അജ്ഞാതം


"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:53, 22 സെപ്റ്റംബർ 2012
വരി 15: വരി 15:
പലരും അത് തുറന്ന് പറയുന്നു. എവിടെയാണ് പിഴവ് പറ്റിയത്. എന്ന് ഭാരവാഹികളും പ്രവർത്തകരും പരിശോധിക്കുന്നു. തടസ്സം മാറ്റി വീണ്ടും ഒഴുക്ക് തുടരുന്നു.
പലരും അത് തുറന്ന് പറയുന്നു. എവിടെയാണ് പിഴവ് പറ്റിയത്. എന്ന് ഭാരവാഹികളും പ്രവർത്തകരും പരിശോധിക്കുന്നു. തടസ്സം മാറ്റി വീണ്ടും ഒഴുക്ക് തുടരുന്നു.
അനൌപചാരിക ചർച്ചകളിലൂടെയാണ് പരിഷത്തിന്റെ പുതുമയാർന്ന പല പുതിയ പരിപാടികളും രൂപം കൊണ്ടത്. പരിഷത്തിന്റെ അസാധാരണമായ കെട്ടുറപ്പിന്നും കാരണം ഇത് തന്നെ. ഒരു വിദ്ശ ഏജൻസിയിൽ നിന്നും പരിഷത്ത് ധനസഹായം വാങ്ങുന്നില്ല. ഔദ്യോഗിക സഹായത്തെ ആശ്രയിച്ചുമല്ല അതിന്റെ നിലനിൽപ്. പ്രവർത്തനത്തിലൂടെയാണ് അവശ്യം വേണ്ട ഫണ്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യാൻ കഴിയുന്നത് പ്രവർത്തകരുടെ ത്യാഗം മൂലമാണ്. പക്ഷെ ആരു അതിൽ കുണ്ഠിതപ്പെടുന്നില്ല. സന്തോഷിക്കുന്നേയുള്ളു. ഇതൊക്കെ ചെയ്തുകൊണ്ട് പരിഷത്തിന് നിലനിൽക്കാനും വളരാനും കഴിയുന്നത് അവരുടെ ശാസ്ത്രീയ വീക്ഷണം മൂലമാണ്. നിത്യേന ഒട്ടേറെ അശാസ്തരീയതകൾ സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നും ഉയർന്ന് വരുന്നു. വിവേചനബുദ്ധിയോടെ അവയെ വിലയിരുത്തുകയും ശാസ്ത്രീയത മുറുകെ പിടിക്കുകയും അത്ര എളുപ്പമല്ല. ശാസ്ത്രബോധം വികസിപ്പിച്ചുകൊണ്ടേ അത് സാദ്ധ്യമാകൂ. പാരിഷത്തികത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന മനുഷ്യത്വ ഗുണങ്ങൾ ഇല്ലെങ്കിൽ ശാസ്തരബോധത്തിൽ ഉൾച്ചേർന്നില്ലെങ്കിൽ അത്തരം ശാസ്ത്രീയത യാന്ത്രികമാവും. അവിടെയാണ് പരിഷത്തിന്റെ പ്രസക്തി.
അനൌപചാരിക ചർച്ചകളിലൂടെയാണ് പരിഷത്തിന്റെ പുതുമയാർന്ന പല പുതിയ പരിപാടികളും രൂപം കൊണ്ടത്. പരിഷത്തിന്റെ അസാധാരണമായ കെട്ടുറപ്പിന്നും കാരണം ഇത് തന്നെ. ഒരു വിദ്ശ ഏജൻസിയിൽ നിന്നും പരിഷത്ത് ധനസഹായം വാങ്ങുന്നില്ല. ഔദ്യോഗിക സഹായത്തെ ആശ്രയിച്ചുമല്ല അതിന്റെ നിലനിൽപ്. പ്രവർത്തനത്തിലൂടെയാണ് അവശ്യം വേണ്ട ഫണ്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യാൻ കഴിയുന്നത് പ്രവർത്തകരുടെ ത്യാഗം മൂലമാണ്. പക്ഷെ ആരു അതിൽ കുണ്ഠിതപ്പെടുന്നില്ല. സന്തോഷിക്കുന്നേയുള്ളു. ഇതൊക്കെ ചെയ്തുകൊണ്ട് പരിഷത്തിന് നിലനിൽക്കാനും വളരാനും കഴിയുന്നത് അവരുടെ ശാസ്ത്രീയ വീക്ഷണം മൂലമാണ്. നിത്യേന ഒട്ടേറെ അശാസ്തരീയതകൾ സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നും ഉയർന്ന് വരുന്നു. വിവേചനബുദ്ധിയോടെ അവയെ വിലയിരുത്തുകയും ശാസ്ത്രീയത മുറുകെ പിടിക്കുകയും അത്ര എളുപ്പമല്ല. ശാസ്ത്രബോധം വികസിപ്പിച്ചുകൊണ്ടേ അത് സാദ്ധ്യമാകൂ. പാരിഷത്തികത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന മനുഷ്യത്വ ഗുണങ്ങൾ ഇല്ലെങ്കിൽ ശാസ്തരബോധത്തിൽ ഉൾച്ചേർന്നില്ലെങ്കിൽ അത്തരം ശാസ്ത്രീയത യാന്ത്രികമാവും. അവിടെയാണ് പരിഷത്തിന്റെ പ്രസക്തി.
1981 ലെ പ്രവർത്തകർക്കുള്ള വിദ്ധ്യാഭ്യാസ രേഖയിൽ ഇങ്ങനെ പറഞ്ഞിരുന്നു. "കത്തുകൾക്ക് മറുപടി എഴുതാത്തവർ, ശരിയായി കണക്ക് സൂക്ഷിക്കാത്തവർ,,ഏറ്റെടുത്ത ചുമതല നിറവേറ്റാത്തവർ, ആവശ്യപ്പെടുമ്പോൾ ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർ, തങ്ങളുടേയും മറ്റുള്ളവരുടേയും പ്രവർത്തനം തമ്മിലുള്ള കണ്ണി കാണാത്തവർ സൃഷ്ടിപരമായ വിമർശനത്തിന്ന് പകരം മുറുമുറുക്കുകയും ലാത്തിയടിക്കുകയും ചെയ്യുന്നവർ, മനുഷ്യന്റെ നൻമയിൽ വിശ്വാസമില്ലാത്തവർ -- അവർക്ക് നല്ല പരിഷത്ത്കാരാവാൻ കഴിയില്ല. -- ഇതൊക്കെ ഇന്നും തികച്ചും പ്രസക്തം തന്നെ.
=ശാസ്ത്രത്തിന്റെ സാമൂഹ്യധർമം=
1974  ൽ തിരുവനന്തപുരത്ത് ചേർന്ന പതിനൊന്നാം വാർഷികസമ്മേളനത്തിൽ വെച്ചാണ് പരിഷത്ത് "ശാസ്ത്ര സാമൂഹ്യവിപ്ളവത്തിന്ന്" എന്ന മദ്രാവാക്യം അംഗീകരിച്ചത്. അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ​ന്നാൽ തുടർന്നുള്ള വർഷങ്ങളിലെ പ്രവർത്തനങ്ങൾ
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623" എന്ന താളിൽനിന്ന് ശേഖരിച്ചത്