അജ്ഞാതം


"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:34, 14 ഫെബ്രുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 21: വരി 21:


മെയ്‌ 10ന്‌ രാവിലെ 10 മണിക്ക്‌  പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഗായക സംഘം സ്വാഗതഗാനമാലപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മരണമടഞ്ഞവരെ അനുസ്‌മരിച്ചുകൊണ്ട്‌ നിർവാഹക സമിതി അംഗം കെ. മനോഹരൻ സംസാരിച്ചു. തുടർന്ന്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. ഗോപിനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റ്‌ റിപ്പോർട്ട്‌ വി.എൻ. കൃഷ്‌ണൻ കുട്ടിയാണ്‌ അവതരിപ്പിച്ചത്‌. കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന പഠന റിപ്പോർട്ട്‌ മുൻ പ്രസിഡന്റ്‌ ടി.രാധാമണി പ്രകാശനം ചെയ്‌തു. എൻ.ശാന്തകുമാരി ഏറ്റുവാങ്ങി.
മെയ്‌ 10ന്‌ രാവിലെ 10 മണിക്ക്‌  പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഗായക സംഘം സ്വാഗതഗാനമാലപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മരണമടഞ്ഞവരെ അനുസ്‌മരിച്ചുകൊണ്ട്‌ നിർവാഹക സമിതി അംഗം കെ. മനോഹരൻ സംസാരിച്ചു. തുടർന്ന്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. ഗോപിനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റ്‌ റിപ്പോർട്ട്‌ വി.എൻ. കൃഷ്‌ണൻ കുട്ടിയാണ്‌ അവതരിപ്പിച്ചത്‌. കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന പഠന റിപ്പോർട്ട്‌ മുൻ പ്രസിഡന്റ്‌ ടി.രാധാമണി പ്രകാശനം ചെയ്‌തു. എൻ.ശാന്തകുമാരി ഏറ്റുവാങ്ങി.
[[പ്രമാണം:50th annual inaguaration1.jpg|thumbnail |left ]]


സുവർണ ജൂബിലി വാർഷികത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ എ. പ്രദീപ്‌ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ.കെ. കൃഷ്‌ണകുമാർ രചനയും പ്രേംകുമാർ വടകര സംഗീതസംവിധാനവും നിർവഹിച്ച സ്വാഗതഗാനം കോഴിക്കോട്‌ ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ചു.
സുവർണ ജൂബിലി വാർഷികത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ എ. പ്രദീപ്‌ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ.കെ. കൃഷ്‌ണകുമാർ രചനയും പ്രേംകുമാർ വടകര സംഗീതസംവിധാനവും നിർവഹിച്ച സ്വാഗതഗാനം കോഴിക്കോട്‌ ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ചു.
വരി 40: വരി 42:
ശാസ്‌ത്രഗതി നടത്തിയ ശാസ്‌ത്രകഥാ മത്സരത്തിൽ സമ്മാനാർഹരായവർക്ക്  പ്രൊഫ.കെ. പാപ്പൂട്ടി സമ്മാനദാനം നടത്തി.  മാസികാ പ്രചരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലകൾക്കുള്ള സമ്മാന വിതരണവും നടന്നു.  തുടർന്ന്‌ കോഴിക്കോട്‌ ജില്ലാ കലാ സംഘം അവതരിപ്പിച്ച ലഘുനാടകങ്ങൾ അരങ്ങേറി. ലാഭത്തിൽ നഷ്‌ടം, നാരായണേട്ടൻ മൗനവ്രതത്തിലാണ്‌ എന്നീ നാടകങ്ങളാണ്‌ അവതരിപ്പിച്ചത്‌. സംഘടനാ രേഖയെക്കുറിച്ച്‌ നടന്ന ഗ്രൂപ്പ്‌ ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ ക്രോഡീകരിച്ച്‌ രുഗ്മിണി.ടി, അനിതാദേവി.ബി, രാജശേഖര വാര്യർ, ജയ്‌ സോമനാഥൻ, പി.കെ.നാരായണൻ, ഹരി.സി, എ.ബിന്ദു, എ.എം. ബാലകൃഷ്‌ണൻ, ജോജി കൂട്ടുമ്മേൽ, പി.വി.സന്തോഷ്‌, ജോർജ്‌.കെ.ഫിലിപ്പ്‌, സുനിൽ മലപ്പുറം, എം.വി.ഗംഗാധരൻ, രമേശ്‌, സൗമിനി.പി എന്നിവർ അവതരിപ്പിച്ചു
ശാസ്‌ത്രഗതി നടത്തിയ ശാസ്‌ത്രകഥാ മത്സരത്തിൽ സമ്മാനാർഹരായവർക്ക്  പ്രൊഫ.കെ. പാപ്പൂട്ടി സമ്മാനദാനം നടത്തി.  മാസികാ പ്രചരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലകൾക്കുള്ള സമ്മാന വിതരണവും നടന്നു.  തുടർന്ന്‌ കോഴിക്കോട്‌ ജില്ലാ കലാ സംഘം അവതരിപ്പിച്ച ലഘുനാടകങ്ങൾ അരങ്ങേറി. ലാഭത്തിൽ നഷ്‌ടം, നാരായണേട്ടൻ മൗനവ്രതത്തിലാണ്‌ എന്നീ നാടകങ്ങളാണ്‌ അവതരിപ്പിച്ചത്‌. സംഘടനാ രേഖയെക്കുറിച്ച്‌ നടന്ന ഗ്രൂപ്പ്‌ ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ ക്രോഡീകരിച്ച്‌ രുഗ്മിണി.ടി, അനിതാദേവി.ബി, രാജശേഖര വാര്യർ, ജയ്‌ സോമനാഥൻ, പി.കെ.നാരായണൻ, ഹരി.സി, എ.ബിന്ദു, എ.എം. ബാലകൃഷ്‌ണൻ, ജോജി കൂട്ടുമ്മേൽ, പി.വി.സന്തോഷ്‌, ജോർജ്‌.കെ.ഫിലിപ്പ്‌, സുനിൽ മലപ്പുറം, എം.വി.ഗംഗാധരൻ, രമേശ്‌, സൗമിനി.പി എന്നിവർ അവതരിപ്പിച്ചു


[[പ്രമാണം:50th annual inaguaration2.jpg|thumbnail |right ]]


മൂന്നാം ദിവസം രാവിലെ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക്‌ ജനറൽ സെക്രട്ടറിയും വരവു കണക്കിനേക്കുറിച്ചുള്ള ചർച്ചക്ക്‌ ട്രഷററും വിശദീകരണം നൽകി. ജനറൽ കൗൺസിൽ വരവുചെലവു കണക്കും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു. കെ.ടി.രാധാകൃഷ്‌ണൻ അവതരിപ്പിച്ച പുതിയ നിർവാഹക സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും പാനൽ കൗൺസിൽ അംഗീകരിച്ചു.
മൂന്നാം ദിവസം രാവിലെ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക്‌ ജനറൽ സെക്രട്ടറിയും വരവു കണക്കിനേക്കുറിച്ചുള്ള ചർച്ചക്ക്‌ ട്രഷററും വിശദീകരണം നൽകി. ജനറൽ കൗൺസിൽ വരവുചെലവു കണക്കും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു. കെ.ടി.രാധാകൃഷ്‌ണൻ അവതരിപ്പിച്ച പുതിയ നിർവാഹക സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും പാനൽ കൗൺസിൽ അംഗീകരിച്ചു.
വരി 60: വരി 63:


ചുരുക്കത്തിൽ, ശാസ്‌ത്രത്തിന്റെ നല്ലതും ചീത്തയുമായ സാധ്യതകൾ തെളിഞ്ഞു നിന്ന ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. കേവലം ഒരു ശാസ്‌ത്ര പ്രചാരണ സംഘടനയായിത്തുടങ്ങി, ഒരു പതിറ്റാണ്ടുകൊണ്ട്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌. അതിന്റെ പ്രവർത്തന ലക്ഷ്യം ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം. അടിസ്ഥാനപരമായി ശാസ്‌ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതം ആയാസരഹിതവും ആസ്വാദ്യവും ആക്കാനുള്ളതാണ്‌. സ്വാർഥതയും ധനമോഹവും ആണ്‌ അതിനെ അങ്ങനെയല്ലാതാക്കുന്നതും ചൂഷണത്തിനുള്ള ആയുധമാക്കുന്നതും. ശാസ്‌ത്രവും ശാസ്‌ത്രബോധവും സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞാൽ ചൂഷണം തിരിച്ചറിയാനും ചെറുക്കാനും അവർക്കു കഴിയും; സ്വന്തം ജീവിതം മെച്ചപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും അവർ പ്രാപ്‌തി നേടും. ജാതി, മത, വംശീയഭേദങ്ങൾക്കുപരി മനുഷ്യനെ കാണാൻ അവർക്കാകും; ശാസ്‌ത്രസാങ്കേതികവിദ്യകളുടെ മനുഷ്യവരുദ്ധ ഉപയോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും അവർ ശക്തിനേടും. അതുകൊണ്ട്‌ പരിഷത്ത്‌ പ്രവർത്തിക്കേണ്ടത്‌ ശാസ്‌ത്രത്തിന്റെ പ്രയോഗം ആവശ്യമായി വരുന്ന സാമൂഹ്യ ഇടങ്ങളിലാണ്‌.
ചുരുക്കത്തിൽ, ശാസ്‌ത്രത്തിന്റെ നല്ലതും ചീത്തയുമായ സാധ്യതകൾ തെളിഞ്ഞു നിന്ന ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. കേവലം ഒരു ശാസ്‌ത്ര പ്രചാരണ സംഘടനയായിത്തുടങ്ങി, ഒരു പതിറ്റാണ്ടുകൊണ്ട്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌. അതിന്റെ പ്രവർത്തന ലക്ഷ്യം ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം. അടിസ്ഥാനപരമായി ശാസ്‌ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതം ആയാസരഹിതവും ആസ്വാദ്യവും ആക്കാനുള്ളതാണ്‌. സ്വാർഥതയും ധനമോഹവും ആണ്‌ അതിനെ അങ്ങനെയല്ലാതാക്കുന്നതും ചൂഷണത്തിനുള്ള ആയുധമാക്കുന്നതും. ശാസ്‌ത്രവും ശാസ്‌ത്രബോധവും സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞാൽ ചൂഷണം തിരിച്ചറിയാനും ചെറുക്കാനും അവർക്കു കഴിയും; സ്വന്തം ജീവിതം മെച്ചപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും അവർ പ്രാപ്‌തി നേടും. ജാതി, മത, വംശീയഭേദങ്ങൾക്കുപരി മനുഷ്യനെ കാണാൻ അവർക്കാകും; ശാസ്‌ത്രസാങ്കേതികവിദ്യകളുടെ മനുഷ്യവരുദ്ധ ഉപയോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും അവർ ശക്തിനേടും. അതുകൊണ്ട്‌ പരിഷത്ത്‌ പ്രവർത്തിക്കേണ്ടത്‌ ശാസ്‌ത്രത്തിന്റെ പ്രയോഗം ആവശ്യമായി വരുന്ന സാമൂഹ്യ ഇടങ്ങളിലാണ്‌.
[[പ്രമാണം:50th annual inaguaration3.jpg|thumbnail |left ]]


ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യവിരുദ്ധമായി ഉപയോഗിച്ചതിന്റെ അനുഭവം ശാസ്‌ത്രചരിത്രത്തിലുടനീളം കാണാം. ആർക്കിമിഡീസിന്റെ ഉത്തോലകതത്ത്വം ശത്രുപാളയത്തിലേയ്‌ക്ക്‌ തീപ്പന്തങ്ങൾ തൊടുത്തുവിടാനുള്ള കാറ്റപ്പുൾട്ടുകളായി രൂപം പ്രാപിച്ചതും സിയാൽകോവ്‌സ്‌കിയുടെ ബഹിരാകാശ റോക്കറ്റ്‌ എന്ന സ്വപ്‌നം ആദ്യം മിസൈലായി അവതരിച്ചതും ഐൻസ്റ്റൈന്റെ E = mc2 എന്ന അത്ഭുതസമവാക്യം അണുബോംബിന്റെ ഭീകരരൂപം പൂണ്ടതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. വ്യവസായമാലിന്യങ്ങൾ അന്തരീക്ഷത്തിലും നദികളിലും തള്ളുന്നതും ഫോസിൽ ഇന്ധനങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും ഹരിതഗൃഹവാതകങ്ങൾക്കൊണ്ട്‌ നിറച്ചും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതുമെല്ലാം ശാസ്‌ത്രത്തിന്റെ ദുരുപയോഗം തന്നെയാണ്‌. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കണമെങ്കിൽ സമൂഹത്തിന്റെ ശാസ്‌ത്രബോധം ഉയരേണ്ടതുണ്ട്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗങ്ങൾക്കെതിരെ യൂറോപ്പിൽ ഒരു പരിധിവരെ ചെറുത്തു നിൽപ്പ്‌ ഉയരുന്നതും (ഉദാ: ആണവനിലയങ്ങൾക്കും വ്യവസായ മലിനീകരണങ്ങൾക്കും എതിരെ) ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അതു വേണ്ടത്ര ഉണ്ടാകാത്തതും ശാസ്‌ത്രബോധത്തിലെ അന്തരത്തിന്റെ സൂചനയാണ്‌. ശാസ്‌ത്രബോധം എന്നത്‌ ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പ്രയോഗിക്കുവാനുള്ള മനോഭാവവും അതിനുള്ള ശേഷിയുമാണ്‌. നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അതുപ്രഥമമായി പരിഗണിക്കുന്നു. നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേരുന്ന നിഗമനങ്ങൾ താൽക്കാലിക സത്യങ്ങളാണ്‌. കാരണം, നിരീക്ഷണങ്ങൾക്ക്‌ അതതു കാലത്തെ സാങ്കേതികവിദ്യകളുടെ പരിമിതിയുണ്ട്‌. നിരീക്ഷണശേഷി മെച്ചപ്പെടുമ്പോൾ (ഉദാ: കൂടുതൽ മികവുള്ള ടെലിസ്‌കോപ്പുകളോ മൈക്രോസ്‌കോപ്പുകളോ ആക്‌സലറേറ്ററുകളോ നിലവിൽ വരുമ്പോൾ) നിരീക്ഷണ ഫലങ്ങളും മെച്ചപ്പെടും. അപ്പോൾ നിഗമനങ്ങളും സിദ്ധാന്തങ്ങളും മാറാം. എന്തിനെയും ആരെയും ചോദ്യം ചെയ്യുന്ന, സന്ദേഹത്തോടെ സിദ്ധാന്തങ്ങളെ സമീപിക്കുന്ന ശാസ്‌ത്രത്തിന്റെ രീതി യഥാർഥത്തിൽ ജനാധിപത്യത്തിന്റെ സ്വഭാവത്തിന്‌ അനുയോജ്യമാണെന്നു കാണാം. ജനാധിപത്യം നിലനിൽക്കുന്ന, ചിന്തയ്‌ക്കു വിലങ്ങുകളില്ലാത്ത ഇടങ്ങളിലാണ്‌ ശാസ്‌ത്രത്തിന്റെ സ്വാഭാവിക വളർച്ച ഉണ്ടായിട്ടുള്ളത്‌ എന്നത്‌ യാദൃച്ഛികമല്ല. ജനാധിപത്യം ആദ്യം നിലവിൽ വന്ന പ്രാചീന ഗ്രീസിൽ അത്‌ ദ്രുതതരം വളർന്നു; പള്ളി ആധിപത്യം സ്ഥാപിച്ച്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ കൂച്ചുവിലങ്ങിട്ട മധ്യകാല യൂറോപ്പിൽ അത്‌ മൃതപ്രായമായികിടന്നു; നവോഥാനയൂറോപ്പിൽ അത്‌ ഏറ്റവും ശക്തിപ്രാപിച്ചത്‌ ജനാധിപത്യം ശക്തിപ്രാപിച്ച ഇംഗ്ലണ്ടിലായിരുന്നു.
ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യവിരുദ്ധമായി ഉപയോഗിച്ചതിന്റെ അനുഭവം ശാസ്‌ത്രചരിത്രത്തിലുടനീളം കാണാം. ആർക്കിമിഡീസിന്റെ ഉത്തോലകതത്ത്വം ശത്രുപാളയത്തിലേയ്‌ക്ക്‌ തീപ്പന്തങ്ങൾ തൊടുത്തുവിടാനുള്ള കാറ്റപ്പുൾട്ടുകളായി രൂപം പ്രാപിച്ചതും സിയാൽകോവ്‌സ്‌കിയുടെ ബഹിരാകാശ റോക്കറ്റ്‌ എന്ന സ്വപ്‌നം ആദ്യം മിസൈലായി അവതരിച്ചതും ഐൻസ്റ്റൈന്റെ E = mc2 എന്ന അത്ഭുതസമവാക്യം അണുബോംബിന്റെ ഭീകരരൂപം പൂണ്ടതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. വ്യവസായമാലിന്യങ്ങൾ അന്തരീക്ഷത്തിലും നദികളിലും തള്ളുന്നതും ഫോസിൽ ഇന്ധനങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും ഹരിതഗൃഹവാതകങ്ങൾക്കൊണ്ട്‌ നിറച്ചും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതുമെല്ലാം ശാസ്‌ത്രത്തിന്റെ ദുരുപയോഗം തന്നെയാണ്‌. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കണമെങ്കിൽ സമൂഹത്തിന്റെ ശാസ്‌ത്രബോധം ഉയരേണ്ടതുണ്ട്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗങ്ങൾക്കെതിരെ യൂറോപ്പിൽ ഒരു പരിധിവരെ ചെറുത്തു നിൽപ്പ്‌ ഉയരുന്നതും (ഉദാ: ആണവനിലയങ്ങൾക്കും വ്യവസായ മലിനീകരണങ്ങൾക്കും എതിരെ) ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അതു വേണ്ടത്ര ഉണ്ടാകാത്തതും ശാസ്‌ത്രബോധത്തിലെ അന്തരത്തിന്റെ സൂചനയാണ്‌. ശാസ്‌ത്രബോധം എന്നത്‌ ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പ്രയോഗിക്കുവാനുള്ള മനോഭാവവും അതിനുള്ള ശേഷിയുമാണ്‌. നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അതുപ്രഥമമായി പരിഗണിക്കുന്നു. നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേരുന്ന നിഗമനങ്ങൾ താൽക്കാലിക സത്യങ്ങളാണ്‌. കാരണം, നിരീക്ഷണങ്ങൾക്ക്‌ അതതു കാലത്തെ സാങ്കേതികവിദ്യകളുടെ പരിമിതിയുണ്ട്‌. നിരീക്ഷണശേഷി മെച്ചപ്പെടുമ്പോൾ (ഉദാ: കൂടുതൽ മികവുള്ള ടെലിസ്‌കോപ്പുകളോ മൈക്രോസ്‌കോപ്പുകളോ ആക്‌സലറേറ്ററുകളോ നിലവിൽ വരുമ്പോൾ) നിരീക്ഷണ ഫലങ്ങളും മെച്ചപ്പെടും. അപ്പോൾ നിഗമനങ്ങളും സിദ്ധാന്തങ്ങളും മാറാം. എന്തിനെയും ആരെയും ചോദ്യം ചെയ്യുന്ന, സന്ദേഹത്തോടെ സിദ്ധാന്തങ്ങളെ സമീപിക്കുന്ന ശാസ്‌ത്രത്തിന്റെ രീതി യഥാർഥത്തിൽ ജനാധിപത്യത്തിന്റെ സ്വഭാവത്തിന്‌ അനുയോജ്യമാണെന്നു കാണാം. ജനാധിപത്യം നിലനിൽക്കുന്ന, ചിന്തയ്‌ക്കു വിലങ്ങുകളില്ലാത്ത ഇടങ്ങളിലാണ്‌ ശാസ്‌ത്രത്തിന്റെ സ്വാഭാവിക വളർച്ച ഉണ്ടായിട്ടുള്ളത്‌ എന്നത്‌ യാദൃച്ഛികമല്ല. ജനാധിപത്യം ആദ്യം നിലവിൽ വന്ന പ്രാചീന ഗ്രീസിൽ അത്‌ ദ്രുതതരം വളർന്നു; പള്ളി ആധിപത്യം സ്ഥാപിച്ച്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ കൂച്ചുവിലങ്ങിട്ട മധ്യകാല യൂറോപ്പിൽ അത്‌ മൃതപ്രായമായികിടന്നു; നവോഥാനയൂറോപ്പിൽ അത്‌ ഏറ്റവും ശക്തിപ്രാപിച്ചത്‌ ജനാധിപത്യം ശക്തിപ്രാപിച്ച ഇംഗ്ലണ്ടിലായിരുന്നു.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4516" എന്ന താളിൽനിന്ന് ശേഖരിച്ചത്