്ളു. സമകാലിക കേരളത്തിലെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന രംഗങ്ങളിലൊന്നാണ് ആരോഗ്യമേഖല.
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ്. 1. ഉയർന്ന ചികിത്സാ ചെലവ്, 2. ജീവിതശൈലീ രോഗങ്ങൾ, 3. പാരിസ്ഥിതിക രോഗങ്ങൾ, 4. ആരോഗ്യ മേഖലയിലെ മനുഷ്യവിഭവം
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ്.  
#ഉയർന്ന ചികിത്സാ ചെലവ്,  
#ജീവിതശൈലീ രോഗങ്ങൾ,  
#പാരിസ്ഥിതിക രോഗങ്ങൾ,  
#ആരോഗ്യ മേഖലയിലെ മനുഷ്യവിഭവം
നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതസൂചിക ഉയർന്നതിന്റെ മൂന്ന് ഇരട്ടിയോളമാണ് ചികിത്സാച്ചെലവ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും നടക്കുന്ന മേഖലയായി ആരോഗ്യമേഖല മാറിയിരിക്കുന്നു. അതിനോടൊപ്പം യൂസേഴ്‌സ് ഫീ, ഹെൽത്ത് ഇൻഷൂറൻസ് മുതലായ ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയും ചെയ്യുന്നു.  
നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതസൂചിക ഉയർന്നതിന്റെ മൂന്ന് ഇരട്ടിയോളമാണ് ചികിത്സാച്ചെലവ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും നടക്കുന്ന മേഖലയായി ആരോഗ്യമേഖല മാറിയിരിക്കുന്നു. അതിനോടൊപ്പം യൂസേഴ്‌സ് ഫീ, ഹെൽത്ത് ഇൻഷൂറൻസ് മുതലായ ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയും ചെയ്യുന്നു.  
കേരള സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യരംഗത്തും പ്രതിഫലിക്കുന്നുണ്ട്. രോഗാതുരത കുറഞ്ഞിരിക്കുന്നു. അതേസമയം രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം മുതലായ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കുന്നു. പാരിസ്ഥിതിക രോഗങ്ങളും അതിവേഗത്തിൽ പടരുകയാണ്. ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയെല്ലാം കേരളത്തിൽ വ്യാപിക്കുന്നു.  
കേരള സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യരംഗത്തും പ്രതിഫലിക്കുന്നുണ്ട്. രോഗാതുരത കുറഞ്ഞിരിക്കുന്നു. അതേസമയം രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം മുതലായ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കുന്നു. പാരിസ്ഥിതിക രോഗങ്ങളും അതിവേഗത്തിൽ പടരുകയാണ്. ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയെല്ലാം കേരളത്തിൽ വ്യാപിക്കുന്നു.  
വരി 175: വരി 518:
കേരളസർക്കാരിന്റെ ആരോഗ്യ രംഗത്തെ മുതൽമുടക്ക് 1990 ലെ 6.3% ത്തിൽ നിന്ന് 2003 ൽ 4.2% ആയി കുറഞ്ഞു. നിരന്തരമായ അവഗണനകൊണ്ടും അപര്യാപ്തമായ ഫണ്ടിങ് കൊണ്ടും കേരളത്തിലെ സർക്കാർ ആശുപത്രികൾ ജീർണ്ണാവസ്ഥയിലാണ്.
കേരളസർക്കാരിന്റെ ആരോഗ്യ രംഗത്തെ മുതൽമുടക്ക് 1990 ലെ 6.3% ത്തിൽ നിന്ന് 2003 ൽ 4.2% ആയി കുറഞ്ഞു. നിരന്തരമായ അവഗണനകൊണ്ടും അപര്യാപ്തമായ ഫണ്ടിങ് കൊണ്ടും കേരളത്തിലെ സർക്കാർ ആശുപത്രികൾ ജീർണ്ണാവസ്ഥയിലാണ്.
ആശുപത്രി വികസനസമിതികളും ആരോഗ്യ ക്ഷേമ ഗവേഷണ സമിതികളുമാണ് നവീന ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നത്.  ദരിദ്രർക്കു പോലും പണമടച്ചാൽ മാത്രമേ ഈ സേവനങ്ങൾ പലപ്പോഴും ലഭ്യമാകാറുള്ളൂ.           
ആശുപത്രി വികസനസമിതികളും ആരോഗ്യ ക്ഷേമ ഗവേഷണ സമിതികളുമാണ് നവീന ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നത്.  ദരിദ്രർക്കു പോലും പണമടച്ചാൽ മാത്രമേ ഈ സേവനങ്ങൾ പലപ്പോഴും ലഭ്യമാകാറുള്ളൂ.           
പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (ങലറശളഹമശേീി) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   
പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.  സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു  വർദ്ധനവിന് (Mediflation) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും.  അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം.  ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്.  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം.   
ആരോഗ്യ ഇൻഷൂറൻസ് സബ്‌സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യ മേഖലയിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ചികിത്സാ ചെലവുകൾ ഉയരുന്നു. അതു നമുക്ക് താങ്ങാനാവുന്നതല്ല. അത് നിലവിൽ വരികയും നിയമസാധുത്വം കൈവരിക്കുകയും ചെയ്താൽ, പൊതു ആശുപത്രികൾ രാഷ്ട്രീയ അജണ്ടയിലെ മുൻഗണനയല്ലാതാകും. നവീകരണത്തിനു പകരം ഫണ്ടിങ് വീണ്ടും കുറയുകയും അങ്ങനെ പൊതു ആരോഗ്യ സംവിധാനം തിരുത്താനാകാത്ത അവഗണനയിലേക്കും നാശത്തിലേക്കും കുതിക്കുകയും ചെയ്യും.  ഈ വർഷം പൊതുജനാരോഗ്യസംരക്ഷണരംഗത്ത് ചെലവാക്കേണ്ടിയിരുന്ന കേന്ദ്രസഹായമുൾപ്പെടെയുള്ള വൻതുക ചെലവാക്കാതിരുന്നത് ഇതോടൊപ്പം കാണണം.
ആരോഗ്യ ഇൻഷൂറൻസ് സബ്‌സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യ മേഖലയിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ചികിത്സാ ചെലവുകൾ ഉയരുന്നു. അതു നമുക്ക് താങ്ങാനാവുന്നതല്ല. അത് നിലവിൽ വരികയും നിയമസാധുത്വം കൈവരിക്കുകയും ചെയ്താൽ, പൊതു ആശുപത്രികൾ രാഷ്ട്രീയ അജണ്ടയിലെ മുൻഗണനയല്ലാതാകും. നവീകരണത്തിനു പകരം ഫണ്ടിങ് വീണ്ടും കുറയുകയും അങ്ങനെ പൊതു ആരോഗ്യ സംവിധാനം തിരുത്താനാകാത്ത അവഗണനയിലേക്കും നാശത്തിലേക്കും കുതിക്കുകയും ചെയ്യും.  ഈ വർഷം പൊതുജനാരോഗ്യസംരക്ഷണരംഗത്ത് ചെലവാക്കേണ്ടിയിരുന്ന കേന്ദ്രസഹായമുൾപ്പെടെയുള്ള വൻതുക ചെലവാക്കാതിരുന്നത് ഇതോടൊപ്പം കാണണം.
ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.      
ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.
 
===ധനകാര്യം===
===ധനകാര്യം===
സംസ്ഥാനത്തെ സാമ്പത്തിക വിഭവ സമാഹരണ കാര്യത്തിൽ ആഭ്യന്തര വിഭവസമാഹരണത്തിനാവണം പ്രാമുഖ്യം. അതിന്ന് പ്രതിബന്ധമാകുന്ന കേന്ദ്ര-ഇടപെടലുകൾ ചെറുക്കാൻ കഴിയുംവിധം കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ സമരങ്ങൾ ശക്തിപ്പെടുത്തണം. കേന്ദ്ര ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങളിൽ കേരളത്തിന് പ്രതികൂലമായി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഒരു ജനകീയ വിദ്യാഭ്യാസത്തിന് വിഷയമാകണം. ജനങ്ങളെ ഇതിന്നെതിരെ പ്രതിരോധിക്കാൻ സജ്ജമാക്കുകയും വേണം.
സംസ്ഥാനത്തെ സാമ്പത്തിക വിഭവ സമാഹരണ കാര്യത്തിൽ ആഭ്യന്തര വിഭവസമാഹരണത്തിനാവണം പ്രാമുഖ്യം. അതിന്ന് പ്രതിബന്ധമാകുന്ന കേന്ദ്ര-ഇടപെടലുകൾ ചെറുക്കാൻ കഴിയുംവിധം കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ സമരങ്ങൾ ശക്തിപ്പെടുത്തണം. കേന്ദ്ര ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങളിൽ കേരളത്തിന് പ്രതികൂലമായി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഒരു ജനകീയ വിദ്യാഭ്യാസത്തിന് വിഷയമാകണം. ജനങ്ങളെ ഇതിന്നെതിരെ പ്രതിരോധിക്കാൻ സജ്ജമാക്കുകയും വേണം.
വരി 187: വരി 531:
നേരത്തെതന്നെ പൊതുസംവിധാനങ്ങൾ വഴിയും സർക്കാർ ഇടപെടൽ വഴിയും വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂഉടമസ്ഥതയിലും മറ്റും നേട്ടമുണ്ടാക്കി  ഉയർന്നുവന്നവർ  ദരിദ്രരുടേയും പൊതുസംവിധാനങ്ങളുടേയും നില മെച്ചപ്പെടുത്താനായി ചില ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാവേണ്ടതുണ്ട്. ഈ നിലപാട് ഒരു ഉയർന്ന രാഷ്ട്രീയബോധമായി വളർത്തിയെടുക്കാൻ വേണ്ട ബോധവൽക്കരണം നടക്കണം.  
നേരത്തെതന്നെ പൊതുസംവിധാനങ്ങൾ വഴിയും സർക്കാർ ഇടപെടൽ വഴിയും വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂഉടമസ്ഥതയിലും മറ്റും നേട്ടമുണ്ടാക്കി  ഉയർന്നുവന്നവർ  ദരിദ്രരുടേയും പൊതുസംവിധാനങ്ങളുടേയും നില മെച്ചപ്പെടുത്താനായി ചില ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാവേണ്ടതുണ്ട്. ഈ നിലപാട് ഒരു ഉയർന്ന രാഷ്ട്രീയബോധമായി വളർത്തിയെടുക്കാൻ വേണ്ട ബോധവൽക്കരണം നടക്കണം.  
ശാസ്ത്ര-സാങ്കേതിക നയം: പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ ഗവേഷണ  സ്ഥാപനങ്ങൾ സഹായിക്കേണ്ടതുണ്ട്. കേരളത്തിലെ ഓരോ വിഭവത്തിന്റെ പിറകിലും ഒരു സർക്കാർ ഗവേഷണ സ്ഥാപനമുണ്ടെന്നത് പ്രധാന നേട്ടമായി  കാണുകയും  ഈ  അനുകൂല സാഹചര്യത്തെ
ശാസ്ത്ര-സാങ്കേതിക നയം: പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ ഗവേഷണ  സ്ഥാപനങ്ങൾ സഹായിക്കേണ്ടതുണ്ട്. കേരളത്തിലെ ഓരോ വിഭവത്തിന്റെ പിറകിലും ഒരു സർക്കാർ ഗവേഷണ സ്ഥാപനമുണ്ടെന്നത് പ്രധാന നേട്ടമായി  കാണുകയും  ഈ  അനുകൂല സാഹചര്യത്തെ
പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ ഢഒടഋ, കഠക പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.
പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു  ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ VHSE, ITI പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.
 
===സാംസ്‌കാരികതലം===
===സാംസ്‌കാരികതലം===
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം, പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കൽ, പൊതുഇടങ്ങളെ ശക്തിപ്പെടുത്തൽ, പ്രാദേശിക ചരിത്രം രേഖപ്പെടുത്തൽ, പ്രദേശത്തെ കലാ-കായിക- യുവജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയൊക്കെ നമ്മുടെ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായി മാറണം. ഇത്തരം പ്രവർത്തനങ്ങളിലെ സാമ്രാജ്യത്വ-വർഗ്ഗീയ പ്രതിരോധ സാദ്ധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്താൻ കഴിയണം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പങ്ക് വർദ്ധിച്ചതാണെന്ന് തിരിച്ചറിയണം.  
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം, പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കൽ, പൊതുഇടങ്ങളെ ശക്തിപ്പെടുത്തൽ, പ്രാദേശിക ചരിത്രം രേഖപ്പെടുത്തൽ, പ്രദേശത്തെ കലാ-കായിക- യുവജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയൊക്കെ നമ്മുടെ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായി മാറണം. ഇത്തരം പ്രവർത്തനങ്ങളിലെ സാമ്രാജ്യത്വ-വർഗ്ഗീയ പ്രതിരോധ സാദ്ധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്താൻ കഴിയണം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പങ്ക് വർദ്ധിച്ചതാണെന്ന് തിരിച്ചറിയണം.  
വസ്തുക്കളുടെ ഉപയോഗമൂല്യത്തിലുപരി പൊങ്ങച്ച മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ വളർച്ചയെ ചെറുക്കുന്നതിൽ സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണം. ഈ പ്രവണതയാണ് താങ്ങാനാവാത്ത ഉപഭോഗ ശൈലി നിലനിർത്താനായി കടപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്. ഇത് അഴിമതിക്ക് വഴിയാകുന്നു. ഈ പ്രവണതയെ ചെറുക്കാനായി കുടുംബ കൗൺസിലിംഗ്, ഉപഭോക്തൃ പ്രസ്ഥാനങ്ങൾ, സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങൾ, ലളിത ജീവിതം പ്രോത്സാഹിപ്പിക്കൽ, യുക്തിചിന്ത പ്രചരിപ്പിക്കൽ എന്നിവയൊക്കെ വികസന നയത്തിന്റെ ഭാഗമായി കണക്കാക്കി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.പുതിയ വികസന സംസ്‌കാരം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിധം വിദ്യാഭ്യാസരംഗത്ത് മാറ്റം വരണം. സാംസ്‌കാരിക പ്രവർത്തനം സാമൂഹ്യനീതി പ്രചരിപ്പിക്കാനുള്ള ഉപാധി കൂടിയായി മാറണം. ഏതൊരു സമൂഹത്തിന്റെയും ഉല്പാദനവിതരണരൂപങ്ങളും സർഗാത്മക മുന്നേറ്റങ്ങളും നിലനിൽക്കുക അതിന് പൂരകമായ സാംസ്‌കാരികതലത്തിന്റെ വളർച്ചയോടെയാണ്. ആഭ്യന്തരമായ ഉല്പാദനവും ആഗോളവൽക്കൃതമായ സാംസ്‌കാരികരൂപങ്ങളും തമ്മിൽ ഒത്തുപോവുക സാധ്യമല്ല. കേരളീയമായ, ദേശീയമായ വസ്തുക്കളുടെ വിപണനത്തിന് ദേശീയ സാംസ്‌കാരത്തിന്റെതായ പശ്ചാത്തലം ആവശ്യമാണ്. അത്തരത്തിൽ സ്വന്തം നേട്ടങ്ങളെയും സർഗാത്കമതയെയും അഭിമാനപൂർവ്വം നോക്കിക്കാണുന്ന കേരളീയ സംസ്‌കാരം വളർത്തിയെടുക്കണം.
വസ്തുക്കളുടെ ഉപയോഗമൂല്യത്തിലുപരി പൊങ്ങച്ച മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ വളർച്ചയെ ചെറുക്കുന്നതിൽ സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണം. ഈ പ്രവണതയാണ് താങ്ങാനാവാത്ത ഉപഭോഗ ശൈലി നിലനിർത്താനായി കടപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്. ഇത് അഴിമതിക്ക് വഴിയാകുന്നു. ഈ പ്രവണതയെ ചെറുക്കാനായി കുടുംബ കൗൺസിലിംഗ്, ഉപഭോക്തൃ പ്രസ്ഥാനങ്ങൾ, സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങൾ, ലളിത ജീവിതം പ്രോത്സാഹിപ്പിക്കൽ, യുക്തിചിന്ത പ്രചരിപ്പിക്കൽ എന്നിവയൊക്കെ വികസന നയത്തിന്റെ ഭാഗമായി കണക്കാക്കി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.പുതിയ വികസന സംസ്‌കാരം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിധം വിദ്യാഭ്യാസരംഗത്ത് മാറ്റം വരണം. സാംസ്‌കാരിക പ്രവർത്തനം സാമൂഹ്യനീതി പ്രചരിപ്പിക്കാനുള്ള ഉപാധി കൂടിയായി മാറണം. ഏതൊരു സമൂഹത്തിന്റെയും ഉല്പാദനവിതരണരൂപങ്ങളും സർഗാത്മക മുന്നേറ്റങ്ങളും നിലനിൽക്കുക അതിന് പൂരകമായ സാംസ്‌കാരികതലത്തിന്റെ വളർച്ചയോടെയാണ്. ആഭ്യന്തരമായ ഉല്പാദനവും ആഗോളവൽക്കൃതമായ സാംസ്‌കാരികരൂപങ്ങളും തമ്മിൽ ഒത്തുപോവുക സാധ്യമല്ല. കേരളീയമായ, ദേശീയമായ വസ്തുക്കളുടെ വിപണനത്തിന് ദേശീയ സാംസ്‌കാരത്തിന്റെതായ പശ്ചാത്തലം ആവശ്യമാണ്. അത്തരത്തിൽ സ്വന്തം നേട്ടങ്ങളെയും സർഗാത്കമതയെയും അഭിമാനപൂർവ്വം നോക്കിക്കാണുന്ന കേരളീയ സംസ്‌കാരം വളർത്തിയെടുക്കണം.


വരി 200: വരി 545:
യോജിച്ച പ്രക്ഷോഭവും വമ്പിച്ച ജനകീയ സംവാദവും കേരളത്തിനു ഉൽപാദനകേന്ദ്രീകൃതമായ പുതിയൊരു വികസന ദിശ നിശ്ചയിക്കുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.
യോജിച്ച പ്രക്ഷോഭവും വമ്പിച്ച ജനകീയ സംവാദവും കേരളത്തിനു ഉൽപാദനകേന്ദ്രീകൃതമായ പുതിയൊരു വികസന ദിശ നിശ്ചയിക്കുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.
===വികസനത്തിന്റെ സമരരൂപങ്ങൾ===
===വികസനത്തിന്റെ സമരരൂപങ്ങൾ===
ഇത്തരത്തിലുള്ള സമരത്തിന്റെ മുഖങ്ങൾ എന്തായിരിക്കണം?
ഇത്തരത്തിലുള്ള സമരത്തിന്റെ മുഖങ്ങൾ എന്തായിരിക്കണം?
# ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്.
 
##പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം.
#ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്.
## ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്.  
#പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം.
#ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്.  
ഒന്ന്) നിലവിലുള്ള ഭരണ പ്രതിരോധസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകൾ, പഞ്ചായത്തുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സ്വാശ്രയത്വത്തിലും ഉല്പാദനാധിഷ്ഠിത വികസനത്തിലുമൂന്നിയ പ്രവർത്തന പരിപാടികളിലേക്ക് കൊണ്ടുവരുവാനുള്ള ശക്തമായ സമ്മർദ്ദം ചെലുത്തുക ഇതിന്റെ ഭാഗമാണ്.
ഒന്ന്) നിലവിലുള്ള ഭരണ പ്രതിരോധസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകൾ, പഞ്ചായത്തുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സ്വാശ്രയത്വത്തിലും ഉല്പാദനാധിഷ്ഠിത വികസനത്തിലുമൂന്നിയ പ്രവർത്തന പരിപാടികളിലേക്ക് കൊണ്ടുവരുവാനുള്ള ശക്തമായ സമ്മർദ്ദം ചെലുത്തുക ഇതിന്റെ ഭാഗമാണ്.
രണ്ട്) നിലവിലുള്ള തൊഴിൽ വിഭാഗങ്ങളെയും സന്നദ്ധസംഘങ്ങളെയും ഉല്പാദനസംരംഭങ്ങളിലേക്ക് നയിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങളും, പരിശീലനവും നടത്തുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഉദാ: കുടുംബശ്രീ, സ്വയംസഹായസംഘങ്ങൾ തുടങ്ങിയവ. നിലവിലുള്ള സഹകരണസംഘങ്ങളെ ഉല്പാദനസഹകരണസംഘങ്ങളായി മാറ്റുകയും സഹകരണസംഘങ്ങൾ കൂട്ടുചേർന്ന് വിപണന ശൃംഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇതിന്റെ ഭാഗമാകും.
രണ്ട്) നിലവിലുള്ള തൊഴിൽ വിഭാഗങ്ങളെയും സന്നദ്ധസംഘങ്ങളെയും ഉല്പാദനസംരംഭങ്ങളിലേക്ക് നയിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങളും, പരിശീലനവും നടത്തുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഉദാ: കുടുംബശ്രീ, സ്വയംസഹായസംഘങ്ങൾ തുടങ്ങിയവ. നിലവിലുള്ള സഹകരണസംഘങ്ങളെ ഉല്പാദനസഹകരണസംഘങ്ങളായി മാറ്റുകയും സഹകരണസംഘങ്ങൾ കൂട്ടുചേർന്ന് വിപണന ശൃംഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇതിന്റെ ഭാഗമാകും.
മൂന്ന്) മൂന്നാമത്തെ തലം സാധ്യമായ വിഭവസാമഗ്രികളും അധ്വാനശേഷിയുമുപയോഗിച്ച്    ആഭ്യന്തര വിഭവസമാഹരണത്തിലൂന്നിയതും സ്വാ ശ്രയ സ്വഭാവമുള്ളതുമായ പരിസ്ഥിതി സന്തുലിതമായ സമഗ്രവികസന മാതൃക വളർത്തിയെടുക്കാൻ ശ്രമിക്കുക.
മൂന്ന്) മൂന്നാമത്തെ തലം സാധ്യമായ വിഭവസാമഗ്രികളും അധ്വാനശേഷിയുമുപയോഗിച്ച്    ആഭ്യന്തര വിഭവസമാഹരണത്തിലൂന്നിയതും സ്വാ ശ്രയ സ്വഭാവമുള്ളതുമായ പരിസ്ഥിതി സന്തുലിതമായ സമഗ്രവികസന മാതൃക വളർത്തിയെടുക്കാൻ ശ്രമിക്കുക.
കൃഷിയുടെയും വ്യവസായത്തിന്റെയും പരിസ്ഥിതി സന്തുലിതമായ വളർച്ച, സാമൂഹ്യനീതിയും തൊഴിൽസുരക്ഷയും ഉറപ്പുവരുത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ, ജനങ്ങളുടെ കായികവും മാനസികവും വൈജ്ഞാനികവുമായ ശേഷി വളർത്തിയെടുക്കുന്ന പശ്ചാത്തല സംവിധാനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങൾ, ലിംഗനീതിയും കുട്ടികളുടെ അവകാശവും ഉറപ്പുവരുത്തുന്ന ജനാധിപത്യപരമായ കുടുംബസംവിധാനം തുടങ്ങിയവ ഈ തലത്തിന്റെ ഭാഗമാകണം. ഉല്പാദനാധിഷ്ഠിത വികസനത്തെ ആധാരമാക്കുന്ന പുതിയ കേരളത്തിന്റെ സാംസ്‌കാരം വളർന്നു വരണം.
കൃഷിയുടെയും വ്യവസായത്തിന്റെയും പരിസ്ഥിതി സന്തുലിതമായ വളർച്ച, സാമൂഹ്യനീതിയും തൊഴിൽസുരക്ഷയും ഉറപ്പുവരുത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ, ജനങ്ങളുടെ കായികവും മാനസികവും വൈജ്ഞാനികവുമായ ശേഷി വളർത്തിയെടുക്കുന്ന പശ്ചാത്തല സംവിധാനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങൾ, ലിംഗനീതിയും കുട്ടികളുടെ അവകാശവും ഉറപ്പുവരുത്തുന്ന ജനാധിപത്യപരമായ കുടുംബസംവിധാനം തുടങ്ങിയവ ഈ തലത്തിന്റെ ഭാഗമാകണം. ഉല്പാദനാധിഷ്ഠിത വികസനത്തെ ആധാരമാക്കുന്ന പുതിയ കേരളത്തിന്റെ സാംസ്‌കാരം വളർന്നു വരണം.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5682...5764" എന്ന താളിൽനിന്ന് ശേഖരിച്ചത്