അജ്ഞാതം


"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
| name          = സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
| image          =  
| image          = [[പ്രമാണം:Ksspsilentvalley0000kssp 0001.jpg|thumb|ലഘുലേഖ കവർ]]
| image_caption  =
| image_caption  =  
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. എം പി പരമേശ്വരൻ, കെ പി കണ്ണൻ)
| author        = പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. എം പി പരമേശ്വരൻ, കെ പി കണ്ണൻ
| title_orig    =  
| title_orig    =  
| translator    =  
| translator    =  
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
<small>'''സൈലന്റ് വാലി പദ്ധതിയെപ്പറ്റി പഠനം നടത്തി 1979ൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്.'''</small>
==മുഖവുര==
==മുഖവുര==
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി അസാധാരണമോ അതിബൃഹത്തോ അല്ല; ഇടുക്കിയും ശബരിഗിരിയും വിഭാവനം ചെയ്തിട്ടുള്ള പൂയാൻകുട്ടിയും പെരിഞ്ചാൻകുട്ടിയുമൊക്കെ ആയി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ ചെറുതാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അത് വളരെയധികം പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രജ്ഞർ പദ്ധതിയോട് പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 1920ൽ ആദ്യപര്യവേക്ഷണവും 1958ൽ സാങ്കേതിക പര്യവേക്ഷണവും കഴിഞ്ഞ് ഈ പദ്ധതി 1970കളിൽ മാത്രമേ ഇലക്ട്രിസിറ്റി ബോർഡിന്റെ പരിഗണനയിൽ വന്നുള്ളു എന്നത് കഴിഞ്ഞ 20 കൊല്ലമായി അതിനുവേണ്ട പ്രക്ഷോപണം നടത്തിയിരുന്ന ലബാർ നിവാസികൾക്ക് അത്യന്തം വേദനാജനകമായ ഒരു വസ്തുതയാണ്. ശാസ്ത്രജ്ഞരും സൈലന്റ് വാലിയുടെ സവിശേഷതയെപ്പറ്റി 5 കോടിക്കൊല്ലമായി മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തിൽ നിന്ന് സുരക്ഷിതമായി ജീവിപരിണാമത്തിന്റെ അസുലഭമായ ഒരു കളിത്തൊട്ടിലായി, ലോകത്തിൽ അവശേഷിച്ചിട്ടുള്ള ചുരുക്കം ചില നിത്യഹരിതവനങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന്, പ്രസ്തുത പദ്ധതി ഈ മേന്മകളെല്ലാം നശിപ്പിക്കുമെന്ന് ഇപ്പോൾ മാത്രമാണ് ബോധവാന്മാരായത്. അവർ പ്രതിഷേധിക്കാൻ തുടങ്ങി. പരിസര സംരക്ഷണത്തിനായുള്ള ദേശീയ ഏകോപന സമിതി ഈ പ്രദേശം ചുറ്റിനടന്ന ശേഷം അവിടെ പദ്ധതി പാടില്ലെന്ന് ശിപാർശ ചെയ്തു. പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഘടനകളും സൈലന്റ് വാലിയുടെ അമൂല്യ ജൈവസമ്പത്തിനെക്കുറിച്ചും ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ചും അത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ശബ്ദമുയർത്തി.
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി അസാധാരണമോ അതിബൃഹത്തോ അല്ല; ഇടുക്കിയും ശബരിഗിരിയും വിഭാവനം ചെയ്തിട്ടുള്ള പൂയാൻകുട്ടിയും പെരിഞ്ചാൻകുട്ടിയുമൊക്കെ ആയി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ ചെറുതാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അത് വളരെയധികം പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രജ്ഞർ പദ്ധതിയോട് പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 1920ൽ ആദ്യപര്യവേക്ഷണവും 1958ൽ സാങ്കേതിക പര്യവേക്ഷണവും കഴിഞ്ഞ് ഈ പദ്ധതി 1970കളിൽ മാത്രമേ ഇലക്ട്രിസിറ്റി ബോർഡിന്റെ പരിഗണനയിൽ വന്നുള്ളു എന്നത് കഴിഞ്ഞ 20 കൊല്ലമായി അതിനുവേണ്ട പ്രക്ഷോഭണം നടത്തിയിരുന്ന മലബാർ നിവാസികൾക്ക് അത്യന്തം വേദനാജനകമായ ഒരു വസ്തുതയാണ്. ശാസ്ത്രജ്ഞരും സൈലന്റ് വാലിയുടെ സവിശേഷതയെപ്പറ്റി 5 കോടിക്കൊല്ലമായി മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തിൽ നിന്ന് സുരക്ഷിതമായി ജീവിപരിണാമത്തിന്റെ അസുലഭമായ ഒരു കളിത്തൊട്ടിലായി, ലോകത്തിൽ അവശേഷിച്ചിട്ടുള്ള ചുരുക്കം ചില നിത്യഹരിതവനങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന്, പ്രസ്തുത പദ്ധതി ഈ മേന്മകളെല്ലാം നശിപ്പിക്കുമെന്ന് ഇപ്പോൾ മാത്രമാണ് ബോധവാന്മാരായത്. അവർ പ്രതിഷേധിക്കാൻ തുടങ്ങി. പരിസര സംരക്ഷണത്തിനായുള്ള ദേശീയ ഏകോപന സമിതി ഈ പ്രദേശം ചുറ്റിനടന്ന ശേഷം അവിടെ പദ്ധതി പാടില്ലെന്ന് ശിപാർശ ചെയ്തു. പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഘടനകളും സൈലന്റ് വാലിയുടെ അമൂല്യ ജൈവസമ്പത്തിനെക്കുറിച്ചും ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ചും അത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ശബ്ദമുയർത്തി.
സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്ക് വളരെ യോജിച്ച സ്ഥലമാണ്. ഇത്രയും വലിയ ജലശീർഷം കേരളത്തിലെ മറ്റൊരു പദ്ധതിക്കും കിട്ടില്ല. മലബാർ പ്രദേശത്ത് ഇത്ര അനുകൂലമായ മറ്റൊരു സ്ഥാനമില്ല. പദ്ധതി ആ പ്രദേശത്ത് ഒട്ടേറെ പേർക്ക് ജോലി നൽകും. ജലവൈദ്യുതി നിർമലമാണ്. ചെലവ് കുറഞ്ഞതാണ് മുതലായ കാരണങ്ങൾ കൊണ്ട് അത് എത്രയും വേഗത്തിൽ ഏറ്റെടുത്ത് തീർക്കണമെന്ന് കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡും വാദിച്ചു.
സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്ക് വളരെ യോജിച്ച സ്ഥലമാണ്. ഇത്രയും വലിയ ജലശീർഷം കേരളത്തിലെ മറ്റൊരു പദ്ധതിക്കും കിട്ടില്ല. മലബാർ പ്രദേശത്ത് ഇത്ര അനുകൂലമായ മറ്റൊരു സ്ഥാനമില്ല. പദ്ധതി ആ പ്രദേശത്ത് ഒട്ടേറെ പേർക്ക് ജോലി നൽകും. ജലവൈദ്യുതി നിർമലമാണ്. ചെലവ് കുറഞ്ഞതാണ് മുതലായ കാരണങ്ങൾ കൊണ്ട് അത് എത്രയും വേഗത്തിൽ ഏറ്റെടുത്ത് തീർക്കണമെന്ന് കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡും വാദിച്ചു.
കേരളത്തിന്റെ വികാസത്തിലും ജനങ്ങളുടെ സാമ്പത്തിക - സാമൂ ഹ്യാഭിവൃദ്ധിയിലും അങ്ങേയറ്റം താൽപ്പര്യമുള്ളതും തുറന്ന മനസോടുകൂടിയതും ശാസ്ത്രീയ ബോധത്തോടുകൂടിയതും ആയ ഒരു സംഘ ടനയാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത്. ഊർജ്ജം, ജലസേചനം, കാടുകൾ, പരിസ്ഥിതി മുതലായ കാര്യങ്ങളിൽ അത് എക്കാലത്തും സജീവതാൽപ്പര്യമെടുത്തിട്ടുണ്ട്. സ്വാഭാവികമായും ഈ തർക്കത്തിൽ അതിന് താൽപ്പര്യമുണ്ടായിരിക്കും. ആ താൽപര്യത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ റിപ്പോർട്ട്. എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളും നിഗമനങ്ങളും ഈ കമ്മിററിയിലെ അംഗങ്ങളുടേത് മാത്രമാണ്. ശാസ്(തസാഹിത്യ പരിഷത്തിന്റെ ഔദ്യോഗികാഭിപ്രായങ്ങളല്ല.
കേരളത്തിന്റെ വികാസത്തിലും ജനങ്ങളുടെ സാമ്പത്തിക - സാമൂ ഹ്യാഭിവൃദ്ധിയിലും അങ്ങേയറ്റം താൽപ്പര്യമുള്ളതും തുറന്ന മനസോടുകൂടിയതും ശാസ്ത്രീയ ബോധത്തോടുകൂടിയതും ആയ ഒരു സംഘ ടനയാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത്. ഊർജ്ജം, ജലസേചനം, കാടുകൾ, പരിസ്ഥിതി മുതലായ കാര്യങ്ങളിൽ അത് എക്കാലത്തും സജീവതാൽപ്പര്യമെടുത്തിട്ടുണ്ട്. സ്വാഭാവികമായും ഈ തർക്കത്തിൽ അതിന് താൽപ്പര്യമുണ്ടായിരിക്കും. ആ താൽപര്യത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ റിപ്പോർട്ട്. എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളും നിഗമനങ്ങളും ഈ കമ്മിററിയിലെ അംഗങ്ങളുടേത് മാത്രമാണ്. ശാസ്(തസാഹിത്യ പരിഷത്തിന്റെ ഔദ്യോഗികാഭിപ്രായങ്ങളല്ല.
വരി 76: വരി 78:
{| class="wikitable"
{| class="wikitable"
|-
|-
! | പട്ടിക 1 ‌‌| ‌‌
!||പട്ടിക 1‌‌||
|-
|-
|-
|-
വരി 91: വരി 93:
| ആകെ || 31.4 || 123.7
| ആകെ || 31.4 || 123.7
|}
|}
പട്ടിക 1
കർണാടകത്തെയോ, തമിഴ് നാടിനെയോ അ പ ക ര ഷിച്ച് കയറ്റുമതി സംസ്ഥാനമായ കേ രളത്തിലെ വൈദ്യുത ഉപഭോഗം എതകുറവാണ് എന്ന് പട്ടിക 2-ൽ കാണാം .
ആളോഹരി വൈദ്യുതി ഉപഭോഗം 1975-76
ബാക്കി മേഖല - മലബാർ - കരളം ക്യഷി - 2, 2
4.7 വ്യവസായം 17.7 98.0 - മററുള്ളവ 12, 2
21.0
അകെ
31.4
123.7


പട്ടിക-2
കർണാടകത്തെയോ, തമിഴ് നാടിനെയോ അപേക്ഷിച്ച് കയറ്റുമതി സംസ്ഥാനമായ കേരളത്തിലെ വൈദ്യുത ഉപഭോഗം എത്ര കുറവാണ് എന്ന് പട്ടിക 2-ൽ കാണാം .
ആളോഹരി വൈദ്യുതി ഉപഭോഗം താരതമ്യം ഉപഭോഗം യൂണിററ
 
കൊല്ലം
'''<small>പട്ടിക 2
ഇന്ത്യ കർണാടകം തമിഴനാട്
ആളോഹരി വൈദ്യുതി ഉപഭോഗം-താരതമ്യം ഉപഭോഗം യൂണിററ്</small>'''
കേരളം
 
60
{| class="wikitable"
30
{| class="wikitable"
38 - 57
|-
78
! കൊല്ലം!! ഇന്ത്യ!! കർണാടകം !! തമിഴനാട്!! കേരളം
- -
|-
34 52
| 1960-61|| 38|| 34 || 60|| 30
1960-61 1964-65 1968-69 1972-73
|-
- 57
1964-65|| 57|| 52|| 63|| 57
-
|-
70
| 1968-69|| 78|| 70|| 126|| 66
63 126 148
|-
117
| 1972-73|| 97 || 117|| 143|| 76
-
|}
76
|}
-
 
-
 
- -
ഇന്ത്യയും
ഇന്ത്യയും
പട്ടികവികസിത രാജ്യങ്ങളും
പട്ടിക
വികസിത രാജ്യങ്ങളും
ആളോഹരി വൈദ്യുതി ഉപഭോഗം
ആളോഹരി വൈദ്യുതി ഉപഭോഗം
ഇന്ത്യയും വികസിത രാജ്യങ്ങളും - വികസിത രാഷ9 (ടങ്ങളിലെ
 
1971, - ഇന്നത്തെ ഉപഭോഗ നിലവാര ത്തിൽ എത്താൻ അടുത്തൊന്നും - രാജ്യം
==ഇന്ത്യയും വികസിത രാജ്യങ്ങളും==
ഉപഭോഗം ഇന്ത്യക്ക് കഴിയില്ല. ആവശ്യവു
വികസിത രാഷ്ട്രങ്ങളിലെ ഇന്നത്തെ ഉപഭോഗ നിലവാരത്തിൽ എത്താൻ അടുത്തൊന്നും ഇന്ത്യക്ക് കഴിയില്ല.
യൂണിററ മില്ല. മിനിമം എതവരെ ആക്ക ണം? എന്നു ചോദിച്ചാൽ ചില മൊത്തക്കണക്കുകളുടെ അ ട ി
ആവശ്യവുമില്ല. മിനിമം എത്രവരെ ആക്കണം? എന്നു ചോദിച്ചാൽ ചില മൊത്തക്കണക്കുകളുടെ അടിസ്ഥാനത്തിൽ 600-700 യൂണിററ് എന്നു പറയാം. ഇത് അതിമോഹമാണെന്ന് ആരും പറയില്ല. അടുത്ത നൂ റ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഈ നിലവാരത്തിൽ എത്തിയേക്കും. ഈ നൂററാണ്ടിന്റെ അവസാനത്തിൽ അത് 400-500 യുണിററായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
നോർവെ
 
15400 സ്ഥാനത്തിൽ 600-700 യൂണി
'''പട്ടിക 3''' ആളോഹരി വൈദ്യുതി ഉപഭോഗം ഇന്ത്യയും വികസിത രാജ്യങ്ങളും
കാനഡ
 
10000 ററ” എന്നു പറയാം. ഇത് അതി യു. എസ്. ഏ .
{| class="wikitable"
8350 മോഹമാണെന്ന് ആരും പറയി സ്വീഡൻ
|-
8250 ല്ല. അടുത്ത ന റ റ ാ ണ്ടി ഇൻ റ
! രാജ്യം !! ഉപഭോഗം യൂണിറ്റ്
സ്വിററ്സർലാൻഡ
|-
4560 രണ്ടാം ദശകത്തിൽ ഈ നിലവാര - ത്തിൽ എത്തിയേക്കും. ഈ ന
| നോർവെ|| 15400
യു. കെ.
|-
4290 ററാണ്ടിന്റെ അവസാനത്തിൽ യു. എസ്. എസ്. ആർ . 3060 അത് 400-500 യു ണിററായിരി ഇററലി
| കാനഡ|| 10000 
2220 ക്കുമെന്നാണ് കണക്കാക്കിയിട്ടു. ള്ളത് . ഇന്ത്യ
|-
90
| യു. എസ്. ഏ . || 8350
- വൈദ്യുതിക്ക് ഇന്ന് കാര്യമായ മൂന്ന് സാതസ്സുകളാണ് ഉള്ളത് . (a) ജലവൈദ്യുതി നിലയങ്ങൾ (b) ഫോസ്സിൽ ഇന്ധന താപ നിലയങ്ങൾ (c) അണുഇന്ധന താപ നിലയങ്ങൾ. ആദ്യത്തേത് രണ്ടുമാണ് (പധാനം. അണുഊർജം ഈ നൂററാണ്ട് അവസാനമാകു മ്പോഴേക്കും പ്രധാനമായിത്തീരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സംഗതി അങ്ങനെയല്ല. ഇന്ത്യയുടെ മൊത്തം ജലവൈദ്യുതോൽപാദന ശേഷി ഏതാണ്ട് 20,000 കോടി യൂണിററാണ്. അതിൽ 6, 000 കോടി യൂണിററും വടക്കു കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ്. അടു -- ത്തൊന്നും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയില്ല.  
|-
| സ്വീഡൻ|| 8250  
|-
| സ്വിററ്സർലാൻഡ്|| 4560
|-
| യു. കെ.|| 4290
|-
| യു. എസ്. എസ്. ആർ . || 3060
|-
| ഇററലി|| 2220
|-
| ഇന്ത്യ|| 90
|}
 
- വൈദ്യുതിക്ക് ഇന്ന് കാര്യമായ മൂന്ന് സ്രോതസ്സുകളാണ് ഉള്ളത് . (a) ജലവൈദ്യുതി നിലയങ്ങൾ (b) ഫോസ്സിൽ ഇന്ധന താപ നിലയങ്ങൾ (c) അണുഇന്ധന താപ നിലയങ്ങൾ. ആദ്യത്തേത് രണ്ടുമാണ് (പധാനം. അണുഊർജം ഈ നൂററാണ്ട് അവസാനമാകു മ്പോഴേക്കും പ്രധാനമായിത്തീരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സംഗതി അങ്ങനെയല്ല. ഇന്ത്യയുടെ മൊത്തം ജലവൈദ്യുതോൽപാദന ശേഷി ഏതാണ്ട് 20,000 കോടി യൂണിററാണ്. അതിൽ 6,000 കോടി യൂണിററും വടക്കു കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ്. അടുത്തൊന്നും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയില്ല.  


മുഴുവൻ നടപ്പിലാക്കിയാൽ തന്നെയും , AD 2000 ത്തിൽ അന്നത്തെ ജനസംഖ്യ 90 കോടിയെന്ന് എടുക്കുകയാണെങ്കിൽ ആളൊന്ന് 150 യൂണിററ് നൽകുന്നതിനേ തികയു അന്നേക്ക് 3000 മെഗാവാട്ട് അണു ശക്തി ഉൽപാദിപ്പിക്കണമെന്ന് കരുതിയാൽ അതിൽനിന്ന് ആളൊന്നു ക്ക് 15 യുണിററ് കിട്ടും . അതായത് മൊത്തത്തിന്റെ 60 ശതമാനത്തി ലധികം ഫോസിൽ ഇന്ധന താപനിലയങ്ങളിൽ നിന്ന് വരണം . എണ്ണ ഇതിനായി ഉപയോഗിക്കാത്തതുകൊണ്ട് കൽക്കരി തന്നെയായിരിക്കും മുഖ്യ അവലംബം . ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യസ്ഥിതി.
മുഴുവൻ നടപ്പിലാക്കിയാൽ തന്നെയും , AD 2000 ത്തിൽ അന്നത്തെ ജനസംഖ്യ 90 കോടിയെന്ന് എടുക്കുകയാണെങ്കിൽ ആളൊന്ന് 150 യൂണിററ് നൽകുന്നതിനേ തികയു അന്നേക്ക് 3000 മെഗാവാട്ട് അണു ശക്തി ഉൽപാദിപ്പിക്കണമെന്ന് കരുതിയാൽ അതിൽനിന്ന് ആളൊന്നു ക്ക് 15 യുണിററ് കിട്ടും . അതായത് മൊത്തത്തിന്റെ 60 ശതമാനത്തി ലധികം ഫോസിൽ ഇന്ധന താപനിലയങ്ങളിൽ നിന്ന് വരണം . എണ്ണ ഇതിനായി ഉപയോഗിക്കാത്തതുകൊണ്ട് കൽക്കരി തന്നെയായിരിക്കും മുഖ്യ അവലംബം . ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യസ്ഥിതി.
ക രളത്തിന്റെ ഊർജവിഭവവും ആവശ്യവും
 
==കേരളത്തിന്റെ ഊർജവിഭവവും ആവശ്യവും==
-
-
കേരളത്തിന്റെ പരമാവധി ജലവൈദ്യുതശേഷിയെക്കുറിച്ച് പല പഠനങ്ങളും നടത്തിയിട്ടുണ്ട് . പരമാവധി 3500-4500 മെഗാവാട്ട് സ്ഥാ പിതശേഷി, 14000-15000 ദശലക്ഷം യൂണിററ് ഉൽപാദനശേഷിഇതാണ് എല്ലാ കണക്കുകളും തരുന്നത്. ഇത് അവസാനത്തെ തുള്ളി വെള്ളവും അവസാനത്തെ മീററർ വീഴ്ചയും ഉപയോഗിച്ചുകൊണ്ടുള്ള താണ്. യഥാർത്ഥത്തിൽ ഇതിന്റെ എത ശതമാനം ലഭ്യമാകുമെന്നു കണ്ടുതന്നെ അറിയണം . ഈ നൂററാണ്ട് അവസാനിക്കുമ്പോഴേക്കും മൊ ത്തം ശേഷിയുടെ 70 ശതമാനം ചൂഷണം ചെയ്യപെടുമെന്നു കരുതി യാൽ അത് ഏററവും ശുഭാപ്തി വിശ്വാസമായിരിക്കും . അന്നത്തെ ജനസംഖ്യ ഏതാണ്ട് 33 കോടി വരുമെന്ന് കണക്കാക്കിയാൽ ആളോ ഹരി ലഭ്യമാകുന്ന വൈദ്യുതി 300 യൂണിററു മാ(തമായിരിക്കും ബാക്കിക്ക് താപനിലയങ്ങളെ ആശയമുള്ളു.
കേരളത്തിന്റെ പരമാവധി ജലവൈദ്യുതശേഷിയെക്കുറിച്ച് പല പഠനങ്ങളും നടത്തിയിട്ടുണ്ട് . പരമാവധി 3500-4500 മെഗാവാട്ട് സ്ഥാ പിതശേഷി, 14000-15000 ദശലക്ഷം യൂണിററ് ഉൽപാദനശേഷിഇതാണ് എല്ലാ കണക്കുകളും തരുന്നത്. ഇത് അവസാനത്തെ തുള്ളി വെള്ളവും അവസാനത്തെ മീററർ വീഴ്ചയും ഉപയോഗിച്ചുകൊണ്ടുള്ള താണ്. യഥാർത്ഥത്തിൽ ഇതിന്റെ എത ശതമാനം ലഭ്യമാകുമെന്നു കണ്ടുതന്നെ അറിയണം . ഈ നൂററാണ്ട് അവസാനിക്കുമ്പോഴേക്കും മൊ ത്തം ശേഷിയുടെ 70 ശതമാനം ചൂഷണം ചെയ്യപെടുമെന്നു കരുതി യാൽ അത് ഏററവും ശുഭാപ്തി വിശ്വാസമായിരിക്കും . അന്നത്തെ ജനസംഖ്യ ഏതാണ്ട് 33 കോടി വരുമെന്ന് കണക്കാക്കിയാൽ ആളോ ഹരി ലഭ്യമാകുന്ന വൈദ്യുതി 300 യൂണിററു മാ(തമായിരിക്കും ബാക്കിക്ക് താപനിലയങ്ങളെ ആശയമുള്ളു.
ഒരു രാജ്യത്തിന്റെ ഊർജ ആവശ്യം എന്നു പറഞ്ഞാൽ അത് വൈദ്യുത ഊർജം മാതമല്ല. വീട്ടാവശ്യങ്ങൾക്കും വ്യവസായ, വ്യാപാരാദി ആവ ശ്യങ്ങൾക്കും വേണ്ട താപഊർജം പെടും . കേരളത്തിലെ ഇന്നത്തെ ഈജ ഉപഭോഗത്തിന്റെ ചിത്രമാണ് പട്ടിക 4 ൽ കൊടുത്തിരിക്കുന്നത് . ഏററവും കുറഞ്ഞ കൽക്കരി ഉപയോഗം , ചാണകവരളിയുടെ മിനിമം ഉപയോഗം, വീട്ടാവശ്യങ്ങൾക്ക് വിറകിൻമേലുള്ള പൂർണമായ ആ ശി തത്വം ഇതാണ് ഇവിടത്തെ താപഊർജ വിഭവത്തിന്റെ നില.
ഒരു രാജ്യത്തിന്റെ ഊർജ ആവശ്യം എന്നു പറഞ്ഞാൽ അത് വൈദ്യുത ഊർജം മാതമല്ല. വീട്ടാവശ്യങ്ങൾക്കും വ്യവസായ, വ്യാപാരാദി ആവ ശ്യങ്ങൾക്കും വേണ്ട താപഊർജം പെടും . കേരളത്തിലെ ഇന്നത്തെ ഈജ ഉപഭോഗത്തിന്റെ ചിത്രമാണ് പട്ടിക 4 ൽ കൊടുത്തിരിക്കുന്നത് . ഏററവും കുറഞ്ഞ കൽക്കരി ഉപയോഗം , ചാണകവരളിയുടെ മിനിമം ഉപയോഗം, വീട്ടാവശ്യങ്ങൾക്ക് വിറകിൻമേലുള്ള പൂർണമായ ആ ശി തത്വം ഇതാണ് ഇവിടത്തെ താപഊർജ വിഭവത്തിന്റെ നില.
മൊത്തം 120 ലക്ഷം ടൺ വീറകോളം വീട്ടാവശ്യത്തിനായി കേരള ത്തിൽ ഉപയോഗിക്കുന്നുണ്ട് . അതിൽ 40-45 ലക്ഷം ടൺ തെങ്ങിൻ മടലും 7-8 ലക്ഷം ടൺ കാട്ടുവിറകും ബാക്കി നാട്ടുവിറകും ആണ് . നാട്ടിലെ മരങ്ങൾ വാണവേഗത്തിൽ അപത്യക്ഷമായിക്കൊണ്ടിരിക്ക യാണ്. ഇന്നു ഏറ്റവും വിലപിടിച്ച ഇന്ധനം വിറകാണ്. ടണ്ണിന് 300 രൂപ വരെ എത്തിയിട്ടുണ്ട് . ഒരു ടൺ കൽക്കരി കൊച്ചിയിലെത്തി ക്കാൻ 200-250 രൂപയെ വരൂ. ഈ നിലക്ക് വിറക് ഉപയോഗിക്കാൻ പററാത്ത നിലയാണ്. അടുത്ത ഭാവിയിൽതന്നെ വീട്ടാവശ്യങ്ങൾക്ക്


പട്ടിക 4
മൊത്തം 120 ലക്ഷം ടൺ വിറകോളം വീട്ടാവശ്യത്തിനായി കേരള ത്തിൽ ഉപയോഗിക്കുന്നുണ്ട് . അതിൽ 40-45 ലക്ഷം ടൺ തെങ്ങിൻ മടലും 7-8 ലക്ഷം ടൺ കാട്ടുവിറകും ബാക്കി നാട്ടുവിറകും ആണ് . നാട്ടിലെ മരങ്ങൾ വാണവേഗത്തിൽ അപത്യക്ഷമായിക്കൊണ്ടിരിക്ക യാണ്. ഇന്നു ഏറ്റവും വിലപിടിച്ച ഇന്ധനം വിറകാണ്. ടണ്ണിന് 300 രൂപ വരെ എത്തിയിട്ടുണ്ട് . ഒരു ടൺ കൽക്കരി കൊച്ചിയിലെത്തി ക്കാൻ 200-250 രൂപയെ വരൂ. ഈ നിലക്ക് വിറക് ഉപയോഗിക്കാൻ പററാത്ത നിലയാണ്. അടുത്ത ഭാവിയിൽതന്നെ വീട്ടാവശ്യങ്ങൾക്ക്
കേരളത്തിലെ ഊർജ ഉപഭോഗം
 
<small>'''പട്ടിക 4'''</small>
<small>'''കേരളത്തിലെ ഊർജ ഉപഭോഗം'''</small>
1976-77
1976-77
ഉറവിടം വൈദ്യതി എണ്ണ , കൽക്കരി വിറക് മൊത്തം
{| class="wikitable"
ദശലക്ഷം ദശലക്ഷം ദശലക്ഷം മടൽ കൽക്കരി ഉപഭോഗമേഖല കിവാര ടൺ ടൺ ദശലക്ഷം സമാനം
|-
- ടൺ ദശലക്ഷം
! <small>ഉറവിടം</small> !! <small>വൈദ്യതി ദശലക്ഷം കിവാമ</small>!! <small>എണ്ണ ദശലക്ഷം ടൺ</small> !! <small>കൽക്കരി ദശലക്ഷം ടൺ</small>!! <small>വിറക് മടൽ ദശലക്ഷം ടൺ</small>!! <small>മൊത്തം കൽക്കരി സമാനം ദശലക്ഷം ടൺ</small>
ടൺ
|-
-
| 1. വീട്ടാവശ്യം|| 200|| 0.13|| -- || 12.00|| 4.48
0 , 13
|-
-
| 2. വ്യാപാരം|| 160 || --|| --|| 1.20|| 0.57
-
|-
1. വീട്ടാവശ്യം 2. വ്യാപാരം 3. ക്യഷി 4. വ്യവസായം 5. ടാൻസ്പോർട്ട് 6. മൊത്തം
| 3. ക്യഷി|| 140|| --|| --|| 0.60|| 0.33
200 160 140 1600
|-
12, 20
| 4. വ്യവസായം|| 1600|| 0.45|| 0.05|| 6.6|| 2.49
| 1. 20 - 0.69
|-
- 6.60
| 5. ടാൻസ്പോർട്ട്|| || 0.29|| --|| --|| 0.44
4 48 0,57 0,33 2.49 0.44 8.31
|-
0.05
| 6. മൊത്തം|| 2100|| 0.87|| 0.05|| 14.4|| 8.31 
0.45 -
|}
0, 29 | 0.87
 
-
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിലേക്ക് കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ(തകർ കരുതിയിരുന്നത്. ആറാം പദ്ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി. പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാക്കിയിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജനദ്രോഹകരമായ പിടിവാശി ആയിരിക്കും. അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം. എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല,
.
- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാവസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശോധിക്കാം.
2100
 
0.05
==മലബാറും സൈലൻറ് വാലിയും==
14. 40
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ 1987-88ന് മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം.
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേ പാളത്തിലേക്ക കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ (തകർ കരുതിയിരുന്നത്. ആറാം പദ°ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മി ററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി . പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാ ക്കി യിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജന( ദാഹകരമായ പിടിവാശി ആയിരിക്കും . അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം . എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല ,
- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാ വസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശേിധിക്കാം.
- മലബാറും സൈലൻറ് വാലിയും
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ1.987-88ന°മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം .


പട്ടിക 5
പട്ടിക 5
കേരളത്തിന്റെ ഊർജ ആവശ്യം
കേരളത്തിന്റെ ഊർജ ആവശ്യം
കൊല്ലം
{| class="wikitable"
വൈദ്യുതി എണ്ണ കൽക്കരി വിറക് മൊത്തം ദശലക്ഷം ദശലക്ഷം ദശലക്ഷം ദശലക്ഷം കൽക്കരി യുണിറ്ററ് ടൺ ടൺ ടൺ - സമാനം
|-
ദശലക്ഷം ടൺ
! കൊല്ലം!! <small>വൈദ്യുതി ദശലക്ഷം യൂണിറ്റ്</small>!! <small>എണ്ണ ദശലക്ഷം ടൺ</small>!! <small>കൽക്കരി ദശലക്ഷം ടൺ</small>!! <small>വിറക് ദശലക്ഷം ടൺ</small>!! <small>മൊത്തം കൽക്കരി സമാനം ദശലക്ഷം ടൺ</small>
-
|-
- 1978-79 1979-80 1980-81 1981-82 1982-83 1985-86 1990-91 1995-96 2000-01
1978-79||  2890|| 1.02|| 1.05||  14.70|| 10.36
2890 3180 3540 8850 4260 5390 7730 11080 15980
|-
1.02 1.06 1.16 1. 21 1.26 1.50 2. 00 2.66 3.39
|  1979-80||  3180|| 1.06|| 2.15|| 13.9|| 11.72
1.05 2.15 3.37 4. 22 5.38 7.89 10.75 14.44 19.00
|-
14.70 13.90 13. 20 12.70 12.10 10.60 - 9. 60 - 8.90
|  1980-81|| 3540||  1.16|| 3.37|| 13.20|| 13.13
8.10
|-
10.36 11.72 13.13 14. 22 15.64 19.12 24.63 31.46 42.80
| 1981-82|| 3850|| 1.21|| 4.22|| 12.70|| 14.22
1
|-
പിന്നെയും 4-5 കൊല്ലം കൂടി നീളാനാണ് സാധ്യത. അപ്പോൾ വരുന്ന 8/9 കൊല്ലക്കാലത്തേക്ക് സൈലൻറ് വാലിയിൽ നിന്ന് മലബാറിന് ഒന്നും കിട്ടില്ല: കർണാടകത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും വൈദ്യുതി നൽകേണ്ടിവരും . ഇന്നു മലബാറിലെ വൈദ്യുതി ഉപഭോ ഗം തെക്കൻ കേരളത്തിലേതിന്റെ നാലിലൊന്നാണ്. കുറെയൊക്കെ ആലുവ-കൊച്ചി (പദേശത്ത് വ്യവസായങ്ങൾ കേന്ദ്രീകരിച്ചതു കൊണ്ടാകാം ഇത്. എന്നാൽ അവിടെ വ്യവസായങ്ങൾ കേന്ദ്രീകരിക്കു ന്നതിനുള്ള ഒരു കാരണം വൈദ്യുതിയുടെ ലഭ്യതയാണ് .
| 1982-83|| 4260||  1.26 || 5.38|| 12.10|| 15.64
മൊത്തം ഉൽപ്പാദനത്തിന്റെ 50 ശതമാനം മാത്രമെ കേരളത്തിൽ ഉപ യോഗിക്കുന്നുള്ളു. 20 ശതമാനം "നഷ്ടപ്പെടുന്നു. ബാക്കി അയൽ സംസ്ഥാനങ്ങൾക്ക് നൽകുന്നു. കേരളത്തിൽ വൈദ്യുതിക്ക് ഡിമാൻറി ല്ല എന്നു പറയുന്നത് തെററാണ് . ആവശ്യക്കാർക്ക് എത്തിച്ചുകൊ ടുക്കുന്നതിനുള്ള സംവിധാനമില്ല. വൈദ്യുതി ഉൽപ്പാദനത്തിനായി എ(ത തുക നിക്ഷേപിക്കുന്നുവോ അതിൽ കൂടുതൽ തുക (പഷണ ത്തിനും വിതരണത്തിനും വേണ്ടി നിക്ഷേപിക്കണമെന്ന സമാന്യ കണ ക്ക് എല്ലാവർക്കും അറിയാം . എന്നാൽ കേരളത്തിൽ ഇന്നേവരെ അത് നടന്നിട്ടില്ല. ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി എത്തിച്ചുകൊടു ക്കുകയാണെങ്കിൽ ഇന്നത്തെ മുഴുവൻ ഉൽപ്പാദനവും ഇവിടെ തന്നെ ആവശ്യമായി വരും എന്നാണ് കരുതേണ്ടത്. താണ വോൾട്ടത , ഇടക്കി ടക്കു സപ്ളെ പോകൽ മുതലായവകൊണ്ട് ഒട്ടേറെ നഷ്ടങ്ങൾ
|-
| 1985-86||  5390|| 1.50||  7.89|| 10.60 || 19.12
|-
| 1990-91|| 7730|| 2.00||  10.75|| 9.60 || 24.63
|-
|  1995-96|| 11080|| 2.66|| 14.44|| 8.90 || 31.46
|-
| 2000-01|| 15980|| 3.39|| 19.00|| 8.10|| 42.8
|}
 
പിന്നെയും 4-5 കൊല്ലം കൂടി നീളാനാണ് സാധ്യത. അപ്പോൾ വരുന്ന 8/9 കൊല്ലക്കാലത്തേക്ക് സൈലൻറ് വാലിയിൽ നിന്ന് മലബാറിന് ഒന്നും കിട്ടില്ല: കർണാടകത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും വൈദ്യുതി നൽകേണ്ടിവരും. ഇന്നു മലബാറിലെ വൈദ്യുതി ഉപഭോഗം തെക്കൻ കേരളത്തിലേതിൻറെ നാലിലൊന്നാണ്. കുറെയൊക്കെ ആലുവ-കൊച്ചി (പദേശത്ത് വ്യവസായങ്ങൾ കേന്ദ്രീകരിച്ചതു കൊണ്ടാകാം ഇത്. എന്നാൽ അവിടെ വ്യവസായങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു കാരണം വൈദ്യുതിയുടെ ലഭ്യതയാണ്.
മൊത്തം ഉൽപ്പാദനത്തിൻറെ 50 ശതമാനം മാത്രമെ കേരളത്തിൽ ഉപയോഗിക്കുന്നുള്ളു. 20 ശതമാനം "നഷ്ടപ്പെടുന്നു. ബാക്കി അയൽ സംസ്ഥാനങ്ങൾക്ക് നൽകുന്നു. കേരളത്തിൽ വൈദ്യുതിക്ക് ഡിമാൻറില്ല എന്നു പറയുന്നത് തെററാണ്. ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനമില്ല. വൈദ്യുതി ഉൽപ്പാദനത്തിനായി എ(ത തുക നിക്ഷേപിക്കുന്നുവോ അതിൽ കൂടുതൽ തുക പ്രേഷണത്തിനും വിതരണത്തിനും വേണ്ടി നിക്ഷേപിക്കണമെന്ന സമാന്യ കണക്ക് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിൽ ഇന്നേവരെ അത് നടന്നിട്ടില്ല. ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി എത്തിച്ചുകൊടു ക്കുകയാണെങ്കിൽ ഇന്നത്തെ മുഴുവൻ ഉൽപ്പാദനവും ഇവിടെ തന്നെ ആവശ്യമായി വരും എന്നാണ് കരുതേണ്ടത്. താണ വോൾട്ടത, ഇടക്കിടക്കു സപ്ളൈ പോകൽ മുതലായവകൊണ്ട് ഒട്ടേറെ നഷ്ടങ്ങൾ
ഉണ്ടാകുന്നതായും കാണാം. കേരളത്തിലെ വൈദ്യുതി വിതരണഗുണത ഏററവും കുറഞ്ഞ തരത്തിലുള്ളതാണ്. ആവശ്യക്കാർക്ക് ആവശ്യമായത്ര വൈദ്യുതി കൊടുക്കാത്തതുകൊണ്ടും ഉള്ള സപ്ളൈയുടെ അസ്ഥിരതയും വോൾട്ടതക്കുറവും കൊണ്ടും ഉണ്ടാകുന്ന "ഉൽപ്പാദന നഷ്ടം എ(തയെന്ന് ഇതേവരെ കണക്കാക്കിയിട്ടില്ല.
 
 
കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നടപ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസൂത്രണം നടക്കുന്നത്. 1987-88 ൽ "(പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കുന്നത്.
 
പട്ടിക 6
{| class="wikitable"
|-
! പ്രതീക്ഷിക്കുന്ന പവർ ഡിമാൻറ് !! 1987-88
|-
| വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട, മലപ്പുറം, പാലക്കാട് || 335 MW
|-
| മധ്യമേഖല:-തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ || 1055 MW
|-
| തെക്കൻമേഖല :-കൊല്ലം, തിരുവനന്തപുരം || 305 MW
|}
 
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പ്രാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദനത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളുടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത്, ഉൽപ്പാദനമേഖലയെയും അതിൻറെ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനിയം, ഇലക്ട്രോ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70
പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമമായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക് കൊല്ലമത്രയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യുച്ഛക്തി നൽകാത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കുന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് വരുന്ന 5-8 കൊല്ലമെടുത്താൽ ആവശ്യക്കാർക്ക് വിദ്യുച്ഛക്തി എത്തിക്കുക എന്നതിനാണു ഇതേവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, മുൻഗണന നൽകേണ്ടത് എന്നാണ്. ഈ പശ്ചാത്തലത്തിൽ സൈലൻറ് വാലി പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവും രാഷ് (ടീയവുമായ വശങ്ങൾ ഒന്നുകൂടി പരിശോധിക്കാം.
 
==അനുകുല-പ്രതികൂല സാഹചര്യങ്ങൾ==
52 കോടി യൂണിററ് വൈദ്യുതി: 10000 ഹെക്ടാർ സ്ഥലത്തെ ജലസേചനം : 2000-3000 പേർക്ക് 5-6 കൊല്ലം ജോലി : പദ്ധതി പ്രദേശത്തെ സാമാന്യവികസനം-ഇതെല്ലാമാണല്ലൊ സാമ്പത്തികമേൻമകൾ.
വടക്കൻ പ്രദേശത്തെ ഉൽപാദനം വഴി പ്രേഷണനഷ്ടം കുറക്കൽ : ജലവൈദ്യുതിക്ക് ഏററവും അനുകൂലമായ ഒരു സാഹചര്യത്തെ ഉപയോഗിക്കൽ : സമുദ്രത്തിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കൽ ഇതൊക്കെയാണ് സാങ്കേതിക മേൻമകൾ.
മലബാർ നിവാസികളുടെ പൊതുവെയും പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകാരുടെ പ്രത്യേകിച്ചും ചിരകാല സ്വപ്നമാണ് ഈ പദ്ധതി : കക്ഷിവ്യത്യാസം കൂടാതെ എല്ലാ രാഷ്ടീയ പാർട്ടികളും ഇതിനുവേണ്ടി പ്രക്ഷോപണം നടത്തിയിട്ടുണ്ട്; ജനങ്ങളോടും രാഷ്ടീയനേതാക്കളോടും ഒപ്പം ഇലക്ട്രിസിററി ബോർഡിനും ഇതിൽ താൽപ്പര്യമുണ്ട്-ഇതാണ് സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം.
മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻറെടുത്തും ഉടൻ തന്നെ വേണ്ടത്ര വൈദ്യുതി ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം. അതിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം. ഉപഭോക്താവിനോട് ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ലത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം. സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു. അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും.
- കേരളത്തിന്റെ മൊത്തം വൈദ്യുതോർജ ലഭ്യത മേഖലാടിസ്ഥാനത്തിൽ, പട്ടികയിൽ കൊടുത്തിരിക്കുന്നു. മലബാർ പ്രദേശത്തെ മൊത്തം ലഭ്യത 250 കോടി യൂണിററാണ്. ഇത് തർക്കത്തിലിരിക്കുന്ന ഒട്ടേറെ പദ്ധതികൾ കൂടി കണക്കിലെടുത്തിട്ടാണ്. യഥാർഥത്തിൽ 180-200 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കാവതല്ല. മലബാറിൻറ പിന്നോക്കാവസ്ഥ നീങ്ങുകയാണെങ്കിൽ 1988-89 ആകുമ്പോൾ അവിടെ 260 കോടി യുണിററ് ആവശ്യമായി വരും. നിലവിലുള്ള കുററ്യാടി പദ്ധതിയും സൈലൻറ് വാലിയും കൂടിച്ചേർന്നാൽ 100 കോടി യൂണിററാണ് കിട്ടുക. അപ്പോൾ 1988-89 ആകുമ്പോഴേയ്ക്കുതന്നെ വടക്കൻ കേരളത്തിന്റെ, മലബാറിന്റെ ആവശ്യങ്ങൾ തൃ പ്തിപ്പെടുത്തണമെങ്കിൽ മററു ഊർജ ഉറവിടങ്ങൾ കാണേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി അവിടെ എതയും വേഗത്തിൽ ഒരു തെർമൽ സ്റേറഷന്റെ പണി ആരംഭിക്കണമെന്നു പറഞ്ഞത്.
 
'''<small>പട്ടിക 7</small>'''
 
പരമാവധി ഊർജ സാധ്യത
 
{| class="wikitable"
|-
| മേഖല || കോടി യൂണിറ്റ്
|-
| I || 250
|-
| II || 1000
|-
| III || 200
|}


ഉണ്ടാകുന്നതായും കാണാം . കേരളത്തിലെ വൈദ്യുതി വിതരണഗുണത ഏററവും കുറഞ്ഞ തരത്തിലുള്ളതാണ് . ആവശ്യക്കാർക്ക് ആവശ്യമാ മായത് വൈദ്യുതി കൊടുക്കാത്തതുകൊണ്ടും ഉള്ള സപ്ളെയുടെ അസ്ഥിരതയും വോൾട്ടതക്കുറവും കൊണ്ടും ഉണ്ടാകുന്ന "ഉൽപ്പാദന നഷ്ടം , എ(തയെന്ന് ഇതേവരെ കണക്കാക്കിയിട്ടില്ല.
1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം 773 കോടി യൂണിററായിരിക്കും അതിൽ സൈലൻറ് വാലിയുടെ പങ്ക° 52 കോടി, അതായത് 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ്) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന്.
-- കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നട പ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസു തണം നടക്കുന്നത്. 1987-88 ൽ " (പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
ദക്ഷിണേന്ത്യാ ഗ്രിഡിൻറെ മൊത്തം ആവശ്യത്തെപ്പററി പറയാറുണ്ട്. 2000 A D യിൽ 8000-9000 കോടി യൂണിററായിരിക്കും വേണ്ടി വരിക. അതിൽ 4000 കോടി യൂണിററുമാ(തമായിരിക്കും ജലവൈദ്യുതി. ബാക്കി താപനിലയങ്ങളായിരിക്കും. കേരളത്തിന്റെ ജലവൈദ്യുതിയുടെ പങ്ക് 1000 കോടി യൂണിററായിരിക്കും. ബാക്കിയോ?
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
അങ്ങനെ മലബാറിൻറ താൽക്കാലിക ആവശ്യങ്ങൾക്ക് സൈലൻറ് വാലി ഉപകരിക്കില്ല.
335 MW മധ്യമേഖല:-ത ശൂർ, എറണാകുളം, ഇടുക്കി , - കോട്ടയം , ആലപ്പുഴ
മലബാറിൻറെ ദീർഘകാല ആവശ്യങ്ങൾക്ക് സൈലന്റ് വാലി കൊണ്ട് ഒട്ടും മതിയാകുകയുമില്ല.
1055 M W തെക്കൻമേഖല :-കൊല്ലം , തിരുവനന്തപുരം 305 M W
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
- കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദന ത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളു ടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത് , ഉൽപ്പാദനമേഖലയെയും അതിൻറ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനി യം , ഇലക്ടാ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70
പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേ ക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമ മായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാ ണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക്


കൊല്ലമതയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യച്ഛക്തി നൽകാ ത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർ ത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കു ന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.
ദക്ഷിണേന്ത്യൻ ഗ്രിഡ്ഡെടുത്താൽ സൈലൻറ് വാലി അതി നിസ്സാരവുമാണ്.
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് വരുന്ന 5-8 കൊല്ലമെടുത്താൽ ആവശ്യക്കാർക്ക് വിദ്യുച്ഛക്തി എത്തിക്കുക എന്നതിനാണു ഇതേവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, മുൻഗണന നൽകേണ്ടത് എന്നാണ്. ഈ പശ്ചാത്തലത്തിൽ സൈലൻറ് വാലി പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവും രാഷ് (ടീയവുമായ വശങ്ങൾ ഒന്നുകൂടി പരിശോധിക്കാം . അനുകുല-പതികൂല സാഹചര്യങ്ങൾ
പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും മലബാർ പ്രദേശത്ത് ആവശ്യമായ വൈദ്യുതോൽപ്പാദനം നടത്തണമെങ്കിൽ ജലവൈദ്യുത നിലയങ്ങൾ അപര്യാപ്തമാണെന്നു കാണവേ, രാജ്യത്തിനും ലോകത്തിനും വേണ്ടി അമൂല്യമായ സൈലൻറ് വാലി കാടുകൾ സംരക്ഷിക്കുന്നതിനായി ആ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ കേന്ദ്ര ഗവൺമെൻറിൻറെ ചെലവിൽ ഒരു തെർമൽ സ്റേറഷൻ കെട്ടിത്തരാമെന്ന അനൗപചാരിക നിർദേശവുമായി ശാസ്ത്രസാങ്കേതിക കമ്മിററി സമീപിച്ചപ്പോൾ അത് തീരെ പരിഗണിക്കാതെ തള്ളിക്കളഞ്ഞത് കേരളത്തിൻറെ താൽപര്യങ്ങൾക്ക് പൊതുവേയും മലബാറിന്റെ താൽപര്യങ്ങൾക്ക് പ്രത്യേകിച്ചും നിരക്കാത്തതായി പോയി എന്നു പറയാതെ നിവൃത്തിയില്ല.
52 കോടി യൂണിററ് വൈദ്യുതി : 10000 ഹെക്ടാർ സ്ഥലത്ത ജലസേചനം : 2000-3000 പേർക്ക് 5-6 കൊല്ലം ജോലി : പദ്ധതി പ്രദേ ശത്തെ സാമാന്യവികസനം-ഇതെല്ലാമാണല്ലൊ സാമ്പത്തികമേൻമകൾ. - വടക്കൻ ഉപദേശത്തെ ഉൽപാദനം വഴി (പഷണനഷ്ടം കുറക്കൽ : ജലവൈദ്യുതി ക്ക് ഏററവും അനുകൂലമായ ഒരു സാഹചര്യത്തെ ഉപ യോഗിക്കൽ : സമുദത്തിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കൽ ഇതൊക്കെയാണ് സാങ്കേതിക മേൻമകൾ.
മലബാർ നിവാസികളുടെ പൊതുവെയും പെരിന്തൽമണ്ണ, മണ്ണാർ ക്കാട് താലൂക്കുകാരുടെ പത്യേകിച്ചും ചിരകാല സ്വപ്നമാണ് പ°ധതി : കക്ഷിവ്യത്യാസം കൂടാതെ എല്ലാ രാഷ്ടീയ പർട്ടികളും ഇതിനുവേണ്ടി പക്ഷോപണം നടത്തിയിട്ടുണ്ട് ; ജനങ്ങളോടും രാഷ്ടീ യനേതാക്കളോടും ഒപ്പം ഇലടി സിററി ബോർഡിനും ഇതിൽ താൽപ്പര്യ മുണ്ട്-ഇതാണ് സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം .
- മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻ ടുത്തും ഉടൻ തന്നെ വേണ്ട ത വൈദ്യുതി. ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം . അ തിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം . ഉപഭോക്താവിനോട ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ല ത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം . സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു .
അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും .
- കേരളത്തിന്റെ മൊത്തം വൈദ്യുതോർജ ലഭ്യത മേഖലാടിസ്ഥാന ത്തിൽ, പട്ടികയിൽ കൊടുത്തിരിക്കുന്നു. മലബാർ പ്രദേശത്തെ മൊ ത്തം ലഭ്യത 250 കോടി യൂണിററാണ്. ഇത് തർക്കത്തിലിരിക്കുന്ന ഒട്ടേറെ പദ്ധതികൾ കൂടി കണക്കിലെടുത്തിട്ടാണ്. യഥാർഥത്തിൽ 180-200 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കാവതല്ല. മലബാറിൻറ പിന്നോക്കാവസ്ഥ നീങ്ങുകയാണെങ്കിൽ 1988-89 ആകുമ്പോൾ അവി ടെ 260 കോടി യുണിററ് ആവശ്യമായി വരും. നിലവിലുള്ള കുററ്യാ ടി പദ്ധതിയും സൈലൻറ് വാലിയും കൂടിച്ചേർന്നാൽ 100 കോടി യൂണിററാണ് കിട്ടുക. അപ്പോൾ 1988-89 ആകുമ്പോഴേയ്ക്കുതന്നെ വടക്കൻ കേരളത്തിന്റെ, മലബാറിന്റെ ആവശ്യങ്ങൾ ത്യ പതിപ്പെടു ത്തണമെങ്കിൽ മററു ഊർജ ഉറവിടങ്ങൾ കാണേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി അവിടെ എതയും വേഗത്തിൽ ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കണമെന്നു പറഞ്ഞത് .
പട്ടിക 7
- പരമാവധി ഊർജ സാധ്യത 1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം മേഖല - കോടി യൂണിററ് 773 കോടി യൂണിററായിരിക്കും
250 അതിൽ സൈലൻറ് വാലിയുടെ
1000 പങ്ക° 52 കോടി, അതായത
| III
200 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ ) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന് .
ദക്ഷിണേന്ത്യാ ഗിഡിൻറ മൊത്തം ആവശ്യത്തെപ്പററി പറയാറു ണ്ടും 2000 A D യിൽ 8000-9000 കോടി യൂണിററായിരിക്കും വേണ്ടി വരിക. അതിൽ 4000 കോടി യൂണിററുമാ(തമായിരിക്കും ജലവൈദ്യ - തി.. ബാക്കി താപനിലയങ്ങളായിരിക്കും . കേരളത്തിന്റെ ജലവൈദ്യ - തിയുടെ പങ്ക് 1000 കോടി യൂണിററായിരിക്കും . ബാക്കിയോ ?
അങ്ങനെ മലബാറിൻറ താൽക്കാലിക ആവശ്യങ്ങൾക്ക് സ ലൻറ് വാലി ഉപകരിക്കില്ല.
മലബാറിൻറ ദീർഘകാല ആവശ്യങ്ങൾക്ക് സൈലന്റ് വാലി - കൊണ്ട് ഒട്ടും മതിയാകുകയുമില്ല.


ദക്ഷിണേന്ത്യൻ ഗിഡ്ഡെടുത്താൽ സൈലൻറ് വാലി അതി നിസ്സാരവുമാണ്.
==ജലസേചനം==
ഈ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും മലബാർ പ്രദേശത്ത് ആവശ്യമായ വൈദ്യുതോൽപ്പാദനം നടത്തണമെങ്കിൽ ജലവൈദ്യുത നിലയങ്ങൾ അപര്യാപ്തമാണെന്നു കാണവേ, രാജ്യത്തിനും ലോക ത്തിനും വേണ്ടി അമൂല്യമായ സൈലൻറ് വാലി കാടുകൾ സംരക്ഷി ക്കുന്നതിനായി ആ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ കേന്ദ ഗവൺമെൻറിൻറ ചെലവിൽ ഒരു തെർമൽ സ്റേറഷൻ കെട്ടിത്തരാ - മെന്ന അനൗപചാരിക നിർദേശവുമായി ശാസ്ത്രസാങ്കേതിക കമ്മിററി സമീപിച്ചപ്പോൾ അത് ത ി ക ര പരിഗണിക്കാതെ തള്ളിക്കളഞ്ഞത് കേരളത്തിൻറ താൽപര്യങ്ങൾക്ക് പൊതുവേയും മലബാറിന്റെ താൽ പര്യങ്ങൾക്ക് പ്രത്യേകിച്ചും നിരക്കാത്തതായി പോയി എന്നു പറയാതെ നിവ ത്തിയില്ല. ജലസേചനം - സൈലൻറ് വാലി പദ്ധതികൊണ്ട് ലഭിക്കുമെന്നു കരുതുന്ന ജല സേചനസൗകര്യത്തോറിയും പരിശോധിക്കാതെ നിവൃത്തിയില്ല . നമ്മുടെ വൻകിട ജലസേചന പദ്ധതികളുടെ നേട്ടങ്ങളെപ്പററി ഏറെ പ്പായാതിരിക്കുകയാകും ഭേദം . ക , ഷിക്കാരന് വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത് വെള്ളം ലഭിച്ചാലെ ജലസേചന പദ്ധതികൊണ്ട് ഉപകാരമുള്ളു. വിശാലമായ ഉപദേശങ്ങളിൽ എല്ലാവർക്കും ഒരേ സമയ ത്തല്ല വേണ്ടി വരിക. അങ്ങനെയുള്ള സന്ദർഭങ്ങളിലെ ജല മാനേജ മെൻറ് അത്യധികം ദുർഘടം പിടിച്ചതാണ്. ഇതേവരെ ഉള്ള അനുഭവ ങ്ങൾ തികച്ചും അത്യപ്തികരവുമാണ്. വൈദ്യുതോൽപാദനവുമായി കെട്ടുപിണയുമ്പോഴത്തെ സ്ഥിതി ഇതിലും ശോചനീയമാകും .
സൈലൻറ് വാലി പദ്ധതികൊണ്ട് ലഭിക്കുമെന്നു കരുതുന്ന ജല സേചനസൗകര്യത്തെപ്പറ്റിയും പരിശോധിക്കാതെ നിവൃത്തിയില്ല. നമ്മുടെ വൻകിട ജലസേചന പദ്ധതികളുടെ നേട്ടങ്ങളെപ്പററി ഏറെ പ്പറയാതിരിക്കുകയാകും ഭേദം. കൃഷിക്കാരന് വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത് വെള്ളം ലഭിച്ചാലെ ജലസേചന പദ്ധതികൊണ്ട് ഉപകാരമുള്ളു. വിശാലമായ പ്രദേശങ്ങളിൽ എല്ലാവർക്കും ഒരേ സമയത്തല്ല വേണ്ടി വരിക. അങ്ങനെയുള്ള സന്ദർഭങ്ങളിലെ ജല മാനേജ്മെൻറ് അത്യധികം ദുർഘടം പിടിച്ചതാണ്. ഇതേവരെ ഉള്ള അനുഭവ ങ്ങൾ തികച്ചും അതൃപ്തികരവുമാണ്. വൈദ്യുതോൽപാദനവുമായി കെട്ടുപിണയുമ്പോഴത്തെ സ്ഥിതി ഇതിലും ശോചനീയമാകും. സൈലൻറ് വാലി പദ്ധതിയുടെ ജലസേചന സാദ്ധ്യത ഒരു മരീചികയാകാനാണ് വഴി.
സൈലൻറ് വാലി പദ്ധതിയുടെ ജലസേചന സാദ്ധ്യത ഒരു മരീചി കയാകാനാണ് വഴി.
ഏററവും വിജയകരമായി അനുഭവപ്പെട്ടിട്ടുള്ളത് ലിഫ്ട് ഇറിഗേഷൻ പദ്ധതികളാണ് . വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത്ര ലഭ്യമാക്കാൻ തടസമില്ല-വേണ്ട സ്ഥലത്ത് , വേണ്ടത്ര, എല്ലായ്പോഴും വൈദ്യുതി നൽകിയാൽ മാത്രം മതി. ലിഫ്ട് ഇറിഗേഷൻ പദ്ധതികൾക്കായി വെറും 3 കോടി യൂണിററ് വൈദ്യുതി നൽകാ മെങ്കിൽ 5-6 കോടി രൂപയുടെ മൂലധന നിക്ഷേപം കൊണ്ട് 30, 000 ഹെക്ടർ സ്ഥലത്ത് ഗ്യാരണ്ടിയോടുകൂടിയ ജലസേചനം നടപ്പാക്കാം . ഇതും 2-3 കൊല്ലത്തിനുള്ളിൽ സാധിക്കാവുന്നതേ ഉള്ളു. ഇതിൻ ഫലമായി കാർഷികമേഖലയിൽ പുതുതായി 5000-6000 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭിക്കുകയും ചെയ്യും . സൈലൻറ് വാലി പദ്ധതിയുടെ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി ലിഫ്ട് ഇറിഗേഷൻ നിർമാണത്തിലും കേന്ദ്രഗവൺമെൻറ് പവർ ഹൗസു കെട്ടുകയാണെങ്കിൽ അതിൽ നിർമാണത്തിലും ലഭിക്കുന്ന തൊഴിലവസരങ്ങൾക്കു പുറമെയാണിത്.
ഏററവും വിജയകരമായി അനുഭവപ്പെട്ടിട്ടുള്ളത് ലിഫ°ട് ഇറി ഗേഷൻ പദ്ധതികളാണ് . വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ട ത ലഭ്യമാക്കാൻ തടസമില്ല-വേണ്ട സ്ഥലത്ത് , വേണ്ടത്, എല്ലായ പോഴും വൈദ്യുതി നൽകിയാൽ മാത്രം മതി. ലിഫs ഇറിഗേഷൻ പദ്ധതികൾക്കായി വെറും 3 കോടി യൂണിററ് വൈദ്യുതി നൽകാ മെങ്കിൽ 5-6 കോടി രൂപയുടെ മൂലധന നിക്ഷേപം കൊണ്ട് 30, 000 ഹെക്ടർ സ്ഥലത്ത് ഗ്യാരണ്ടിയോടുകൂടിയ ജലസേചനം നടപ്പാ ക്കാം . ഇതും 2-3 കൊല്ലത്തിനുള്ളിൽ സാധിക്കാവുന്നതേ ഉള്ളു. ഇതിൻ ഫലമായി കാർഷികമേഖലയിൽ പുതുതായി 5000-6000 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭിക്കുകയും ചെയ്യും . സൈലൻറ് വാലി
ഇതിൽനിന്നെല്ലാം തെളിയുന്നത് സൈലൻറ് വാലി പദ്ധതി ഒഴിച്ചുകൂടാൻ പററാത്ത ഒന്നല്ല എന്നും, സമീപഭാവിയിൽ അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും ആണു്.
പദ്ധതിയുടെ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി ലിഫs° ഇറിഗേഷൻ നിർമാണത്തിലും കേന്ദ്രഗവൺമെൻറ് പവർ ഹൗസു കെട്ടുകയാണെങ്കിൽ അതിൽ നിർമാണത്തിലും ലഭിക്കുന്ന തൊഴിലവസരങ്ങൾക്കു പുറമെയാണിത്.
==ഏട്ടിലെ പശു==
ഇതിൽനിന്നെല്ലാം തെളിയുന്നത് സൈലൻറ് വാലി പദ്ധതി ഒഴി ച്ചുകൂടാൻ പററാത്ത ഒന്നല്ല എന്നും , സമീപഭാവിയിൽ അതുകൊണ്ട് പയോജനമൊന്നും ഉണ്ടാകില്ലെന്നും ആണു .
അത് പുല്ലു തിന്നില്ലെന്നറിയാം. കണക്കുകളെക്കൊണ്ട് കാര്യം നടക്കില്ല. മലബാർ പ്രദേശത്ത് , പ്രത്യേകിച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ എന്തെങ്കിലും രൂപത്തിലുള്ള പദ്ധതി പ്രവർത്തനം ഉടനെ ആരംഭിച്ചില്ലെങ്കിൽ വീണ്ടും തങ്ങളെ കബളിപ്പിക്കുകയാണെന്ന് അന്നാട്ടുകാർ ധരിച്ചാൽ അതിൽ അവരെ കുററപ്പെടുത്താനാവില്ല. സൈലൻറ് വാലി എത്ര സവിശേഷമായ ജൈവവ്യൂഹമായിക്കൊള്ളട്ടെ, അതു സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം അവർക്ക് ഊർജവും ജലസേചനവും തൊഴിലും ലഭിക്കുകയാണ്. അവിടത്തെ ജനങ്ങളുടെ വിശ്വാസ വും സഹകരണവും നേടാതെ സൈലൻറ് വാലി സംരക്ഷിക്കപ്പെടുകയില്ല. പൊള്ള വാക്കുകൾ കൊണ്ട് ഇത് നേടാനാവില്ല. ഉടനടി അവിടെ പ്രവർത്തനം തുടങ്ങണം. സൈലൻറ് വാലി പദ്ധതിയുടെയല്ലെങ്കിൽ തെർമൽസ്റേറഷൻറെ, സൈലൻറ് വാലി സംരക്ഷിക്കുന്നതു കൊണ്ട് നേട്ടം ഇന്ത്യയ്ക്കാകെയുണ്ട്. ലോകത്തിനുമുണ്ട്. അതുകൊണ്ടുണ്ടാകുന്ന നഷ്ടം കേരളംതന്നെ സഹിയ്ക്കണമെന്നു പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടായിരിക്കും കേന്ദ്രഗവൺമെന്റിന്റെ ചെലവിൽ താപനിലയം കെട്ടിത്തരാമെന്ന നിർദേശം ദേശീയ ശാസ്ത്രസാങ്കതിക കമ്മിററി വച്ചത്.
ഏട്ടിലെ പശു
ഇതിൻറെയെല്ലാം പശ്ചാത്തലത്തിൽ ഞങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളാണ് വയ്ക്കാനുള്ളത്.
അത് പുല്ലു തിന്നില്ലെന്നറിയാം. കണക്കുകളെക്കൊണ്ട് കാര്യം നടക്കില്ല. മലബാർ പ്രദേശത്ത് , പത്യേകിച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ എന്തെങ്കിലും രൂപത്തിലുള്ള പദ്ധതി പ്രവർത്തനം ഉടനെ ആരംഭിച്ചില്ലെങ്കിൽ വീണ്ടും തങ്ങളെ കബളിപ്പിക്കുകയാണെന്ന് അന്നാ ട്ടുകാർ ധരിച്ചാൽ അതിൽ അവരെ കുററപ്പെടുത്താനാവില്ല. സൈലൻറ് വാലി എ ത സവിശേഷമായ ജൈവവഹമായിക്കൊള്ളട്ടെ, അതു സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം അവർക്ക് ഊർജവും ജലസേചന വും തൊഴിലും ലഭിക്കുകയാണ്. അവിടത്തെ ജനങ്ങളുടെ വിശ്വാസ വും സഹകരണവും നേടാതെ സൈലൻറ് വാലി സംരക്ഷിക്കപ്പെടുക യില്ല. പൊള്ള വാക്കുകൾ കൊണ്ട് ഇത് നേടാനാവില്ല. ഉടനടി അവി ടെ പ്രവർത്തനം തുടങ്ങണം . സൈലൻറ് വാലി പദ്ധതിയുടെയല്ലെ ങ്കിൽ തെർമൽസ്റേറഷൻ , സൈലൻ°വാലി സംരക്ഷിക്കുന്നതു കൊണ്ട് നേട്ടം ഇന്ത്യയ്ക്കാകെയുണ്ട്. ലോകത്തിനുമുണ്ട്. അതുകൊ ണ്ടുണ്ടാകുന്ന നഷ്ടം കേരളംതന്നെ സഹിയ്ക്കണമെന്നു പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടായിരിക്കും കേന്ദ്രഗവൺമെന്റിന്റെ ചെല വിൽ താപനിലയം കെട്ടിത്തരാമെന്ന നിർദേശം ദേശീയ ശാസ്ത്രസാങ്ക തിക കമ്മിററി വച്ചത് .
ഇതിൻറെയെല്ലാം പശ്ചാത്തലത്തിൽ ഞങ്ങൾക്ക് താഴെ കൊടുത്തി രിക്കുന്ന നിർദ്ദേശങ്ങളാണ് വയ്ക്കാനുള്ളത്.
നിർദേശങ്ങൾ
- 1) തുച്ഛമായ വൈദ്യുതിക്കും ജലസേചനത്തിനും വേണ്ടി ബലികഴിക്കാൻ പാടില്ലാത്ത അമൂല്യമായ പൈതൃകമാണ് സൈലൻറ് വാലി. പദ്ധതിയുടെ ഇന്നു കാണാൻ പററാത്ത അനന്തരാഘാതങ്ങൾ ഇന്നുണ്ടെന്നു തോന്നുന്ന മെച്ചങ്ങളെതന്നെ ഇല്ലാതാക്കിയേക്കും : ലോക


ത്തെമ്പാടുള്ള അനുഭവങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊ ണ്ട് സൈലന്റ്വാലി (പദേശത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കണം. ആ പ്രദേശത്ത് ഇതേവരെ ഉണ്ടാക്കിയ റോഡുകളെ ല്ലാം നശിപ്പിച്ച് അവിടങ്ങളിൽ മരം നടണം . ആ പ്രദേശം തികച്ചും സംരക്ഷിത് (പദേശമായി പഖ്യാപിക്കണം .
==നിർദേശങ്ങൾ==
- 2. കേന്ദ്രഗവൺമെന്റിനെക്കൊണ്ട് , അവരുടെ ചെലവിൽ തെക്കൻ മലബാർ പ്രദേശത്ത് ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കുന്ന തിനുള്ള തീരുമാനങ്ങൾ എടുപ്പിക്കണം. ഇതിന്റെ ശേഷി തുടക്കത്തിൽ 200 M W എങ്കിലും ആയിരിക്കണം .
# തുച്ഛമായ വൈദ്യുതിക്കും ജലസേചനത്തിനും വേണ്ടി ബലികഴിക്കാൻ പാടില്ലാത്ത അമൂല്യമായ പൈതൃകമാണ് സൈലൻറ് വാലി. പദ്ധതിയുടെ ഇന്നു കാണാൻ പററാത്ത അനന്തരാഘാതങ്ങൾ ഇന്നുണ്ടെന്നു തോന്നുന്ന മെച്ചങ്ങളെതന്നെ ഇല്ലാതാക്കിയേക്കും : ലോകത്തെമ്പാടുള്ള അനുഭവങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊണ്ട് സൈലന്റ് വാലി (പദേശത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കണം. ആ പ്രദേശത്ത് ഇതേവരെ ഉണ്ടാക്കിയ റോഡുകളെല്ലാം നശിപ്പിച്ച് അവിടങ്ങളിൽ മരം നടണം. ആ പ്രദേശം തികച്ചും സംരക്ഷിത (പദേശമായി പ്രഖ്യാപിക്കണം.
- 3 മലബാർ പ്രദേശത്ത് ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി നൽകാനായി { പഷണ വിതരണവ്യഹം ശക്തിപ്പെടുത്താനും വളർ ത്താനും ഒരു | പത്യേക പദ്ധതി തയ്യാറാക്കണം .
# കേന്ദ്രഗവൺമെന്റിനെക്കൊണ്ട് , അവരുടെ ചെലവിൽ തെക്കൻ മലബാർ പ്രദേശത്ത് ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുപ്പിക്കണം. ഇതിന്റെ ശേഷി തുടക്കത്തിൽ 200 M W എങ്കിലും ആയിരിക്കണം .
4. സൈലൻറ് വാലി പദ്ധതികൊണ്ട് നേട്ടമുണ്ടാകുന്ന (പദേശ ത്താകെ വ്യാപകമായ തോതിൽ ലിഫs ഇറിഗേഷൻ പദ്ധതികൾ ആരംഭിക്കണം .. ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ ക്യഷിക്കാർക്ക് വെള്ള വും നാട്ടുകാർക്ക് വൈദ്യുതിയും ലഭിക്കുമാറാകണം . - 5 സൈലൻറുവാലിക്കു നീക്കിവച്ച ഫണ്ടിൽനിന്ന് മുകളിൽ പറഞ്ഞ ആവശ്യത്തിനു ള്ളത് കഴിച്ച് ബാക്കിയുള്ളത് മറേറതെങ്കിലും ഇടമലയാർ, ലോവർ പെരിയാറ്....ജലവൈദ്യുത പദ്ധതിയോ , നിർ മാണത്തിലിരിക്കുന്ന വൻകിട ജലസേചന പദ്ധതിയോ വേഗത്തിൽ ചെയ്തുതീർക്കാനായി നൽകണം .
# മലബാർ പ്രദേശത്ത് ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി നൽകാനായി പ്രേഷണ വിതരണവ്യൂഹം ശക്തിപ്പെടുത്താനും വളർത്താനും ഒരു പ്രത്യേക പദ്ധതി തയ്യാറാക്കണം .
- 6. തെർമൽസ്റേറഷനാവശ്യമായ കൽക്കരി എത്തിക്കാൻ വേണ്ട റെയിൽവേ കടത്ത സൗകര്യങ്ങൾ-ഇരട്ടപ്പാളം , കൂടുതൽ വാഗണുകളും എൻജിനുകളും വർധിപ്പിക്കണം .
# സൈലൻറ് വാലി പദ്ധതികൊണ്ട് നേട്ടമുണ്ടാകുന്ന (പദേശത്താകെ വ്യാപകമായ തോതിൽ ലിഫ്ട് ഇറിഗേഷൻ പദ്ധതികൾ ആരംഭിക്കണം. ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ കൃഷിക്കാർക്ക് വെള്ളവും നാട്ടുകാർക്ക് വൈദ്യുതിയും ലഭിക്കുമാറാകണം.
ഈ നടപടികൾ സ്വീകരിക്കാതെ സൈലൻറ് വാലിയെ രക്ഷിക്കാ നാവില്ല: മലബാറിന്റെ പ്രശ്നങ്ങളും തീരില്ല.
# സൈലൻറുവാലിക്കു നീക്കിവച്ച ഫണ്ടിൽനിന്ന് മുകളിൽ പറഞ്ഞ ആവശ്യത്തിനുള്ളത് കഴിച്ച് ബാക്കിയുള്ളത് മറേറതെങ്കിലും ഇടമലയാർ, ലോവർ പെരിയാറ്....ജലവൈദ്യുത പദ്ധതിയോ, നിർമാണത്തിലിരിക്കുന്ന വൻകിട ജലസേചന പദ്ധതിയോ വേഗത്തിൽ ചെയ്തുതീർക്കാനായി നൽകണം.
# തെർമൽസ്റേറഷനാവശ്യമായ കൽക്കരി എത്തിക്കാൻ വേണ്ട റെയിൽവേ കടത്ത് സൗകര്യങ്ങൾ-ഇരട്ടപ്പാളം , കൂടുതൽ വാഗണുകളും എൻജിനുകളും വർധിപ്പിക്കണം .
ഈ നടപടികൾ സ്വീകരിക്കാതെ സൈലൻറ് വാലിയെ രക്ഷിക്കാനാവില്ല: മലബാറിന്റെ പ്രശ്നങ്ങളും തീരില്ല.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8817...8895" എന്ന താളിൽനിന്ന് ശേഖരിച്ചത്