1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ison hand book }} | |||
വരി 580: | വരി 581: | ||
ഈ പുസ്‌തകം എന്തുകൊണ്ട്?പഠിക്കാനുള്ള അവകാശം നിയമമായല്ലൊ. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമായി മാറി. അപ്പോൾ നമുക്ക് ഒരു ചോദ്യം ചോദിക്കാം. ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസം എങ്ങനെയാണ് നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക?ഒരുത്തരം ഇതാ - സാർവ്വലൗകിക പ്രപഞ്ചവീക്ഷണം വളർത്തുക. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും അത്ഭുത ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഈ അത്ഭുതം കണ്ടെത്താനുള്ള ശക്തിയേറിയ ശാസ്‌ത്ര ഉപകരണങ്ങളാണ്. പ്രപഞ്ചകാര്യങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കുകയും ഭാവന ഉണർത്തുകയും ചെയ്യുക, ചെറിയ കണക്കൂകൂട്ടലുകൾ നടത്തുക, ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസത്തിലേക്കുള്ള പാത ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നമുക്ക് സാർവ്വലൗകിക പ്രപഞ്ച വീക്ഷണം എന്നു വിളിക്കാം.യഥാർത്ഥ ശാസ്‌ത്രം വശമാക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമില്ല. ചെലവു കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടു തന്നെ നമുക്ക് പ്രധാപ്പെട്ട പരീക്ഷണങ്ങളും പ്രോജക്‌ടുകളും രസകരമായി ചെയ്‌തു പഠിക്കാം. ഇവ വഴി ലോകത്തെവിടെയുള്ള ആർക്കും വിജ്ഞാനം സമ്പാദിക്കാം. കാരണം, ശാസ്‌ത്രം സ്വന്തം നിലക്കു തന്നെ സാർവ്വ ലൗകികമാണ്.പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങുമ്പോൾ വലിയ അക്കങ്ങളായ ആയിരങ്ങൾ, ലക്ഷങ്ങൾ, കോടികൾ, ശതകോടികൾ ഇവയൊന്നും നമ്മെ പരിഭ്രമിപ്പിക്കുന്നില്ല. ഭൂമിക്ക് 13 ആയിരം കിലോമീറ്ററാണ് വ്യാസം. സൂര്യനിലേക്കുള്ള ദൂരമോ, 15 കോടി കിലോമീറ്ററാണ്. ആകാശഗംഗയിൽ 10000 കോടി നക്ഷത്രങ്ങളുണ്ട്.പ്രപഞ്ചവീക്ഷണം നേടാൻ ജ്യോതിശാസ്‌ത്ര സംഖ്യകളുമായി ഇടപെടേണ്ടതുണ്ട്. നമ്മുടെ സ്‌കൂളിൽ എത്ര കുട്ടികളുണ്ട്? ആയിരത്തിലേറെ. രാജ്യത്ത് ലക്ഷക്കണക്കിന് സ്‌കൂളുകളുണ്ട്. ജനസംഖ്യ നൂറു കോടിയിലേറെയാണ്.എല്ലാവർക്കും ശാസ്‌ത്രം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ശാസ്‌ത്രസംഘടനയാണ് ജനകീയ ശാസ്‌ത്ര പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൽ ധാരാളം സംഘടകൾ കണ്ണിചേർന്നിട്ടുണ്ട്. ജ്യോതിശാസ്‌ത്രത്തെ സാർവ്വലൗകികമാക്കൻ ഇവരെല്ലാവരും ഒത്തു കൂടാറുണ്ട്. ഇതിനുമുമ്പ് സൂര്യഗ്രഹണം, അന്താരാഷ്‌ട്ര ശസ്‌ത്രവർഷം, ശുക്രസംതരണം. ഇതാ ഇപ്പോൾ ഐസോണിനെ വരവേൽക്കാനും.നമുക്ക് എല്ലാ സ്‌കുളിലും എത്താനും അവിടുത്തെ കുട്ടികളിലും നാട്ടുകാരിലും ജ്യോതിശാസ്‌ത്ര വിജ്ഞാനം എത്തിക്കാനും കഴിഞ്ഞാൽ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ശരിയായ ശാസ്‌ത്രവിദ്യാഭ്യാസം എന്ന കാര്യം നേടാം, തീർച്ച. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്‌പാണ് ഈ പുസ്‌തകം. | ഈ പുസ്‌തകം എന്തുകൊണ്ട്?പഠിക്കാനുള്ള അവകാശം നിയമമായല്ലൊ. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമായി മാറി. അപ്പോൾ നമുക്ക് ഒരു ചോദ്യം ചോദിക്കാം. ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസം എങ്ങനെയാണ് നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക?ഒരുത്തരം ഇതാ - സാർവ്വലൗകിക പ്രപഞ്ചവീക്ഷണം വളർത്തുക. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും അത്ഭുത ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഈ അത്ഭുതം കണ്ടെത്താനുള്ള ശക്തിയേറിയ ശാസ്‌ത്ര ഉപകരണങ്ങളാണ്. പ്രപഞ്ചകാര്യങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കുകയും ഭാവന ഉണർത്തുകയും ചെയ്യുക, ചെറിയ കണക്കൂകൂട്ടലുകൾ നടത്തുക, ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസത്തിലേക്കുള്ള പാത ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നമുക്ക് സാർവ്വലൗകിക പ്രപഞ്ച വീക്ഷണം എന്നു വിളിക്കാം.യഥാർത്ഥ ശാസ്‌ത്രം വശമാക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമില്ല. ചെലവു കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടു തന്നെ നമുക്ക് പ്രധാപ്പെട്ട പരീക്ഷണങ്ങളും പ്രോജക്‌ടുകളും രസകരമായി ചെയ്‌തു പഠിക്കാം. ഇവ വഴി ലോകത്തെവിടെയുള്ള ആർക്കും വിജ്ഞാനം സമ്പാദിക്കാം. കാരണം, ശാസ്‌ത്രം സ്വന്തം നിലക്കു തന്നെ സാർവ്വ ലൗകികമാണ്.പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങുമ്പോൾ വലിയ അക്കങ്ങളായ ആയിരങ്ങൾ, ലക്ഷങ്ങൾ, കോടികൾ, ശതകോടികൾ ഇവയൊന്നും നമ്മെ പരിഭ്രമിപ്പിക്കുന്നില്ല. ഭൂമിക്ക് 13 ആയിരം കിലോമീറ്ററാണ് വ്യാസം. സൂര്യനിലേക്കുള്ള ദൂരമോ, 15 കോടി കിലോമീറ്ററാണ്. ആകാശഗംഗയിൽ 10000 കോടി നക്ഷത്രങ്ങളുണ്ട്.പ്രപഞ്ചവീക്ഷണം നേടാൻ ജ്യോതിശാസ്‌ത്ര സംഖ്യകളുമായി ഇടപെടേണ്ടതുണ്ട്. നമ്മുടെ സ്‌കൂളിൽ എത്ര കുട്ടികളുണ്ട്? ആയിരത്തിലേറെ. രാജ്യത്ത് ലക്ഷക്കണക്കിന് സ്‌കൂളുകളുണ്ട്. ജനസംഖ്യ നൂറു കോടിയിലേറെയാണ്.എല്ലാവർക്കും ശാസ്‌ത്രം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ശാസ്‌ത്രസംഘടനയാണ് ജനകീയ ശാസ്‌ത്ര പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൽ ധാരാളം സംഘടകൾ കണ്ണിചേർന്നിട്ടുണ്ട്. ജ്യോതിശാസ്‌ത്രത്തെ സാർവ്വലൗകികമാക്കൻ ഇവരെല്ലാവരും ഒത്തു കൂടാറുണ്ട്. ഇതിനുമുമ്പ് സൂര്യഗ്രഹണം, അന്താരാഷ്‌ട്ര ശസ്‌ത്രവർഷം, ശുക്രസംതരണം. ഇതാ ഇപ്പോൾ ഐസോണിനെ വരവേൽക്കാനും.നമുക്ക് എല്ലാ സ്‌കുളിലും എത്താനും അവിടുത്തെ കുട്ടികളിലും നാട്ടുകാരിലും ജ്യോതിശാസ്‌ത്ര വിജ്ഞാനം എത്തിക്കാനും കഴിഞ്ഞാൽ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ശരിയായ ശാസ്‌ത്രവിദ്യാഭ്യാസം എന്ന കാര്യം നേടാം, തീർച്ച. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്‌പാണ് ഈ പുസ്‌തകം. | ||
എല്ലാ സ്‌കൂളിലും ജ്യോതിശാസ്‌ത്രമേള എങ്ങനെ സംഘടിപ്പക്കാം? | എല്ലാ സ്‌കൂളിലും ജ്യോതിശാസ്‌ത്രമേള എങ്ങനെ സംഘടിപ്പക്കാം? | ||
[[പ്രമാണം:Jyothisastramela1.jpg|left|300px]] | |||
നിങ്ങളുടെ സ്‌കൂളിൽ ജ്യോതിശാസ്‌ത്രമേള സംഘടിപ്പക്കുവാൻ വലിയ ചെലവൊന്നും വരില്ല. എല്ലായിടത്തും ലഭിക്കുന്ന ചെലവുകുറഞ്ഞ വസ്‌തുക്കൾ കൊണ്ടുതന്നെ നിങ്ങൾക്കു പരീക്ഷണങ്ങൾ ചെയ്യാം, ഉപകരണങ്ങൾ നിർമ്മിക്കാം. | നിങ്ങളുടെ സ്‌കൂളിൽ ജ്യോതിശാസ്‌ത്രമേള സംഘടിപ്പക്കുവാൻ വലിയ ചെലവൊന്നും വരില്ല. എല്ലായിടത്തും ലഭിക്കുന്ന ചെലവുകുറഞ്ഞ വസ്‌തുക്കൾ കൊണ്ടുതന്നെ നിങ്ങൾക്കു പരീക്ഷണങ്ങൾ ചെയ്യാം, ഉപകരണങ്ങൾ നിർമ്മിക്കാം. | ||
ഈ പുസ്‌തകത്തിലെ പ്രവർത്തനങ്ങളെല്ലാം ജ്യോതിശാസ്‌ത്രമേളയുടെ ഭാഗമാണ്.ആരെയൊക്കെ ഇതിൽ പങ്കാളികളാക്കാം?ആരെയും, ഏതു പ്രായക്കാരെയും.എല്ലാ വിദ്യാർത്ഥികളെയും.പ്രധാന ആധ്യാപകരടക്കമുള്ള എല്ലാ അധ്യാപകരെയും.എല്ലാ രക്ഷിതാക്കളെയും.എല്ലാ പൗരന്മാരെയും. | ഈ പുസ്‌തകത്തിലെ പ്രവർത്തനങ്ങളെല്ലാം ജ്യോതിശാസ്‌ത്രമേളയുടെ ഭാഗമാണ്.ആരെയൊക്കെ ഇതിൽ പങ്കാളികളാക്കാം?ആരെയും, ഏതു പ്രായക്കാരെയും.എല്ലാ വിദ്യാർത്ഥികളെയും.പ്രധാന ആധ്യാപകരടക്കമുള്ള എല്ലാ അധ്യാപകരെയും.എല്ലാ രക്ഷിതാക്കളെയും.എല്ലാ പൗരന്മാരെയും. | ||
എപ്പോഴാണ് ഈ മേള സംഘടിപ്പിക്കുക?എപ്പോഴുമാകാം. എന്നാൽ ഇത്തവണ ഐസോണിന്റെ വരവേൽപ്പിനോടനുബന്ധിച്ചാകാം. 2013 നവംബർ 28നു മുമ്പ്. ആകാശം തെളിഞ്ഞിരിക്കുന്ന കാലമാണ് നല്ലത്. ഒക്‌ടോബർ നവംബർ മാസങ്ങൾ പറ്റിയ കാലമാണ്. | |||
എപ്പോഴാണ് ഈ മേള സംഘടിപ്പിക്കുക? | |||
എപ്പോഴുമാകാം. എന്നാൽ ഇത്തവണ ഐസോണിന്റെ വരവേൽപ്പിനോടനുബന്ധിച്ചാകാം. 2013 നവംബർ 28നു മുമ്പ്. ആകാശം തെളിഞ്ഞിരിക്കുന്ന കാലമാണ് നല്ലത്. ഒക്‌ടോബർ നവംബർ മാസങ്ങൾ പറ്റിയ കാലമാണ്. | |||
മേളയിൽ എന്തൊക്കെ ഒരുക്കാം? | മേളയിൽ എന്തൊക്കെ ഒരുക്കാം? | ||
ചില വ്യത്യസ്‌ത പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു. | ചില വ്യത്യസ്‌ത പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു. | ||
1. ഐസോൺ പോസ്റ്റർ പ്രദർശനം | 1. ഐസോൺ പോസ്റ്റർ പ്രദർശനം | ||
2. ഉത്തര ദിശ കണ്ടത്തൽ. | 2. ഉത്തര ദിശ കണ്ടത്തൽ. | ||
വരി 605: | വരി 615: | ||
18. സൂര്യ സന്ദേശ പരീക്ഷണം. | 18. സൂര്യ സന്ദേശ പരീക്ഷണം. | ||
19. ഐസോണിനെ നരീക്ഷിക്കൽ. | 19. ഐസോണിനെ നരീക്ഷിക്കൽ. | ||
ജ്യോതി ശാസ്‌ത്രത്തിന്റെ ലോകം | ജ്യോതി ശാസ്‌ത്രത്തിന്റെ ലോകം | ||
ഒരു രാഷ്‌ട്രത്തിനും നിർമ്മിക്കാനാകാത്ത സാർവലൗകിക പരീക്ഷണശാലയാണ് നമുക്കു ചുററുമുള്ള ഈ പ്രപഞ്ചം. അതുകൊണ്ടുതന്നെ ഇത് ലോകത്തിലെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപകർക്കും തികച്ചും സൗജന്യമായി കരസ്ഥമാക്കാവുന്നതുമാണ്. ഈ പുസ്‌തകം ലോകത്തിലെ സർവ്വ യുവ ശാസ്‌ത്രകുതുകികൾക്കും ജ്യോതി ശാസ്‌ത്ര തൽപരർക്കും ആയി സമർപ്പിക്കുന്നു. | ഒരു രാഷ്‌ട്രത്തിനും നിർമ്മിക്കാനാകാത്ത സാർവലൗകിക പരീക്ഷണശാലയാണ് നമുക്കു ചുററുമുള്ള ഈ പ്രപഞ്ചം. അതുകൊണ്ടുതന്നെ ഇത് ലോകത്തിലെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപകർക്കും തികച്ചും സൗജന്യമായി കരസ്ഥമാക്കാവുന്നതുമാണ്. ഈ പുസ്‌തകം ലോകത്തിലെ സർവ്വ യുവ ശാസ്‌ത്രകുതുകികൾക്കും ജ്യോതി ശാസ്‌ത്ര തൽപരർക്കും ആയി സമർപ്പിക്കുന്നു. | ||
പ്രവർത്തനം 1. | |||
[[പ്രമാണം:Pravarthanam1.jpg|right|250px]] | |||
===പ്രവർത്തനം 1.=== | |||
ദിക്കു കണ്ടെത്താം. ഒന്നാമത്തെ രീതി. കമ്പിന്റെ നിഴൽ നോക്കി. | ദിക്കു കണ്ടെത്താം. ഒന്നാമത്തെ രീതി. കമ്പിന്റെ നിഴൽ നോക്കി. | ||
1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക. | 1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക. | ||
2. ഇവിടെ 70 സെ.മീറ്റർ നീളമുള്ള ഒരു കമ്പ് ലംബമായി ഉറപ്പിച്ച് നിർത്തുക. | 2. ഇവിടെ 70 സെ.മീറ്റർ നീളമുള്ള ഒരു കമ്പ് ലംബമായി ഉറപ്പിച്ച് നിർത്തുക. | ||
വരി 619: | വരി 635: | ||
9. വൃത്തത്തിൽ നിഴൽ തൊടുന്ന രണ്ട് അറ്റവും ചേർത്ത് ഒരു രേഖ വരയ്‌ക്കുക. ഈ രേഖ കൃത്യമായ കിഴക്കു പടിഞ്ഞാറ് ദിശയാണ്. | 9. വൃത്തത്തിൽ നിഴൽ തൊടുന്ന രണ്ട് അറ്റവും ചേർത്ത് ഒരു രേഖ വരയ്‌ക്കുക. ഈ രേഖ കൃത്യമായ കിഴക്കു പടിഞ്ഞാറ് ദിശയാണ്. | ||
10. നിഴൽ ഏറ്റവും ചെറുതായി കണ്ടത് ഏതു സമയത്താണ്? ഉച്ചക്ക് 12 മണിക്കു തന്നെയാണോ? | 10. നിഴൽ ഏറ്റവും ചെറുതായി കണ്ടത് ഏതു സമയത്താണ്? ഉച്ചക്ക് 12 മണിക്കു തന്നെയാണോ? | ||
രണ്ടാമത്തെ രീതി. | രണ്ടാമത്തെ രീതി. | ||
ഉത്തരാർധഗോളത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഒരു രാത്രികാല ജ്യോതിശാസ്‌ത്ര പ്രവർത്തനം | ഉത്തരാർധഗോളത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഒരു രാത്രികാല ജ്യോതിശാസ്‌ത്ര പ്രവർത്തനം | ||
1. ഒരു കാന്തിക കോമ്പസ്സ് എടുക്കുക. | 1. ഒരു കാന്തിക കോമ്പസ്സ് എടുക്കുക. | ||
2. അസ്‌തമയശേഷം വടക്കേ ആകാശം നിരീക്ഷിക്കുക. അവിടെ അനങ്ങാതെ നിൽക്കുന്ന ഒരു നക്ഷത്രത്തെ കാണാം. ഇതാണ് ധ്രുവൻ. | 2. അസ്‌തമയശേഷം വടക്കേ ആകാശം നിരീക്ഷിക്കുക. അവിടെ അനങ്ങാതെ നിൽക്കുന്ന ഒരു നക്ഷത്രത്തെ കാണാം. ഇതാണ് ധ്രുവൻ. | ||
3. ധ്രുവനിൽ നിന്നും നേരെ താഴേക്ക് ഒരു നേർനേഖ സങ്കൽപ്പിക്കുക. ഈ രേഖ വന്നു മുട്ടുന്നതാണ് വടക്ക്. തെക്കു വടക്കു ദിക്കു കാണിക്കുന്ന ഒരു രേഖ വരക്കൂ. | 3. ധ്രുവനിൽ നിന്നും നേരെ താഴേക്ക് ഒരു നേർനേഖ സങ്കൽപ്പിക്കുക. ഈ രേഖ വന്നു മുട്ടുന്നതാണ് വടക്ക്. തെക്കു വടക്കു ദിക്കു കാണിക്കുന്ന ഒരു രേഖ വരക്കൂ. | ||
4. ഈ രേഖയിൽ നിന്ന് 90 ഡിഗ്രിയിൽ ഒരു രേഖ വരച്ചാൽ അതാണ് കിഴക്ക് പടിഞ്ഞാറ് ദിശ.നാലു ദിശയും കാണത്തക്ക വിധം സ്ഥിരമായി നിൽക്കുന്ന വിധത്തിൽ അടയാളങ്ങൾ വെക്കുക. | 4. ഈ രേഖയിൽ നിന്ന് 90 ഡിഗ്രിയിൽ ഒരു രേഖ വരച്ചാൽ അതാണ് കിഴക്ക് പടിഞ്ഞാറ് ദിശ.നാലു ദിശയും കാണത്തക്ക വിധം സ്ഥിരമായി നിൽക്കുന്ന വിധത്തിൽ അടയാളങ്ങൾ വെക്കുക. | ||
പ്രവർത്തനം 2. | |||
===പ്രവർത്തനം 2.=== | |||
ശാസ്‌ത്രകൂട്ടുകാർ. | ശാസ്‌ത്രകൂട്ടുകാർ. | ||
[[പ്രമാണം:Pravarthanam2.jpg|left|250px]] | |||
നിങ്ങൾക്ക് മൂന്ന് കൂട്ടുകാർക്കൂടി വേണം ഈ പ്രവർത്തനത്തിന്.ഒരാൾ കിഴക്കേ ഇന്ത്യക്കാരി/രൻ (ആസ്സാം, ബംഗാൾ), മറ്റൊരാൾ വടക്കേഇന്ത്യ (കാശ്‌മീർ, പഞ്ചാബ്)യിൽ നിന്ന്, വേറൊരാൾ പടിഞ്ഞാറേ ഇന്ത്യ (ഗുജറാത്ത്, രാജസ്ഥാൻ)യിൽ നിന്ന്. നിങ്ങളോ തേക്കേ ഇന്ത്യയിൽ നിന്നും.മൊബൈൽ നമ്പർ പരസ്‌പരം കൈമാറൂ. കളി ഇതാണ്.നിങ്ങളുടെ നാട്ടിൽ സൂര്യോദയം ഏതു സമയത്താണ്? അസ്‌തമയമോ? ഉദയാസ്‌തമയങ്ങൾ തമ്മിൽ എത്ര സമയത്തിന്റെ വ്യത്യാസമുണ്ട്? നാലുപേരുടെയും ഫോണിലെ സമയം ഒരേ സമയമാണെന്ന് തുടക്കത്തിൽ ഉറപ്പാക്കണം. നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഉദയത്തിനു മുമ്പ് ഉണരണം. ഉദയം നിരീക്ഷിക്കണം. സമയം കൃത്യമായി കുറിച്ചു വക്കണം. മറ്റ് സുഹൃത്തുക്കളെ വിളിക്കണം. സമയം താരതമ്യം ചെയ്യണം. ഇതുപോലെ അസ്‌തമയവും രേഖപ്പെടുത്തി താരതമ്യപ്പെടുത്തണം. ഉദയാസ്‌തമയങ്ങൾക്കിടയിലെ സമയവ്യത്യാസം ചർച്ചചെയ്യണം. ഇത് ചിട്ടയായി 30 ദിവസം തുടരണം. | നിങ്ങൾക്ക് മൂന്ന് കൂട്ടുകാർക്കൂടി വേണം ഈ പ്രവർത്തനത്തിന്.ഒരാൾ കിഴക്കേ ഇന്ത്യക്കാരി/രൻ (ആസ്സാം, ബംഗാൾ), മറ്റൊരാൾ വടക്കേഇന്ത്യ (കാശ്‌മീർ, പഞ്ചാബ്)യിൽ നിന്ന്, വേറൊരാൾ പടിഞ്ഞാറേ ഇന്ത്യ (ഗുജറാത്ത്, രാജസ്ഥാൻ)യിൽ നിന്ന്. നിങ്ങളോ തേക്കേ ഇന്ത്യയിൽ നിന്നും.മൊബൈൽ നമ്പർ പരസ്‌പരം കൈമാറൂ. കളി ഇതാണ്.നിങ്ങളുടെ നാട്ടിൽ സൂര്യോദയം ഏതു സമയത്താണ്? അസ്‌തമയമോ? ഉദയാസ്‌തമയങ്ങൾ തമ്മിൽ എത്ര സമയത്തിന്റെ വ്യത്യാസമുണ്ട്? നാലുപേരുടെയും ഫോണിലെ സമയം ഒരേ സമയമാണെന്ന് തുടക്കത്തിൽ ഉറപ്പാക്കണം. നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഉദയത്തിനു മുമ്പ് ഉണരണം. ഉദയം നിരീക്ഷിക്കണം. സമയം കൃത്യമായി കുറിച്ചു വക്കണം. മറ്റ് സുഹൃത്തുക്കളെ വിളിക്കണം. സമയം താരതമ്യം ചെയ്യണം. ഇതുപോലെ അസ്‌തമയവും രേഖപ്പെടുത്തി താരതമ്യപ്പെടുത്തണം. ഉദയാസ്‌തമയങ്ങൾക്കിടയിലെ സമയവ്യത്യാസം ചർച്ചചെയ്യണം. ഇത് ചിട്ടയായി 30 ദിവസം തുടരണം. | ||
പ്രവർത്തനം 3. | |||
===പ്രവർത്തനം 3.=== | |||
[[പ്രമാണം:Pravarthanam3.jpg|right|250px]] | |||
സൂര്യൻ ആഴ്‌ചതോറും ഉദിക്കുന്നദിക്ക് മാറുന്നുണ്ടോ? | സൂര്യൻ ആഴ്‌ചതോറും ഉദിക്കുന്നദിക്ക് മാറുന്നുണ്ടോ? | ||
സൂര്യൻ കിഴക്കാണ് ഉദിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. നമ്മുടെ കിഴക്കും ഉദയ സമയവും നാം കണ്ടുകഴിഞ്ഞു. ഇനി കുറേക്കൂടി സൂക്ഷ്‌മമായ നിരീക്ഷണം നടത്താൻ പോകുകയാണ്. എന്താ റെഡിയല്ലെ?ഓരോ ദിവസവും ഉദയം കൃത്യമായി എവിടെ എന്നാണ് കണ്ടെത്താൻ പോകുന്നത്. | സൂര്യൻ കിഴക്കാണ് ഉദിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. നമ്മുടെ കിഴക്കും ഉദയ സമയവും നാം കണ്ടുകഴിഞ്ഞു. ഇനി കുറേക്കൂടി സൂക്ഷ്‌മമായ നിരീക്ഷണം നടത്താൻ പോകുകയാണ്. എന്താ റെഡിയല്ലെ?ഓരോ ദിവസവും ഉദയം കൃത്യമായി എവിടെ എന്നാണ് കണ്ടെത്താൻ പോകുന്നത്. | ||
എല്ലാ ദിവസവും ഒരു കൃത്യ സമയത്ത് സൂര്യൻ ഉദിക്കുന്നതെവിടെയെന്ന് രേഖപ്പെടുത്തി വയ്‌ക്കുക. മരങ്ങൾ, ടവറുകൾ, കെട്ടിടങ്ങൾ എന്നിവ വച്ച് താരതമ്യം ചെയ്യാം. | എല്ലാ ദിവസവും ഒരു കൃത്യ സമയത്ത് സൂര്യൻ ഉദിക്കുന്നതെവിടെയെന്ന് രേഖപ്പെടുത്തി വയ്‌ക്കുക. മരങ്ങൾ, ടവറുകൾ, കെട്ടിടങ്ങൾ എന്നിവ വച്ച് താരതമ്യം ചെയ്യാം. | ||
മാർച്ച് 21 സപ്‌തംബർ 21 എന്നീ ദിവസങ്ങളൊഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും കൃത്യം കിഴക്കല്ല ഉദയമെന്ന് കണ്ട് അത്ഭുതം തോന്നുന്നുണ്ടല്ലെ? ജൂൺ 21ന് സൂര്യോദയം വടക്കുനിന്ന് തെക്കോട്ടുള്ള പ്രയാണമാരംഭിക്കുന്നു. ഇത് ഡിസമ്പർ 21 വരെ നീളുന്നു. ദക്ഷിണായനം. ഇതിലിടക്ക് സപ്‌തംബർ 21 ന് കൃത്യം കിഴക്ക്. ഡിസമ്പർ 22 മുതൽ ജൂൺ 20 വരെ വടക്കോട്ട്. ഉത്തരായനം. ഇതിലിടക്ക് മാർച്ച് 21ന് കൃത്യം കിഴക്ക്. അതായയ് മാർച്ച് 21 മുതൽ സപ്‌തംബർ 21വരെ സൂര്യൻ വടക്കു മാറി ഉദിക്കുന്നു. സപ്‌തംബർ 22 മുതൽ മാർച്ച് 20 വരെ തെക്കു മാറി ഉദിക്കുന്നു.12 മാസങ്ങളെ മൂന്നു മാസങ്ങൾ വീതം നാല് ഭാഗങ്ങളായി തിരിച്ച് ഋതുഭേദങ്ങൾ മാറി വരുന്നു. ഋതുഭേദങ്ങൾ അറിയാം. അതിന് ഇതാണ് കാരണമെന്ന് ഇപ്പോൾ മനസ്സിലായല്ലൊ. | മാർച്ച് 21 സപ്‌തംബർ 21 എന്നീ ദിവസങ്ങളൊഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും കൃത്യം കിഴക്കല്ല ഉദയമെന്ന് കണ്ട് അത്ഭുതം തോന്നുന്നുണ്ടല്ലെ? ജൂൺ 21ന് സൂര്യോദയം വടക്കുനിന്ന് തെക്കോട്ടുള്ള പ്രയാണമാരംഭിക്കുന്നു. ഇത് ഡിസമ്പർ 21 വരെ നീളുന്നു. ദക്ഷിണായനം. ഇതിലിടക്ക് സപ്‌തംബർ 21 ന് കൃത്യം കിഴക്ക്. ഡിസമ്പർ 22 മുതൽ ജൂൺ 20 വരെ വടക്കോട്ട്. ഉത്തരായനം. ഇതിലിടക്ക് മാർച്ച് 21ന് കൃത്യം കിഴക്ക്. അതായയ് മാർച്ച് 21 മുതൽ സപ്‌തംബർ 21വരെ സൂര്യൻ വടക്കു മാറി ഉദിക്കുന്നു. സപ്‌തംബർ 22 മുതൽ മാർച്ച് 20 വരെ തെക്കു മാറി ഉദിക്കുന്നു.12 മാസങ്ങളെ മൂന്നു മാസങ്ങൾ വീതം നാല് ഭാഗങ്ങളായി തിരിച്ച് ഋതുഭേദങ്ങൾ മാറി വരുന്നു. ഋതുഭേദങ്ങൾ അറിയാം. അതിന് ഇതാണ് കാരണമെന്ന് ഇപ്പോൾ മനസ്സിലായല്ലൊ. | ||
പ്രവർത്തനം 4. | |||
===പ്രവർത്തനം 4.=== | |||
[[പ്രമാണം:Pravarthanam4-1.jpg|left|250px]] | |||
സ്‌കൂൾ പ്രോജക്‌ടുകൾ | സ്‌കൂൾ പ്രോജക്‌ടുകൾ | ||
കുത്തി നിർത്തിയ കമ്പിന്റെ നിഴൽ. | കുത്തി നിർത്തിയ കമ്പിന്റെ നിഴൽ. | ||
1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക. | 1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക. | ||
2. ഇവിടെ ഒരു കമ്പ് ലംബമായി ഉറപ്പിച്ച് നിർത്തുക. (ഒരു കല്ല് കെട്ടിത്തൂക്കി ലംബം കൃത്യമാക്കുക) | 2. ഇവിടെ ഒരു കമ്പ് ലംബമായി ഉറപ്പിച്ച് നിർത്തുക. (ഒരു കല്ല് കെട്ടിത്തൂക്കി ലംബം കൃത്യമാക്കുക) | ||
വരി 645: | വരി 675: | ||
പ്രോജക്‌ട് 2 | പ്രോജക്‌ട് 2 | ||
നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത് പരസ്‌പരം ചർച്ച ചെയ്യുക.ഒരു മണിക്കുള്ള ഏറ്റവും കുറഞ്ഞ നിഴൽ അടയാളപ്പെടുത്തുക.നാലുപേരും അവരവരുടെ നിരീക്ഷണഫലം ചർച്ച ചെയ്യുക. ഭൂമിയിൽ ഓരോ സ്ഥലത്തും കൃത്യം ദിശ ഒന്നല്ല എന്ന് തിരിച്ചറിയൂ. | നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത് പരസ്‌പരം ചർച്ച ചെയ്യുക.ഒരു മണിക്കുള്ള ഏറ്റവും കുറഞ്ഞ നിഴൽ അടയാളപ്പെടുത്തുക.നാലുപേരും അവരവരുടെ നിരീക്ഷണഫലം ചർച്ച ചെയ്യുക. ഭൂമിയിൽ ഓരോ സ്ഥലത്തും കൃത്യം ദിശ ഒന്നല്ല എന്ന് തിരിച്ചറിയൂ. | ||
പ്രവർത്തനം 5. | |||
===പ്രവർത്തനം 5.=== | |||
[[പ്രമാണം:Pravarthanam4-randu-kambukal.jpg|right|200px]] | |||
രണ്ടു വ്യത്യസ്‌ത നീളമുള്ള കമ്പുകളുടെ നിഴൽ. | രണ്ടു വ്യത്യസ്‌ത നീളമുള്ള കമ്പുകളുടെ നിഴൽ. | ||
വ്യത്യസ്‌ത നീളമുള്ള രണ്ടു കമ്പുകൾ എടുക്കുക. ഒരു മൈതാനത്തിൽ രണ്ടും കുത്തി നിർത്തുക.രാവിലെ 10മണിക്ക് രണ്ടിന്റെയും നിഴൽ രേഖപ്പെടുത്തുക.കമ്പുകളുടെ ഉയരവും നിഴലിന്റെ നീളവും അടയാളപ്പെടുത്തുക.ഉയരത്തെ നിഴലിന്റെ നീളംകൊണ്ട് ഭാഗിക്കുക.ഒരു മണിക്കൂറിനു ശേഷം പരീക്ഷണം ആവർത്തിക്കുക.സൂര്യൻ മാറുന്നതനുസരിച്ച് ഉയരനീള വ്യത്യാസം മാറുന്നുണ്ടോ? | വ്യത്യസ്‌ത നീളമുള്ള രണ്ടു കമ്പുകൾ എടുക്കുക. ഒരു മൈതാനത്തിൽ രണ്ടും കുത്തി നിർത്തുക.രാവിലെ 10മണിക്ക് രണ്ടിന്റെയും നിഴൽ രേഖപ്പെടുത്തുക.കമ്പുകളുടെ ഉയരവും നിഴലിന്റെ നീളവും അടയാളപ്പെടുത്തുക.ഉയരത്തെ നിഴലിന്റെ നീളംകൊണ്ട് ഭാഗിക്കുക.ഒരു മണിക്കൂറിനു ശേഷം പരീക്ഷണം ആവർത്തിക്കുക.സൂര്യൻ മാറുന്നതനുസരിച്ച് ഉയരനീള വ്യത്യാസം മാറുന്നുണ്ടോ? | ||
നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത് പരസ്‌പരം ചർച്ച ചെയ്യുക.നാലുപേരുടെയും അനുപാതം ഒരേ സമയത്ത് ഒരേ പോലെയാണോ? | നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത് പരസ്‌പരം ചർച്ച ചെയ്യുക.നാലുപേരുടെയും അനുപാതം ഒരേ സമയത്ത് ഒരേ പോലെയാണോ? | ||
പ്രവർത്തനം 6 | |||
===പ്രവർത്തനം 6=== | |||
[[പ്രമാണം:Pravarthanam6-kettidathinte-uyaram.jpg|left|200px]] | |||
മുകളിൽ കയറാതെ കെട്ടിടത്തിന്റെ ഉയരമളക്കാം. | മുകളിൽ കയറാതെ കെട്ടിടത്തിന്റെ ഉയരമളക്കാം. | ||
ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച് കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല് ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ | ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച് കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല് ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ | ||
പ്രവർത്തനം 7 | |||
[[പ്രമാണം:Pravarthanam-7-panthu.jpg|right|250px]] | |||
===പ്രവർത്തനം 7=== | |||
ഉറച്ചു നിൽക്കും പന്ത് | ഉറച്ചു നിൽക്കും പന്ത് | ||
ഒരു പ്ലാസ്റ്റിക് പന്തെടുക്കുക. പന്തിനു മുകളിൽ ഒരു സമചതുരം വെട്ടിമാറ്റുക.പകുതിയോളം മണൽ നിറക്കുക. | ഒരു പ്ലാസ്റ്റിക് പന്തെടുക്കുക. പന്തിനു മുകളിൽ ഒരു സമചതുരം വെട്ടിമാറ്റുക.പകുതിയോളം മണൽ നിറക്കുക. | ||
പായ്‌ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ദ്വാരം അടക്കുക. പന്ത് ഒരിടത്ത് വച്ചു നോക്കൂ. അത്‌ഉറച്ചിരിക്കുന്നു | പായ്‌ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ദ്വാരം അടക്കുക. പന്ത് ഒരിടത്ത് വച്ചു നോക്കൂ. അത്‌ഉറച്ചിരിക്കുന്നു | ||
പ്രവർത്തനം 8 | |||
===പ്രവർത്തനം 8=== | |||
സൂര്യദർശിനി | സൂര്യദർശിനി | ||
പ്രവർത്തനം 7ൽ നിർമ്മിച്ച പന്ത് എടുക്കുക. ഒരു കഷണം ദർപ്പണം എടുത്ത് ബ്രൗൺ നിറത്തിലുള്ള പേപ്പർകൊണ്ട് മൂടുക. മൂടുന്നതിനുമുമ്പ് പേപ്പറിന്റെ നടുഭാഗം വൃത്താകൃതിയിൽ വെട്ടി മാറ്റണം. ഈ ദർപ്പണം പന്തിൽ ഉറപ്പിക്കുക. പന്ത് ഒരു വളയത്തിനുമേൽ വെയ്‌ക്കുക. ഉറച്ചു നിൽക്കുന്ന ഒരു സൂര്യദർശിനി തയ്യാർ. ഇനി സൂര്യനെ ഇതിലൂടെ ഇരുട്ടുള്ള ഒരു മുറിയിയിൽ സ്ഥാപിച്ച സ്‌ക്രീനിലേക്ക് പ്രതിഫലിപ്പിക്കുക. സൂര്യ ദർശിനിയും സ്‌ക്രീനും തമ്മിൽ 30-40 മീറ്റവവർ അകലമുണ്ടായിരിക്കണം. | പ്രവർത്തനം 7ൽ നിർമ്മിച്ച പന്ത് എടുക്കുക. ഒരു കഷണം ദർപ്പണം എടുത്ത് ബ്രൗൺ നിറത്തിലുള്ള പേപ്പർകൊണ്ട് മൂടുക. മൂടുന്നതിനുമുമ്പ് പേപ്പറിന്റെ നടുഭാഗം വൃത്താകൃതിയിൽ വെട്ടി മാറ്റണം. ഈ ദർപ്പണം പന്തിൽ ഉറപ്പിക്കുക. പന്ത് ഒരു വളയത്തിനുമേൽ വെയ്‌ക്കുക. ഉറച്ചു നിൽക്കുന്ന ഒരു സൂര്യദർശിനി തയ്യാർ. ഇനി സൂര്യനെ ഇതിലൂടെ ഇരുട്ടുള്ള ഒരു മുറിയിയിൽ സ്ഥാപിച്ച സ്‌ക്രീനിലേക്ക് പ്രതിഫലിപ്പിക്കുക. സൂര്യ ദർശിനിയും സ്‌ക്രീനും തമ്മിൽ 30-40 മീറ്റവവർ അകലമുണ്ടായിരിക്കണം. | ||
ചുമരിലെ സൂര്യനെ നിരീക്ഷിക്കൂ. സൂര്യൻ അനങ്ങാതെ നിൽക്കുയാണോ? അതോ ചലിക്കുന്നുണ്ടോ? | ചുമരിലെ സൂര്യനെ നിരീക്ഷിക്കൂ. സൂര്യൻ അനങ്ങാതെ നിൽക്കുയാണോ? അതോ ചലിക്കുന്നുണ്ടോ? | ||
പ്രവർത്തനം 9 | |||
===പ്രവർത്തനം 9=== | |||
[[പ്രമാണം:Sanjarikkum-iruttumuri.jpg|left|200px]] | |||
സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം. | സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം. | ||
സൂര്യ ദർശിനിയിലൂടെ ക്യത്യതയാർന്ന പ്രതിബിംബം ലഭിക്കുവാൻ മുറിയിലേക്ക് പ്രതിഫലിപ്പിക്കണം. ഈ മുറി കൊണ്ടുനടക്കാൻ പറ്റിയാലോ? ഇതാ സഞ്ചരിക്കുന്ന ഇരുട്ടുമുറി ഉണ്ടാക്കാൻ റെഡിയായിക്കോളു. | സൂര്യ ദർശിനിയിലൂടെ ക്യത്യതയാർന്ന പ്രതിബിംബം ലഭിക്കുവാൻ മുറിയിലേക്ക് പ്രതിഫലിപ്പിക്കണം. ഈ മുറി കൊണ്ടുനടക്കാൻ പറ്റിയാലോ? ഇതാ സഞ്ചരിക്കുന്ന ഇരുട്ടുമുറി ഉണ്ടാക്കാൻ റെഡിയായിക്കോളു. | ||
ഒരു വലിയ കാർഡ്‌ബോർഡ് പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത് വെള്ളപേപ്പർ പതിച്ച് സ്‌ക്രീനാക്കാം. സ്‌്രകീന് എതിർഭാഗത്ത് 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ് പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട് മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം. | ഒരു വലിയ കാർഡ്‌ബോർഡ് പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത് വെള്ളപേപ്പർ പതിച്ച് സ്‌ക്രീനാക്കാം. സ്‌്രകീന് എതിർഭാഗത്ത് 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ് പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട് മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം. | ||
പ്രവർത്തനം 10 | |||
[[പ്രമാണം:Pravarthanangal13.jpg|left|250px]] | |||
===പ്രവർത്തനം 10=== | |||
എന്തുകൊണ്ട് 110? | എന്തുകൊണ്ട് 110? | ||
സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട് ഹരിക്കുക. | സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട് ഹരിക്കുക. | ||
ഇത് ഏകദേശം ആണ്?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച് അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും | ഇത് ഏകദേശം ആണ്?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച് അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും | ||
എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്? പ്രവർത്തനം 11 | എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്? | ||
===പ്രവർത്തനം 11=== | |||
[[പ്രമാണം:Pravarthanangal11.jpg|right|250px]] | |||
മാന്ത്രിക കണ്ണാടി നിർമ്മിക്കാം. | മാന്ത്രിക കണ്ണാടി നിർമ്മിക്കാം. | ||
15X15 സെ.മീറ്ററിലുള്ള ഒരു കറുത്ത ഡ്രോയിംഗ് ഷീറ്റ് എടുക്കുക. നാലു മൂലയിൽ നിന്നും 5X5 സെ.മീറ്ററിൽ മുറിച്ചു മാറ്റുക.അവശേഷിക്കുന്ന ഭാഗങ്ങളിൽ സമചതുരം, ത്രികോണം, വൃത്തം, നക്ഷത്രം എന്നീ ആകൃതിയിൽ വെട്ടിമാറ്റുക. നടുക്ക് 3X3 സെ.മീറ്ററിലുള്ള ദർപ്പണം ഒട്ടിക്കുക.ഡ്രോയിം ഷീറ്റിലെ ഓരോ കഷണവും മടക്കി, ദർപ്പണം ഓരോ ആകൃതിയിലുള്ള ഭാഗം കൊണ്ട് മൂടിയശേഷം സൂര്യപ്രകാശം ഇരുട്ടുമുറിയിലേക്ക് പ്രതിഫലിപ്പിക്കൂ.ദർപ്പണവും സ്‌ക്രീനും തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തി നിരീക്ഷിക്കൂ. വളരെ അടുത്ത് വച്ച് നിരീക്ഷീക്കൂ. പ്രതിബിംബത്തിന്റെ ആകൃതിയെന്ത്?ദർപ്പണം 20 മീറ്റർ അകലെ കൊണ്ടുവച്ച് പ്രതിബിംബം നിരീക്ഷിക്കൂ.അകലം കൂടിയാൽ ദർപ്പണത്തിനു മുകളിൽ എന്ത് ആകൃതിയായാലും പ്രതിബിംബത്തിന് വൃത്താകൃതിയാണെന്ന് കണ്ടല്ലോ. | 15X15 സെ.മീറ്ററിലുള്ള ഒരു കറുത്ത ഡ്രോയിംഗ് ഷീറ്റ് എടുക്കുക. നാലു മൂലയിൽ നിന്നും 5X5 സെ.മീറ്ററിൽ മുറിച്ചു മാറ്റുക.അവശേഷിക്കുന്ന ഭാഗങ്ങളിൽ സമചതുരം, ത്രികോണം, വൃത്തം, നക്ഷത്രം എന്നീ ആകൃതിയിൽ വെട്ടിമാറ്റുക. നടുക്ക് 3X3 സെ.മീറ്ററിലുള്ള ദർപ്പണം ഒട്ടിക്കുക.ഡ്രോയിം ഷീറ്റിലെ ഓരോ കഷണവും മടക്കി, ദർപ്പണം ഓരോ ആകൃതിയിലുള്ള ഭാഗം കൊണ്ട് മൂടിയശേഷം സൂര്യപ്രകാശം ഇരുട്ടുമുറിയിലേക്ക് പ്രതിഫലിപ്പിക്കൂ.ദർപ്പണവും സ്‌ക്രീനും തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തി നിരീക്ഷിക്കൂ. വളരെ അടുത്ത് വച്ച് നിരീക്ഷീക്കൂ. പ്രതിബിംബത്തിന്റെ ആകൃതിയെന്ത്?ദർപ്പണം 20 മീറ്റർ അകലെ കൊണ്ടുവച്ച് പ്രതിബിംബം നിരീക്ഷിക്കൂ.അകലം കൂടിയാൽ ദർപ്പണത്തിനു മുകളിൽ എന്ത് ആകൃതിയായാലും പ്രതിബിംബത്തിന് വൃത്താകൃതിയാണെന്ന് കണ്ടല്ലോ. | ||
പ്രവർത്തനം 12. | |||
===പ്രവർത്തനം 12.=== | |||
[[പ്രമാണം:Kuzhal telescope.jpg|left|250px]] | |||
ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം. | ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം. | ||
1. ഒരു എ 4 പേപ്പർ ചെറുതായി ചുരുട്ടുക. (പശ വച്ചൊട്ടിച്ചാൽ നന്ന്. റബ്ബർ ബാന്റിട്ടാലും മതി.). 2 സെന്റിമീറ്ററിൽ കൂടുതൽ വ്യാസം ഉണ്ടാകരുത്. | 1. ഒരു എ 4 പേപ്പർ ചെറുതായി ചുരുട്ടുക. (പശ വച്ചൊട്ടിച്ചാൽ നന്ന്. റബ്ബർ ബാന്റിട്ടാലും മതി.). 2 സെന്റിമീറ്ററിൽ കൂടുതൽ വ്യാസം ഉണ്ടാകരുത്. | ||
2. ഇത് ഒരു പന്തിനു മുകളിൽ സെല്ലോ ടാപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. | 2. ഇത് ഒരു പന്തിനു മുകളിൽ സെല്ലോ ടാപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. | ||
വരി 685: | വരി 744: | ||
5. ബോൾ ഒഴിച്ച് എല്ലാം നി ങ്ങൾ കറങ്ങുന്നതിന്റെ എതിർദിശയിലേക്കല്ലെ സ്ഥാനം മാറുന്നത്? | 5. ബോൾ ഒഴിച്ച് എല്ലാം നി ങ്ങൾ കറങ്ങുന്നതിന്റെ എതിർദിശയിലേക്കല്ലെ സ്ഥാനം മാറുന്നത്? | ||
6. ബോൾ കറങ്ങാത്തത് അത് നിങ്ങളുടെ കറക്കത്തിന്റെ അക്ഷത്തിൽ നിൽക്കുന്നതുകൊണ്ടാണ്. | 6. ബോൾ കറങ്ങാത്തത് അത് നിങ്ങളുടെ കറക്കത്തിന്റെ അക്ഷത്തിൽ നിൽക്കുന്നതുകൊണ്ടാണ്. | ||
പ്രവർത്തനം 13. | |||
===പ്രവർത്തനം 13.=== | |||
[[പ്രമാണം:Ambiliammavanekanam.jpg|left|180px]] | |||
അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി? | അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി? | ||
എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത് ഓരേ സ്ഥലത്താണോ കാണുന്നത്?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട് പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ. | എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത് ഓരേ സ്ഥലത്താണോ കാണുന്നത്?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട് പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ. | ||
===പ്രവർത്തനം 14.=== | |||
നമുക്കൊരു കളർ ടി.വി. നിർമ്മിക്കാം. | നമുക്കൊരു കളർ ടി.വി. നിർമ്മിക്കാം. | ||
ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ ദൂരെയുള്ള വസ്‌തുക്കളെ വളരെ അടുത്തു കാണാം. ഒരു ടെലിസ്‌കോപ്പെങ്ങിനെ പ്രവർത്തിക്കുന്നു?നമുക്കൊന്നു നോക്കാം.50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്‌സ് ലെൻസ് എടുക്കുക. 5 സെ.മീ.വ്യാസം വേണം. സ്‌കൂൾ ലാബിൽ കാണും. | ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ ദൂരെയുള്ള വസ്‌തുക്കളെ വളരെ അടുത്തു കാണാം. ഒരു ടെലിസ്‌കോപ്പെങ്ങിനെ പ്രവർത്തിക്കുന്നു?നമുക്കൊന്നു നോക്കാം.50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്‌സ് ലെൻസ് എടുക്കുക. 5 സെ.മീ.വ്യാസം വേണം. സ്‌കൂൾ ലാബിൽ കാണും. | ||
40 സെ.മീ നീളമുള്ള ഒരു കാർഡ്‌ബോർഡ് പെട്ടിയെടുക്കുക. ഉള്ളിലെ ഒരു വശത്ത് വെള്ള പേപ്പർ ഒട്ടിക്കുക. ഇതാണ് സ്‌ക്രീൻ. സ്‌്രകീനിന്റെ എതിർഭാഗത്ത് 6 വശങ്ങളുള്ള ഒരു ദ്വാരമിടുക. 6 വശങ്ങളുള്ള ഒരു കുഴൽ കടത്താനാണീ ദ്വാരം. | 40 സെ.മീ നീളമുള്ള ഒരു കാർഡ്‌ബോർഡ് പെട്ടിയെടുക്കുക. ഉള്ളിലെ ഒരു വശത്ത് വെള്ള പേപ്പർ ഒട്ടിക്കുക. ഇതാണ് സ്‌ക്രീൻ. സ്‌്രകീനിന്റെ എതിർഭാഗത്ത് 6 വശങ്ങളുള്ള ഒരു ദ്വാരമിടുക. 6 വശങ്ങളുള്ള ഒരു കുഴൽ കടത്താനാണീ ദ്വാരം. | ||
ഷഡ്‌ഭുജ ലെൻസ് കുഴൽ4.5 സെ.മീ. വീതം വ്യാസമുള്ള ദ്വാരങ്ങൾ ഇട്ട രണ്ട് ഷഡ്‌ഭുജ കഷ്‌ണങ്ങൾ കാർഡ് ബോർഡ് പെട്ടിയിൽ നിന്നും വെട്ടിയെടുക്കുക. 5സെ.മീ. വ്യാസമുള്ള ലെൻസിനാണെങ്കിൽ ഷഡ്‌ഭുജ കഷ്‌ണങ്ങളുടെ വ്യാസം 7 സെ.മീ. ആയിരിക്കണം. ഈ ഷഡ്‌ഭുജ ലെൻസ് മാപിനിയുടെ വശങ്ങൾ 4 സെ.മീ. വീതം കനം വേണം. | ഷഡ്‌ഭുജ ലെൻസ് കുഴൽ4.5 സെ.മീ. വീതം വ്യാസമുള്ള ദ്വാരങ്ങൾ ഇട്ട രണ്ട് ഷഡ്‌ഭുജ കഷ്‌ണങ്ങൾ കാർഡ് ബോർഡ് പെട്ടിയിൽ നിന്നും വെട്ടിയെടുക്കുക. 5സെ.മീ. വ്യാസമുള്ള ലെൻസിനാണെങ്കിൽ ഷഡ്‌ഭുജ കഷ്‌ണങ്ങളുടെ വ്യാസം 7 സെ.മീ. ആയിരിക്കണം. ഈ ഷഡ്‌ഭുജ ലെൻസ് മാപിനിയുടെ വശങ്ങൾ 4 സെ.മീ. വീതം കനം വേണം. | ||
ലെൻസ്‌കുഴൽ.കാർഡ്‌ബോർഡ് കഷ്‌ണം കൊണ്ട് ഈ ലെൻസ് മാപിനി ഫിറ്റ് ചെയ്യാനുള്ള ഒരു ഷഡ്‌ഭുജ കുഴൽ നിർമ്മിക്കുക. ഈ കുഴലിന്റെ അകത്ത് ലെൻസ്‌മാപിനി കൃത്യമായി ഉറപ്പിക്കുക. ഈ കുഴൽ 15 സെ.മീ. നിളമുള്ളതായിരിക്കണം. | ലെൻസ്‌കുഴൽ.കാർഡ്‌ബോർഡ് കഷ്‌ണം കൊണ്ട് ഈ ലെൻസ് മാപിനി ഫിറ്റ് ചെയ്യാനുള്ള ഒരു ഷഡ്‌ഭുജ കുഴൽ നിർമ്മിക്കുക. ഈ കുഴലിന്റെ അകത്ത് ലെൻസ്‌മാപിനി കൃത്യമായി ഉറപ്പിക്കുക. ഈ കുഴൽ 15 സെ.മീ. നിളമുള്ളതായിരിക്കണം. | ||
ഷഡ്‌ഭുജ ലെൻസ് മാപിനിയുടെ എല്ലാ വശങ്ങൾക്കും 4 സെ.മീ. നീളമുണ്ടായിരിക്കണം. നേരത്തെ തയ്യാറാക്കിയ കാർഡ്‌ബോർഡ് പെട്ടിയുടെ ദ്വാരത്തിൽ കൃത്യമായി ഒരു കഴുത്തു വച്ചു പിടിപ്പിച്ചാൽ ലെൻസ് മാപിനി കൃത്യമായി ഉറച്ചിരിക്കും. ഈ ലെൻസ് മാപിനി കുഴൽ മുന്നോട്ടും പിന്നോട്ടും നീക്കാൻ പറ്റണം. ഇത് നീക്കി ഫോക്കസ് ശരിയാക്കാം കാർഡ് ബോർഡ് പെട്ടിയുടെ ലെൻസ് മാപിനി ഒഴികെയുള്ള ഭാഗങ്ങൾ നന്നായി പ്രകാശം കടക്കാത്തവിധം ഒട്ടിക്കുക. നമ്മുടെ ലെൻസ് മാപിനിക്കു താഴെ ഇടതുഭാഗത്ത് കണ്ണുകൊണ്ട് നോക്കാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരമിടുക. നിങ്ങളുടെ കളർ ടി.വി. തയ്യാറായിക്കഴിഞ്ഞു. സ്‌ക്രീനൊഴിച്ചുള്ള അകം ഭാഗങ്ങളിൽ കറുത്ത പേപ്പറൊട്ടിച്ചാൽ കാഴ്‌ച കുറേക്കൂടി വ്യക്തമാകും. | ഷഡ്‌ഭുജ ലെൻസ് മാപിനിയുടെ എല്ലാ വശങ്ങൾക്കും 4 സെ.മീ. നീളമുണ്ടായിരിക്കണം. നേരത്തെ തയ്യാറാക്കിയ കാർഡ്‌ബോർഡ് പെട്ടിയുടെ ദ്വാരത്തിൽ കൃത്യമായി ഒരു കഴുത്തു വച്ചു പിടിപ്പിച്ചാൽ ലെൻസ് മാപിനി കൃത്യമായി ഉറച്ചിരിക്കും. ഈ ലെൻസ് മാപിനി കുഴൽ മുന്നോട്ടും പിന്നോട്ടും നീക്കാൻ പറ്റണം. ഇത് നീക്കി ഫോക്കസ് ശരിയാക്കാം കാർഡ് ബോർഡ് പെട്ടിയുടെ ലെൻസ് മാപിനി ഒഴികെയുള്ള ഭാഗങ്ങൾ നന്നായി പ്രകാശം കടക്കാത്തവിധം ഒട്ടിക്കുക. നമ്മുടെ ലെൻസ് മാപിനിക്കു താഴെ ഇടതുഭാഗത്ത് കണ്ണുകൊണ്ട് നോക്കാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരമിടുക. നിങ്ങളുടെ കളർ ടി.വി. തയ്യാറായിക്കഴിഞ്ഞു. സ്‌ക്രീനൊഴിച്ചുള്ള അകം ഭാഗങ്ങളിൽ കറുത്ത പേപ്പറൊട്ടിച്ചാൽ കാഴ്‌ച കുറേക്കൂടി വ്യക്തമാകും. | ||
നിങ്ങളുടെ കളർ ടി.വി. യെടുത്ത് പുറത്തിറങ്ങിക്കോളൂ. നോക്കാൻ വേണ്ടി തയ്യാറാക്കിയ ദ്വാരത്തിലൂടെ നോക്കൂ. ലോകം നിങ്ങളുടെ സ്‌ക്രീനിൽ ചലിച്ചു തുടങ്ങി. തലകീഴായെന്നു മാത്രം. ഹായ്, എന്തു രസം. (ലെൻസ് മാപിനിയുടെ ഫോക്കസ് ഇടക്കിടക്ക് ശരിയാക്കാൻ ശ്രദ്ധിക്കണം.) | നിങ്ങളുടെ കളർ ടി.വി. യെടുത്ത് പുറത്തിറങ്ങിക്കോളൂ. നോക്കാൻ വേണ്ടി തയ്യാറാക്കിയ ദ്വാരത്തിലൂടെ നോക്കൂ. ലോകം നിങ്ങളുടെ സ്‌ക്രീനിൽ ചലിച്ചു തുടങ്ങി. തലകീഴായെന്നു മാത്രം. ഹായ്, എന്തു രസം. (ലെൻസ് മാപിനിയുടെ ഫോക്കസ് ഇടക്കിടക്ക് ശരിയാക്കാൻ ശ്രദ്ധിക്കണം.) | ||
പ്രവർത്തനം 15. | |||
===പ്രവർത്തനം 15.=== | |||
കളർ ടി.വി.യെ ടെലസ്‌കോപ്പാക്കാം. | കളർ ടി.വി.യെ ടെലസ്‌കോപ്പാക്കാം. | ||
ഒരു ചെറിയ കോൺവെക്‌സ് ലെൻസുകൊണ്ട് ഒരു കളർ ടി.വി. (ലൈവ്!) ഉണ്ടാക്കുന്ന വിധം മനസ്സിലാക്കിയല്ലൊ. രണ്ടു ലെൻസുപയോഗിച്ചാലോ? എന്തുകാണാം? പ്രതിബിംബങ്ങൾ വലുതായി കാണാമോ? | ഒരു ചെറിയ കോൺവെക്‌സ് ലെൻസുകൊണ്ട് ഒരു കളർ ടി.വി. (ലൈവ്!) ഉണ്ടാക്കുന്ന വിധം മനസ്സിലാക്കിയല്ലൊ. രണ്ടു ലെൻസുപയോഗിച്ചാലോ? എന്തുകാണാം? പ്രതിബിംബങ്ങൾ വലുതായി കാണാമോ? | ||
നമുക്ക് നോക്കാം.നമ്മുടെ കളർ ടി.വി.യുടെ സ്‌ക്രീനിന്റെ നടുക്ക് (ലെൻസ് മാപിനിയുടെ കൃത്യം നേരെ) മറ്റൊരു ലെൻസുകൂടി സ്ഥാപിച്ചാലോ? അതെ, നേരത്തെ തലകീഴായി കണ്ട കാഴ്‌ചകൾ വലുതായി, നേരെ കാണുന്നു.അങ്ങിനെ നമ്മുടെ ടി.വി.ഒരു ടെലസ്‌കോപ്പായി മാറിയിരിക്കുന്നു. | നമുക്ക് നോക്കാം.നമ്മുടെ കളർ ടി.വി.യുടെ സ്‌ക്രീനിന്റെ നടുക്ക് (ലെൻസ് മാപിനിയുടെ കൃത്യം നേരെ) മറ്റൊരു ലെൻസുകൂടി സ്ഥാപിച്ചാലോ? അതെ, നേരത്തെ തലകീഴായി കണ്ട കാഴ്‌ചകൾ വലുതായി, നേരെ കാണുന്നു.അങ്ങിനെ നമ്മുടെ ടി.വി.ഒരു ടെലസ്‌കോപ്പായി മാറിയിരിക്കുന്നു. | ||
പ്രവർത്തനം 16. | |||
===പ്രവർത്തനം 16.=== | |||
ഗലീലിയോസ്‌കോപ്പ് | ഗലീലിയോസ്‌കോപ്പ് | ||
ഗലീലിയോ അല്ല ടെലിസ്‌കോപ്പ് ആദ്യമായി നിർമ്മിച്ചത്. അദ്ദേഹത്തിനു മുമ്പ് ഹോളണ്ടിലെ ലിപ്പേർഷെയും മറ്റും ടെലിസ്‌കോപ്പ് നിർമ്മിച്ചിരുന്നു. എന്നാൽ ഗലീലിയോ ആണ് ആദ്യമായി ടെലിസ്‌കോപ്പ് വാനനിരീക്ഷണത്തിനും ജ്യോതിശ്ശാസ്‌ത്ര പഠനത്തിനുമായി ഉപയോഗിച്ചത്. ഗലീലിയോ നിർമ്മിച്ച ടെലിസ്‌കോപ്പിന്റെ ചിത്രം ഇവിടെ കൊടുക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ലെൻസുകളാണ്. ഗലീലിയോയുടെ ടെലസ്‌കോപ്പിനു രണ്ടു ലെൻസുകളുണ്ടായിരുന്നു. മുൻഭാഗത്തെ ലെൻസിനെ ഒബ്‌ജക്‌ടീവ് എന്നും പിൻഭാഗത്തേതിനെ ഐപീസെന്നും വിളിച്ചു. ഒബ്‌ജക്‌ടീവിന് ഫോക്കസ് ദൂരം കൂടുതലും ഐ പീസിന് കുറവുമാണ്. നിങ്ങൾക്കും രണ്ടു ലെൻസുകളും ഒരു കാർഡ് ബോർഡിൽ നിർമ്മിച്ച ത്രികോണ ഹോളോ പ്രിസങ്ങളും ഉപയോഗിച്ച് ടെലസ്‌കോപ്പ് ഉണ്ടാക്കാം. | ഗലീലിയോ അല്ല ടെലിസ്‌കോപ്പ് ആദ്യമായി നിർമ്മിച്ചത്. അദ്ദേഹത്തിനു മുമ്പ് ഹോളണ്ടിലെ ലിപ്പേർഷെയും മറ്റും ടെലിസ്‌കോപ്പ് നിർമ്മിച്ചിരുന്നു. എന്നാൽ ഗലീലിയോ ആണ് ആദ്യമായി ടെലിസ്‌കോപ്പ് വാനനിരീക്ഷണത്തിനും ജ്യോതിശ്ശാസ്‌ത്ര പഠനത്തിനുമായി ഉപയോഗിച്ചത്. ഗലീലിയോ നിർമ്മിച്ച ടെലിസ്‌കോപ്പിന്റെ ചിത്രം ഇവിടെ കൊടുക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ലെൻസുകളാണ്. ഗലീലിയോയുടെ ടെലസ്‌കോപ്പിനു രണ്ടു ലെൻസുകളുണ്ടായിരുന്നു. മുൻഭാഗത്തെ ലെൻസിനെ ഒബ്‌ജക്‌ടീവ് എന്നും പിൻഭാഗത്തേതിനെ ഐപീസെന്നും വിളിച്ചു. ഒബ്‌ജക്‌ടീവിന് ഫോക്കസ് ദൂരം കൂടുതലും ഐ പീസിന് കുറവുമാണ്. നിങ്ങൾക്കും രണ്ടു ലെൻസുകളും ഒരു കാർഡ് ബോർഡിൽ നിർമ്മിച്ച ത്രികോണ ഹോളോ പ്രിസങ്ങളും ഉപയോഗിച്ച് ടെലസ്‌കോപ്പ് ഉണ്ടാക്കാം. | ||
നിങ്ങൾ നിർമ്മിച്ച ടെലസ്‌കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിക്കാം. പകുതി മണൽ നിറച്ച് മുകളിലറ്റം മുറിച്ചു മാറ്റിയ പന്തിൽ നിങ്ങളുടെ ടെലസ്‌കോപ്പ് ഉറപ്പിക്കാം. ലെൻസിന് ബന്ധപ്പെടുക:?Samaatesathi Gunavtta? at Navanirmiti Learning Foundation, Pune. Ph: 020 24471040?Dicover It? Centre at Navanirmiti Eduquality, Mumbai, Ph: 022 25786520 | നിങ്ങൾ നിർമ്മിച്ച ടെലസ്‌കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിക്കാം. പകുതി മണൽ നിറച്ച് മുകളിലറ്റം മുറിച്ചു മാറ്റിയ പന്തിൽ നിങ്ങളുടെ ടെലസ്‌കോപ്പ് ഉറപ്പിക്കാം. ലെൻസിന് ബന്ധപ്പെടുക:?Samaatesathi Gunavtta? at Navanirmiti Learning Foundation, Pune. Ph: 020 24471040?Dicover It? Centre at Navanirmiti Eduquality, Mumbai, Ph: 022 25786520 | ||
പ്രവർത്തനം 17. | |||
===പ്രവർത്തനം 17.=== | |||
ലളിത ദൂരദർശിനിയിലൂടെ ചന്ദ്രനെ നിരീക്ഷിക്കാം. | ലളിത ദൂരദർശിനിയിലൂടെ ചന്ദ്രനെ നിരീക്ഷിക്കാം. | ||
ദിവസം തോറും സമയം തോറും ചന്ദ്രന്റെ സ്ഥാനം മാറുന്നുണ്ടെന്ന് അറിയാമല്ലൊ. ലളിതമായ ഒരു ദൂരദർശിയിയിലൂടെ നമുക്ക് ചന്ദ്രന്റെ പ്രതലം നിരീക്ഷിക്കാം. പൗർണ്ണമി കഴിഞ്ഞ് മൂന്നു ദിവസങ്ങൾക്കു ശേഷം അർധചന്ദ്രൻ വരെ (ത്രിതീയ മുതൽ അഷ്‌ടമിവരെ) യുള്ള ദിവസങ്ങളാണ് നിരീക്ഷണത്തിന് അനുയോജ്യം. | ദിവസം തോറും സമയം തോറും ചന്ദ്രന്റെ സ്ഥാനം മാറുന്നുണ്ടെന്ന് അറിയാമല്ലൊ. ലളിതമായ ഒരു ദൂരദർശിയിയിലൂടെ നമുക്ക് ചന്ദ്രന്റെ പ്രതലം നിരീക്ഷിക്കാം. പൗർണ്ണമി കഴിഞ്ഞ് മൂന്നു ദിവസങ്ങൾക്കു ശേഷം അർധചന്ദ്രൻ വരെ (ത്രിതീയ മുതൽ അഷ്‌ടമിവരെ) യുള്ള ദിവസങ്ങളാണ് നിരീക്ഷണത്തിന് അനുയോജ്യം. | ||
താഴെ കൊടുത്തിരിക്കുന്ന തിയതിയകളിൽ നിരീക്ഷിക്കൂ. | താഴെ കൊടുത്തിരിക്കുന്ന തിയതിയകളിൽ നിരീക്ഷിക്കൂ. | ||
2013ജൂലൈ 12 മുതൽ 18 വരെആഗസ്റ്റ് 10 മുതൽ 17 വരെസപ്‌തംബർ 9 മുതൽ 16 വരെ ഒക്‌ടോബർ 9 മുതൽ 16 വരെ നവംബർ 7 മുതൽ 14 വരെ ഡിസംബർ 9 മുതൽ 16 വരെ 2014ജനുവരി 5 മുതൽ 13 വരെ െവബ്രുവരി 4 മുതൽ 11 വരെമാർച്ച് 6 മുതൽ 13 വരെ പ്രവർത്തനം 18. | 2013ജൂലൈ 12 മുതൽ 18 വരെആഗസ്റ്റ് 10 മുതൽ 17 വരെസപ്‌തംബർ 9 മുതൽ 16 വരെ ഒക്‌ടോബർ 9 മുതൽ 16 വരെ നവംബർ 7 മുതൽ 14 വരെ ഡിസംബർ 9 മുതൽ 16 വരെ 2014ജനുവരി 5 മുതൽ 13 വരെ െവബ്രുവരി 4 മുതൽ 11 വരെമാർച്ച് 6 മുതൽ 13 വരെ പ്രവർത്തനം 18. | ||
ആറ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം തറയിൽ വരയ്‌ക്കാം. | ആറ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം തറയിൽ വരയ്‌ക്കാം. | ||
നടുക്ക് സൂര്യൻ. 6 ഗ്രഹങ്ങളും ഏകദേശം വൃത്തത്തിൽ സൂര്യനെ ചുറ്റുന്നു.2013 ആഗസ്റ്റ് 6 മുതൽ 2014 ഫെബ്രുവരി 2 വരെയുള്ള ഗ്രഹങ്ങളുടെ സ്ഥാനം രണ്ടാഴ്‌ചവീതം ഇടവിട്ട്, രേഖപ്പെടുത്തി വയ്‌ക്കാം. ഈ ചാർട്ടിൽ ഐസോണിന്റെ നീക്കം കാണാം.ഈ ചാർട്ട് അനുസരിച്ച് നിരീക്ഷണമാരംഭിച്ചോളൂ. | നടുക്ക് സൂര്യൻ. 6 ഗ്രഹങ്ങളും ഏകദേശം വൃത്തത്തിൽ സൂര്യനെ ചുറ്റുന്നു.2013 ആഗസ്റ്റ് 6 മുതൽ 2014 ഫെബ്രുവരി 2 വരെയുള്ള ഗ്രഹങ്ങളുടെ സ്ഥാനം രണ്ടാഴ്‌ചവീതം ഇടവിട്ട്, രേഖപ്പെടുത്തി വയ്‌ക്കാം. ഈ ചാർട്ടിൽ ഐസോണിന്റെ നീക്കം കാണാം.ഈ ചാർട്ട് അനുസരിച്ച് നിരീക്ഷണമാരംഭിച്ചോളൂ. | ||
സൂര്യനിൽ നിന്ന് 6 സെ.മീ അകലത്തിൽ ബുധൻ 10.5 സെ.മീ അകലത്തിൽ ശുക്രൻ 15 സെ.മീ അകലത്തിൽ ഭൂമി23 സെ.മീ അകലത്തിൽ ചൊവ്വ78 സെ.മീ അകലത്തിൽ വ്യാഴം142 സെ.മീ അകലത്തിൽ ശനിവ്യത്യസ്‌ത വർണ്ണത്തിലുള്ള വസ്‌തുക്കൾ ഗ്രഹങ്ങളുടെ സ്ഥാനത്ത് വയ്‌ക്കണം. രണ്ടാഴ്‌ച കൂടുമ്പോൾ സ്ഥാനം മാറ്റിക്കൊണ്ടിരിക്കണം. | സൂര്യനിൽ നിന്ന് 6 സെ.മീ അകലത്തിൽ ബുധൻ 10.5 സെ.മീ അകലത്തിൽ ശുക്രൻ 15 സെ.മീ അകലത്തിൽ ഭൂമി23 സെ.മീ അകലത്തിൽ ചൊവ്വ78 സെ.മീ അകലത്തിൽ വ്യാഴം142 സെ.മീ അകലത്തിൽ ശനിവ്യത്യസ്‌ത വർണ്ണത്തിലുള്ള വസ്‌തുക്കൾ ഗ്രഹങ്ങളുടെ സ്ഥാനത്ത് വയ്‌ക്കണം. രണ്ടാഴ്‌ച കൂടുമ്പോൾ സ്ഥാനം മാറ്റിക്കൊണ്ടിരിക്കണം. | ||
പ്രവർത്തനം 19. | |||
===പ്രവർത്തനം 19.=== | |||
ആഴ്‌ചയിലൊരിക്കൽ ഗ്രഹങ്ങളെ നിരീക്ഷിക്കൂ. | ആഴ്‌ചയിലൊരിക്കൽ ഗ്രഹങ്ങളെ നിരീക്ഷിക്കൂ. | ||
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നീ 6 ഗ്രഹങ്ങളെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. ചില സമയത്ത് ചിലവ ഉദയത്തിലും മറ്റ് ചിലവ അസ്‌തമനത്തിലും കാണാം. ചില സമയത്ത് ചിലവയെ കണ്ടെന്നും വരില്ല. സൂര്യന്റെ സ്ഥാനം, ഭൂമിയുടെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ വേണം നിരീക്ഷണം നടത്താൻ.ഗ്രഹം സൂര്യന്റെ സമീപത്തോ മുന്നിലോ പിന്നിലോ ആണെങ്കിൽ സൂര്യപ്രകാശ തീവ്രതയാൽ ഗ്രഹങ്ങളെ കാണാൻ പറ്റില്ല.നിങ്ങളുടെ ചാർട്ടിലെ ഗ്രഹനില, ഉദയാസ്‌തമയങ്ങൾ എന്നിവ നിങ്ങളുടെ നിരീക്ഷണവുമായി താരതമ്യം ചെയ്യൂ. | ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നീ 6 ഗ്രഹങ്ങളെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. ചില സമയത്ത് ചിലവ ഉദയത്തിലും മറ്റ് ചിലവ അസ്‌തമനത്തിലും കാണാം. ചില സമയത്ത് ചിലവയെ കണ്ടെന്നും വരില്ല. സൂര്യന്റെ സ്ഥാനം, ഭൂമിയുടെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ വേണം നിരീക്ഷണം നടത്താൻ.ഗ്രഹം സൂര്യന്റെ സമീപത്തോ മുന്നിലോ പിന്നിലോ ആണെങ്കിൽ സൂര്യപ്രകാശ തീവ്രതയാൽ ഗ്രഹങ്ങളെ കാണാൻ പറ്റില്ല.നിങ്ങളുടെ ചാർട്ടിലെ ഗ്രഹനില, ഉദയാസ്‌തമയങ്ങൾ എന്നിവ നിങ്ങളുടെ നിരീക്ഷണവുമായി താരതമ്യം ചെയ്യൂ. | ||
വരി 727: | വരി 809: | ||
നവമ്പർ അവസാനം മുതൽ | നവമ്പർ അവസാനം മുതൽ | ||
വീണ്ടും കണ്ടു തുടങ്ങും | വീണ്ടും കണ്ടു തുടങ്ങും | ||
പ്രവർത്തനം 20. | |||
===പ്രവർത്തനം 20.=== | |||
നമ്മുടെ ലളിത ടെലസ്‌കോപ്പിലൂടെ ശുക്ര നിരീക്ഷണം വിസ്‌മയകരം! | നമ്മുടെ ലളിത ടെലസ്‌കോപ്പിലൂടെ ശുക്ര നിരീക്ഷണം വിസ്‌മയകരം! | ||
2013 ജൂൺ മുതൽ ഡിസമ്പർ വരെ സായാഹ്നത്തിൽ കാണാം.2013 ഒക്‌ടോബർ മുതൽ ഡിസമ്പർ വരെയാണ് ശുക്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിക്കാൻ പറ്റിയ സമയം. (എന്ത്, അപ്പോൾ ചന്ദ്രനെക്കൂടാതെ ശുക്രനുമുണ്ടോ വൃദ്ധിക്ഷയങ്ങൾ. നല്ല കഥ!)ലെൻസിന്റെ അഭ്രംശം കുറച്ചാൽ കാഴ്‌ച കൂടുതൽ മിഴിവേകും.15 മില്ലീ മീറ്റർ ദ്വാരമുള്ള ഒരു കാർഡ് കൊണ്ട് ലെൻസ് മറച്ചുവച്ചാൽ മതി, അഭ്രംശം കുറഞ്ഞുകിട്ടും. ശുക്രന്റെ വൃദ്ധിക്ഷയ നിരീക്ഷണം കൗതുകമുള്ള കാഴ്‌ചയാണ്. | 2013 ജൂൺ മുതൽ ഡിസമ്പർ വരെ സായാഹ്നത്തിൽ കാണാം.2013 ഒക്‌ടോബർ മുതൽ ഡിസമ്പർ വരെയാണ് ശുക്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിക്കാൻ പറ്റിയ സമയം. (എന്ത്, അപ്പോൾ ചന്ദ്രനെക്കൂടാതെ ശുക്രനുമുണ്ടോ വൃദ്ധിക്ഷയങ്ങൾ. നല്ല കഥ!)ലെൻസിന്റെ അഭ്രംശം കുറച്ചാൽ കാഴ്‌ച കൂടുതൽ മിഴിവേകും.15 മില്ലീ മീറ്റർ ദ്വാരമുള്ള ഒരു കാർഡ് കൊണ്ട് ലെൻസ് മറച്ചുവച്ചാൽ മതി, അഭ്രംശം കുറഞ്ഞുകിട്ടും. ശുക്രന്റെ വൃദ്ധിക്ഷയ നിരീക്ഷണം കൗതുകമുള്ള കാഴ്‌ചയാണ്. | ||
പ്രവർത്തനം 21. | |||
===പ്രവർത്തനം 21.=== | |||
സൂര്യ നിരീക്ഷണം | സൂര്യ നിരീക്ഷണം | ||
സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ പാടില്ലെന്ന് അറിയാമല്ലൊ. കാഴ്‌ചക്ക് ക്ഷതമേൽക്കുമെന്നതിനാൽ ഒരിക്കലും അതിന് ശ്രമിക്കരുത്. എന്നാൽ അനുയോജ്യമായ ഫിൽറ്റർ ഉപയോഗിച്ച് സൂര്യനെ നേരിട്ട് നിരീക്ഷിക്കുകയും ആകാം. സൂര്യ പ്രകാശ തീവ്രത ലക്ഷം തവണയെങ്കിലും കുറക്കാവുന്ന തരത്തിൽ ഫിൽറ്റർ നിർമ്മിക്കാൻ ശ്രദ്ധിക്കണം. സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ ശ്രമിക്കരുത്. | സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ പാടില്ലെന്ന് അറിയാമല്ലൊ. കാഴ്‌ചക്ക് ക്ഷതമേൽക്കുമെന്നതിനാൽ ഒരിക്കലും അതിന് ശ്രമിക്കരുത്. എന്നാൽ അനുയോജ്യമായ ഫിൽറ്റർ ഉപയോഗിച്ച് സൂര്യനെ നേരിട്ട് നിരീക്ഷിക്കുകയും ആകാം. സൂര്യ പ്രകാശ തീവ്രത ലക്ഷം തവണയെങ്കിലും കുറക്കാവുന്ന തരത്തിൽ ഫിൽറ്റർ നിർമ്മിക്കാൻ ശ്രദ്ധിക്കണം. സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ ശ്രമിക്കരുത്. | ||
ഇനി, സൂര്യബിംബത്തെ ടെലസ്‌കോപ്പിലൂടെ ചുമരിൽ പ്രതിഫലിപ്പിച്ചു നോക്കൂ. സുന്ദരമായ സൂര്യമുഖം ഇതാ നിങ്ങൾക്കു മുന്നിൽ.ചുമരിൽ ഫോക്കസ് ദൂരം ക്രമീകരിച്ച് സൗരകളങ്കങ്ങൾ നിരീക്ഷിക്കൂ. പ്രവർത്തനം 22. | |||
ഇനി, സൂര്യബിംബത്തെ ടെലസ്‌കോപ്പിലൂടെ ചുമരിൽ പ്രതിഫലിപ്പിച്ചു നോക്കൂ. സുന്ദരമായ സൂര്യമുഖം ഇതാ നിങ്ങൾക്കു മുന്നിൽ.ചുമരിൽ ഫോക്കസ് ദൂരം ക്രമീകരിച്ച് സൗരകളങ്കങ്ങൾ നിരീക്ഷിക്കൂ. | |||
===പ്രവർത്തനം 22.=== | |||
നാനോ സൗരയൂഥമാതൃക നിർമ്മിക്കാം. | നാനോ സൗരയൂഥമാതൃക നിർമ്മിക്കാം. | ||
എത്ര വലുപ്പം വരും? ഗ്രഹങ്ങൾ തമ്മിൽ എത്ര അകലം വേണ്ടിവരും?ഭൂമി 12756 കിലോമീറ്റർ വ്യാസമുള്ള ഒരു ഗോളമാണ് നമ്മുടെ ഗ്രഹമായ ഭൂമിയെന്ന് പാഠപുസ്‌തകത്തിൽ പഠച്ചിട്ടുണ്ടല്ലൊ. 12756 കിലോമീറ്റർ എന്നത് ഊഹിക്കാൻ കഴിയാത്ത അത്ര വലുതാണ്. ഒരു കിലോമീറ്ററിനെ ഒരു മീറ്ററായി കണക്കാക്കി ഒരു കൊച്ചു ഭൂമി ഉണ്ടാക്കി നോക്കാം. ആ കൊച്ചുഭൂമിയുടെ വ്യാസം 12756 മീറ്റർ. ഏകദേശം 13 കിലോമീറ്റർ. ഇതു തന്നെ ഊഹിക്കാൻ പറ്റുന്നുണ്ടോ? ഇല്ല. വീണ്ടും 1000 മീറ്ററിനെ 1 മീറ്ററാക്കാം. 13കി.മീ എന്നത് 13മീ ആകുന്നു. ഇപ്പോൾ നമ്മുടെ ഭൂമി ഒരു സൂക്ഷ്‌മ ഗോളമായി മാറി. ഭൂമിയെ 10 ലക്ഷം മടങ്ങ് ചെറുതാക്കിയെന്നർത്ഥം. ഭൂമിയുടെ വ്യാസം 12756 കിലോമീറ്റർ എന്നതിനുപകരം 13 മീറ്റർ എന്നു കണക്കാക്കിയിരിക്കുന്നു. വീണ്ടും ആയിരത്തിലൊന്നാക്കിയാലോ?ഒരു മീറ്റർ എന്നത് ഒരു മില്ലീമീറ്ററായി മാറി. 1.27 സെ.മീറ്റർ വ്യാസമുള്ള ഒരു കൊച്ചു ഗോളമായി ഭൂമി ഇപ്പോൾ. യഥാർത്ഥ ഭൂമിയുടെ 100കോടി മടങ്ങ് ചെറുത്! ഇനി നമുക്ക് ഈ തോതിൽ മറ്റ് ഗ്രഹങ്ങളെ ഉണ്ടാക്കി നോക്കാം.സൂര്യന്റെ നാനോ രൂപം എത്രയുണ്ടാകും? 139.2 സെന്റീമീറ്റർ. നിങ്ങളുടെ ഉയരത്തിന് സമം! ഈ ചാർട്ട് നോക്കി ഗ്രഹങ്ങളെ അണിനിരത്തിക്കോളൂ. നാനോ സൗരയൂഥ മാതൃകകൾ. | എത്ര വലുപ്പം വരും? ഗ്രഹങ്ങൾ തമ്മിൽ എത്ര അകലം വേണ്ടിവരും?ഭൂമി 12756 കിലോമീറ്റർ വ്യാസമുള്ള ഒരു ഗോളമാണ് നമ്മുടെ ഗ്രഹമായ ഭൂമിയെന്ന് പാഠപുസ്‌തകത്തിൽ പഠച്ചിട്ടുണ്ടല്ലൊ. 12756 കിലോമീറ്റർ എന്നത് ഊഹിക്കാൻ കഴിയാത്ത അത്ര വലുതാണ്. ഒരു കിലോമീറ്ററിനെ ഒരു മീറ്ററായി കണക്കാക്കി ഒരു കൊച്ചു ഭൂമി ഉണ്ടാക്കി നോക്കാം. ആ കൊച്ചുഭൂമിയുടെ വ്യാസം 12756 മീറ്റർ. ഏകദേശം 13 കിലോമീറ്റർ. ഇതു തന്നെ ഊഹിക്കാൻ പറ്റുന്നുണ്ടോ? ഇല്ല. വീണ്ടും 1000 മീറ്ററിനെ 1 മീറ്ററാക്കാം. 13കി.മീ എന്നത് 13മീ ആകുന്നു. ഇപ്പോൾ നമ്മുടെ ഭൂമി ഒരു സൂക്ഷ്‌മ ഗോളമായി മാറി. ഭൂമിയെ 10 ലക്ഷം മടങ്ങ് ചെറുതാക്കിയെന്നർത്ഥം. ഭൂമിയുടെ വ്യാസം 12756 കിലോമീറ്റർ എന്നതിനുപകരം 13 മീറ്റർ എന്നു കണക്കാക്കിയിരിക്കുന്നു. വീണ്ടും ആയിരത്തിലൊന്നാക്കിയാലോ?ഒരു മീറ്റർ എന്നത് ഒരു മില്ലീമീറ്ററായി മാറി. 1.27 സെ.മീറ്റർ വ്യാസമുള്ള ഒരു കൊച്ചു ഗോളമായി ഭൂമി ഇപ്പോൾ. യഥാർത്ഥ ഭൂമിയുടെ 100കോടി മടങ്ങ് ചെറുത്! ഇനി നമുക്ക് ഈ തോതിൽ മറ്റ് ഗ്രഹങ്ങളെ ഉണ്ടാക്കി നോക്കാം.സൂര്യന്റെ നാനോ രൂപം എത്രയുണ്ടാകും? 139.2 സെന്റീമീറ്റർ. നിങ്ങളുടെ ഉയരത്തിന് സമം! ഈ ചാർട്ട് നോക്കി ഗ്രഹങ്ങളെ അണിനിരത്തിക്കോളൂ. നാനോ സൗരയൂഥ മാതൃകകൾ. | ||
മൂന്നു തരത്തിൽ സൗരയൂഥ മാതൃകകൾ ഉണ്ടാക്കാം. | മൂന്നു തരത്തിൽ സൗരയൂഥ മാതൃകകൾ ഉണ്ടാക്കാം. | ||
1. ബുധനും ചൊവ്വക്കും മുത്തുകൾ, മറ്റുള്ളവയ്‌ക്ക് പ്ലാസ്റ്റിക്ക് പന്തുകൾ.2. മുളകു വിത്ത്-ബുധൻ, കടല-ശുക്രനും ഭൂമിയും, ഗ്രീൻപീസ്-ചൊവ്വ, ഓറഞ്ച് -ശനി, ചെറുനാരങ്ങ-യുറാനസും നെപ്‌റ്റൂണും, തണ്ണിമത്തൻ-വ്യാഴം- ഇങ്ങനെ ലഭ്യമായ വസ്‌തുക്കൾ.3. കളിമണ്ണുപയോഗിച്ച് എല്ലാ ഗ്രഹങ്ങളുടെയും മാതൃക എളുപ്പത്തിൽ ഉണ്ടാക്കാം. നാനോ സൂര്യനെ മൈതാനത്തിന്റെ ഒരറ്റത്തു സ്ഥാപിക്കുക. 58 മീറ്റർ അകലത്തിൽ ബുധൻ. ശുക്രൻ 107 മീറ്റർ, ഭൂമി 150 മീറ്റർ. നെപ്‌റ്റിയൂണിനെ സ്ഥാപിക്കാൻ എത്ര ദൂരം പോകണം? 4.5 കിലോമീറ്റർ!ഈ നാനോ സൗരയുഥത്തിൽ ഭൂമിവരെയെങ്കിലും സ്ഥാപിക്കാൻ ശ്രമിച്ചുകൂടെ?നമ്മുടെ സൗരയൂഥത്തിന്റെ വലുപ്പവും ഗ്രഹങ്ങളുടെ അകലവും എത്ര വലുതാണ്. ഈഹിക്കാനാകുന്നുണ്ടോ? | 1. ബുധനും ചൊവ്വക്കും മുത്തുകൾ, മറ്റുള്ളവയ്‌ക്ക് പ്ലാസ്റ്റിക്ക് പന്തുകൾ.2. മുളകു വിത്ത്-ബുധൻ, കടല-ശുക്രനും ഭൂമിയും, ഗ്രീൻപീസ്-ചൊവ്വ, ഓറഞ്ച് -ശനി, ചെറുനാരങ്ങ-യുറാനസും നെപ്‌റ്റൂണും, തണ്ണിമത്തൻ-വ്യാഴം- ഇങ്ങനെ ലഭ്യമായ വസ്‌തുക്കൾ.3. കളിമണ്ണുപയോഗിച്ച് എല്ലാ ഗ്രഹങ്ങളുടെയും മാതൃക എളുപ്പത്തിൽ ഉണ്ടാക്കാം. നാനോ സൂര്യനെ മൈതാനത്തിന്റെ ഒരറ്റത്തു സ്ഥാപിക്കുക. 58 മീറ്റർ അകലത്തിൽ ബുധൻ. ശുക്രൻ 107 മീറ്റർ, ഭൂമി 150 മീറ്റർ. നെപ്‌റ്റിയൂണിനെ സ്ഥാപിക്കാൻ എത്ര ദൂരം പോകണം? 4.5 കിലോമീറ്റർ!ഈ നാനോ സൗരയുഥത്തിൽ ഭൂമിവരെയെങ്കിലും സ്ഥാപിക്കാൻ ശ്രമിച്ചുകൂടെ?നമ്മുടെ സൗരയൂഥത്തിന്റെ വലുപ്പവും ഗ്രഹങ്ങളുടെ അകലവും എത്ര വലുതാണ്. ഈഹിക്കാനാകുന്നുണ്ടോ? | ||
പ്രവർത്തനം 23. | |||
===പ്രവർത്തനം 23.=== | |||
കാന്തമുപയോഗിച്ച് ഐസോണിന്റെ പാത നിർമ്മിക്കാം. | കാന്തമുപയോഗിച്ച് ഐസോണിന്റെ പാത നിർമ്മിക്കാം. | ||
മൂന്നു ചെറിയ വൃത്ത കാന്തങ്ങൾ സംഘടിപ്പിക്കുക. സ്‌കൂൾ ലേബോറട്ടറിയിൽ കാണും.ഇതിൽ ഒന്നെടുക്കുക. കാന്തത്തിന്റെ നടുക്ക് ഒരു ബോൾ ബെയറിംഗോ കല്ലോ വച്ച് തുണികൊണ്ട് ചുറ്റുക.(മുറിവച്ചു കെട്ടുന്ന ബാന്റേജ് തുണിയാണ് ഉത്തമം) കാന്തത്തിന്റെ ഭാഗം താഴെ വരത്തക്കവണ്ണം തറ നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ പെന്റുലമായി കെട്ടിത്തൂക്കുക.മറ്റ് രണ്ട് കാന്തങ്ങൾ ടേപ്പുവച്ച് ഒട്ടിച്ച് പെന്റുലത്തിൽ നിന്നും 15 സെന്റീമീറ്റർ അകലം താഴെ വരത്തക്കവണ്ണം ടേപ്പുവച്ച് ഒട്ടിച്ച് ഉറപ്പിക്കുക.പെന്റുലത്തിന്റെ താഴെ ഭാഗത്തിന് എതിരായ ധ്രുവം മുകളിലേക്കാക്കി വേണം (ആകർഷിക്കത്തക്ക വിധത്തിൽ) സ്ഥാപിക്കാൻ. പെന്റുലത്തെ ചെറുതായി ഒന്നാട്ടിവിടൂ. തറയിൽ ഉറപ്പിച്ച കാന്തങ്ങൾക്കു നേരെ എത്തിയാൽ പെന്റുലത്തിന്റെ ആട്ടം നിലയ്‌ക്കുന്നത് കാണാം. | മൂന്നു ചെറിയ വൃത്ത കാന്തങ്ങൾ സംഘടിപ്പിക്കുക. സ്‌കൂൾ ലേബോറട്ടറിയിൽ കാണും.ഇതിൽ ഒന്നെടുക്കുക. കാന്തത്തിന്റെ നടുക്ക് ഒരു ബോൾ ബെയറിംഗോ കല്ലോ വച്ച് തുണികൊണ്ട് ചുറ്റുക.(മുറിവച്ചു കെട്ടുന്ന ബാന്റേജ് തുണിയാണ് ഉത്തമം) കാന്തത്തിന്റെ ഭാഗം താഴെ വരത്തക്കവണ്ണം തറ നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ പെന്റുലമായി കെട്ടിത്തൂക്കുക.മറ്റ് രണ്ട് കാന്തങ്ങൾ ടേപ്പുവച്ച് ഒട്ടിച്ച് പെന്റുലത്തിൽ നിന്നും 15 സെന്റീമീറ്റർ അകലം താഴെ വരത്തക്കവണ്ണം ടേപ്പുവച്ച് ഒട്ടിച്ച് ഉറപ്പിക്കുക.പെന്റുലത്തിന്റെ താഴെ ഭാഗത്തിന് എതിരായ ധ്രുവം മുകളിലേക്കാക്കി വേണം (ആകർഷിക്കത്തക്ക വിധത്തിൽ) സ്ഥാപിക്കാൻ. പെന്റുലത്തെ ചെറുതായി ഒന്നാട്ടിവിടൂ. തറയിൽ ഉറപ്പിച്ച കാന്തങ്ങൾക്കു നേരെ എത്തിയാൽ പെന്റുലത്തിന്റെ ആട്ടം നിലയ്‌ക്കുന്നത് കാണാം. | ||
താഴെ ഉറപ്പിച്ച കാന്തങ്ങൾ സൂര്യനെയും പെന്റുലം ധൂമകേതുവിനെയും പ്രതിനിധീകരിക്കുന്നു. ധൂമകേതുവിന്റെ ചലനം നിരീക്ഷിക്കൂ.(പെന്റുലത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ച ഭാരത്തിന്റെ അളവ് മാറ്റി മാറ്റി പരീക്ഷിച്ച് കൃത്യമാക്കാൻ ശ്രദ്ധിക്കണം.) | താഴെ ഉറപ്പിച്ച കാന്തങ്ങൾ സൂര്യനെയും പെന്റുലം ധൂമകേതുവിനെയും പ്രതിനിധീകരിക്കുന്നു. ധൂമകേതുവിന്റെ ചലനം നിരീക്ഷിക്കൂ.(പെന്റുലത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ച ഭാരത്തിന്റെ അളവ് മാറ്റി മാറ്റി പരീക്ഷിച്ച് കൃത്യമാക്കാൻ ശ്രദ്ധിക്കണം.) | ||
==ശാസ്‌ത്രബോധന കാമ്പയിൻ-പ്രസക്തിയും പ്രാധാന്യവും== | |||
ധൂമകേതു പഠനം ഇന്ന് ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരു പ്രധാന പഠന മേഖലയാണ്. അതിന് കാരണം സൗരയൂഥത്തിന്റെ പ്രാരംഭ അവസ്ഥയെക്കുറിച്ച് അത് അറിവ് നൽകിയേക്കും എന്ന പ്രതീക്ഷയാണ്. ഐസോൺ ധൂമകേതു ശോഭയുടെ കാര്യത്തിൽ പ്രതീക്ഷ നിറവേറ്റിയാലും ഇല്ലെങ്കിലും ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക് അതിലുള്ള താൽപ്പര്യത്തിൽ ഒരു കുറവും വരില്ല. | |||
നമുക്കോ? നമ്മുടെ താൽപ്പര്യത്തിലും ഒരു കുറവും വരാൻ പാടില്ല. കാരണം, കേരളത്തിന് നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ഒരവസരമാക്കി ഐസോണിന്റെ വരവിനെ മാറ്റുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളും പ്രാകൃത ആചാരങ്ങളും കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത് വർഗീയതയ്‌ക്കും ജാതി-മത ചിന്തകൾക്കും വളക്കൂറുള്ള മണ്ണൊരുക്കുന്നു. ശാസ്‌ത്രത്തിന്റെ ഉൽപ്പന്നങ്ങളായ സാങ്കേതിക വിദ്യകളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ അവയ്‌ക്കു പിന്നിലെ ശാസ്‌ത്രതത്ത്വങ്ങളെ തിരസ്‌കരിക്കാൻ ഇസ്ലാം-ക്രിസ്‌ത്യൻ മൗലികവാദികളും ഹിന്ദുത്വ വാദികളും ഒന്നിക്കുന്നു. എല്ലാ വിജ്ഞാനവും വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന് അവരെല്ലാം വാദിക്കുന്നു. അവയെ വ്യാഖ്യാനിച്ചെടുക്കുകയേ വേണ്ടൂ. | നമുക്കോ? നമ്മുടെ താൽപ്പര്യത്തിലും ഒരു കുറവും വരാൻ പാടില്ല. കാരണം, കേരളത്തിന് നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ഒരവസരമാക്കി ഐസോണിന്റെ വരവിനെ മാറ്റുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളും പ്രാകൃത ആചാരങ്ങളും കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത് വർഗീയതയ്‌ക്കും ജാതി-മത ചിന്തകൾക്കും വളക്കൂറുള്ള മണ്ണൊരുക്കുന്നു. ശാസ്‌ത്രത്തിന്റെ ഉൽപ്പന്നങ്ങളായ സാങ്കേതിക വിദ്യകളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ അവയ്‌ക്കു പിന്നിലെ ശാസ്‌ത്രതത്ത്വങ്ങളെ തിരസ്‌കരിക്കാൻ ഇസ്ലാം-ക്രിസ്‌ത്യൻ മൗലികവാദികളും ഹിന്ദുത്വ വാദികളും ഒന്നിക്കുന്നു. എല്ലാ വിജ്ഞാനവും വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന് അവരെല്ലാം വാദിക്കുന്നു. അവയെ വ്യാഖ്യാനിച്ചെടുക്കുകയേ വേണ്ടൂ. | ||
വിജ്ഞാനം തപസ്സുകൊണ്ടും ദിവ്യദൃഷ്‌ടികൊണ്ടും കിട്ടുന്നതല്ല എന്നും അങ്ങനെ ലഭിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന `ശാസ്‌ത്രങ്ങളെല്ലാം' അബദ്ധജടിലമാണെന്നും നമ്മുടെ നിരീക്ഷണ ശേഷിയുടെയും മനനശേഷിയുടെയും അളവനുസരിച്ച് തെറ്റിൽ നിന്ന് ശരിയിലേക്കും ശരിയിൽ നിന്ന് കൂടുതൽ ശരിയിലേക്കും വളരുന്നതാണ് ശരിയായ ശാസ്‌ത്രമെന്നും പറയാനുള്ള ഒരവസരമായാണ് നമ്മൾ ഐസോണിന്റെ വരവേൽപ്പിനെ കാണുന്നത്. ഗ്രഹണഭയവും ധൂമകേതുഭയവും എങ്ങനെയാണ് ഉണ്ടായത്, എങ്ങനെയാണ് ശാസ്‌ത്രത്തിന്റെ മുന്നേറ്റത്തിൽ അത് ഇല്ലാതായത് എന്ന് പറയുന്നത് ഈ അർഥത്തിൽ പ്രയോജനം ചെയ്യും. | വിജ്ഞാനം തപസ്സുകൊണ്ടും ദിവ്യദൃഷ്‌ടികൊണ്ടും കിട്ടുന്നതല്ല എന്നും അങ്ങനെ ലഭിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന `ശാസ്‌ത്രങ്ങളെല്ലാം' അബദ്ധജടിലമാണെന്നും നമ്മുടെ നിരീക്ഷണ ശേഷിയുടെയും മനനശേഷിയുടെയും അളവനുസരിച്ച് തെറ്റിൽ നിന്ന് ശരിയിലേക്കും ശരിയിൽ നിന്ന് കൂടുതൽ ശരിയിലേക്കും വളരുന്നതാണ് ശരിയായ ശാസ്‌ത്രമെന്നും പറയാനുള്ള ഒരവസരമായാണ് നമ്മൾ ഐസോണിന്റെ വരവേൽപ്പിനെ കാണുന്നത്. ഗ്രഹണഭയവും ധൂമകേതുഭയവും എങ്ങനെയാണ് ഉണ്ടായത്, എങ്ങനെയാണ് ശാസ്‌ത്രത്തിന്റെ മുന്നേറ്റത്തിൽ അത് ഇല്ലാതായത് എന്ന് പറയുന്നത് ഈ അർഥത്തിൽ പ്രയോജനം ചെയ്യും. | ||
നല്ല ചിട്ടയോടെ കാര്യങ്ങൾ നടക്കുന്ന ആകാശത്തിൽ ഒരു ചിട്ടയുമില്ലാതെ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളാണ് ഗ്രഹണവും ധൂമകേതുവും. പ്രവചനം അസാധ്യമായ കാര്യങ്ങൾ. ഋഗ്‌വേദകാലത്ത് ഗ്രഹണത്തെക്കുറിച്ച് ഭാരതീയ ജ്യോതിഷികളുടെ ധാരണ ഇതായിരുന്നു: സ്വർഭാനു എന്ന അസുരൻ തന്റെ മാസ്‌മര ശക്തിയാൽ സൂര്യന്റെ തേജസ് കെടുത്തിക്കളയുന്നു.അതിന് പ്രതിവിധി അത്രി മഹർഷിയുടെ മന്ത്രങ്ങളാണ്. (അത്രികുലത്തിൽ പിറക്കുന്നവരാണ് അത്രിമഹർഷിമാർ). ഗ്രഹണം തുടങ്ങിയെന്നറിഞ്ഞാൽ അത്രി മന്ത്രം ഉരുവിട്ടുതുടങ്ങും. ക്രമേണ സ്വർഭാനുവിന്റെ ശക്തി ക്ഷയിക്കും. സൂര്യൻ മോചിതനാകും. (മന്ത്രം ജപിക്കാഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയാൻ ഒരു മാർഗവുമില്ല; അത്രി മന്ത്രം ചൊല്ലാതിരുന്നിട്ടുവേണ്ടേ!) | നല്ല ചിട്ടയോടെ കാര്യങ്ങൾ നടക്കുന്ന ആകാശത്തിൽ ഒരു ചിട്ടയുമില്ലാതെ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളാണ് ഗ്രഹണവും ധൂമകേതുവും. പ്രവചനം അസാധ്യമായ കാര്യങ്ങൾ. ഋഗ്‌വേദകാലത്ത് ഗ്രഹണത്തെക്കുറിച്ച് ഭാരതീയ ജ്യോതിഷികളുടെ ധാരണ ഇതായിരുന്നു: സ്വർഭാനു എന്ന അസുരൻ തന്റെ മാസ്‌മര ശക്തിയാൽ സൂര്യന്റെ തേജസ് കെടുത്തിക്കളയുന്നു.അതിന് പ്രതിവിധി അത്രി മഹർഷിയുടെ മന്ത്രങ്ങളാണ്. (അത്രികുലത്തിൽ പിറക്കുന്നവരാണ് അത്രിമഹർഷിമാർ). ഗ്രഹണം തുടങ്ങിയെന്നറിഞ്ഞാൽ അത്രി മന്ത്രം ഉരുവിട്ടുതുടങ്ങും. ക്രമേണ സ്വർഭാനുവിന്റെ ശക്തി ക്ഷയിക്കും. സൂര്യൻ മോചിതനാകും. (മന്ത്രം ജപിക്കാഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയാൻ ഒരു മാർഗവുമില്ല; അത്രി മന്ത്രം ചൊല്ലാതിരുന്നിട്ടുവേണ്ടേ!) | ||
ഇന്ത്യയിൽ സ്വർഭാനുവായിരുന്നു കുഴപ്പക്കാരനെങ്കിൽ പേർഷ്യയിൽ ദുഷ്ടനായ `അപെപി' ആയിരുന്നു; ചൈനയിൽ വ്യാളിയും. എന്നാൽ ഇന്ത്യയിൽ ക്രമേണ ഗ്രഹണ ഹേതു മാറി. സ്വർഭാനു പോയി രാഹു വന്നു. പരാശരമുനിയുടെ കാലത്തെ വിശ്വാസമനുസരിച്ച് രാഹു തമോഗ്രഹമാണ്. അതു സൂര്യനെ മറയ്‌ക്കുന്നു. അതു പ്രവചിക്കാനും കഴിയുമെന്ന് പരാശരമുനി അവകാശപ്പെടുന്നു. ഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സൂര്യചന്ദ്രന്മാരുടെ ഭാവപകർച്ചകൾ നോക്കിയാൽ മതി, ഒരു വിദഗ്‌ധനു സൂചന കിട്ടും. എന്നിട്ടും സംശയം ബാക്കിയായാൽ, ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് ഒരു തുള്ളി എണ്ണ ഉറ്റിക്കുക. അതു പരക്കുന്ന രീതി, വർണവ്യതിയാനങ്ങൾ ഇവ നിരീക്ഷിച്ച് പ്രവചിക്കാൻ കഴിയും. (ഇതു മഹാ മണ്ടത്തരമാണെന്ന് പിൽക്കാലത്തെ മഹാജ്യോതിഷിയായ വരാഹമിഹിരൻ പറയുന്നുണ്ട്. അക്കാലമായപ്പോഴേയ്‌ക്കും ശരിയായ ഗ്രഹണകാരണം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആര്യഭടനാണ് അതിന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്) | ഇന്ത്യയിൽ സ്വർഭാനുവായിരുന്നു കുഴപ്പക്കാരനെങ്കിൽ പേർഷ്യയിൽ ദുഷ്ടനായ `അപെപി' ആയിരുന്നു; ചൈനയിൽ വ്യാളിയും. എന്നാൽ ഇന്ത്യയിൽ ക്രമേണ ഗ്രഹണ ഹേതു മാറി. സ്വർഭാനു പോയി രാഹു വന്നു. പരാശരമുനിയുടെ കാലത്തെ വിശ്വാസമനുസരിച്ച് രാഹു തമോഗ്രഹമാണ്. അതു സൂര്യനെ മറയ്‌ക്കുന്നു. അതു പ്രവചിക്കാനും കഴിയുമെന്ന് പരാശരമുനി അവകാശപ്പെടുന്നു. ഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സൂര്യചന്ദ്രന്മാരുടെ ഭാവപകർച്ചകൾ നോക്കിയാൽ മതി, ഒരു വിദഗ്‌ധനു സൂചന കിട്ടും. എന്നിട്ടും സംശയം ബാക്കിയായാൽ, ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് ഒരു തുള്ളി എണ്ണ ഉറ്റിക്കുക. അതു പരക്കുന്ന രീതി, വർണവ്യതിയാനങ്ങൾ ഇവ നിരീക്ഷിച്ച് പ്രവചിക്കാൻ കഴിയും. (ഇതു മഹാ മണ്ടത്തരമാണെന്ന് പിൽക്കാലത്തെ മഹാജ്യോതിഷിയായ വരാഹമിഹിരൻ പറയുന്നുണ്ട്. അക്കാലമായപ്പോഴേയ്‌ക്കും ശരിയായ ഗ്രഹണകാരണം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആര്യഭടനാണ് അതിന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്) | ||
പരാശരന്റെ കാലത്ത് വാൽനക്ഷത്രത്തിന്റെ പേരായിരുന്നു കേതു. അതിനൊക്കെ ശേഷമാണ്, ഗ്രഹണസമയത്ത് സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന സർപഖണ്ഡങ്ങളായി രാഹുകേതുക്കൾ അവതരിപ്പിക്കപ്പെടുന്നത്. ഗ്രഹണകഥയും സങ്കൽപ്പങ്ങളും ഒക്കെ മാറിമാറി വന്നെങ്കിലും ഗ്രഹണദോഷം പരിഹരിക്കാനും സൂര്യചന്ദ്രന്മാരെ മുക്തമാക്കാനും മന്ത്രവും ഹോമവുമൊക്കെ കൂടിയേ കഴിയൂ എന്ന വിശ്വാസത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഗ്രഹണവും കേതുവും (വാൽനക്ഷത്രം) രാജാക്കന്മാരെയും പ്രഭുക്കളെയും ദോഷകരമായി ബാധിക്കും എന്ന ധാരണയും വ്യാപകമായിരുന്നതുകൊണ്ട് അതിന് പരിഹാരകർമങ്ങൾ ചെയ്യുന്ന പുരോഹിതർക്ക് അവർ കയ്യയച്ച് ദാനങ്ങൾ നൽകാൻ മടിച്ചില്ല. ഗ്രഹണം കാണുന്നതും ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതും എല്ലാം ഏവർക്കും നിഷിദ്ധമായിരുന്നു. | പരാശരന്റെ കാലത്ത് വാൽനക്ഷത്രത്തിന്റെ പേരായിരുന്നു കേതു. അതിനൊക്കെ ശേഷമാണ്, ഗ്രഹണസമയത്ത് സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന സർപഖണ്ഡങ്ങളായി രാഹുകേതുക്കൾ അവതരിപ്പിക്കപ്പെടുന്നത്. ഗ്രഹണകഥയും സങ്കൽപ്പങ്ങളും ഒക്കെ മാറിമാറി വന്നെങ്കിലും ഗ്രഹണദോഷം പരിഹരിക്കാനും സൂര്യചന്ദ്രന്മാരെ മുക്തമാക്കാനും മന്ത്രവും ഹോമവുമൊക്കെ കൂടിയേ കഴിയൂ എന്ന വിശ്വാസത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഗ്രഹണവും കേതുവും (വാൽനക്ഷത്രം) രാജാക്കന്മാരെയും പ്രഭുക്കളെയും ദോഷകരമായി ബാധിക്കും എന്ന ധാരണയും വ്യാപകമായിരുന്നതുകൊണ്ട് അതിന് പരിഹാരകർമങ്ങൾ ചെയ്യുന്ന പുരോഹിതർക്ക് അവർ കയ്യയച്ച് ദാനങ്ങൾ നൽകാൻ മടിച്ചില്ല. ഗ്രഹണം കാണുന്നതും ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതും എല്ലാം ഏവർക്കും നിഷിദ്ധമായിരുന്നു. | ||
ഗ്രഹണം പോലെ തന്നെ മനുഷ്യനെ ഭീഷണിപ്പെടുത്തിയ ഒന്നാണല്ലോ വാൽനക്ഷത്രവും. ഇന്ത്യക്കാർ അതിനെ കേതു എന്നാണ് വിളിച്ചത്. പിന്നീടാണ് ധൂമകേതുവായത്. അഥർവവേദത്തിലാണ് കേതുവിനെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്. കേതുവിൽ നിന്നും കൊള്ളിമീനുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്ന ഒരു പ്രാർഥനാ മന്ത്രമാണത്. | ഗ്രഹണം പോലെ തന്നെ മനുഷ്യനെ ഭീഷണിപ്പെടുത്തിയ ഒന്നാണല്ലോ വാൽനക്ഷത്രവും. ഇന്ത്യക്കാർ അതിനെ കേതു എന്നാണ് വിളിച്ചത്. പിന്നീടാണ് ധൂമകേതുവായത്. അഥർവവേദത്തിലാണ് കേതുവിനെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്. കേതുവിൽ നിന്നും കൊള്ളിമീനുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്ന ഒരു പ്രാർഥനാ മന്ത്രമാണത്. | ||
കേതുക്കളെ വിശദമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയതും സിദ്ധാന്തങ്ങൾ രൂപീകരിച്ചതും പരാശരനും വൃദ്ധഗർഗനും ആണെന്നു കരുതപ്പെടുന്നു. അവരുടെ കാലം കൃത്യമായറിയില്ലെങ്കിലും ക്രി.മു. നാലു നൂറ്റാണ്ടുകൾക്കപ്പുറമാണെന്നതിൽ സംശയമില്ല. (യഥാർഥത്തിൽ അത്രിയും വസിഷ്‌ഠനും പോലെ പരാശരനും ഗർഗനും കുലനാമങ്ങളാണ്. വൃദ്ധഗർഗൻ ഗർഗ കുലത്തിലെ ആദ്യ ഗുരുവായിരിക്കാം. ഗർഗപുത്രനും ഗർഗൻ തന്നെ). രണ്ടുപേരുടെയും കൃതികൾ - ഗർഗസംഹിതയും പരാശരസംഹിതയും - കണ്ടുകിട്ടിയിട്ടില്ല. എന്നാൽ പലരുടെയും ഉദ്ധരണികളിൽ നിന്നും വരാഹമിഹിരന്റെ വിമർശനങ്ങളിൽ നിന്നും അവരുടെ സംഭാവനകൾ കുറേയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ മറ്റു ചിന്തകരിൽ നിന്നു വ്യത്യസ്‌തമായി പരാശരമുനി അദ്ദേഹത്തിന്റെ നിഗമനങ്ങളെല്ലാം രചിച്ചിരിക്കുന്നത് ഗദ്യത്തിലാണ്. | കേതുക്കളെ വിശദമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയതും സിദ്ധാന്തങ്ങൾ രൂപീകരിച്ചതും പരാശരനും വൃദ്ധഗർഗനും ആണെന്നു കരുതപ്പെടുന്നു. അവരുടെ കാലം കൃത്യമായറിയില്ലെങ്കിലും ക്രി.മു. നാലു നൂറ്റാണ്ടുകൾക്കപ്പുറമാണെന്നതിൽ സംശയമില്ല. (യഥാർഥത്തിൽ അത്രിയും വസിഷ്‌ഠനും പോലെ പരാശരനും ഗർഗനും കുലനാമങ്ങളാണ്. വൃദ്ധഗർഗൻ ഗർഗ കുലത്തിലെ ആദ്യ ഗുരുവായിരിക്കാം. ഗർഗപുത്രനും ഗർഗൻ തന്നെ). രണ്ടുപേരുടെയും കൃതികൾ - ഗർഗസംഹിതയും പരാശരസംഹിതയും - കണ്ടുകിട്ടിയിട്ടില്ല. എന്നാൽ പലരുടെയും ഉദ്ധരണികളിൽ നിന്നും വരാഹമിഹിരന്റെ വിമർശനങ്ങളിൽ നിന്നും അവരുടെ സംഭാവനകൾ കുറേയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ മറ്റു ചിന്തകരിൽ നിന്നു വ്യത്യസ്‌തമായി പരാശരമുനി അദ്ദേഹത്തിന്റെ നിഗമനങ്ങളെല്ലാം രചിച്ചിരിക്കുന്നത് ഗദ്യത്തിലാണ്. | ||
ക്രി.പി.11-12 നൂറ്റാണ്ടുകളിൽ എപ്പോഴോ മിഥില ഭരിച്ചിരുന്ന ബെല്ലാലസേനൻ എന്ന രാജാവ് (അദ്ദേഹം ഒരു മികച്ച ജ്യോതിശ്ശാസ്‌ത്രജ്ഞൻ കൂടിയായിരുന്നു) രചിച്ച `അത്ഭുതസാഗരം' എന്ന കൃതിയിൽ പരാശരസംഹിതയിൽ നിന്നുള്ള ദീർഘമായ ഉദ്ധരണികൾ കാണാം. ആ ഗ്രന്ഥത്തിലെ എട്ടാം അധ്യായമായ `കേതുഅത്ഭുത'ത്തിലാണ് വാൽനക്ഷത്രങ്ങളെ സംബന്ധിച്ച ഉദ്ധരണികൾ ഉള്ളത്. അതിൽ പറയുന്നത് ഇപ്രകാരമാണ്: | ക്രി.പി.11-12 നൂറ്റാണ്ടുകളിൽ എപ്പോഴോ മിഥില ഭരിച്ചിരുന്ന ബെല്ലാലസേനൻ എന്ന രാജാവ് (അദ്ദേഹം ഒരു മികച്ച ജ്യോതിശ്ശാസ്‌ത്രജ്ഞൻ കൂടിയായിരുന്നു) രചിച്ച `അത്ഭുതസാഗരം' എന്ന കൃതിയിൽ പരാശരസംഹിതയിൽ നിന്നുള്ള ദീർഘമായ ഉദ്ധരണികൾ കാണാം. ആ ഗ്രന്ഥത്തിലെ എട്ടാം അധ്യായമായ `കേതുഅത്ഭുത'ത്തിലാണ് വാൽനക്ഷത്രങ്ങളെ സംബന്ധിച്ച ഉദ്ധരണികൾ ഉള്ളത്. അതിൽ പറയുന്നത് ഇപ്രകാരമാണ്: | ||
ആകെ 11 വിഭാഗങ്ങളിലായി 101 കേതുക്കളാണുള്ളത്. 16 എണ്ണം പിറന്നത് മൃത്യുവിൽ (യമൻ)നിന്നാണ്. 12 എണ്ണം ആദിത്യനിൽ (സൂര്യനിൽ) നിന്ന്; 11 എണ്ണം രുദ്രന്റെ (ശിവൻ) കോപത്തിൽ നിന്ന്; 6 എണ്ണം പിതാമഹനിൽ (ബ്രഹ്മാവ്) നിന്ന്. കോപിഷ്‌ഠനായ ഉദ്ദാലകനിൽ നിന്ന് 15, പ്രജാപതിയുടെ ചിരിയിൽ നിന്ന് 5, മരീചിയുടെയും കശ്യപന്റെയും നെറ്റിത്തടത്തിൽ നിന്ന് 17, വിഭാവസുവിൽ നിന്ന് 3, പാലാഴിമഥനത്തിൽ ഉടലെടുത്തത് 14, ധൂമത്തിൽ ജനിച്ചത് 1, ബ്രഹ്മകോപത്തിൽ ജനിച്ചത് 1 എന്നിങ്ങനെ ബാക്കിയുള്ളവ. | ആകെ 11 വിഭാഗങ്ങളിലായി 101 കേതുക്കളാണുള്ളത്. 16 എണ്ണം പിറന്നത് മൃത്യുവിൽ (യമൻ)നിന്നാണ്. 12 എണ്ണം ആദിത്യനിൽ (സൂര്യനിൽ) നിന്ന്; 11 എണ്ണം രുദ്രന്റെ (ശിവൻ) കോപത്തിൽ നിന്ന്; 6 എണ്ണം പിതാമഹനിൽ (ബ്രഹ്മാവ്) നിന്ന്. കോപിഷ്‌ഠനായ ഉദ്ദാലകനിൽ നിന്ന് 15, പ്രജാപതിയുടെ ചിരിയിൽ നിന്ന് 5, മരീചിയുടെയും കശ്യപന്റെയും നെറ്റിത്തടത്തിൽ നിന്ന് 17, വിഭാവസുവിൽ നിന്ന് 3, പാലാഴിമഥനത്തിൽ ഉടലെടുത്തത് 14, ധൂമത്തിൽ ജനിച്ചത് 1, ബ്രഹ്മകോപത്തിൽ ജനിച്ചത് 1 എന്നിങ്ങനെ ബാക്കിയുള്ളവ. | ||
ആദ്യം മൃത്യുവിൽ നിന്ന്, ഒന്നിനു പിറകെ ഒന്നായി വശാകേതു, അസ്‌തികേതു, ശാസ്‌ത്രകേതു എന്നിവ പ്രത്യക്ഷപ്പെടുകയും 130 വർഷത്തേയ്‌ക്ക് ദുരന്തങ്ങൾ വിതയ്‌ക്കുകയും ചെയ്യും. ഭീകരവെള്ളപ്പൊക്കവുമായാണ് വശാകേതു എത്തുക. വടക്കോട്ടു തലയുമായി പടിഞ്ഞാറാണ് ഉദയം. പിന്നെ അസ്‌തികേതു കിഴക്കുദിക്കും. നാടാകെ പഞ്ഞമാകും ഫലം.ശാസ്‌ത്രകേതുവും ഉദയം കിഴക്കു തന്നെ. രാജാക്കന്മാർക്കും ആയുധം ഉപയോഗിക്കുന്ന മറ്റുള്ളവർക്കുമാണത് ആപത്തുണ്ടാക്കുക. | ആദ്യം മൃത്യുവിൽ നിന്ന്, ഒന്നിനു പിറകെ ഒന്നായി വശാകേതു, അസ്‌തികേതു, ശാസ്‌ത്രകേതു എന്നിവ പ്രത്യക്ഷപ്പെടുകയും 130 വർഷത്തേയ്‌ക്ക് ദുരന്തങ്ങൾ വിതയ്‌ക്കുകയും ചെയ്യും. ഭീകരവെള്ളപ്പൊക്കവുമായാണ് വശാകേതു എത്തുക. വടക്കോട്ടു തലയുമായി പടിഞ്ഞാറാണ് ഉദയം. പിന്നെ അസ്‌തികേതു കിഴക്കുദിക്കും. നാടാകെ പഞ്ഞമാകും ഫലം.ശാസ്‌ത്രകേതുവും ഉദയം കിഴക്കു തന്നെ. രാജാക്കന്മാർക്കും ആയുധം ഉപയോഗിക്കുന്ന മറ്റുള്ളവർക്കുമാണത് ആപത്തുണ്ടാക്കുക. | ||
തുടർന്ന്, പടിഞ്ഞാറ് കുമുദകേതു ഉദിക്കും. തൂകിയ പാൽ പോലുള്ള ശരീരവുമായി ഒരു രാത്രി മുഴുവൻ തല കിഴക്കോട്ടായി അത് ഉദിച്ചുനിൽക്കും. 10 കൊല്ലത്തേയ്‌ക്ക് സൽഫലങ്ങൾ നൽകാൻ അതിനു കഴിയും. എന്നാൽ പശ്ചിമദേശത്ത് പകർച്ചവ്യാധികൾ പടരാൻ അത് ഇടയാക്കും. | തുടർന്ന്, പടിഞ്ഞാറ് കുമുദകേതു ഉദിക്കും. തൂകിയ പാൽ പോലുള്ള ശരീരവുമായി ഒരു രാത്രി മുഴുവൻ തല കിഴക്കോട്ടായി അത് ഉദിച്ചുനിൽക്കും. 10 കൊല്ലത്തേയ്‌ക്ക് സൽഫലങ്ങൾ നൽകാൻ അതിനു കഴിയും. എന്നാൽ പശ്ചിമദേശത്ത് പകർച്ചവ്യാധികൾ പടരാൻ അത് ഇടയാക്കും. | ||
125 കൊല്ലവും ഒന്നര മാസവും പിന്നിടുമ്പോൾ ആദിത്യ സൃഷ്ടിയായ കപാലകേതു കിഴക്കുദിക്കും. ജ്വലിക്കുന്ന മുഖവുമായ് അത് ആകാശമധ്യത്തിലേക്ക് നീങ്ങുന്നതോടെ കടുത്ത വരൾച്ചയും പഞ്ഞവുമാകും ഫലം. വിളകളിൽ പാതി നശിക്കും; പാതി മനുഷ്യരും. | 125 കൊല്ലവും ഒന്നര മാസവും പിന്നിടുമ്പോൾ ആദിത്യ സൃഷ്ടിയായ കപാലകേതു കിഴക്കുദിക്കും. ജ്വലിക്കുന്ന മുഖവുമായ് അത് ആകാശമധ്യത്തിലേക്ക് നീങ്ങുന്നതോടെ കടുത്ത വരൾച്ചയും പഞ്ഞവുമാകും ഫലം. വിളകളിൽ പാതി നശിക്കും; പാതി മനുഷ്യരും. | ||
തുടർന്നു വരുന്ന മണികേതു ഉപകാരിയാണ്. രണ്ടരമാസക്കാലം മനുഷ്യന് ആരോഗ്യവും സുഭിക്ഷതയും പ്രദാനം ചെയ്യും. ഒരു ദിവസമേ മാനത്തുണ്ടാകാൻ പാടുള്ളൂ എന്നു മാത്രം; ഏറിയാൽ ഭൂമിയിൽ കീടങ്ങൾ പെരുകും. | തുടർന്നു വരുന്ന മണികേതു ഉപകാരിയാണ്. രണ്ടരമാസക്കാലം മനുഷ്യന് ആരോഗ്യവും സുഭിക്ഷതയും പ്രദാനം ചെയ്യും. ഒരു ദിവസമേ മാനത്തുണ്ടാകാൻ പാടുള്ളൂ എന്നു മാത്രം; ഏറിയാൽ ഭൂമിയിൽ കീടങ്ങൾ പെരുകും. | ||
മുന്നൂറാം വർഷം രുദ്രകോപത്തിൽ പിറന്ന കലികേതു കിഴക്കുദിക്കും ശൂലരൂപത്തിൽ ചെമ്പു നിറത്തിലുള്ള മൂന്നു തലയുമായി ക്രാന്തിപഥത്തിലൂടെ അതു പടിഞ്ഞാറോട്ടു നീങ്ങും. എത്രമാസക്കാലം ആ ഭീകരൻ മാനത്തുണ്ടാകുമോ അത്രയും വർഷക്കാലംകൊണ്ട് അതു മൂന്നിൽ രണ്ടുഭാഗം മനുഷ്യരെയും തുടച്ചുനീക്കും. 115 വർഷംകഴിയുമ്പോൾ മറ്റൊരു ശൂലത്തലയൻ വരും. പിതാമഹസൃഷ്ടിയായ ചലകേതു. വടക്കോട്ട് ആദ്യം അഭിജിത് നക്ഷത്രത്തിലേക്ക്, അവിടുന്ന് സപ്‌തർഷി മണ്ഡലത്തിലേക്ക്, പിന്നെ ധ്രുവനിലേക്ക് - പത്തു മാസം അതു ലോകത്തെ വിറപ്പിക്കും. മധ്യദേശത്തെ മനുഷ്യരെയാകെ ഉന്മൂലനം ചെയ്യും. യുദ്ധവും പഞ്ഞവും രോഗങ്ങളും രാജ്യം മുഴുവൻ പരക്കും. | മുന്നൂറാം വർഷം രുദ്രകോപത്തിൽ പിറന്ന കലികേതു കിഴക്കുദിക്കും ശൂലരൂപത്തിൽ ചെമ്പു നിറത്തിലുള്ള മൂന്നു തലയുമായി ക്രാന്തിപഥത്തിലൂടെ അതു പടിഞ്ഞാറോട്ടു നീങ്ങും. എത്രമാസക്കാലം ആ ഭീകരൻ മാനത്തുണ്ടാകുമോ അത്രയും വർഷക്കാലംകൊണ്ട് അതു മൂന്നിൽ രണ്ടുഭാഗം മനുഷ്യരെയും തുടച്ചുനീക്കും. 115 വർഷംകഴിയുമ്പോൾ മറ്റൊരു ശൂലത്തലയൻ വരും. പിതാമഹസൃഷ്ടിയായ ചലകേതു. വടക്കോട്ട് ആദ്യം അഭിജിത് നക്ഷത്രത്തിലേക്ക്, അവിടുന്ന് സപ്‌തർഷി മണ്ഡലത്തിലേക്ക്, പിന്നെ ധ്രുവനിലേക്ക് - പത്തു മാസം അതു ലോകത്തെ വിറപ്പിക്കും. മധ്യദേശത്തെ മനുഷ്യരെയാകെ ഉന്മൂലനം ചെയ്യും. യുദ്ധവും പഞ്ഞവും രോഗങ്ങളും രാജ്യം മുഴുവൻ പരക്കും. | ||
പിന്നെ, ആശ്വാസവുമായി ജലകേതു എത്തും. 9 മാസം അത് സുഭിക്ഷതയും ആരോഗ്യവും പ്രദാനം | പിന്നെ, ആശ്വാസവുമായി ജലകേതു എത്തും. 9 മാസം അത് സുഭിക്ഷതയും ആരോഗ്യവും പ്രദാനം | ||
.... ഇങ്ങനെ പോകുന്നു കേതുവർണന. ഒടുവിൽപ്രത്യക്ഷപ്പെടുന്ന ഭീകരനാണ് ധൂമകേതു. പുകയിൽ പിറന്നവൻ. ചെമ്പുനിറത്തിൽ, ശൂലത്തലയുമായി അത് വന്നാൽപ്പിന്നെ, ഭൂകമ്പം, കൊടുങ്കാറ്റ്, തീയ്‌ക്ക് ചൂടില്ലായ്‌മ ഒക്കെയാവും ഫലം. മഹാകൊലയാളിയായ ഇവന്റെ പേരാണ് പിന്നീട് എല്ലാ വാൽനക്ഷത്രങ്ങൾക്കും കിട്ടിയത്. | .... ഇങ്ങനെ പോകുന്നു കേതുവർണന. ഒടുവിൽപ്രത്യക്ഷപ്പെടുന്ന ഭീകരനാണ് ധൂമകേതു. പുകയിൽ പിറന്നവൻ. ചെമ്പുനിറത്തിൽ, ശൂലത്തലയുമായി അത് വന്നാൽപ്പിന്നെ, ഭൂകമ്പം, കൊടുങ്കാറ്റ്, തീയ്‌ക്ക് ചൂടില്ലായ്‌മ ഒക്കെയാവും ഫലം. മഹാകൊലയാളിയായ ഇവന്റെ പേരാണ് പിന്നീട് എല്ലാ വാൽനക്ഷത്രങ്ങൾക്കും കിട്ടിയത്. | ||
വൃദ്ധഗർഗന്റെ അഭിപ്രായത്തിൽ ധൂമകേതുക്കൾക്ക് ഒരു 1000 വർഷചക്രമുണ്ട്. വെള്ളപ്പൊക്കവുമായി വരുന്ന വശാകേതുവിൽ തുടങ്ങി ധൂമകേതുവിൽ അവസാനിക്കുന്ന ഈ ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇതൊക്കെ മണ്ടത്തരമായിരുന്നു എന്ന് നമുക്കറിയാം. പ്രശസ്‌ത ജ്യോതിഷിയായ വരാഹമിഹിരൻ തന്നെ ഗർഗമുനിയെയും പരാശരമുനിയെയും വസിഷ്‌ഠനെയും എല്ലാം പഞ്ചസിദ്ധാന്തികയിൽ വിമർശിക്കുന്നുണ്ട്. ഋഷിമാർ നല്ല നിരീക്ഷകരും ചിന്തകരും ആയിരുന്നെങ്കിലും ദിവ്യദൃഷ്‌ടിയുടെ ഉടമകൾ ആയിരുന്നില്ല എന്ന് വ്യക്തം. അവരുടെ സിദ്ധാന്തങ്ങളിലേറെയും വെറും ഭാവനകളാണ്. പക്ഷേ, ക്രമേണ അവ ചോദ്യം ചെയ്യപ്പെടുകയും പുതിയ സിദ്ധാന്തങ്ങൾ രൂപപ്പെടുകയും ചെയ്യുമായിരുന്നു. അതിനു തടസ്സമായി നിന്നത് പുരോഹിതരുടെ സ്വാർഥതയാണ്. ഗ്രഹണപൂജയും ധൂമകേതു ദോഷപരിഹാരവുമെല്ലാം നല്ല വരുമാനമാർഗങ്ങളായി അവർ കണ്ടു; ഇന്ത്യയിൽ മാത്രമല്ല, മറ്റിടങ്ങളിലും. അതുകൊണ്ട് എല്ലാ മാറ്റങ്ങളെയും അവർ ചെറുത്തു. | വൃദ്ധഗർഗന്റെ അഭിപ്രായത്തിൽ ധൂമകേതുക്കൾക്ക് ഒരു 1000 വർഷചക്രമുണ്ട്. വെള്ളപ്പൊക്കവുമായി വരുന്ന വശാകേതുവിൽ തുടങ്ങി ധൂമകേതുവിൽ അവസാനിക്കുന്ന ഈ ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇതൊക്കെ മണ്ടത്തരമായിരുന്നു എന്ന് നമുക്കറിയാം. പ്രശസ്‌ത ജ്യോതിഷിയായ വരാഹമിഹിരൻ തന്നെ ഗർഗമുനിയെയും പരാശരമുനിയെയും വസിഷ്‌ഠനെയും എല്ലാം പഞ്ചസിദ്ധാന്തികയിൽ വിമർശിക്കുന്നുണ്ട്. ഋഷിമാർ നല്ല നിരീക്ഷകരും ചിന്തകരും ആയിരുന്നെങ്കിലും ദിവ്യദൃഷ്‌ടിയുടെ ഉടമകൾ ആയിരുന്നില്ല എന്ന് വ്യക്തം. അവരുടെ സിദ്ധാന്തങ്ങളിലേറെയും വെറും ഭാവനകളാണ്. പക്ഷേ, ക്രമേണ അവ ചോദ്യം ചെയ്യപ്പെടുകയും പുതിയ സിദ്ധാന്തങ്ങൾ രൂപപ്പെടുകയും ചെയ്യുമായിരുന്നു. അതിനു തടസ്സമായി നിന്നത് പുരോഹിതരുടെ സ്വാർഥതയാണ്. ഗ്രഹണപൂജയും ധൂമകേതു ദോഷപരിഹാരവുമെല്ലാം നല്ല വരുമാനമാർഗങ്ങളായി അവർ കണ്ടു; ഇന്ത്യയിൽ മാത്രമല്ല, മറ്റിടങ്ങളിലും. അതുകൊണ്ട് എല്ലാ മാറ്റങ്ങളെയും അവർ ചെറുത്തു. | ||
ധൂമകേതുഭയം അന്യനാടുകളിൽ | |||
====ധൂമകേതുഭയം അന്യനാടുകളിൽ==== | |||
ജ്യോതിശ്ശാസ്‌ത്രസംബന്ധമായ ഏറ്റവും പഴയ രേഖകളുള്ളരാജ്യങ്ങളിലൊന്ന്‌ചൈനയാണ്. ചൈനീസ് ചക്രവർത്തിമാർക്ക് ഏറ്റവും പേടി ഗ്രഹണത്തെയും ധൂമകേതുക്കളെയുമായിരുന്നു. രാജ്യം ഭരിക്കുന്നവരോട് ദൈവങ്ങൾക്കുള്ള അപ്രീതിയുടെ സൂചനയായാണ് അവർ അതിനെ കണ്ടത്. അതു മറ്റാരും കാണും മുമ്പെ അറിഞ്ഞ് പരിഹാരകർമങ്ങൾ ചെയ്‌തില്ലെങ്കിൽ അപകടമാണ്; ഭരണം തന്നെ പോയെന്നിരിക്കും. അതുകൊണ്ട് ചൈനയുടെ അന്നത്തെ തലസ്ഥാനമായ നാങ്കിങ്ങിനടുത്ത് `ചുവന്ന കുന്നിൽ' (Purple mountain) അവർ സകല സൗകര്യങ്ങളോടും കൂടിയ ഒരു വാനനിരീക്ഷണകേന്ദ്രം തുടങ്ങുകയും പകലും രാത്രിയും നിരീക്ഷണത്തിനായി അനേകം വിദഗ്‌ധരെ നിയോഗിക്കുകയും ചെയ്‌തു. രാജകീയ സൗകര്യങ്ങളോടെയായിരുന്നു അവർ ജീവിച്ചതെങ്കിലും ഒരു കാര്യത്തിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അവർക്ക് രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥ വൃന്ദവുമായോ നാട്ടുകാരുമായോ ഒരു ബന്ധവും പാടില്ല. കാരണം, ദൈവകോപം രാജാവറിയും മുമ്പ് മറ്റാരെങ്കിലും അറിഞ്ഞ് അട്ടിമറി നടത്തിയാലോ. ഒരിക്കൽ ഹീ എന്നും ഹോ എന്നും പേരുള്ള രണ്ടു നിരീക്ഷകർ മദ്യപിച്ച് ലക്കുകെട്ടിരിക്കുമ്പോൾ ഗ്രഹണം സംഭവിക്കുകയും അത് കാണാതെ പോയ അവരുടെ തലവെട്ടുകയും ചെയ്‌തതായി ചൈനീസ് രേഖകളിൽ കാണാം. | ജ്യോതിശ്ശാസ്‌ത്രസംബന്ധമായ ഏറ്റവും പഴയ രേഖകളുള്ളരാജ്യങ്ങളിലൊന്ന്‌ചൈനയാണ്. ചൈനീസ് ചക്രവർത്തിമാർക്ക് ഏറ്റവും പേടി ഗ്രഹണത്തെയും ധൂമകേതുക്കളെയുമായിരുന്നു. രാജ്യം ഭരിക്കുന്നവരോട് ദൈവങ്ങൾക്കുള്ള അപ്രീതിയുടെ സൂചനയായാണ് അവർ അതിനെ കണ്ടത്. അതു മറ്റാരും കാണും മുമ്പെ അറിഞ്ഞ് പരിഹാരകർമങ്ങൾ ചെയ്‌തില്ലെങ്കിൽ അപകടമാണ്; ഭരണം തന്നെ പോയെന്നിരിക്കും. അതുകൊണ്ട് ചൈനയുടെ അന്നത്തെ തലസ്ഥാനമായ നാങ്കിങ്ങിനടുത്ത് `ചുവന്ന കുന്നിൽ' (Purple mountain) അവർ സകല സൗകര്യങ്ങളോടും കൂടിയ ഒരു വാനനിരീക്ഷണകേന്ദ്രം തുടങ്ങുകയും പകലും രാത്രിയും നിരീക്ഷണത്തിനായി അനേകം വിദഗ്‌ധരെ നിയോഗിക്കുകയും ചെയ്‌തു. രാജകീയ സൗകര്യങ്ങളോടെയായിരുന്നു അവർ ജീവിച്ചതെങ്കിലും ഒരു കാര്യത്തിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അവർക്ക് രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥ വൃന്ദവുമായോ നാട്ടുകാരുമായോ ഒരു ബന്ധവും പാടില്ല. കാരണം, ദൈവകോപം രാജാവറിയും മുമ്പ് മറ്റാരെങ്കിലും അറിഞ്ഞ് അട്ടിമറി നടത്തിയാലോ. ഒരിക്കൽ ഹീ എന്നും ഹോ എന്നും പേരുള്ള രണ്ടു നിരീക്ഷകർ മദ്യപിച്ച് ലക്കുകെട്ടിരിക്കുമ്പോൾ ഗ്രഹണം സംഭവിക്കുകയും അത് കാണാതെ പോയ അവരുടെ തലവെട്ടുകയും ചെയ്‌തതായി ചൈനീസ് രേഖകളിൽ കാണാം. | ||
മാനത്ത് വെറും കണ്ണുകൊണ്ട് കാണാവുന്ന എല്ലാ നക്ഷത്രങ്ങളുടെയും നെബുലകളുടെയും സ്ഥാനങ്ങൾ ചൈനീസ് ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക് മന:പാഠമായിരുന്നു. അതുകൊണ്ട് പുതുതായി എന്തു വസ്‌തു മാനത്ത് പ്രത്യക്ഷപ്പെട്ടാലും അവർ തിരിച്ചറിയുമായിരുന്നു. അങ്ങനെയാണ് ക്രി.പി.1054ൽ ഒരു നവതാരത്തെ അവർ കണ്ടെത്തിയത്. ഏതാനും ആഴ്‌ചമാത്രം മാനത്ത് അതിശോഭയോടെ ജ്വലിച്ചു നിന്നശേഷം പൊലിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ സ്ഥാനം അവർ കൃത്യമായി രേഖപ്പെടുത്തിവെച്ചു. ഒരു നക്ഷത്രസ്‌ഫോടനം (Supernova) ആയിരുന്നു അവർ കണ്ടത്. ആ സ്ഥാനത്ത് ഇപ്പോൾ കാണുന്ന അതിന്റെ അവശിഷ്ടങ്ങൾ ക്രാബ് നെബുല (Crab nebula) എന്ന പേരിലാണറിയപ്പെടുന്നത്. 1408 ഒക്‌ടോബറിൽ അവർ ദർശിച്ച മറ്റൊരു നക്ഷത്രസ്‌ഫോടനത്തിന്റെ സ്ഥാനത്താണ് നമ്മളിപ്പോൾ സിഗ്നസ് എക്‌സ് -1 (Cygnus X-1) എന്ന തമോഗർത്തത്തെ കാണുന്നത്. ചുരുക്കത്തിൽ, അന്ധവിശ്വാസവും ഭയവും കൊണ്ടാണ് ചൈനക്കാർ പണ്ട് വാനനിരീക്ഷണത്തിന് പ്രാധാന്യം നൽകിയിരുന്നതെങ്കിലും, അവർ സൂക്ഷിച്ച രേഖകൾ ആധുനിക ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക് വളരെ പ്രയോജനപ്പെട്ടു. | മാനത്ത് വെറും കണ്ണുകൊണ്ട് കാണാവുന്ന എല്ലാ നക്ഷത്രങ്ങളുടെയും നെബുലകളുടെയും സ്ഥാനങ്ങൾ ചൈനീസ് ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക് മന:പാഠമായിരുന്നു. അതുകൊണ്ട് പുതുതായി എന്തു വസ്‌തു മാനത്ത് പ്രത്യക്ഷപ്പെട്ടാലും അവർ തിരിച്ചറിയുമായിരുന്നു. അങ്ങനെയാണ് ക്രി.പി.1054ൽ ഒരു നവതാരത്തെ അവർ കണ്ടെത്തിയത്. ഏതാനും ആഴ്‌ചമാത്രം മാനത്ത് അതിശോഭയോടെ ജ്വലിച്ചു നിന്നശേഷം പൊലിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ സ്ഥാനം അവർ കൃത്യമായി രേഖപ്പെടുത്തിവെച്ചു. ഒരു നക്ഷത്രസ്‌ഫോടനം (Supernova) ആയിരുന്നു അവർ കണ്ടത്. ആ സ്ഥാനത്ത് ഇപ്പോൾ കാണുന്ന അതിന്റെ അവശിഷ്ടങ്ങൾ ക്രാബ് നെബുല (Crab nebula) എന്ന പേരിലാണറിയപ്പെടുന്നത്. 1408 ഒക്‌ടോബറിൽ അവർ ദർശിച്ച മറ്റൊരു നക്ഷത്രസ്‌ഫോടനത്തിന്റെ സ്ഥാനത്താണ് നമ്മളിപ്പോൾ സിഗ്നസ് എക്‌സ് -1 (Cygnus X-1) എന്ന തമോഗർത്തത്തെ കാണുന്നത്. ചുരുക്കത്തിൽ, അന്ധവിശ്വാസവും ഭയവും കൊണ്ടാണ് ചൈനക്കാർ പണ്ട് വാനനിരീക്ഷണത്തിന് പ്രാധാന്യം നൽകിയിരുന്നതെങ്കിലും, അവർ സൂക്ഷിച്ച രേഖകൾ ആധുനിക ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക് വളരെ പ്രയോജനപ്പെട്ടു. | ||
ധൂമകേതുക്കളുടെ കാര്യത്തിലും ചൈനക്കാർ കൃത്യമായി രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ക്രി. മു. 613ലും 446ലും അവർ കണ്ട ധൂമകേതുക്കളുടെ സ്വഭാവവും ഇടവേളയും വെച്ചു നോക്കുമ്പോൾ രണ്ടും ഹാലി ധൂമകേതു ആയിരിക്കണം എന്നാണ് ഊഹം. എന്തായാലും ക്രി. മു. 240 ൽ കണ്ടത് ഹാലിയാണ് എന്ന് ഏതാണ്ട് തീർച്ചയാണ്. | ധൂമകേതുക്കളുടെ കാര്യത്തിലും ചൈനക്കാർ കൃത്യമായി രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ക്രി. മു. 613ലും 446ലും അവർ കണ്ട ധൂമകേതുക്കളുടെ സ്വഭാവവും ഇടവേളയും വെച്ചു നോക്കുമ്പോൾ രണ്ടും ഹാലി ധൂമകേതു ആയിരിക്കണം എന്നാണ് ഊഹം. എന്തായാലും ക്രി. മു. 240 ൽ കണ്ടത് ഹാലിയാണ് എന്ന് ഏതാണ്ട് തീർച്ചയാണ്. | ||
ഗ്രീക്കുകാരും ധൂമകേതുക്കളെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പൈതഗോറസ് കരുതിയത് അവ ചക്രവാളത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു തരം ഗ്രഹങ്ങളാണെന്നാണ്. എന്നാൽ അരിസ്റ്റോട്ടിൽ പിന്നീട് തറപ്പിച്ചു പറഞ്ഞു അവ ഭൂ അന്തരീക്ഷത്തിൽ നിന്നുയരുന്ന ചില ചുടുനിശ്വാസങ്ങൾ ആണെന്ന്. ചന്ദ്രനപ്പുറമുള്ള ദൈവങ്ങളുടെ ലോകത്ത് ചിട്ടയില്ലാത്തതൊന്നും സംഭവിക്കില്ല എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. | ഗ്രീക്കുകാരും ധൂമകേതുക്കളെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പൈതഗോറസ് കരുതിയത് അവ ചക്രവാളത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു തരം ഗ്രഹങ്ങളാണെന്നാണ്. എന്നാൽ അരിസ്റ്റോട്ടിൽ പിന്നീട് തറപ്പിച്ചു പറഞ്ഞു അവ ഭൂ അന്തരീക്ഷത്തിൽ നിന്നുയരുന്ന ചില ചുടുനിശ്വാസങ്ങൾ ആണെന്ന്. ചന്ദ്രനപ്പുറമുള്ള ദൈവങ്ങളുടെ ലോകത്ത് ചിട്ടയില്ലാത്തതൊന്നും സംഭവിക്കില്ല എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. | ||
ശാസ്‌ത്രത്തിലെ എല്ലാ പ്രാഥമിക നിഗമനങ്ങളെയും പോലെ ഇതും ചോദ്യം ചെയ്യപ്പെടുകയും, കൂടുതൽ ശ്രദ്ധയോടെയുള്ള നിരീക്ഷണങ്ങളിലൂടെ പിന്നീട് തള്ളപ്പെടുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിനിടെ ഒരു വലിയ അത്യാഹിതം സംഭവിച്ചു. ക്രിസ്‌തീയമത മേധാവികൾ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചവീക്ഷണത്തെ പരമസത്യമായി സ്വീകരിക്കുകയും അതിനെ ചോദ്യം ചെയ്യുന്നത് സഭാവിരുദ്ധ നടപടിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ക്രമേണ ധൂമകേതുവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ വ്യാപകമാവുകയും അത് ഒത്തിരി ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്‌തു. ക്രി.പി.60ൽ തിളക്കമാർന്ന ഒരു ധൂമകേതു വന്നപ്പോൾ റോമിലെ ചക്രവർത്തി ക്രൂരനായ നീറോ ആയിരുന്നു. സ്വന്തം അമ്മയെയും സഹോദരങ്ങളെയും വധിച്ച് ഭരണത്തിലേറുകയും രണ്ടു ഭാര്യമാരെയും കാലപുരിക്കയയ്‌ക്കുകയും റോമാ നഗരത്തിന് തീയിട്ട് അതു കണ്ട് ആസ്വദിക്കുകയും ചെയ്‌ത നീറോ ചക്രവർത്തി ധൂമകേതുവിനെ കണ്ട് വല്ലാതെ പേടിച്ചു. പക്ഷേ, കൊട്ടാര ജ്യോതിഷി ബാൽബിലസ് പറഞ്ഞു: ധൂമകേതു ദൈവകോപത്തിന്റെ അടയാളം തന്നെ, സംശയമില്ല. എന്നാൽ ദൈവകോപത്തെ വഴിതിരിച്ച് വിടാൻ പറ്റും. അതിന്റെ ഫലം ആരെങ്കിലും അനുഭവിച്ചാൽ മതി. അതു കേൾക്കേണ്ട താമസം, നീറോ അതിനുള്ള ഏർപ്പാടു ചെയ്‌തു. രാജാവിനെതിരെ കലാപമുണ്ടാക്കാൻ ശേഷിയുണ്ടെന്ന് അയാൾ കരുതിയ മുഴുവൻ സെനറ്റർമാരെയും മറ്റു പ്രമുഖരെയും വധിക്കുകയും അവരുടെ ആൺമക്കളെയെല്ലാം നാടുകടത്തുകയും, എന്നിട്ടും സംശയം തീരാഞ്ഞ് അവരെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്‌തു. ആറു വർഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട ഹാലിധൂമകേതുവിനും നീറോയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ 32-ാമത്തെ വയസ്സിൽ നീറോ ആത്മഹത്യചെയ്യുകയായിരുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ധൂമകേതുക്കളുമൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല, പക്ഷേ, അന്ധവിശ്വാസങ്ങൾ അതു ചെയ്യും എന്നതിന്റെ എക്കാലത്തെയും വലിയ തെളിവായി ഈ സംഭവം അവശേഷിക്കുന്നു. | ശാസ്‌ത്രത്തിലെ എല്ലാ പ്രാഥമിക നിഗമനങ്ങളെയും പോലെ ഇതും ചോദ്യം ചെയ്യപ്പെടുകയും, കൂടുതൽ ശ്രദ്ധയോടെയുള്ള നിരീക്ഷണങ്ങളിലൂടെ പിന്നീട് തള്ളപ്പെടുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിനിടെ ഒരു വലിയ അത്യാഹിതം സംഭവിച്ചു. ക്രിസ്‌തീയമത മേധാവികൾ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചവീക്ഷണത്തെ പരമസത്യമായി സ്വീകരിക്കുകയും അതിനെ ചോദ്യം ചെയ്യുന്നത് സഭാവിരുദ്ധ നടപടിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ക്രമേണ ധൂമകേതുവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ വ്യാപകമാവുകയും അത് ഒത്തിരി ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്‌തു. ക്രി.പി.60ൽ തിളക്കമാർന്ന ഒരു ധൂമകേതു വന്നപ്പോൾ റോമിലെ ചക്രവർത്തി ക്രൂരനായ നീറോ ആയിരുന്നു. സ്വന്തം അമ്മയെയും സഹോദരങ്ങളെയും വധിച്ച് ഭരണത്തിലേറുകയും രണ്ടു ഭാര്യമാരെയും കാലപുരിക്കയയ്‌ക്കുകയും റോമാ നഗരത്തിന് തീയിട്ട് അതു കണ്ട് ആസ്വദിക്കുകയും ചെയ്‌ത നീറോ ചക്രവർത്തി ധൂമകേതുവിനെ കണ്ട് വല്ലാതെ പേടിച്ചു. പക്ഷേ, കൊട്ടാര ജ്യോതിഷി ബാൽബിലസ് പറഞ്ഞു: ധൂമകേതു ദൈവകോപത്തിന്റെ അടയാളം തന്നെ, സംശയമില്ല. എന്നാൽ ദൈവകോപത്തെ വഴിതിരിച്ച് വിടാൻ പറ്റും. അതിന്റെ ഫലം ആരെങ്കിലും അനുഭവിച്ചാൽ മതി. അതു കേൾക്കേണ്ട താമസം, നീറോ അതിനുള്ള ഏർപ്പാടു ചെയ്‌തു. രാജാവിനെതിരെ കലാപമുണ്ടാക്കാൻ ശേഷിയുണ്ടെന്ന് അയാൾ കരുതിയ മുഴുവൻ സെനറ്റർമാരെയും മറ്റു പ്രമുഖരെയും വധിക്കുകയും അവരുടെ ആൺമക്കളെയെല്ലാം നാടുകടത്തുകയും, എന്നിട്ടും സംശയം തീരാഞ്ഞ് അവരെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്‌തു. ആറു വർഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട ഹാലിധൂമകേതുവിനും നീറോയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ 32-ാമത്തെ വയസ്സിൽ നീറോ ആത്മഹത്യചെയ്യുകയായിരുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ധൂമകേതുക്കളുമൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല, പക്ഷേ, അന്ധവിശ്വാസങ്ങൾ അതു ചെയ്യും എന്നതിന്റെ എക്കാലത്തെയും വലിയ തെളിവായി ഈ സംഭവം അവശേഷിക്കുന്നു. | ||
1066ൽ ശോഭയേറിയ ഒരു ധൂമകേതു മാനത്തുവന്നു. കണക്കുകൾ കാണിക്കുന്നത് അത് ഹാലിധൂമകേതു ആണെന്നാണ്. ആ വർഷം തന്നെയാണ് ഇംഗ്ലണ്ടിലേക്ക് നോർമൻ പട ഇരച്ചുകയറിയത്. ഹാരോൾഡ് രാജാവ് ഹേസ്റ്റിംഗ്‌സിൽ വെച്ചു നടന്ന യുദ്ധത്തിൽ വധിക്കപ്പെട്ടു. ധൂമകേതുഭയം യൂറോപ്പിൽ ഉറയ്‌ക്കാൻ ഈ സംഭവം ഇടയാക്കി. അതിനു മുമ്പും രാജാക്കന്മാർ യുദ്ധത്തിൽ തോറ്റിട്ടുണ്ട്, വധിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊക്കെ ധൂമകേതു വന്നിരുന്നോ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഒരു രാജാവിനുണ്ടാകുന്ന ദൗർഭാഗ്യം മറ്റൊരു രാജാവിന്റെ സൗഭാഗ്യമാവില്ലെ എന്ന ചോദ്യവും അവർ ചോദിച്ചില്ല. എന്തായാലും അത്തവണത്തെ ഹാലിധൂമകേതുവിന്റെ സന്ദർശനത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ചത് 70 മീറ്റർ വലുപ്പത്തിൽ ലിനനിൽ തുന്നിച്ചേർത്ത ഒരു ചിത്രയവനികയാണ്. ബായോടേപിസ്റ്റ്രി (Bayeux tapestry) എന്നാണതറിയപ്പെടുന്നത്. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനിൽക്കുന്ന കാണികൾ, തളർന്ന് അവശനായി സിംഹാസനത്തിലിരിക്കുന്ന ഹാരോൾഡ് രാജാവ്, വിശാലമായ വാലുമായി മാനത്ത് ഹാലി -ഇതെല്ലാം അതിൽ ദൃശ്യമാണ്. | 1066ൽ ശോഭയേറിയ ഒരു ധൂമകേതു മാനത്തുവന്നു. കണക്കുകൾ കാണിക്കുന്നത് അത് ഹാലിധൂമകേതു ആണെന്നാണ്. ആ വർഷം തന്നെയാണ് ഇംഗ്ലണ്ടിലേക്ക് നോർമൻ പട ഇരച്ചുകയറിയത്. ഹാരോൾഡ് രാജാവ് ഹേസ്റ്റിംഗ്‌സിൽ വെച്ചു നടന്ന യുദ്ധത്തിൽ വധിക്കപ്പെട്ടു. ധൂമകേതുഭയം യൂറോപ്പിൽ ഉറയ്‌ക്കാൻ ഈ സംഭവം ഇടയാക്കി. അതിനു മുമ്പും രാജാക്കന്മാർ യുദ്ധത്തിൽ തോറ്റിട്ടുണ്ട്, വധിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊക്കെ ധൂമകേതു വന്നിരുന്നോ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഒരു രാജാവിനുണ്ടാകുന്ന ദൗർഭാഗ്യം മറ്റൊരു രാജാവിന്റെ സൗഭാഗ്യമാവില്ലെ എന്ന ചോദ്യവും അവർ ചോദിച്ചില്ല. എന്തായാലും അത്തവണത്തെ ഹാലിധൂമകേതുവിന്റെ സന്ദർശനത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ചത് 70 മീറ്റർ വലുപ്പത്തിൽ ലിനനിൽ തുന്നിച്ചേർത്ത ഒരു ചിത്രയവനികയാണ്. ബായോടേപിസ്റ്റ്രി (Bayeux tapestry) എന്നാണതറിയപ്പെടുന്നത്. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനിൽക്കുന്ന കാണികൾ, തളർന്ന് അവശനായി സിംഹാസനത്തിലിരിക്കുന്ന ഹാരോൾഡ് രാജാവ്, വിശാലമായ വാലുമായി മാനത്ത് ഹാലി -ഇതെല്ലാം അതിൽ ദൃശ്യമാണ്. | ||
ശാസ്‌ത്രത്തിന്റെ രീതിക്ക് അംഗീകാരം | |||
====ശാസ്‌ത്രത്തിന്റെ രീതിക്ക് അംഗീകാരം==== | |||
വിസ്‌മയത്തോടെയെങ്കിലും ഭീതി കൂടാതെ ധൂമകേതുക്കളെ നിരീക്ഷിക്കാൻ ആരംഭിച്ചതും ശാസ്‌ത്രത്തിന്റെ രീതി പ്രയോഗിച്ചു തുടങ്ങിയതും 15-ാം നൂറ്റാണ്ടോടെ ആണെന്നു പറയാം. ഇറ്റലിക്കാരനായ പവോലോ ടോസ്‌കാനെല്ലി (Paolo Tascanalli) ആണ് 1449 - 50 കാലത്ത് ഒരു ധൂമകേതുവിന്റെ പഥം നിരന്തരം നിരീക്ഷിച്ച് അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ നിരീക്ഷകൻ. ധൂമകേതുവിന്റെ വാൽ എപ്പോഴും സൂര്യനെതിരെ പിടിച്ച രീതിയിൽ ആയിരിക്കുമെന്ന്1530ൽ ജർമൻ നിരീക്ഷകനായ പീറ്റർ എപിയാൻ (Peter Apian) സ്ഥാപിച്ചു. എന്നാൽ, യഥാർഥ വിപ്ലവം സൃഷ്ടിച്ചത് ടൈക്കോബ്രാഹെയാണ്. 1577ൽ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ സ്ഥാനം ചന്ദ്രനേക്കാൾ ചുരുങ്ങിയത് നാല് ഇരട്ടിയെങ്കിലും അകലെയായിരിക്കണം എന്ന് അദ്ദേഹം അളന്നു തിട്ടപ്പെടുത്തി. ദൂരദർശിനിക്കു മുമ്പുള്ള കാലഘട്ടമായതുകൊണ്ട് അതിലേറെ കൃത്യത സാധ്യമായിരുന്നില്ല. വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥാനങ്ങളിൽ നിന്ന് ഒരേ സമയം, ധൂമകേതുവിനെ നിരീക്ഷിച്ച്, കോണളവിലെ വ്യത്യാസം അളന്നാണ് അദ്ദേഹം ഈ കണ്ടെത്തൽ നടത്തിയത്. അരിസ്റ്റോട്ടിലിന്റെയും ക്രിസ്‌തീയ സഭയുടെയും പ്രപഞ്ചസിദ്ധാന്തത്തിന് ഏറ്റ ആദ്യപ്രഹരമായിരുന്നു അത്. | വിസ്‌മയത്തോടെയെങ്കിലും ഭീതി കൂടാതെ ധൂമകേതുക്കളെ നിരീക്ഷിക്കാൻ ആരംഭിച്ചതും ശാസ്‌ത്രത്തിന്റെ രീതി പ്രയോഗിച്ചു തുടങ്ങിയതും 15-ാം നൂറ്റാണ്ടോടെ ആണെന്നു പറയാം. ഇറ്റലിക്കാരനായ പവോലോ ടോസ്‌കാനെല്ലി (Paolo Tascanalli) ആണ് 1449 - 50 കാലത്ത് ഒരു ധൂമകേതുവിന്റെ പഥം നിരന്തരം നിരീക്ഷിച്ച് അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ നിരീക്ഷകൻ. ധൂമകേതുവിന്റെ വാൽ എപ്പോഴും സൂര്യനെതിരെ പിടിച്ച രീതിയിൽ ആയിരിക്കുമെന്ന്1530ൽ ജർമൻ നിരീക്ഷകനായ പീറ്റർ എപിയാൻ (Peter Apian) സ്ഥാപിച്ചു. എന്നാൽ, യഥാർഥ വിപ്ലവം സൃഷ്ടിച്ചത് ടൈക്കോബ്രാഹെയാണ്. 1577ൽ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ സ്ഥാനം ചന്ദ്രനേക്കാൾ ചുരുങ്ങിയത് നാല് ഇരട്ടിയെങ്കിലും അകലെയായിരിക്കണം എന്ന് അദ്ദേഹം അളന്നു തിട്ടപ്പെടുത്തി. ദൂരദർശിനിക്കു മുമ്പുള്ള കാലഘട്ടമായതുകൊണ്ട് അതിലേറെ കൃത്യത സാധ്യമായിരുന്നില്ല. വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥാനങ്ങളിൽ നിന്ന് ഒരേ സമയം, ധൂമകേതുവിനെ നിരീക്ഷിച്ച്, കോണളവിലെ വ്യത്യാസം അളന്നാണ് അദ്ദേഹം ഈ കണ്ടെത്തൽ നടത്തിയത്. അരിസ്റ്റോട്ടിലിന്റെയും ക്രിസ്‌തീയ സഭയുടെയും പ്രപഞ്ചസിദ്ധാന്തത്തിന് ഏറ്റ ആദ്യപ്രഹരമായിരുന്നു അത്. | ||
ഐസക് ന്യൂട്ടണും എഡ്‌മണ്ട് ഹാലിയും ആണ് ധൂമകേതുക്കളെ സൗരയൂഥത്തിലെ അംഗങ്ങളായി തിരിച്ചറിഞ്ഞതും പരിക്രമണ പഥം കണക്കാക്കാനുള്ള ഗണിതം വികസിപ്പിച്ചെടുത്തതും. ഇന്നിപ്പോൾ അവ എന്താണെന്നും എവിടെ നിന്നു വരുന്നു എന്നും ഒക്കെ നമുക്കറിയാം. എന്നിട്ടും 1977 ൽ ഹെയ്‌ൽ ബോപ്പ് വന്നപ്പോൾ ഒരിക്കൽ കൂടി അന്ധവിശ്വാസങ്ങളുടെ ഭീകരമുഖം ദൃശ്യമായി. കാലിഫോർണിയയിലെ Heavens Gate എന്നു പേരുള്ള ഒരു Doomsday Cult വിഭാഗത്തിന്റെ തലവൻ ശിഷ്യരോടു പറഞ്ഞു. ധൂമകേതുവിനു പിന്നാലെ ഒരു ബഹിരാകാശ വാഹനമെത്തും; ഇപ്പോൾ മരിച്ചാൽ അതിലേറി സ്വർഗത്തലെത്താം. 39 പേർ അവിടെ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്‌തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. | ഐസക് ന്യൂട്ടണും എഡ്‌മണ്ട് ഹാലിയും ആണ് ധൂമകേതുക്കളെ സൗരയൂഥത്തിലെ അംഗങ്ങളായി തിരിച്ചറിഞ്ഞതും പരിക്രമണ പഥം കണക്കാക്കാനുള്ള ഗണിതം വികസിപ്പിച്ചെടുത്തതും. ഇന്നിപ്പോൾ അവ എന്താണെന്നും എവിടെ നിന്നു വരുന്നു എന്നും ഒക്കെ നമുക്കറിയാം. എന്നിട്ടും 1977 ൽ ഹെയ്‌ൽ ബോപ്പ് വന്നപ്പോൾ ഒരിക്കൽ കൂടി അന്ധവിശ്വാസങ്ങളുടെ ഭീകരമുഖം ദൃശ്യമായി. കാലിഫോർണിയയിലെ Heavens Gate എന്നു പേരുള്ള ഒരു Doomsday Cult വിഭാഗത്തിന്റെ തലവൻ ശിഷ്യരോടു പറഞ്ഞു. ധൂമകേതുവിനു പിന്നാലെ ഒരു ബഹിരാകാശ വാഹനമെത്തും; ഇപ്പോൾ മരിച്ചാൽ അതിലേറി സ്വർഗത്തലെത്താം. 39 പേർ അവിടെ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്‌തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. | ||
ഇന്ത്യയിലിപ്പോൾ ധൂമകേതു ഭയം കാര്യമായില്ല. എങ്കിലും പാപപരിഹാര പൂജകൾ നടന്നുകൂടായ്‌കയില്ല. ചൊവ്വയിൽ പോകാൻ ഇന്ത്യയിൽ നിന്ന് 20000 പേർ നാസയിൽ ബുക്ക് ചെയ്‌തിട്ടുണ്ടത്രെ. പക്ഷേ, അതുകൊണ്ടൊന്നും ചൊവ്വാദോഷത്തിലോ ശനിദശയിലോ കേതുദോഷത്തിലോ (കേതുഗ്രഹം; ധൂമകേതുവല്ല) ഉള്ള വിശ്വാസത്തിന് ഒരു കുറവും ഇല്ല. ചൊവ്വയിൽ ചെന്നൊരു പരിഹാര പൂജ നടത്താമെന്ന് കരുതുന്നവരും കണ്ടേക്കാം. | ഇന്ത്യയിലിപ്പോൾ ധൂമകേതു ഭയം കാര്യമായില്ല. എങ്കിലും പാപപരിഹാര പൂജകൾ നടന്നുകൂടായ്‌കയില്ല. ചൊവ്വയിൽ പോകാൻ ഇന്ത്യയിൽ നിന്ന് 20000 പേർ നാസയിൽ ബുക്ക് ചെയ്‌തിട്ടുണ്ടത്രെ. പക്ഷേ, അതുകൊണ്ടൊന്നും ചൊവ്വാദോഷത്തിലോ ശനിദശയിലോ കേതുദോഷത്തിലോ (കേതുഗ്രഹം; ധൂമകേതുവല്ല) ഉള്ള വിശ്വാസത്തിന് ഒരു കുറവും ഇല്ല. ചൊവ്വയിൽ ചെന്നൊരു പരിഹാര പൂജ നടത്താമെന്ന് കരുതുന്നവരും കണ്ടേക്കാം. | ||
കേരളത്തിൽ ഇത് യജ്ഞങ്ങളുടെ കാലമാണ്. നവോത്ഥാന കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടുപോയ ജാതിമേധാവിത്വം തിരിച്ചുപിടിക്കാൻ ഉയർന്ന ജാതിക്കാർ നടത്തുന്ന തീവ്രശ്രമത്തിന്റെ ഭാഗം തന്നെയാണിത്. ഒപ്പം വർഗീയവൽക്കരണത്തിന്റെയും. പണ്ട് ബ്രാഹ്മണർ വരുമ്പോൾ വഴിമാറി നടക്കാൻ നിർബന്ധിതരായിരുന്ന അയിത്ത വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ന് അവരുടെ മക്കളുടെ കല്യാണം മംഗളമാക്കാൻ പൂണൂലിട്ട ബ്രാഹ്മണൻ തന്നെ കർമം നടത്തണം എന്നാഗ്രഹിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ബ്രാഹ്മണ മഹത്വം ഉദ്‌ഘോഷിക്കുന്ന ചടങ്ങുകളാണ് യജ്ഞങ്ങൾ. കോഴിക്കോട്ട് ഇപ്പോൾ സോമയാഗം നടക്കാൻ പോവുകയാണ്. നമ്മുടെ മാധ്യമങ്ങൾ അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. | കേരളത്തിൽ ഇത് യജ്ഞങ്ങളുടെ കാലമാണ്. നവോത്ഥാന കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടുപോയ ജാതിമേധാവിത്വം തിരിച്ചുപിടിക്കാൻ ഉയർന്ന ജാതിക്കാർ നടത്തുന്ന തീവ്രശ്രമത്തിന്റെ ഭാഗം തന്നെയാണിത്. ഒപ്പം വർഗീയവൽക്കരണത്തിന്റെയും. പണ്ട് ബ്രാഹ്മണർ വരുമ്പോൾ വഴിമാറി നടക്കാൻ നിർബന്ധിതരായിരുന്ന അയിത്ത വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ന് അവരുടെ മക്കളുടെ കല്യാണം മംഗളമാക്കാൻ പൂണൂലിട്ട ബ്രാഹ്മണൻ തന്നെ കർമം നടത്തണം എന്നാഗ്രഹിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ബ്രാഹ്മണ മഹത്വം ഉദ്‌ഘോഷിക്കുന്ന ചടങ്ങുകളാണ് യജ്ഞങ്ങൾ. കോഴിക്കോട്ട് ഇപ്പോൾ സോമയാഗം നടക്കാൻ പോവുകയാണ്. നമ്മുടെ മാധ്യമങ്ങൾ അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. | ||
കാലഹരണപ്പെട്ടു എന്ന് ഏവരും കരുതി അവഗണിച്ച യാഗത്തിന് ഒരു പുനർജനി ഉണ്ടായത് 1975 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തോടു കൂടിയാണ്. പിന്നീട് കേരളത്തിൽ അനേകം യാഗങ്ങൾ നടന്നു. യാഗം ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണെന്നാണ് പ്രചാരണം. എന്നിട്ടിപ്പോൾ ലോകത്തിന്റെ അവസ്ഥ എന്താണ്? ഇന്ത്യയുടെയോ? കേരളത്തിന്റെയോ? | കാലഹരണപ്പെട്ടു എന്ന് ഏവരും കരുതി അവഗണിച്ച യാഗത്തിന് ഒരു പുനർജനി ഉണ്ടായത് 1975 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തോടു കൂടിയാണ്. പിന്നീട് കേരളത്തിൽ അനേകം യാഗങ്ങൾ നടന്നു. യാഗം ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണെന്നാണ് പ്രചാരണം. എന്നിട്ടിപ്പോൾ ലോകത്തിന്റെ അവസ്ഥ എന്താണ്? ഇന്ത്യയുടെയോ? കേരളത്തിന്റെയോ? | ||
പ്രാചീന വൈദിക ജനതയുടെ ആരാധനാക്രമമാണ് യജ്ഞം. യാഗം, ഹവനം, ഹോമം ഇവയെല്ലാം അതിൽപ്പെടും. പ്രകൃതിശക്തികളെ ഭയപ്പെട്ടിരുന്ന കാലത്ത് അവയെ പ്രീതിപ്പെടുത്തി വശത്താക്കാൻ ഉള്ള ശ്രമമായിരുന്നു യജ്ഞങ്ങൾ. അതിന് ദൈവങ്ങൾക്ക് ഇഷ്‌ടമുള്ള (അത് പുരോഹിതർക്ക് ഇഷ്‌ടമുള്ളവ തന്നെ) വിഭവങ്ങൾ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു രീതി. അഗ്നി അത് ആവാഹിച്ച് സ്വർഗത്തിൽ ദൈവങ്ങൾക്ക് എത്തിക്കും. മാംസവും (പശു, ആട്) നെയ്യ്, പാല്, ധാന്യങ്ങൾ ഇവയുമായിരുന്നു മുഖ്യമായും ഹോമദ്രവ്യങ്ങൾ. അവർണർക്കും ശൂദ്രനുമൊന്നും യാഗശാലക്കടുത്തുപോലും സ്ഥാനമുണ്ടായിരുന്നില്ല. അവർ ദസ്യുക്കൾ (ദാസന്മാർ) ആയിരുന്നു. യാഗത്തെ എതിർത്തവർ രാക്ഷസരും. ഹോമത്തിന്റെ ചെലവുകളും ഹോമപ്പശുക്കളെ നൽകുന്ന ചുമതലയും രാജാക്കന്മാർക്കായിരുന്നു. രാജാക്കന്മാർ ഇല്ലാത്ത ഇക്കാലത്ത് ഏതു ധനികനും (ജാതി മതങ്ങൾ നോക്കാതെ) യാഗം സ്‌പോൺസർ ചെയ്യാം. പാഞ്ഞാളിൽ പണം മുടക്കിയത് കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസറായ ഫ്രീറ്റ്‌സ്റ്റാളും ഫിൻലണ്ടുകാരനായ സംസ്‌കൃത പണ്ഡിതൻ അസ്‌കോ പർപോളയുമായിരുന്നല്ലോ! രണ്ടുപേരും ക്രിസ്‌ത്യാനികൾ. ഇപ്പോൾ ഏതു ജാതിക്കാരനും പങ്കെടുക്കാം. മുൻനിരയിൽ സീറ്റ് സായിപ്പിന്. | പ്രാചീന വൈദിക ജനതയുടെ ആരാധനാക്രമമാണ് യജ്ഞം. യാഗം, ഹവനം, ഹോമം ഇവയെല്ലാം അതിൽപ്പെടും. പ്രകൃതിശക്തികളെ ഭയപ്പെട്ടിരുന്ന കാലത്ത് അവയെ പ്രീതിപ്പെടുത്തി വശത്താക്കാൻ ഉള്ള ശ്രമമായിരുന്നു യജ്ഞങ്ങൾ. അതിന് ദൈവങ്ങൾക്ക് ഇഷ്‌ടമുള്ള (അത് പുരോഹിതർക്ക് ഇഷ്‌ടമുള്ളവ തന്നെ) വിഭവങ്ങൾ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു രീതി. അഗ്നി അത് ആവാഹിച്ച് സ്വർഗത്തിൽ ദൈവങ്ങൾക്ക് എത്തിക്കും. മാംസവും (പശു, ആട്) നെയ്യ്, പാല്, ധാന്യങ്ങൾ ഇവയുമായിരുന്നു മുഖ്യമായും ഹോമദ്രവ്യങ്ങൾ. അവർണർക്കും ശൂദ്രനുമൊന്നും യാഗശാലക്കടുത്തുപോലും സ്ഥാനമുണ്ടായിരുന്നില്ല. അവർ ദസ്യുക്കൾ (ദാസന്മാർ) ആയിരുന്നു. യാഗത്തെ എതിർത്തവർ രാക്ഷസരും. ഹോമത്തിന്റെ ചെലവുകളും ഹോമപ്പശുക്കളെ നൽകുന്ന ചുമതലയും രാജാക്കന്മാർക്കായിരുന്നു. രാജാക്കന്മാർ ഇല്ലാത്ത ഇക്കാലത്ത് ഏതു ധനികനും (ജാതി മതങ്ങൾ നോക്കാതെ) യാഗം സ്‌പോൺസർ ചെയ്യാം. പാഞ്ഞാളിൽ പണം മുടക്കിയത് കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസറായ ഫ്രീറ്റ്‌സ്റ്റാളും ഫിൻലണ്ടുകാരനായ സംസ്‌കൃത പണ്ഡിതൻ അസ്‌കോ പർപോളയുമായിരുന്നല്ലോ! രണ്ടുപേരും ക്രിസ്‌ത്യാനികൾ. ഇപ്പോൾ ഏതു ജാതിക്കാരനും പങ്കെടുക്കാം. മുൻനിരയിൽ സീറ്റ് സായിപ്പിന്. | ||
സോമലത ഉപയോഗിച്ചുള്ള യാഗമാണ് സോമയാഗം. അതിരാത്രം, വാജപേയം, അഗ്നിഷ്‌ഠോമം മുതലായവ ഉദാഹരണം. അഗ്നിഹോത്രം, ചാതുർമാസ്യം തുടങ്ങിയവ സോമലത ഉപയോഗിക്കാത്ത യാഗങ്ങളാണ്. (സോമരസം വൈദികർക്ക് പ്രിയപ്പെട്ട മദ്യവുമായിരുന്നു)അശ്വമേധം, രാജസൂയം, പുത്രകാമേഷ്‌ടി എന്നിവ രാജാക്കന്മാർക്ക് വിധിക്കപ്പെട്ട യാഗങ്ങളായിരുന്നു. | സോമലത ഉപയോഗിച്ചുള്ള യാഗമാണ് സോമയാഗം. അതിരാത്രം, വാജപേയം, അഗ്നിഷ്‌ഠോമം മുതലായവ ഉദാഹരണം. അഗ്നിഹോത്രം, ചാതുർമാസ്യം തുടങ്ങിയവ സോമലത ഉപയോഗിക്കാത്ത യാഗങ്ങളാണ്. (സോമരസം വൈദികർക്ക് പ്രിയപ്പെട്ട മദ്യവുമായിരുന്നു)അശ്വമേധം, രാജസൂയം, പുത്രകാമേഷ്‌ടി എന്നിവ രാജാക്കന്മാർക്ക് വിധിക്കപ്പെട്ട യാഗങ്ങളായിരുന്നു. | ||
മൃഗബലിയായിരുന്നു വേദകാല യാഗങ്ങളിലെ പ്രധാന ഇനം. യാഗപ്പശു എന്നാൽ പശുവും ആടും കുതിരയും എന്തുമാകാം. അവയെ നവദ്വാരങ്ങളും അടച്ച് ശ്വാസംമുട്ടിച്ചുകൊന്നശേഷം ആന്തരാവയവങ്ങൾ പിളർന്നെടുത്ത് അഗ്നിക്കു ഹോമിക്കണം. ബാക്കി യാജ്ഞികർക്കുള്ളതാണ്. ഇതു ക്രമേണ വൻ പ്രതിഷേധങ്ങൾക്കിടയാക്കി. ശ്വാസംമുട്ടിച്ചു കൊല്ലുന്നതിലെ ക്രൂരത മാത്രമല്ല, കാലികൾ നഷ്ടമായതു മിക്കപ്പോഴും സാധാരണക്കാർക്ക് (ദസ്യൂക്കൾക്ക്) ആയിരുന്നു. യാഗശേഷമുള്ള ദാനം രാജാക്കന്മാരുടെ ഖജനാവും കാലിയാക്കിത്തുടങ്ങി. ബി.സി. 6 - 7 നൂറ്റാണ്ടുകളായപ്പോഴേക്കും യാഗശാലകൾ ആക്രമിക്കപ്പെട്ടുതുടങ്ങി. യാഗരക്ഷയ്‌ക്കായി സൈന്യത്തെ ഉപയോഗിക്കുക പതിവായി. വിശ്വാമിത്രൻ യാഗരക്ഷയ്‌ക്കായി രാമലക്ഷ്‌മണന്മാരെ കൊണ്ടുപോയതും സുബാഹുവിനെ രാമൻ അസ്‌ത്രമെയ്‌ത് വധിച്ചതും രാമായണത്തിലുണ്ടല്ലോ. എന്തായാലും, ഒടുവിൽ ചില രാജാക്കന്മാർ പോലും എതിർത്തു തുടങ്ങി. ഈ എതിർപ്പുകളുടെ അന്തസ്സത്ത ഉൾക്കൊണ്ട പ്രസ്ഥാനമായാണ് ബുദ്ധന്റെയും മഹാവീരന്റെയും അഹിംസാ പ്രസ്ഥാനങ്ങൾ വന്നത്. ബുദ്ധൻ എല്ലാത്തരം യാഗങ്ങളെയും വൈദികമേധാവിത്വത്തെയും എതിർത്തു. ഇത് ക്രമേണ വൈദിക മതത്തെ തകർച്ചയിലേക്കുനയിക്കുന്നുവെന്നു കണ്ടപ്പോഴാണ് ബ്രാഹ്മണർ സസ്യഭുക്കുകളാകാൻ തീരുമാനിച്ചത്. ഈ മാറ്റത്തിൽ ശങ്കരാചാര്യരുടെ പങ്ക് പ്രധാനമാണ്. എന്നിട്ടും ബംഗാളി ബ്രാഹ്മണൻ മത്സവും കാശ്‌മീരി ബ്രാഹ്മണൻ മാംസവും ഉപേക്ഷിക്കാൻ തയ്യാറായില്ല. | മൃഗബലിയായിരുന്നു വേദകാല യാഗങ്ങളിലെ പ്രധാന ഇനം. യാഗപ്പശു എന്നാൽ പശുവും ആടും കുതിരയും എന്തുമാകാം. അവയെ നവദ്വാരങ്ങളും അടച്ച് ശ്വാസംമുട്ടിച്ചുകൊന്നശേഷം ആന്തരാവയവങ്ങൾ പിളർന്നെടുത്ത് അഗ്നിക്കു ഹോമിക്കണം. ബാക്കി യാജ്ഞികർക്കുള്ളതാണ്. ഇതു ക്രമേണ വൻ പ്രതിഷേധങ്ങൾക്കിടയാക്കി. ശ്വാസംമുട്ടിച്ചു കൊല്ലുന്നതിലെ ക്രൂരത മാത്രമല്ല, കാലികൾ നഷ്ടമായതു മിക്കപ്പോഴും സാധാരണക്കാർക്ക് (ദസ്യൂക്കൾക്ക്) ആയിരുന്നു. യാഗശേഷമുള്ള ദാനം രാജാക്കന്മാരുടെ ഖജനാവും കാലിയാക്കിത്തുടങ്ങി. ബി.സി. 6 - 7 നൂറ്റാണ്ടുകളായപ്പോഴേക്കും യാഗശാലകൾ ആക്രമിക്കപ്പെട്ടുതുടങ്ങി. യാഗരക്ഷയ്‌ക്കായി സൈന്യത്തെ ഉപയോഗിക്കുക പതിവായി. വിശ്വാമിത്രൻ യാഗരക്ഷയ്‌ക്കായി രാമലക്ഷ്‌മണന്മാരെ കൊണ്ടുപോയതും സുബാഹുവിനെ രാമൻ അസ്‌ത്രമെയ്‌ത് വധിച്ചതും രാമായണത്തിലുണ്ടല്ലോ. എന്തായാലും, ഒടുവിൽ ചില രാജാക്കന്മാർ പോലും എതിർത്തു തുടങ്ങി. ഈ എതിർപ്പുകളുടെ അന്തസ്സത്ത ഉൾക്കൊണ്ട പ്രസ്ഥാനമായാണ് ബുദ്ധന്റെയും മഹാവീരന്റെയും അഹിംസാ പ്രസ്ഥാനങ്ങൾ വന്നത്. ബുദ്ധൻ എല്ലാത്തരം യാഗങ്ങളെയും വൈദികമേധാവിത്വത്തെയും എതിർത്തു. ഇത് ക്രമേണ വൈദിക മതത്തെ തകർച്ചയിലേക്കുനയിക്കുന്നുവെന്നു കണ്ടപ്പോഴാണ് ബ്രാഹ്മണർ സസ്യഭുക്കുകളാകാൻ തീരുമാനിച്ചത്. ഈ മാറ്റത്തിൽ ശങ്കരാചാര്യരുടെ പങ്ക് പ്രധാനമാണ്. എന്നിട്ടും ബംഗാളി ബ്രാഹ്മണൻ മത്സവും കാശ്‌മീരി ബ്രാഹ്മണൻ മാംസവും ഉപേക്ഷിക്കാൻ തയ്യാറായില്ല. | ||
ഫ്രീറ്റ് സ്റ്റാളിന് വേദകാല അതിരാത്രം അതേ രൂപത്തിൽ കാണണമെന്ന് നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ട് 14യാഗപ്പശുക്കളെ (ആടുകളെ) ബലിനൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജി.ശങ്കരക്കുറിപ്പും, എൻ.വി കൃഷ്‌ണവാര്യരും തായാട്ടു ശങ്കേരനുമെല്ലാംശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. അക്കിത്തം മാത്രം അനുകൂലിച്ചു. ഒടുവിൽ ജീവനുള്ളആടു വേണ്ട പിഷ്ടപശുക്കൾ (അരിമാവുകൊണ്ടു തീർത്ത അജരൂപങ്ങൾ) മതി എന്ന തീരുമാനമുണ്ടായി. സോമലത കൊല്ലങ്കോട്ടു രാജാവു നൽകി. അരണി കടഞ്ഞുതന്നെ തീകത്തിച്ചു. (ഇടിവെട്ടേറ്റ ആലിൻ വേടാണ് കടയുന്നത്). തീപ്പെട്ടിയില്ലാത്ത! കാലത്തിന്റെ അവശിഷ്ടാചാരം. ബൗദ്ധായനരീതിയിലായിരുന്നു അതിരാത്ര ചടങ്ങുകൾ.കോഴിക്കോട്ട് നടക്കാൻ പോണത്.... | ഫ്രീറ്റ് സ്റ്റാളിന് വേദകാല അതിരാത്രം അതേ രൂപത്തിൽ കാണണമെന്ന് നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ട് 14യാഗപ്പശുക്കളെ (ആടുകളെ) ബലിനൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജി.ശങ്കരക്കുറിപ്പും, എൻ.വി കൃഷ്‌ണവാര്യരും തായാട്ടു ശങ്കേരനുമെല്ലാംശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. അക്കിത്തം മാത്രം അനുകൂലിച്ചു. ഒടുവിൽ ജീവനുള്ളആടു വേണ്ട പിഷ്ടപശുക്കൾ (അരിമാവുകൊണ്ടു തീർത്ത അജരൂപങ്ങൾ) മതി എന്ന തീരുമാനമുണ്ടായി. സോമലത കൊല്ലങ്കോട്ടു രാജാവു നൽകി. അരണി കടഞ്ഞുതന്നെ തീകത്തിച്ചു. (ഇടിവെട്ടേറ്റ ആലിൻ വേടാണ് കടയുന്നത്). തീപ്പെട്ടിയില്ലാത്ത! കാലത്തിന്റെ അവശിഷ്ടാചാരം. ബൗദ്ധായനരീതിയിലായിരുന്നു അതിരാത്ര ചടങ്ങുകൾ.കോഴിക്കോട്ട് നടക്കാൻ പോണത്.... | ||
യാഗങ്ങളിൽ ഏറ്റവും പരിഹാസ്യം പുത്രകാമേഷ്ടിയും അശ്വമേധവുമാണ്. മക്കളില്ലാത്ത രാജപത്‌നിമാർ യാഗം ചെയ്യുന്ന കാർമികർക്കൊപ്പം യാഗശാലയിൽ പാർത്ത് ചെയ്യുന്ന കർമങ്ങൾക്കൊടുവിൽ സന്താനലബ്‌ധി നേടുകയാണ് പുത്രകാമേഷ്‌ഠിയുടെ ലക്ഷ്യം. അശ്വമേധത്തിലാകട്ടെ കുതിരയെ സ്വതന്ത്രമാക്കി വിടുകയാണ്. ഒരു വർഷം അതുസഞ്ചരിക്കുന്ന നാടെല്ലാം യാഗം നടത്തുന്ന രാജാവിന്റേതാണ്. യാഗാശ്വത്തെ തടഞ്ഞാൽ യുദ്ധം തീർച്ച. വർഷാവസാനം യാഗാശ്വത്തെയും ശ്വാസംമുട്ടിച്ചു കൊല്ലും. എന്നിട്ട് ചത്ത അശ്വത്തിനൊപ്പം പട്ടമഹിഷി നഗ്നയായി ഉറങ്ങണം. മറ്റു രാജ്ഞിമാർ അശ്ലീലത്തെറി വിളിക്കണം. പിറ്റേദിവസമാണ്‌ഹോമിക്കൽ. പണ്ട് ഇതേ രൂപത്തിൽ നരമേധവുംനടന്നിരുന്നു. ആകെയുള്ള ഒരാശ്വാസം, മനുഷ്യനായാലും അശ്വമായാലും യാഗപ്പശുക്കളായാലും അവർക്ക് മോക്ഷം ഉറപ്പ് എന്നതാണ്. ഈ അനാചാരങ്ങളുടെ തിരിച്ചുവരവിനാണ് കോഴിക്കോടും തുടർന്ന് പലയിടങ്ങളും ഇനി സാക്ഷിയാകാൻ പോകുന്നത്. ഐസോണിനു വരവേൽപ്പ് നൽകുമ്പോൾ ഇക്കാര്യങ്ങളും നാം ജനങ്ങളോടു പറയണം. | യാഗങ്ങളിൽ ഏറ്റവും പരിഹാസ്യം പുത്രകാമേഷ്ടിയും അശ്വമേധവുമാണ്. മക്കളില്ലാത്ത രാജപത്‌നിമാർ യാഗം ചെയ്യുന്ന കാർമികർക്കൊപ്പം യാഗശാലയിൽ പാർത്ത് ചെയ്യുന്ന കർമങ്ങൾക്കൊടുവിൽ സന്താനലബ്‌ധി നേടുകയാണ് പുത്രകാമേഷ്‌ഠിയുടെ ലക്ഷ്യം. അശ്വമേധത്തിലാകട്ടെ കുതിരയെ സ്വതന്ത്രമാക്കി വിടുകയാണ്. ഒരു വർഷം അതുസഞ്ചരിക്കുന്ന നാടെല്ലാം യാഗം നടത്തുന്ന രാജാവിന്റേതാണ്. യാഗാശ്വത്തെ തടഞ്ഞാൽ യുദ്ധം തീർച്ച. വർഷാവസാനം യാഗാശ്വത്തെയും ശ്വാസംമുട്ടിച്ചു കൊല്ലും. എന്നിട്ട് ചത്ത അശ്വത്തിനൊപ്പം പട്ടമഹിഷി നഗ്നയായി ഉറങ്ങണം. മറ്റു രാജ്ഞിമാർ അശ്ലീലത്തെറി വിളിക്കണം. പിറ്റേദിവസമാണ്‌ഹോമിക്കൽ. പണ്ട് ഇതേ രൂപത്തിൽ നരമേധവുംനടന്നിരുന്നു. ആകെയുള്ള ഒരാശ്വാസം, മനുഷ്യനായാലും അശ്വമായാലും യാഗപ്പശുക്കളായാലും അവർക്ക് മോക്ഷം ഉറപ്പ് എന്നതാണ്. ഈ അനാചാരങ്ങളുടെ തിരിച്ചുവരവിനാണ് കോഴിക്കോടും തുടർന്ന് പലയിടങ്ങളും ഇനി സാക്ഷിയാകാൻ പോകുന്നത്. ഐസോണിനു വരവേൽപ്പ് നൽകുമ്പോൾ ഇക്കാര്യങ്ങളും നാം ജനങ്ങളോടു പറയണം. |