അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,957: വരി 1,957:
മൊത്തം ചെലവ്‌ 926.50 കോടി രൂപ
മൊത്തം ചെലവ്‌ 926.50 കോടി രൂപ


'''
പശ്ചാത്തലം'''


ഗുണ്ടിയ ജലവൈദ്യുതപദ്ധതി കർണ്ണാടക സർക്കാർ കർണ്ണാടക പവർ കോർപ്പറേഷന്‌ അനുവദിച്ചുകൊടുത്തത്‌ 6-10-1998 ലാണ്‌. തുടർന്ന്‌ കോർപ്പറേഷൻ വിവിധ വകുപ്പുകളിൽ നിന്ന്‌ ക്ലിയറൻസ്‌ വാങ്ങി. 28-9- 2006 ൽ കർണ്ണാടക മത്സ്യബന്ധന വകുപ്പിന്റെയും, 10-3-2008ൽ, കേന്ദ്ര ആർക്കിയോളജിക്കൽ സർവ്വേയുടെയും, 16.04.2008ൽ, കർണ്ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും, 25-4-2008ൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, 02-05-2008 ൽ കർണ്ണാടക ജലവിഭവ വകുപ്പിന്റെയും 06.06.2008ൽ കർണ്ണാടക സർക്കാരിന്റെയും ക്ലിയറൻസ്‌ പ്രോജക്‌ടിന്‌ ലഭിച്ചു. പദ്ധതിയോട്‌ രാജ്യരക്ഷ മന്ത്രാലയത്തിന്‌ എതിർപ്പില്ലെന്ന കത്ത്‌ 7-7-2009ലും ലഭിച്ചു.


ഗുണ്ടിയ ജലവൈദ്യുതപദ്ധതി കർണ്ണാടക സർക്കാർ കർണ്ണാടക പവർ കോർപ്പറേഷന്‌ അനുവദിച്ചുകൊടുത്തത്‌ 6-10-1998 ലാണ്‌. തുടർന്ന്‌ കോർപ്പറേഷൻ വിവിധ വകുപ്പുകളിൽ നിന്ന്‌ ക്ലിയറൻസ്‌ വാങ്ങി. 28-9- 2006 ൽ കർണ്ണാടക മത്സ്യബന്ധന വകുപ്പിന്റെയും, 10-3-2008ൽ, കേന്ദ്ര ആർക്കിയോളജിക്കൽ സർവ്വേയുടെയും, 16.04.2008ൽ, കർണ്ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും, 25-4-2008ൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, 02-05-2008 ൽ കർണ്ണാടക ജലവിഭവ വകുപ്പിന്റെയും 06.06.2008ൽ കർണ്ണാടക സർക്കാരിന്റെയും ക്ലിയറൻസ്‌ പ്രോജക്‌ടിന്‌ ലഭിച്ചു. പദ്ധതിയോട്‌ രാജ്യരക്ഷ മന്ത്രാലയത്തിന്‌ എതിർപ്പില്ലെന്ന കത്ത്‌ 7-7-2009ലും ലഭിച്ചു.
ഹാസ്സൻ ജില്ലയിലെ സക്‌ലേശ്‌പുര താലൂക്കിലെ ഹൊങ്കടഹള്ളയിൽ 6-6- 2008ൽ നടന്ന പൊതുതെളിവെടുപ്പിൽ ഹാസ്സൻ,ദക്ഷിണ കന്നട ജില്ലകളിലെ ജില്ലാ ഭരണകൂടം, നിർദ്ദിഷ്‌ട പദ്ധതി ബാധിക്കുന്ന ജനങ്ങൾ എന്നിവർ ഹാജരായി അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കർണ്ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ്‌ പൊതുതെളിവെടുപ്പ്‌ യോഗത്തിന്റെ നടപടി ക്രമത്തിന്റെ കോപ്പി 27-9-2008 ന്‌ പരിസ്ഥിതി- വനം മന്ത്രാലയത്തിന്‌ നൽകി.കർണ്ണാടക പവർ കോർപ്പറേഷൻ 6-11- 2008ൽ ബൃഹത്തായ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ടും പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. 21-11-2008ൽ കൂടിയ വിദഗ്‌ധ അവലോകനസമിതിയുടെ 20-ാമത്തെ യോഗം പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകുന്ന കാര്യം പരിഗണിച്ചു.ദക്ഷിണകന്നട ജില്ലയിൽ കൂടി ഒരു പൊതുതെളിവെടുപ്പ്‌ നടത്തണമെന്ന്‌ മന്ത്രാലയം നിർദ്ദേശിച്ചു.
ഹാസ്സൻ ജില്ലയിലെ സക്‌ലേശ്‌പുര താലൂക്കിലെ ഹൊങ്കടഹള്ളയിൽ 6-6- 2008ൽ നടന്ന പൊതുതെളിവെടുപ്പിൽ ഹാസ്സൻ,ദക്ഷിണ കന്നട ജില്ലകളിലെ ജില്ലാ ഭരണകൂടം, നിർദ്ദിഷ്‌ട പദ്ധതി ബാധിക്കുന്ന ജനങ്ങൾ എന്നിവർ ഹാജരായി അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കർണ്ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ്‌ പൊതുതെളിവെടുപ്പ്‌ യോഗത്തിന്റെ നടപടി ക്രമത്തിന്റെ കോപ്പി 27-9-2008 ന്‌ പരിസ്ഥിതി- വനം മന്ത്രാലയത്തിന്‌ നൽകി.കർണ്ണാടക പവർ കോർപ്പറേഷൻ 6-11- 2008ൽ ബൃഹത്തായ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ടും പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. 21-11-2008ൽ കൂടിയ വിദഗ്‌ധ അവലോകനസമിതിയുടെ 20-ാമത്തെ യോഗം പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകുന്ന കാര്യം പരിഗണിച്ചു.ദക്ഷിണകന്നട ജില്ലയിൽ കൂടി ഒരു പൊതുതെളിവെടുപ്പ്‌ നടത്തണമെന്ന്‌ മന്ത്രാലയം നിർദ്ദേശിച്ചു.
ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർതാലൂക്കിലെ സിരിബാഗുലു വില്ലേജിൽ 25-3-2009ൽ ഒരു പൊതുതെളിവെടുപ്പ്‌ നടത്തി. ഇതിന്റെ നടപടിക്രമങ്ങളുടെ ഒരു കോപ്പി 18-4-2009 ൽ മലിനീകരണ നിയന്ത്രണബോർഡ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. 15-6- 2009ൽ ചേർന്ന പരിസ്ഥിതി അപഗ്രഥന സമിതിയുടെ 27-ാമത്‌ യോഗം പദ്ധതിക്ക്‌ ക്ലിയറൻസ്‌ കൊടുക്കുന്ന കാര്യം പരിഗണിച്ചു. ഇക്കാര്യത്തിൽ മന്ത്രാലയം ഉന്നയിച്ച പ്രശ്‌നങ്ങൾക്ക്‌ പവർകോർപ്പറേഷൻ 29-9-2009ൽ മറുപടിയും നൽകി. കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തിലെ ജലവൈദ്യുത പദ്ധതികൾക്കും നദീതടങ്ങൾക്കുമായുള്ള വിദഗ്‌ധ അപഗ്രഥന സമിതിയുടെ ഉപസമിതി മുമ്പാകെ മലനാട്‌ ജനപര ഹൊറാട്ട സമിതി പദ്ധതിയുടെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി 5-12-2009ൽ പരാതി സമർപ്പിച്ചു. പ്രമുഖ പരിസ്ഥിതി വാദിയും `ചിപ്‌കോ' പ്രസ്ഥാനനേതാവുമായ ശ്രീ. സുന്ദർലാൽബഹുഗുണ ബെറ്റകുമാരിയിൽ പ്രതിഷേധപ്രകടനം നടത്തുകയും 21-12-2009ൽ ഹൊങ്കഥല്ല വില്ലേജിൽ പ്രതിഷേധയോഗം ചേരുകയും ചെയ്‌തു. അടുത്തദിവസം ഹാസ്സൻ ടൗണിൽ മലനാട്‌ ജനപര ഹൊറാട്ട സമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും യോഗവും നടന്നു. പ്രാദേശിക തലത്തിൽ 2004 -2006 കാലഘട്ടത്തിൽ ഇത്തരം നിരവധി പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു.
ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർതാലൂക്കിലെ സിരിബാഗുലു വില്ലേജിൽ 25-3-2009ൽ ഒരു പൊതുതെളിവെടുപ്പ്‌ നടത്തി. ഇതിന്റെ നടപടിക്രമങ്ങളുടെ ഒരു കോപ്പി 18-4-2009 ൽ മലിനീകരണ നിയന്ത്രണബോർഡ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. 15-6- 2009ൽ ചേർന്ന പരിസ്ഥിതി അപഗ്രഥന സമിതിയുടെ 27-ാമത്‌ യോഗം പദ്ധതിക്ക്‌ ക്ലിയറൻസ്‌ കൊടുക്കുന്ന കാര്യം പരിഗണിച്ചു. ഇക്കാര്യത്തിൽ മന്ത്രാലയം ഉന്നയിച്ച പ്രശ്‌നങ്ങൾക്ക്‌ പവർകോർപ്പറേഷൻ 29-9-2009ൽ മറുപടിയും നൽകി. കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തിലെ ജലവൈദ്യുത പദ്ധതികൾക്കും നദീതടങ്ങൾക്കുമായുള്ള വിദഗ്‌ധ അപഗ്രഥന സമിതിയുടെ ഉപസമിതി മുമ്പാകെ മലനാട്‌ ജനപര ഹൊറാട്ട സമിതി പദ്ധതിയുടെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി 5-12-2009ൽ പരാതി സമർപ്പിച്ചു. പ്രമുഖ പരിസ്ഥിതി വാദിയും `ചിപ്‌കോ' പ്രസ്ഥാനനേതാവുമായ ശ്രീ. സുന്ദർലാൽബഹുഗുണ ബെറ്റകുമാരിയിൽ പ്രതിഷേധപ്രകടനം നടത്തുകയും 21-12-2009ൽ ഹൊങ്കഥല്ല വില്ലേജിൽ പ്രതിഷേധയോഗം ചേരുകയും ചെയ്‌തു. അടുത്തദിവസം ഹാസ്സൻ ടൗണിൽ മലനാട്‌ ജനപര ഹൊറാട്ട സമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും യോഗവും നടന്നു. പ്രാദേശിക തലത്തിൽ 2004 -2006 കാലഘട്ടത്തിൽ ഇത്തരം നിരവധി പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു.
'''പശ്ചിമഘട്ട സമിതിയുടെ സന്ദർശനങ്ങളും കൂടിയാലോചനകളും'''


സമിതി ചെയർമാൻ പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിന്റെ ക്ഷണപ്രകാരം ഡോ.ടി.വി.രാമചന്ദ്ര(പശ്ചിമഘട്ട കർമ്മ സമിത അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലെ ഹരിസ്ഥിതി ശാസ്‌ത്രകേന്ദ്രത്തിലെ സയന്റിഫിക്‌ ആഫീസറും) പ്രൊഫ. എം.ഡി. സുഭാഷ്‌ ചന്ദൻ (കർണ്ണാടക ജൈവവൈവിദ്ധ്യബോർഡ്‌ അംഗം) ശ്രീ. ഹരീഷ്‌ ഭട്ട്‌ (ബാംഗ്ലൂരിലെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡൻ) എന്നിവരും മറ്റ്‌ ഗവേഷകരും ഉൾപ്പെട്ട സംഘം 2010 ആഗസ്റ്റ്‌ 29 മുതൽ 31 വരെ നിർദ്ദിഷ്‌ടഗുണ്ഡിയ ജലവൈദ്യുത പദ്ധതിപ്രദേശം സന്ദർശിച്ചു. പ്രദേശവാസികളുടെ പ്രതിനിധികളും അവരോടൊപ്പമുണ്ടായിരുന്നു. 2010 ആഗസ്റ്റ്‌ 31 ന്‌ സംഘം ഹൊങ്കഥല്ല വില്ലേജിൽ നടത്തിയ പൊതുതെളിവെടുപ്പിൽ അനവധി പ്രദേശവാസികൾ സംബന്ധിക്കുകയും നിർദ്ദിഷ്‌ട പദ്ധഥിയെ സംബന്ധിച്ച്‌ അവരുടെ കാഴ്‌ചപ്പാടും അഭിപ്രായവും അറിയിക്കുകയും ചെയ്‌തു. തുടർന്ന്‌ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിലും സമിതി അംഗം ശ്രീമതി വിദ്യാനായക്കും സെപ്‌തംബർ 16 ന്‌ പ്രോജക്‌ട്‌ സൈറ്റ്‌ സന്ദർശിക്കുകയും 17 ന്‌ പ്രദേശവാസികളുമായി കൂടിയാലോചന നടത്തുകയും ചെയ്‌തു.
സമിതി ചെയർമാൻ പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിന്റെ ക്ഷണപ്രകാരം ഡോ.ടി.വി.രാമചന്ദ്ര(പശ്ചിമഘട്ട കർമ്മ സമിത അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലെ ഹരിസ്ഥിതി ശാസ്‌ത്രകേന്ദ്രത്തിലെ സയന്റിഫിക്‌ ആഫീസറും) പ്രൊഫ. എം.ഡി. സുഭാഷ്‌ ചന്ദൻ (കർണ്ണാടക ജൈവവൈവിദ്ധ്യബോർഡ്‌ അംഗം) ശ്രീ. ഹരീഷ്‌ ഭട്ട്‌ (ബാംഗ്ലൂരിലെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡൻ) എന്നിവരും മറ്റ്‌ ഗവേഷകരും ഉൾപ്പെട്ട സംഘം 2010 ആഗസ്റ്റ്‌ 29 മുതൽ 31 വരെ നിർദ്ദിഷ്‌ടഗുണ്ഡിയ ജലവൈദ്യുത പദ്ധതിപ്രദേശം സന്ദർശിച്ചു. പ്രദേശവാസികളുടെ പ്രതിനിധികളും അവരോടൊപ്പമുണ്ടായിരുന്നു. 2010 ആഗസ്റ്റ്‌ 31 ന്‌ സംഘം ഹൊങ്കഥല്ല വില്ലേജിൽ നടത്തിയ പൊതുതെളിവെടുപ്പിൽ അനവധി പ്രദേശവാസികൾ സംബന്ധിക്കുകയും നിർദ്ദിഷ്‌ട പദ്ധഥിയെ സംബന്ധിച്ച്‌ അവരുടെ കാഴ്‌ചപ്പാടും അഭിപ്രായവും അറിയിക്കുകയും ചെയ്‌തു. തുടർന്ന്‌ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിലും സമിതി അംഗം ശ്രീമതി വിദ്യാനായക്കും സെപ്‌തംബർ 16 ന്‌ പ്രോജക്‌ട്‌ സൈറ്റ്‌ സന്ദർശിക്കുകയും 17 ന്‌ പ്രദേശവാസികളുമായി കൂടിയാലോചന നടത്തുകയും ചെയ്‌തു.
'''പദ്ധതി പ്രദേശത്തെ ജൈവവൈവിദ്ധ്യം'''


ഹാസ്സൻ ജില്ലയിലെ `സക്‌ളേഷ്‌പുര' താലൂക്കിൽ 1400 മീറ്റർ ഉയരത്തിൽ നിന്നുത്ഭവിക്കുന്ന കുമാരധാര നദിയുടെ ഒരു ഉപനദിയാണ്‌ ഗുണ്ഡിയനദി.
ഹാസ്സൻ ജില്ലയിലെ `സക്‌ളേഷ്‌പുര' താലൂക്കിൽ 1400 മീറ്റർ ഉയരത്തിൽ നിന്നുത്ഭവിക്കുന്ന കുമാരധാര നദിയുടെ ഒരു ഉപനദിയാണ്‌ ഗുണ്ഡിയനദി.
കർണ്ണാടകയിൽ മദ്ധ്യപശ്ചിമഘട്ടത്തിൽ പടിഞ്ഞാറോട്ട്‌്‌ ഒഴുകുന്ന രണ്ട്‌ നദികളാണ്‌ നേത്രാവതിയും കുമാരധാരയും. യെട്ടീനഹോളെ, കെമ്പ്‌ ഹോളെ അരുവികൾ ചേർന്ന്‌ രൂപപ്പെടുന്ന ഗുണ്ഡിയനദിയിലേക്ക്‌ കടുമാനെഹോളെ, ഹൊങ്കടഹള്ള അരുവികൾ ഒഴുകിയെത്തി ഇവ ഒന്നായി ഒഴുകുകയാണ്‌ ചെയ്യുന്നത്‌. ഗുണ്ഡിയയുടെ വൃഷ്‌ടിപ്രദേശത്ത്‌ ജൂൺ മുതൽ സെപ്‌തംബർ വരെ നല്ല മഴ ലഭിക്കും. ഈ നദീതടം നിത്യഹരിതവനങ്ങളുടേയും അർദ്ധനിത്യഹരിത വനങ്ങളുടെയും വീതി കുറഞ്ഞ പ്രദേശമാണ്‌. ഈ നിത്യഹരിത വനങ്ങളെ രണ്ട്‌ മുഖ്യതരം വനങ്ങളായി തിരിക്കാം. 0 മുതൽ 850 മീറ്റർ വരെ ഉയരത്തിലുള്ളവയും 650 മുതൽ 1400 വരെ മീറ്റർ ഉയരത്തിലുള്ളവയും. ഇവിടെ കാണുന്ന വൃക്ഷങ്ങൾ എന്തെങ്കിലും പ്രാദേശിക സ്വഭാവവൈശിഷ്യമുള്ളവയോ പദ്ധതിമൂലം വെള്ളത്തിനടിയിലാകുന്നവയോ അല്ല. ഇവിടെ ഏറ്റവും കൂടുതൽ കാണുന്ന വൃക്ഷങ്ങൾ Vateria Indica, Elaeocarpus Tuberculatus എന്നിവയാണ്‌. തടത്തിൽ കാണുന്ന വനത്തിലേറെയും വളർച്ചയുടെ രണ്ടാംഘട്ടത്തിലുള്ളവയാണ്‌. ധാരാളം പുൽമേടുകളും ഇവിടെ കാണാം.
കർണ്ണാടകയിൽ മദ്ധ്യപശ്ചിമഘട്ടത്തിൽ പടിഞ്ഞാറോട്ട്‌്‌ ഒഴുകുന്ന രണ്ട്‌ നദികളാണ്‌ നേത്രാവതിയും കുമാരധാരയും. യെട്ടീനഹോളെ, കെമ്പ്‌ ഹോളെ അരുവികൾ ചേർന്ന്‌ രൂപപ്പെടുന്ന ഗുണ്ഡിയനദിയിലേക്ക്‌ കടുമാനെഹോളെ, ഹൊങ്കടഹള്ള അരുവികൾ ഒഴുകിയെത്തി ഇവ ഒന്നായി ഒഴുകുകയാണ്‌ ചെയ്യുന്നത്‌. ഗുണ്ഡിയയുടെ വൃഷ്‌ടിപ്രദേശത്ത്‌ ജൂൺ മുതൽ സെപ്‌തംബർ വരെ നല്ല മഴ ലഭിക്കും. ഈ നദീതടം നിത്യഹരിതവനങ്ങളുടേയും അർദ്ധനിത്യഹരിത വനങ്ങളുടെയും വീതി കുറഞ്ഞ പ്രദേശമാണ്‌. ഈ നിത്യഹരിത വനങ്ങളെ രണ്ട്‌ മുഖ്യതരം വനങ്ങളായി തിരിക്കാം. 0 മുതൽ 850 മീറ്റർ വരെ ഉയരത്തിലുള്ളവയും 650 മുതൽ 1400 വരെ മീറ്റർ ഉയരത്തിലുള്ളവയും. ഇവിടെ കാണുന്ന വൃക്ഷങ്ങൾ എന്തെങ്കിലും പ്രാദേശിക സ്വഭാവവൈശിഷ്യമുള്ളവയോ പദ്ധതിമൂലം വെള്ളത്തിനടിയിലാകുന്നവയോ അല്ല. ഇവിടെ ഏറ്റവും കൂടുതൽ കാണുന്ന വൃക്ഷങ്ങൾ Vateria Indica, Elaeocarpus Tuberculatus എന്നിവയാണ്‌. തടത്തിൽ കാണുന്ന വനത്തിലേറെയും വളർച്ചയുടെ രണ്ടാംഘട്ടത്തിലുള്ളവയാണ്‌. ധാരാളം പുൽമേടുകളും ഇവിടെ കാണാം.
പശ്ചിമഘട്ടത്തിന്റെ ഈർപ്പം നിറഞ്ഞ പടിഞ്ഞാറുഭാഗത്തെ ജൈവവൈവിദ്ധ്യത്തെയാണ്‌ ഈ മേഖല പ്രതിനിധാനം ചെയ്യുന്നത്‌. ഇവിടെ കാണുന്ന വൃക്ഷലതാദികളിൽ 36%വും ഉഭയജീവി കളിൽ 87%ഉം മത്സ്യങ്ങളിൽ 41% പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്‌. വന്യജീവിസംരക്ഷണനിയമത്തിന്റെം (1972) ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിട്ടുള്ള പല മൃഗങ്ങളും ഇവിടെയുണ്ട്‌.
പശ്ചിമഘട്ടത്തിന്റെ ഈർപ്പം നിറഞ്ഞ പടിഞ്ഞാറുഭാഗത്തെ ജൈവവൈവിദ്ധ്യത്തെയാണ്‌ ഈ മേഖല പ്രതിനിധാനം ചെയ്യുന്നത്‌. ഇവിടെ കാണുന്ന വൃക്ഷലതാദികളിൽ 36%വും ഉഭയജീവി കളിൽ 87%ഉം മത്സ്യങ്ങളിൽ 41% പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്‌. വന്യജീവിസംരക്ഷണനിയമത്തിന്റെം (1972) ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിട്ടുള്ള പല മൃഗങ്ങളും ഇവിടെയുണ്ട്‌.
ഗുണ്ഡിയ തടത്തിലെ ജൈവവൈവിദ്ധ്യ സവിശേഷതകൾ ചുവടെ പറയും പ്രകാരം സംഗ്രഹിക്കാം.(സുകുമാർ & ശങ്കർ 2011)
ഗുണ്ഡിയ തടത്തിലെ ജൈവവൈവിദ്ധ്യ സവിശേഷതകൾ ചുവടെ പറയും പ്രകാരം സംഗ്രഹിക്കാം.(സുകുമാർ & ശങ്കർ 2011)
a. സസ്യങ്ങൾ : 43 ഇനം വൃക്ഷങ്ങളാൽ സമ്പന്നമാണ്‌ ഈ പ്രദേശം. പശ്ചിമഘട്ടത്തിലെ മറ്റ്‌ മഴക്കാടുകളായ കുന്ദ്രെമുഖ്‌ (കർണ്ണാടക), സൈലന്റ്‌ വാലി (കേരള) എന്നിവയ്‌ക്കൊപ്പമെങ്കിലും ഇവിടത്തെ വനവൈവിദ്ധ്യം കുളയ്‌ക്കാട്‌-മുണ്ടൻതുറൈ ടൈഗർ റിസർവ്വിലെ (തമിഴ്‌നാട്‌) സെങ്കൽതേരിക്കൊപ്പമെത്തില്ല. താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ ബെറ്റകുമാരിയിലും ഹൊങ്കടാഹള്ളിയിലും ഗുണ്ഡിയ തടത്തിലേതിനേക്കാൾ മെച്ചപ്പെട്ട രീതിയിലാണ്‌ വൃക്ഷങ്ങൾ ഇടതൂർന്ന്‌ വളരുന്നത്‌.പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ 18 ഇനം സസ്യങ്ങളിൽ 16 ഇനങ്ങൾ ഘട്ടത്തിലുടനീളം കാണുന്നവയാണ്‌. Atlantia Wightii എന്ന ഇനം കർണ്ണാടകയിലും കേരളത്തിലും മാത്രവും Pinganga dicksonii എന്ന ഇനം കർണ്ണാടകത്തിൽ മാത്രവും കാണപ്പെടുന്നു. പക്ഷെ ഗുണ്ഡിയ തടത്തിലെ ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിലെ മറ്റ്‌ താരതമ്യ വനപ്രദേശങ്ങളായ കുന്ദ്രെമുഖ്‌, സൈലന്റ്‌വാലി എന്നിവയേക്കാൾ താഴ്‌ന്ന നിലവാരത്തിലുള്ളതാണ്‌. ഒരു പക്ഷെ ഗുണ്ഡിയയിൽ വൻതോതിൽ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതുകൊണ്ടായിരിക്കാം ഇത്‌.
a. സസ്യങ്ങൾ : 43 ഇനം വൃക്ഷങ്ങളാൽ സമ്പന്നമാണ്‌ ഈ പ്രദേശം. പശ്ചിമഘട്ടത്തിലെ മറ്റ്‌ മഴക്കാടുകളായ കുന്ദ്രെമുഖ്‌ (കർണ്ണാടക), സൈലന്റ്‌ വാലി (കേരള) എന്നിവയ്‌ക്കൊപ്പമെങ്കിലും ഇവിടത്തെ വനവൈവിദ്ധ്യം കുളയ്‌ക്കാട്‌-മുണ്ടൻതുറൈ ടൈഗർ റിസർവ്വിലെ (തമിഴ്‌നാട്‌) സെങ്കൽതേരിക്കൊപ്പമെത്തില്ല. താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ ബെറ്റകുമാരിയിലും ഹൊങ്കടാഹള്ളിയിലും ഗുണ്ഡിയ തടത്തിലേതിനേക്കാൾ മെച്ചപ്പെട്ട രീതിയിലാണ്‌ വൃക്ഷങ്ങൾ ഇടതൂർന്ന്‌ വളരുന്നത്‌.പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ 18 ഇനം സസ്യങ്ങളിൽ 16 ഇനങ്ങൾ ഘട്ടത്തിലുടനീളം കാണുന്നവയാണ്‌. Atlantia Wightii എന്ന ഇനം കർണ്ണാടകയിലും കേരളത്തിലും മാത്രവും Pinganga dicksonii എന്ന ഇനം കർണ്ണാടകത്തിൽ മാത്രവും കാണപ്പെടുന്നു. പക്ഷെ ഗുണ്ഡിയ തടത്തിലെ ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിലെ മറ്റ്‌ താരതമ്യ വനപ്രദേശങ്ങളായ കുന്ദ്രെമുഖ്‌, സൈലന്റ്‌വാലി എന്നിവയേക്കാൾ താഴ്‌ന്ന നിലവാരത്തിലുള്ളതാണ്‌. ഒരു പക്ഷെ ഗുണ്ഡിയയിൽ വൻതോതിൽ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതുകൊണ്ടായിരിക്കാം ഇത്‌.
b. ചെറുപ്രാണികൾ: റെനി എം. ബോർജസും സംഘവും ഒരു ചെറുസസ്യത്തിൽ (Humboldtia brunonis) കണ്ടെത്തിയ, ശാസ്‌ത്രത്തിനുതന്നെ പുതിയ അറിവായ ഒരിനം ഈച്ച (Braunsapis bislensis) പശ്ചിമഘട്ടത്തിലെ ഈ വനങ്ങളിൽ മാത്രം കണ്ടുവരുന്നു.
b. ചെറുപ്രാണികൾ: റെനി എം. ബോർജസും സംഘവും ഒരു ചെറുസസ്യത്തിൽ (Humboldtia brunonis) കണ്ടെത്തിയ, ശാസ്‌ത്രത്തിനുതന്നെ പുതിയ അറിവായ ഒരിനം ഈച്ച (Braunsapis bislensis) പശ്ചിമഘട്ടത്തിലെ ഈ വനങ്ങളിൽ മാത്രം കണ്ടുവരുന്നു.
c. മത്സ്യങ്ങൾ: കുമാരധാര, നേത്രാവതിതടങ്ങൾ മത്സ്യസമ്പത്തിനാൽ സമ്പന്നമായതിനാൽ ഈ നദികളുടെ സംരക്ഷണത്തിന്‌ പ്രദേശവാസികൾ വലിയ മുൻഗണന നൽകുന്നു.
c. മത്സ്യങ്ങൾ: കുമാരധാര, നേത്രാവതിതടങ്ങൾ മത്സ്യസമ്പത്തിനാൽ സമ്പന്നമായതിനാൽ ഈ നദികളുടെ സംരക്ഷണത്തിന്‌ പ്രദേശവാസികൾ വലിയ മുൻഗണന നൽകുന്നു.
d. ഉഭയജീവികൾ: ഈ പഠനത്തിൽ 21 ഇനം ഉഭയജീവികളെ കണ്ടെത്തിയിട്ടുള്ളതിൽ 18 എണ്ണം പശ്ചിമ ഘട്ടത്തിൽമാത്രം കാണുന്നവയാണ്‌. 2എണ്ണം ഗുണ്ഡിയതടത്തിൽ മാത്രമുള്ളവയും.
d. ഉഭയജീവികൾ: ഈ പഠനത്തിൽ 21 ഇനം ഉഭയജീവികളെ കണ്ടെത്തിയിട്ടുള്ളതിൽ 18 എണ്ണം പശ്ചിമ ഘട്ടത്തിൽമാത്രം കാണുന്നവയാണ്‌. 2എണ്ണം ഗുണ്ഡിയതടത്തിൽ മാത്രമുള്ളവയും.
e. പക്ഷികൾ: ഈ പഠനത്തിൽ 69 ഇനം പക്ഷികളെ തിരിച്ചറിഞ്ഞതിൽ 6 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രമുള്ളവയാണ്‌.
e. പക്ഷികൾ: ഈ പഠനത്തിൽ 69 ഇനം പക്ഷികളെ തിരിച്ചറിഞ്ഞതിൽ 6 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രമുള്ളവയാണ്‌.
f. സസ്‌തനികൾ: വന്യജീവി സംരക്ഷമനയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള പല സസ്‌തനികളും ഗുണ്ഡിയ തടത്തിൽ ഉള്ളവയാണ്‌. സിംഹവാലൻ കുരങ്ങ്‌, ട്രാവൻകൂർ അണ്ണാൻ, നീലഗിരികുരുവി എന്നിവ നദീതടത്തിലെ വീതികൂടിയ ഭാഗത്ത്‌ കണ്ടുവരുന്നുണ്ട്‌. എന്നാൽ പദ്ധതിപ്രദേശത്ത്‌ നടത്തിയ ജൈവ വൈവിദ്ധ്യപഠനത്തിൽ ഇത്‌ രേഖപ്പെടുത്തിയിട്ടില്ല. അതുപോലെതന്നെ കടുവകളുടെ സാമീപ്യം ഇവിടെനിന്ന്‌ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. കർണ്ണാടകയിലെ മൈസൂർ ആന റിസർവ്വിൽ ഉള്ളത്ര ഇല്ലെങ്കിലും പദ്ധതി പ്രദേശത്ത്‌ ഏഷ്യൻആനയുടെ സാമീപ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പോജക്‌ട്‌ എലിഫെന്റിന്റെ ഭാഗമായ പുഷ്‌പഗിരി വന്യജീവി സങ്കേതത്തിന്‌ പുറത്താണ്‌ ഗുണ്ഡിയ തടം. മൈസൂർ എലിഫന്റ്‌ റിസർവ്വിനും ഹാസൻസക്ലേഷ്‌പുർ-മാംഗളൂർ നാഷണൽ ഹൈവേയ്‌ക്കും ഇടയ്‌ക്കുള്ള പ്രദേശത്തെ ആനകളുടെ സഞ്ചാരപഥത്തിൽ ഗുണ്ഡിയ തടത്തിനുള്ള പ്രാധാന്യത്തെപറ്റി ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ളതും ' സഞ്ചാരത്തിനുള്ള അവകാശം - ഇന്ത്യയിലെ ആനയുടെ സഞ്ചാരപഥങ്ങൾ' എന്ന പ്രസിദ്ധീകരണത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സഞ്ചാരപഥങ്ങളിൽ ഇപ്പോഴും ഇത്‌ ഉൾപ്പെടുത്തിയിട്ടില്ല.(Menon et al. 2005)
f. സസ്‌തനികൾ: വന്യജീവി സംരക്ഷമനയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള പല സസ്‌തനികളും ഗുണ്ഡിയ തടത്തിൽ ഉള്ളവയാണ്‌. സിംഹവാലൻ കുരങ്ങ്‌, ട്രാവൻകൂർ അണ്ണാൻ, നീലഗിരികുരുവി എന്നിവ നദീതടത്തിലെ വീതികൂടിയ ഭാഗത്ത്‌ കണ്ടുവരുന്നുണ്ട്‌. എന്നാൽ പദ്ധതിപ്രദേശത്ത്‌ നടത്തിയ ജൈവ വൈവിദ്ധ്യപഠനത്തിൽ ഇത്‌ രേഖപ്പെടുത്തിയിട്ടില്ല. അതുപോലെതന്നെ കടുവകളുടെ സാമീപ്യം ഇവിടെനിന്ന്‌ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. കർണ്ണാടകയിലെ മൈസൂർ ആന റിസർവ്വിൽ ഉള്ളത്ര ഇല്ലെങ്കിലും പദ്ധതി പ്രദേശത്ത്‌ ഏഷ്യൻആനയുടെ സാമീപ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പോജക്‌ട്‌ എലിഫെന്റിന്റെ ഭാഗമായ പുഷ്‌പഗിരി വന്യജീവി സങ്കേതത്തിന്‌ പുറത്താണ്‌ ഗുണ്ഡിയ തടം. മൈസൂർ എലിഫന്റ്‌ റിസർവ്വിനും ഹാസൻസക്ലേഷ്‌പുർ-മാംഗളൂർ നാഷണൽ ഹൈവേയ്‌ക്കും ഇടയ്‌ക്കുള്ള പ്രദേശത്തെ ആനകളുടെ സഞ്ചാരപഥത്തിൽ ഗുണ്ഡിയ തടത്തിനുള്ള പ്രാധാന്യത്തെപറ്റി ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ളതും ' സഞ്ചാരത്തിനുള്ള അവകാശം - ഇന്ത്യയിലെ ആനയുടെ സഞ്ചാരപഥങ്ങൾ' എന്ന പ്രസിദ്ധീകരണത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സഞ്ചാരപഥങ്ങളിൽ ഇപ്പോഴും ഇത്‌ ഉൾപ്പെടുത്തിയിട്ടില്ല.(Menon et al. 2005)
'''
ഗുണ്ഡിയതടത്തിലെ ഭൂവിനിയോഗ ഘടന'''


നദീതടത്തിലെ ഭൂവിനിയോഗത്തിൽ ഏലം, കാപ്പിതോട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ തോട്ടങ്ങളിൽ തണലിനായി ചില തനതു വൃക്ഷങ്ങൾ നിലനിർത്തിയിട്ടുണ്ട്‌. അവയുടെ തണലിലാണ്‌ ഈർപ്പം യഥേഷ്‌ടം വേണ്ട ഏലകൃഷി. ഉണങ്ങിയ ഏലത്തിന്‌ കിലോയ്‌ക്ക്‌ 1500 രൂപവരെ വിലയുള്ളതിനാൽ ഈ നാണ്യവിളയിൽ നിന്ന്‌ നല്ല ആദായം ലഭിക്കും. ഗുണ്ഡിയ തടത്തിലെ ചെറുതും വലുതുമായ കർഷകർ ഏലകൃഷിക്കാരാണ്‌. ചെറുതും വലുതുമായ ഇവിടത്തെ കാപ്പിത്തോട്ടങ്ങൾ മദ്ധ്യപശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെപ്പോലെ ഇവിടെയും വലിയൊരു സാമ്പത്തിക സ്രോതസ്സാണ്‌. ഇവിടത്തെ സ്വകാര്യവൻകിട എസ്റ്റേറ്റുകളുടെ നല്ലൊരു ഭാഗം വനമാണെങ്കിലും അനധികൃത കയ്യേറ്റത്തിലൂടെ ഇവിടത്തെ വൻമരങ്ങളെല്ലാം മുറിച്ചുമാറ്റിക്കഴിഞ്ഞു. (സുകുമാർ & ശങ്കർ 2010) ഇവിടെ അനധികൃത കയ്യേറ്റം വ്യാപകമായതിനാൽ വിലപിടിപ്പുള്ള വൃക്ഷങ്ങളെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. അതുപോലെ തന്നെ വ്യാപകമായ വനം കയ്യേറ്റം നിബിഡവനങ്ങളുടെ നിലനിൽപിനെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു.
നദീതടത്തിലെ ഭൂവിനിയോഗത്തിൽ ഏലം, കാപ്പിതോട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ തോട്ടങ്ങളിൽ തണലിനായി ചില തനതു വൃക്ഷങ്ങൾ നിലനിർത്തിയിട്ടുണ്ട്‌. അവയുടെ തണലിലാണ്‌ ഈർപ്പം യഥേഷ്‌ടം വേണ്ട ഏലകൃഷി. ഉണങ്ങിയ ഏലത്തിന്‌ കിലോയ്‌ക്ക്‌ 1500 രൂപവരെ വിലയുള്ളതിനാൽ ഈ നാണ്യവിളയിൽ നിന്ന്‌ നല്ല ആദായം ലഭിക്കും. ഗുണ്ഡിയ തടത്തിലെ ചെറുതും വലുതുമായ കർഷകർ ഏലകൃഷിക്കാരാണ്‌. ചെറുതും വലുതുമായ ഇവിടത്തെ കാപ്പിത്തോട്ടങ്ങൾ മദ്ധ്യപശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെപ്പോലെ ഇവിടെയും വലിയൊരു സാമ്പത്തിക സ്രോതസ്സാണ്‌. ഇവിടത്തെ സ്വകാര്യവൻകിട എസ്റ്റേറ്റുകളുടെ നല്ലൊരു ഭാഗം വനമാണെങ്കിലും അനധികൃത കയ്യേറ്റത്തിലൂടെ ഇവിടത്തെ വൻമരങ്ങളെല്ലാം മുറിച്ചുമാറ്റിക്കഴിഞ്ഞു. (സുകുമാർ & ശങ്കർ 2010) ഇവിടെ അനധികൃത കയ്യേറ്റം വ്യാപകമായതിനാൽ വിലപിടിപ്പുള്ള വൃക്ഷങ്ങളെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. അതുപോലെ തന്നെ വ്യാപകമായ വനം കയ്യേറ്റം നിബിഡവനങ്ങളുടെ നിലനിൽപിനെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു.
'''ശുപാർശ'''


1. രണ്ട്‌ ഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന മൂന്ന്‌ തലങ്ങളുള്ള ഗുണ്ഡിയ പദ്ധതി നദീതടത്തിലെ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കും. പദ്ധതിമൂലം വലിയൊരു ഭൂപ്രദേശം വെള്ളത്തിനടിയിലാകുന്നു എന്നു മാത്രമല്ല ഇതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളുടേയും റോഡുകളുടെയും നിർമ്മാണവും വലിയ ആഘാതം സൃഷ്‌ടിക്കും.
1. രണ്ട്‌ ഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന മൂന്ന്‌ തലങ്ങളുള്ള ഗുണ്ഡിയ പദ്ധതി നദീതടത്തിലെ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കും. പദ്ധതിമൂലം വലിയൊരു ഭൂപ്രദേശം വെള്ളത്തിനടിയിലാകുന്നു എന്നു മാത്രമല്ല ഇതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളുടേയും റോഡുകളുടെയും നിർമ്മാണവും വലിയ ആഘാതം സൃഷ്‌ടിക്കും.
2. നദീതടത്തിലെ ജലഘടനതന്നെ പദ്ധതി മാറ്റിമറിക്കും. വിഖ്യാത ക്ഷേത്രനഗരമായ `സുബ്രഹ്മണ്യ`യിലേക്കുള്ള മുഖ്യജല സ്രോതസ്സായ `കുമാരധാരാ' നദി ബെറ്റകുമാരി അണക്കെട്ടിലേക്ക്‌ തിരിച്ചുവിടുന്നതുമൂലം അവിടെ ജലക്ഷാമം അനുഭവപ്പെടും. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തജനങ്ങൾക്ക്‌ ഇത്‌ വലിയ ബുദ്ധിമുട്ടാകും. ഭൂപ്രകൃതിയിലെ മാറ്റങ്ങൾ വൃഷ്‌ടിപ്രദേശത്ത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെപ്പറ്റിയും ജലം വഴിതിരിച്ചുവിടുന്നതിനെ പറ്റിയും ഉള്ള പ്രോജക്‌ട്‌ റിപ്പോർട്ടിലെ പരാമർശം വ്യക്തമല്ല. ഇപ്പോൾ സമൃദ്ധമായി ജലമൊഴുകുന്ന അരുവികൾ മഴക്കാലത്തു മാത്രം വെള്ളമുള്ളവയായിമാറും. (ശരാവതി നദീതടത്തിൽ സംഭവിച്ചതുപോലെ) അതുപോലെ താഴോട്ടുള്ള ജലനിർഗ്ഗമനത്തിലെ വ്യതിയാനം പ്രദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.
2. നദീതടത്തിലെ ജലഘടനതന്നെ പദ്ധതി മാറ്റിമറിക്കും. വിഖ്യാത ക്ഷേത്രനഗരമായ `സുബ്രഹ്മണ്യ`യിലേക്കുള്ള മുഖ്യജല സ്രോതസ്സായ `കുമാരധാരാ' നദി ബെറ്റകുമാരി അണക്കെട്ടിലേക്ക്‌ തിരിച്ചുവിടുന്നതുമൂലം അവിടെ ജലക്ഷാമം അനുഭവപ്പെടും. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തജനങ്ങൾക്ക്‌ ഇത്‌ വലിയ ബുദ്ധിമുട്ടാകും. ഭൂപ്രകൃതിയിലെ മാറ്റങ്ങൾ വൃഷ്‌ടിപ്രദേശത്ത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെപ്പറ്റിയും ജലം വഴിതിരിച്ചുവിടുന്നതിനെ പറ്റിയും ഉള്ള പ്രോജക്‌ട്‌ റിപ്പോർട്ടിലെ പരാമർശം വ്യക്തമല്ല. ഇപ്പോൾ സമൃദ്ധമായി ജലമൊഴുകുന്ന അരുവികൾ മഴക്കാലത്തു മാത്രം വെള്ളമുള്ളവയായിമാറും. (ശരാവതി നദീതടത്തിൽ സംഭവിച്ചതുപോലെ) അതുപോലെ താഴോട്ടുള്ള ജലനിർഗ്ഗമനത്തിലെ വ്യതിയാനം പ്രദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.
3. പ്രധാന ഭൂഗർഭ പവർഹൗസിലേക്കുള്ള ടണൽ നിർമ്മിക്കുന്നത്‌ പ്രാഥമിക വനമേഖലയിലാണ്‌. ഗുണ്ഡിയ തടത്തിൽ അവശേഷിക്കുന്ന പ്രാഥമിക നിത്യഹരിതവനത്തിന്‌ ശല്യമാണെന്നതിനാൽ ഇത്‌ അഭിലഷണീയമല്ല.
3. പ്രധാന ഭൂഗർഭ പവർഹൗസിലേക്കുള്ള ടണൽ നിർമ്മിക്കുന്നത്‌ പ്രാഥമിക വനമേഖലയിലാണ്‌. ഗുണ്ഡിയ തടത്തിൽ അവശേഷിക്കുന്ന പ്രാഥമിക നിത്യഹരിതവനത്തിന്‌ ശല്യമാണെന്നതിനാൽ ഇത്‌ അഭിലഷണീയമല്ല.
4. പശ്ചിമഘട്ട സമിതി പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ ആയി തരംതിരിച്ചുള്ള പ്രദേശത്താണ്‌ ഗുണ്ഡിയ ജലവൈദ്യുത പദ്ധതി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഈ മേഖലയിൽ വലിയ സ്റ്റോറേജ്‌ ഡാമുകൾ പാടില്ലെന്നാണ്‌ സമിതി ശുപാർശ ചെയ്‌തിട്ടുള്ളത്‌.
4. പശ്ചിമഘട്ട സമിതി പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ ആയി തരംതിരിച്ചുള്ള പ്രദേശത്താണ്‌ ഗുണ്ഡിയ ജലവൈദ്യുത പദ്ധതി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഈ മേഖലയിൽ വലിയ സ്റ്റോറേജ്‌ ഡാമുകൾ പാടില്ലെന്നാണ്‌ സമിതി ശുപാർശ ചെയ്‌തിട്ടുള്ളത്‌.
5. ജൈവവൈവിദ്ധ്യനഷ്‌ടവും ആഘാതവും ഗണനീയമാകയാൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്നാണ്‌ സമിതി ശുപാർശ ചെയ്യുന്നത്‌.
5. ജൈവവൈവിദ്ധ്യനഷ്‌ടവും ആഘാതവും ഗണനീയമാകയാൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്നാണ്‌ സമിതി ശുപാർശ ചെയ്യുന്നത്‌.
===രത്നഗിരി,സിന്ധുദുർഗ്ഗ ജില്ലകൾ===


മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ഖനനം, ഊർജ്ജ ഉൽപാദനം, മലിനീകരണവ്യവസായങ്ങൾ എന്നിവയുടെ തുടർവികസനത്തിന്‌ അനുയോജ്യമായ മാതൃക നിർദ്ദേശിക്കണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. നിരവധി ഖനനപ്രവർത്തനങ്ങളും വൈദ്യുത പദ്ധതികളും മലിനീകരണ വ്യവസായങ്ങളും ഈ മേഖലയിലുടനീളം പരിസ്ഥിതിപരമായും സാമൂഹ്യമായും സൃഷ്‌ടിച്ചിട്ടുള്ള ആഘാതം വളരെ ഗൗരവമുള്ളതാണ്‌. ഇതുമൂലം മലിനമാകുകയും ജലനിരപ്പ്‌ താഴുകയും ചെയ്യുന്നു. ജലസ്രോതസ്സുകളിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു, അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നു. ഫലഭൂയിഷ്‌ടമായ കൃഷിഭൂമി നഷ്‌ടപ്പെടുന്നു. മത്സ്യസമ്പത്ത്‌ നശിക്കുന്നു. വനനശീകരണം വർദ്ധിക്കുന്നു. അപൂർവ്വ സസ്യങ്ങൾക്ക്‌ വംശനാശം സംഭവിക്കുന്നു. വായുമലിനീകരണം, ശബ്‌ദമലിനീകരണം, ഗതാഗത സംവിധാനം, താറുമാറാകുന്നു. അപകടങ്ങൾ വർദ്ധിക്കുന്നു. ശ്വാസകോശരോഗങ്ങൾ കൂടുന്നു. തുടങ്ങിയവയെല്ലാം ഈ ആഘാതങ്ങളിൽ പെടും. ഈ അപകടാവസ്ഥയുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്‌ ഇത്‌ ശ്രദ്ധാപൂർവ്വം അപഗ്രഥിച്ച്‌ അടിയന്തിരപരിഹാരം കാണേണ്ടതുണ്ട്‌.
മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ഖനനം, ഊർജ്ജ ഉൽപാദനം, മലിനീകരണവ്യവസായങ്ങൾ എന്നിവയുടെ തുടർവികസനത്തിന്‌ അനുയോജ്യമായ മാതൃക നിർദ്ദേശിക്കണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. നിരവധി ഖനനപ്രവർത്തനങ്ങളും വൈദ്യുത പദ്ധതികളും മലിനീകരണ വ്യവസായങ്ങളും ഈ മേഖലയിലുടനീളം പരിസ്ഥിതിപരമായും സാമൂഹ്യമായും സൃഷ്‌ടിച്ചിട്ടുള്ള ആഘാതം വളരെ ഗൗരവമുള്ളതാണ്‌. ഇതുമൂലം മലിനമാകുകയും ജലനിരപ്പ്‌ താഴുകയും ചെയ്യുന്നു. ജലസ്രോതസ്സുകളിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു, അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നു. ഫലഭൂയിഷ്‌ടമായ കൃഷിഭൂമി നഷ്‌ടപ്പെടുന്നു. മത്സ്യസമ്പത്ത്‌ നശിക്കുന്നു. വനനശീകരണം വർദ്ധിക്കുന്നു. അപൂർവ്വ സസ്യങ്ങൾക്ക്‌ വംശനാശം സംഭവിക്കുന്നു. വായുമലിനീകരണം, ശബ്‌ദമലിനീകരണം, ഗതാഗത സംവിധാനം, താറുമാറാകുന്നു. അപകടങ്ങൾ വർദ്ധിക്കുന്നു. ശ്വാസകോശരോഗങ്ങൾ കൂടുന്നു. തുടങ്ങിയവയെല്ലാം ഈ ആഘാതങ്ങളിൽ പെടും. ഈ അപകടാവസ്ഥയുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്‌ ഇത്‌ ശ്രദ്ധാപൂർവ്വം അപഗ്രഥിച്ച്‌ അടിയന്തിരപരിഹാരം കാണേണ്ടതുണ്ട്‌.
ഇത്‌ വെറുമൊരു നിയമപ്രശ്‌നമല്ല. നിയമവിരുദ്ധപ്രവർത്തനങ്ങളുടെ പ്രശ്‌നമാണ്‌. ഉദാഹരണത്തിന്‌ ഖനനക്കാർ അവരുടെ ശക്തി ഉപയോഗിച്ച്‌ വഴിതടയുന്നത്‌ തടയുകയും വഴിയിൽ വലിയ കുഴികൾ സൃഷ്‌ടിക്കുന്നതായും കർഷകർ പരാതിപെടുന്നു. നിയമപരമായി അനുവദനീയമായതി നേക്കാൾ എത്രയോ വലിയ അളവിലാണ്‌ വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം. ഇതുമൂലം വലിയ സാമൂഹ്യഅസ്വസ്ഥത പ്രദേശത്തു നിലനില്‌ക്കുന്നു. ക്രമസമാധാന സംവിധാനം നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംരക്ഷിക്കാനായി ദുരുപയോഗം ചെയ്യുന്നു എന്ന്‌ ജനങ്ങൾ പരാതി പെടുന്നു.
ഇത്‌ വെറുമൊരു നിയമപ്രശ്‌നമല്ല. നിയമവിരുദ്ധപ്രവർത്തനങ്ങളുടെ പ്രശ്‌നമാണ്‌. ഉദാഹരണത്തിന്‌ ഖനനക്കാർ അവരുടെ ശക്തി ഉപയോഗിച്ച്‌ വഴിതടയുന്നത്‌ തടയുകയും വഴിയിൽ വലിയ കുഴികൾ സൃഷ്‌ടിക്കുന്നതായും കർഷകർ പരാതിപെടുന്നു. നിയമപരമായി അനുവദനീയമായതി നേക്കാൾ എത്രയോ വലിയ അളവിലാണ്‌ വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം. ഇതുമൂലം വലിയ സാമൂഹ്യഅസ്വസ്ഥത പ്രദേശത്തു നിലനില്‌ക്കുന്നു. ക്രമസമാധാന സംവിധാനം നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംരക്ഷിക്കാനായി ദുരുപയോഗം ചെയ്യുന്നു എന്ന്‌ ജനങ്ങൾ പരാതി പെടുന്നു.
====പരിസ്ഥിതി ദുർബലതയുടെ നിലവാരം====


രത്‌നഗിരി, സിന്ധുദുർഗ ജില്ലകളുടെ ഒരു ഭാഗം മാത്രമേ പശ്ചിമഘട്ടത്തിൽപെടുന്നുള്ളൂ. സമിതിയുടെ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളെ മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന്‌ തരം തിരിച്ചിട്ടുണ്ട്‌. സമിതിയുമായി വളരെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കൊൽഹാപൂരിലെ വികസന ഗവേഷണ ബോധവൽക്കരണ ആക്ഷൻ ഇൻസ്റ്റിറ്റിയൂട്ടിലെ ഒരു സംഘം ശാസ്‌ത്രജ്ഞരും പ്രവർത്തകരും `മഹാരാഷ്‌ട്ര സഹ്യാദ്രി പരസ്ഥിതി ദുർബലപ്രദേശം' രൂപീകരിക്കുന്നതിനും ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ശിവാജി സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങളിൽ നിന്നും ഗവേഷണപദ്ധതികളിൽ നിന്നും ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെയും സ്ഥലസന്ദർശനങ്ങളുടേയും അടിസ്ഥാനത്തിൽ സതാര, സാഗ്‌ളി, കൊൽഹാപൂർ, രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ചില പ്രദേശങ്ങൾ കൂടി പരിസ്ഥിതി ദുർബല മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്‌തു. രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ പ്രദേശങ്ങളുടെ കാര്യത്തിൽ ഈ ശുപാർശ സമിതി സ്വീകരിച്ചു. പശ്ചിമഘട്ടത്തിലുടനീളം ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.
രത്‌നഗിരി, സിന്ധുദുർഗ ജില്ലകളുടെ ഒരു ഭാഗം മാത്രമേ പശ്ചിമഘട്ടത്തിൽപെടുന്നുള്ളൂ. സമിതിയുടെ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളെ മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന്‌ തരം തിരിച്ചിട്ടുണ്ട്‌. സമിതിയുമായി വളരെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കൊൽഹാപൂരിലെ വികസന ഗവേഷണ ബോധവൽക്കരണ ആക്ഷൻ ഇൻസ്റ്റിറ്റിയൂട്ടിലെ ഒരു സംഘം ശാസ്‌ത്രജ്ഞരും പ്രവർത്തകരും `മഹാരാഷ്‌ട്ര സഹ്യാദ്രി പരസ്ഥിതി ദുർബലപ്രദേശം' രൂപീകരിക്കുന്നതിനും ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ശിവാജി സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങളിൽ നിന്നും ഗവേഷണപദ്ധതികളിൽ നിന്നും ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെയും സ്ഥലസന്ദർശനങ്ങളുടേയും അടിസ്ഥാനത്തിൽ സതാര, സാഗ്‌ളി, കൊൽഹാപൂർ, രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ചില പ്രദേശങ്ങൾ കൂടി പരിസ്ഥിതി ദുർബല മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്‌തു. രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ പ്രദേശങ്ങളുടെ കാര്യത്തിൽ ഈ ശുപാർശ സമിതി സ്വീകരിച്ചു. പശ്ചിമഘട്ടത്തിലുടനീളം ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.
==== പരിസ്ഥിതി ഭരണനിർവ്വഹണത്തിലെ പോരായ്മ ====


സമിതി സ്ഥലസന്ദർശനവേളയിലും അല്ലാതെയും സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, ശാസ്‌ത്രസാങ്കേതിക വിദഗ്‌ധർ, കർഷകർ, മത്സ്യതൊഴിലാളികൾ, കരകൗശലതൊഴിലാളികൾ, വ്യാവസായിക-തോട്ടം തൊഴിലാളികൾ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലെല്ലാം വ്യക്തമായൊരു കാര്യം പരിസ്ഥിതി ഭരണനിർവ്വഹണത്തിലെ കടുത്ത പോരായ്‌മകളാണ്‌.
സമിതി സ്ഥലസന്ദർശനവേളയിലും അല്ലാതെയും സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, ശാസ്‌ത്രസാങ്കേതിക വിദഗ്‌ധർ, കർഷകർ, മത്സ്യതൊഴിലാളികൾ, കരകൗശലതൊഴിലാളികൾ, വ്യാവസായിക-തോട്ടം തൊഴിലാളികൾ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലെല്ലാം വ്യക്തമായൊരു കാര്യം പരിസ്ഥിതി ഭരണനിർവ്വഹണത്തിലെ കടുത്ത പോരായ്‌മകളാണ്‌.
ഉദാഹരണത്തിന്‌ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ നിലവിലുള്ള വ്യവസായങ്ങളുടെ മേഖലാടിസ്ഥാനത്തിലുള്ള ഭൂപടമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡുകളെ ചുമതലപ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകൾക്കും ഒരു സ്ഥലപര ഡാറ്റാബേസിന്‌ ഇവർ രൂപം നൽകി. നിലവിലെ മലിനീകരണനിലവാരം,പരിസ്ഥിതിപരമായും സാമൂഹ്യമായും ഉള്ള ദുർബല പ്രദേശങ്ങൾ, മലിനീകരണ നില ഇനിയും ഉയർത്തുന്നത്‌ അഭികാമ്യമല്ലാത്ത പ്രദേശങ്ങൾ, വിവിധ നിലവാരത്തിലുള്ള വായുമലിനീകരണവും, ജലമലിനീകരണവും ഉള്ള അനുവദനീയമായ വ്യവസായങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം പ്രത്യേക ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്‌. ചില പരിമിതികൾ ഉണ്ടെങ്കിൽ പോലും ഇത്‌ വളരെ വിലപ്പെട്ട ഒരു സംഭാവനയാണ്‌. പരിസ്ഥിതിപരമായും സാമൂഹ്യമായും സുസ്ഥിരവികസനം കൈവരിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന്‌ പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ ഇത്‌ പരസ്യപ്പെടുത്താനായില്ല. തൽഫലമായി രത്‌നഗിരിയുടെ മേഖലാഭൂപടം ഇതുവരെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞില്ല. ആവർത്തിച്ച്‌ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടാണ്‌ സമിതിക്കുതന്നെ ഒരു കോപ്പി ലഭിച്ചത്‌. പലകുറി ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പശ്ചിമഘട്ട ജില്ലകളുടെ ഭൂപടം ഇതുവരെ സമിതിക്ക്‌ ലഭ്യമാക്കിയിട്ടില്ല. പരിസ്ഥിതി വനം മന്ത്രാലയം കഴിവതും വേഗം ഈ രേഖകൾ പ്രസിദ്ധീകരിക്കണം. രത്‌നഗിരി ജില്ലയുടെ ഭൂപടം പരിശോധിച്ചാൽ വ്യവസായങ്ങളുടെ സ്ഥാനം നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന്‌ കാണാം. ഇത്‌ അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്‌.
ഉദാഹരണത്തിന്‌ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ നിലവിലുള്ള വ്യവസായങ്ങളുടെ മേഖലാടിസ്ഥാനത്തിലുള്ള ഭൂപടമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡുകളെ ചുമതലപ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകൾക്കും ഒരു സ്ഥലപര ഡാറ്റാബേസിന്‌ ഇവർ രൂപം നൽകി. നിലവിലെ മലിനീകരണനിലവാരം,പരിസ്ഥിതിപരമായും സാമൂഹ്യമായും ഉള്ള ദുർബല പ്രദേശങ്ങൾ, മലിനീകരണ നില ഇനിയും ഉയർത്തുന്നത്‌ അഭികാമ്യമല്ലാത്ത പ്രദേശങ്ങൾ, വിവിധ നിലവാരത്തിലുള്ള വായുമലിനീകരണവും, ജലമലിനീകരണവും ഉള്ള അനുവദനീയമായ വ്യവസായങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം പ്രത്യേക ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്‌. ചില പരിമിതികൾ ഉണ്ടെങ്കിൽ പോലും ഇത്‌ വളരെ വിലപ്പെട്ട ഒരു സംഭാവനയാണ്‌. പരിസ്ഥിതിപരമായും സാമൂഹ്യമായും സുസ്ഥിരവികസനം കൈവരിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന്‌ പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ ഇത്‌ പരസ്യപ്പെടുത്താനായില്ല. തൽഫലമായി രത്‌നഗിരിയുടെ മേഖലാഭൂപടം ഇതുവരെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞില്ല. ആവർത്തിച്ച്‌ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടാണ്‌ സമിതിക്കുതന്നെ ഒരു കോപ്പി ലഭിച്ചത്‌. പലകുറി ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പശ്ചിമഘട്ട ജില്ലകളുടെ ഭൂപടം ഇതുവരെ സമിതിക്ക്‌ ലഭ്യമാക്കിയിട്ടില്ല. പരിസ്ഥിതി വനം മന്ത്രാലയം കഴിവതും വേഗം ഈ രേഖകൾ പ്രസിദ്ധീകരിക്കണം. രത്‌നഗിരി ജില്ലയുടെ ഭൂപടം പരിശോധിച്ചാൽ വ്യവസായങ്ങളുടെ സ്ഥാനം നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന്‌ കാണാം. ഇത്‌ അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്‌.
രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ പ്രകതിവിഭവങ്ങളുടേയും മറ്റ്‌ ശേഷികളുടെയും പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും ഭൂവിനിയോഗ മുൻഗണനകൾ നിശ്ചയിച്ചുകൊണ്ടും ഈ ജില്ലകൾക്കായി മഹാരാഷ്‌ട്ര സർക്കാർ ഒരു മേഖലാപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലെ നിർദ്ദേശങ്ങളെല്ലാം തന്നെ ഇപ്പോൾ വ്യാപകമായി ലംഘിച്ചുവരികയാണ്‌. ഇതും അടിയന്തിരമായി പുന:പരിശോധിക്കണം.
രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ പ്രകതിവിഭവങ്ങളുടേയും മറ്റ്‌ ശേഷികളുടെയും പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും ഭൂവിനിയോഗ മുൻഗണനകൾ നിശ്ചയിച്ചുകൊണ്ടും ഈ ജില്ലകൾക്കായി മഹാരാഷ്‌ട്ര സർക്കാർ ഒരു മേഖലാപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലെ നിർദ്ദേശങ്ങളെല്ലാം തന്നെ ഇപ്പോൾ വ്യാപകമായി ലംഘിച്ചുവരികയാണ്‌. ഇതും അടിയന്തിരമായി പുന:പരിശോധിക്കണം.
പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്ന നിലവിലുള്ള സംവിധാനം തീരെ അപര്യാപ്‌തമാണ്‌. പരിസ്ഥിതി ആഘാത അപഗ്രഥനം ജൈവവൈവിദ്ധ്യ- സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിൽ വളരെ ദുർബലമാണ്‌. ഉദാഹരണത്തിന്‌ പശ്ചിമഘട്ടത്തിലെ വളർച്ച മുരടിച്ച വൃക്ഷങ്ങളുള്ള ശക്തമായ കാറ്റുവീശുന്ന പ്രദേശങ്ങളെ ഊഷരഭൂമി എന്ന്‌ മുദ്രകുത്തി ഇവർ തഴയുന്നു. പക്ഷെ ഈ പീഠഭൂമികൾ ജൈവവൈവിദ്യ സമ്പന്നമാണ്‌. ബൊട്ടാണിക്കൽ സർവ്വെ ഓഫ്‌ ഇന്ത്യ മുൻ ഡയറക്‌ടർ ഡോ. സഞ്ചപ്പയുടെ അഭിപ്രായത്തിൽ ഈ പീഠഭൂമികളുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ നമ്മുടെ തനത്‌ സസ്യലതാദികളുടെ സമ്പന്നമായൊരു കലവറയാണിതെന്നാണ്‌. ജലം അകത്തേക്കും പുറത്തേയ്‌ക്കും ഒഴുകാൻ പാകത്തിൽ ചെളിവരമ്പുകൾ നിർമ്മിക്കപ്പെടുന്നതുപോലെയുള്ള പരിസ്ഥിതി സംഭാവനകളുടെ പ്രാധാന്യം അവഗണിക്കപ്പെടുന്നു. ഗോവയ്‌ക്ക്‌ തൊട്ട്‌ തെക്കുള്ള ഉത്തര കന്നട ജില്ലയിലെ അഗനാശിനി അഴിമുഖത്തെ പറ്റി ഈയിടെ നടത്തിയ പഠനപ്രകാരം ഇതിന്റെ വാർഷിക മൂല്യം 5.6 കോടി രൂപയാണ്‌.
പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്ന നിലവിലുള്ള സംവിധാനം തീരെ അപര്യാപ്‌തമാണ്‌. പരിസ്ഥിതി ആഘാത അപഗ്രഥനം ജൈവവൈവിദ്ധ്യ- സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിൽ വളരെ ദുർബലമാണ്‌. ഉദാഹരണത്തിന്‌ പശ്ചിമഘട്ടത്തിലെ വളർച്ച മുരടിച്ച വൃക്ഷങ്ങളുള്ള ശക്തമായ കാറ്റുവീശുന്ന പ്രദേശങ്ങളെ ഊഷരഭൂമി എന്ന്‌ മുദ്രകുത്തി ഇവർ തഴയുന്നു. പക്ഷെ ഈ പീഠഭൂമികൾ ജൈവവൈവിദ്യ സമ്പന്നമാണ്‌. ബൊട്ടാണിക്കൽ സർവ്വെ ഓഫ്‌ ഇന്ത്യ മുൻ ഡയറക്‌ടർ ഡോ. സഞ്ചപ്പയുടെ അഭിപ്രായത്തിൽ ഈ പീഠഭൂമികളുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ നമ്മുടെ തനത്‌ സസ്യലതാദികളുടെ സമ്പന്നമായൊരു കലവറയാണിതെന്നാണ്‌. ജലം അകത്തേക്കും പുറത്തേയ്‌ക്കും ഒഴുകാൻ പാകത്തിൽ ചെളിവരമ്പുകൾ നിർമ്മിക്കപ്പെടുന്നതുപോലെയുള്ള പരിസ്ഥിതി സംഭാവനകളുടെ പ്രാധാന്യം അവഗണിക്കപ്പെടുന്നു. ഗോവയ്‌ക്ക്‌ തൊട്ട്‌ തെക്കുള്ള ഉത്തര കന്നട ജില്ലയിലെ അഗനാശിനി അഴിമുഖത്തെ പറ്റി ഈയിടെ നടത്തിയ പഠനപ്രകാരം ഇതിന്റെ വാർഷിക മൂല്യം 5.6 കോടി രൂപയാണ്‌.
പരിസ്ഥിതി ആഘാത അപഗ്രഥനം പല പ്രസക്ത പ്രശ്‌നങ്ങളും പരിഗണിക്കുന്നില്ല . ഉദാഹരണത്തിന്‌ വൈദ്യുത പ്രോജക്‌ടുകളിൽ നിന്നുള്ള വിതരണലൈനുകൾക്ക്‌ അവയ്‌ക്ക്‌ കീഴെയുളള മാവ്‌, കശുമാവ്‌ തോട്ടങ്ങളിലും പശ്ചിമഘട്ടത്തിലെ വനങ്ങളിലും വലിയ ആഘാതമേല്‌പിക്കാൻ കഴിയും. പക്ഷെ ഇത്‌, അവഗണിക്കപ്പെട്ടിരിക്കാണ്‌. അതുപോലെ തന്നെ ട്രക്കുകളിൽ റോഡുമാർഗ്ഗവും ജലമാർഗ്ഗവും കപ്പലുകളിൽ കടൽമാർഗ്ഗവും കൊണ്ടുപോകുന്ന അയിരുകൾ കടുത്ത പരിസ്ഥിതി, സാമൂഹ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ഇവയും വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല.
പരിസ്ഥിതി ആഘാത അപഗ്രഥനം പല പ്രസക്ത പ്രശ്‌നങ്ങളും പരിഗണിക്കുന്നില്ല . ഉദാഹരണത്തിന്‌ വൈദ്യുത പ്രോജക്‌ടുകളിൽ നിന്നുള്ള വിതരണലൈനുകൾക്ക്‌ അവയ്‌ക്ക്‌ കീഴെയുളള മാവ്‌, കശുമാവ്‌ തോട്ടങ്ങളിലും പശ്ചിമഘട്ടത്തിലെ വനങ്ങളിലും വലിയ ആഘാതമേല്‌പിക്കാൻ കഴിയും. പക്ഷെ ഇത്‌, അവഗണിക്കപ്പെട്ടിരിക്കാണ്‌. അതുപോലെ തന്നെ ട്രക്കുകളിൽ റോഡുമാർഗ്ഗവും ജലമാർഗ്ഗവും കപ്പലുകളിൽ കടൽമാർഗ്ഗവും കൊണ്ടുപോകുന്ന അയിരുകൾ കടുത്ത പരിസ്ഥിതി, സാമൂഹ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ഇവയും വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല.
പൊതുതെളിവെടുപ്പ്‌ വേളയിൽ ലഭിച്ച വിലപ്പെട്ട വിവരങ്ങൾ കണക്കിലെടുത്തിട്ടില്ല. ഇത്‌ വലിയ സാമൂഹ്യഅസ്വസ്ഥതയ്‌ക്കും ഭിന്നതയ്‌ക്കും കാരണമായിട്ടുണ്ട്‌. ഉദാരഹരണത്തിന്‌ സിന്ധുദുർഗിലെ കലാനെവില്ലേജിൽ ഒരു ഖനിയുമായി ബന്ധപ്പെട്ട്‌ 20-9-2008ൽ ആദ്യപൊതുതെളിവെടുപ്പ്‌ നടത്തി. ഈ സമയം മറാത്തിയിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാകാതിരുന്നതിനാൽ തെളിവെടുപ്പ്‌ മാറ്റിവെച്ചു. അപഗ്രഥന റിപ്പോർട്ട്‌ മറാത്തിഭാഷയിൽ ലഭ്യമാക്കിയശേഷം 11-10-2008 വീണ്ടും പൊതുതെളിവെടുപ്പ്‌ നടത്തി. ഖനനത്തെ എതിർത്തുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഐക്യകണ്‌ഠ്യേന അംഗീകരിച്ച പ്രമേയം തെളിവെടുപ്പുവേളയിൽ സമർപ്പിച്ചു. പുറമേ താഴെപറയുന്ന എതിരഭിപ്രായങ്ങളും ഉയർന്നുവന്നു.
പൊതുതെളിവെടുപ്പ്‌ വേളയിൽ ലഭിച്ച വിലപ്പെട്ട വിവരങ്ങൾ കണക്കിലെടുത്തിട്ടില്ല. ഇത്‌ വലിയ സാമൂഹ്യഅസ്വസ്ഥതയ്‌ക്കും ഭിന്നതയ്‌ക്കും കാരണമായിട്ടുണ്ട്‌. ഉദാരഹരണത്തിന്‌ സിന്ധുദുർഗിലെ കലാനെവില്ലേജിൽ ഒരു ഖനിയുമായി ബന്ധപ്പെട്ട്‌ 20-9-2008ൽ ആദ്യപൊതുതെളിവെടുപ്പ്‌ നടത്തി. ഈ സമയം മറാത്തിയിലുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ട്‌ തയ്യാറാകാതിരുന്നതിനാൽ തെളിവെടുപ്പ്‌ മാറ്റിവെച്ചു. അപഗ്രഥന റിപ്പോർട്ട്‌ മറാത്തിഭാഷയിൽ ലഭ്യമാക്കിയശേഷം 11-10-2008 വീണ്ടും പൊതുതെളിവെടുപ്പ്‌ നടത്തി. ഖനനത്തെ എതിർത്തുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഐക്യകണ്‌ഠ്യേന അംഗീകരിച്ച പ്രമേയം തെളിവെടുപ്പുവേളയിൽ സമർപ്പിച്ചു. പുറമേ താഴെപറയുന്ന എതിരഭിപ്രായങ്ങളും ഉയർന്നുവന്നു.
1. `കലാനെ' നദിയിലെ മലിനീകരണം മൂലം ഗോവയ്‌ക്കടുത്ത ചണ്ടലിയിൽ ഈ നദിയിലെ ജലവിതരണ സ്‌കീം അവതാളത്തിലായി (2) കലാനെയിലെ പ്രകൃതിദത്ത ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള ഫലവർഗ്ഗകൃഷി വൈഷമ്യത്തിലായി. പൊതുതെളിവെടുപ്പിന്റെ മിനുട്ട്‌സ്‌ ലഭ്യമാക്കിയത്‌ 57 ദിവസം കഴിഞ്ഞാണ്‌. ഖനനത്തിനെതിരായ ഐക്യകണ്‌ഠ്യേന അംഗീകരിച്ച നിർദ്ദേശം നിലനിൽക്കവേ 2009 മാർച്ച്‌ 17 ന്‌ മഹാരാഷ്‌ട്ര സർക്കാർ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകി. സുതാര്യവും പങ്കാളിത്ത അപഗ്രഥന സംവിധാനവും നിലവിലില്ലാത്തതിനാൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ വ്യവസ്ഥ ചെയ്യുന്ന നിബന്ധനകൾ വ്യപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസ്ഥിതി സംബന്ധമായ സമരപരിപാടികളുടെ സിരാകേന്ദ്രമാണ്‌ രത്‌നഗിരി ജില്ല.
1. `കലാനെ' നദിയിലെ മലിനീകരണം മൂലം ഗോവയ്‌ക്കടുത്ത ചണ്ടലിയിൽ ഈ നദിയിലെ ജലവിതരണ സ്‌കീം അവതാളത്തിലായി (2) കലാനെയിലെ പ്രകൃതിദത്ത ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള ഫലവർഗ്ഗകൃഷി വൈഷമ്യത്തിലായി. പൊതുതെളിവെടുപ്പിന്റെ മിനുട്ട്‌സ്‌ ലഭ്യമാക്കിയത്‌ 57 ദിവസം കഴിഞ്ഞാണ്‌. ഖനനത്തിനെതിരായ ഐക്യകണ്‌ഠ്യേന അംഗീകരിച്ച നിർദ്ദേശം നിലനിൽക്കവേ 2009 മാർച്ച്‌ 17 ന്‌ മഹാരാഷ്‌ട്ര സർക്കാർ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകി. സുതാര്യവും പങ്കാളിത്ത അപഗ്രഥന സംവിധാനവും നിലവിലില്ലാത്തതിനാൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ വ്യവസ്ഥ ചെയ്യുന്ന നിബന്ധനകൾ വ്യപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസ്ഥിതി സംബന്ധമായ സമരപരിപാടികളുടെ സിരാകേന്ദ്രമാണ്‌ രത്‌നഗിരി ജില്ല.
ഗ്രാമ-താലൂക്ക്‌ -ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലികളിലെയും പ്രാദേശിക അംഗങ്ങളെ ഉൾപ്പെടുത്തി ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾ രൂപീകരിക്കണമെന്ന്‌ 2002 ലെ ജൈവവൈവിദ്ധ്യനിയമം അനുശാസിക്കുന്നു. പ്രാദേശിക ജൈവവൈവിദ്ധ്യ വിഭവങ്ങൾ രേഖപ്പെടുത്തുകയും അവിടത്തെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അനുവദനീയമായ ഉപയോഗങ്ങൾക്ക്‌ കളക്ഷൻ ചാർജ്‌ ചുമത്തുകയും ചെയ്യുക എന്നത്‌ ഈ കമ്മിറ്റികളുടെ ചുമതലയാണ്‌. ഈ കമ്മിറ്റികൾക്ക്‌ ഫലപ്രദമായ ഒരു പൊതുവേദിയായി പ്രവർത്തിക്കാനും പ്രാദേശിക പരിസ്ഥിതി മാനേജ്‌മെന്റിലും അവലോകനത്തിലും സുപ്രധാനപങ്കുവഹിക്കാനും ഈ കമ്മിറ്റികൾക്ക്‌ കഴിയും. നിർഭാഗ്യവശാൽ ജൈവവൈവിദ്ധ്യനിയമം മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഗോവയിലാണെങ്കിൽ ഇത്‌ നടപ്പിലാക്കിയത്‌ ഒട്ടും തൃപ്‌തികരമായ നിലയിലല്ല. ഈ കമ്മിറ്റികൾ എല്ലാതലത്തിലും ഉടനടി പ്രവർത്തനോന്മുഖമാക്കണം.
ഗ്രാമ-താലൂക്ക്‌ -ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലികളിലെയും പ്രാദേശിക അംഗങ്ങളെ ഉൾപ്പെടുത്തി ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റികൾ രൂപീകരിക്കണമെന്ന്‌ 2002 ലെ ജൈവവൈവിദ്ധ്യനിയമം അനുശാസിക്കുന്നു. പ്രാദേശിക ജൈവവൈവിദ്ധ്യ വിഭവങ്ങൾ രേഖപ്പെടുത്തുകയും അവിടത്തെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അനുവദനീയമായ ഉപയോഗങ്ങൾക്ക്‌ കളക്ഷൻ ചാർജ്‌ ചുമത്തുകയും ചെയ്യുക എന്നത്‌ ഈ കമ്മിറ്റികളുടെ ചുമതലയാണ്‌. ഈ കമ്മിറ്റികൾക്ക്‌ ഫലപ്രദമായ ഒരു പൊതുവേദിയായി പ്രവർത്തിക്കാനും പ്രാദേശിക പരിസ്ഥിതി മാനേജ്‌മെന്റിലും അവലോകനത്തിലും സുപ്രധാനപങ്കുവഹിക്കാനും ഈ കമ്മിറ്റികൾക്ക്‌ കഴിയും. നിർഭാഗ്യവശാൽ ജൈവവൈവിദ്ധ്യനിയമം മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഗോവയിലാണെങ്കിൽ ഇത്‌ നടപ്പിലാക്കിയത്‌ ഒട്ടും തൃപ്‌തികരമായ നിലയിലല്ല. ഈ കമ്മിറ്റികൾ എല്ലാതലത്തിലും ഉടനടി പ്രവർത്തനോന്മുഖമാക്കണം.
രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്ന ടൂറിസം, മത്സ്യബന്ധനം, സസ്യഫലകൃഷി, കൃഷി തുടങ്ങിയ പരമ്പരാഗത സാമ്പത്തിക മേഖലകളുമായി ഇപ്പോഴത്തെ ഖനനം, വ്യവസായങ്ങൾ, വൈദ്യുതപദ്ധതികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കടുത്ത സംഘർഷത്തിലാണ്‌. ഉദാഹരണത്തിന്‌ ഈ മേഖലയിൽ നിന്ന്‌ വൻതോതിൽ മാമ്പഴം കയറ്റി അയയ്‌ക്കുന്നുണ്ട്‌. ഈ അടുത്തകാലത്ത്‌ അൽഫോൺസാ മാമ്പഴത്തിന്റെ കയറ്റുമതിക്ക്‌ ഗ്ലോബൽ ജി.എ.പി സർട്ടിഫിക്കേഷൻ നിർബന്ധിതമാക്കി. ഈ ആഗോള നിലവാരമനുസരിച്ച്‌ ഈ മാന്തോട്ടങ്ങൾക്കു സമീപം കല്‌ക്കരിയധിഷ്‌ഠിത ഊർജ്ജോത്‌പാദന പ്ലാന്റുകൾ ഉൾപ്പടെയുള്ള വായുമലിനീകരണ വ്യവസായങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഇതനുസരിച്ച്‌ തെർമൻ പവ്വർപ്ലാന്റുകളിൽ നിന്നുള്ള മലിനീകരണം തൽക്കാലം ഈ തോട്ടങ്ങളെ സാരമായി ബാധിക്കില്ലെങ്കിലും കയറ്റുമതി വിപണിയിലുണ്ടാവുന്ന നഷ്‌ടം സസ്യഫലകൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ ഒരു സാമൂഹ്യ സംഘർഷാവസ്ഥ കണക്കിലെടുത്ത്‌ ഭാവി സാമ്പത്തിക വികസനത്തിൽ ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കണം.
രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്ന ടൂറിസം, മത്സ്യബന്ധനം, സസ്യഫലകൃഷി, കൃഷി തുടങ്ങിയ പരമ്പരാഗത സാമ്പത്തിക മേഖലകളുമായി ഇപ്പോഴത്തെ ഖനനം, വ്യവസായങ്ങൾ, വൈദ്യുതപദ്ധതികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കടുത്ത സംഘർഷത്തിലാണ്‌. ഉദാഹരണത്തിന്‌ ഈ മേഖലയിൽ നിന്ന്‌ വൻതോതിൽ മാമ്പഴം കയറ്റി അയയ്‌ക്കുന്നുണ്ട്‌. ഈ അടുത്തകാലത്ത്‌ അൽഫോൺസാ മാമ്പഴത്തിന്റെ കയറ്റുമതിക്ക്‌ ഗ്ലോബൽ ജി.എ.പി സർട്ടിഫിക്കേഷൻ നിർബന്ധിതമാക്കി. ഈ ആഗോള നിലവാരമനുസരിച്ച്‌ ഈ മാന്തോട്ടങ്ങൾക്കു സമീപം കല്‌ക്കരിയധിഷ്‌ഠിത ഊർജ്ജോത്‌പാദന പ്ലാന്റുകൾ ഉൾപ്പടെയുള്ള വായുമലിനീകരണ വ്യവസായങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഇതനുസരിച്ച്‌ തെർമൻ പവ്വർപ്ലാന്റുകളിൽ നിന്നുള്ള മലിനീകരണം തൽക്കാലം ഈ തോട്ടങ്ങളെ സാരമായി ബാധിക്കില്ലെങ്കിലും കയറ്റുമതി വിപണിയിലുണ്ടാവുന്ന നഷ്‌ടം സസ്യഫലകൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ ഒരു സാമൂഹ്യ സംഘർഷാവസ്ഥ കണക്കിലെടുത്ത്‌ ഭാവി സാമ്പത്തിക വികസനത്തിൽ ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കണം.
വിവിധ വ്യാവസായിക, വിദ്യുച്ഛക്തി,ഖനനപദ്ധതികൾക്കുവേണ്ടി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നത്‌ വലിയ സംഘർഷത്തിനിടയാക്കുന്നുണ്ട്‌. `ജെയ്‌താപൂർ' മേഖലയിൽ എമർജൻസി വകുപ്പുകളുപയോഗിച്ച്‌ കർഷകരിൽ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ഗുരുതരമായ സാമൂഹ്യസംഘർഷത്തിനിടയാക്കിയിട്ടുണ്ട്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ഇംഗിതത്തിനെതിരായി നിർബന്ധിച്ചും പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‌ ഉദാഹരണങ്ങൾ ധാരാളമുണ്ട്‌. രത്‌നഗിരി ജില്ലയിൽ ഒരു ഇക്കോടൂറിസം റിസോർട്ട്‌ തുടങ്ങാനെന്ന ധാരണ പരത്തി ജനങ്ങളിൽ നിന്ന്‌ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദനനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നു. മത്സ്യബന്ധനമേഖലയിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന രീതികൾ ഫിനോലക്‌സ്‌ ബലംപ്രയോഗിച്ച്‌ അടപ്പിക്കുന്നു. ഭൂവുടമകളുടെ പൂർണ്ണസമ്മതത്തോടെ വേണം എന്ന നിബന്ധനയോടെ ആണെങ്കിൽപോലും അവരെ അറിയിക്കാതെ ഭൂരേഖകളിൽ `മറ്റ്‌ അവകാശങ്ങൾ' എന്നതിൽ ഖനനം കൂടിച്ചേർത്തത്‌ 2006ൽ മാത്രമാണ്‌ അവരുടെ ശ്രദ്ധയിൽ പെട്ടെതെന്ന്‌ സിന്ധുദുർഗ ജില്ലയിലെ `തമ്പോളി' വില്ലേജ്‌ നിവാസികൾ പറയുന്നു. നിയമവിരുദ്ധമായ ഈ `എൻട്രി'മാറ്റി കിട്ടാൻ 2007 ൽ അവർക്ക്‌ മരണം വരെ ഉപവാസം ഉൾപ്പെടെയുള്ള നീണ്ടസമരപരിപാടികൾ സംഘടിപ്പിക്കേണ്ടിവന്നു.
വിവിധ വ്യാവസായിക, വിദ്യുച്ഛക്തി,ഖനനപദ്ധതികൾക്കുവേണ്ടി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നത്‌ വലിയ സംഘർഷത്തിനിടയാക്കുന്നുണ്ട്‌. `ജെയ്‌താപൂർ' മേഖലയിൽ എമർജൻസി വകുപ്പുകളുപയോഗിച്ച്‌ കർഷകരിൽ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ഗുരുതരമായ സാമൂഹ്യസംഘർഷത്തിനിടയാക്കിയിട്ടുണ്ട്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ഇംഗിതത്തിനെതിരായി നിർബന്ധിച്ചും പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‌ ഉദാഹരണങ്ങൾ ധാരാളമുണ്ട്‌. രത്‌നഗിരി ജില്ലയിൽ ഒരു ഇക്കോടൂറിസം റിസോർട്ട്‌ തുടങ്ങാനെന്ന ധാരണ പരത്തി ജനങ്ങളിൽ നിന്ന്‌ വാങ്ങിയ ഭൂമിയിൽ ഇപ്പോൾ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദനനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നു. മത്സ്യബന്ധനമേഖലയിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന രീതികൾ ഫിനോലക്‌സ്‌ ബലംപ്രയോഗിച്ച്‌ അടപ്പിക്കുന്നു. ഭൂവുടമകളുടെ പൂർണ്ണസമ്മതത്തോടെ വേണം എന്ന നിബന്ധനയോടെ ആണെങ്കിൽപോലും അവരെ അറിയിക്കാതെ ഭൂരേഖകളിൽ `മറ്റ്‌ അവകാശങ്ങൾ' എന്നതിൽ ഖനനം കൂടിച്ചേർത്തത്‌ 2006ൽ മാത്രമാണ്‌ അവരുടെ ശ്രദ്ധയിൽ പെട്ടെതെന്ന്‌ സിന്ധുദുർഗ ജില്ലയിലെ `തമ്പോളി' വില്ലേജ്‌ നിവാസികൾ പറയുന്നു. നിയമവിരുദ്ധമായ ഈ `എൻട്രി'മാറ്റി കിട്ടാൻ 2007 ൽ അവർക്ക്‌ മരണം വരെ ഉപവാസം ഉൾപ്പെടെയുള്ള നീണ്ടസമരപരിപാടികൾ സംഘടിപ്പിക്കേണ്ടിവന്നു.
മലിനീകരണ നിയന്ത്രണം പോലെയുള്ള നിയമങ്ങൾ നടപ്പാക്കുന്നതിലുണ്ടായ പരാജയവും സാമൂഹ്യ അസംതൃപ്‌തിക്ക്‌ കാരണമായിട്ടുണ്ട്‌. രത്‌നഗിരി ജില്ലയിലെ `ലോട്ടെ'യിലെ രാസവ്യവസായ എസ്റ്റേറ്റിൽ സ്ഥാപിച്ചിട്ടുള്ള പൊതുവായ മാലിന്യസംസ്‌കരണപ്ലാന്റിന്‌ അവിടത്തെ മുഴുവൻ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി ഇല്ലെന്നു മാത്രമല്ല ഇതിന്റെ പ്രവർത്തനം പരാജയവുമാണ്‌. 2010 ഒക്‌ടോബറിൽ സ്ഥലം സന്ദർശിച്ച പശ്ചിമഘട്ടസമിതിക്ക്‌ ഈ പ്ലാന്റിൽ നിന്ന്‌ സംസ്‌കരിക്കാത്ത മാലിന്യങ്ങൾ കവിഞ്ഞൊഴുകി `കോട്ടാവാലെ' വില്ലേജിൽ കുടിവെള്ളമെത്തിക്കുന്ന അരുവികളിൽ ചെന്നുചേരുന്നതായി കാണാൻ കഴിഞ്ഞു. ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്‌ കോട്ടാവാലെയിലെ `സർപാഞ്ച്‌' ആ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിൽ എത്തിച്ച്‌ ജീവൻ രക്ഷിച്ചെങ്കിലും `കോട്ടാവാലെ`യെ ഗ്രസിച്ചിട്ടുള്ള മലിനീകരണപ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. 2000ൽ 30ഓളം സ്‌കൂൾ വിദ്യാർത്ഥികൾ ലോട്ടെയ്‌ക്കടുത്ത്‌ വിഷവാതകം ശ്വസിച്ച്‌ അബോധാവസ്ഥയിലായി. എന്നാൽ ഇതിന്‌ ഉത്തരവാദികളായ കെമിക്കൽ കമ്പനിക്കാർ ഈ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻപോലും മുന്നോട്ട്‌ വന്നില്ല. വ്യവസായങ്ങളിൽ നിന്നുള്ള ഹാനികരമായ ഖരമാലിന്യം മണ്ണുമായി കൂട്ടിക്കുഴച്ച്‌ ഘാട്ട്‌ മേഖലയിലെ കുന്നിൻചരുവുകളിലെ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്നതായി ജനങ്ങൾ അറിയിച്ചു. ഈ അടുത്ത കാലത്ത്‌ `ഖേദ്‌' ടൗണിലെ കുടിവെള്ള സ്രോതസ്സായ`ബൊറാജ്‌' അണക്കെട്ടിൽ ഹാനികരമായ രാസമാലിന്യം ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവമുണ്ടായി. ഇതുമൂലം ടൗണിലെ ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയെങ്കിലും ഇതിന്‌ കാരണക്കാരായവരെ പിടികൂടാൻ ശ്രമമുണ്ടായില്ല. ലോട്ടെയിൽ നിന്നുള്ള രാസമലിനീകരണം മൂലം `ഡാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മത്സ്യതൊഴിലാളികൾക്ക്‌ വലിയ തൊഴിൽ നഷ്‌ടത്തിന്‌ ഇതു കാരണമായിട്ടുണ്ട്‌.
മലിനീകരണ നിയന്ത്രണം പോലെയുള്ള നിയമങ്ങൾ നടപ്പാക്കുന്നതിലുണ്ടായ പരാജയവും സാമൂഹ്യ അസംതൃപ്‌തിക്ക്‌ കാരണമായിട്ടുണ്ട്‌. രത്‌നഗിരി ജില്ലയിലെ `ലോട്ടെ'യിലെ രാസവ്യവസായ എസ്റ്റേറ്റിൽ സ്ഥാപിച്ചിട്ടുള്ള പൊതുവായ മാലിന്യസംസ്‌കരണപ്ലാന്റിന്‌ അവിടത്തെ മുഴുവൻ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി ഇല്ലെന്നു മാത്രമല്ല ഇതിന്റെ പ്രവർത്തനം പരാജയവുമാണ്‌. 2010 ഒക്‌ടോബറിൽ സ്ഥലം സന്ദർശിച്ച പശ്ചിമഘട്ടസമിതിക്ക്‌ ഈ പ്ലാന്റിൽ നിന്ന്‌ സംസ്‌കരിക്കാത്ത മാലിന്യങ്ങൾ കവിഞ്ഞൊഴുകി `കോട്ടാവാലെ' വില്ലേജിൽ കുടിവെള്ളമെത്തിക്കുന്ന അരുവികളിൽ ചെന്നുചേരുന്നതായി കാണാൻ കഴിഞ്ഞു. ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്‌ കോട്ടാവാലെയിലെ `സർപാഞ്ച്‌' ആ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിൽ എത്തിച്ച്‌ ജീവൻ രക്ഷിച്ചെങ്കിലും `കോട്ടാവാലെ`യെ ഗ്രസിച്ചിട്ടുള്ള മലിനീകരണപ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. 2000ൽ 30ഓളം സ്‌കൂൾ വിദ്യാർത്ഥികൾ ലോട്ടെയ്‌ക്കടുത്ത്‌ വിഷവാതകം ശ്വസിച്ച്‌ അബോധാവസ്ഥയിലായി. എന്നാൽ ഇതിന്‌ ഉത്തരവാദികളായ കെമിക്കൽ കമ്പനിക്കാർ ഈ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻപോലും മുന്നോട്ട്‌ വന്നില്ല. വ്യവസായങ്ങളിൽ നിന്നുള്ള ഹാനികരമായ ഖരമാലിന്യം മണ്ണുമായി കൂട്ടിക്കുഴച്ച്‌ ഘാട്ട്‌ മേഖലയിലെ കുന്നിൻചരുവുകളിലെ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്നതായി ജനങ്ങൾ അറിയിച്ചു. ഈ അടുത്ത കാലത്ത്‌ `ഖേദ്‌' ടൗണിലെ കുടിവെള്ള സ്രോതസ്സായ`ബൊറാജ്‌' അണക്കെട്ടിൽ ഹാനികരമായ രാസമാലിന്യം ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവമുണ്ടായി. ഇതുമൂലം ടൗണിലെ ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയെങ്കിലും ഇതിന്‌ കാരണക്കാരായവരെ പിടികൂടാൻ ശ്രമമുണ്ടായില്ല. ലോട്ടെയിൽ നിന്നുള്ള രാസമലിനീകരണം മൂലം `ഡാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മത്സ്യതൊഴിലാളികൾക്ക്‌ വലിയ തൊഴിൽ നഷ്‌ടത്തിന്‌ ഇതു കാരണമായിട്ടുണ്ട്‌.
ഈ പ്രശ്‌നങ്ങൾക്കു നടുവിൽ മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണബോർഡ്‌ ആകെ സ്വീകരിച്ച നടപടി അതിന്റെ ലോട്ടെ ആഫീസ്‌ ദൂരെയുള്ള ചിപ്ലനിലേക്ക്‌ മാറ്റി സ്ഥാപിച്ചതാണ്‌. ഇതുമൂലം മലിനീകരണത്തിനെതിരെ ഫലപ്രദമായ നടപടി എടുക്കാനുള്ള സാധ്യതയും ഇല്ലാതായി. മലിനീകരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രൂപം കൊള്ളുമ്പോൾ മുംബൈപോലീസ്‌ നിയമത്തിലെ 37(1)(3) ചട്ടപ്രകാരം ആളുകൾ കൂട്ടംകൂടുന്നത്‌ തടഞ്ഞ്‌ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ്‌ അധികൃതർ ശ്രമിക്കുന്നത്‌. 2008-2009 ൽ രത്‌നഗിരി ജില്ലയിൽ 191 ദിവസമാണ്‌ ഈ ഉത്തരവ്‌ പ്രാബല്യത്തിൽ വരുത്തിയത്‌. മലിനീകരണപ്രശ്‌നങ്ങൾ ഇത്ര രൂക്ഷമായി നില്‌ക്കുമ്പോഴും രാസവ്യവസായ ശൃംഖലയിലെ ഒരു ആഫീസർ അറിയിച്ചത്‌ ഇതിനടുത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രോ-കെമിക്കൽ കോംപ്ലക്‌സ്‌ സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌. വികസനപ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ സമൂഹത്തിന്‌ മുഴുവൻ പ്രയോജനപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്താനും ഇതിന്റെ നേട്ടങ്ങൾ ചില സ്ഥാപിത താത്‌പര്യക്കാർ തട്ടിയെടുക്കാതിരിക്കാനും ഭാവി സാമ്പത്തിക വികസനത്തിന്റെ പാതനിർണ്ണയിക്കാൻ അർത്ഥപൂർണ്ണമായ ജനപങ്കാളിത്തമുള്ള ഒരു സംവിധാനത്തിന്‌ രൂപം നൽകേണ്ടതുണ്ട്‌.
ഈ പ്രശ്‌നങ്ങൾക്കു നടുവിൽ മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണബോർഡ്‌ ആകെ സ്വീകരിച്ച നടപടി അതിന്റെ ലോട്ടെ ആഫീസ്‌ ദൂരെയുള്ള ചിപ്ലനിലേക്ക്‌ മാറ്റി സ്ഥാപിച്ചതാണ്‌. ഇതുമൂലം മലിനീകരണത്തിനെതിരെ ഫലപ്രദമായ നടപടി എടുക്കാനുള്ള സാധ്യതയും ഇല്ലാതായി. മലിനീകരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രൂപം കൊള്ളുമ്പോൾ മുംബൈപോലീസ്‌ നിയമത്തിലെ 37(1)(3) ചട്ടപ്രകാരം ആളുകൾ കൂട്ടംകൂടുന്നത്‌ തടഞ്ഞ്‌ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ്‌ അധികൃതർ ശ്രമിക്കുന്നത്‌. 2008-2009 ൽ രത്‌നഗിരി ജില്ലയിൽ 191 ദിവസമാണ്‌ ഈ ഉത്തരവ്‌ പ്രാബല്യത്തിൽ വരുത്തിയത്‌. മലിനീകരണപ്രശ്‌നങ്ങൾ ഇത്ര രൂക്ഷമായി നില്‌ക്കുമ്പോഴും രാസവ്യവസായ ശൃംഖലയിലെ ഒരു ആഫീസർ അറിയിച്ചത്‌ ഇതിനടുത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രോ-കെമിക്കൽ കോംപ്ലക്‌സ്‌ സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌. വികസനപ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ സമൂഹത്തിന്‌ മുഴുവൻ പ്രയോജനപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്താനും ഇതിന്റെ നേട്ടങ്ങൾ ചില സ്ഥാപിത താത്‌പര്യക്കാർ തട്ടിയെടുക്കാതിരിക്കാനും ഭാവി സാമ്പത്തിക വികസനത്തിന്റെ പാതനിർണ്ണയിക്കാൻ അർത്ഥപൂർണ്ണമായ ജനപങ്കാളിത്തമുള്ള ഒരു സംവിധാനത്തിന്‌ രൂപം നൽകേണ്ടതുണ്ട്‌.
ഇന്ത്യൻ ഭരണഘടനയുടെ 73,74 ഭേദഗതികൾ താഴെ തട്ടിലുള്ള ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടെങ്കിലും അത്‌ പ്രവർത്തിപഥത്തിലെത്തിയില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി താലൂക്ക്‌ പഞ്ചായത്ത്‌ സമിതി ഉൾപ്പെടെയുള്ള പല ഗ്രാമപഞ്ചായത്‌ സമിതികളും പരിസ്ഥിതി സംബന്ധമായ പല പ്രമേയങ്ങളും പാസ്സാക്കിയെങ്കിലും സംസ്ഥാനസർക്കാർ അത്‌ പൂർണ്ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌. താഴെതട്ടിലുള്ള ജനങ്ങളുടെ ശാക്തീകരണം ഒരു യാഥാർത്ഥ്യമാക്കാൻ നാം ശ്രമിക്കേണ്ടിയിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ 73,74 ഭേദഗതികൾ താഴെ തട്ടിലുള്ള ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടെങ്കിലും അത്‌ പ്രവർത്തിപഥത്തിലെത്തിയില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി താലൂക്ക്‌ പഞ്ചായത്ത്‌ സമിതി ഉൾപ്പെടെയുള്ള പല ഗ്രാമപഞ്ചായത്‌ സമിതികളും പരിസ്ഥിതി സംബന്ധമായ പല പ്രമേയങ്ങളും പാസ്സാക്കിയെങ്കിലും സംസ്ഥാനസർക്കാർ അത്‌ പൂർണ്ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌. താഴെതട്ടിലുള്ള ജനങ്ങളുടെ ശാക്തീകരണം ഒരു യാഥാർത്ഥ്യമാക്കാൻ നാം ശ്രമിക്കേണ്ടിയിരുന്നു.
രത്‌നഗിരി, സിന്ധുദുർഗ്‌ - ഗോവ പോലെയുള്ള വനപ്രദേശങ്ങളിലെയും മലമ്പ്രദേശങ്ങളിലെയും ജനങ്ങളെ ശാക്തീകരിക്കാനുള്ള നിയമമാണ്‌ 2006ലെ പട്ടികവർഗ-മറ്റ്‌ പാരമ്പര്യവനനിവാസി(വനത്തിന്മേലുള്ള അവകാശം) നിയമം. വന അവകാശനിയമത്തിന്റെ ഇന്നത്തെ അവസ്ഥ മഹാരാഷ്‌ട്ര ഉൾപ്പെടെ എല്ലായിടത്തും പ്രശ്‌നസങ്കീർണ്ണമാണ്‌. ഈ അടുത്തകാലത്ത്‌ പൂർത്തിയാക്കിയ സക്‌സേന കമ്മിറ്റി റിപ്പോർട്ടിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്‌.
രത്‌നഗിരി, സിന്ധുദുർഗ്‌ - ഗോവ പോലെയുള്ള വനപ്രദേശങ്ങളിലെയും മലമ്പ്രദേശങ്ങളിലെയും ജനങ്ങളെ ശാക്തീകരിക്കാനുള്ള നിയമമാണ്‌ 2006ലെ പട്ടികവർഗ-മറ്റ്‌ പാരമ്പര്യവനനിവാസി(വനത്തിന്മേലുള്ള അവകാശം) നിയമം. വന അവകാശനിയമത്തിന്റെ ഇന്നത്തെ അവസ്ഥ മഹാരാഷ്‌ട്ര ഉൾപ്പെടെ എല്ലായിടത്തും പ്രശ്‌നസങ്കീർണ്ണമാണ്‌. ഈ അടുത്തകാലത്ത്‌ പൂർത്തിയാക്കിയ സക്‌സേന കമ്മിറ്റി റിപ്പോർട്ടിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്‌.
പരിസ്ഥിതി ആഘാത അപഗ്രഥനത്തിനായി ഇതുവരെ നടത്തിയ പഠനങ്ങളിൽ ഒരു സമയം ഒരു പ്രശ്‌നം മാത്രം എന്ന സമീപനം സ്വീകരിക്കുകയും അതിന്റെ ആവർത്തന ആഘാതങ്ങൾ അവഗണിക്കുകയും ചെയ്‌തത്‌ വലിയ പോരായ്‌മയായി. ഉദാഹരണത്തിന്‌ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉത്‌പാദന പ്ലാന്റിൽ നിന്നുള്ള അന്തരീക്ഷമലിനീകരണത്തെ ഒന്നായികണ്ടാൽ അതൊരു പക്ഷെ സ്വീകാര്യമായേക്കാം. എന്നാൽ ചില കാലങ്ങളിൽ പല പ്ലാന്റുകളിൽ നിന്ന്‌ പുറം തള്ളുന്ന പുകയും മറ്റും ഒരു മലമ്പ്രദേശത്തിന്റെ തടത്തിൽ വന്നടിയുമ്പോൾ അത്‌ തീർത്തും അസഹനീയമാവും അതുപോലെ തന്നെ ഒരു ഖനിയിൽ നിന്ന്‌ ഒരു ട്രക്കിൽ റോഡിലൂടെയുള്ള അയിര്‌ കടത്ത്‌ വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാകാത്തതിനാൽ സഹിക്കാൻ കഴിഞ്ഞേക്കും. എന്നാൽ 5 ഖനികളിൽ നിന്നുള്ള അയിര്‌ കടത്ത്‌ ഒന്നിച്ചുനടന്നാൽ അത്‌ കടുത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാകും. പൊതുവെ അവഗണിക്കപ്പെടുന്ന മറ്റൊരു ഘടകം ജൈവ വൈവിദ്യത്തിന്റെ വിവിധ ഘടകങ്ങളുടെ നിലനില്‌പ്പിന്‌ അത്യന്താപേക്ഷിതമായ ആവാസവ്യവസ്ഥയുടെ തുടർച്ചയാണ്‌. ഇവിടെയും അവയുടെ ആവർത്തനഫലം അസ്വീകാര്യവും ഓരോന്നിന്റെ ആഘാതം സ്വീകാര്യവുമാണ്‌. ഇത്തരം കാരണങ്ങളാൽ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെയും ചേർന്നുകിടക്കുന്ന ഗോവ സംസ്ഥാനത്തെയും വ്യാവസായികവും ഖനനപരവും, ഊർജ്ജ ഉല്‌പാദനപരവും ആയ പ്രവർത്തനങ്ങളുടെ ആവർത്തന ആഘാതം പരിശോധിക്കപ്പെടേണ്ടതാണ്‌.
പരിസ്ഥിതി ആഘാത അപഗ്രഥനത്തിനായി ഇതുവരെ നടത്തിയ പഠനങ്ങളിൽ ഒരു സമയം ഒരു പ്രശ്‌നം മാത്രം എന്ന സമീപനം സ്വീകരിക്കുകയും അതിന്റെ ആവർത്തന ആഘാതങ്ങൾ അവഗണിക്കുകയും ചെയ്‌തത്‌ വലിയ പോരായ്‌മയായി. ഉദാഹരണത്തിന്‌ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉത്‌പാദന പ്ലാന്റിൽ നിന്നുള്ള അന്തരീക്ഷമലിനീകരണത്തെ ഒന്നായികണ്ടാൽ അതൊരു പക്ഷെ സ്വീകാര്യമായേക്കാം. എന്നാൽ ചില കാലങ്ങളിൽ പല പ്ലാന്റുകളിൽ നിന്ന്‌ പുറം തള്ളുന്ന പുകയും മറ്റും ഒരു മലമ്പ്രദേശത്തിന്റെ തടത്തിൽ വന്നടിയുമ്പോൾ അത്‌ തീർത്തും അസഹനീയമാവും അതുപോലെ തന്നെ ഒരു ഖനിയിൽ നിന്ന്‌ ഒരു ട്രക്കിൽ റോഡിലൂടെയുള്ള അയിര്‌ കടത്ത്‌ വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാകാത്തതിനാൽ സഹിക്കാൻ കഴിഞ്ഞേക്കും. എന്നാൽ 5 ഖനികളിൽ നിന്നുള്ള അയിര്‌ കടത്ത്‌ ഒന്നിച്ചുനടന്നാൽ അത്‌ കടുത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാകും. പൊതുവെ അവഗണിക്കപ്പെടുന്ന മറ്റൊരു ഘടകം ജൈവ വൈവിദ്യത്തിന്റെ വിവിധ ഘടകങ്ങളുടെ നിലനില്‌പ്പിന്‌ അത്യന്താപേക്ഷിതമായ ആവാസവ്യവസ്ഥയുടെ തുടർച്ചയാണ്‌. ഇവിടെയും അവയുടെ ആവർത്തനഫലം അസ്വീകാര്യവും ഓരോന്നിന്റെ ആഘാതം സ്വീകാര്യവുമാണ്‌. ഇത്തരം കാരണങ്ങളാൽ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെയും ചേർന്നുകിടക്കുന്ന ഗോവ സംസ്ഥാനത്തെയും വ്യാവസായികവും ഖനനപരവും, ഊർജ്ജ ഉല്‌പാദനപരവും ആയ പ്രവർത്തനങ്ങളുടെ ആവർത്തന ആഘാതം പരിശോധിക്കപ്പെടേണ്ടതാണ്‌.


====ശുപാർശകൾ====
'''ഖനനം,ഊർജ്ജ ഉല്പാദനം,മലിനീകരണവ്യവസായങ്ങൾ'''


മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ഖനനം, ഊർജ്ജഉല്‌പാദനം, മലിനീകരണവ്യവസായങ്ങൾ എന്നിവയുടെ തുടർവികസനത്തിന്‌ അനുയോജ്യമായ പാത നിർദ്ദേശിക്കാൻ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ജൈവപരമായി സമ്പന്നമെങ്കിലും ദുർബലമായ ഈ ജില്ലകൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ വളരെ ശ്രദ്ധാപൂർവ്വം സമീപിക്കേണ്ടതുണ്ടായിരുന്നു. ഈ ജില്ലകളുടെ കിഴക്കുഭാഗം മാത്രമേ പശ്ചിമഘട്ടത്തിലുൾപ്പെട്ടിരുന്നുള്ളൂ. സമിതി ഈ പ്രദേശങ്ങളിലെ പരിസ്ഥിതി ദുർബലമേഖലകളുടെ അതിർത്തി നിർണ്ണയം പൂർത്തിയാക്കുകയും തുടർ വികസനപദ്ധതികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക്‌ രൂപം നൽകുകയും ചെയ്‌തിരുന്നു. ജില്ലയിലെ പശ്ചിമഘട്ടമേഖലയ്‌ക്കായി സമിതി ചുവടെ പറയുന്ന ശുപാർശകൾ നിർദ്ദേശിക്കുന്നു.
മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ഖനനം, ഊർജ്ജഉല്‌പാദനം, മലിനീകരണവ്യവസായങ്ങൾ എന്നിവയുടെ തുടർവികസനത്തിന്‌ അനുയോജ്യമായ പാത നിർദ്ദേശിക്കാൻ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ജൈവപരമായി സമ്പന്നമെങ്കിലും ദുർബലമായ ഈ ജില്ലകൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ വളരെ ശ്രദ്ധാപൂർവ്വം സമീപിക്കേണ്ടതുണ്ടായിരുന്നു. ഈ ജില്ലകളുടെ കിഴക്കുഭാഗം മാത്രമേ പശ്ചിമഘട്ടത്തിലുൾപ്പെട്ടിരുന്നുള്ളൂ. സമിതി ഈ പ്രദേശങ്ങളിലെ പരിസ്ഥിതി ദുർബലമേഖലകളുടെ അതിർത്തി നിർണ്ണയം പൂർത്തിയാക്കുകയും തുടർ വികസനപദ്ധതികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക്‌ രൂപം നൽകുകയും ചെയ്‌തിരുന്നു. ജില്ലയിലെ പശ്ചിമഘട്ടമേഖലയ്‌ക്കായി സമിതി ചുവടെ പറയുന്ന ശുപാർശകൾ നിർദ്ദേശിക്കുന്നു.
a. പരിസ്ഥിതിദുർബലമേഖല ഒന്നിലും രണ്ടിലും ഖനനത്തിന്‌ പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ അനിശ്ചിത കാല മൊറട്ടോറിയം പ്രഖ്യാപിക്കുക.
a. പരിസ്ഥിതിദുർബലമേഖല ഒന്നിലും രണ്ടിലും ഖനനത്തിന്‌ പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ അനിശ്ചിത കാല മൊറട്ടോറിയം പ്രഖ്യാപിക്കുക.
b. മേഖല ഒന്നിൽ നിന്ന്‌ 2016 ഓടെ ഖനനം പൂർണ്ണമായും അവസാനിപ്പിക്കുക.
b. മേഖല ഒന്നിൽ നിന്ന്‌ 2016 ഓടെ ഖനനം പൂർണ്ണമായും അവസാനിപ്പിക്കുക.
c. മേഖല രണ്ടിൽ നിലവിലുള്ള ഖനനം കടുത്ത നിയന്ത്രണത്തിനും ഫലപ്രദമായ സോഷ്യൽ ആഡിറ്റിനും വിധേയമായി മാത്രം തുടരുക.
c. മേഖല രണ്ടിൽ നിലവിലുള്ള ഖനനം കടുത്ത നിയന്ത്രണത്തിനും ഫലപ്രദമായ സോഷ്യൽ ആഡിറ്റിനും വിധേയമായി മാത്രം തുടരുക.
d. മേഖല ഒന്നിലും രണ്ടിലും കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദന പ്ലാന്റുകൾ ഉൾപ്പടെ `ചുവപ്പ്‌, ഓറഞ്ച്‌' വിഭാഗത്തിൽപെട്ട വ്യവസായങ്ങൾക്ക്‌ അനുമതി നൽകരുത്‌.
d. മേഖല ഒന്നിലും രണ്ടിലും കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉല്‌പാദന പ്ലാന്റുകൾ ഉൾപ്പടെ `ചുവപ്പ്‌, ഓറഞ്ച്‌' വിഭാഗത്തിൽപെട്ട വ്യവസായങ്ങൾക്ക്‌ അനുമതി നൽകരുത്‌.
e. ഇപ്പോൾ നിലവിലുള്ള `ചുവപ്പ്‌, ഓറഞ്ച്‌' വിഭാഗത്തിൽപെട്ട വ്യവസായങ്ങൾ മേഖല ഒന്നിലും രണ്ടിലും 2016 ഓടെ `0`മലിനീകരണം എന്ന നിലയിലേക്ക്‌ മാറണം. ഫലപ്രദമായ സോഷ്യൽ ആഡിറ്റ്‌ സംവിധാനത്തിലേ ഇവ പ്രവർത്തിപ്പിക്കാനാവൂ.
e. ഇപ്പോൾ നിലവിലുള്ള `ചുവപ്പ്‌, ഓറഞ്ച്‌' വിഭാഗത്തിൽപെട്ട വ്യവസായങ്ങൾ മേഖല ഒന്നിലും രണ്ടിലും 2016 ഓടെ `0`മലിനീകരണം എന്ന നിലയിലേക്ക്‌ മാറണം. ഫലപ്രദമായ സോഷ്യൽ ആഡിറ്റ്‌ സംവിധാനത്തിലേ ഇവ പ്രവർത്തിപ്പിക്കാനാവൂ.
'''
ആവർത്തന ആഘാത അപഗ്രഥനം'''


പശ്ചിമഘട്ടത്തിന്‌ വെളിയിലുള്ള രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ സമതലങ്ങളിലെയും തീരദേശങ്ങളിലെയും ജൈവദൗർബല്യത്തിന്റെ നിലവാരത്തെ സംബന്ധിച്ച വിവരങ്ങൾ സമിതി വ്യാപകമായി സമാഹരിച്ചിട്ടില്ല. എന്നാൽ ഈ മേഖലകളിൽ സമിതി നടത്തിയ പരിമിതമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതിക, സാമൂഹ്യസമ്മർദ്ദത്തിന്‌ അടിമപ്പെട്ടിരിക്കയാണെന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞു. ആകയാൽ ഈ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ വളരെ ശ്രദ്ധാപൂർവ്വമുള്ള ഒരു ആവർത്തന ആഘാത അപഗ്രഥനം നടത്തണമെന്ന്‌ സമിതി നിർദ്ദേശിക്കുന്നു. ഈ പഠനം മഹാരാഷ്‌ട്രയിലെ റെയ്‌ഗഡ്‌ ജില്ലയിലെയും ഗോവ സംസ്ഥാനത്തെയും പോലെ ഗോവയിലെ `നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫിയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്‌ നല്ലത്‌.
പശ്ചിമഘട്ടത്തിന്‌ വെളിയിലുള്ള രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ സമതലങ്ങളിലെയും തീരദേശങ്ങളിലെയും ജൈവദൗർബല്യത്തിന്റെ നിലവാരത്തെ സംബന്ധിച്ച വിവരങ്ങൾ സമിതി വ്യാപകമായി സമാഹരിച്ചിട്ടില്ല. എന്നാൽ ഈ മേഖലകളിൽ സമിതി നടത്തിയ പരിമിതമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതിക, സാമൂഹ്യസമ്മർദ്ദത്തിന്‌ അടിമപ്പെട്ടിരിക്കയാണെന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞു. ആകയാൽ ഈ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ വളരെ ശ്രദ്ധാപൂർവ്വമുള്ള ഒരു ആവർത്തന ആഘാത അപഗ്രഥനം നടത്തണമെന്ന്‌ സമിതി നിർദ്ദേശിക്കുന്നു. ഈ പഠനം മഹാരാഷ്‌ട്രയിലെ റെയ്‌ഗഡ്‌ ജില്ലയിലെയും ഗോവ സംസ്ഥാനത്തെയും പോലെ ഗോവയിലെ `നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫിയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്‌ നല്ലത്‌.
ഇതൊരു സാങ്കേതികാധിഷ്‌ഠിത പഠനം മാത്രമാകരുത്‌. പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ അവിടത്തെ ജനങ്ങൾക്കുള്ള വ്യക്തമായ അറിവും അവരുടെ വികസന മോഹങ്ങളും കൂടി കണക്കിലെടുത്തിരിക്കണം. ഇക്കാര്യത്തിൽ പട്ടികവർഗ്ഗ-മറ്റ്‌ പരമ്പരാഗത വനവാസി (വനത്തിന്മേലുള്ള അവകാശം)നിയമം നടപ്പാക്കാൻ ഗിരിവർഗ്ഗ ക്ഷേമവകുപ്പുകൾക്ക്‌ ആവശ്യമായ സഹായം നൽകാൻ സംസ്ഥാന വനം വകുപ്പുകൾക്ക്‌ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിർദ്ദേശം നൽകണം. ഈ നിയമത്തിലെ സാമൂഹ്യ വനവിഭവനിബന്ധനകൾ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങൾക്ക്‌ പ്രത്യേക പങ്കും പ്രാധാന്യവും ഉറപ്പുവരുത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ (BMC) രൂപീകരിക്കുന്നുണ്ടെന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം ഉറപ്പുവരുത്തണം. ജൈവവൈവിദ്ധ്യനിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ള പോലെ `കളക്ഷൻ ചാർജ്‌' ചുമത്താനും ആ തുക പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന്‌ പ്രാദേശികജൈവനിലയും ജൈവവൈവിദ്ധ്യവിഭവങ്ങളും രേഖപ്പെടുത്താനും ബി.എം. സികൾക്ക്‌ നൽകുകയും വേണം. ഇത്‌ സ്വന്തം പരിസ്ഥിതി ശ്രദ്ധാപൂർവ്വം സംരക്ഷിക്കാൻ പ്രാദേശിക സമൂഹത്തിന്‌ ഉത്തേജനമാവുകയും നിർദ്ദിഷ്‌ട ആവർത്തന പരിസ്ഥിതി ആഘാതഅപഗ്രഥനത്തിന്‌ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
ഇതൊരു സാങ്കേതികാധിഷ്‌ഠിത പഠനം മാത്രമാകരുത്‌. പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ അവിടത്തെ ജനങ്ങൾക്കുള്ള വ്യക്തമായ അറിവും അവരുടെ വികസന മോഹങ്ങളും കൂടി കണക്കിലെടുത്തിരിക്കണം. ഇക്കാര്യത്തിൽ പട്ടികവർഗ്ഗ-മറ്റ്‌ പരമ്പരാഗത വനവാസി (വനത്തിന്മേലുള്ള അവകാശം)നിയമം നടപ്പാക്കാൻ ഗിരിവർഗ്ഗ ക്ഷേമവകുപ്പുകൾക്ക്‌ ആവശ്യമായ സഹായം നൽകാൻ സംസ്ഥാന വനം വകുപ്പുകൾക്ക്‌ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിർദ്ദേശം നൽകണം. ഈ നിയമത്തിലെ സാമൂഹ്യ വനവിഭവനിബന്ധനകൾ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങൾക്ക്‌ പ്രത്യേക പങ്കും പ്രാധാന്യവും ഉറപ്പുവരുത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ (BMC) രൂപീകരിക്കുന്നുണ്ടെന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം ഉറപ്പുവരുത്തണം. ജൈവവൈവിദ്ധ്യനിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ള പോലെ `കളക്ഷൻ ചാർജ്‌' ചുമത്താനും ആ തുക പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന്‌ പ്രാദേശികജൈവനിലയും ജൈവവൈവിദ്ധ്യവിഭവങ്ങളും രേഖപ്പെടുത്താനും ബി.എം. സികൾക്ക്‌ നൽകുകയും വേണം. ഇത്‌ സ്വന്തം പരിസ്ഥിതി ശ്രദ്ധാപൂർവ്വം സംരക്ഷിക്കാൻ പ്രാദേശിക സമൂഹത്തിന്‌ ഉത്തേജനമാവുകയും നിർദ്ദിഷ്‌ട ആവർത്തന പരിസ്ഥിതി ആഘാതഅപഗ്രഥനത്തിന്‌ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
നിശ്ചയമായും ശക്തമായ ഒരു ശാസ്‌ത്രീയസ്ഥാപനം ഇതിന്റെ പൂർണ്ണചുമതല ഏറ്റെടുക്കുകയും ഇതിലേക്കാവശ്യമായ ശാസ്‌ത്രീയവും സാങ്കേതികവുമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുകയും വേണം. ഈ ചുമതല ഏറ്റെടുക്കാൻ ഗോവയിലെ നാഷണൽ ഇൻസ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോ ഗ്രാഫിയോട്‌ ആവശ്യപ്പെടാവുന്നതാണെന്നും സമിതി ശുപാർശചെയ്യുന്നു. രത്‌നഗിരി, സിന്ധുദുർഗ്‌ ജില്ലകളിലെ സമതരങ്ങളിലും തീരദേശത്തും ഖനനത്തിനും ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗം വ്യവസായങ്ങൾക്കും ഊർജ്ജഉല്‌പാദന പ്ലാന്റുകൾക്കും പുതുതായി പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ ഏർപ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം ഈ ജില്ലകളുടെ വാഹകശേഷി സംബന്ധിച്ച അപഗ്രഥനം പൂർത്തിയാകുന്നതുവരെ നീട്ടണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ഈ പഠനത്തിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ മൊറട്ടോറിയം പുന:പരിശോധിക്കാവുന്നതാണ്‌.
നിശ്ചയമായും ശക്തമായ ഒരു ശാസ്‌ത്രീയസ്ഥാപനം ഇതിന്റെ പൂർണ്ണചുമതല ഏറ്റെടുക്കുകയും ഇതിലേക്കാവശ്യമായ ശാസ്‌ത്രീയവും സാങ്കേതികവുമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുകയും വേണം. ഈ ചുമതല ഏറ്റെടുക്കാൻ ഗോവയിലെ നാഷണൽ ഇൻസ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോ ഗ്രാഫിയോട്‌ ആവശ്യപ്പെടാവുന്നതാണെന്നും സമിതി ശുപാർശചെയ്യുന്നു. രത്‌നഗിരി, സിന്ധുദുർഗ്‌ ജില്ലകളിലെ സമതരങ്ങളിലും തീരദേശത്തും ഖനനത്തിനും ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗം വ്യവസായങ്ങൾക്കും ഊർജ്ജഉല്‌പാദന പ്ലാന്റുകൾക്കും പുതുതായി പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ ഏർപ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം ഈ ജില്ലകളുടെ വാഹകശേഷി സംബന്ധിച്ച അപഗ്രഥനം പൂർത്തിയാകുന്നതുവരെ നീട്ടണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ഈ പഠനത്തിലെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ മൊറട്ടോറിയം പുന:പരിശോധിക്കാവുന്നതാണ്‌.
===ഗോവയിലെ ഖനനം===


ഗോവയിൽ ഖനനത്തിന്‌ പുതിയ ക്ലിയറൻസ്‌ നൽകുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം പുനപരിശോധിക്കാനാവശ്യമായ സഹായവും വിലയിരുത്താൻ പരിസ്ഥിതി-വനം മന്ത്രാലയം സമിതിയോട്‌ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സമിതിയുടെ നിഗമനങ്ങളും അപഗ്രഥനങ്ങളും ചുവടെ പറയുന്നവയെ അടിസ്ഥാനപ്പെടുത്തി ഉള്ളവയാണ്‌.
ഗോവയിൽ ഖനനത്തിന്‌ പുതിയ ക്ലിയറൻസ്‌ നൽകുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം പുനപരിശോധിക്കാനാവശ്യമായ സഹായവും വിലയിരുത്താൻ പരിസ്ഥിതി-വനം മന്ത്രാലയം സമിതിയോട്‌ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സമിതിയുടെ നിഗമനങ്ങളും അപഗ്രഥനങ്ങളും ചുവടെ പറയുന്നവയെ അടിസ്ഥാനപ്പെടുത്തി ഉള്ളവയാണ്‌.
n സമിതിക്കുവേണ്ടി തയ്യാറാക്കിയ രേഖകൾ (R.Kerkar, 2010; N. Alvares, 2010; G Kalampavara, 2010)
 
n 2010 സെപ്‌തംബറിൽ സമിതി സംഘടിപ്പിച്ച ബന്ധപ്പെട്ടവരുടെ ശില്‌പശാല.
* സമിതിക്കുവേണ്ടി തയ്യാറാക്കിയ രേഖകൾ (R.Kerkar, 2010; N. Alvares, 2010; G Kalampavara, 2010)
n ഗോവ ഫൗണ്ടേഷനും ഗോവ ടീമും സമിതിക്കുവേണ്ടി തയ്യാറാക്കിയ രേഖകൾ
 
n 2010 സെപ്‌തംബറിലും 2011 ജനുവരിയിലും ഗോവയിലെ ഖനന മേഘലയിൽ സമിതി നടത്തിയ സന്ദർശനങ്ങളും ഖനി ഉടമകൾ, മാനേജർമാർ, ഗ്രാമവാസികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായിനടന്ന ആശയവിനിമയങ്ങളും.
* 2010 സെപ്‌തംബറിൽ സമിതി സംഘടിപ്പിച്ച ബന്ധപ്പെട്ടവരുടെ ശില്‌പശാല.
n ഗോവയിലെ ഖനനത്തെ പറ്റി നടത്തിയ വിവിധ പഠനങ്ങൾ (TERI,1997; Goa Foundation, 2002; TERI, 2006; CSE, 2008; NCAER, 2010; GMOEA Reports; Basu, 2011; Mukhopadhyay & Kadekodi, 2011, TERI, DISHA Study on going)
 
* ഗോവ ഫൗണ്ടേഷനും ഗോവ ടീമും സമിതിക്കുവേണ്ടി തയ്യാറാക്കിയ രേഖകൾ
 
* 2010 സെപ്‌തംബറിലും 2011 ജനുവരിയിലും ഗോവയിലെ ഖനന മേഘലയിൽ സമിതി നടത്തിയ സന്ദർശനങ്ങളും ഖനി ഉടമകൾ, മാനേജർമാർ, ഗ്രാമവാസികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായിനടന്ന ആശയവിനിമയങ്ങളും.
 
* ഗോവയിലെ ഖനനത്തെ പറ്റി നടത്തിയ വിവിധ പഠനങ്ങൾ (TERI,1997; Goa Foundation, 2002; TERI, 2006; CSE, 2008; NCAER, 2010; GMOEA Reports; Basu, 2011; Mukhopadhyay & Kadekodi, 2011, TERI, DISHA Study on going)
 
നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ ഗോവയിലെ പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌കളിൽ ഖനനത്തിനായി പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. പാനൽ നിർണയിച്ചതു പ്രകാരം മേഖല ഒന്നിൽ ഘട്ടം ഘട്ടമായി 2016 ഓടെ ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ഗോവയിലെയും ബന്ധപ്പെട്ട മറ്റിടങ്ങളിലെയും ഖനന പ്രവർത്തനങ്ങളുണ്ടാക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ ദോഷഫലങ്ങൾ ഇല്ലായ്‌മചെയ്യുന്നതിലേക്കായി സമിതി നിർദേശിക്കുന്ന ശുപാർശകൾ വിദഗ്‌ധ പാനൽ റിപ്പോർട്ടിന്റെ രണ്ടാം വാല്യത്തിൽ ചേർത്തിട്ടുണ്ട്‌. സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്ന മുറയ്‌ക്ക്‌ മോറട്ടോറിയത്തിൽ അയവ്‌ വരുത്താനുമാകും.
നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ ഗോവയിലെ പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌കളിൽ ഖനനത്തിനായി പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. പാനൽ നിർണയിച്ചതു പ്രകാരം മേഖല ഒന്നിൽ ഘട്ടം ഘട്ടമായി 2016 ഓടെ ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ഗോവയിലെയും ബന്ധപ്പെട്ട മറ്റിടങ്ങളിലെയും ഖനന പ്രവർത്തനങ്ങളുണ്ടാക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ ദോഷഫലങ്ങൾ ഇല്ലായ്‌മചെയ്യുന്നതിലേക്കായി സമിതി നിർദേശിക്കുന്ന ശുപാർശകൾ വിദഗ്‌ധ പാനൽ റിപ്പോർട്ടിന്റെ രണ്ടാം വാല്യത്തിൽ ചേർത്തിട്ടുണ്ട്‌. സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്ന മുറയ്‌ക്ക്‌ മോറട്ടോറിയത്തിൽ അയവ്‌ വരുത്താനുമാകും.
====അവസ്ഥയും മാറ്റവും====


ടൂറിസം വ്യവസായം കഴിഞ്ഞാൽ ഗോവയിലെ രണ്ടാമത്തെ വലിയ വ്യവസായം ഖനനവും ക്വാറിയിംങ്ങ്‌ വ്യവസായവുമാണ്‌. പൂർണ്ണമായും കയറ്റുമതി ചെയ്യുന്ന ഇരുമ്പ്‌ അരിര്‌ വ്യവസായം ഇന്ത്യയുടെ വിദേശനാണയവരവിലും തൊഴിലവസരസൃഷ്‌ടിയിലും ഗണ്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. 2009-2010ൽ ഇതിൽ നിന്ന്‌ സംസ്ഥാന- കേന്ദ്രസർക്കാരുകൾക്ക്‌ ലഭിച്ച റവന്യൂവരുമാനം യഥാക്രമം 500 കോടി രൂപ 2000 കോടി രൂപ എന്നിങ്ങനെയാണ്‌. ഇതിൽ നിന്ന്‌ സംസ്ഥാന സർക്കാരിന്‌ ലഭിച്ച വരുമാനം 1999/00 വിലനിലവാരത്തിൽ 4.7%വും 2007/08 നിലവാരത്തിൽ 10.1% വും ആണ്‌. ഖനനം ക്വാറിയിങ്ങ്‌ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ പ്രധാനം ഇരുമ്പ്‌ അയിരിന്റെ ഖനനത്തിൽ നിന്നാണ്‌.
ടൂറിസം വ്യവസായം കഴിഞ്ഞാൽ ഗോവയിലെ രണ്ടാമത്തെ വലിയ വ്യവസായം ഖനനവും ക്വാറിയിംങ്ങ്‌ വ്യവസായവുമാണ്‌. പൂർണ്ണമായും കയറ്റുമതി ചെയ്യുന്ന ഇരുമ്പ്‌ അരിര്‌ വ്യവസായം ഇന്ത്യയുടെ വിദേശനാണയവരവിലും തൊഴിലവസരസൃഷ്‌ടിയിലും ഗണ്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. 2009-2010ൽ ഇതിൽ നിന്ന്‌ സംസ്ഥാന- കേന്ദ്രസർക്കാരുകൾക്ക്‌ ലഭിച്ച റവന്യൂവരുമാനം യഥാക്രമം 500 കോടി രൂപ 2000 കോടി രൂപ എന്നിങ്ങനെയാണ്‌. ഇതിൽ നിന്ന്‌ സംസ്ഥാന സർക്കാരിന്‌ ലഭിച്ച വരുമാനം 1999/00 വിലനിലവാരത്തിൽ 4.7%വും 2007/08 നിലവാരത്തിൽ 10.1% വും ആണ്‌. ഖനനം ക്വാറിയിങ്ങ്‌ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ പ്രധാനം ഇരുമ്പ്‌ അയിരിന്റെ ഖനനത്തിൽ നിന്നാണ്‌.
1992-2009 കാലഘട്ടത്തിൽ ഗോവയിലെ ഇരുമ്പ്‌ അയിര്‌ ഉല്‌പാദനത്തിലുണ്ടായ വർദ്ധന ചിത്രം 8 വ്യക്തമാക്കുന്നു. 1992ൽ 12.1 ദശലക്ഷം മെട്രിക്‌ ടണ്ണായിരുന്ന ഇരുമ്പ്‌ അയിര്‌ ഉല്‌പാദനം 2009 ആയപ്പോഴേക്ക്‌ 41.1 ദശലക്ഷം മെട്രിക്‌ ടണ്ണിലെത്തി. കഴിഞ്ഞ 5 വർഷത്തെ മാത്രം ഉല്‌പാദന വർദ്ധനവ്‌്‌ 20 ദശലക്ഷം മെട്രിക്‌ ടൺ ആണ്‌. ഇതിനുപുറമെ ഏകദേശം 10 ദശലക്ഷം മെട്രിക്‌ ടണ്ണിന്റെ അനധികൃത ഖനനം നടന്നിട്ടുണ്ടാകുമെന്നും കണക്കാക്കുന്നു. ഗോവയിൽ നിന്നുള്ള ഇരുമ്പയിര്‌ മുഴുവൻ കയറ്റുമതി ചെയ്യുകയാണ്‌. ഇതിൻ 89 ശതമാനം ചൈനയിലേക്കും 8 ശതമാനം ജപ്പാനിലേക്കുമാണ്‌ കയറ്റി അയയ്‌ക്കുന്നത്‌.
1992-2009 കാലഘട്ടത്തിൽ ഗോവയിലെ ഇരുമ്പ്‌ അയിര്‌ ഉല്‌പാദനത്തിലുണ്ടായ വർദ്ധന ചിത്രം 8 വ്യക്തമാക്കുന്നു. 1992ൽ 12.1 ദശലക്ഷം മെട്രിക്‌ ടണ്ണായിരുന്ന ഇരുമ്പ്‌ അയിര്‌ ഉല്‌പാദനം 2009 ആയപ്പോഴേക്ക്‌ 41.1 ദശലക്ഷം മെട്രിക്‌ ടണ്ണിലെത്തി. കഴിഞ്ഞ 5 വർഷത്തെ മാത്രം ഉല്‌പാദന വർദ്ധനവ്‌്‌ 20 ദശലക്ഷം മെട്രിക്‌ ടൺ ആണ്‌. ഇതിനുപുറമെ ഏകദേശം 10 ദശലക്ഷം മെട്രിക്‌ ടണ്ണിന്റെ അനധികൃത ഖനനം നടന്നിട്ടുണ്ടാകുമെന്നും കണക്കാക്കുന്നു. ഗോവയിൽ നിന്നുള്ള ഇരുമ്പയിര്‌ മുഴുവൻ കയറ്റുമതി ചെയ്യുകയാണ്‌. ഇതിൻ 89 ശതമാനം ചൈനയിലേക്കും 8 ശതമാനം ജപ്പാനിലേക്കുമാണ്‌ കയറ്റി അയയ്‌ക്കുന്നത്‌.
====ഖനനത്തിന്റെ കാല്പാടുകൾ ====


ഗോവയിലെ ഖനനമേഖല പ്രധാനമായും പശ്ചിമഘട്ടത്തിലാണ്‌ (ചിത്രം 9) തെക്കുകിഴക്ക്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ 65 കി.മീ. നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഖനനമേഖലയുടെ വിസ്‌തീർണ്ണം 700 ച.കി.മീറ്ററാണ്‌. ചരിത്രപരമായ നിയന്ത്രണ പൈതൃകമുള്ളതിനാൽ ഇരുമ്പ്‌ അയിര്‌ ഖനികൾ പാട്ടവ്യവസ്ഥയിൽ 100 ഹെക്‌ടറിൽ താഴെ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഗോവയാണ്‌. എണ്ണമറ്റ പാട്ടഖനികൾ നിർജ്ജീവമായിരുന്നെങ്കിലും ഇരുമ്പയിര്‌ ചൈനയിൽ നിന്നുള്ള ആവശ്യം വർദ്ധിച്ചതോടെ ഇവ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമം നടന്നുവരുന്നു.ഗോവയിലെ ഖനന പ്രവർത്തനങ്ങളുടെ ഫലമായ പ്രധാന സുസ്ഥിര കാല്‌പാടുകൾ ചുവടെ കൊടുക്കുന്നു. ഗോവയുടെ മേഖല പ്ലാൻ 2021 ലും ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഖനനത്തിനുള്ള പാട്ടാവകാശം എറെയും വന്യമൃഗസങ്കേതങ്ങൾക്കും വനമേഖലകൾക്കും ചുറ്റിലുമാണ്‌ ഉള്ളത്‌. ഉദാഹരണത്തിന്‌ വന്യജീവി സങ്കേതത്തിന്‌ രണ്ട്‌ കി.മീ. ചുറ്റളവിൽ 31 പാട്ടങ്ങളുണ്ട്‌. ഇതിൽ 7എണ്ണം പ്രവർത്തിക്കുന്നു. ഒരുകിലോമീറ്റർ ചുറ്റളവിൽ 13 പാട്ടങ്ങളുണ്ട്‌. ഈ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനികളുമുണ്ട്‌. 1988-1997 കാലഘട്ടത്തിനിടയിൽ ഖനനം മൂലം 2500 ഹെക്‌ടർ വനങ്ങളാണ്‌ നഷ്‌ടപ്പെട്ടത്‌. എന്നാലിന്നുവരെ പശ്ചിമഘട്ടത്തിൽ നഷ്‌ടപ്പെട്ട വനങ്ങളുടെ അളവ്‌ തിട്ടപ്പെടുത്താൻ യാതൊരു പഠനവും നടത്തിയിട്ടില്ല. 1940 കളിൽ തന്നെ വൻതോതിൽ ഖനനം തുടങ്ങിയ `ബിക്കോളിം' താലൂക്കിന്റെ പല ഭാഗങ്ങളിലും വനങ്ങൾ ഇല്ലെന്നുതന്നെ പറയാം. `സത്താരി', സാൻഗും താലൂക്കുകളിലും ഖനനം വനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ഖനനത്തെ തുടർന്നുണ്ടാകുന്ന ഭൂവിനിയോഗത്തിലെയും ഭൂതലത്തിലെയും മാറ്റങ്ങൾ ഈ മേഖലയിലുണ്ടാക്കിയിട്ടുള്ള ജൈവവൈവിദ്ധ്യനഷ്‌ടം വളരെ ഗൗരവമുള്ളതാണ്‌.
ഗോവയിലെ ഖനനമേഖല പ്രധാനമായും പശ്ചിമഘട്ടത്തിലാണ്‌ (ചിത്രം 9) തെക്കുകിഴക്ക്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ 65 കി.മീ. നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഖനനമേഖലയുടെ വിസ്‌തീർണ്ണം 700 ച.കി.മീറ്ററാണ്‌. ചരിത്രപരമായ നിയന്ത്രണ പൈതൃകമുള്ളതിനാൽ ഇരുമ്പ്‌ അയിര്‌ ഖനികൾ പാട്ടവ്യവസ്ഥയിൽ 100 ഹെക്‌ടറിൽ താഴെ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഗോവയാണ്‌. എണ്ണമറ്റ പാട്ടഖനികൾ നിർജ്ജീവമായിരുന്നെങ്കിലും ഇരുമ്പയിര്‌ ചൈനയിൽ നിന്നുള്ള ആവശ്യം വർദ്ധിച്ചതോടെ ഇവ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമം നടന്നുവരുന്നു.ഗോവയിലെ ഖനന പ്രവർത്തനങ്ങളുടെ ഫലമായ പ്രധാന സുസ്ഥിര കാല്‌പാടുകൾ ചുവടെ കൊടുക്കുന്നു. ഗോവയുടെ മേഖല പ്ലാൻ 2021 ലും ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഖനനത്തിനുള്ള പാട്ടാവകാശം എറെയും വന്യമൃഗസങ്കേതങ്ങൾക്കും വനമേഖലകൾക്കും ചുറ്റിലുമാണ്‌ ഉള്ളത്‌. ഉദാഹരണത്തിന്‌ വന്യജീവി സങ്കേതത്തിന്‌ രണ്ട്‌ കി.മീ. ചുറ്റളവിൽ 31 പാട്ടങ്ങളുണ്ട്‌. ഇതിൽ 7എണ്ണം പ്രവർത്തിക്കുന്നു. ഒരുകിലോമീറ്റർ ചുറ്റളവിൽ 13 പാട്ടങ്ങളുണ്ട്‌. ഈ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനികളുമുണ്ട്‌. 1988-1997 കാലഘട്ടത്തിനിടയിൽ ഖനനം മൂലം 2500 ഹെക്‌ടർ വനങ്ങളാണ്‌ നഷ്‌ടപ്പെട്ടത്‌. എന്നാലിന്നുവരെ പശ്ചിമഘട്ടത്തിൽ നഷ്‌ടപ്പെട്ട വനങ്ങളുടെ അളവ്‌ തിട്ടപ്പെടുത്താൻ യാതൊരു പഠനവും നടത്തിയിട്ടില്ല. 1940 കളിൽ തന്നെ വൻതോതിൽ ഖനനം തുടങ്ങിയ `ബിക്കോളിം' താലൂക്കിന്റെ പല ഭാഗങ്ങളിലും വനങ്ങൾ ഇല്ലെന്നുതന്നെ പറയാം. `സത്താരി', സാൻഗും താലൂക്കുകളിലും ഖനനം വനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ഖനനത്തെ തുടർന്നുണ്ടാകുന്ന ഭൂവിനിയോഗത്തിലെയും ഭൂതലത്തിലെയും മാറ്റങ്ങൾ ഈ മേഖലയിലുണ്ടാക്കിയിട്ടുള്ള ജൈവവൈവിദ്ധ്യനഷ്‌ടം വളരെ ഗൗരവമുള്ളതാണ്‌.
'''മുകൾപ്പരപ്പിലെ ജലം'''


ബാർജുകൾ ജെട്ടികളിൽ സാധനങ്ങൾ കറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ മുകൾപ്പരപ്പിലെ ജലം മലിനീകരിക്കപ്പെടുന്നു. നദികളുടെ അടിത്തട്ടിൽ മാലിന്യങ്ങൾ അടിയുന്നതും പൊഴികൾ രൂപപ്പെടുന്നതും (മണ്ഡോവി-സ്വാറി പൊഴിശൃംഖല) ബിക്കോലിം, സാഗ്വലിം നദികളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നു. കുന്നതും മാലിന്യങ്ങൾ വന്നു വീഴുന്നത്‌ ജലകേന്ദ്രങ്ങൾക്കടുത്താകയാൽ ഗോവയിൽ വർഷക്കാലത്ത്‌ ഇവ വെള്ളത്തിലേക്ക്‌ ഒഴുകി എത്തുന്നു. തുറസ്സായ ഖനനം ജലത്തിന്റെ ഗുണത്തിലും അളവിലും വലിയ മാറ്റമുണ്ടാക്കുന്നു. മാത്രവുമല്ല ഭൂസ്വഭാവത്തിലും ഭൂവിനിയോഗത്തിലും സസ്യജന്തുരൂപത്തിലും വ്യതിയാനങ്ങൾ സൃഷ്‌ടിക്കുന്ന ഖനനമേഖലയിൽ ചുവടെ പറയുന്ന രണ്ട്‌ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌.
ബാർജുകൾ ജെട്ടികളിൽ സാധനങ്ങൾ കറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ മുകൾപ്പരപ്പിലെ ജലം മലിനീകരിക്കപ്പെടുന്നു. നദികളുടെ അടിത്തട്ടിൽ മാലിന്യങ്ങൾ അടിയുന്നതും പൊഴികൾ രൂപപ്പെടുന്നതും (മണ്ഡോവി-സ്വാറി പൊഴിശൃംഖല) ബിക്കോലിം, സാഗ്വലിം നദികളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നു. കുന്നതും മാലിന്യങ്ങൾ വന്നു വീഴുന്നത്‌ ജലകേന്ദ്രങ്ങൾക്കടുത്താകയാൽ ഗോവയിൽ വർഷക്കാലത്ത്‌ ഇവ വെള്ളത്തിലേക്ക്‌ ഒഴുകി എത്തുന്നു. തുറസ്സായ ഖനനം ജലത്തിന്റെ ഗുണത്തിലും അളവിലും വലിയ മാറ്റമുണ്ടാക്കുന്നു. മാത്രവുമല്ല ഭൂസ്വഭാവത്തിലും ഭൂവിനിയോഗത്തിലും സസ്യജന്തുരൂപത്തിലും വ്യതിയാനങ്ങൾ സൃഷ്‌ടിക്കുന്ന ഖനനമേഖലയിൽ ചുവടെ പറയുന്ന രണ്ട്‌ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌.
n ഖനികളിലെ അവശിഷ്‌ടങ്ങളും അവിടെനിന്ന്‌ പുറംതള്ളുന്ന വെള്ളം നെൽകൃഷിക്ക്‌ ഉപ യോഗിക്കുന്നതും ഈ കൃഷിഭൂമികളുടെ സുസ്ഥിരഫലഭൂയിഷ്‌ഠതയ്‌ക്ക്‌ ഭീഷണിയാണ്‌.
 
n ഖനികളോടനുബന്ധിച്ചുള്ള കുഴികളിൽനിന്ന്‌ ഒഴുകി കൃഷിഭൂമികളിലെത്തുന്ന വെള്ളം മലി നീകരണപ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നു.
* ഖനികളിലെ അവശിഷ്‌ടങ്ങളും അവിടെനിന്ന്‌ പുറംതള്ളുന്ന വെള്ളം നെൽകൃഷിക്ക്‌ ഉപ യോഗിക്കുന്നതും ഈ കൃഷിഭൂമികളുടെ സുസ്ഥിരഫലഭൂയിഷ്‌ഠതയ്‌ക്ക്‌ ഭീഷണിയാണ്‌.
 
* ഖനികളോടനുബന്ധിച്ചുള്ള കുഴികളിൽനിന്ന്‌ ഒഴുകി കൃഷിഭൂമികളിലെത്തുന്ന വെള്ളം മലി നീകരണപ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നു.
 
'''ഭൂജലം'''


ഖനികളിൽ നിന്ന്‌ ഗണ്യമായ അളവിൽ വെള്ളം പമ്പുചെയ്‌ത്‌ കളയേണ്ടതുള്ളതിനാൽ ഖനനപ്രവർത്തനങ്ങൾ ഭൂജലത്തെ പ്രതികൂലമായി ബാധിക്കുന്നു. ഗോവയിലെ ഖനനപ്രവർത്തനങ്ങൾ അവിടത്തെ പ്രാദേശിക ജല നിലയെ പ്രതികൂലമായി ബാധിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌. (MS Swaminathan 1982; TERI, 1997; GT Marathe, IIT; BS Chawdhri & AG Chachadi; NEERI Report; Regional Plan of Goa 2021) ഖനികളിൽ നിന്ന്‌ ജലം ഇപ്രകാരം ഒഴുക്കിക്കളയുന്നതുമൂലം കിണറുകൾ വറ്റുകയും വീട്ടാവശ്യത്തിനും കൃഷിക്കും ജലം ലഭിക്കാതെ വരുകയും ചെയ്യുന്നു. ഇത്‌ പ്രദേശവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഖനനം മൂലമുള്ള ജലദൗർലഭ്യം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.(TERI, 1997; TERI 2002). ഭൂജല നിലയിലെ മാറ്റങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്‌ സ്‌ത്രീകളുടെ ആരോഗ്യത്തെയാണ്‌ (TERI, 2006).
ഖനികളിൽ നിന്ന്‌ ഗണ്യമായ അളവിൽ വെള്ളം പമ്പുചെയ്‌ത്‌ കളയേണ്ടതുള്ളതിനാൽ ഖനനപ്രവർത്തനങ്ങൾ ഭൂജലത്തെ പ്രതികൂലമായി ബാധിക്കുന്നു. ഗോവയിലെ ഖനനപ്രവർത്തനങ്ങൾ അവിടത്തെ പ്രാദേശിക ജല നിലയെ പ്രതികൂലമായി ബാധിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌. (MS Swaminathan 1982; TERI, 1997; GT Marathe, IIT; BS Chawdhri & AG Chachadi; NEERI Report; Regional Plan of Goa 2021) ഖനികളിൽ നിന്ന്‌ ജലം ഇപ്രകാരം ഒഴുക്കിക്കളയുന്നതുമൂലം കിണറുകൾ വറ്റുകയും വീട്ടാവശ്യത്തിനും കൃഷിക്കും ജലം ലഭിക്കാതെ വരുകയും ചെയ്യുന്നു. ഇത്‌ പ്രദേശവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഖനനം മൂലമുള്ള ജലദൗർലഭ്യം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.(TERI, 1997; TERI 2002). ഭൂജല നിലയിലെ മാറ്റങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്‌ സ്‌ത്രീകളുടെ ആരോഗ്യത്തെയാണ്‌ (TERI, 2006).
'''അവശിഷ്ടകൂമ്പാരം'''


ഖനികളിൽ നിന്നുള്ള അവശിഷ്‌ടം മലഞ്ചെരിവുകളിൽ കുന്നുകൾപോലെയാണ്‌ കൂട്ടിയിടുന്നത്‌. ഈ അവശിഷ്‌ടം വീണ്ടും ഖനനം ചെയ്‌ത്‌ ചൈനയിലേയ്‌ക്കയ്‌ക്കുന്നുണ്ട്‌. കുഴിച്ചെടുക്കുന്ന സാധനം രാജ്യത്തിന്‌ പുറത്തേയ്‌ക്ക്‌ കൊണ്ടുപോകുന്നതിനാൽ ഖനികളിലെ അയിര്‌ തീർന്നുകഴിഞ്ഞാൽ ഇവ എങ്ങനെ മൂടും എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌.
ഖനികളിൽ നിന്നുള്ള അവശിഷ്‌ടം മലഞ്ചെരിവുകളിൽ കുന്നുകൾപോലെയാണ്‌ കൂട്ടിയിടുന്നത്‌. ഈ അവശിഷ്‌ടം വീണ്ടും ഖനനം ചെയ്‌ത്‌ ചൈനയിലേയ്‌ക്കയ്‌ക്കുന്നുണ്ട്‌. കുഴിച്ചെടുക്കുന്ന സാധനം രാജ്യത്തിന്‌ പുറത്തേയ്‌ക്ക്‌ കൊണ്ടുപോകുന്നതിനാൽ ഖനികളിലെ അയിര്‌ തീർന്നുകഴിഞ്ഞാൽ ഇവ എങ്ങനെ മൂടും എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌.
'''വായുവിന്റെ ഗുണമേന്മ'''


കർണ്ണാടകയിൽ നിന്നുള്ള ധാതുക്കൾ വൻതോതിൽ റോഡ്‌ മാർഗ്ഗവും റെയിൽമാർഗ്ഗവും ഗോവയിലേക്ക്‌ കൊണ്ട്‌പോയി അവിടത്തെ പ്രാദേശിക അയിരുമായി കൂട്ടിക്കലർത്തി നിലവാരം കൂട്ടിയാണ്‌ `മർമുഗാവോ' പോർട്ട്‌ ട്രസ്റ്റ്‌ വഴി കയറ്റുമതി ചെയ്യുന്നതും ഗോവയിലെ 5 സ്‌പോഞ്ച്‌ അയൺ പ്ലാന്റുകൾക്ക്‌ എത്തിച്ചുകൊടുക്കുന്നതും. ഇപ്പോൾ നടന്നുവരുന്ന ഒരു പഠന പ്രകാരം (TERI)ഗോവയിലെ PM10 നായി കൊണ്ടുപോകുന്ന ലോഡുകളിൽ 39 ശതമാനം ഖനിമേഖലയിൽ നിന്നും 25% വ്യവസായത്തിൽ നിന്നുമാണെന്നാണ്‌ TERI യുടെം ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്‌. ഇരുമ്പ്‌ അയിരുകൾ ട്രക്കുകളിൽ എൻ.എച്ച്‌. 4 എ വഴി ഉസ്‌ഗാ ഓയിൽ എത്തിച്ച്‌ അവിടെ നിന്ന്‌ ബാർക്കുകളിൽ പോർട്ട്‌ ട്രിസ്റ്റിലെത്തിച്ചാണ്‌ കയറ്റി അയക്കുന്നത്‌. ട്രക്കുകളിൽ ഓവർലോഡ്‌ കയറ്റി തുണിയിട്ട്‌ മൂടാതെ തലങ്ങും വിലങ്ങും പായുന്നത്‌ കടുത്ത ഗതാഗതക്കുരുക്ക്‌ സൃഷ്‌ടിക്കുകയും അവയുടെ സഞ്ചാരപാതയിലുടനീളം പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഈ ഗതാഗത പാതയിൽ നിരവധി അപകടങ്ങളാണ്‌ നിത്യവും ഉണ്ടാകുന്നത്‌. അന്തരീക്ഷമലിനീകരണം ഗോവയിലെ ഖനനമേഖലയിലും ഗതാഗത ഇടനാഴിയിലും വളരെ ഉയർന്ന നിലയിൽ കാണുന്നത്‌ പ്രാദേശിക സമൂഹങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
കർണ്ണാടകയിൽ നിന്നുള്ള ധാതുക്കൾ വൻതോതിൽ റോഡ്‌ മാർഗ്ഗവും റെയിൽമാർഗ്ഗവും ഗോവയിലേക്ക്‌ കൊണ്ട്‌പോയി അവിടത്തെ പ്രാദേശിക അയിരുമായി കൂട്ടിക്കലർത്തി നിലവാരം കൂട്ടിയാണ്‌ `മർമുഗാവോ' പോർട്ട്‌ ട്രസ്റ്റ്‌ വഴി കയറ്റുമതി ചെയ്യുന്നതും ഗോവയിലെ 5 സ്‌പോഞ്ച്‌ അയൺ പ്ലാന്റുകൾക്ക്‌ എത്തിച്ചുകൊടുക്കുന്നതും. ഇപ്പോൾ നടന്നുവരുന്ന ഒരു പഠന പ്രകാരം (TERI)ഗോവയിലെ PM10 നായി കൊണ്ടുപോകുന്ന ലോഡുകളിൽ 39 ശതമാനം ഖനിമേഖലയിൽ നിന്നും 25% വ്യവസായത്തിൽ നിന്നുമാണെന്നാണ്‌ TERI യുടെം ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്‌. ഇരുമ്പ്‌ അയിരുകൾ ട്രക്കുകളിൽ എൻ.എച്ച്‌. 4 എ വഴി ഉസ്‌ഗാ ഓയിൽ എത്തിച്ച്‌ അവിടെ നിന്ന്‌ ബാർക്കുകളിൽ പോർട്ട്‌ ട്രിസ്റ്റിലെത്തിച്ചാണ്‌ കയറ്റി അയക്കുന്നത്‌. ട്രക്കുകളിൽ ഓവർലോഡ്‌ കയറ്റി തുണിയിട്ട്‌ മൂടാതെ തലങ്ങും വിലങ്ങും പായുന്നത്‌ കടുത്ത ഗതാഗതക്കുരുക്ക്‌ സൃഷ്‌ടിക്കുകയും അവയുടെ സഞ്ചാരപാതയിലുടനീളം പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഈ ഗതാഗത പാതയിൽ നിരവധി അപകടങ്ങളാണ്‌ നിത്യവും ഉണ്ടാകുന്നത്‌. അന്തരീക്ഷമലിനീകരണം ഗോവയിലെ ഖനനമേഖലയിലും ഗതാഗത ഇടനാഴിയിലും വളരെ ഉയർന്ന നിലയിൽ കാണുന്നത്‌ പ്രാദേശിക സമൂഹങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
'''കൃഷി'''


ഭൂജലം അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും വലിയൊരു പ്രദേശത്ത്‌ അവശിഷ്‌ടങ്ങളും പൊടിയും അടിയുന്നതും കൃഷിയിടങ്ങളെ നശിപ്പിക്കുകയും ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഖനനപ്രദേശങ്ങൾക്ക്‌ താഴെയുള്ള കൃഷിയിടങ്ങളിൽ ഖനികളിൽ നിന്ന്‌ ഒഴുകിയെത്തുന്ന അവിശിഷ്‌ടങ്ങൾ വന്നടിയുന്നതുമൂലം കൃഷിയോഗ്യമല്ലാതാവുന്നു. ഇത്‌ ഖനനക്കാരും കർഷകരും തമ്മിലുള്ള നിരന്തര സംഘർഷത്തിന്‌ ഇടയാക്കുന്നു. ഉദാഹരണത്തിന്‌ സാംഗ്യം താലൂക്കിലെ കൊളംബ വില്ലേജിൽ പോർച്ചുഗീസുകാരുടെ കാലത്ത്‌ അനുവദിച്ച ഖനികൾ വില്ലേജിന്റെ 75% സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. ഇവയിൽ പലതും പ്രവർത്തിച്ചുവരുന്നവയാണ്‌. ചുരുക്കത്തിൽ ഈ കാർഷികഗ്രാമം പൂർണ്ണമായി തന്നെ ഖനികൾ വിഴുങ്ങും എന്ന ഭീതിയിലാണ്‌. ഇവിടെ പ്രാദേശിക സംഘർഷം പതിവാണ്‌. ഇതുപോലുള്ള മറ്റൊരു ഗ്രാമമാണ്‌ `കൗറം'. പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച രേഖയിൽ കെർകെർ (2010) ഇപ്രകാരം പറയുന്നു �ഗോവയിലെ ചുരുക്കം ചില ഗ്രാമങ്ങൾ മാത്രമേ ദക്ഷിണ ഗോവയിലെ കവാരെ ക്യൂപ്പമിലെ പോലെ ജൈവപൈതൃകമുള്ള വിശുദ്ധതോട്ടങ്ങളും, ജലസുലഭമായ അരുവികളും സമ്പന്നവനങ്ങളും നിറഞ്ഞവയായുള്ളു. എന്നാലിന്ന്‌ വർദ്ധിച്ചുവരുന്ന ഖനന പ്രവർത്തനങ്ങൾമൂലം കവാരെയുടെ നിലനില്‌പുതന്നെ അപകടത്തിലാണ്‌.'' കൃഷിയും ഖനനവും, ജനങ്ങളും ഖനനകമ്പനികളും തമ്മിൽ ഇന്ന്‌ നിതാന്തശത്രുതയിലാണ്‌. ഭൂമിയും ജീവിതവും ഖനികൾ കവർന്നെടുത്തവർക്ക്‌ നിലവിലുള്ള നിയമപ്രകാരം നൽകുന്ന നഷ്‌ടപരിഹാരം തീരം അപ ര്യാപ്‌തമാണ്‌.
ഭൂജലം അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും വലിയൊരു പ്രദേശത്ത്‌ അവശിഷ്‌ടങ്ങളും പൊടിയും അടിയുന്നതും കൃഷിയിടങ്ങളെ നശിപ്പിക്കുകയും ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഖനനപ്രദേശങ്ങൾക്ക്‌ താഴെയുള്ള കൃഷിയിടങ്ങളിൽ ഖനികളിൽ നിന്ന്‌ ഒഴുകിയെത്തുന്ന അവിശിഷ്‌ടങ്ങൾ വന്നടിയുന്നതുമൂലം കൃഷിയോഗ്യമല്ലാതാവുന്നു. ഇത്‌ ഖനനക്കാരും കർഷകരും തമ്മിലുള്ള നിരന്തര സംഘർഷത്തിന്‌ ഇടയാക്കുന്നു. ഉദാഹരണത്തിന്‌ സാംഗ്യം താലൂക്കിലെ കൊളംബ വില്ലേജിൽ പോർച്ചുഗീസുകാരുടെ കാലത്ത്‌ അനുവദിച്ച ഖനികൾ വില്ലേജിന്റെ 75% സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. ഇവയിൽ പലതും പ്രവർത്തിച്ചുവരുന്നവയാണ്‌. ചുരുക്കത്തിൽ ഈ കാർഷികഗ്രാമം പൂർണ്ണമായി തന്നെ ഖനികൾ വിഴുങ്ങും എന്ന ഭീതിയിലാണ്‌. ഇവിടെ പ്രാദേശിക സംഘർഷം പതിവാണ്‌. ഇതുപോലുള്ള മറ്റൊരു ഗ്രാമമാണ്‌ `കൗറം'. പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച രേഖയിൽ കെർകെർ (2010) ഇപ്രകാരം പറയുന്നു �ഗോവയിലെ ചുരുക്കം ചില ഗ്രാമങ്ങൾ മാത്രമേ ദക്ഷിണ ഗോവയിലെ കവാരെ ക്യൂപ്പമിലെ പോലെ ജൈവപൈതൃകമുള്ള വിശുദ്ധതോട്ടങ്ങളും, ജലസുലഭമായ അരുവികളും സമ്പന്നവനങ്ങളും നിറഞ്ഞവയായുള്ളു. എന്നാലിന്ന്‌ വർദ്ധിച്ചുവരുന്ന ഖനന പ്രവർത്തനങ്ങൾമൂലം കവാരെയുടെ നിലനില്‌പുതന്നെ അപകടത്തിലാണ്‌.'' കൃഷിയും ഖനനവും, ജനങ്ങളും ഖനനകമ്പനികളും തമ്മിൽ ഇന്ന്‌ നിതാന്തശത്രുതയിലാണ്‌. ഭൂമിയും ജീവിതവും ഖനികൾ കവർന്നെടുത്തവർക്ക്‌ നിലവിലുള്ള നിയമപ്രകാരം നൽകുന്ന നഷ്‌ടപരിഹാരം തീരം അപ ര്യാപ്‌തമാണ്‌.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‌പാദത്തിൽ ഖനനം നൽകുന്ന സംഭാവനയെ പറ്റി കേൾക്കുന്നവർ പരിസ്ഥിതിപരവും സാമൂഹ്യവുമായ ഈ പ്രശ്‌നങ്ങൾ കാണുന്നില്ല. ഉദാഹരണത്തിന്‌ 1996/97 സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഗോവയിലെ ഖനനത്തിന്റെ ആഘാതത്തെപറ്റി നടത്തിയ വിശദമായ പഠനപ്രകാരം പരിസ്ഥിതിപരവും സാമൂഹ്യവുമായ ആഘാതത്തിന്റെ വില തട്ടിക്കഴിച്ചാൽ ഇത്‌ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക്‌ നൽകുന്ന സംഭാവന(യഥാർത്ഥ വരുമാനം) വെറും 15% മാത്രമാണ്‌. (Noronha, 2001; TERI 2002) . NCAER റിപ്പോർട്ടിന്‌ (2010) പ്രതികരണമായി ഈ അടുത്തിടെ പുറത്തുവന്ന രേഖകൾ പ്രകാരം ഇക്കാര്യത്തിലുള്ള വരവ്‌-ചെലവ്‌ അനുപാതം ഗോവയിലെ ഖനനത്തെ ഒരു തരത്തിലും അനുകൂലിക്കുന്നില്ല. (Basu 2011, Mukhopadhyay & Kadekodi 2011)
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‌പാദത്തിൽ ഖനനം നൽകുന്ന സംഭാവനയെ പറ്റി കേൾക്കുന്നവർ പരിസ്ഥിതിപരവും സാമൂഹ്യവുമായ ഈ പ്രശ്‌നങ്ങൾ കാണുന്നില്ല. ഉദാഹരണത്തിന്‌ 1996/97 സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഗോവയിലെ ഖനനത്തിന്റെ ആഘാതത്തെപറ്റി നടത്തിയ വിശദമായ പഠനപ്രകാരം പരിസ്ഥിതിപരവും സാമൂഹ്യവുമായ ആഘാതത്തിന്റെ വില തട്ടിക്കഴിച്ചാൽ ഇത്‌ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക്‌ നൽകുന്ന സംഭാവന(യഥാർത്ഥ വരുമാനം) വെറും 15% മാത്രമാണ്‌. (Noronha, 2001; TERI 2002) . NCAER റിപ്പോർട്ടിന്‌ (2010) പ്രതികരണമായി ഈ അടുത്തിടെ പുറത്തുവന്ന രേഖകൾ പ്രകാരം ഇക്കാര്യത്തിലുള്ള വരവ്‌-ചെലവ്‌ അനുപാതം ഗോവയിലെ ഖനനത്തെ ഒരു തരത്തിലും അനുകൂലിക്കുന്നില്ല. (Basu 2011, Mukhopadhyay & Kadekodi 2011)
====ഭരണപരമായ പ്രശ്നങ്ങൾ====


വനഅവകാശ നിയമത്തിലെ സാമൂഹ്യവനവിഭവം സംബന്ധിച്ച നിബന്ധനകൾ ഗോവയിൽ നടപ്പാക്കാതിരുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല. ഗോവയിലെ `ക്യൂപെം' താലൂക്കിൽപെട്ട `കൗരം' ഗ്രാമത്തിലെ `ദേവപൊൻ ഡോങ്കാർ' ഖനി സ്ഥിതിചെയ്യുന്നത്‌. `വെളിപ്‌സ്‌' എന്നറിയപ്പെടുന്ന പട്ടികവർഗ്ഗക്കാരുടെ വിശുദ്ധ സ്ഥലമായ ഒരുമലയിലാണ്‌. ശക്തമായ പ്രാദേശിക എതിർപ്പിനെ മറികടന്നും വനാവകാശനിയമത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കാതെയും ഇവിടെ ഖനനത്തിന്‌ അനുമതി നൽകിയത്‌ അക്ഷന്തവ്യമാണ്‌.
വനഅവകാശ നിയമത്തിലെ സാമൂഹ്യവനവിഭവം സംബന്ധിച്ച നിബന്ധനകൾ ഗോവയിൽ നടപ്പാക്കാതിരുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല. ഗോവയിലെ `ക്യൂപെം' താലൂക്കിൽപെട്ട `കൗരം' ഗ്രാമത്തിലെ `ദേവപൊൻ ഡോങ്കാർ' ഖനി സ്ഥിതിചെയ്യുന്നത്‌. `വെളിപ്‌സ്‌' എന്നറിയപ്പെടുന്ന പട്ടികവർഗ്ഗക്കാരുടെ വിശുദ്ധ സ്ഥലമായ ഒരുമലയിലാണ്‌. ശക്തമായ പ്രാദേശിക എതിർപ്പിനെ മറികടന്നും വനാവകാശനിയമത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കാതെയും ഇവിടെ ഖനനത്തിന്‌ അനുമതി നൽകിയത്‌ അക്ഷന്തവ്യമാണ്‌.
പലവിധത്തിലുള്ള നിയമവിരുദ്ധ ഖനനപ്രവർത്തനങ്ങളും ഗോവയിൽ നടക്കുന്നുണ്ട്‌. യാതൊരു വിധ ക്ലിയറൻസും ഇല്ലാതെയും തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്റെ പിൻബലത്തിലും പരിസ്ഥിതി ക്ലിയറൻസിനുമുളള വ്യവസ്ഥകൾ കാറ്റിൽ പറത്തിയും ഇവിടെ ഖനനം നടക്കുന്നു. പരിസ്ഥിതി സംബന്ധമായ നിബന്ധനകൾ പാടേ അവഗണിച്ച്‌ അനുവദനീയമായ പരിധിക്ക്‌ അതീതമായി അയിര്‌ ഖനനം ചെയ്‌തെടുക്കുന്നതായി ആരോപിച്ച്‌ നിരവധി പരാതികൾ സമിതിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
പലവിധത്തിലുള്ള നിയമവിരുദ്ധ ഖനനപ്രവർത്തനങ്ങളും ഗോവയിൽ നടക്കുന്നുണ്ട്‌. യാതൊരു വിധ ക്ലിയറൻസും ഇല്ലാതെയും തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്റെ പിൻബലത്തിലും പരിസ്ഥിതി ക്ലിയറൻസിനുമുളള വ്യവസ്ഥകൾ കാറ്റിൽ പറത്തിയും ഇവിടെ ഖനനം നടക്കുന്നു. പരിസ്ഥിതി സംബന്ധമായ നിബന്ധനകൾ പാടേ അവഗണിച്ച്‌ അനുവദനീയമായ പരിധിക്ക്‌ അതീതമായി അയിര്‌ ഖനനം ചെയ്‌തെടുക്കുന്നതായി ആരോപിച്ച്‌ നിരവധി പരാതികൾ സമിതിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
'''
പരിസ്ഥിതി ആഘാത അപഗ്രഥനം'''


പശ്ചിമഘട്ടത്തിലെ ജൈവവ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികളുടെ കേന്ദ്രബിന്ദുവായ പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ പല നിലയിലും അബദ്ധജടിലമാണെന്ന്‌ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌.
പശ്ചിമഘട്ടത്തിലെ ജൈവവ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികളുടെ കേന്ദ്രബിന്ദുവായ പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയ പല നിലയിലും അബദ്ധജടിലമാണെന്ന്‌ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌.
n പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകളുടെയും പൊതുതെളിവെടുപ്പ്‌ നടപടികളുടേയും ഗുണനിലവാരമില്ലായ്‌മയാണ്‌ ഒരു പ്രശ്‌നം. തെറ്റായ അപഗ്രഥന റിപ്പോർട്ട്‌ മാത്രമല്ല,പൊതു തെളിവെടുപ്പുകളുടെ മിനിട്‌സിൽ പോലും കൃത്രിമം കാട്ടിയതായി കണ്ടെത്താൻ കഴിഞ്ഞു. പരിസ്ഥിതി ആഘാത അപഗ്രഥന കൺസൾട്ടന്റ്‌ ഗ്രാമങ്ങൾ സന്ദർശിക്കുകയോ ശരിയായ സർവ്വെയും പഠനവും നടത്തുകയോ ചെയ്യാതിരുന്ന സംഭവങ്ങൾ ഞങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടുണ്ട്‌. പദ്ധതിയുടെ പ്രണേതാക്കൾ നിയോഗിച്ച ഏജൻസികളാണ്‌ പലപ്പോഴും പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നതിനാൽ ക്ലിയറൻസ്‌ ലഭിക്കാൻ തക്കവണ്ണം സ്ഥിതിവിവരക്കണക്കുകളെ വളച്ചൊടിക്കുന്ന രീതിയും നിലവിലുണ്ട്‌. ഉദാഹരണത്തിന്‌ ഗോവയിലെ `ക്യൂപെം' താലൂക്കിലെ `കൗരം' ഗ്രാമത്തിലെ ഡെവാപൊൻ ഡോങ്കാർ ഖനിക്കുവേണ്ടി തയ്യാറാക്കിയ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിൽ വസ്‌തുതയ്‌ക്ക്‌ വിരുദ്ധമായി ഖനനമേഖലയിൽ ഒരു ജലസ്രോതസ്സും ഇല്ലെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. സമിതി സ്ഥലം പരിശോധിച്ചപ്പോൾ ജല സമൃദ്ധിയുള്ള രണ്ട്‌ അരുവികൾ കാണാൻ കഴിഞ്ഞു.
 
n ജൈവവൈവിദ്ധ്യത്തിന്റെയും സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളുടെയും കാര്യത്തിൽ പരിസ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ടുകൾ ദുർബലമാണ്‌. ഉദാഹരണത്തിന്‌ പശ്ചിമഘട്ടത്തിന്‌ തുടർച്ചയായി കാറ്റടിക്കുന്ന വളർച്ച മുരടിച്ച വൃക്ഷങ്ങളുള്ള പ്രദേശത്തെ `ഊഷരഭൂമി' ആയി മുദ്രകുത്തി തഴയുകയാണ്‌ അപഗ്രഥന റിപ്പോർട്ടിൽ ചെയ്യാറ്‌. ജൈവവൈവിദ്ധ്യത്താൽ സമ്പന്നമായ ഈ പ്രദേശം നിരവധി സസ്യലതാദികളുടെ ആവാസകേന്ദ്രവും കന്നുകാലി തീറ്റകളുടെ ഒരു പ്രധാന സ്രോതസ്സും ചുറ്റുമുള്ള താഴ്‌വരകളിലെ ജനജീവിതത്തിന്‌ ഊർജ്ജം പകരുന്ന അരുവികളുടെ സ്രോതസ്സുമാണ്‌.
* പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകളുടെയും പൊതുതെളിവെടുപ്പ്‌ നടപടികളുടേയും ഗുണനിലവാരമില്ലായ്‌മയാണ്‌ ഒരു പ്രശ്‌നം. തെറ്റായ അപഗ്രഥന റിപ്പോർട്ട്‌ മാത്രമല്ല,പൊതു തെളിവെടുപ്പുകളുടെ മിനിട്‌സിൽ പോലും കൃത്രിമം കാട്ടിയതായി കണ്ടെത്താൻ കഴിഞ്ഞു. പരിസ്ഥിതി ആഘാത അപഗ്രഥന കൺസൾട്ടന്റ്‌ ഗ്രാമങ്ങൾ സന്ദർശിക്കുകയോ ശരിയായ സർവ്വെയും പഠനവും നടത്തുകയോ ചെയ്യാതിരുന്ന സംഭവങ്ങൾ ഞങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടുണ്ട്‌. പദ്ധതിയുടെ പ്രണേതാക്കൾ നിയോഗിച്ച ഏജൻസികളാണ്‌ പലപ്പോഴും പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നതിനാൽ ക്ലിയറൻസ്‌ ലഭിക്കാൻ തക്കവണ്ണം സ്ഥിതിവിവരക്കണക്കുകളെ വളച്ചൊടിക്കുന്ന രീതിയും നിലവിലുണ്ട്‌. ഉദാഹരണത്തിന്‌ ഗോവയിലെ `ക്യൂപെം' താലൂക്കിലെ `കൗരം' ഗ്രാമത്തിലെ ഡെവാപൊൻ ഡോങ്കാർ ഖനിക്കുവേണ്ടി തയ്യാറാക്കിയ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിൽ വസ്‌തുതയ്‌ക്ക്‌ വിരുദ്ധമായി ഖനനമേഖലയിൽ ഒരു ജലസ്രോതസ്സും ഇല്ലെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. സമിതി സ്ഥലം പരിശോധിച്ചപ്പോൾ ജല സമൃദ്ധിയുള്ള രണ്ട്‌ അരുവികൾ കാണാൻ കഴിഞ്ഞു.
n തയ്യാറാക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ പലതും വിശ്വാസയോഗ്യമല്ല. ഇത്തരുണത്തിൽ പരിസ്ഥിതി അവലോകന കമ്മിറ്റിയുടെ പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഈ കമ്മിറ്റിയുടെ ഘടനയിലെ പ്രധാന അപാകത നിർദ്ദിഷ്‌ടപദ്ധതി സ്ഥാപിക്കേണ്ട പ്രദേശത്തെ പ്രതിനിധികളാരും കമ്മിറ്റിയിൽ ഉണ്ടാകാറില്ലെന്നതാണ്‌. തന്മൂലം പരിസ്ഥിതി അവലോകന സമിതിക്ക്‌ ആ പ്രദേശത്തെപറ്റി ശരിയായ വിവരമോ പുതിയ പദ്ധതി വരുമ്പോൾ അവിടെ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെപ്പറ്റി വ്യക്തമായ ധാരണയോ ലഭിക്കുന്നില്ല. സമിതിയുടെ ചർച്ചകൾ പ്രധാനമായും ഡൽഹിയിലാണ്‌ നടക്കുന്നതെന്നതിനാലും പലപ്പോഴും സ്ഥലസന്ദർശനം ഉണ്ടാകാറില്ലെന്നതുകൊണ്ടും പ്രാദേശികമായ സമ്മർദ്ദങ്ങളും ഉത്‌ക്കണ്‌ഠകളും സമിതിയുടെ ശ്രദ്ധയിൽപെടാതെ പോകുന്നു. തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിനെയും കൃത്രിമമായി ചമച്ച പൊതു തെളിവെടുപ്പിന്റ മിനിട്‌സിനെയും ആശ്രയിക്കുന്നിടത്തോളം കാലം മൊത്തെ നിയന്ത്രണ പ്രക്രിയയും വൃഥാവിലാകുകയേയുള്ളൂ.
 
n പരിസ്ഥിതി ക്ലിയറൻസ്‌ സംബന്ധിച്ച 2006 ലെ വിജ്ഞാപനം SPCB യെ വെറും പോസ്റ്റാഫീസായി തരംതാഴ്‌ത്തി എന്ന്‌ ഗോവപോലുള്ള സംസ്ഥാനങ്ങൾ കരുതുന്നു. ഈ ക്ലിയറൻസ്‌ പ്രക്രിയയിൽ സംസ്ഥാന/പ്രാദേശിക സ്വാധീനം കടന്നുചെന്നതായും കരുതുന്നു. മറ്റ്‌ ചിലയിടങ്ങളിൽ SPCB പ്രാദേശിക ജനതയുടെ താല്‌പര്യത്തിന്‌ വിരുദ്ധമായി പരിസ്ഥിതി അവലോകന സമിതിയെ തെറ്റിദ്ധരിപ്പിച്ചതായും കരുതുന്നു. പരിസ്ഥിതി-വനം മന്ത്രാലയം ക്ലിയറൻസ്‌ കൊടുക്കുന്ന കേസുകളിലൊഴികെ 2006ന്‌ ശേഷം സംസ്ഥാന സർക്കാരിന്റെയോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ കാഴ്‌ചപ്പാടുകൾ ഇടംപിടിക്കാറില്ല. പദ്ധതി സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ ശരിക്കും ഇക്കാര്യത്തിൽ സംസ്ഥാനത്തിനുള്ള `വീറ്റോ' അധികാരമാണ്‌. ഇത്‌ വേണ്ടവിധം വിനിയോഗിക്കണമെന്നമെന്നു മാത്രം. ക്ലിയറൻസിനുവേണ്ടി പരിസ്ഥിതി-വനം മന്ത്രാലയത്തിനുമേൽ കടുത്ത സമ്മർദ്ദം പതിവാണ്‌.
* ജൈവവൈവിദ്ധ്യത്തിന്റെയും സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളുടെയും കാര്യത്തിൽ പരിസ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ടുകൾ ദുർബലമാണ്‌. ഉദാഹരണത്തിന്‌ പശ്ചിമഘട്ടത്തിന്‌ തുടർച്ചയായി കാറ്റടിക്കുന്ന വളർച്ച മുരടിച്ച വൃക്ഷങ്ങളുള്ള പ്രദേശത്തെ `ഊഷരഭൂമി' ആയി മുദ്രകുത്തി തഴയുകയാണ്‌ അപഗ്രഥന റിപ്പോർട്ടിൽ ചെയ്യാറ്‌. ജൈവവൈവിദ്ധ്യത്താൽ സമ്പന്നമായ ഈ പ്രദേശം നിരവധി സസ്യലതാദികളുടെ ആവാസകേന്ദ്രവും കന്നുകാലി തീറ്റകളുടെ ഒരു പ്രധാന സ്രോതസ്സും ചുറ്റുമുള്ള താഴ്‌വരകളിലെ ജനജീവിതത്തിന്‌ ഊർജ്ജം പകരുന്ന അരുവികളുടെ സ്രോതസ്സുമാണ്‌.
n പ്രോജക്‌റ്റടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതു മൂലം ഇവയുടെ ആവർത്തന ആഘാതം അവഗണിക്കപ്പെടുന്നു.
 
n വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കാതെ തന്നെ പുതിയ പദ്ധതികൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നു. ഉദാഹരണത്തിന്‌ പരിസ്ഥിതി ക്ലിയറൻസിലും മലിനീകരണബോർഡിന്റെ പുതുക്കൽ രേഖയിലും നിഷ്‌ക്കർഷിച്ചിട്ടുള്ളതിലധികം അയിര്‌ ഖനനക്കാർ അവിടെ നിന്നെ ടുക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.
* തയ്യാറാക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ പലതും വിശ്വാസയോഗ്യമല്ല. ഇത്തരുണത്തിൽ പരിസ്ഥിതി അവലോകന കമ്മിറ്റിയുടെ പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഈ കമ്മിറ്റിയുടെ ഘടനയിലെ പ്രധാന അപാകത നിർദ്ദിഷ്‌ടപദ്ധതി സ്ഥാപിക്കേണ്ട പ്രദേശത്തെ പ്രതിനിധികളാരും കമ്മിറ്റിയിൽ ഉണ്ടാകാറില്ലെന്നതാണ്‌. തന്മൂലം പരിസ്ഥിതി അവലോകന സമിതിക്ക്‌ ആ പ്രദേശത്തെപറ്റി ശരിയായ വിവരമോ പുതിയ പദ്ധതി വരുമ്പോൾ അവിടെ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെപ്പറ്റി വ്യക്തമായ ധാരണയോ ലഭിക്കുന്നില്ല. സമിതിയുടെ ചർച്ചകൾ പ്രധാനമായും ഡൽഹിയിലാണ്‌ നടക്കുന്നതെന്നതിനാലും പലപ്പോഴും സ്ഥലസന്ദർശനം ഉണ്ടാകാറില്ലെന്നതുകൊണ്ടും പ്രാദേശികമായ സമ്മർദ്ദങ്ങളും ഉത്‌ക്കണ്‌ഠകളും സമിതിയുടെ ശ്രദ്ധയിൽപെടാതെ പോകുന്നു. തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിനെയും കൃത്രിമമായി ചമച്ച പൊതു തെളിവെടുപ്പിന്റ മിനിട്‌സിനെയും ആശ്രയിക്കുന്നിടത്തോളം കാലം മൊത്തെ നിയന്ത്രണ പ്രക്രിയയും വൃഥാവിലാകുകയേയുള്ളൂ.
 
* പരിസ്ഥിതി ക്ലിയറൻസ്‌ സംബന്ധിച്ച 2006 ലെ വിജ്ഞാപനം SPCB യെ വെറും പോസ്റ്റാഫീസായി തരംതാഴ്‌ത്തി എന്ന്‌ ഗോവപോലുള്ള സംസ്ഥാനങ്ങൾ കരുതുന്നു. ഈ ക്ലിയറൻസ്‌ പ്രക്രിയയിൽ സംസ്ഥാന/പ്രാദേശിക സ്വാധീനം കടന്നുചെന്നതായും കരുതുന്നു. മറ്റ്‌ ചിലയിടങ്ങളിൽ SPCB പ്രാദേശിക ജനതയുടെ താല്‌പര്യത്തിന്‌ വിരുദ്ധമായി പരിസ്ഥിതി അവലോകന സമിതിയെ തെറ്റിദ്ധരിപ്പിച്ചതായും കരുതുന്നു. പരിസ്ഥിതി-വനം മന്ത്രാലയം ക്ലിയറൻസ്‌ കൊടുക്കുന്ന കേസുകളിലൊഴികെ 2006ന്‌ ശേഷം സംസ്ഥാന സർക്കാരിന്റെയോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ കാഴ്‌ചപ്പാടുകൾ ഇടംപിടിക്കാറില്ല. പദ്ധതി സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ ശരിക്കും ഇക്കാര്യത്തിൽ സംസ്ഥാനത്തിനുള്ള `വീറ്റോ' അധികാരമാണ്‌. ഇത്‌ വേണ്ടവിധം വിനിയോഗിക്കണമെന്നമെന്നു മാത്രം. ക്ലിയറൻസിനുവേണ്ടി പരിസ്ഥിതി-വനം മന്ത്രാലയത്തിനുമേൽ കടുത്ത സമ്മർദ്ദം പതിവാണ്‌.
 
* പ്രോജക്‌റ്റടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതു മൂലം ഇവയുടെ ആവർത്തന ആഘാതം അവഗണിക്കപ്പെടുന്നു.
 
* വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കാതെ തന്നെ പുതിയ പദ്ധതികൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നു. ഉദാഹരണത്തിന്‌ പരിസ്ഥിതി ക്ലിയറൻസിലും മലിനീകരണബോർഡിന്റെ പുതുക്കൽ രേഖയിലും നിഷ്‌ക്കർഷിച്ചിട്ടുള്ളതിലധികം അയിര്‌ ഖനനക്കാർ അവിടെ നിന്നെ ടുക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.
 
സുതാര്യവും പങ്കാളിത്തപരവുമായ ഒരു അവലോകന സംവിധാനത്തിന്റെ അഭാവത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ പലപ്പോഴും ലംഘിക്കപ്പെടുന്നു. പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്നൊരു വ്യവസ്ഥ സമീപത്തെവിടെയെങ്കിലും ജലസ്രോതസ്സുകളുണ്ടെങ്കിൽ അവയെ ശല്യപ്പെടുത്താൻ പാടില്ലെന്നും ഈ ജലസ്രോതസ്സുകൾക്ക്‌ ഇരുവശവും 50 മീറ്റർ അകലത്തിൽ ഇടതൂർന്ന്‌ വളരുന്ന പ്രകൃതിദത്ത കാടുകളെ സംരക്ഷിക്കണമെന്നുമാണ്‌ പക്ഷെ സ്ഥലപരിശോധനയിൽ കാണാൻ കഴിഞ്ഞത്‌. ഈ നിബന്ധനകളെല്ലാം പൂർണ്ണമായി ലംഘിക്കപ്പെട്ടിരിക്കുന്നതാണ്‌. അരുവികൾ നിശ്ചലം, അവയുടെ ഒഴിക്കിനെ വഴിതിരിച്ചുവിട്ടിരുക്കുന്നു. അരുവിക്കരയിലെ കുറ്റിക്കാടുകൾ നശിപ്പിച്ചിരിക്കുന്നു. തന്മൂലം ഖനനപ്രവർത്തനങ്ങളെപറ്റി ജനങ്ങളുടെ മനസ്സിൽ ശക്തമായ അസംതൃപ്‌തി നിലനിൽക്കുന്നു. പ്രാദേശിക പരിസ്ഥിതിയോട്‌ ഖനനക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഉയരുന്ന ശക്തമായ എതിർപ്പിനെ പിന്തുണയ്‌ക്കുന്നതാണ്‌ ഖനനത്തിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ(ബോക്‌സ്‌ 12).
സുതാര്യവും പങ്കാളിത്തപരവുമായ ഒരു അവലോകന സംവിധാനത്തിന്റെ അഭാവത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ പലപ്പോഴും ലംഘിക്കപ്പെടുന്നു. പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്നൊരു വ്യവസ്ഥ സമീപത്തെവിടെയെങ്കിലും ജലസ്രോതസ്സുകളുണ്ടെങ്കിൽ അവയെ ശല്യപ്പെടുത്താൻ പാടില്ലെന്നും ഈ ജലസ്രോതസ്സുകൾക്ക്‌ ഇരുവശവും 50 മീറ്റർ അകലത്തിൽ ഇടതൂർന്ന്‌ വളരുന്ന പ്രകൃതിദത്ത കാടുകളെ സംരക്ഷിക്കണമെന്നുമാണ്‌ പക്ഷെ സ്ഥലപരിശോധനയിൽ കാണാൻ കഴിഞ്ഞത്‌. ഈ നിബന്ധനകളെല്ലാം പൂർണ്ണമായി ലംഘിക്കപ്പെട്ടിരിക്കുന്നതാണ്‌. അരുവികൾ നിശ്ചലം, അവയുടെ ഒഴിക്കിനെ വഴിതിരിച്ചുവിട്ടിരുക്കുന്നു. അരുവിക്കരയിലെ കുറ്റിക്കാടുകൾ നശിപ്പിച്ചിരിക്കുന്നു. തന്മൂലം ഖനനപ്രവർത്തനങ്ങളെപറ്റി ജനങ്ങളുടെ മനസ്സിൽ ശക്തമായ അസംതൃപ്‌തി നിലനിൽക്കുന്നു. പ്രാദേശിക പരിസ്ഥിതിയോട്‌ ഖനനക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഉയരുന്ന ശക്തമായ എതിർപ്പിനെ പിന്തുണയ്‌ക്കുന്നതാണ്‌ ഖനനത്തിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ(ബോക്‌സ്‌ 12).


ബോ2ക്‌സ്‌ 12 : ഗോവയിലെ ഖനനം: പൊതുതാല്‌പര്യഹർജികൾ
'''ബോ2ക്‌സ്‌ 12 : ഗോവയിലെ ഖനനം: പൊതുതാല്‌പര്യഹർജികൾ'''
ജലം
ജലം
n വടക്കൻ ഗോവയിലെ `അഡ്‌വാൽപാൽ' വില്ലേജ്‌ രണ്ട്‌ ഖനന കമ്പനികൾക്കെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്‌തു. മഴക്കാലത്ത്‌ ഗ്രാമത്തിൽ തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാകുന്നതിനുള്ള കാരണം ഈ കമ്പനികൾ അരുവികൾ വഴിതിരിച്ചുവിടുന്നതാണെന്നും അവരുടെ കൃഷിയിടങ്ങളിൽ ജലസേചനത്തിനുള്ള വെള്ളം തടയുന്നു എന്നും ആരോപിച്ചായിരുന്നു ഹർജികൾ.
 
* വടക്കൻ ഗോവയിലെ `അഡ്‌വാൽപാൽ' വില്ലേജ്‌ രണ്ട്‌ ഖനന കമ്പനികൾക്കെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്‌തു. മഴക്കാലത്ത്‌ ഗ്രാമത്തിൽ തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാകുന്നതിനുള്ള കാരണം ഈ കമ്പനികൾ അരുവികൾ വഴിതിരിച്ചുവിടുന്നതാണെന്നും അവരുടെ കൃഷിയിടങ്ങളിൽ ജലസേചനത്തിനുള്ള വെള്ളം തടയുന്നു എന്നും ആരോപിച്ചായിരുന്നു ഹർജികൾ.
 
കൃഷി
കൃഷി
n ഖനന പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കണമെന്ന ആവശ്യവുമായി ദക്ഷിണഗോവയിലെ ഗ്രാമവാസികൾ അര ഡസൻ പൊതു താല്‌പര്യഹർജികളാണ്‌ ഫയൽ ചെയ്‌തത്‌. ഖനികളിൽ നിന്ന്‌ മലഞ്ചെരുവിലൂടെ ഒഴുകിയെത്തുന്ന അവശിഷ്‌ടങ്ങൾ അടിവാരത്തുള്ള കൃഷിഭൂമികളിൽ വന്നിടിഞ്ഞ്‌ ഓരോ വർഷവും ഗണ്യമായ അളവിൽ കൃഷി ഭൂമി തരിശായി മാറുന്നു എന്നതായിരുന്നു ഹർജിക്കാധാരം.
 
* ഖനന പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കണമെന്ന ആവശ്യവുമായി ദക്ഷിണഗോവയിലെ ഗ്രാമവാസികൾ അര ഡസൻ പൊതു താല്‌പര്യഹർജികളാണ്‌ ഫയൽ ചെയ്‌തത്‌. ഖനികളിൽ നിന്ന്‌ മലഞ്ചെരുവിലൂടെ ഒഴുകിയെത്തുന്ന അവശിഷ്‌ടങ്ങൾ അടിവാരത്തുള്ള കൃഷിഭൂമികളിൽ വന്നിടിഞ്ഞ്‌ ഓരോ വർഷവും ഗണ്യമായ അളവിൽ കൃഷി ഭൂമി തരിശായി മാറുന്നു എന്നതായിരുന്നു ഹർജിക്കാധാരം.
 
വായു, ശബ്‌ദം, അപകടം
വായു, ശബ്‌ദം, അപകടം
n ട്രിക്ക്‌ ഗതാഗതം (2010)
 
� m ഖനികളിൽ നിന്നുള്ള ട്രക്കുകൾ പകൽ സമയത്തു മാത്രമേ ഓടാവൂ എന്നും അതും നിശ്ചിത മണിക്കൂറിൽ മാത്രമേ പാടുള്ളൂ എന്നും നിയന്ത്രണമേർപ്പെടു ത്തികൊണ്ടുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു.
* ട്രിക്ക്‌ ഗതാഗതം (2010)
� m ജനവാസമുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതിന്‌ വേഗതനിയന്ത്രണം ഏർപ്പെടുത്താൻവേണ്ടി
 
� m ഓരോ ട്രക്കിലും ലോഡു ചെയ്യാവുന്ന അയിരിന്റെ അളവ്‌ നിശ്ചയപ്പെടുത്താൻ വേണ്ടി.
** ഖനികളിൽ നിന്നുള്ള ട്രക്കുകൾ പകൽ സമയത്തു മാത്രമേ ഓടാവൂ എന്നും അതും നിശ്ചിത മണിക്കൂറിൽ മാത്രമേ പാടുള്ളൂ എന്നും നിയന്ത്രണമേർപ്പെടു ത്തികൊണ്ടുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു.
 
** ജനവാസമുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതിന്‌ വേഗതനിയന്ത്രണം ഏർപ്പെടുത്താൻവേണ്ടി
 
** ഓരോ ട്രക്കിലും ലോഡു ചെയ്യാവുന്ന അയിരിന്റെ അളവ്‌ നിശ്ചയപ്പെടുത്താൻ വേണ്ടി.
 
വനങ്ങൾ (അപ്പക്‌സ്‌്‌ കോടതി)
വനങ്ങൾ (അപ്പക്‌സ്‌്‌ കോടതി)
n രണ്ട്‌ വന്യമൃഗസങ്കേതങ്ങളുടെ വിജ്ഞാപനം (മാഡൈ, നേത്രാവാലി) പിൻവലിച്ചതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌
 
n നേത്രാവാലി വന്യമൃഗസങ്കേതത്തിൽ നിന്ന്‌ 55 ഖനികളെ ഒഴിവാക്കിയത്‌ ചോദ്യം ചെയ്‌തുകൊണ്ട്‌.
* രണ്ട്‌ വന്യമൃഗസങ്കേതങ്ങളുടെ വിജ്ഞാപനം (മാഡൈ, നേത്രാവാലി) പിൻവലിച്ചതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌
n ഖനികൾക്കും വ്യവസായപദ്ധതികൾക്കും 2004 ൽ മുൻകൂർ അനുമതി നൽകിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌.
 
n വന്യമൃഗസങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും 10 കിലോമീറ്ററിനുള്ളിൽ എല്ലാ ഖനന പദ്ധതികളും ദേശീയ വന്യജീവി ബോർഡിൽ നിന്ന്‌ എൻ.ഒ.സി വാങ്ങണമെന്ന്‌ 2006ൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
* നേത്രാവാലി വന്യമൃഗസങ്കേതത്തിൽ നിന്ന്‌ 55 ഖനികളെ ഒഴിവാക്കിയത്‌ ചോദ്യം ചെയ്‌തുകൊണ്ട്‌.
 
* ഖനികൾക്കും വ്യവസായപദ്ധതികൾക്കും 2004 ൽ മുൻകൂർ അനുമതി നൽകിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌.
 
* വന്യമൃഗസങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും 10 കിലോമീറ്ററിനുള്ളിൽ എല്ലാ ഖനന പദ്ധതികളും ദേശീയ വന്യജീവി ബോർഡിൽ നിന്ന്‌ എൻ.ഒ.സി വാങ്ങണമെന്ന്‌ 2006ൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
 
ഗോവയിലെ ഖനന പ്രവർത്തനങ്ങൾ ഈ ചെറിയ സംസ്ഥാനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യവുമായ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഗോവയിലെ ഖനനം 17ദശലക്ഷം ടൺ കവിഞ്ഞ 1996 ൽ അവിടത്തെ 4 ഖനന ഗ്രാമസമുച്ചയങ്ങളിലെ വീട്ടുകാർക്ക്‌ ഖനനപ്രവർത്തനങ്ങളോടുള്ള മനോഭാവം പട്ടിക 8ൽ കാണുക. മൊത്തം സർവ്വെ ചെയ്‌ത വീട്ടുകാരിൽ 50ശതമാനം ഖനനംകൊണ്ട്‌ ഗ്രാമത്തിന്‌ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടു. മറ്റൊരു പഠന സർവ്വെ പ്രകാരം ഖനനരഹിത മേഖലയുമായി താരതമ്യം ചെയ്‌താൽ ഖനനമേഖലയിലെ ജനങ്ങൾ കൂടുതൽ അസംതൃപ്‌തരാണ്‌ (TERI, 2002, Nanonha and Nairy, 2005). ഖനനപ്രവർത്തന കയറ്റുമതി 50 ദശലക്ഷം കടന്നിരിക്കുന്ന ഇപ്പോൾ ഈ സർവ്വെ നടത്തിയാൽ ഫലം ഏറെ ഭീകരവും നിരാശാജനക വുമായിരിക്കും.
ഗോവയിലെ ഖനന പ്രവർത്തനങ്ങൾ ഈ ചെറിയ സംസ്ഥാനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യവുമായ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഗോവയിലെ ഖനനം 17ദശലക്ഷം ടൺ കവിഞ്ഞ 1996 ൽ അവിടത്തെ 4 ഖനന ഗ്രാമസമുച്ചയങ്ങളിലെ വീട്ടുകാർക്ക്‌ ഖനനപ്രവർത്തനങ്ങളോടുള്ള മനോഭാവം പട്ടിക 8ൽ കാണുക. മൊത്തം സർവ്വെ ചെയ്‌ത വീട്ടുകാരിൽ 50ശതമാനം ഖനനംകൊണ്ട്‌ ഗ്രാമത്തിന്‌ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടു. മറ്റൊരു പഠന സർവ്വെ പ്രകാരം ഖനനരഹിത മേഖലയുമായി താരതമ്യം ചെയ്‌താൽ ഖനനമേഖലയിലെ ജനങ്ങൾ കൂടുതൽ അസംതൃപ്‌തരാണ്‌ (TERI, 2002, Nanonha and Nairy, 2005). ഖനനപ്രവർത്തന കയറ്റുമതി 50 ദശലക്ഷം കടന്നിരിക്കുന്ന ഇപ്പോൾ ഈ സർവ്വെ നടത്തിയാൽ ഫലം ഏറെ ഭീകരവും നിരാശാജനക വുമായിരിക്കും.


വരി 2,083: വരി 2,191:




====ശുപാർശകൾ====
'''ശുപാർശ-1 ദുർബലമായ ജൈവമേഖലയിൽ ഖനനം ഒഴിവാക്കുക'''
* ഗോവയിൽ പശ്ചിമഘട്ടത്തിലെ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഖനനപ്രവർത്തനങ്ങൾ ഒഴിവാക്കുക.
** വന്യജീവിനിയമത്തിലെ (1972) വകുപ്പുകൾപ്രകാരവും നിലവിലുള്ള സുപ്രിം കോടതി ഉത്ത രവുകൾ പ്രകാരവും ദേശീയപാർക്കുകളും വന്യജീവി സങ്കേതങ്ങളും ഉൾപ്പടെയുള്ള സംര ക്ഷിത പ്രദേശങ്ങളിൽ
** പശ്ചിമഘട്ട സമിതി പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ എന്ന്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ളതു പോലെയുള്ള പ്രദേശങ്ങളിൽ.
** ഈ മേഖലയിലെ ഖനികളുടെ പരിസ്ഥിതി ക്ലിയറൻസിൽ ഒരു നിബന്ധന കൂടി നിർബന്ധ മാക്കണം. അതായത്‌ പരിസ്ഥിതി ദുർബലമേഖല-ഒന്നിൽ 2016 ൽ ഖനനം അവസാനിപ്പി ക്കുന്നതു വരെ ഓരോ വർഷവും പ്രവർത്തനം 25 % വച്ച്‌ കുറച്ചുകൊണ്ടുവരണം. മറ്റൊന്ന്‌ ഖനി അടച്ചു പൂട്ടിയ ശേഷം പരിസ്ഥിതി പുനരധിവാസം ഉറപ്പാക്കണം.
** പരിസ്ഥിതി ദുർബലമേഖല-രണ്ടിൽ നിലവിലുള്ള ഖനനം തുടരാം. പുതിയ ലൈസൻസ്‌ നൽകുന്നത്‌ സ്ഥിതിമെച്ചപ്പെട്ടശേഷം മാത്രം.
'''ശുപാർശ -2: ധാതുചൂഷണത്തിന്‌ നിയന്ത്രണം'''
* പരിസ്ഥിതി ക്ലിയറൻസിൽ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ അയിര്‌ ഖനനം ചെയ്യുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.
* പരിസ്ഥിതി സാമൂഹ്യ ഉത്‌ക്കണ്‌ഠ പ്രതിഫലിപ്പിക്കുന്ന ഒരു ``കട്ട്‌ ഓഫ്‌'' സംവിധാനം ഇരുമ്പയിർ ഖനനത്തിന്‌ ഏർപ്പെടുത്തുക.
* പരിസ്ഥിതി ദുർബലമേഖല-ഒന്നിലെ ഇപ്പോൾ പ്രവർത്തനമില്ലാത്തവയുടെ ലൈസൻസ്‌ ഉടനടിയും, പ്രവർത്തിക്കുന്ന എല്ലാ ഖനികളുടേയും ലൈസൻസ്‌ 2016 ലും റദ്ദാക്കുക.


* വന്യമൃഗസങ്കേതങ്ങളിലെ ഖനികളിലെ ലൈസൻസ്‌ സ്ഥിരമായി റദ്ദാക്കണം. ഖനികൾ അടച്ചുപൂട്ടിയാലും ഗോവയിലെ ലൈസൻസ്‌ നിലനില്‌ക്കുന്നതായാണ്‌ രേഖകളിൽ കാണുന്നത്‌. ആകയാൽ M.M.D.R നിയമത്തിലെ നാലാം വകുപ്പ്‌പ്രകാരം അവസാനിപ്പിക്കണം. നേത്രവാലി വന്യമൃഗസങ്കേതത്തിൽ നിന്ന്‌ ഖനികളെ ഒഴിവാക്കിക്കൊണ്ട്‌ കളക്‌ടറും റവന്യൂആഫീസറും പുറ പ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും റദ്ദുചെയ്യണം. ഇത്‌ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശ കൂടിയാണ്‌.
* കുടിവെള്ള ആവശ്യത്തിന്‌ ഉപയോഗിക്കുന്ന അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശത്തുള്ള ഖനികൾ അടച്ചുപൂട്ടുക.
* മണൽഖനനത്തിനുള്ള ചട്ടങ്ങൾ (Padmalal, 2011)


n ഗോവയിൽ പശ്ചിമഘട്ടത്തിലെ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഖനനപ്രവർത്തനങ്ങൾ ഒഴിവാക്കുക.
m വന്യജീവിനിയമത്തിലെ (1972) വകുപ്പുകൾപ്രകാരവും നിലവിലുള്ള സുപ്രിം കോടതി ഉത്ത രവുകൾ പ്രകാരവും ദേശീയപാർക്കുകളും വന്യജീവി സങ്കേതങ്ങളും ഉൾപ്പടെയുള്ള സംര ക്ഷിത പ്രദേശങ്ങളിൽ
m പശ്ചിമഘട്ട സമിതി പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ എന്ന്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ളതു പോലെയുള്ള പ്രദേശങ്ങളിൽ.
m ഈ മേഖലയിലെ ഖനികളുടെ പരിസ്ഥിതി ക്ലിയറൻസിൽ ഒരു നിബന്ധന കൂടി നിർബന്ധ മാക്കണം. അതായത്‌ പരിസ്ഥിതി ദുർബലമേഖല-ഒന്നിൽ 2016 ൽ ഖനനം അവസാനിപ്പി ക്കുന്നതു വരെ ഓരോ വർഷവും പ്രവർത്തനം 25 % വച്ച്‌ കുറച്ചുകൊണ്ടുവരണം. മറ്റൊന്ന്‌ ഖനി അടച്ചു പൂട്ടിയ ശേഷം പരിസ്ഥിതി പുനരധിവാസം ഉറപ്പാക്കണം.
n പരിസ്ഥിതി ദുർബലമേഖല-രണ്ടിൽ നിലവിലുള്ള ഖനനം തുടരാം. പുതിയ ലൈസൻസ്‌ നൽകുന്നത്‌ സ്ഥിതിമെച്ചപ്പെട്ടശേഷം മാത്രം.
ശുപാർശ -2: ധാതുചൂഷണത്തിന്‌ നിയന്ത്രണം
n പരിസ്ഥിതി ക്ലിയറൻസിൽ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ അയിര്‌ ഖനനം ചെയ്യുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.
n പരിസ്ഥിതി സാമൂഹ്യ ഉത്‌ക്കണ്‌ഠ പ്രതിഫലിപ്പിക്കുന്ന ഒരു ``കട്ട്‌ ഓഫ്‌'' സംവിധാനം ഇരുമ്പയിർ ഖനനത്തിന്‌ ഏർപ്പെടുത്തുക.
n പരിസ്ഥിതി ദുർബലമേഖല-ഒന്നിലെ ഇപ്പോൾ പ്രവർത്തനമില്ലാത്തവയുടെ ലൈസൻസ്‌ ഉടനടിയും, പ്രവർത്തിക്കുന്ന എല്ലാ ഖനികളുടേയും ലൈസൻസ്‌ 2016 ലും റദ്ദാക്കുക.
n വന്യമൃഗസങ്കേതങ്ങളിലെ ഖനികളിലെ ലൈസൻസ്‌ സ്ഥിരമായി റദ്ദാക്കണം. ഖനികൾ അടച്ചുപൂട്ടിയാലും ഗോവയിലെ ലൈസൻസ്‌ നിലനില്‌ക്കുന്നതായാണ്‌ രേഖകളിൽ കാണുന്നത്‌. ആകയാൽ M.M.D.R നിയമത്തിലെ നാലാം വകുപ്പ്‌പ്രകാരം അവസാനിപ്പിക്കണം. നേത്രവാലി വന്യമൃഗസങ്കേതത്തിൽ നിന്ന്‌ ഖനികളെ ഒഴിവാക്കിക്കൊണ്ട്‌ കളക്‌ടറും റവന്യൂആഫീസറും പുറ പ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും റദ്ദുചെയ്യണം. ഇത്‌ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശ കൂടിയാണ്‌.
n കുടിവെള്ള ആവശ്യത്തിന്‌ ഉപയോഗിക്കുന്ന അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശത്തുള്ള ഖനികൾ അടച്ചുപൂട്ടുക.
n മണൽഖനനത്തിനുള്ള ചട്ടങ്ങൾ (Padmalal, 2011)
� m മണൽ ഖനനത്തിന്‌ ആഡിറ്റ്‌ ചെയ്യണം. നദികളിലുടനീളം മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തണം.
� m മണൽ ഖനനത്തിന്‌ ആഡിറ്റ്‌ ചെയ്യണം. നദികളിലുടനീളം മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തണം.
� m മൊത്തത്തിലുള്ള മാനേജ്‌മെന്റെ നദി മാനേജ്‌മെന്റിൽ നിന്ന്‌ വേർതിരിച്ച്‌ കാണണം.
� m മൊത്തത്തിലുള്ള മാനേജ്‌മെന്റെ നദി മാനേജ്‌മെന്റിൽ നിന്ന്‌ വേർതിരിച്ച്‌ കാണണം.
� m ഇതിന്‌ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌.
� m ഇതിന്‌ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌.
� m നിർമ്മാണാവശ്യങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുക.
� m നിർമ്മാണാവശ്യങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുക.
� m നദികളുടെയും പോഷകനദികളുടെയും കരയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു പോയ പ്രകൃതിദത്തമായ നദിയോരക്കാടുകൾ പുനരുജീവിപ്പിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കുക.
� m നദികളുടെയും പോഷകനദികളുടെയും കരയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു പോയ പ്രകൃതിദത്തമായ നദിയോരക്കാടുകൾ പുനരുജീവിപ്പിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കുക.
� m കഴിവും സ്വീകാര്യതയുമുള്ള ഒരു സ്ഥാപനം നടത്തുന്ന പരിസ്ഥിതി ആഘാത അപഗ്രഥ നത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നദീതീരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്‌, അനുമതിനൽകാനാവൂ.
� m കഴിവും സ്വീകാര്യതയുമുള്ള ഒരു സ്ഥാപനം നടത്തുന്ന പരിസ്ഥിതി ആഘാത അപഗ്രഥ നത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നദീതീരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്‌, അനുമതിനൽകാനാവൂ.
n ഗോവയിൽ ഖനനത്തിന്‌ ഒരു പ്രദേശത്ത്‌ ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന്‌ മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മനസ്സിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം.
 
* ഗോവയിൽ ഖനനത്തിന്‌ ഒരു പ്രദേശത്ത്‌ ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന്‌ മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മനസ്സിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം.
 
അനിയന്ത്രിതമായ ധാതുഉല്‌പാദനം ഭൂജലത്തിന്റെ അമിതചൂഷണം, കൃഷിയുടെ പുന രുദ്ധാരണം മെച്ചപ്പെട്ട ഖനനരീതികൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിന്റെ ഭാഗം 2ൽ ചർച്ചചെയ്യുന്നു.
അനിയന്ത്രിതമായ ധാതുഉല്‌പാദനം ഭൂജലത്തിന്റെ അമിതചൂഷണം, കൃഷിയുടെ പുന രുദ്ധാരണം മെച്ചപ്പെട്ട ഖനനരീതികൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിന്റെ ഭാഗം 2ൽ ചർച്ചചെയ്യുന്നു.


അനുബന്ധങ്ങൾ
==അനുബന്ധങ്ങൾ==
 
അനുബന്ധം 1 പഠനരീതി
അനുബന്ധം 1 പഠനരീതി
Methodology employed in generating and interpreting the western ghats database and assigning ESZs
Methodology employed in generating and interpreting the western ghats database and assigning ESZs
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3449" എന്ന താളിൽനിന്ന് ശേഖരിച്ചത്