അജ്ഞാതം


"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:59, 25 സെപ്റ്റംബർ 2012
വരി 17: വരി 17:
1981 ലെ പ്രവർത്തകർക്കുള്ള വിദ്ധ്യാഭ്യാസ രേഖയിൽ ഇങ്ങനെ പറഞ്ഞിരുന്നു. "കത്തുകൾക്ക് മറുപടി എഴുതാത്തവർ, ശരിയായി കണക്ക് സൂക്ഷിക്കാത്തവർ,,ഏറ്റെടുത്ത ചുമതല നിറവേറ്റാത്തവർ, ആവശ്യപ്പെടുമ്പോൾ ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർ, തങ്ങളുടേയും മറ്റുള്ളവരുടേയും പ്രവർത്തനം തമ്മിലുള്ള കണ്ണി കാണാത്തവർ സൃഷ്ടിപരമായ വിമർശനത്തിന്ന് പകരം മുറുമുറുക്കുകയും ലാത്തിയടിക്കുകയും ചെയ്യുന്നവർ, മനുഷ്യന്റെ നൻമയിൽ വിശ്വാസമില്ലാത്തവർ -- അവർക്ക് നല്ല പരിഷത്ത്കാരാവാൻ കഴിയില്ല. -- ഇതൊക്കെ ഇന്നും തികച്ചും പ്രസക്തം തന്നെ.  
1981 ലെ പ്രവർത്തകർക്കുള്ള വിദ്ധ്യാഭ്യാസ രേഖയിൽ ഇങ്ങനെ പറഞ്ഞിരുന്നു. "കത്തുകൾക്ക് മറുപടി എഴുതാത്തവർ, ശരിയായി കണക്ക് സൂക്ഷിക്കാത്തവർ,,ഏറ്റെടുത്ത ചുമതല നിറവേറ്റാത്തവർ, ആവശ്യപ്പെടുമ്പോൾ ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർ, തങ്ങളുടേയും മറ്റുള്ളവരുടേയും പ്രവർത്തനം തമ്മിലുള്ള കണ്ണി കാണാത്തവർ സൃഷ്ടിപരമായ വിമർശനത്തിന്ന് പകരം മുറുമുറുക്കുകയും ലാത്തിയടിക്കുകയും ചെയ്യുന്നവർ, മനുഷ്യന്റെ നൻമയിൽ വിശ്വാസമില്ലാത്തവർ -- അവർക്ക് നല്ല പരിഷത്ത്കാരാവാൻ കഴിയില്ല. -- ഇതൊക്കെ ഇന്നും തികച്ചും പ്രസക്തം തന്നെ.  
=ശാസ്ത്രത്തിന്റെ സാമൂഹ്യധർമം=  
=ശാസ്ത്രത്തിന്റെ സാമൂഹ്യധർമം=  
1974  ൽ തിരുവനന്തപുരത്ത് ചേർന്ന പതിനൊന്നാം വാർഷികസമ്മേളനത്തിൽ വെച്ചാണ് പരിഷത്ത് "ശാസ്ത്ര സാമൂഹ്യവിപ്ളവത്തിന്ന്" എന്ന മദ്രാവാക്യം അംഗീകരിച്ചത്. അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ​ന്നാൽ തുടർന്നുള്ള വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഈ മുദ്രാവാക്യത്തിന്ന് കൂടുതൽ അർത്ഥസമ്പുഷ്ടത കൈവരുത്തുകയണ്ടായി. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനത്തിന്റേയും മാറ്റുരക്കല്ലായ് വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്.
1974  ൽ തിരുവനന്തപുരത്ത് ചേർന്ന പതിനൊന്നാം വാർഷികസമ്മേളനത്തിൽ വെച്ചാണ് പരിഷത്ത് "ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന്ന്" എന്ന മുദ്രാവാക്യം അംഗീകരിച്ചത്. അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. എ​ന്നാൽ തുടർന്നുള്ള വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഈ മുദ്രാവാക്യത്തിന്ന് കൂടുതൽ അർത്ഥസമ്പുഷ്ടത കൈവരുത്തുകയണ്ടായി. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനത്തിന്റേയും മാറ്റുരക്കല്ലായ് വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്.
==പരിഷത്തും രാഷ്ട്രീയവും== പരിഷത്തിന്റെ രാഷ്ട്രീയവും വിമർശനവിധേയമായിട്ടുണ്ട്. ഇന്നും ആകുന്നുമുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ബഹുജനസാംസ്കാരിക സംഘടനകളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂറ് കാണിക്കുന്നതോ അതിന്റെ പോഷകസംഘടനയോ ആയിരിക്കും. പരിഷത്തിനേയും അപ്രകാരം കാണാൻ ആളുകൾ ശ്രമിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഒരു രാഷ്ട്രീ പാർട്ടിയുടേയും പോഷകസംഘടനയല്ല പരിഷത്ത്;ഒരു പാർട്ടിയോടും അതിന്ന് പ്രത്യേകമായി കൂറും ഇല്ല. അപ്പോൾ പരിഷത്തിന്ന് രാഷ്ട്രീയമേ ഇല്ലേ ? ഉണ്ടെങ്കിൽ എന്താണത്. രാഷ്ട്രീയപാർട്ടികളോട് അതിന്നുള്ള ബന്ധമെന്ത് ?എന്നീ ചോദ്യങ്ങൾ ഉയർന്ന് വരുന്നു.ഇന്ത്യൻ സമൂഹം ഇന്നും രണ്ട് ചേരിയിലായി നിലകൊള്ളുന്നു. വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണാധികാരവുമുള്ള ഒരു ന്യൂനപക്ഷവും ഇവയില്ലാത്ത ഭൂരിപക്ഷവും ഈ ന്യൂനപക്ഷം തുർച്ചയായി ധനികവൽക്കരിക്കപ്പെയുകയും ഭൂരിപക്ഷം തുർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും, അല്ലെങ്കിൽ ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ പ്രക്രിയ ആണ് വികസനമെന്ന പേരിൽ ഇവിടെ നടക്കുന്നത്. അത് ഇന്ന് വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ദരിദ്രവൽക്കരണ പ്രക്രിയ തടയുകയും എല്ലാ ജനങ്ങൾക്കും പൂർണവും സമ്പന്നവുമായ ജീവിതം നയിക്കുവാൻ കഴിയുമാറാക്കുകയും ചെയ്യുന്ന വിധത്തിൽ സമൂഹത്തെ പുന:ക്രമീകരിക്കുക എന്നതാണ് സാമൂഹ്യവിപ്ളവം എന്ന പദം കൊണ്ട് നാം മനസിലാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹം സ്വകാര്യലാഭ പ്രചോദിതവും മൽസരാത്മകവും ആകാൻ നിവൃത്തിയില്ല. അത് സാമൂഹികവും സഹകരണാത്മകവും ആയിരിക്കണം. ഇത്തരത്തിലുള്ള സമൂഹ പുന:ക്രമീകരണം നടത്തുന്നതിന്നായി ജനങ്ങളുടെ ഒട്ടേറെ തരത്തിലുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് ശാസ്ത്രീയ വിജ്ഞാനമെന്ന ആയുധം ലഭ്യമാക്കുക എന്നതാണ് "ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന്ന"എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ. ഈ പ്രവർത്തനത്തിൽ ജനങ്ങളുടെ കൂടെ അതായത് ദരിദ്രവൽക്കരണത്തിന്ന് വിധേയമാകുന്ന ഭൂരിപക്ഷത്തിന്റെ കൂടെ നിൽക്കുക എന്ന പക്ഷപാതിത്വം പരിഷത്തിന്ന് ഉണ്ട്. ഈ പക്ഷപാതിത്വമാണ് "പരിഷത്തിന്റെ രാഷ്ട്രീയം"  
==പരിഷത്തും രാഷ്ട്രീയവും==  
=സമരരംഗത്തേക്ക്= പരിഷത്തിന്റെ ജീവിതത്തിന്റെ മൂന്നാമത്തെ പതിറ്റാണ്ടിലെ കേന്ദ്രബിന്ദു സമരങ്ങളാണ്. 1977 ന്ന് മുമ്പുള്ള ഒരു പതിറ്റാണ്ട് കാലത്തെ പരിഷത്ത് പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇതറിയാം.കുട്ടനാട് പഠനം, ചാലിയാർ,കല്ലട,മൂവ്വാറ്റുപുഴ,മലിനീകരണ വിരുദ്ധസമരം,സൈലന്റ് വാലി സംരക്ഷണസമരം വനനശീകരണ ദിരുദ്ധസമരം,നിരോധിക്കപ്പെട്ട ഔഷധങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ സമരം എന്നിങ്ങനെ. പരിഷത്ത് ഏറ്റെടുത്ത നിരവധി സമരങ്ങളിൽ ചിലവ ഒന്ന് പരിശോധിക്കാം. ഈ എല്ലാ സമരങ്ങളും വിജയിച്ചു എന്ന് അവകാശപ്പെടാൻ നിവൃത്തിയില്ല. പലതും സമൂഹത്തിലെ കൂടുതൽ വിശാലമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടനാട് വികസനപദ്ധതി,ചാലിയാർ മലിനീകരണം, സൈലന്റ് വാലി പദ്ധതി.`
പരിഷത്തിന്റെ രാഷ്ട്രീയവും വിമർശനവിധേയമായിട്ടുണ്ട്. ഇന്നും ആകുന്നുമുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ബഹുജനസാംസ്കാരിക സംഘടനകളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂറ് കാണിക്കുന്നതോ അതിന്റെ പോഷകസംഘടനയോ ആയിരിക്കും. പരിഷത്തിനേയും അപ്രകാരം കാണാൻ ആളുകൾ ശ്രമിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പോഷകസംഘടനയല്ല പരിഷത്ത്; ഒരു പാർട്ടിയോടും അതിന്ന് പ്രത്യേകമായി കൂറും ഇല്ല. അപ്പോൾ പരിഷത്തിന്ന് രാഷ്ട്രീയമേ ഇല്ലേ ? ഉണ്ടെങ്കിൽ എന്താണത്. രാഷ്ട്രീയപാർട്ടികളോട് അതിന്നുള്ള ബന്ധമെന്ത് ?എന്നീ ചോദ്യങ്ങൾ ഉയർന്ന് വരുന്നു.ഇന്ത്യൻ സമൂഹം ഇന്നും രണ്ട് ചേരിയിലായി നിലകൊള്ളുന്നു. വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണാധികാരവുമുള്ള ഒരു ന്യൂനപക്ഷവും ഇവയില്ലാത്ത ഭൂരിപക്ഷവും ഈ ന്യൂനപക്ഷം തുർച്ചയായി ധനികവൽക്കരിക്കപ്പെയുകയും ഭൂരിപക്ഷം തുർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും, അല്ലെങ്കിൽ ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ പ്രക്രിയ ആണ് വികസനമെന്ന പേരിൽ ഇവിടെ നടക്കുന്നത്. അത് ഇന്ന് വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ദരിദ്രവൽക്കരണ പ്രക്രിയ തടയുകയും എല്ലാ ജനങ്ങൾക്കും പൂർണവും സമ്പന്നവുമായ ജീവിതം നയിക്കുവാൻ കഴിയുമാറാക്കുകയും ചെയ്യുന്ന വിധത്തിൽ സമൂഹത്തെ പുന:ക്രമീകരിക്കുക എന്നതാണ് സാമൂഹ്യവിപ്ളവം എന്ന പദം കൊണ്ട് നാം മനസിലാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹം സ്വകാര്യലാഭ പ്രചോദിതവും മൽസരാത്മകവും ആകാൻ നിവൃത്തിയില്ല. അത് സാമൂഹികവും സഹകരണാത്മകവും ആയിരിക്കണം. ഇത്തരത്തിലുള്ള സമൂഹ പുന:ക്രമീകരണം നടത്തുന്നതിന്നായി ജനങ്ങളുടെ ഒട്ടേറെ തരത്തിലുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് ശാസ്ത്രീയ വിജ്ഞാനമെന്ന ആയുധം ലഭ്യമാക്കുക എന്നതാണ് "ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന്ന"എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ. ഈ പ്രവർത്തനത്തിൽ ജനങ്ങളുടെ കൂടെ അതായത് ദരിദ്രവൽക്കരണത്തിന്ന് വിധേയമാകുന്ന ഭൂരിപക്ഷത്തിന്റെ കൂടെ നിൽക്കുക എന്ന പക്ഷപാതിത്വം പരിഷത്തിന്ന് ഉണ്ട്. ഈ പക്ഷപാതിത്വമാണ് "പരിഷത്തിന്റെ രാഷ്ട്രീയം"  
=കുട്ടനാട് പ്രശ്നം= പരിഷത്തിന്റെ പതിനഞ്ചാം വാർഷികം നടന്നത് കോട്ടയത്ത് വെച്ചാണ്. അതിന്റെ മുന്നോടി പ്രവർത്തനമായി കുട്ടനാട് വികസനപ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു പഠനം നടത്തണമെന്ന് അവിടത്തെ സ്വാഗതസംഘം അഭ്യർത്ഥിച്ചിരുന്നു.വികസനത്തിന്റെ പ്രധാന ഘടകങ്ങളായിരുന്ന തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ സ്ഥിരം ബണ്ടുകൾ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് മാത്രമല്ല,അപ്രതീക്ഷിതവും ,കുറെയൊക്കെ പ്രതീക്ഷിക്കേണ്ടിയിരുന്നതുമായ ദോഷങ്ങൾ സൃഷ്ടിച്ചു എന്നുമുള്ള ധാരണയാണ് അവരിൽ പലർക്കുമുണ്ടായിരുന്നത്. ഈ പരിതസ്ഥിതിയിൽ വികസനപദ്ധതി ആകെ പുന:പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അവ നിർദ്ദേശിക്കുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതനുസരിച്ച കാർഷികവിദഗ്ദ്ധരും സാമ്പത്തിക വിദഗ്ദ്ധരും ,എഞ്ചിനിയർമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒക്കെ അടങ്ങുന്ന ഒരു ടീം കുട്ടനാട് സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പ്രാദേശികവാസികളുടെ നിരീക്ഷണങ്ങൾ മിക്കവയും ശരിവെക്കപ്പെട്ടു. 1978 ൽ കോട്ടയത്ത് വെച്ച് നടന്ന പതിനഞ്ചാം വാർഷികത്തിൽ ഈ പഠനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റ് പല പദ്ധതികളിലുമെന്നത്പോലെ ഇവിടെയും കണ്ട ഒരു സവിശേഷത, പദ്ധതി രചയിതാക്കൾ നേട്ടങ്ങളെ പെരുപ്പിച്ച് കാണിക്കുകയും കോട്ടങ്ങളെ ചുരുക്കി കാണിക്കുകയും ചെയ്തു എന്നതാണ്. സാമൂഹ്യമായ ദോഷങ്ങളും പ്രകടമല്ലാത്ത ചെലവുകളും അവർ കാണാൻ കൂട്ടാക്കിയില്ല. ഏതൊരു പദ്ധതി നിർദ്ദേശത്തെയും നിഷ്കൃഷ്ടമായ വിമർശനത്തിന്ന് വിധേയമാക്കണമെന്നും ആ വിമർശനത്തിന്ന് മറുപടി പറയാൻ പദ്ധതി പ്രണേതാക്കൾ ബാദ്ധ്യസ്ഥരാണെന്നതും ഇത് തെളിയിക്കുന്നു.  
==സമരരംഗത്തേക്ക്==
=ചാലിയാർ പ്രശ്നം= ചാലിയാർ ഇന്ന് പലതിന്റെയും പ്രതീകമാണ്. വ്യവസായികമായി യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഒരു സംസ്ഥാനത്ത് എന്ത് വിലകൊടുത്തും വ്യവസായങ്ങൾ തുടങ്ങിക്കാനുള്ള തീവ്രശ്രമത്തിന്റെ പ്രതീകമാണത്. തീവ്രമായ മലിനീകരണം നടത്തുകയും പൊതുജനാരോഗ്യത്തെപ്പറ്റി തീർത്തും വേവലാതിപ്പെടാതിരിക്കുകയും ലാഭം മാത്രം നോക്കുകയും അതിന്നായി എന്ത് കള്ളവും പറയാൻ തയ്യാറാവുകയും ചെയ്യുന്ന മാനേജ്മെന്റിന്റെ പ്രതീകമാണത്; ജനങ്ങളുടെ തന്നത്താൻ പൊട്ടിപ്പുറപ്പെട്ടിരുന്നതും എപ്പോഴും പരാജയപ്പെട്ടിരുന്നതുമായ സമരങ്ങളെ ശാസ്ത്രത്തിന്റെ സഹായത്തോടെ എങ്ങനെ വിജയത്തിലേക്ക് നയിച്ചു എന്നതിന്റെ പ്രതീകമാണത്. അസംസ്കൃതവസ്തുക്കളുടെ ലഭ്യത ആസൂത്രണം ചെയ്യാതിരുന്നതിന്റെ ഫലമായി അടച്ചിടേണ്ടി വരുന്ന ഫാക്ടറികളുടെ പ്രതീകമാണത്. അശാസ്ത്രീയമായ ഡിമാന്റുകൾ ന്യായമായ ഡിമാന്റുകളുടെ സാക്ഷാൽക്കാരത്തെ തുരങ്കം വെക്കുന്നതിന്റെയും പ്രതീകമാണത്. മാവൂരിലെ ബിർലയുടെ റയോൺ ഫാക്ടറി നടത്തുന്ന ജലമലിനീകരണത്തിന്നെതിരെ പ്രമേയം  
പരിഷത്തിന്റെ ജീവിതത്തിന്റെ മൂന്നാമത്തെ പതിറ്റാണ്ടിലെ കേന്ദ്രബിന്ദു സമരങ്ങളാണ്. 1977 ന്ന് മുമ്പുള്ള ഒരു പതിറ്റാണ്ട് കാലത്തെ പരിഷത്ത് പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇതറിയാം.കുട്ടനാട് പഠനം, ചാലിയാർ,കല്ലട,മൂവ്വാറ്റുപുഴ,മലിനീകരണ വിരുദ്ധസമരം,സൈലന്റ് വാലി സംരക്ഷണസമരം വനനശീകരണ ദിരുദ്ധസമരം,നിരോധിക്കപ്പെട്ട ഔഷധങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ സമരം എന്നിങ്ങനെ. പരിഷത്ത് ഏറ്റെടുത്ത നിരവധി സമരങ്ങളിൽ ചിലവ ഒന്ന് പരിശോധിക്കാം. ഈ എല്ലാ സമരങ്ങളും വിജയിച്ചു എന്ന് അവകാശപ്പെടാൻ നിവൃത്തിയില്ല. പലതും സമൂഹത്തിലെ കൂടുതൽ വിശാലമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടനാട് വികസനപദ്ധതി,ചാലിയാർ മലിനീകരണം, സൈലന്റ് വാലി പദ്ധതി.`
==കുട്ടനാട് പ്രശ്നം==
പരിഷത്തിന്റെ പതിനഞ്ചാം വാർഷികം നടന്നത് കോട്ടയത്ത് വെച്ചാണ്. അതിന്റെ മുന്നോടി പ്രവർത്തനമായി കുട്ടനാട് വികസനപ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു പഠനം നടത്തണമെന്ന് അവിടത്തെ സ്വാഗതസംഘം അഭ്യർത്ഥിച്ചിരുന്നു.വികസനത്തിന്റെ പ്രധാന ഘടകങ്ങളായിരുന്ന തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ സ്ഥിരം ബണ്ടുകൾ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് മാത്രമല്ല,അപ്രതീക്ഷിതവും ,കുറെയൊക്കെ പ്രതീക്ഷിക്കേണ്ടിയിരുന്നതുമായ ദോഷങ്ങൾ സൃഷ്ടിച്ചു എന്നുമുള്ള ധാരണയാണ് അവരിൽ പലർക്കുമുണ്ടായിരുന്നത്. ഈ പരിതസ്ഥിതിയിൽ വികസനപദ്ധതി ആകെ പുന:പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അവ നിർദ്ദേശിക്കുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതനുസരിച്ച കാർഷികവിദഗ്ദ്ധരും സാമ്പത്തിക വിദഗ്ദ്ധരും ,എഞ്ചിനിയർമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒക്കെ അടങ്ങുന്ന ഒരു ടീം കുട്ടനാട് സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പ്രാദേശികവാസികളുടെ നിരീക്ഷണങ്ങൾ മിക്കവയും ശരിവെക്കപ്പെട്ടു. 1978 ൽ കോട്ടയത്ത് വെച്ച് നടന്ന പതിനഞ്ചാം വാർഷികത്തിൽ ഈ പഠനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റ് പല പദ്ധതികളിലുമെന്നത്പോലെ ഇവിടെയും കണ്ട ഒരു സവിശേഷത, പദ്ധതി രചയിതാക്കൾ നേട്ടങ്ങളെ പെരുപ്പിച്ച് കാണിക്കുകയും കോട്ടങ്ങളെ ചുരുക്കി കാണിക്കുകയും ചെയ്തു എന്നതാണ്. സാമൂഹ്യമായ ദോഷങ്ങളും പ്രകടമല്ലാത്ത ചെലവുകളും അവർ കാണാൻ കൂട്ടാക്കിയില്ല. ഏതൊരു പദ്ധതി നിർദ്ദേശത്തെയും നിഷ്കൃഷ്ടമായ വിമർശനത്തിന്ന് വിധേയമാക്കണമെന്നും ആ വിമർശനത്തിന്ന് മറുപടി പറയാൻ പദ്ധതി പ്രണേതാക്കൾ ബാദ്ധ്യസ്ഥരാണെന്നതും ഇത് തെളിയിക്കുന്നു.  
==ചാലിയാർ പ്രശ്നം==
ചാലിയാർ ഇന്ന് പലതിന്റെയും പ്രതീകമാണ്. വ്യവസായികമായി യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഒരു സംസ്ഥാനത്ത് എന്ത് വിലകൊടുത്തും വ്യവസായങ്ങൾ തുടങ്ങിക്കാനുള്ള തീവ്രശ്രമത്തിന്റെ പ്രതീകമാണത്. തീവ്രമായ മലിനീകരണം നടത്തുകയും പൊതുജനാരോഗ്യത്തെപ്പറ്റി തീർത്തും വേവലാതിപ്പെടാതിരിക്കുകയും ലാഭം മാത്രം നോക്കുകയും അതിന്നായി എന്ത് കള്ളവും പറയാൻ തയ്യാറാവുകയും ചെയ്യുന്ന മാനേജ്മെന്റിന്റെ പ്രതീകമാണത്; ജനങ്ങളുടെ തന്നത്താൻ പൊട്ടിപ്പുറപ്പെട്ടിരുന്നതും എപ്പോഴും പരാജയപ്പെട്ടിരുന്നതുമായ സമരങ്ങളെ ശാസ്ത്രത്തിന്റെ സഹായത്തോടെ എങ്ങനെ വിജയത്തിലേക്ക് നയിച്ചു എന്നതിന്റെ പ്രതീകമാണത്. അസംസ്കൃതവസ്തുക്കളുടെ ലഭ്യത ആസൂത്രണം ചെയ്യാതിരുന്നതിന്റെ ഫലമായി അടച്ചിടേണ്ടി വരുന്ന ഫാക്ടറികളുടെ പ്രതീകമാണത്. അശാസ്ത്രീയമായ ഡിമാന്റുകൾ ന്യായമായ ഡിമാന്റുകളുടെ സാക്ഷാൽക്കാരത്തെ തുരങ്കം വെക്കുന്നതിന്റെയും പ്രതീകമാണത്. മാവൂരിലെ ബിർലയുടെ റയോൺ ഫാക്ടറി നടത്തുന്ന ജലമലിനീകരണത്തിന്നെതിരെ പ്രമേയം  
പാസ്സാക്കുന്നതിൽ പരിഷത്തിന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. മലിനീകരണ നിയന്ത്രണത്തിന്ന് സാങ്കേതികമാർഗങ്ങളൊന്നുമില്ലെന്ന മാനേജ്മെന്റിന്റെ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്താക്കുകയും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തു. അതേപോലെ കോടതി,ലോബിയിങ്ങ്,പ്രത്യക്ഷസമരം തുടങ്ങിയ എല്ലാ സമരമുറകളും പ്രയോഗിക്കുകയും ചെയ്ത ഒരു ഇടപെടലായിരുന്നു മാവൂരിൽ നടന്നത്. സമരം വിജയിച്ചുവെങ്കിലും തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഫാക്ടറി അടച്ചിടുകയാണ് ഉണ്ടായത്. ചാലിയാർ പ്രശ്നത്തെതുടർന്ന് കല്ലടയാറിൽ പുനലൂർ പേപ്പർ മിൽസ് നടത്തുന്ന മലിനീകരണത്തിന്നെതിരായും അഷ്ടമുടി കായലിൽ ലക്ഷ്മി സ്റ്റാർച്ച് നടത്തുന്ന മലിനീകരണത്തിന്നെതിരായും നാം പ്രക്ഷോഭ പ്രചാരണങ്ങൾ നടത്തി. ട്രാവൻകൂർ ടൈറ്റാനിയം, ചവറ ടൈറ്റാനിയം, വെള്ളർ ന്യൂസ് പ്രിന്റ് ഫാക്ടറി, ചാക്കോ സൺസ് അസ്ബറ്റോസ് തുടങ്ങി ഒട്ടേറെ മലിനീകരണപ്രശ്നങ്ങളിൽ പരിഷത്തിന്ന് ഇടപെടേണ്ടി വന്നിട്ടുണ്ട്.  
പാസ്സാക്കുന്നതിൽ പരിഷത്തിന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. മലിനീകരണ നിയന്ത്രണത്തിന്ന് സാങ്കേതികമാർഗങ്ങളൊന്നുമില്ലെന്ന മാനേജ്മെന്റിന്റെ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്താക്കുകയും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തു. അതേപോലെ കോടതി,ലോബിയിങ്ങ്,പ്രത്യക്ഷസമരം തുടങ്ങിയ എല്ലാ സമരമുറകളും പ്രയോഗിക്കുകയും ചെയ്ത ഒരു ഇടപെടലായിരുന്നു മാവൂരിൽ നടന്നത്. സമരം വിജയിച്ചുവെങ്കിലും തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഫാക്ടറി അടച്ചിടുകയാണ് ഉണ്ടായത്. ചാലിയാർ പ്രശ്നത്തെതുടർന്ന് കല്ലടയാറിൽ പുനലൂർ പേപ്പർ മിൽസ് നടത്തുന്ന മലിനീകരണത്തിന്നെതിരായും അഷ്ടമുടി കായലിൽ ലക്ഷ്മി സ്റ്റാർച്ച് നടത്തുന്ന മലിനീകരണത്തിന്നെതിരായും നാം പ്രക്ഷോഭ പ്രചാരണങ്ങൾ നടത്തി. ട്രാവൻകൂർ ടൈറ്റാനിയം, ചവറ ടൈറ്റാനിയം, വെള്ളർ ന്യൂസ് പ്രിന്റ് ഫാക്ടറി, ചാക്കോ സൺസ് അസ്ബറ്റോസ് തുടങ്ങി ഒട്ടേറെ മലിനീകരണപ്രശ്നങ്ങളിൽ പരിഷത്തിന്ന് ഇടപെടേണ്ടി വന്നിട്ടുണ്ട്.  
==സൈലന്റ്റ്വാലി വിവാദം==
==സൈലന്റ്റ്വാലി വിവാദം==
പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്. പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയിൽ സൈലന്റ് വാലി വനപ്രദേശത്ത് പണി ആരംഭിച്ച ജലവൈദ്യുത-ജലസേചന പദ്ധതിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1977 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പിൽ പ്രശ്നം ചര്ച്ചക്ക് വിധേയമായി. പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആ പദ്ധതിയുടെ ഗുണദോഷവിചാരം നടത്തുകയാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് വാദിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞരുടേയും ശാസ്ത്രസംഘടനകളുടേയും പിൻബലമുണ്ടായിരുന്നു പരിഷത്തിന്ന്. പരിഷത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള ഗവൺമെന്റും ഇലക്ട്രിസിറ്റി ബോർഡും മുന്നോട്ട് വന്നു. അവർക്കും ചില ശാസ്ത്രജഞരുടെ പിൻതുണയുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.
പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്. പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയിൽ സൈലന്റ് വാലി വനപ്രദേശത്ത് പണി ആരംഭിച്ച ജലവൈദ്യുത-ജലസേചന പദ്ധതിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1977 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പിൽ പ്രശ്നം ചര്ച്ചക്ക് വിധേയമായി. പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആ പദ്ധതിയുടെ ഗുണദോഷവിചാരം നടത്തുകയാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് വാദിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞരുടേയും ശാസ്ത്രസംഘടനകളുടേയും പിൻബലമുണ്ടായിരുന്നു പരിഷത്തിന്ന്. പരിഷത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള ഗവൺമെന്റും ഇലക്ട്രിസിറ്റി ബോർഡും മുന്നോട്ട് വന്നു. അവർക്കും ചില ശാസ്ത്രജഞരുടെ പിൻതുണയുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645" എന്ന താളിൽനിന്ന് ശേഖരിച്ചത്