അജ്ഞാതം


"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
179 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18:10, 13 ഫെബ്രുവരി 2014
വരി 99: വരി 99:
==ജനറൽ സെക്രട്ടറിയുടെ ആമുഖം==
==ജനറൽ സെക്രട്ടറിയുടെ ആമുഖം==
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
CBSE വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി പ്രവേശനം
 
സർക്കാർ അപ്പീൽ നൽകണം
'''CBSE വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി പ്രവേശനം സർക്കാർ അപ്പീൽ നൽകണം'''
 
CBSE വിദ്യാലയങ്ങളിൽ ബോർഡ്‌ പരീക്ഷയെഴുതാതെ സ്‌കൂൾ പരീക്ഷ മാത്രം വിജയിച്ച്‌ വരുന്ന വിദ്യാർത്ഥികളെക്കൂടി ഹയർ സെക്കണ്ടറി പ്രവേശനത്തിന്‌ പരിഗണിക്കണമെന്ന കേരള ഹൈക്കോടതി വിധി വിദ്യാഭ്യാസ മേഖലയിൽ ആശങ്ക പരത്തിയിരിക്കുന്നു. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പുതിയ പാഠ്യപദ്ധതി പ്രകാരം പൊതുമൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ വിജയിച്ച്‌ വരുന്ന വിദ്യാർത്ഥികളേയും കേവലം സ്‌കൂൾ പരീക്ഷ മാത്രം കഴിഞ്ഞ്‌ വരുന്ന CBSE വിദ്യാർത്ഥികളേയും ഏകജാലക പ്രവേശനത്തിൽ തുല്യപരിഗണന നൽകുന്നത്‌ ശാസ്‌ത്രീയമല്ല. കേരളത്തിലെ പാഠ്യപദ്ധതിയെത്തന്നെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ്‌ ഈ വിധി വന്നിട്ടുള്ളതെന്ന്‌ പ്രത്യേകം ശ്രദ്ധിക്കണം CBSE സ്‌കൂൾ പരീക്ഷാ വിജയം അതേ സ്‌കൂളിലെത്തന്നെ തുടർ പഠനത്തിനുള്ള യോഗ്യതയായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ എന്നും മറ്റ്‌ ബോർഡുകളോ ഏജൻസികളോ നടത്തുന്ന വിദ്യാലയങ്ങളിലേക്ക്‌ തുടർപഠനത്തിന്‌ പോകുവാൻ ബോർഡ്‌ പരീക്ഷ പാസ്സാവേണ്ടതാണ്‌ എന്ന്‌ CBSE തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്‌. എന്നാൽ ഇക്കാര്യം കോടതിയുടെ മുന്നിൽ എത്തിയിട്ടില്ല. കേരള സംസ്ഥാന സർക്കാർ ഇക്കാര്യം സംബന്ധിച്ച സത്യവാങ്ങ്‌മൂലം കോടതിയിൽ സമർപ്പിച്ചിട്ടില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. ഇത്‌ അത്യന്തം പ്രതിഷേധാർഹമാണ്‌. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്‌തുതകൾ കോടതിയിലെത്തുന്നത്‌ തടയാൻ കാരണക്കാരായവർ ആരൊക്കെയെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തി അവരെ ശിക്ഷിക്കണമെന്നും ഇപ്പോൾ ഉണ്ടായിട്ടുള്ള കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷിക സമ്മേളനം സംസ്ഥാന സർക്കാറിനോട്‌ ആവശ്യപ്പെടുന്നു.
CBSE വിദ്യാലയങ്ങളിൽ ബോർഡ്‌ പരീക്ഷയെഴുതാതെ സ്‌കൂൾ പരീക്ഷ മാത്രം വിജയിച്ച്‌ വരുന്ന വിദ്യാർത്ഥികളെക്കൂടി ഹയർ സെക്കണ്ടറി പ്രവേശനത്തിന്‌ പരിഗണിക്കണമെന്ന കേരള ഹൈക്കോടതി വിധി വിദ്യാഭ്യാസ മേഖലയിൽ ആശങ്ക പരത്തിയിരിക്കുന്നു. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പുതിയ പാഠ്യപദ്ധതി പ്രകാരം പൊതുമൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ വിജയിച്ച്‌ വരുന്ന വിദ്യാർത്ഥികളേയും കേവലം സ്‌കൂൾ പരീക്ഷ മാത്രം കഴിഞ്ഞ്‌ വരുന്ന CBSE വിദ്യാർത്ഥികളേയും ഏകജാലക പ്രവേശനത്തിൽ തുല്യപരിഗണന നൽകുന്നത്‌ ശാസ്‌ത്രീയമല്ല. കേരളത്തിലെ പാഠ്യപദ്ധതിയെത്തന്നെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ്‌ ഈ വിധി വന്നിട്ടുള്ളതെന്ന്‌ പ്രത്യേകം ശ്രദ്ധിക്കണം CBSE സ്‌കൂൾ പരീക്ഷാ വിജയം അതേ സ്‌കൂളിലെത്തന്നെ തുടർ പഠനത്തിനുള്ള യോഗ്യതയായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ എന്നും മറ്റ്‌ ബോർഡുകളോ ഏജൻസികളോ നടത്തുന്ന വിദ്യാലയങ്ങളിലേക്ക്‌ തുടർപഠനത്തിന്‌ പോകുവാൻ ബോർഡ്‌ പരീക്ഷ പാസ്സാവേണ്ടതാണ്‌ എന്ന്‌ CBSE തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്‌. എന്നാൽ ഇക്കാര്യം കോടതിയുടെ മുന്നിൽ എത്തിയിട്ടില്ല. കേരള സംസ്ഥാന സർക്കാർ ഇക്കാര്യം സംബന്ധിച്ച സത്യവാങ്ങ്‌മൂലം കോടതിയിൽ സമർപ്പിച്ചിട്ടില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. ഇത്‌ അത്യന്തം പ്രതിഷേധാർഹമാണ്‌. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്‌തുതകൾ കോടതിയിലെത്തുന്നത്‌ തടയാൻ കാരണക്കാരായവർ ആരൊക്കെയെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തി അവരെ ശിക്ഷിക്കണമെന്നും ഇപ്പോൾ ഉണ്ടായിട്ടുള്ള കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷിക സമ്മേളനം സംസ്ഥാന സർക്കാറിനോട്‌ ആവശ്യപ്പെടുന്നു.


ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ
'''ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സമൂഹബന്ധിയാക്കണം'''
പ്രവർത്തനം കൂടുതൽ സമൂഹബന്ധിയാക്കണം
 
കേരളവികസനം നേരിടുന്ന പ്രതിസന്ധിക്ക്‌ മൂന്നു തലങ്ങളുണ്ട്‌. ഒന്ന്‌ ലഭ്യമായ സാങ്കേതികവിദ്യകളുടെ വികലമായ പ്രയോഗവും അതോടൊപ്പം, നിലവിലുള്ള നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്‌. രണ്ടാമത്തേത്‌, ലഭ്യമായ സാങ്കേതികവിദ്യകളുടെ അപര്യാപ്‌തതയോ അവ പ്രയോഗിക്കാനുള്ള പരിമിതികളോ ആണെന്ന്‌പറയാം. പക്ഷേ, അതുകൊണ്ട്‌ മാത്രം നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നു കരുതുന്നത്‌ `ശാസ്‌ത്രമാത്രവാദം` ആയിരിക്കും. എന്തെന്നാൽ, തുടർച്ചയായ വളർച്ചയാണ്‌ വികസനം എന്ന്‌ നാം കരുതുന്നുവെങ്കിൽ തീർച്ചയായും അത്‌ ഗുരുതരമായ പാരിസ്ഥിതിക തകർച്ചയിലേക്ക്‌ നയിക്കും എന്നുറപ്പാണ്‌. അതുകൊണ്ട്‌ വികസനത്തിന്‌ സാങ്കേതികം എന്നതുപോലെ തന്നെ, സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങൾ കൂടി ഉണ്ടായേ തീരൂ.
കേരളവികസനം നേരിടുന്ന പ്രതിസന്ധിക്ക്‌ മൂന്നു തലങ്ങളുണ്ട്‌. ഒന്ന്‌ ലഭ്യമായ സാങ്കേതികവിദ്യകളുടെ വികലമായ പ്രയോഗവും അതോടൊപ്പം, നിലവിലുള്ള നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്‌. രണ്ടാമത്തേത്‌, ലഭ്യമായ സാങ്കേതികവിദ്യകളുടെ അപര്യാപ്‌തതയോ അവ പ്രയോഗിക്കാനുള്ള പരിമിതികളോ ആണെന്ന്‌പറയാം. പക്ഷേ, അതുകൊണ്ട്‌ മാത്രം നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നു കരുതുന്നത്‌ `ശാസ്‌ത്രമാത്രവാദം` ആയിരിക്കും. എന്തെന്നാൽ, തുടർച്ചയായ വളർച്ചയാണ്‌ വികസനം എന്ന്‌ നാം കരുതുന്നുവെങ്കിൽ തീർച്ചയായും അത്‌ ഗുരുതരമായ പാരിസ്ഥിതിക തകർച്ചയിലേക്ക്‌ നയിക്കും എന്നുറപ്പാണ്‌. അതുകൊണ്ട്‌ വികസനത്തിന്‌ സാങ്കേതികം എന്നതുപോലെ തന്നെ, സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങൾ കൂടി ഉണ്ടായേ തീരൂ.
ഇതിൽ, ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രസക്തി വരുന്നത്‌ ആദ്യത്തെ രണ്ടു പ്രതിസന്ധികൾ തരണം ചെയ്യുന്നതിലാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. ലഭ്യമായ സാങ്കേതികവിദ്യകൾ വേണ്ട രീതിയിലാണോ പ്രയോഗിക്കപ്പെടുന്നത്‌, അതിലെന്തെങ്കിലും പോരായ്‌മയുണ്ടോ, അവ എങ്ങനെ പരിഹരിക്കാം, തുടങ്ങിയ കാര്യങ്ങളിൽ ശാസ്‌ത്രസമൂഹം സാധാരണഗതിയിൽ ഇടപെടാറില്ല. അതെല്ലാം നിർവഹണ വിഭാഗത്തിന്റെ (Executive) ചുമതലയാണ്‌ എന്നാണു പൊതു ധാരണ. അതുകൊണ്ട്‌ അശാസ്‌ത്രീയമായി എൻഡോസൾഫാൻ ആകാശമാർഗേണ തളിക്കുമ്പോഴും തെറ്റായ കീടനാശിനി പ്രയോഗം നടക്കുമ്പോഴും അതുപോലുള്ള മറ്റനേകം സന്ദർഭങ്ങളിലും നമ്മുടെ ഔദ്യോഗിക ശാസ്‌ത്രസമൂഹം ഒന്നും മിണ്ടില്ല. ചില വ്യക്തികൾ സ്വന്തം നിലയിലോ, പരിഷത്തുപോലുള്ള ആക്ടിവിസ്റ്റ്‌ സംഘടനകളുമായുള്ള ബന്ധം കൊണ്ടോ എന്തെങ്കിലും ചെയ്‌താലായി എന്നുമാത്രം. വിവാദങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറിനിന്ന്‌ സ്വന്തം കാര്യം നോക്കുക എന്ന മദ്ധ്യവർഗ പൊതുസ്വഭാവത്തിന്റെ ഭാഗമാണിത്‌. അതിൽനിന്നു വ്യത്യസ്‌തമായി, ഇത്തരം കാര്യങ്ങളിൽ അന്വേഷിച്ചു ഇടപെടുകയും സർക്കാരിന്‌ മുന്നറിവു നല്‌കുകയും ചെയ്യുക എന്ന ഒരു ധർമ്മം നിർഹിക്കാൻ നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ തയാറാകേണ്ടതുണ്ട്‌. അങ്ങനെ വരണമെങ്കിൽ അവയുടെ പ്രവർത്തനരീതി പുനർനിർണയിക്കണം. അവയെ വിലയിരുത്തുമ്പോൾ, ഇത്തരം കാര്യങ്ങളിൽ അവർ വേണ്ടസമയത്ത്‌ സർക്കാരിനെ വേണ്ടരീതിയിൽ ഉപദേശിച്ചിരുന്നോ എന്ന സംഗതികൂടി പരിശോധിക്കുന്ന സമ്പ്രദായം വരണം. സ്വാഭാവികമായും, ഇത്‌ നിർവഹണ വിഭാഗവുമായി ചില ഏറ്റുമുട്ടലുകളിലേക്ക്‌ നയിച്ചേക്കാം. അത്‌ ഒഴിവാക്കാനാവില്ല. എന്നുതന്നെയല്ല അതൊരു ആരോഗ്യകരമായ മാറ്റം ആയിരിക്കും. ശാസ്‌ത്രസാങ്കേതിക കാര്യങ്ങളിൽ എക്‌സിക്യൂട്ടിവിന്‌ സംഭവിക്കാനിടയുള്ള പിഴവുകളൊഴിവാക്കാനും ഇത്‌ സഹായിക്കും. പക്ഷെ, മൂന്നാമത്തെ മേഖലയിലെ പ്രവർത്തനങ്ങളായിരിക്കും, അതായത്‌ പുതിയ അറിവുകളുടെ നിർമ്മിതി, ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും നിർണായകം. പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ നിലവിലുള്ള, അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച, അറിവുകൾ മതിയാവില്ല. നമുക്ക്‌ യോജിച്ച അറിവുകൾ ഉരുത്തിരിച്ചെടുക്കുന്നതിനുള്ള ഗവേഷണം ആണ്‌ നമ്മുടെ ഗവേഷണസ്ഥാപനങ്ങളിൽ നടക്കേണ്ട ഒരു പ്രധാന പ്രവർത്തനം. ഇതിനർത്ഥം അടിസ്ഥാന ഗവേഷണം വേണ്ട എന്നല്ല. തീർച്ചയായും അതിനു അതിന്റെതായ പ്രാധാന്യമുണ്ട്‌, വിശേഷിച്ച്‌ യൂണിവേഴ്‌സിറ്റികളിൽ. എന്നാൽ, അതിനുവേണ്ടി നമുക്ക്‌ മാറ്റിവയ്‌ക്കാവുന്ന വിഭവങ്ങൾക്കു പരിമിതിയുണ്ടല്ലോ. അതുകൊണ്ട്‌, ഈ സ്ഥാപനങ്ങളുടെ മുൻഗണന തീർച്ചയായും പ്രശ്‌നപരിഹാരഗവേഷണം തന്നെയായിരിക്കണം. അവിടത്തെ ശാസ്‌ത്രജ്ഞരെ വിലയിരുത്തുമ്പോൾ, എത്ര പേപ്പറുകൾ കേമപ്പെട്ട ജേർണലുകളിൽ പ്രസിദ്ധീകരിച്ചു എന്നതുപോലെ, നാടിന്റെ പ്രശ്‌നനങ്ങൾ പരിഹരിക്കുന്നതിൽ അവർ എന്ത്‌ പങ്കുവഹിച്ചു എന്നതുകൂടി അന്വേഷിക്കപ്പെടണം. അങ്ങനത്തെ പ്രവർത്തനങ്ങളിൽ എർപ്പെടുന്ന ശാസ്‌ത്രജ്ഞർക്ക്‌ ഒരുപക്ഷേ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരണങ്ങൾ കുറവായിരിക്കാം. അതുകൊണ്ട്‌ രണ്ടുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കും ഒരേപോലെ, ഒരുപക്ഷേ പ്രശ്‌നപരിഹാരത്തിന്‌ അൽപം കൂടുതൽ, പരിഗണന കൊടുക്കേണ്ടിവരും.
ഇതിൽ, ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രസക്തി വരുന്നത്‌ ആദ്യത്തെ രണ്ടു പ്രതിസന്ധികൾ തരണം ചെയ്യുന്നതിലാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. ലഭ്യമായ സാങ്കേതികവിദ്യകൾ വേണ്ട രീതിയിലാണോ പ്രയോഗിക്കപ്പെടുന്നത്‌, അതിലെന്തെങ്കിലും പോരായ്‌മയുണ്ടോ, അവ എങ്ങനെ പരിഹരിക്കാം, തുടങ്ങിയ കാര്യങ്ങളിൽ ശാസ്‌ത്രസമൂഹം സാധാരണഗതിയിൽ ഇടപെടാറില്ല. അതെല്ലാം നിർവഹണ വിഭാഗത്തിന്റെ (Executive) ചുമതലയാണ്‌ എന്നാണു പൊതു ധാരണ. അതുകൊണ്ട്‌ അശാസ്‌ത്രീയമായി എൻഡോസൾഫാൻ ആകാശമാർഗേണ തളിക്കുമ്പോഴും തെറ്റായ കീടനാശിനി പ്രയോഗം നടക്കുമ്പോഴും അതുപോലുള്ള മറ്റനേകം സന്ദർഭങ്ങളിലും നമ്മുടെ ഔദ്യോഗിക ശാസ്‌ത്രസമൂഹം ഒന്നും മിണ്ടില്ല. ചില വ്യക്തികൾ സ്വന്തം നിലയിലോ, പരിഷത്തുപോലുള്ള ആക്ടിവിസ്റ്റ്‌ സംഘടനകളുമായുള്ള ബന്ധം കൊണ്ടോ എന്തെങ്കിലും ചെയ്‌താലായി എന്നുമാത്രം. വിവാദങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറിനിന്ന്‌ സ്വന്തം കാര്യം നോക്കുക എന്ന മദ്ധ്യവർഗ പൊതുസ്വഭാവത്തിന്റെ ഭാഗമാണിത്‌. അതിൽനിന്നു വ്യത്യസ്‌തമായി, ഇത്തരം കാര്യങ്ങളിൽ അന്വേഷിച്ചു ഇടപെടുകയും സർക്കാരിന്‌ മുന്നറിവു നല്‌കുകയും ചെയ്യുക എന്ന ഒരു ധർമ്മം നിർഹിക്കാൻ നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ തയാറാകേണ്ടതുണ്ട്‌. അങ്ങനെ വരണമെങ്കിൽ അവയുടെ പ്രവർത്തനരീതി പുനർനിർണയിക്കണം. അവയെ വിലയിരുത്തുമ്പോൾ, ഇത്തരം കാര്യങ്ങളിൽ അവർ വേണ്ടസമയത്ത്‌ സർക്കാരിനെ വേണ്ടരീതിയിൽ ഉപദേശിച്ചിരുന്നോ എന്ന സംഗതികൂടി പരിശോധിക്കുന്ന സമ്പ്രദായം വരണം. സ്വാഭാവികമായും, ഇത്‌ നിർവഹണ വിഭാഗവുമായി ചില ഏറ്റുമുട്ടലുകളിലേക്ക്‌ നയിച്ചേക്കാം. അത്‌ ഒഴിവാക്കാനാവില്ല. എന്നുതന്നെയല്ല അതൊരു ആരോഗ്യകരമായ മാറ്റം ആയിരിക്കും. ശാസ്‌ത്രസാങ്കേതിക കാര്യങ്ങളിൽ എക്‌സിക്യൂട്ടിവിന്‌ സംഭവിക്കാനിടയുള്ള പിഴവുകളൊഴിവാക്കാനും ഇത്‌ സഹായിക്കും. പക്ഷെ, മൂന്നാമത്തെ മേഖലയിലെ പ്രവർത്തനങ്ങളായിരിക്കും, അതായത്‌ പുതിയ അറിവുകളുടെ നിർമ്മിതി, ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും നിർണായകം. പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ നിലവിലുള്ള, അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച, അറിവുകൾ മതിയാവില്ല. നമുക്ക്‌ യോജിച്ച അറിവുകൾ ഉരുത്തിരിച്ചെടുക്കുന്നതിനുള്ള ഗവേഷണം ആണ്‌ നമ്മുടെ ഗവേഷണസ്ഥാപനങ്ങളിൽ നടക്കേണ്ട ഒരു പ്രധാന പ്രവർത്തനം. ഇതിനർത്ഥം അടിസ്ഥാന ഗവേഷണം വേണ്ട എന്നല്ല. തീർച്ചയായും അതിനു അതിന്റെതായ പ്രാധാന്യമുണ്ട്‌, വിശേഷിച്ച്‌ യൂണിവേഴ്‌സിറ്റികളിൽ. എന്നാൽ, അതിനുവേണ്ടി നമുക്ക്‌ മാറ്റിവയ്‌ക്കാവുന്ന വിഭവങ്ങൾക്കു പരിമിതിയുണ്ടല്ലോ. അതുകൊണ്ട്‌, ഈ സ്ഥാപനങ്ങളുടെ മുൻഗണന തീർച്ചയായും പ്രശ്‌നപരിഹാരഗവേഷണം തന്നെയായിരിക്കണം. അവിടത്തെ ശാസ്‌ത്രജ്ഞരെ വിലയിരുത്തുമ്പോൾ, എത്ര പേപ്പറുകൾ കേമപ്പെട്ട ജേർണലുകളിൽ പ്രസിദ്ധീകരിച്ചു എന്നതുപോലെ, നാടിന്റെ പ്രശ്‌നനങ്ങൾ പരിഹരിക്കുന്നതിൽ അവർ എന്ത്‌ പങ്കുവഹിച്ചു എന്നതുകൂടി അന്വേഷിക്കപ്പെടണം. അങ്ങനത്തെ പ്രവർത്തനങ്ങളിൽ എർപ്പെടുന്ന ശാസ്‌ത്രജ്ഞർക്ക്‌ ഒരുപക്ഷേ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരണങ്ങൾ കുറവായിരിക്കാം. അതുകൊണ്ട്‌ രണ്ടുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കും ഒരേപോലെ, ഒരുപക്ഷേ പ്രശ്‌നപരിഹാരത്തിന്‌ അൽപം കൂടുതൽ, പരിഗണന കൊടുക്കേണ്ടിവരും.
നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണം നാടിന്റെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനുള്ള ഒരു മാർഗം അവയുടെ ഗവേഷണ ബജറ്റിന്റെ ഒരു ഭാഗം ഉപഭോക്തൃ വകുപ്പുകളിൽ നിന്ന്‌ (User Departments) ശേഖരിക്കുക എന്നതാണ്‌. അതായത്‌, PWD, ജലസേചനവകുപ്പ്‌, വാട്ടർ അതോറിറ്റി, വനം വകുപ്പ്‌, ആരോഗ്യവകുപ്പ്‌ തുടങ്ങിയ വകുപ്പുകളുടെ മൊത്തം ബജറ്റിന്റെ ഒരു നിശ്ചിത ശതമാനം ഗവേഷണത്തിനായി നീക്കിവയ്‌ക്കണം. അത്‌ അവർക്ക്‌ ആവശ്യമുള്ള, അവർ നിർദേശിക്കുന്ന, പ്രശ്‌നങ്ങൾ പഠിക്കുന്നതിനു ബന്ധപ്പെട്ട ശാസ്‌ത്ര സാങ്കേതിക ഗവേഷണ സ്ഥാപനത്തെ ഏൽപ്പിക്കാം. അങ്ങനെവരുമ്പോൾ, ആ പഠനം സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നു എന്നും അതിന്റെ ഫലങ്ങൾ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്താൻ എളുപ്പമുണ്ട്‌.
നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണം നാടിന്റെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനുള്ള ഒരു മാർഗം അവയുടെ ഗവേഷണ ബജറ്റിന്റെ ഒരു ഭാഗം ഉപഭോക്തൃ വകുപ്പുകളിൽ നിന്ന്‌ (User Departments) ശേഖരിക്കുക എന്നതാണ്‌. അതായത്‌, PWD, ജലസേചനവകുപ്പ്‌, വാട്ടർ അതോറിറ്റി, വനം വകുപ്പ്‌, ആരോഗ്യവകുപ്പ്‌ തുടങ്ങിയ വകുപ്പുകളുടെ മൊത്തം ബജറ്റിന്റെ ഒരു നിശ്ചിത ശതമാനം ഗവേഷണത്തിനായി നീക്കിവയ്‌ക്കണം. അത്‌ അവർക്ക്‌ ആവശ്യമുള്ള, അവർ നിർദേശിക്കുന്ന, പ്രശ്‌നങ്ങൾ പഠിക്കുന്നതിനു ബന്ധപ്പെട്ട ശാസ്‌ത്ര സാങ്കേതിക ഗവേഷണ സ്ഥാപനത്തെ ഏൽപ്പിക്കാം. അങ്ങനെവരുമ്പോൾ, ആ പഠനം സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നു എന്നും അതിന്റെ ഫലങ്ങൾ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്താൻ എളുപ്പമുണ്ട്‌.
ചുരുക്കത്തിൽ, നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സമൂഹബന്ധി ആക്കണമെന്നും അതിനു യുക്തമായ കണക്കെടുപ്പ്‌ (accountabiltiy) ഉറപ്പുവരുത്തണമെന്നും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആവശ്യപ്പെടുന്നു.
ചുരുക്കത്തിൽ, നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സമൂഹബന്ധി ആക്കണമെന്നും അതിനു യുക്തമായ കണക്കെടുപ്പ്‌ (accountabiltiy) ഉറപ്പുവരുത്തണമെന്നും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആവശ്യപ്പെടുന്നു.


അടിയന്തിര ഘട്ടങ്ങളിൽ
'''അടിയന്തിര ഘട്ടങ്ങളിൽ ജല ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തുക'''
ജല ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള
 
നിയമ നിർമ്മാണം നടത്തുക
കേരളം കടുത്ത ജല സമ്മർദ്ദത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്‌. പ്രതിവർഷം ശരാശരി 300 സെ.മീ. മഴ കിട്ടുന്നുണ്ടെന്നത്‌ യാഥാർത്ഥ്യമാണെങ്കിലും മഴ ലഭ്യതയുടെ അനിശ്ചിതത്വവും അതിന്റെ സ്ഥലകാല ഭേദങ്ങളും കേരളത്തെ മിക്കപ്പോഴും വരൾച്ചയിലേക്ക്‌ നയിക്കാറുണ്ട്‌. കഴിഞ്ഞ ഒറു നൂറ്റാണ്ട്‌ കാലത്തെ മഴ ലഭ്യതയുടെ കണക്കുകൾ പരിശോധിച്ചാൽ 17% വർഷങ്ങളിലും മഴക്കുറവ്‌ മൂലം വരൾച്ച അനുഭവപ്പെട്ടിട്ടുണ്ടെന്നത്‌ കാണാം. 3 മുതൽ 10 വരെയുള്ള വർഷങ്ങളുടെ ഇടവേളകളിൽ മഴക്കുറവ്‌ ആവർത്തിക്കുന്നതായി കാണാം. അപൂർവ്വമായി ചിലപ്പോൾ അടുത്തടുത്ത വർഷങ്ങളിലും മഴ കുറഞ്ഞ്‌ വരൾച്ചയ്‌ക്ക്‌ കാരണമായിത്തീർന്നിട്ടുണ്ട്‌. വാർഷിക മഴ ലഭ്യതയിൽ 20% മുതൽ 40% വരെ കുറവ്‌ ഉണ്ടായപ്പോഴാണ്‌ കേരളം വരൾച്ചയെ നേരിട്ടിട്ടുള്ളത്‌. ധാരാളം മഴ കിട്ടുന്നുണ്ടെങ്കിലും ഒരു വർഷത്തിൽ 120 മുതൽ 140 വരെ ദിവസങ്ങളിൽ മാത്രമാണ്‌ കേരളത്തിൽ മഴ കിട്ടുന്നത്‌. മഴ ദിനങ്ങളുടെ ഈ കുറവ്‌ കേരളത്തിന്റെ വാർഷിക ജല ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വർഷത്തിൽ മൂന്ന്‌ മാസം അതിവർഷവും മറ്റ്‌ കാലങ്ങളിൽ ജലക്ഷാമവും എന്ന സ്ഥിതിയിലേക്ക്‌ കേരളം വീണു പോയിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതി പൊതുവെ മഴവെള്ളത്തെ മണ്ണിൽ പിടിച്ചു നിർത്താൻ സഹായകമല്ല. വീതി വളരെക്കുറഞ്ഞ ഒരു ഭൂ പ്രദേശമാണ്‌ കേരളം. പടിഞ്ഞാറോട്ട്‌ കുത്തനെ ചരിഞ്ഞി കിടക്കുന്ന ഈ ഭൂപ്രകൃതി പെയ്യുന്ന മഴവെള്ളം വളരെ വേഗതയിൽ ഒഴുകി അറബിക്കടലിൽ പതിക്കാനിടയാക്കുന്നു. ഇതോടൊപ്പമാണ്‌ സംസ്ഥാനം ഇന്നു പിന്തുടരുന്ന അശാസ്‌ത്രീയ വികസന നയങ്ങൾ വരുത്തി വെക്കുന്ന അപകടങ്ങളും.
 
കെട്ടിട നിർമ്മാണ മേഖലയാണ്‌ സംസ്ഥാനത്ത്‌ വികസിച്ച്‌ കൊണ്ടിരിക്കുന്ന പ്രധാന വികസന മേഖല. പശ്ചാത്തല സൗകര്യങ്ങളുടെ സ്വകാര്യവൽക്കരണവും അവയിൽ നിന്ന്‌ ലാഭവും വരുമാനവുമുണ്ടാക്കാനുള്ള ശ്രമവും കേരളത്തിന്റെ ഭൂവിനിയോഗ രീതിയേയും ഭൂമിയുടെ ഘടനയെയും വലിയ തോതിൽ മാറ്റി മറിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ സ്വാഭാവിക ജലസംഭരണികളാണ്‌ ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക്‌ വിധേയമായതിൽ കൂടുതലും. നെൽപ്പാടങ്ങളാണ്‌ ഇവയിൽ മുഖ്യം. കഴിഞ്ഞ നാല്‌ പതിറ്റാണ്ടുകൾ കൊണ്ട്‌ കേരളത്തിലെ നെൽവയലുകളുടെ വിസ്‌തീർണ്ണം അഞ്ചുലക്ഷം ഹെക്‌ടറിൽ നിന്ന്‌ രണ്ടേകാൽ ലക്ഷം ഹെക്‌ടറായി ചുരുങ്ങിയിട്ടുണ്ട്‌. നദികളിൽ നിന്നുള്ള മണൽ വാരലും അപകടകരമായ വികസന സമീപനത്തിന്റെ ഒരു ദോഷഫലം തന്നെയാണ്‌. ചന്ദ്രഗിരിപ്പുഴ മുതൽ വാമനപുരം ആറ്‌ വരെയുള്ള പ്രധാന നദികളിലെ വാർഷിക മണൽ വാരൽ കഴിഞ്ഞ ദശകത്തിൽ 11.33 ദശലക്ഷം ഘനമീറ്റർ ആയിരുന്നു. എന്നാൽ ഈ മേഖലയിലെ മണൽ വാരാനുള്ള അനുവദനീയമായ അളവ്‌ വെറും 0.37 ദശലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. എന്നാൽ ഈ മേഖലയിൽ മണൽ വാരാനുള്ള അനുവദനീയ അളവ്‌ വെറും 0.37 ദശലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. മണ്ണിലെ സ്വാഭാവിക ജല സംഭരണികളിൽ പ്രധാനപ്പെട്ട മറ്റൊന്ന്‌ ചെങ്കൽക്കുന്നുകളാണ്‌. വികസനത്തിന്റെ പേരിൽ ചെങ്കൽക്കുന്നുകൾ ഇടിക്കുന്നതും വ്യാപകമായി വർദ്ധിച്ചു വരുന്നു. ചെങ്കൽക്കുന്നുകൾ ഇടിക്കുന്നതിന്റെ പേരിൽ ഫലപ്രദമായി നേരിടാൻ സംസ്ഥാന ഭരണകൂടത്തിനു കഴിയുന്നില്ല എന്നതാണ്‌ സ്ഥിതി. ഈ മേഖലയിൽ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ള നിയമ ഭേദഗതിക്കനുസൃതമായ മറ്റ്‌ സംവിധാനങ്ങളൊരുക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിനായിട്ടില്ല.
 
കേരളത്തിന്റെ ഭൂജലസമ്പത്തും കുറഞ്ഞുവരികയാണ്‌. ഭൂജലത്തിന്റെയും ഉപരിതല ജലത്തിന്റെയും ഗുണമേന്മയും കുറഞ്ഞുവരുന്നു. ഇതെല്ലാം പരിശോധിക്കുമ്പോൾ കേരളത്തിലെ വരൾച്ചയുടെ യഥാർത്ഥ കാരണം മഴക്കുറവല്ലെന്നും ഭൂജലത്തിലേക്കും ഭൂഗർഭജലത്തിലേക്കുള്ള മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങൽ തടയപ്പെടുന്നതാണെന്ന്‌ കാണാം. ഇത്തരമൊരവസ്ഥയിൽ കുടിവെള്ളം പോലും വില കൊടുത്ത്‌ വാങ്ങാൻ സാധാരണ ജനങ്ങൾ നിർബന്ധിതരായിത്തീരുന്നു. 500 ലിറ്റർ വെള്ളത്തിന്‌ 125 - 150 രൂപ നിരക്കിൽ കേരളത്തിൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ വിറ്റഴിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ ദുരിതമയമാക്കുന്ന പ്രവണതകളാണിവ. 2012 ലെ തെക്കു പടിഞ്ഞാറൻ മൺസൂണിൽ ചെറിയ ഒരു കുറവ്‌ ഉണ്ടായപ്പോഴേക്കും കേരളം ജലക്ഷാമത്തിലേക്ക്‌ വീണു പോയി. അത്‌ കുടിവെള്ള ലഭ്യതയേയും വൈദ്യുതി ഉത്‌പാദനത്തേയും കാർഷിക ഉത്‌പാദനത്തേയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യസുരക്ഷ, വ്യവസായം തുടങ്ങി നിരവധി മേഖലയിൽ ഇത്‌ പ്രതികൂല സ്വാധീനം സൃഷ്‌ടിക്കുന്നു. ഈ സ്ഥിതിയിൽ നിന്ന്‌ സംസ്ഥാനം മുക്തമാകണമെങ്കിൽ രണ്ട്‌ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്‌. പെയ്യുന്ന മഴവെള്ളം സംരക്ഷിക്കുന്നതിനാവശ്യമായ ശാസ്‌ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെന്ന്‌. ഇത്‌ ദീർഘകാലാടിസ്ഥാനത്തിൽ മാത്രം നടപ്പാക്കാൻ കഴിയുന്നതാണ്‌. വിവിധ ഭൂരൂപങ്ങളുടെയും കുളങ്ങൾ കിണറുകൾ എന്നിവയുടെയും സംരക്ഷണവും നീർത്തടാസ്ഥാനത്തിലുള്ള വികസന മാതൃകകളും ഉണ്ടാകണം. ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളും കിണറുകളും ഉപയോഗയോഗ്യമാക്കാൻ പദ്ധതികൾ ഉണ്ടാകണം. മഴവെള്ളം ഭൂമിയിലേക്ക്‌ കിനിഞ്ഞിറങ്ങാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം. ഭൂമി പൊതുസ്വത്താണെന്നും അതിന്റെ ഘടനയിൽ മാറ്റം വരുത്താൻ ഉടമക്ക്‌ അധികാരമില്ലെന്നുമുള്ള തത്വം അംഗീകരിക്കപ്പെടണം. ഇത്തരത്തിൽ ജലസംഭരണികളെ വീണ്ടെടുക്കുക എന്നത്‌ പരമ പ്രധാനമാണ്‌.


കേരളം കടുത്ത ജല സമ്മർദ്ദത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്‌. പ്രതിവർഷം ശരാശരി 300 സെ.മീ. മഴ കിട്ടുന്നുണ്ടെന്നത്‌ യാഥാർത്ഥ്യമാണെങ്കിലും മഴ ലഭ്യതയുടെ അനിശ്ചിതത്വവും അതിന്റെ സ്ഥലകാല ഭേദങ്ങളും കേരളത്തെ മിക്കപ്പോഴും വരൾച്ചയിലേക്ക്‌ നയിക്കാറുണ്ട്‌. കഴിഞ്ഞ ഒറു നൂറ്റാണ്ട്‌ കാലത്തെ മഴ ലഭ്യതയുടെ കണക്കുകൾ പരിശോധിച്ചാൽ 17% വർഷങ്ങളിലും മഴക്കുറവ്‌ മൂലം വരൾച്ച അനുഭവപ്പെട്ടിട്ടുണ്ടെന്നത്‌ കാണാം. 3 മുതൽ 10 വരെയുള്ള വർഷങ്ങളുടെ ഇടവേളകളിൽ മഴക്കുറവ്‌ ആവർത്തിക്കുന്നതായി കാണാം. അപൂർവ്വമായി ചിലപ്പോൾ അടുത്തടുത്ത വർഷങ്ങളിലും മഴ കുറഞ്ഞ്‌ വരൾച്ചയ്‌ക്ക്‌ കാരണമായിത്തീർന്നിട്ടുണ്ട്‌. വാർഷിക മഴ ലഭ്യതയിൽ 20% മുതൽ 40% വരെ കുറവ്‌ ഉണ്ടായപ്പോഴാണ്‌ കേരളം വരൾച്ചയെ നേരിട്ടിട്ടുള്ളത്‌. ധാരാളം മഴ കിട്ടുന്നുണ്ടെങ്കിലും ഒരു വർഷത്തിൽ 120 മുതൽ 140 വരെ ദിവസങ്ങളിൽ മാത്രമാണ്‌ കേരളത്തിൽ മഴ കിട്ടുന്നത്‌. മഴ ദിനങ്ങളുടെ ഈ കുറവ്‌ കേരളത്തിന്റെ വാർഷിക ജല ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വർഷത്തിൽ മൂന്ന്‌ മാസം അതിവർഷവും മറ്റ്‌ കാലങ്ങളിൽ ജലക്ഷാമവും എന്ന സ്ഥിതിയിലേക്ക്‌ കേരളം വീണു പോയിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതി പൊതുവെ മഴവെള്ളത്തെ മണ്ണിൽ പിടിച്ചു നിർത്താൻ സഹായകമല്ല. വീതി വളരെക്കുറഞ്ഞ ഒരു ഭൂ പ്രദേശമാണ്‌ കേരളം. പടിഞ്ഞാറോട്ട്‌ കുത്തനെ ചരിഞ്ഞി കിടക്കുന്ന ഈ ഭൂപ്രകൃതി പെയ്യുന്ന മഴവെള്ളം വളരെ വേഗതയിൽ ഒഴുകി അറബിക്കടലിൽ പതിക്കാനിടയാക്കുന്നു. ഇതോടൊപ്പമാണ്‌ സംസ്ഥാനം ഇന്നു പിന്തുടരുന്ന അശാസ്‌ത്രീയ വികസന നയങ്ങൾ വരുത്തി വെക്കുന്ന അപകടങ്ങളും. കെട്ടിട നിർമ്മാണ മേഖലയാണ്‌ സംസ്ഥാനത്ത്‌ വികസിച്ച്‌ കൊണ്ടിരിക്കുന്ന പ്രധാന വികസന മേഖല. പശ്ചാത്തല സൗകര്യങ്ങളുടെ സ്വകാര്യവൽക്കരണവും അവയിൽ നിന്ന്‌ ലാഭവും വരുമാനവുമുണ്ടാക്കാനുള്ള ശ്രമവും കേരളത്തിന്റെ ഭൂവിനിയോഗ രീതിയേയും ഭൂമിയുടെ ഘടനയെയും വലിയ തോതിൽ മാറ്റി മറിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ സ്വാഭാവിക ജലസംഭരണികളാണ്‌ ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക്‌ വിധേയമായതിൽ കൂടുതലും. നെൽപ്പാടങ്ങളാണ്‌ ഇവയിൽ മുഖ്യം. കഴിഞ്ഞ നാല്‌ പതിറ്റാണ്ടുകൾ കൊണ്ട്‌ കേരളത്തിലെ നെൽവയലുകളുടെ വിസ്‌തീർണ്ണം അഞ്ചുലക്ഷം ഹെക്‌ടറിൽ നിന്ന്‌ രണ്ടേകാൽ ലക്ഷം ഹെക്‌ടറായി ചുരുങ്ങിയിട്ടുണ്ട്‌. നദികളിൽ നിന്നുള്ള മണൽ വാരലും അപകടകരമായ വികസന സമീപനത്തിന്റെ ഒരു ദോഷഫലം തന്നെയാണ്‌. ചന്ദ്രഗിരിപ്പുഴ മുതൽ വാമനപുരം ആറ്‌ വരെയുള്ള പ്രധാന നദികളിലെ വാർഷിക മണൽ വാരൽ കഴിഞ്ഞ ദശകത്തിൽ 11.33 ദശലക്ഷം ഘനമീറ്റർ ആയിരുന്നു. എന്നാൽ ഈ മേഖലയിലെ മണൽ വാരാനുള്ള അനുവദനീയമായ അളവ്‌ വെറും 0.37 ദശലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. എന്നാൽ ഈ മേഖലയിൽ മണൽ വാരാനുള്ള അനുവദനീയ അളവ്‌ വെറും 0.37 ദശലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. മണ്ണിലെ സ്വാഭാവിക ജല സംഭരണികളിൽ പ്രധാനപ്പെട്ട മറ്റൊന്ന്‌ ചെങ്കൽക്കുന്നുകളാണ്‌. വികസനത്തിന്റെ പേരിൽ ചെങ്കൽക്കുന്നുകൾ ഇടിക്കുന്നതും വ്യാപകമായി വർദ്ധിച്ചു വരുന്നു. ചെങ്കൽക്കുന്നുകൾ ഇടിക്കുന്നതിന്റെ പേരിൽ ഫലപ്രദമായി നേരിടാൻ സംസ്ഥാന ഭരണകൂടത്തിനു കഴിയുന്നില്ല എന്നതാണ്‌ സ്ഥിതി. ഈ മേഖലയിൽ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ള നിയമ ഭേദഗതിക്കനുസൃതമായ മറ്റ്‌ സംവിധാനങ്ങളൊരുക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിനായിട്ടില്ല. കേരളത്തിന്റെ ഭൂജലസമ്പത്തും കുറഞ്ഞുവരികയാണ്‌. ഭൂജലത്തിന്റെയും ഉപരിതല ജലത്തിന്റെയും ഗുണമേന്മയും കുറഞ്ഞുവരുന്നു. ഇതെല്ലാം പരിശോധിക്കുമ്പോൾ കേരളത്തിലെ വരൾച്ചയുടെ യഥാർത്ഥ കാരണം മഴക്കുറവല്ലെന്നും ഭൂജലത്തിലേക്കും ഭൂഗർഭജലത്തിലേക്കുള്ള മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങൽ തടയപ്പെടുന്നതാണെന്ന്‌ കാണാം. ഇത്തരമൊരവസ്ഥയിൽ കുടിവെള്ളം പോലും വില കൊടുത്ത്‌ വാങ്ങാൻ സാധാരണ ജനങ്ങൾ നിർബന്ധിതരായിത്തീരുന്നു. 500 ലിറ്റർ വെള്ളത്തിന്‌ 125 - 150 രൂപ നിരക്കിൽ കേരളത്തിൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ വിറ്റഴിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ ദുരിതമയമാക്കുന്ന പ്രവണതകളാണിവ. 2012 ലെ തെക്കു പടിഞ്ഞാറൻ മൺസൂണിൽ ചെറിയ ഒരു കുറവ്‌ ഉണ്ടായപ്പോഴേക്കും കേരളം ജലക്ഷാമത്തിലേക്ക്‌ വീണു പോയി. അത്‌ കുടിവെള്ള ലഭ്യതയേയും വൈദ്യുതി ഉത്‌പാദനത്തേയും കാർഷിക ഉത്‌പാദനത്തേയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യസുരക്ഷ, വ്യവസായം തുടങ്ങി നിരവധി മേഖലയിൽ ഇത്‌ പ്രതികൂല സ്വാധീനം സൃഷ്‌ടിക്കുന്നു. ഈ സ്ഥിതിയിൽ നിന്ന്‌ സംസ്ഥാനം മുക്തമാകണമെങ്കിൽ രണ്ട്‌ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്‌. പെയ്യുന്ന മഴവെള്ളം സംരക്ഷിക്കുന്നതിനാവശ്യമായ ശാസ്‌ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെന്ന്‌. ഇത്‌ ദീർഘകാലാടിസ്ഥാനത്തിൽ മാത്രം നടപ്പാക്കാൻ കഴിയുന്നതാണ്‌. വിവിധ ഭൂരൂപങ്ങളുടെയും കുളങ്ങൾ കിണറുകൾ എന്നിവയുടെയും സംരക്ഷണവും നീർത്തടാസ്ഥാനത്തിലുള്ള വികസന മാതൃകകളും ഉണ്ടാകണം. ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളും കിണറുകളും ഉപയോഗയോഗ്യമാക്കാൻ പദ്ധതികൾ ഉണ്ടാകണം. മഴവെള്ളം ഭൂമിയിലേക്ക്‌ കിനിഞ്ഞിറങ്ങാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം. ഭൂമി പൊതുസ്വത്താണെന്നും അതിന്റെ ഘടനയിൽ മാറ്റം വരുത്താൻ ഉടമക്ക്‌ അധികാരമില്ലെന്നുമുള്ള തത്വം അംഗീകരിക്കപ്പെടണം. ഇത്തരത്തിൽ ജലസംഭരണികളെ വീണ്ടെടുക്കുക എന്നത്‌ പരമ പ്രധാനമാണ്‌.
ജലലഭ്യതയിൽ ഉണ്ടാകുന്ന എതൊരനിശ്ചിതാവസ്ഥയും കേരളത്തിന്റെ ജനജീവിതത്തെ തകർത്തുകളയും. ജല ഉപഭോഗം പരിമിതപ്പെടുത്തിക്കൊണ്ടും ജലസംഭരണികളെ വീണ്ടെടുത്തുകൊണ്ടും മാത്രമേ കേരളത്തിന്‌ സംസ്ഥാനം ഇപ്പോൾ പതിച്ചിരിക്കുന്ന ദയനീയ സ്ഥിതിയിൽ നിന്ന്‌ കരകയറാനാകൂ. എന്നാൽ അടിയന്തിരമായി ചെയ്യേണ്ടത്‌ ജല ഉപഭോഗം ശാസ്‌ത്രീയമായി പരിമിതപ്പെടുത്തുക എന്നതു തന്നെയാണ്‌. ജല ഉപോഭോഗത്തിന്റെ മേഖലയിലും ശാസ്‌ത്രീയവും വിഭവങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പ്‌ വരുത്തുന്നതുമായ മുഗണനാക്രമം തീരുമാനിക്കേണ്ടതുണ്ട്‌. കുടിവെള്ളത്തിന്‌ തന്നെയാണ്‌ ഒന്നാം പരിഗണന കൊടുക്കേണ്ടത്‌. കൃഷി, മൃഗപരിപാലനം, വ്യവസായം എന്നിങ്ങനെ മറ്റ്‌ മുൻഗണനകൾ ഉണ്ടാകണം. ഇതനുസരിച്ച്‌ ജലക്ഷാമം നേരിടുന്ന മാസങ്ങളിൽ അമിതമായി ജല ഉപഭോഗം നടത്തുന്ന പ്രവർത്തനങ്ങൾ നിറുത്തിവെക്കാനുള്ള നിയമം ഉണ്ടാവണം. കാർഷികാവശ്യങ്ങൾക്കാണെങ്കിലും അശാസ്‌ത്രീയ രീതിയിൽ ആവശ്യത്തിലധികം ജലം ഉപയോഗിക്കുന്നവർ പിഴയൊടുക്കണം. മത്സ്യമേഖലയിൽ മൺസൂൺകാല ട്രോളിംഗ്‌ നിരോധിച്ചതും അത്‌ ഫലപ്രദമായി നടപ്പിലാക്കിയതുമായ അനുഭവങ്ങൾ കേരളത്തിന്റെ മുന്നിലുണ്ട്‌. അതേ മാതൃകയിൽ മഴലഭ്യത സാധാരണയിൽ നിന്ന്‌ 25% എങ്കിലും കുറവുണ്ടാകുന്ന മാസങ്ങളിലും വരൾച്ച അനുഭവപ്പെടുന്ന മറ്റ്‌ സമയങ്ങളിലും അമിതമായി ജലം ഉപയോഗിക്കുന്ന വൻകിട ഫ്‌ളാറ്റ്‌ നിർമ്മാണം, വാട്ടർ തീം പാർക്കുകളുടെ പ്രവർത്തനം, ഗോൾഫ്‌ കളികൾ, കച്ചവടാവശ്യത്തിനുള്ള കെട്ടിട നിർമ്മാണം, വൻകിട കമ്പനികളുടെ ജലക്കച്ചവടം, നീന്തൽ കുളങ്ങളുടെ ഉപയോഗം എന്നിവ പൂർണമായും നിർത്തിവെക്കാനുള്ള നിയമ നിർമ്മാണം നടത്തണമെന്ന്‌ 2013 മെയ്‌ 10,11,12 തീയതികളിൽ കോഴിക്കോട്‌ ചേർന്ന കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷിക സമ്മേളനം കേരള സംസ്ഥാന സർക്കാറിനോടാവശ്യപ്പെടുന്നു.
ജലലഭ്യതയിൽ ഉണ്ടാകുന്ന എതൊരനിശ്ചിതാവസ്ഥയും കേരളത്തിന്റെ ജനജീവിതത്തെ തകർത്തുകളയും. ജല ഉപഭോഗം പരിമിതപ്പെടുത്തിക്കൊണ്ടും ജലസംഭരണികളെ വീണ്ടെടുത്തുകൊണ്ടും മാത്രമേ കേരളത്തിന്‌ സംസ്ഥാനം ഇപ്പോൾ പതിച്ചിരിക്കുന്ന ദയനീയ സ്ഥിതിയിൽ നിന്ന്‌ കരകയറാനാകൂ. എന്നാൽ അടിയന്തിരമായി ചെയ്യേണ്ടത്‌ ജല ഉപഭോഗം ശാസ്‌ത്രീയമായി പരിമിതപ്പെടുത്തുക എന്നതു തന്നെയാണ്‌. ജല ഉപോഭോഗത്തിന്റെ മേഖലയിലും ശാസ്‌ത്രീയവും വിഭവങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പ്‌ വരുത്തുന്നതുമായ മുഗണനാക്രമം തീരുമാനിക്കേണ്ടതുണ്ട്‌. കുടിവെള്ളത്തിന്‌ തന്നെയാണ്‌ ഒന്നാം പരിഗണന കൊടുക്കേണ്ടത്‌. കൃഷി, മൃഗപരിപാലനം, വ്യവസായം എന്നിങ്ങനെ മറ്റ്‌ മുൻഗണനകൾ ഉണ്ടാകണം. ഇതനുസരിച്ച്‌ ജലക്ഷാമം നേരിടുന്ന മാസങ്ങളിൽ അമിതമായി ജല ഉപഭോഗം നടത്തുന്ന പ്രവർത്തനങ്ങൾ നിറുത്തിവെക്കാനുള്ള നിയമം ഉണ്ടാവണം. കാർഷികാവശ്യങ്ങൾക്കാണെങ്കിലും അശാസ്‌ത്രീയ രീതിയിൽ ആവശ്യത്തിലധികം ജലം ഉപയോഗിക്കുന്നവർ പിഴയൊടുക്കണം. മത്സ്യമേഖലയിൽ മൺസൂൺകാല ട്രോളിംഗ്‌ നിരോധിച്ചതും അത്‌ ഫലപ്രദമായി നടപ്പിലാക്കിയതുമായ അനുഭവങ്ങൾ കേരളത്തിന്റെ മുന്നിലുണ്ട്‌. അതേ മാതൃകയിൽ മഴലഭ്യത സാധാരണയിൽ നിന്ന്‌ 25% എങ്കിലും കുറവുണ്ടാകുന്ന മാസങ്ങളിലും വരൾച്ച അനുഭവപ്പെടുന്ന മറ്റ്‌ സമയങ്ങളിലും അമിതമായി ജലം ഉപയോഗിക്കുന്ന വൻകിട ഫ്‌ളാറ്റ്‌ നിർമ്മാണം, വാട്ടർ തീം പാർക്കുകളുടെ പ്രവർത്തനം, ഗോൾഫ്‌ കളികൾ, കച്ചവടാവശ്യത്തിനുള്ള കെട്ടിട നിർമ്മാണം, വൻകിട കമ്പനികളുടെ ജലക്കച്ചവടം, നീന്തൽ കുളങ്ങളുടെ ഉപയോഗം എന്നിവ പൂർണമായും നിർത്തിവെക്കാനുള്ള നിയമ നിർമ്മാണം നടത്തണമെന്ന്‌ 2013 മെയ്‌ 10,11,12 തീയതികളിൽ കോഴിക്കോട്‌ ചേർന്ന കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷിക സമ്മേളനം കേരള സംസ്ഥാന സർക്കാറിനോടാവശ്യപ്പെടുന്നു.


അമ്പതാം സംസ്ഥാന വാർഷികം അംഗീകരിച്ച പ്രമേയങ്ങൾ
'''ഉന്നത വിദ്യാഭ്യാസ രംഗം ജാതി - മത ശക്തികൾക്കും കമ്പോള ശക്തികൾക്കും വിട്ടുകൊടുക്കുന്നതിനെ തടയുക'''
ഉന്നത വിദ്യാഭ്യാസ രംഗം
 
ജാതി - മത ശക്തികൾക്കും കമ്പോള ശക്തികൾക്കും
വിട്ടുകൊടുക്കുന്നതിനെ തടയുക
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പരിപ്രേക്ഷ്യത്തിൽ വിദ്യാഭ്യാസത്തെ ലാഭാധിഷ്‌ഠിത മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്‌. വിദ്യാഭ്യാസ രംഗം ലാഭാധിഷ്‌ഠിതമാകരുത്‌ എന്ന സുപ്രീംകോടതി നിർദ്ദേശത്തിനും വിദ്യാഭ്യാസം പൊതു സ്വത്ത്‌ ആകണമെന്ന നിലയിൽ നടക്കുന്ന ചർച്ചകൾക്കും നേർ വിപരീതമായ നിലപാടാണ്‌ ഇത്‌. ഇപ്പോൾത്തന്നെ അതിവേഗത്തിൽ വാണിജ്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസം പൂർണമായി ലാഭാധിഷ്‌ഠിതമായി കമ്പോള വ്യവസ്ഥയ്‌ക്ക്‌ കീഴ്‌പ്പെടുക ആകും ഇതിന്റെ ഫലം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഭാഗമായി വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനം അനുവദിക്കുക, വ്യവസായങ്ങളുടെ നേരിട്ടുള്ള സഹകരണത്തോടെ സ്ഥാപനങ്ങൾ ആരംഭിക്കുകയും അവർക്കാവശ്യമുള്ള കോഴ്‌സുകൾ മാത്രം നടത്തുകയും ചെയ്യുക, പണം ചെലവാക്കാൻ തയ്യാറുള്ളവർക്ക്‌ മാത്രം ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ അനുവദിക്കുക തുടങ്ങിയ പ്രവണതകൾ ശക്തിപ്പെടുകയും ചെയ്യും. അംബാനി -ബിർള റിപ്പോർട്ടിലും ദേശീയ ജ്ഞാന കമ്മീഷന്റെ ശുപാർശകളിലും അടിവരയിട്ടു പറഞ്ഞ നിർദ്ദേശങ്ങളെ പ്രായോഗികമാക്കുകയാണ്‌ പന്ത്രണ്ടാം പദ്ധതി പരിപ്രേക്ഷ്യം ചെയ്യുന്നത്‌.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പരിപ്രേക്ഷ്യത്തിൽ വിദ്യാഭ്യാസത്തെ ലാഭാധിഷ്‌ഠിത മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്‌. വിദ്യാഭ്യാസ രംഗം ലാഭാധിഷ്‌ഠിതമാകരുത്‌ എന്ന സുപ്രീംകോടതി നിർദ്ദേശത്തിനും വിദ്യാഭ്യാസം പൊതു സ്വത്ത്‌ ആകണമെന്ന നിലയിൽ നടക്കുന്ന ചർച്ചകൾക്കും നേർ വിപരീതമായ നിലപാടാണ്‌ ഇത്‌. ഇപ്പോൾത്തന്നെ അതിവേഗത്തിൽ വാണിജ്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസം പൂർണമായി ലാഭാധിഷ്‌ഠിതമായി കമ്പോള വ്യവസ്ഥയ്‌ക്ക്‌ കീഴ്‌പ്പെടുക ആകും ഇതിന്റെ ഫലം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഭാഗമായി വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനം അനുവദിക്കുക, വ്യവസായങ്ങളുടെ നേരിട്ടുള്ള സഹകരണത്തോടെ സ്ഥാപനങ്ങൾ ആരംഭിക്കുകയും അവർക്കാവശ്യമുള്ള കോഴ്‌സുകൾ മാത്രം നടത്തുകയും ചെയ്യുക, പണം ചെലവാക്കാൻ തയ്യാറുള്ളവർക്ക്‌ മാത്രം ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ അനുവദിക്കുക തുടങ്ങിയ പ്രവണതകൾ ശക്തിപ്പെടുകയും ചെയ്യും. അംബാനി -ബിർള റിപ്പോർട്ടിലും ദേശീയ ജ്ഞാന കമ്മീഷന്റെ ശുപാർശകളിലും അടിവരയിട്ടു പറഞ്ഞ നിർദ്ദേശങ്ങളെ പ്രായോഗികമാക്കുകയാണ്‌ പന്ത്രണ്ടാം പദ്ധതി പരിപ്രേക്ഷ്യം ചെയ്യുന്നത്‌.
ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളും ആയ അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ മുതലായവരുടെ അറിവോടെയോ അംഗീകാരത്തോടെയോ അല്ല ഈ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെടുന്നത്‌. മറ്റെന്നത്തേക്കാളും അധികമായി വിദ്യാഭ്യാസ രംഗത്തെ ഇന്ന്‌ പൂർണമായും നിയന്ത്രിക്കുന്നത്‌ വ്യവസായികളും ജാതി - മത ശക്തികളും അടങ്ങുന്ന വിദ്യാഭ്യാസത്തിന്‌ പുറത്തുള്ള ശക്തികളാണ്‌. കേരളത്തിൽ ഇപ്പോൾ വരുന്ന സർവ്വകലാശാലകൾക്കും വിവിധ സർവ്വകലാശാലകളുടെ ഓഫ്‌ ക്യാമ്പസ്‌ സെന്ററുകൾക്കും വേണ്ടിയുള്ള ആവശ്യം ഉയരുന്നത്‌ അക്കാദമിക്ക്‌ സമൂഹത്തിൽ നിന്നല്ല. കഴിഞ്ഞ എമർജിംഗ്‌ കേരള മീറ്റിൽ വന്ന നിർദ്ദേശങ്ങളിൽ വലിയ ഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയായിരുന്നു എന്നത്‌ ആകസ്‌മികമല്ല. ഇങ്ങനെ തുടങ്ങുന്ന സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും യോഗ്യത ഉള്ള അദ്ധ്യാപകരും ഉണ്ടോ എന്നും അവിടെ നടക്കുന്ന അദ്ധ്യയനം ഗുണനിലവാരം ഉള്ളതാണോ എന്നും ആരും അന്വേഷിക്കാറില്ല. കനത്ത തുക നൽകി പഠിക്കുന്ന വിദ്യാർത്ഥികൾ ഗുണനിലവാരം ഇല്ലാത്ത അദ്ധ്യയനം കൊണ്ട്‌ ഹോമിക്കപ്പെടുന്ന അവസ്ഥ ആണ്‌ ഇന്നുള്ളത്‌. ആർട്‌സ്‌ & സയൻസ്‌ കോളേജുകളിലെ ഗുണനിലവാരം ഉയർത്താൻ ഏറെ ചർച്ചകൾക്ക്‌ ശേഷം ആരംഭിച്ച ചോയ്‌സ്‌ ബേസ്‌ഡ്‌ ക്രെഡിറ്റ്‌ & സെമസ്റ്റർ സിസ്റ്റം പോലും അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയും മൂലവും ഗുണനിലവാരവും ശക്തിപ്പെടുത്തുവാനുമുള്ള ഉറച്ച നിലപാട്‌ എടുക്കുവാനുമുള്ള താൽപര്യക്കുറവ്‌ മൂലവും ത്രിശങ്കുവിലാണ്‌.
ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളും ആയ അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ മുതലായവരുടെ അറിവോടെയോ അംഗീകാരത്തോടെയോ അല്ല ഈ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെടുന്നത്‌. മറ്റെന്നത്തേക്കാളും അധികമായി വിദ്യാഭ്യാസ രംഗത്തെ ഇന്ന്‌ പൂർണമായും നിയന്ത്രിക്കുന്നത്‌ വ്യവസായികളും ജാതി - മത ശക്തികളും അടങ്ങുന്ന വിദ്യാഭ്യാസത്തിന്‌ പുറത്തുള്ള ശക്തികളാണ്‌. കേരളത്തിൽ ഇപ്പോൾ വരുന്ന സർവ്വകലാശാലകൾക്കും വിവിധ സർവ്വകലാശാലകളുടെ ഓഫ്‌ ക്യാമ്പസ്‌ സെന്ററുകൾക്കും വേണ്ടിയുള്ള ആവശ്യം ഉയരുന്നത്‌ അക്കാദമിക്ക്‌ സമൂഹത്തിൽ നിന്നല്ല. കഴിഞ്ഞ എമർജിംഗ്‌ കേരള മീറ്റിൽ വന്ന നിർദ്ദേശങ്ങളിൽ വലിയ ഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയായിരുന്നു എന്നത്‌ ആകസ്‌മികമല്ല. ഇങ്ങനെ തുടങ്ങുന്ന സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും യോഗ്യത ഉള്ള അദ്ധ്യാപകരും ഉണ്ടോ എന്നും അവിടെ നടക്കുന്ന അദ്ധ്യയനം ഗുണനിലവാരം ഉള്ളതാണോ എന്നും ആരും അന്വേഷിക്കാറില്ല. കനത്ത തുക നൽകി പഠിക്കുന്ന വിദ്യാർത്ഥികൾ ഗുണനിലവാരം ഇല്ലാത്ത അദ്ധ്യയനം കൊണ്ട്‌ ഹോമിക്കപ്പെടുന്ന അവസ്ഥ ആണ്‌ ഇന്നുള്ളത്‌. ആർട്‌സ്‌ & സയൻസ്‌ കോളേജുകളിലെ ഗുണനിലവാരം ഉയർത്താൻ ഏറെ ചർച്ചകൾക്ക്‌ ശേഷം ആരംഭിച്ച ചോയ്‌സ്‌ ബേസ്‌ഡ്‌ ക്രെഡിറ്റ്‌ & സെമസ്റ്റർ സിസ്റ്റം പോലും അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയും മൂലവും ഗുണനിലവാരവും ശക്തിപ്പെടുത്തുവാനുമുള്ള ഉറച്ച നിലപാട്‌ എടുക്കുവാനുമുള്ള താൽപര്യക്കുറവ്‌ മൂലവും ത്രിശങ്കുവിലാണ്‌.
ഈ സാഹചര്യത്തിൽ കോളേജുകൾക്ക്‌ സ്വയംഭരണാധികാരം നൽകാനുള്ള ശ്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. കോളേജുകളുടെ സ്വയംഭരണാധികാരം അവയുടെ അക്കാദമിക്ക്‌ ഫാക്കൽറ്റികൾക്കാണ്‌ നൽകേണ്ടത്‌. അല്ലാതെ മാനേജ്‌മെന്റുകൾക്കാവരുത്‌. സർവ്വകലാശാലകളിൽ ഉള്ളതിന്‌ സമാനമായ അക്കാദമിക്ക്‌ ഫാക്കൽറ്റികൾ ഓരോ കോളേജിലും ഉണ്ടാവണം. ഇന്നത്തെ സാഹചര്യത്തിൽ കോളേജുകളുടെ സ്വയംഭരണ പ്രവർത്തനം നിരവധി പരാതികൾക്ക്‌ കാരണമായേക്കാം. സ്ഥാപന തലത്തിലും സർവ്വകലാശാലാ തലത്തിലും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌.
ഈ സാഹചര്യത്തിൽ കോളേജുകൾക്ക്‌ സ്വയംഭരണാധികാരം നൽകാനുള്ള ശ്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. കോളേജുകളുടെ സ്വയംഭരണാധികാരം അവയുടെ അക്കാദമിക്ക്‌ ഫാക്കൽറ്റികൾക്കാണ്‌ നൽകേണ്ടത്‌. അല്ലാതെ മാനേജ്‌മെന്റുകൾക്കാവരുത്‌. സർവ്വകലാശാലകളിൽ ഉള്ളതിന്‌ സമാനമായ അക്കാദമിക്ക്‌ ഫാക്കൽറ്റികൾ ഓരോ കോളേജിലും ഉണ്ടാവണം. ഇന്നത്തെ സാഹചര്യത്തിൽ കോളേജുകളുടെ സ്വയംഭരണ പ്രവർത്തനം നിരവധി പരാതികൾക്ക്‌ കാരണമായേക്കാം. സ്ഥാപന തലത്തിലും സർവ്വകലാശാലാ തലത്തിലും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും NAAC ന്‌ തുല്യമായ ഒരു അക്രഡിറ്റേഷൻ സമ്പ്രദായത്തിന്റെ കീഴിൽ കൊണ്ടു വന്നാൽ ഗുണനിലവാരത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു കൊള്ളും എന്ന ധാരണയാണ്‌ ഭരണാധികാരികൾക്കുള്ളത്‌. അക്രഡിറ്റേഷൻ സമ്പ്രദായം ഒന്നു കൊണ്ടു മാത്രം ഗുണനിലവാരം ഉയർന്ന അനുഭവം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്നത്‌ അവരെ അലോസരപ്പെടുത്തുന്നില്ല. ലോക ജനതയുടെ ആറിലൊന്ന്‌ വരുന്ന ഇന്ത്യൻ ജനത നേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുകയും അവയെ പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന്‌ വൈജ്ഞാനിക രംഗത്ത്‌ എല്ലാ മേഖലകളിലും ഏറ്റവും ഉയർന്ന നിലവാരമുള്ള വിദഗ്‌ധരെ ഇന്ന്‌ ആവശ്യമുണ്ട്‌. കമ്പോളാധിഷ്‌ഠിതമായ വിഭ്യാഭ്യാസ മേഖലക്ക്‌ അത്തരം വിദ്‌ഗ്‌ധരെ സൃഷ്‌ടിക്കാനുള്ള കഴിവോ താൽപര്യമോ ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസത്തെ പൊതു സ്വത്താക്കി മാറ്റുകയും അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യാതെ രാഷ്‌ട്ര നിർമ്മാണത്തിന്‌ ആവശ്യമായ തോതിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം വളർത്താൻ ആവില്ല. വളർന്നു വരുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സമൂഹത്തിന്റെ പൊതു താൽപര്യങ്ങളും ലക്ഷ്യങ്ങളും നീതിയും ഉറപ്പ്‌ വരുത്തുന്ന വിധത്തിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരേണ്ടി വരും. ശാസ്‌ത്രബോധവും സാമൂഹ്യ പ്രതിബദ്ധതയും ജനാധിപത്യ ബോധവുമുള്ള പുതിയ തലമുറ വളർന്നു വരണമെങ്കിൽ അതേ മൂല്യങ്ങൾ വളർത്തിക്കൊണ്ടു വരുന്ന ജനാധിപത്യപരമായ അന്തരീക്ഷം വളർന്നു വരണം. ഇവയെ മുഴുവൻ തല്ലിക്കെടുത്തി ഉന്നത വിദ്യാഭ്യാസം മുഴുവനും കമ്പോള ശക്തികൾക്കും ജാതി - മത -സാമുദായിക ശക്തികൾക്കും തീറെഴുതുകയാണ്‌ ഇന്ന്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. ഇതിനെതിരായി അക്കാദമിക്ക്‌ സമൂഹവും ജനാധിപത്യ ബോധവുമുള്ള പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അൻപതാം വർഷിക സമ്മേളനം ആവശ്യപ്പെടുന്നു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും NAAC ന്‌ തുല്യമായ ഒരു അക്രഡിറ്റേഷൻ സമ്പ്രദായത്തിന്റെ കീഴിൽ കൊണ്ടു വന്നാൽ ഗുണനിലവാരത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു കൊള്ളും എന്ന ധാരണയാണ്‌ ഭരണാധികാരികൾക്കുള്ളത്‌. അക്രഡിറ്റേഷൻ സമ്പ്രദായം ഒന്നു കൊണ്ടു മാത്രം ഗുണനിലവാരം ഉയർന്ന അനുഭവം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്നത്‌ അവരെ അലോസരപ്പെടുത്തുന്നില്ല. ലോക ജനതയുടെ ആറിലൊന്ന്‌ വരുന്ന ഇന്ത്യൻ ജനത നേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുകയും അവയെ പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന്‌ വൈജ്ഞാനിക രംഗത്ത്‌ എല്ലാ മേഖലകളിലും ഏറ്റവും ഉയർന്ന നിലവാരമുള്ള വിദഗ്‌ധരെ ഇന്ന്‌ ആവശ്യമുണ്ട്‌. കമ്പോളാധിഷ്‌ഠിതമായ വിഭ്യാഭ്യാസ മേഖലക്ക്‌ അത്തരം വിദ്‌ഗ്‌ധരെ സൃഷ്‌ടിക്കാനുള്ള കഴിവോ താൽപര്യമോ ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസത്തെ പൊതു സ്വത്താക്കി മാറ്റുകയും അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യാതെ രാഷ്‌ട്ര നിർമ്മാണത്തിന്‌ ആവശ്യമായ തോതിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം വളർത്താൻ ആവില്ല. വളർന്നു വരുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സമൂഹത്തിന്റെ പൊതു താൽപര്യങ്ങളും ലക്ഷ്യങ്ങളും നീതിയും ഉറപ്പ്‌ വരുത്തുന്ന വിധത്തിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരേണ്ടി വരും. ശാസ്‌ത്രബോധവും സാമൂഹ്യ പ്രതിബദ്ധതയും ജനാധിപത്യ ബോധവുമുള്ള പുതിയ തലമുറ വളർന്നു വരണമെങ്കിൽ അതേ മൂല്യങ്ങൾ വളർത്തിക്കൊണ്ടു വരുന്ന ജനാധിപത്യപരമായ അന്തരീക്ഷം വളർന്നു വരണം. ഇവയെ മുഴുവൻ തല്ലിക്കെടുത്തി ഉന്നത വിദ്യാഭ്യാസം മുഴുവനും കമ്പോള ശക്തികൾക്കും ജാതി - മത -സാമുദായിക ശക്തികൾക്കും തീറെഴുതുകയാണ്‌ ഇന്ന്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. ഇതിനെതിരായി അക്കാദമിക്ക്‌ സമൂഹവും ജനാധിപത്യ ബോധവുമുള്ള പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അൻപതാം വർഷിക സമ്മേളനം ആവശ്യപ്പെടുന്നു.


സ്‌ത്രീകൾക്ക്‌ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങണം
 
'''സ്‌ത്രീകൾക്ക്‌ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങണം'''
 
കേരളത്തിലെ സ്‌ത്രീകളുടെ അവസ്ഥയെക്കുറിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു ? എന്ന പഠനം കാണിക്കുന്നത്‌ സ്ഥിരം തൊഴിൽ ലഭിക്കുന്നത്‌ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ നൈപുണികളും നേടിയവർക്ക്‌ തന്നെയാണെന്നാണ്‌. സ്ഥിരം തൊഴിലിന്റെ ഏറ്റവും കൂടിയ ശതമാനം (28.7%) പ്രൊഫഷണൽ ബിരുദധാരികളിലും ഇതിന്റെ കുറഞ്ഞ ശതമാനം (4 മുതൽ 5 വരെ) ഔപചാരിക വിദ്യാഭ്യാസം മുതൽ പ്ലസ്‌ ടു തലം വരെയുള്ള വിദ്യാഭ്യാസം നേടിയവരിലാണ്‌.
കേരളത്തിലെ സ്‌ത്രീകളുടെ അവസ്ഥയെക്കുറിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു ? എന്ന പഠനം കാണിക്കുന്നത്‌ സ്ഥിരം തൊഴിൽ ലഭിക്കുന്നത്‌ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ നൈപുണികളും നേടിയവർക്ക്‌ തന്നെയാണെന്നാണ്‌. സ്ഥിരം തൊഴിലിന്റെ ഏറ്റവും കൂടിയ ശതമാനം (28.7%) പ്രൊഫഷണൽ ബിരുദധാരികളിലും ഇതിന്റെ കുറഞ്ഞ ശതമാനം (4 മുതൽ 5 വരെ) ഔപചാരിക വിദ്യാഭ്യാസം മുതൽ പ്ലസ്‌ ടു തലം വരെയുള്ള വിദ്യാഭ്യാസം നേടിയവരിലാണ്‌.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്‌ത്രീകളുടെ പങ്കാളിത്തം കൂടുതലാണ്‌. എന്നാൽ തൊഴിൽ മേഖലയിൽ ഇത്‌ നാലിലൊന്ന്‌ പോലും ഇല്ല. ഇതിന്‌ കാരണമാവുന്നത്‌ തൊഴിൽ നേടാനാവശ്യമായ നൈപുണികളുടെ അഭാവമാണെന്നാണ്‌ പഠനം വ്യക്തമാക്കുന്നു. കേരള സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മുതൽക്കൂട്ടാവാൻ കഴിയുന്ന ഒരു വലിയ തൊഴിൽ ശക്തിയുടെ അസാന്നിദ്ധ്യമാണ്‌ ഇതിലൂടെ സംഭവിക്കുന്നത്‌. ഒപ്പം സ്ഥിര തൊഴിലും സ്ഥിര വരുമാനവും നേടി സാമ്പത്തിക ശാക്തീകരണത്തിലേക്കും സാമൂഹ്യ ശാക്തീകരണത്തിലേക്കും ഉയരാനുള്ള സാധ്യതയും സ്‌ത്രീകൾക്ക്‌ നഷ്‌ടമാവുകയാണ്‌. അതുകൊണ്ട്‌ തൊവിൽ സേനയിൽ സ്‌ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. ഇത്‌ സാധ്യമാകാൻ സ്‌ത്രീകൾക്കായി സവിശേഷമായ തൊഴിൽ പരിശീലന സംവിധാനങ്ങൾ നിലവിൽ വരേണ്ടതുണ്ട്‌. ഇതോടൊപ്പം നിലവിൽ തൊഴിൽ ചെയ്‌തു കൊണ്ടിരിക്കുന്ന സ്‌ത്രീകളുടെ തൊഴിൽ വൈദഗ്‌ധ്യം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ കാലാനുസൃതമായി നൽകാനും കഴിയണം. ഇത്തരത്തിൽ ആധുനിക സമൂഹത്തിന്റെ തൊഴിൽ ആവശ്യങ്ങൾക്ക്‌ അനുഗുണമാവുന്ന വൈദഗ്‌ധ്യം ലഭ്യമാക്കാൻ സ്‌ത്രീകൾക്കായി തൊഴിൽ പരിശീലന സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം സംസ്ഥാന വാർഷിക സമ്മേളനം കേരളത്തിലെ ഭരണ നേതൃത്വങ്ങളോട്‌ ആവശ്യപ്പെടുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്‌ത്രീകളുടെ പങ്കാളിത്തം കൂടുതലാണ്‌. എന്നാൽ തൊഴിൽ മേഖലയിൽ ഇത്‌ നാലിലൊന്ന്‌ പോലും ഇല്ല. ഇതിന്‌ കാരണമാവുന്നത്‌ തൊഴിൽ നേടാനാവശ്യമായ നൈപുണികളുടെ അഭാവമാണെന്നാണ്‌ പഠനം വ്യക്തമാക്കുന്നു. കേരള സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മുതൽക്കൂട്ടാവാൻ കഴിയുന്ന ഒരു വലിയ തൊഴിൽ ശക്തിയുടെ അസാന്നിദ്ധ്യമാണ്‌ ഇതിലൂടെ സംഭവിക്കുന്നത്‌. ഒപ്പം സ്ഥിര തൊഴിലും സ്ഥിര വരുമാനവും നേടി സാമ്പത്തിക ശാക്തീകരണത്തിലേക്കും സാമൂഹ്യ ശാക്തീകരണത്തിലേക്കും ഉയരാനുള്ള സാധ്യതയും സ്‌ത്രീകൾക്ക്‌ നഷ്‌ടമാവുകയാണ്‌. അതുകൊണ്ട്‌ തൊവിൽ സേനയിൽ സ്‌ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. ഇത്‌ സാധ്യമാകാൻ സ്‌ത്രീകൾക്കായി സവിശേഷമായ തൊഴിൽ പരിശീലന സംവിധാനങ്ങൾ നിലവിൽ വരേണ്ടതുണ്ട്‌. ഇതോടൊപ്പം നിലവിൽ തൊഴിൽ ചെയ്‌തു കൊണ്ടിരിക്കുന്ന സ്‌ത്രീകളുടെ തൊഴിൽ വൈദഗ്‌ധ്യം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ കാലാനുസൃതമായി നൽകാനും കഴിയണം. ഇത്തരത്തിൽ ആധുനിക സമൂഹത്തിന്റെ തൊഴിൽ ആവശ്യങ്ങൾക്ക്‌ അനുഗുണമാവുന്ന വൈദഗ്‌ധ്യം ലഭ്യമാക്കാൻ സ്‌ത്രീകൾക്കായി തൊഴിൽ പരിശീലന സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം സംസ്ഥാന വാർഷിക സമ്മേളനം കേരളത്തിലെ ഭരണ നേതൃത്വങ്ങളോട്‌ ആവശ്യപ്പെടുന്നു.


കസ്‌തൂരിരംഗൻ സമിതി ശുപാർശകൾ തള്ളിക്കളയുക
'''കസ്‌തൂരിരംഗൻ സമിതി ശുപാർശകൾ തള്ളിക്കളയുക;പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക'''
പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക
 
പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങളാണ്‌ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. മാധവഗാഡ്‌ഗിൽ അദ്ധ്യക്ഷനായ പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്‌ധ പാനൽ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ അടങ്ങിയിട്ടുള്ളത്‌. പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. ഇതിനായി പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലകളായി തിരിച്ചിരിക്കുന്നു. ഇത്തരം മേഖലാവത്‌കരണം ലോകം മുഴുവൻ അംഗീകരിച്ചതുമാണ്‌. വനമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരക്ഷണ മേഖലയുടെ അതിരുകൾ ശാസ്‌ത്രീയമായി തിട്ടപ്പെടുത്തുകയും ജനവാസം ഉണ്ടായിട്ടുള്ള മേഖലകളിൽ അതിജീവന കേന്ദ്രീകൃതമായ മൃദുവികസന പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഗാഡ്‌ഗിൽ നിർദ്ദേശങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നവയുമാണ്‌. ഈ നിർദ്ദേശങ്ങൾ പരിസ്ഥിതി ലോല വനമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ അതിജീവന ആവശ്യങ്ങളോടൊപ്പം അതിനു പുറത്തുള്ള വന ഭാഗത്തെ അഞ്ച്‌ കോടിയിലേറെപ്പേരുടെ കുടിവെള്ളം, കൃഷി, മറ്റ്‌ വികസന ആവശ്യങ്ങൾ എന്നിവ കൂടി തൃപ്‌തിപ്പെടുത്താൻ ഉതകണം എന്ന വിശാലമായ സമീപനമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. കേരളത്തെ സംബന്ധിച്ച്‌ ഗാഡ്‌ഗിൽ നിർദ്ദേശിച്ച 1, 2, 3 സോണുകൾ ചേർന്ന്‌ മൊത്തം 28008 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പശ്ചിമഘട്ട പ്രദേശത്തെ മേഖല തിരിച്ച്‌ സംരക്ഷിക്കുന്നതിനുള്ള ശുപാർശകളെ ഒന്നാകെ അപ്രസക്തമാക്കുന്ന നിർദ്ദേശങ്ങളാണ്‌ ഇപ്പോൾ ഡോ. കസ്‌തൂരിരംഗൻ അദ്ധ്യക്ഷനായ വിദഗ്‌ധ പാനൽ നൽകിയിട്ടുള്ളത്‌. ഇതിൻ പ്രകാരം 17645 ചതുരശ്ര കിലോമീറ്റർ വനപ്രദേശ സംരക്ഷണ മേഖലയിൽ നിന്ന്‌ പുറത്താകും. വനപ്രദേശത്ത്‌ കർശനമായ നിയന്ത്രണത്തോടെയാണ്‌ വിനാശകരമായ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ നടത്തിയിട്ടുള്ളത്‌. ആ.തിനാൽ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം ഒറു പ്രതിബന്ധമായിക്കാണുന്ന മൂലധന നിക്ഷേപകർ കരുതിയിട്ടുള്ള ഇക്കൂട്ടരെ സഹായിക്കുന്ന വിധത്തിലാണ്‌ കസ്‌തൂരിരംഗൻ പാനൽ അതിന്റെ ശുപാർശകൾ നൽകിയിട്ടുള്ളത്‌. കുടിയേറ്റക്കാരുടെയും ആദിവാസികളുടെയും മറപിടിച്ച്‌ പുത്തൻ വികസന രൂപങ്ങളായ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌, ടൂറിസ്റ്റ്‌ റിസോർട്ടുകൾ എന്നിവയ്‌ക്കായി പശ്ചിമഘട്ട മേഖല തുറന്ന്‌ കൊടുക്കാനുള്ള ശ്രമമാണ്‌ ഈ ശുപാർശകൾ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിയമപരമായി അസാദ്ധ്യമായ കയ്യേറ്റങ്ങൾക്ക്‌ പോലും നിയമ സാധ്യത നൽകുന്ന സമീപനവും കസ്‌തൂരി രംഗൻ റിപ്പോർട്ടിലുണ്ട്‌. ഉദാഹരണമായി ദുർബല നൈസർഗ്ഗിക വനമേഖലകളിൽ 2.2 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള റിസോർട്ടുകൾ നിർമ്മിക്കാനുള്ള അനുമതി പാനൽ നൽകുന്നു.അതേസമയം അത്തരം റിസോർട്ടുകളുടെ എണ്ണം സംബന്ധിച്ച ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. പരിസ്ഥിതി ദുരബല മേഖലയിൽ ജലവൈദ്യുതി നിലയങ്ങളും ചില പ്രത്യേക വിഭാഗം വ്യവസായ ശാലകളും അനുവദിക്കാൻ ശുപാർശ ചെയ്യുന്നു. ഹരിത പദ്ധതികൾ ഒരു ഭാഗത്ത്‌, അതിൽ നിന്നുത്‌പാദിപ്പിക്കുന്ന അസംസ്‌കൃത വർദ്ധനവിനും വ്യവസായശാലകൾ, പാർപ്പിടങ്ങൾ, റിസോർട്ടുകൾ എന്നിവ മറുഭാഗത്ത്‌ ഇവയെല്ലാം കേന്ദ്രീകരിച്ച്‌ നടത്താവുന്ന ടൂരിസ വ്യവസായവും കൂടി ഉൾപ്പെടുന്ന വികസന പ്രവർത്തനമാണ്‌ അതീവ ദുർബല വന മേഖലയിൽ അനുവദിക്കണമെന്ന്‌ പാനൽ നിർദ്ദേശിക്കുന്നത്‌. വന മേഖലയിലും വനമേഖലയോട്‌ ചേർന്ന്‌ ഇന്ന്‌ അധിവസിക്കുന്ന ജനവിഭാഗങ്ങൾക്കനുവദിച്ച വനാവകാശത്തിന്റെ നിയമത്തിന്റെ പഴുതിനുള്ളിലാണ്‌ മേൽപ്പറഞ്ഞ ഓരോ നിർദ്ദേശവും ഡോ. കസ്‌തൂരിരംഗൻ മുന്നോട്ട്‌ വെച്ചത്‌. കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ അംഗീകരിച്ച്‌ നടപ്പാക്കപ്പെട്ടാൽ കേരളത്തിലവശേഷിക്കുന്ന വനസമ്പത്തും വന്യജീവി സമ്പത്തും പാരിസ്ഥിതിക സേവനങ്ങളും നാശോന്മുഖമാകാൻ ഇടവരും എന്നത്‌ വ്യക്തമാണ്‌.
പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങളാണ്‌ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. മാധവഗാഡ്‌ഗിൽ അദ്ധ്യക്ഷനായ പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്‌ധ പാനൽ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ അടങ്ങിയിട്ടുള്ളത്‌. പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. ഇതിനായി പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലകളായി തിരിച്ചിരിക്കുന്നു. ഇത്തരം മേഖലാവത്‌കരണം ലോകം മുഴുവൻ അംഗീകരിച്ചതുമാണ്‌. വനമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരക്ഷണ മേഖലയുടെ അതിരുകൾ ശാസ്‌ത്രീയമായി തിട്ടപ്പെടുത്തുകയും ജനവാസം ഉണ്ടായിട്ടുള്ള മേഖലകളിൽ അതിജീവന കേന്ദ്രീകൃതമായ മൃദുവികസന പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഗാഡ്‌ഗിൽ നിർദ്ദേശങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നവയുമാണ്‌. ഈ നിർദ്ദേശങ്ങൾ പരിസ്ഥിതി ലോല വനമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ അതിജീവന ആവശ്യങ്ങളോടൊപ്പം അതിനു പുറത്തുള്ള വന ഭാഗത്തെ അഞ്ച്‌ കോടിയിലേറെപ്പേരുടെ കുടിവെള്ളം, കൃഷി, മറ്റ്‌ വികസന ആവശ്യങ്ങൾ എന്നിവ കൂടി തൃപ്‌തിപ്പെടുത്താൻ ഉതകണം എന്ന വിശാലമായ സമീപനമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌.  
 
കേരളത്തെ സംബന്ധിച്ച്‌ ഗാഡ്‌ഗിൽ നിർദ്ദേശിച്ച 1, 2, 3 സോണുകൾ ചേർന്ന്‌ മൊത്തം 28008 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പശ്ചിമഘട്ട പ്രദേശത്തെ മേഖല തിരിച്ച്‌ സംരക്ഷിക്കുന്നതിനുള്ള ശുപാർശകളെ ഒന്നാകെ അപ്രസക്തമാക്കുന്ന നിർദ്ദേശങ്ങളാണ്‌ ഇപ്പോൾ ഡോ. കസ്‌തൂരിരംഗൻ അദ്ധ്യക്ഷനായ വിദഗ്‌ധ പാനൽ നൽകിയിട്ടുള്ളത്‌. ഇതിൻ പ്രകാരം 17645 ചതുരശ്ര കിലോമീറ്റർ വനപ്രദേശ സംരക്ഷണ മേഖലയിൽ നിന്ന്‌ പുറത്താകും. വനപ്രദേശത്ത്‌ കർശനമായ നിയന്ത്രണത്തോടെയാണ്‌ വിനാശകരമായ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ നടത്തിയിട്ടുള്ളത്‌. ആ.തിനാൽ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം ഒറു പ്രതിബന്ധമായിക്കാണുന്ന മൂലധന നിക്ഷേപകർ കരുതിയിട്ടുള്ള ഇക്കൂട്ടരെ സഹായിക്കുന്ന വിധത്തിലാണ്‌ കസ്‌തൂരിരംഗൻ പാനൽ അതിന്റെ ശുപാർശകൾ നൽകിയിട്ടുള്ളത്‌. കുടിയേറ്റക്കാരുടെയും ആദിവാസികളുടെയും മറപിടിച്ച്‌ പുത്തൻ വികസന രൂപങ്ങളായ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌, ടൂറിസ്റ്റ്‌ റിസോർട്ടുകൾ എന്നിവയ്‌ക്കായി പശ്ചിമഘട്ട മേഖല തുറന്ന്‌ കൊടുക്കാനുള്ള ശ്രമമാണ്‌ ഈ ശുപാർശകൾ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിയമപരമായി അസാദ്ധ്യമായ കയ്യേറ്റങ്ങൾക്ക്‌ പോലും നിയമ സാധ്യത നൽകുന്ന സമീപനവും കസ്‌തൂരി രംഗൻ റിപ്പോർട്ടിലുണ്ട്‌. ഉദാഹരണമായി ദുർബല നൈസർഗ്ഗിക വനമേഖലകളിൽ 2.2 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള റിസോർട്ടുകൾ നിർമ്മിക്കാനുള്ള അനുമതി പാനൽ നൽകുന്നു.അതേസമയം അത്തരം റിസോർട്ടുകളുടെ എണ്ണം സംബന്ധിച്ച ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. പരിസ്ഥിതി ദുരബല മേഖലയിൽ ജലവൈദ്യുതി നിലയങ്ങളും ചില പ്രത്യേക വിഭാഗം വ്യവസായ ശാലകളും അനുവദിക്കാൻ ശുപാർശ ചെയ്യുന്നു. ഹരിത പദ്ധതികൾ ഒരു ഭാഗത്ത്‌, അതിൽ നിന്നുത്‌പാദിപ്പിക്കുന്ന അസംസ്‌കൃത വർദ്ധനവിനും വ്യവസായശാലകൾ, പാർപ്പിടങ്ങൾ, റിസോർട്ടുകൾ എന്നിവ മറുഭാഗത്ത്‌ ഇവയെല്ലാം കേന്ദ്രീകരിച്ച്‌ നടത്താവുന്ന ടൂരിസ വ്യവസായവും കൂടി ഉൾപ്പെടുന്ന വികസന പ്രവർത്തനമാണ്‌ അതീവ ദുർബല വന മേഖലയിൽ അനുവദിക്കണമെന്ന്‌ പാനൽ നിർദ്ദേശിക്കുന്നത്‌. വന മേഖലയിലും വനമേഖലയോട്‌ ചേർന്ന്‌ ഇന്ന്‌ അധിവസിക്കുന്ന ജനവിഭാഗങ്ങൾക്കനുവദിച്ച വനാവകാശത്തിന്റെ നിയമത്തിന്റെ പഴുതിനുള്ളിലാണ്‌ മേൽപ്പറഞ്ഞ ഓരോ നിർദ്ദേശവും ഡോ. കസ്‌തൂരിരംഗൻ മുന്നോട്ട്‌ വെച്ചത്‌. കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ അംഗീകരിച്ച്‌ നടപ്പാക്കപ്പെട്ടാൽ കേരളത്തിലവശേഷിക്കുന്ന വനസമ്പത്തും വന്യജീവി സമ്പത്തും പാരിസ്ഥിതിക സേവനങ്ങളും നാശോന്മുഖമാകാൻ ഇടവരും എന്നത്‌ വ്യക്തമാണ്‌.
 
ഈ സാഹചര്യത്തിൽ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും മാധവഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ പശ്ചിമഘട്ട സംരക്ഷണത്തിന്‌ സഹായകമായ നിർദ്ദേശങ്ങൾ വിപുലമായ ജനകീയ ചർച്ചകൾക്ക്‌ വിധേയമാക്കി ജനാധിപത്യപരമായി നടപ്പിലാക്കണമെന്നും അൻപതാം വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെടുന്നു
ഈ സാഹചര്യത്തിൽ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും മാധവഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ പശ്ചിമഘട്ട സംരക്ഷണത്തിന്‌ സഹായകമായ നിർദ്ദേശങ്ങൾ വിപുലമായ ജനകീയ ചർച്ചകൾക്ക്‌ വിധേയമാക്കി ജനാധിപത്യപരമായി നടപ്പിലാക്കണമെന്നും അൻപതാം വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെടുന്നു


സുവർണ ജൂബിലി സമ്മേളന
'''കൂടങ്കുളം : സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം'''
പ്രഖ്യാപനം
 
കൂടങ്കുളം ആണവനിലയത്തിന്റെ പ്രവർത്തനം ചില ഉപാധികൾക്കു വിധേയമായി തുടങ്ങാം എന്ന സുപ്രീംകോടതി വിധി അതു സംബന്ധിച്ച വിവരങ്ങൾ പൂർണമായി വിലയിരുത്താതെയുള്ളതും ദൗർഭാഗ്യകരവുമാണ്‌ എന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയെക്കൊണ്ട്‌ അതു പുനഃപരിശോധിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന്‌ പരിഷത്ത്‌ പ്രഥീക്ഷിക്കുന്നു. അതിന്‌ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു.
 
`ജനങ്ങളുടെ സുരക്ഷയാണ്‌ അവിടെ ചെലവാക്കിക്കഴിഞ്ഞ പണത്തേക്കാൾ പ്രധാനം' എന്ന സുപ്രധാന നിരീക്ഷണം നടത്തിയ സുപ്രീംകോടതി, പക്ഷെ. ആ നിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കാനിടയുള്ള ചില സമീപകാല വെളിപ്പെടുത്തലുകൾ കണക്കിലെടുത്തിട്ടില്ല, അതിനുള്ള അവസരം കോടതിക്കു കിട്ടിയില്ല, എന്നാണു കാണുന്നത്‌. ഈ നിലയത്തിനു വേണ്ട റിയാക്‌ടറിന്റെ ചില സുപ്രധാന ഘടകങ്ങൾ നിർമ്മിച്ചു നൽകിയ റഷ്യൻ കമ്പനിയുടെ മേധാവിയെ ഗുണനിലവാരം കുറഞ്ഞ മെഷീൻ ഘടകങ്ങളും മെറ്റീരിയലുകളും മനഃപൂർവ്വം വാങ്ങി നൽകിയ അഴിമതിക്കുറ്റത്തിന്‌ റഷ്യയിൽ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു എന്ന വാർത്തയാണിത്‌. ആ കമ്പനി സപ്ലൈ ചെയ്‌ത ഘടകങ്ങളുൾപ്പെട്ട റിയാക്‌ടറുകൾ ചൈനയിലും ഇറാനിലും പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കപ്പെട്ടുക്കൊണ്ടിരിക്കയാണ്‌. പക്ഷെ ഇതൊന്നും `നമ്മെ ബാധിക്കില്ല' എന്ന തികച്ചും നിരുത്തരവാദപരമായ നിലപാടാണ്‌ ഇന്ത്യൻ ആണവ അധികാരികൾ കൈക്കൊണ്ടിരിക്കുന്നത്‌. അതുപോലെ തന്നെ റഷ്യൻ നിർമ്മിത റിയാക്‌ടറുകളുടെ ചില കൺട്രോൾ വാൽവുകളിലും തകരാറുകൾ ഇതിനകം തന്നെ ദൃശ്യമായിട്ടുണ്ട്‌. ഇതു മറച്ചുവെച്ചു കൊണ്ട്‌, അല്ലെങ്കിൽ പൂർണമായി പരിഹരിക്കാതെ ഏതുവിധേനയെങ്കിലും റിയാക്‌ടർ `ഉദ്‌ഘാടനം' ചെയ്യാനുള്ള വ്യഗ്രത അത്യന്തം ഉത്‌കണ്‌ഠാജനകമാണ്‌. എന്തെന്നാൽ ഒരിക്കൽ പ്രവർത്തനം തുടങ്ങിയാൽ ഇവയെല്ലാം റേഡിയോ ആക്‌റ്റീവ്‌ ആകുകയും പിന്നീടുള്ള ഇടപെടൽ അത്യന്തം ദുഷ്‌കമാകുകയും ചെയ്യും.
 
ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ നിഷ്‌കർഷിച്ചിട്ടുള്ള മറ്റൊരു പ്രശ്‌നം പ്രവർത്തനം കഴിഞ്ഞ ന്യൂക്ലിയർ ഇന്ധനം റിയാക്‌ടർ പരിസരത്തു സൂക്ഷിക്കാതെ യുക്തമായ വിധത്തിൽ നിർമാർജ്ജനം ചെയ്യണമെന്നാണ്‌. ആണവ റിയാക്‌ടറുകൾ പ്രവർത്തനം തുടങ്ങി അരനൂറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും ലോകത്തൊരിടത്തും ആണവ ഇന്ധനാവശിഷ്‌ടങ്ങൾ തൃപ്‌തികരമായി മറവു ചെയ്യാനുള്ള സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതുമാണ്‌ വാസ്‌തവം. ഈ സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശം ഏതുവിധത്തിലാണ്‌ പാലിക്കപ്പെടുക എന്നത്‌ സംശയകരമാണ്‌. കോടതിയെ ബോധിപ്പിക്കാനായി എന്തെങ്കിലുമൊക്കെ ചെയ്‌ത്‌ റിയാക്‌ടർ കമ്മീഷൻ ചെയ്‌ത്‌ സംഗതികൾ തിരിച്ചു പോകാനാവാത്ത നിലയിലാക്കിത്തീർക്കാനാണ്‌ സാധ്യത.
 
ഇത്‌ ജനസുരക്ഷയെപ്പറ്റി നേരത്തെ സുപ്രീകോടതി പ്രകടിപ്പിച്ച ഉത്‌കണ്‌ഠയക്കു നിരക്കാത്തതാണെന്നും റിയാക്‌ടർ സുരക്ഷയെ ബാധിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രസ്‌തുതവിധി പുനഃപരിശോധിക്കപ്പെടുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എല്ലാ വിധ പിന്തുണയും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു
 
'''സുവർണ ജൂബിലി സമ്മേളന പ്രഖ്യാപനം'''
 
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അതിന്റെ പിറന്ന മണ്ണിൽ നിന്ന്‌ ഒരിക്കൽക്കൂടി പ്രവർത്തന ഊർജ്ജം ആവാഹിച്ചെടുത്ത അൻപതാം വാർഷിക സമ്മേളനം സമാപിക്കുകയാണ്‌.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അതിന്റെ പിറന്ന മണ്ണിൽ നിന്ന്‌ ഒരിക്കൽക്കൂടി പ്രവർത്തന ഊർജ്ജം ആവാഹിച്ചെടുത്ത അൻപതാം വാർഷിക സമ്മേളനം സമാപിക്കുകയാണ്‌.
ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമായ ഈ സംഘടന `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌' എന്ന അതിന്റെ മുദ്രാവാക്യത്തിലൂടെ, സമൂഹം ബോധ്യപ്പെടുത്തുന്ന കടമകളും ഉത്തരവാദിത്തങ്ങളും അതിന്റെ സമകാലീന പ്രസക്തിയും കൂടുതൽ തെളിമയോടെ മനസ്സിലാക്കുന്നു.
ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമായ ഈ സംഘടന `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌' എന്ന അതിന്റെ മുദ്രാവാക്യത്തിലൂടെ, സമൂഹം ബോധ്യപ്പെടുത്തുന്ന കടമകളും ഉത്തരവാദിത്തങ്ങളും അതിന്റെ സമകാലീന പ്രസക്തിയും കൂടുതൽ തെളിമയോടെ മനസ്സിലാക്കുന്നു.
മാനവരാശി കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. ഒടുങ്ങാത്ത ഉപഭോഗത്വര വളർത്തി മനുഷ്യരാശിയുടെ നിലനിൽപ്പിനാധാരമായ പ്രകൃതി വിഭവങ്ങളെ അമിതലാഭത്തിനായി ചോർത്തിയെടുക്കുന്നു. നാളത്തെ തലമുറകൾക്കു കൂടി അവകാശപ്പെട്ട ഈ മണ്ണും വെള്ളവും വായുവും മലീമസമാക്കപ്പെടുന്നു. ഒരു ചെറുന്യൂനപക്ഷത്തിന്‌ സുഖഭോഗങ്ങളൊരുക്കുന്നതിന്‌, ഈ ഭൂമിയേയും, മാനവ സംസ്‌കാരത്തേയും മാറ്റി എടുക്കുവാനുള്ള ശ്രമങ്ങൾ ശക്തിയാർജ്ജിച്ചിരിക്കുന്നു. നവഉദാരീകരണ വ്യവസ്ഥ നടത്തുന്ന ഈ തേർവാഴ്‌ച തടയാൻ, യുക്തിബോധവും ശാസ്‌ത്രബോധവും സമൂഹത്തിന്റെ സാമാന്യബോധത്തിലേക്ക്‌ ഉൾച്ചേർക്കുക എന്ന സവിശേഷമായ ഉത്തരവാദിത്തവും ഈ സംഘടന തിരിച്ചറിയുന്നു.
മാനവരാശി കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. ഒടുങ്ങാത്ത ഉപഭോഗത്വര വളർത്തി മനുഷ്യരാശിയുടെ നിലനിൽപ്പിനാധാരമായ പ്രകൃതി വിഭവങ്ങളെ അമിതലാഭത്തിനായി ചോർത്തിയെടുക്കുന്നു. നാളത്തെ തലമുറകൾക്കു കൂടി അവകാശപ്പെട്ട ഈ മണ്ണും വെള്ളവും വായുവും മലീമസമാക്കപ്പെടുന്നു. ഒരു ചെറുന്യൂനപക്ഷത്തിന്‌ സുഖഭോഗങ്ങളൊരുക്കുന്നതിന്‌, ഈ ഭൂമിയേയും, മാനവ സംസ്‌കാരത്തേയും മാറ്റി എടുക്കുവാനുള്ള ശ്രമങ്ങൾ ശക്തിയാർജ്ജിച്ചിരിക്കുന്നു. നവഉദാരീകരണ വ്യവസ്ഥ നടത്തുന്ന ഈ തേർവാഴ്‌ച തടയാൻ, യുക്തിബോധവും ശാസ്‌ത്രബോധവും സമൂഹത്തിന്റെ സാമാന്യബോധത്തിലേക്ക്‌ ഉൾച്ചേർക്കുക എന്ന സവിശേഷമായ ഉത്തരവാദിത്തവും ഈ സംഘടന തിരിച്ചറിയുന്നു.
മാനവരാശിയുടെ അറിവിന്റെ സഞ്ചയമായ ശാസ്‌ത്രവും അതിന്റെ പ്രയോഗരൂപങ്ങളായ സാങ്കേതിക വിദ്യകളും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ മോചനത്തിനുള്ള സമരായുധമാക്കി മാറ്റുക എന്ന അതിന്റെ മൗലികമായ കടമയെ, കൂടുതൽ മുറുകെ പിടിച്ചുകൊണ്ട്‌, അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടനക്കുള്ളിലും സമൂഹത്തിലും പതിന്മടങ്ങ്‌ ശക്തിയോടെ ഏറ്റെടുക്കമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലി സമ്മേളനം ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു.
മാനവരാശിയുടെ അറിവിന്റെ സഞ്ചയമായ ശാസ്‌ത്രവും അതിന്റെ പ്രയോഗരൂപങ്ങളായ സാങ്കേതിക വിദ്യകളും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ മോചനത്തിനുള്ള സമരായുധമാക്കി മാറ്റുക എന്ന അതിന്റെ മൗലികമായ കടമയെ, കൂടുതൽ മുറുകെ പിടിച്ചുകൊണ്ട്‌, അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടനക്കുള്ളിലും സമൂഹത്തിലും പതിന്മടങ്ങ്‌ ശക്തിയോടെ ഏറ്റെടുക്കമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലി സമ്മേളനം ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു.


അമ്പതാം സംസ്ഥാന വാർഷികം അംഗീകരിച്ച പ്രമേയങ്ങൾ
കൂടങ്കുളം : സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം
കൂടങ്കുളം ആണവനിലയത്തിന്റെ പ്രവർത്തനം ചില ഉപാധികൾക്കു വിധേയമായി തുടങ്ങാം എന്ന സുപ്രീംകോടതി വിധി അതു സംബന്ധിച്ച വിവരങ്ങൾ പൂർണമായി വിലയിരുത്താതെയുള്ളതും ദൗർഭാഗ്യകരവുമാണ്‌ എന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയെക്കൊണ്ട്‌ അതു പുനഃപരിശോധിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന്‌ പരിഷത്ത്‌ പ്രഥീക്ഷിക്കുന്നു. അതിന്‌ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു.
`ജനങ്ങളുടെ സുരക്ഷയാണ്‌ അവിടെ ചെലവാക്കിക്കഴിഞ്ഞ പണത്തേക്കാൾ പ്രധാനം' എന്ന സുപ്രധാന നിരീക്ഷണം നടത്തിയ സുപ്രീംകോടതി, പക്ഷെ. ആ നിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കാനിടയുള്ള ചില സമീപകാല വെളിപ്പെടുത്തലുകൾ കണക്കിലെടുത്തിട്ടില്ല, അതിനുള്ള അവസരം കോടതിക്കു കിട്ടിയില്ല, എന്നാണു കാണുന്നത്‌. ഈ നിലയത്തിനു വേണ്ട റിയാക്‌ടറിന്റെ ചില സുപ്രധാന ഘടകങ്ങൾ നിർമ്മിച്ചു നൽകിയ റഷ്യൻ കമ്പനിയുടെ മേധാവിയെ ഗുണനിലവാരം കുറഞ്ഞ മെഷീൻ ഘടകങ്ങളും മെറ്റീരിയലുകളും മനഃപൂർവ്വം വാങ്ങി നൽകിയ അഴിമതിക്കുറ്റത്തിന്‌ റഷ്യയിൽ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു എന്ന വാർത്തയാണിത്‌. ആ കമ്പനി സപ്ലൈ ചെയ്‌ത ഘടകങ്ങളുൾപ്പെട്ട റിയാക്‌ടറുകൾ ചൈനയിലും ഇറാനിലും പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കപ്പെട്ടുക്കൊണ്ടിരിക്കയാണ്‌. പക്ഷെ ഇതൊന്നും `നമ്മെ ബാധിക്കില്ല' എന്ന തികച്ചും നിരുത്തരവാദപരമായ നിലപാടാണ്‌ ഇന്ത്യൻ ആണവ അധികാരികൾ കൈക്കൊണ്ടിരിക്കുന്നത്‌. അതുപോലെ തന്നെ റഷ്യൻ നിർമ്മിത റിയാക്‌ടറുകളുടെ ചില കൺട്രോൾ വാൽവുകളിലും തകരാറുകൾ ഇതിനകം തന്നെ ദൃശ്യമായിട്ടുണ്ട്‌. ഇതു മറച്ചുവെച്ചു കൊണ്ട്‌, അല്ലെങ്കിൽ പൂർണമായി പരിഹരിക്കാതെ ഏതുവിധേനയെങ്കിലും റിയാക്‌ടർ `ഉദ്‌ഘാടനം' ചെയ്യാനുള്ള വ്യഗ്രത അത്യന്തം ഉത്‌കണ്‌ഠാജനകമാണ്‌. എന്തെന്നാൽ ഒരിക്കൽ പ്രവർത്തനം തുടങ്ങിയാൽ ഇവയെല്ലാം റേഡിയോ ആക്‌റ്റീവ്‌ ആകുകയും പിന്നീടുള്ള ഇടപെടൽ അത്യന്തം ദുഷ്‌കമാകുകയും ചെയ്യും.
ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ നിഷ്‌കർഷിച്ചിട്ടുള്ള മറ്റൊരു പ്രശ്‌നം പ്രവർത്തനം കഴിഞ്ഞ ന്യൂക്ലിയർ ഇന്ധനം റിയാക്‌ടർ പരിസരത്തു സൂക്ഷിക്കാതെ യുക്തമായ വിധത്തിൽ നിർമാർജ്ജനം ചെയ്യണമെന്നാണ്‌. ആണവ റിയാക്‌ടറുകൾ പ്രവർത്തനം തുടങ്ങി അരനൂറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും ലോകത്തൊരിടത്തും ആണവ ഇന്ധനാവശിഷ്‌ടങ്ങൾ തൃപ്‌തികരമായി മറവു ചെയ്യാനുള്ള സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതുമാണ്‌ വാസ്‌തവം. ഈ സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശം ഏതുവിധത്തിലാണ്‌ പാലിക്കപ്പെടുക എന്നത്‌ സംശയകരമാണ്‌. കോടതിയെ ബോധിപ്പിക്കാനായി എന്തെങ്കിലുമൊക്കെ ചെയ്‌ത്‌ റിയാക്‌ടർ കമ്മീഷൻ ചെയ്‌ത്‌ സംഗതികൾ തിരിച്ചു പോകാനാവാത്ത നിലയിലാക്കിത്തീർക്കാനാണ്‌ സാധ്യത.
ഇത്‌ ജനസുരക്ഷയെപ്പറ്റി നേരത്തെ സുപ്രീകോടതി പ്രകടിപ്പിച്ച ഉത്‌കണ്‌ഠയക്കു നിരക്കാത്തതാണെന്നും റിയാക്‌ടർ സുരക്ഷയെ ബാധിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രസ്‌തുതവിധി പുനഃപരിശോധിക്കപ്പെടുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എല്ലാ വിധ പിന്തുണയും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു
==സംഘടനാരേഖ==
==സംഘടനാരേഖ==


1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4506" എന്ന താളിൽനിന്ന് ശേഖരിച്ചത്