അജ്ഞാതം


"സ്ത്രീകളും സാമൂഹ്യമാററവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  15:57, 17 ഡിസംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
 
വരി 30: വരി 30:
എല്ലാ ജനങ്ങൾക്കും സാമൂഹ്യ, സാമ്പത്തിക രാഷ്ട്രീയ നീതി പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു പരമാധികാര, ജനാധിപത്യ, മതേതരത്വ സോഷ്യലിസ്റ്റു റിപ്പബ്ലിക്കു നിർമിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ അതിൻ്റെ  ഭരണഘടന അംഗീകരിച്ചത്. ആ പ്രഖ്യാപനം കഴിഞ്ഞ് നാല്പതു വർഷം നാം പിന്നിട്ടിരിക്കുന്നു. ഇത്ര കാലം കഴിഞ്ഞതിനു ശേഷം ഇന്നു നമ്മുടെ മുന്നിൽ കാണുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ  ചിത്രം നമ്മെ ചിന്തിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും വേദനിപ്പിക്കുകയും ഒക്കെ ചെയ്യുന്നു.  
എല്ലാ ജനങ്ങൾക്കും സാമൂഹ്യ, സാമ്പത്തിക രാഷ്ട്രീയ നീതി പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു പരമാധികാര, ജനാധിപത്യ, മതേതരത്വ സോഷ്യലിസ്റ്റു റിപ്പബ്ലിക്കു നിർമിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ അതിൻ്റെ  ഭരണഘടന അംഗീകരിച്ചത്. ആ പ്രഖ്യാപനം കഴിഞ്ഞ് നാല്പതു വർഷം നാം പിന്നിട്ടിരിക്കുന്നു. ഇത്ര കാലം കഴിഞ്ഞതിനു ശേഷം ഇന്നു നമ്മുടെ മുന്നിൽ കാണുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ  ചിത്രം നമ്മെ ചിന്തിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും വേദനിപ്പിക്കുകയും ഒക്കെ ചെയ്യുന്നു.  
ജനസംഖ്യയുടെ ഏതാണ്ട് 65 ശതമാനം വരുന്ന ജനത അക്ഷര ത്തിൻ്റെ  പ്രകാശം ലഭിക്കാതെ മൃഗതുല്യരായി കഴിയുന്ന മനുഷ്യൻ എഴുത്തുഭാഷ കണ്ടുപിടിക്കുന്നതിനു മുൻപു ജീവിച്ചിരുന്ന മനുഷ്യരുടെ നിലവാരത്തിൽ ദുരിതപൂണ്ണമായ അവരുടെ നിത്യജീവിതം ഒരു വിധം തള്ളി നീക്കുന്നു. ലോകത്തിൽ വിദ്യയും വിജ്ഞാനവുമൊക്കെ കുന്നു കൂടുമ്പോൾ, അതിൽനിന്നും അന്യവൽക്കരിക്കപ്പെട്ട് വിധിയിലും , അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആമഗ്നരായി അവർ കഴിഞ്ഞുകൂടുന്നു. അതുകൊണ്ടു തന്നെ അവർ നിരന്തരമായ ചൂഷണത്തിനു വിധേയരായിക്കൊണ്ടു മിരിക്കുന്നു. ലോകം 21-ാം നൂറ്റാണ്ടിലേയ്ക്കു കടക്കുമ്പോൾ ലോകത്തെമ്പാടുമുള്ള നിരക്ഷരരായ ജനങ്ങളിൽ പകുതിയിലധികവും ഭാരതത്തിലായിരിക്കും .
ജനസംഖ്യയുടെ ഏതാണ്ട് 65 ശതമാനം വരുന്ന ജനത അക്ഷര ത്തിൻ്റെ  പ്രകാശം ലഭിക്കാതെ മൃഗതുല്യരായി കഴിയുന്ന മനുഷ്യൻ എഴുത്തുഭാഷ കണ്ടുപിടിക്കുന്നതിനു മുൻപു ജീവിച്ചിരുന്ന മനുഷ്യരുടെ നിലവാരത്തിൽ ദുരിതപൂണ്ണമായ അവരുടെ നിത്യജീവിതം ഒരു വിധം തള്ളി നീക്കുന്നു. ലോകത്തിൽ വിദ്യയും വിജ്ഞാനവുമൊക്കെ കുന്നു കൂടുമ്പോൾ, അതിൽനിന്നും അന്യവൽക്കരിക്കപ്പെട്ട് വിധിയിലും , അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആമഗ്നരായി അവർ കഴിഞ്ഞുകൂടുന്നു. അതുകൊണ്ടു തന്നെ അവർ നിരന്തരമായ ചൂഷണത്തിനു വിധേയരായിക്കൊണ്ടു മിരിക്കുന്നു. ലോകം 21-ാം നൂറ്റാണ്ടിലേയ്ക്കു കടക്കുമ്പോൾ ലോകത്തെമ്പാടുമുള്ള നിരക്ഷരരായ ജനങ്ങളിൽ പകുതിയിലധികവും ഭാരതത്തിലായിരിക്കും .
മനുഷ്യൻ്റെ  പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലും വേണ്ടത്ര ലഭ്യമാകാതെ ദാരിദ്ര്യരേഖയ്ക്കു താഴെക്കഴിയുന്നവരുടെ എണ്ണം ഇവിടെ വലിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ ബഹുഭൂരിപക്ഷവും നിരന്തരമായ ദരിദ്രവൽക്കരണപ്രക്രിയയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുമ്പോൾ അവരുടെ ചെലവിൽ വെറുമൊരു ന്യൂനപക്ഷം ധനിക വൽക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഈ ദരിദ്രവൽക്കരണ-ധനികവൽക്കരണ പ്രക്രിയ സാമ്പത്തികരംഗത്തുമാത്രമല്ല നടക്കുന്നത്. ജീവിതത്തിൻ്റെ  സർവ്വമണ്ഡലങ്ങളിലും ഈ പ്രതിഭാസം പ്രതിഫലിക്കുന്നുണ്ട്. വികസനത്തിൻ്റെ പേരിൽ ആരോഗ്യം, വിദ്യാഭ്യാസം, കാഷികം തുടങ്ങിയ വിവിധ രംഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാംതന്നെ ധനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷത്തിൻ്റെ  താല്പര്യസംരക്ഷണത്തിനും ഉതകുംവിധമാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.
മനുഷ്യൻ്റെ  പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലും വേണ്ടത്ര ലഭ്യമാകാതെ ദാരിദ്ര്യരേഖയ്ക്കു താഴെക്കഴിയുന്നവരുടെ എണ്ണം ഇവിടെ വർധിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ ബഹുഭൂരിപക്ഷവും നിരന്തരമായ ദരിദ്രവൽക്കരണപ്രക്രിയയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുമ്പോൾ അവരുടെ ചെലവിൽ വെറുമൊരു ന്യൂനപക്ഷം ധനികവൽക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഈ ദരിദ്രവൽക്കരണ-ധനികവൽക്കരണ പ്രക്രിയ സാമ്പത്തികരംഗത്തുമാത്രമല്ല നടക്കുന്നത്. ജീവിതത്തിൻ്റെ  സർവ്വമണ്ഡലങ്ങളിലും ഈ പ്രതിഭാസം പ്രതിഫലിക്കുന്നുണ്ട്. വികസനത്തിൻ്റെ പേരിൽ ആരോഗ്യം, വിദ്യാഭ്യാസം, കാഷികം തുടങ്ങിയ വിവിധ രംഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാംതന്നെ ധനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷത്തിൻ്റെ  താല്പര്യസംരക്ഷണത്തിനും ഉതകുംവിധമാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.
നമ്മുടെ രാജ്യത്തിൻ്റെ  സ്വാശ്രയത്വത്തെ തന്നെ അപകടപ്പെടുത്തിക്കൊണ്ട് വ്യവസായികരംഗത്ത് ബഹുരാഷ്ട്രക്കമ്പനികൾ സ്വൈരവിഹാരം നടത്തുന്നു. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ജനവിരുദ്ധമായി പ്രയോഗിച്ച് ഈ രാജ്യത്തുനിന്നും അമിതലാഭം കൊയ്തെടുക്കാനുള്ള വെമ്പലിലാണ് അവയെല്ലാം തന്നെ. വലിയ നിയന്ത്രണങ്ങൾക്കൊന്നും വിധേയരാകാതെ അവയ്ക്ക് യഥേഷ്ടം പ്രവർത്തിക്കുവാനുള്ള സാഹചര്യവും ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിൻ്റെ പരമാധികാരം പോലും തുരങ്കം വയ്ക്കാൻ കഴിയുന്ന തരത്തിൽ അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ നമ്മുടെ രാജ്യത്തിൻ്റെ  സാമ്പത്തികരംഗത്തേയ്ക്ക് കടന്നുകയറിയിരിക്കുന്നു. രാജ്യം ഏറെക്കുറെ ഒരു കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അനന്തരഫലമായി നമ്മുടെ വികസന പ്രവർത്തനങ്ങളെല്ലാം ഒരു പ്രതിസന്ധിയിലെത്തിനിന്നു.
നമ്മുടെ രാജ്യത്തിൻ്റെ  സ്വാശ്രയത്വത്തെ തന്നെ അപകടപ്പെടുത്തിക്കൊണ്ട് വ്യവസായികരംഗത്ത് ബഹുരാഷ്ട്രക്കമ്പനികൾ സ്വൈരവിഹാരം നടത്തുന്നു. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ജനവിരുദ്ധമായി പ്രയോഗിച്ച് ഈ രാജ്യത്തുനിന്നും അമിതലാഭം കൊയ്തെടുക്കാനുള്ള വെമ്പലിലാണ് അവയെല്ലാം തന്നെ. വലിയ നിയന്ത്രണങ്ങൾക്കൊന്നും വിധേയരാകാതെ അവയ്ക്ക് യഥേഷ്ടം പ്രവർത്തിക്കുവാനുള്ള സാഹചര്യവും ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിൻ്റെ പരമാധികാരം പോലും തുരങ്കം വയ്ക്കാൻ കഴിയുന്ന തരത്തിൽ അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ നമ്മുടെ രാജ്യത്തിൻ്റെ  സാമ്പത്തികരംഗത്തേയ്ക്ക് കടന്നുകയറിയിരിക്കുന്നു. രാജ്യം ഏറെക്കുറെ ഒരു കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അനന്തരഫലമായി നമ്മുടെ വികസന പ്രവർത്തനങ്ങളെല്ലാം ഒരു പ്രതിസന്ധിയിലെത്തിനിന്നു.
സാമൂഹ്യരംഗത്താണെങ്കിൽ, മുതലാളിത്ത വ്യവസ്ഥിതിയുടെ കച്ചവട മനോഭാവം ജീവിതത്തിൻ്റെ എല്ലാ തുറകളിലും വ്യാപിച്ചിരിക്കുന്നു. അതിൻ്റെ  അനന്തരഫലമെന്നോണം സമൂഹത്തിൽ വളരെയധികം മൂല്യ ശോഷണവും സംഭവിച്ചിട്ടുണ്ട്. ഒരു മഹാഭൂരിപക്ഷം വരുന്ന ജനത ഒരു ചെറുന്യൂനപക്ഷത്താൽ നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഈ സമൂഹത്തിൻ്റെ  പരിവർത്തനമാണ് നാം ലക്ഷ്യം വച്ചിരിക്കുന്നത്. അങ്ങിനെ ഈ രാജ്യത്തിൽ നിര ന്തരമായ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള മുഖ്യപ്രവത്തനമായിത്തീരേണ്ടത്. അതോടൊപ്പം തന്നെ അടിമത്തത്തിനും ചൂഷണത്തിനും വിധേയരായിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടേയും അനുഭവങ്ങൾ പൊതുവായി പങ്കിട്ടു കൊണ്ടും സ്ത്രീക ളായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന വ്യത്യസ്തമായ ചൂഷണങ്ങൾക്കു വിധേയരായിക്കൊണ്ടും കഴിഞ്ഞുകൂടുന്നു. ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളുടെ മോചനം സാമൂഹ്യ മാറ്റത്തിൻ്റെ ലക്ഷ്യമായിത്തീരേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൻ്റെ  മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ സ്ത്രീകൾ പൂണ്ണമായും പങ്കാളികളാകണം എന്നു വാദിക്കുന്നത്. സ്ത്രീപുരുഷന്മാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ  ഫലമായി ഇന്നു നിലനില്ക്കുന്ന സമൂഹാവബോധത്തിൽ തന്നെ സമൂലമായ പരിവർത്തനം വരുത്തിത്തീർക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ.
സാമൂഹ്യരംഗത്താണെങ്കിൽ, മുതലാളിത്ത വ്യവസ്ഥിതിയുടെ കച്ചവട മനോഭാവം ജീവിതത്തിൻ്റെ എല്ലാ തുറകളിലും വ്യാപിച്ചിരിക്കുന്നു. അതിൻ്റെ  അനന്തരഫലമെന്നോണം സമൂഹത്തിൽ വളരെയധികം മൂല്യ ശോഷണവും സംഭവിച്ചിട്ടുണ്ട്. ഒരു മഹാഭൂരിപക്ഷം വരുന്ന ജനത ഒരു ചെറുന്യൂനപക്ഷത്താൽ നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഈ സമൂഹത്തിൻ്റെ  പരിവർത്തനമാണ് നാം ലക്ഷ്യം വച്ചിരിക്കുന്നത്. അങ്ങിനെ ഈ രാജ്യത്തിൽ നിര ന്തരമായ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള മുഖ്യപ്രവത്തനമായിത്തീരേണ്ടത്. അതോടൊപ്പം തന്നെ അടിമത്തത്തിനും ചൂഷണത്തിനും വിധേയരായിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടേയും അനുഭവങ്ങൾ പൊതുവായി പങ്കിട്ടു കൊണ്ടും സ്ത്രീക ളായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന വ്യത്യസ്തമായ ചൂഷണങ്ങൾക്കു വിധേയരായിക്കൊണ്ടും കഴിഞ്ഞുകൂടുന്നു. ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളുടെ മോചനം സാമൂഹ്യ മാറ്റത്തിൻ്റെ ലക്ഷ്യമായിത്തീരേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൻ്റെ  മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ സ്ത്രീകൾ പൂണ്ണമായും പങ്കാളികളാകണം എന്നു വാദിക്കുന്നത്. സ്ത്രീപുരുഷന്മാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ  ഫലമായി ഇന്നു നിലനില്ക്കുന്ന സമൂഹാവബോധത്തിൽ തന്നെ സമൂലമായ പരിവർത്തനം വരുത്തിത്തീർക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ.
വരി 38: വരി 38:
ഓരോ കുടുംബത്തിനകത്തും സ്ത്രീകൾ ചെയ്യുന്ന വീട്ടു ജോലികൾ ഉല്പാദനക്ഷമമല്ലാത്തതായും സാമ്പത്തിക നേട്ടമില്ലാത്തതായും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നതും വില്പനയ്ക്കു വേണ്ടിയല്ലാത്ത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന ഏതു തൊഴിലിനെയും ഉല്പാദന ക്ഷമതയില്ലാത്തതും ലാഭമില്ലാത്തതു മായി മുദ്രകുത്തി തള്ളിക്കളയുന്ന സാമ്പത്തിക വീക്ഷണം തികച്ചും മുതലാളിത്തത്തിൻ്റെതാണ്. ഈ മനോഭാവത്തിൻ്റെ  ഫലമായി ദിവസവും മണിക്കൂറുകളോളം ജോലി ചെയ്ത് കുടുംബങ്ങളിൽ ഉപയോഗ മൂല്യങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന സ്ത്രീകളെ മുഴുവൻ ആശ്രിതർ എന്നു ചിത്രീകരിച്ചു കൊണ്ടാണ് കുടുംബത്തിനകത്ത് അവർക്കു പദവി നിശ്ചയിച്ചിരിക്കുന്നത്.
ഓരോ കുടുംബത്തിനകത്തും സ്ത്രീകൾ ചെയ്യുന്ന വീട്ടു ജോലികൾ ഉല്പാദനക്ഷമമല്ലാത്തതായും സാമ്പത്തിക നേട്ടമില്ലാത്തതായും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നതും വില്പനയ്ക്കു വേണ്ടിയല്ലാത്ത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന ഏതു തൊഴിലിനെയും ഉല്പാദന ക്ഷമതയില്ലാത്തതും ലാഭമില്ലാത്തതു മായി മുദ്രകുത്തി തള്ളിക്കളയുന്ന സാമ്പത്തിക വീക്ഷണം തികച്ചും മുതലാളിത്തത്തിൻ്റെതാണ്. ഈ മനോഭാവത്തിൻ്റെ  ഫലമായി ദിവസവും മണിക്കൂറുകളോളം ജോലി ചെയ്ത് കുടുംബങ്ങളിൽ ഉപയോഗ മൂല്യങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന സ്ത്രീകളെ മുഴുവൻ ആശ്രിതർ എന്നു ചിത്രീകരിച്ചു കൊണ്ടാണ് കുടുംബത്തിനകത്ത് അവർക്കു പദവി നിശ്ചയിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ചുഷണമല്ലേയത്? ചരിത്രപരമായി നിർണ്ണയിക്കപ്പെട്ട ഒരു ജീവിതനിലവാരം അനുസരിച്ച് ദൈനംദിന ജീവിതം നയിക്കുവാൻ പര്യാപ്തമായ ജോലിയിലും കൂടുതൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധികം അപഹരിച്ചെടുക്കൽ എന്ന അർത്ഥത്തിൽ സ്ത്രീകളുടെ വീട്ടുജോലി അപഹരിച്ചെടുക്കലിനെ സാങ്കേതികാർത്ഥത്തിൽ തന്നെ ചൂഷണമായിട്ടു കാണാം. ഓരോ കുടുംബത്തിലും ദിവ സേനയുണ്ടാകുന്ന സ്ത്രീകളുടെ അധിക ജോലി അപഹരിച്ചെടുക്കുന്ന ചൂഷണത്തെ അംഗീകരിക്കാതെ അതിനെ ഉൽപ്പാദനക്ഷമമല്ലാത്തതായി കണക്കു കൂട്ടുക എന്നതു അധമചിന്താഗതിയല്ലേ? മാത്രവുമല്ല അവരെ ആ ശ്രിതരായും കുടുംബവരുമാനം ഉല്പാദിപ്പിക്കുന്ന പ്രക്രിയയിൽ ഒരു സംഭാവനയും നൽകാത്തവരായും കണക്കാക്കുന്നു. നമ്മുടെ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന "ചൂഷണങ്ങൾ ക്കെതിരെയുള്ള അവകാശങ്ങൾ'' പ്രതിപാദിക്കുന്ന ഭാഗത്ത് ഈ പ്രത്യേക ചൂഷണം ഉൾപ്പെടുത്തിയിട്ടില്ല എന്നതും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപരമായ സ്ത്രീ - പുരുഷ വിവേചന സ്വഭാവമാണു കാണിക്കുന്നത്. ഭരണഘടനയുടെ പല ഭാഗങ്ങളിലും സ്ത്രീ പുരുഷ സമത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിൽ തുല്യതയുടെ ഫലം അനുഭവിക്കുവാൻ സ്ത്രീകൾക്കു സാധിക്കുന്നില്ല.
യഥാർത്ഥത്തിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ചുഷണമല്ലേയത്? ചരിത്രപരമായി നിർണ്ണയിക്കപ്പെട്ട ഒരു ജീവിതനിലവാരം അനുസരിച്ച് ദൈനംദിന ജീവിതം നയിക്കുവാൻ പര്യാപ്തമായ ജോലിയിലും കൂടുതൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധികം അപഹരിച്ചെടുക്കൽ എന്ന അർത്ഥത്തിൽ സ്ത്രീകളുടെ വീട്ടുജോലി അപഹരിച്ചെടുക്കലിനെ സാങ്കേതികാർത്ഥത്തിൽ തന്നെ ചൂഷണമായിട്ടു കാണാം. ഓരോ കുടുംബത്തിലും ദിവ സേനയുണ്ടാകുന്ന സ്ത്രീകളുടെ അധിക ജോലി അപഹരിച്ചെടുക്കുന്ന ചൂഷണത്തെ അംഗീകരിക്കാതെ അതിനെ ഉൽപ്പാദനക്ഷമമല്ലാത്തതായി കണക്കു കൂട്ടുക എന്നതു അധമചിന്താഗതിയല്ലേ? മാത്രവുമല്ല അവരെ ആ ശ്രിതരായും കുടുംബവരുമാനം ഉല്പാദിപ്പിക്കുന്ന പ്രക്രിയയിൽ ഒരു സംഭാവനയും നൽകാത്തവരായും കണക്കാക്കുന്നു. നമ്മുടെ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന "ചൂഷണങ്ങൾ ക്കെതിരെയുള്ള അവകാശങ്ങൾ'' പ്രതിപാദിക്കുന്ന ഭാഗത്ത് ഈ പ്രത്യേക ചൂഷണം ഉൾപ്പെടുത്തിയിട്ടില്ല എന്നതും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപരമായ സ്ത്രീ - പുരുഷ വിവേചന സ്വഭാവമാണു കാണിക്കുന്നത്. ഭരണഘടനയുടെ പല ഭാഗങ്ങളിലും സ്ത്രീ പുരുഷ സമത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിൽ തുല്യതയുടെ ഫലം അനുഭവിക്കുവാൻ സ്ത്രീകൾക്കു സാധിക്കുന്നില്ല.
പുറത്തുപോയി തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ ഇരട്ട അദ്ധ്വാനമാണ് നടത്തുന്നത്. ദിവസവും 12-16 മണിക്കൂർ അവർക്ക് അധ്വാനിക്കേണ്ടിവരുന്നു. കുടുംബ ജോലികൾ മാറ്റി നിറുത്തി, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന വിറകു ശേഖരിക്കുക, വെള്ളം കൊണ്ടുവരിക, പുല്ലുവെട്ടുക മുതലായവയും ഏറ്റെടുത്തു ചെയ്യുന്നു. എങ്കിലും അതൊക്കെയും കാണാപ്പണിയായി മാറുന്നു. ഇതിൻ്റെ  ഫലമായി തൊഴിൽ പങ്കാളിത്തത്തിൻ്റെ കണക്കുകൾ എടുക്കുമ്പോൾ, കാനേഷുമാരി കണക്കിലായാലും , ദേശീയ സാമ്പിൾ സർവ്വേയിലായാലും തൊഴിൽ പങ്കാളിത്തത്തിൽ വളരെ പ്രകടമായ സ്ത്രീപുരുഷ വ്യത്യാസം കാണാം. ഏതു തൊഴി ലിനെപ്പറ്റി പറയുമ്പോഴും “ജോലി സ്ഥിരത'', "വരുമാനം '' എന്നിവ പ്രധാന ഘടകങ്ങളാണ്. ഈ ഘടകങ്ങളുടെ അഭാവം സ്ത്രീ കുടുംബത്തിനകത്തു ചെയ്യുന്ന ജോലിയേയും അതുമായി ബന്ധപ്പെടുത്തി ചെയ്യുന്ന മറ്റു പണികളേയും "തൊഴിൽ'' എന്ന വിഭാഗത്തിൽപോലും പെടുത്താൻ പറ്റാത്ത ഒന്നാക്കിത്തീർക്കുന്നു. കുടുംബത്തിനകത്ത് സ്ത്രീയ്ക്കു നല്കുന്ന അധമ പദവിയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നതു മുതലാളിത്ത വ്യവസ്ഥിതിയുടെ ഈ കാഴ്ചപ്പാടാണ്.
പുറത്തുപോയി തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ ഇരട്ട അദ്ധ്വാനമാണ് നടത്തുന്നത്. ദിവസവും 12-16 മണിക്കൂർ അവർക്ക് അധ്വാനിക്കേണ്ടിവരുന്നു. കുടുംബ ജോലികൾ മാറ്റി നിറുത്തി, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന വിറകു ശേഖരിക്കുക, വെള്ളം കൊണ്ടുവരിക, പുല്ലുവെട്ടുക മുതലായവയും ഏറ്റെടുത്തു ചെയ്യുന്നു. എങ്കിലും അതൊക്കെയും കാണാപ്പണിയായി മാറുന്നു. ഇതിൻ്റെ  ഫലമായി തൊഴിൽ പങ്കാളിത്തത്തിൻ്റെ കണക്കുകൾ എടുക്കുമ്പോൾ, കാനേഷുമാരി കണക്കിലായാലും , ദേശീയ സാമ്പിൾ സർവ്വേയിലായാലും തൊഴിൽ പങ്കാളിത്തത്തിൽ വളരെ പ്രകടമായ സ്ത്രീപുരുഷ വ്യത്യാസം കാണാം. ഏതു തൊഴിലിനെപ്പറ്റി പറയുമ്പോഴും “ജോലി സ്ഥിരത'', "വരുമാനം '' എന്നിവ പ്രധാന ഘടകങ്ങളാണ്. ഈ ഘടകങ്ങളുടെ അഭാവം സ്ത്രീ കുടുംബത്തിനകത്തു ചെയ്യുന്ന ജോലിയേയും അതുമായി ബന്ധപ്പെടുത്തി ചെയ്യുന്ന മറ്റു പണികളേയും "തൊഴിൽ'' എന്ന വിഭാഗത്തിൽപോലും പെടുത്താൻ പറ്റാത്ത ഒന്നാക്കിത്തീർക്കുന്നു. കുടുംബത്തിനകത്ത് സ്ത്രീയ്ക്കു നല്കുന്ന അധമ പദവിയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നതു മുതലാളിത്ത വ്യവസ്ഥിതിയുടെ ഈ കാഴ്ചപ്പാടാണ്.
==തൊഴിൽ രംഗം==
==തൊഴിൽ രംഗം==
തൊഴിൽ രംഗത്തേയ്ക്കു കടന്നു നോക്കിയാൽ അവിടെയും സ്ത്രീകൾ കടുത്ത വിവേചനത്തിനു വിധേയരാകുന്നതു കാണാൻ കഴിയും. സ്ത്രീകൾ ഏറ്റവും അധികം തൊഴിലെടുക്കുന്ന മേഖലയാണ് കാർഷികമേഖല. ലിംഗപരമായ തൊഴിൽ വിഭജനം വ്യക്തമായി നിലനില്ക്കുന്ന മേഖലയാണിത്. എന്നാൽ "തുല്യവേതന നിയമം” പാസാക്കിയിട്ടുള്ള നമ്മുടെ രാജ്യത്ത് ഇന്നും കായിക രംഗത്തും സ്ത്രീകളുടെ കൂലി പുരുഷന്മാരുടെ കൂലിയുടെ ഏതാണ്ട് പകുതി മാത്രമാണ്. പല സ്ഥലങ്ങളിലും സ്ത്രീ തൊഴിലാളികൾക്കു പ്രത്യേകം കൂലി കൊടുക്കുന്ന സമ്പ്രദായം തന്നെയില്ല. ഭർത്താവിൻ്റെ  കൂലിയോടൊപ്പം ഭാര്യയുടെ കൂലിയും അയാളുടെ കൈയിലേയ്ക്കു കൊടുക്കുകയാണു പതിവ്.
തൊഴിൽ രംഗത്തേയ്ക്കു കടന്നു നോക്കിയാൽ അവിടെയും സ്ത്രീകൾ കടുത്ത വിവേചനത്തിനു വിധേയരാകുന്നതു കാണാൻ കഴിയും. സ്ത്രീകൾ ഏറ്റവും അധികം തൊഴിലെടുക്കുന്ന മേഖലയാണ് കാർഷികമേഖല. ലിംഗപരമായ തൊഴിൽ വിഭജനം വ്യക്തമായി നിലനില്ക്കുന്ന മേഖലയാണിത്. എന്നാൽ "തുല്യവേതന നിയമം” പാസാക്കിയിട്ടുള്ള നമ്മുടെ രാജ്യത്ത് ഇന്നും കായിക രംഗത്തും സ്ത്രീകളുടെ കൂലി പുരുഷന്മാരുടെ കൂലിയുടെ ഏതാണ്ട് പകുതി മാത്രമാണ്. പല സ്ഥലങ്ങളിലും സ്ത്രീ തൊഴിലാളികൾക്കു പ്രത്യേകം കൂലി കൊടുക്കുന്ന സമ്പ്രദായം തന്നെയില്ല. ഭർത്താവിൻ്റെ  കൂലിയോടൊപ്പം ഭാര്യയുടെ കൂലിയും അയാളുടെ കൈയിലേയ്ക്കു കൊടുക്കുകയാണു പതിവ്.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9038" എന്ന താളിൽനിന്ന് ശേഖരിച്ചത്