അജ്ഞാതം


"കാലം തെറ്റിയ കാലാവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:58, 25 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 147: വരി 147:
ആഗോളതാപനത്തെ ലഘൂകരിക്കാനും പാരിസ്ഥിതിക ദുരന്തത്തെ അതിജീവിക്കാനും ധീരവും നൂതനവുമായ മാർഗങ്ങൾ ആരായുക തന്നെ വേണം നമ്മളെല്ലാവരും.
ആഗോളതാപനത്തെ ലഘൂകരിക്കാനും പാരിസ്ഥിതിക ദുരന്തത്തെ അതിജീവിക്കാനും ധീരവും നൂതനവുമായ മാർഗങ്ങൾ ആരായുക തന്നെ വേണം നമ്മളെല്ലാവരും.


==പരിസ്ഥിതിയും സമൂഹവും==
==പരിസ്ഥിതി പ്രശ്നവും മാനവരാശിയുടെ നിലനില്പും==
 
നമ്മുടെ ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ...
 
===പരിസ്ഥിതിയും സമൂഹവും===


മാനവസംസ്‌കാരത്തിന്റെ വികാസഘട്ടങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളും, പ്രകൃതി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്‌ വികസിച്ച്‌ വന്ന നിരന്തരബന്ധങ്ങളും മൂലം മറ്റൊരുതരത്തിലുള്ള പാരിസ്ഥിതിക മാറ്റങ്ങൾ കൂടി സംഭവിക്കാൻ തുടങ്ങി. പുരാതനകാലഘട്ടത്തിൽ വേട്ടയാടലും പ്രകൃതിയിലെ ഉൽപ്പന്നങ്ങൾ സ്വരൂപിക്കലുമായി ചെറിയ സമൂഹങ്ങളാണ്‌ നിലനിന്നിരുന്നത്‌. കൃഷിയുടെ സ്ഥായിയായ വികാസത്തോടൊപ്പം ജനസംഖ്യയും വർധിച്ചപ്പോൾ ഉൽപ്പാദനം വർധിപ്പിക്കേണ്ടിവന്നു. ഇത്‌ പരിസ്ഥിതിയേയും ബാധിച്ചു തുടങ്ങി. ഗംഗാതടങ്ങളെപ്പോലുള്ള സ്ഥലങ്ങളിൽ വൻതോതിൽ വനങ്ങൾ വെട്ടിവെളുപ്പിച്ചു. ഇതിന്റെ ഫലമൊ....തണുത്തുറഞ്ഞുകിടന്നിരുന്ന ഈ പ്രദേശമാകെ ചൂട്‌ പിടിക്കാൻ തുടങ്ങി. ഇങ്ങിനെയൊക്കെയാണെങ്കിലും പരിസ്ഥിതി ഈ മാറ്റങ്ങൾക്കനുകൂലമായി പരുവപ്പെടാനും പുതിയൊരു തലത്തിലേക്ക്‌ സാമൂഹ്യഘടനയെ പരിപോഷിപ്പിക്കാനും തുടങ്ങി.
മാനവസംസ്‌കാരത്തിന്റെ വികാസഘട്ടങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളും, പ്രകൃതി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്‌ വികസിച്ച്‌ വന്ന നിരന്തരബന്ധങ്ങളും മൂലം മറ്റൊരുതരത്തിലുള്ള പാരിസ്ഥിതിക മാറ്റങ്ങൾ കൂടി സംഭവിക്കാൻ തുടങ്ങി. പുരാതനകാലഘട്ടത്തിൽ വേട്ടയാടലും പ്രകൃതിയിലെ ഉൽപ്പന്നങ്ങൾ സ്വരൂപിക്കലുമായി ചെറിയ സമൂഹങ്ങളാണ്‌ നിലനിന്നിരുന്നത്‌. കൃഷിയുടെ സ്ഥായിയായ വികാസത്തോടൊപ്പം ജനസംഖ്യയും വർധിച്ചപ്പോൾ ഉൽപ്പാദനം വർധിപ്പിക്കേണ്ടിവന്നു. ഇത്‌ പരിസ്ഥിതിയേയും ബാധിച്ചു തുടങ്ങി. ഗംഗാതടങ്ങളെപ്പോലുള്ള സ്ഥലങ്ങളിൽ വൻതോതിൽ വനങ്ങൾ വെട്ടിവെളുപ്പിച്ചു. ഇതിന്റെ ഫലമൊ....തണുത്തുറഞ്ഞുകിടന്നിരുന്ന ഈ പ്രദേശമാകെ ചൂട്‌ പിടിക്കാൻ തുടങ്ങി. ഇങ്ങിനെയൊക്കെയാണെങ്കിലും പരിസ്ഥിതി ഈ മാറ്റങ്ങൾക്കനുകൂലമായി പരുവപ്പെടാനും പുതിയൊരു തലത്തിലേക്ക്‌ സാമൂഹ്യഘടനയെ പരിപോഷിപ്പിക്കാനും തുടങ്ങി.
യൂറോപ്പിൽ വ്യവസായവൽക്കരണത്തിന്റെ തുടക്കവും കോളനീവൽക്കരണത്തിന്റെ വിജയവും സംഭവിച്ചതോടെ ലോകം മുതലാളിത്തസാമ്പത്തികവ്യവസ്ഥയുടെ കൈപ്പിടിയിലൊതുങ്ങുകയും പരിസ്ഥിതി പുതിയ രീതിയിലുള്ള ആക്രമണങ്ങൾക്ക്‌ വിധേയമാവാനും തുടങ്ങി. ഈ ആക്രമണത്തിന്റെ തോത്‌ വളരെ വലുതും അതിന്റെ ആഗോള വ്യാപ്‌തി വളരെ വ്യാപകവും ആയിരുന്നു. പരിസ്ഥിതിക്കുള്ള പുനരുജ്ജീവനശക്തിയെപ്പോലും പലപ്പോഴും ഇത്‌ ബാധിച്ച്‌ തുടങ്ങി.
യൂറോപ്പിൽ വ്യവസായവൽക്കരണത്തിന്റെ തുടക്കവും കോളനീവൽക്കരണത്തിന്റെ വിജയവും സംഭവിച്ചതോടെ ലോകം മുതലാളിത്തസാമ്പത്തികവ്യവസ്ഥയുടെ കൈപ്പിടിയിലൊതുങ്ങുകയും പരിസ്ഥിതി പുതിയ രീതിയിലുള്ള ആക്രമണങ്ങൾക്ക്‌ വിധേയമാവാനും തുടങ്ങി. ഈ ആക്രമണത്തിന്റെ തോത്‌ വളരെ വലുതും അതിന്റെ ആഗോള വ്യാപ്‌തി വളരെ വ്യാപകവും ആയിരുന്നു. പരിസ്ഥിതിക്കുള്ള പുനരുജ്ജീവനശക്തിയെപ്പോലും പലപ്പോഴും ഇത്‌ ബാധിച്ച്‌ തുടങ്ങി.
ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലിപ്പോൾ മനുഷ്യർക്ക്‌ വ്യത്യസ്ഥമായ പ്രശ്‌നങ്ങളാണ്‌ അഭിമുഖീകരിക്കേണ്ടിവരുന്നത്‌. ആഫ്രിക്കയിലെ സഹാറാപ്രദേശങ്ങളിലെ മരുഭൂമിയുടെ വ്യാപനം ശാന്തസമുദ്രത്തിലെ മത്സ്യങ്ങളിലുണ്ടായ വൻതോതിലുള്ള കുറവ്‌, ഇന്ത്യയിലേയും മറ്റ്‌ പല രാഷ്ട്രങ്ങളിലേയും ജലദൗർലഭ്യം തുടങ്ങിയവ ഇവയിൽ ചിലതാണ്‌. പരിസ്ഥിതിക്കു മാത്രമല്ല നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഭൂമി, ജലം, പ്രകൃതിയിലെ ഉൽപ്പന്നങ്ങൾ എന്നിവയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യജീവിതത്തിന്റെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാണ്‌.
ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലിപ്പോൾ മനുഷ്യർക്ക്‌ വ്യത്യസ്ഥമായ പ്രശ്‌നങ്ങളാണ്‌ അഭിമുഖീകരിക്കേണ്ടിവരുന്നത്‌. ആഫ്രിക്കയിലെ സഹാറാപ്രദേശങ്ങളിലെ മരുഭൂമിയുടെ വ്യാപനം ശാന്തസമുദ്രത്തിലെ മത്സ്യങ്ങളിലുണ്ടായ വൻതോതിലുള്ള കുറവ്‌, ഇന്ത്യയിലേയും മറ്റ്‌ പല രാഷ്ട്രങ്ങളിലേയും ജലദൗർലഭ്യം തുടങ്ങിയവ ഇവയിൽ ചിലതാണ്‌. പരിസ്ഥിതിക്കു മാത്രമല്ല നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഭൂമി, ജലം, പ്രകൃതിയിലെ ഉൽപ്പന്നങ്ങൾ എന്നിവയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യജീവിതത്തിന്റെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാണ്‌.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാതങ്ങളും മൂലം മാനവരാശിയുടെ മുന്നിലെ ഏറ്റവും വലിയ വിപത്ത്‌ പാരിസ്ഥിതിക മാറ്റങ്ങൾ തന്നെയാണ്‌. ഇതേ രീതിയിലാണ്‌ കാര്യങ്ങൾ മുന്നോട്ട്‌ പോകുന്നതെങ്കിൽ മറ്റ്‌ ഗംഭീരപ്രശ്‌നങ്ങൾക്കൊപ്പം തന്നെ ചൂടിന്റെ അളവും കൂടിക്കൊണ്ടിരിക്കും. അത്‌ മനുഷ്യകുലത്തിന്റെ നിലനിൽപ്പ്‌തന്നെ അപകടത്തിലാക്കും.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാതങ്ങളും മൂലം മാനവരാശിയുടെ മുന്നിലെ ഏറ്റവും വലിയ വിപത്ത്‌ പാരിസ്ഥിതിക മാറ്റങ്ങൾ തന്നെയാണ്‌. ഇതേ രീതിയിലാണ്‌ കാര്യങ്ങൾ മുന്നോട്ട്‌ പോകുന്നതെങ്കിൽ മറ്റ്‌ ഗംഭീരപ്രശ്‌നങ്ങൾക്കൊപ്പം തന്നെ ചൂടിന്റെ അളവും കൂടിക്കൊണ്ടിരിക്കും. അത്‌ മനുഷ്യകുലത്തിന്റെ നിലനിൽപ്പ്‌തന്നെ അപകടത്തിലാക്കും.
പരിസ്ഥിതിപ്രശ്‌നം
 
===പരിസ്ഥിതിപ്രശ്‌നം===
 
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള ശാസ്‌ത്രസ്ഥാപനമായ പാരിസ്ഥിതികമാറ്റങ്ങൾക്കുള്ള അന്താരാഷ്ട്ര സമൂഹം 2007-ൽ തങ്ങളുടെ നാലാമത്തെ മോണിറ്ററിങ്ങ്‌ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. ഇതിൽ ലോകപരിസ്ഥിതിയെക്കുറിച്ച്‌ ഹ്രസ്വമായി വിവരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ചെയ്‌തികളുടെ ഫലമായി രൂപം കൊണ്ട ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങിനെ തരണം ചെയ്യാമെന്നതിനെക്കുറിച്ച്‌ നിർദ്ദേശങ്ങളും ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഐ.പി.സി.സിയുടെ നിർണയം അമ്പരിപ്പിക്കുന്നതാണ്‌. അതനുസരിച്ച്‌ ലോകത്തെവിടെനിന്നും അപായ സൂചനകളാണുയരുന്നത്‌.
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള ശാസ്‌ത്രസ്ഥാപനമായ പാരിസ്ഥിതികമാറ്റങ്ങൾക്കുള്ള അന്താരാഷ്ട്ര സമൂഹം 2007-ൽ തങ്ങളുടെ നാലാമത്തെ മോണിറ്ററിങ്ങ്‌ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. ഇതിൽ ലോകപരിസ്ഥിതിയെക്കുറിച്ച്‌ ഹ്രസ്വമായി വിവരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ചെയ്‌തികളുടെ ഫലമായി രൂപം കൊണ്ട ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങിനെ തരണം ചെയ്യാമെന്നതിനെക്കുറിച്ച്‌ നിർദ്ദേശങ്ങളും ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഐ.പി.സി.സിയുടെ നിർണയം അമ്പരിപ്പിക്കുന്നതാണ്‌. അതനുസരിച്ച്‌ ലോകത്തെവിടെനിന്നും അപായ സൂചനകളാണുയരുന്നത്‌.
ഈ റിപ്പോർട്ട്‌, പ്രകൃതി പ്രതിഭാസങ്ങളാൽ സ്വാഭാവികമായാണ്‌ ആഗോളതാപനമുണ്ടാവുന്നതെന്ന സംശയവാദം പൂർണമായും തള്ളിക്കളഞ്ഞിരിക്കയാണ്‌. മനുഷ്യപ്രവർത്തിമൂലം എന്നെന്നേക്കുമായുണ്ടാകുന്ന മാറ്റങ്ങളാണിതെന്ന്‌ ഉറപ്പിച്ചുപറയുന്നു. ലോകത്താകെ വായുവിന്റെയും സമുദ്രത്തിന്റേയും ചൂടിലുള്ള ആനുപാതികമായ വർധനവ്‌, മഞ്ഞുകട്ടകളലിയുന്നത്‌, സമുദ്രവിതാനം വർധിച്ചുവരുന്നത്‌, തുടങ്ങിയ ഉദാഹരണങ്ങൾ ഇതിലുണ്ട്‌.
ഈ റിപ്പോർട്ട്‌, പ്രകൃതി പ്രതിഭാസങ്ങളാൽ സ്വാഭാവികമായാണ്‌ ആഗോളതാപനമുണ്ടാവുന്നതെന്ന സംശയവാദം പൂർണമായും തള്ളിക്കളഞ്ഞിരിക്കയാണ്‌. മനുഷ്യപ്രവർത്തിമൂലം എന്നെന്നേക്കുമായുണ്ടാകുന്ന മാറ്റങ്ങളാണിതെന്ന്‌ ഉറപ്പിച്ചുപറയുന്നു. ലോകത്താകെ വായുവിന്റെയും സമുദ്രത്തിന്റേയും ചൂടിലുള്ള ആനുപാതികമായ വർധനവ്‌, മഞ്ഞുകട്ടകളലിയുന്നത്‌, സമുദ്രവിതാനം വർധിച്ചുവരുന്നത്‌, തുടങ്ങിയ ഉദാഹരണങ്ങൾ ഇതിലുണ്ട്‌.
മൃഗപരിപാലനം, വനനശീകരണം, ജൈവ ഇന്ധനങ്ങളായ എണ്ണ, കൽക്കരി എന്നിവ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന വൈദ്യുത നിലയങ്ങൾ, വാഹനങ്ങൾ, വ്യവസായ ശാലകൾ, യന്ത്രങ്ങൾ, കൃഷി (പ്രധാനമായും ധാന്യങ്ങളുടെ) ഇവയെല്ലാം ചെലുത്തുന്ന സ്വാധീനങ്ങളും പരസ്‌പരബന്ധങ്ങളും.... എന്നിവയെക്കുറിച്ചൊക്കെ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളതായി കാണാം.
മൃഗപരിപാലനം, വനനശീകരണം, ജൈവ ഇന്ധനങ്ങളായ എണ്ണ, കൽക്കരി എന്നിവ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന വൈദ്യുത നിലയങ്ങൾ, വാഹനങ്ങൾ, വ്യവസായ ശാലകൾ, യന്ത്രങ്ങൾ, കൃഷി (പ്രധാനമായും ധാന്യങ്ങളുടെ) ഇവയെല്ലാം ചെലുത്തുന്ന സ്വാധീനങ്ങളും പരസ്‌പരബന്ധങ്ങളും.... എന്നിവയെക്കുറിച്ചൊക്കെ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളതായി കാണാം.
ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ വർധിച്ച അളവിൽ കൂടിക്കലരുന്നതിനാൽ പ്രകൃതിദത്തമായി തന്നെ വനങ്ങൾക്കും, സമുദ്രങ്ങൾക്കും ഇതിനെ അതിജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ഈ വാതകങ്ങൾ അന്തരീക്ഷത്തിലൊരുമിച്ച്‌ കൂടുന്നതിനാൽ ചൂടിന്‌ പുറത്തേക്ക്‌ കടക്കാനാവുന്നില്ല. ഇത്‌ മൂലം ഉപരിതലത്തിൽ ചൂടിന്റെ അളവ്‌ കൂടുകയും ലോകപരിസ്ഥിതിയിൽതന്നെ വ്യാപകമായ മാറ്റങ്ങൾക്ക്‌ കാരണമാവുകയും ചെയ്യുന്നു.
ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ വർധിച്ച അളവിൽ കൂടിക്കലരുന്നതിനാൽ പ്രകൃതിദത്തമായി തന്നെ വനങ്ങൾക്കും, സമുദ്രങ്ങൾക്കും ഇതിനെ അതിജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ഈ വാതകങ്ങൾ അന്തരീക്ഷത്തിലൊരുമിച്ച്‌ കൂടുന്നതിനാൽ ചൂടിന്‌ പുറത്തേക്ക്‌ കടക്കാനാവുന്നില്ല. ഇത്‌ മൂലം ഉപരിതലത്തിൽ ചൂടിന്റെ അളവ്‌ കൂടുകയും ലോകപരിസ്ഥിതിയിൽതന്നെ വ്യാപകമായ മാറ്റങ്ങൾക്ക്‌ കാരണമാവുകയും ചെയ്യുന്നു.
ഐ.പി.സി.സി.(എആർ4) റിപ്പോർട്ട്‌ പ്രകാരം അന്തരീക്ഷത്തിൽ 2005 ലെ കണക്കനുസരിച്ച്‌ (ആകെ ജി.എച്ച്‌.ജിയിലെ-Green House Gases- ഏതാണ്ട്‌ മൂന്നിലൊന്ന്‌) കാർബൺ ഡൈഓക്‌സൈഡിന്റെ അളവ്‌ പഴയതിനെ അപേക്ഷിച്ച്‌ വളരെയധികമാണ്‌. 6,50,000 വർഷങ്ങൾക്ക്‌ മുമ്പ്‌ നാമമാത്രമായ അളവിൽ ഉണ്ടായിരുന്നത്‌ വ്യവസായവൽക്കരണത്തിന്‌ ശേഷം വളരെയേറെ വർധിച്ചു. കഴിഞ്ഞ 10 വർഷക്കാലത്ത്‌ തന്നെ കാർബൺ ഡൈഓക്‌സൈഡിന്റെ വർധനവ്‌ വളരെ കൂടുതലാണ്‌. കഴിഞ്ഞ നൂറ്റാണ്ടിൽ 1900നും 2005നും ഇടയിൽ ഏറ്റവും ചൂട്‌ കൂടിയത്‌ കഴിഞ്ഞ 10 വർഷക്കാലത്തായിരുന്നു. ജി എച്ച്‌ ജി മൊത്തത്തിൽ കണക്കാക്കുമ്പോളതിന്റെ അടിസ്ഥാനം ഒരു ലക്ഷത്തിൽ 300 മുതൽ 425 പി.പി.എം വരെയാണ്‌.
ഐ.പി.സി.സി.(എആർ4) റിപ്പോർട്ട്‌ പ്രകാരം അന്തരീക്ഷത്തിൽ 2005 ലെ കണക്കനുസരിച്ച്‌ (ആകെ ജി.എച്ച്‌.ജിയിലെ-Green House Gases- ഏതാണ്ട്‌ മൂന്നിലൊന്ന്‌) കാർബൺ ഡൈഓക്‌സൈഡിന്റെ അളവ്‌ പഴയതിനെ അപേക്ഷിച്ച്‌ വളരെയധികമാണ്‌. 6,50,000 വർഷങ്ങൾക്ക്‌ മുമ്പ്‌ നാമമാത്രമായ അളവിൽ ഉണ്ടായിരുന്നത്‌ വ്യവസായവൽക്കരണത്തിന്‌ ശേഷം വളരെയേറെ വർധിച്ചു. കഴിഞ്ഞ 10 വർഷക്കാലത്ത്‌ തന്നെ കാർബൺ ഡൈഓക്‌സൈഡിന്റെ വർധനവ്‌ വളരെ കൂടുതലാണ്‌. കഴിഞ്ഞ നൂറ്റാണ്ടിൽ 1900നും 2005നും ഇടയിൽ ഏറ്റവും ചൂട്‌ കൂടിയത്‌ കഴിഞ്ഞ 10 വർഷക്കാലത്തായിരുന്നു. ജി എച്ച്‌ ജി മൊത്തത്തിൽ കണക്കാക്കുമ്പോളതിന്റെ അടിസ്ഥാനം ഒരു ലക്ഷത്തിൽ 300 മുതൽ 425 പി.പി.എം വരെയാണ്‌.
വ്യവസായവൽക്കരണത്തിന്റെ തുടക്കമായി പരിസ്ഥിതിശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്‌ 1750 തൊട്ടാണ്‌. നിലവിൽ പുറത്ത്‌ വിടുന്ന ജി.എച്ച്‌.ജി.യുടെ അളവിൽ തുടർന്നും അനുവദിച്ചാൽ (ബിസിനസ്‌ ആസ്‌ യൂഷ്വൽ -BAU) ഇതിന്റെ സാന്ദ്രീകരണം 2030 ആകുമ്പോഴേക്കും 475-490 പിപിഎം ആയിത്തീരും. ലോകത്താകെ താപനിലയിൽ 2.0 മുതൽ 2.8 ഡിഗ്രി സെൽഷ്യസ്‌ വരെ ഭയാനകമായ തോതിൽ വർധനവുണ്ടാകും. തുടർച്ചയായുള്ള ഈ വർധനവ്‌ 550-600 പി.പി.എം. വരെയായി മനുഷ്യവംശത്തിന്റെ നിലനിൽപ്പ്‌ തന്നെ അപകടകരമാവുന്ന അവസ്ഥയിലെത്തും.
വ്യവസായവൽക്കരണത്തിന്റെ തുടക്കമായി പരിസ്ഥിതിശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്‌ 1750 തൊട്ടാണ്‌. നിലവിൽ പുറത്ത്‌ വിടുന്ന ജി.എച്ച്‌.ജി.യുടെ അളവിൽ തുടർന്നും അനുവദിച്ചാൽ (ബിസിനസ്‌ ആസ്‌ യൂഷ്വൽ -BAU) ഇതിന്റെ സാന്ദ്രീകരണം 2030 ആകുമ്പോഴേക്കും 475-490 പിപിഎം ആയിത്തീരും. ലോകത്താകെ താപനിലയിൽ 2.0 മുതൽ 2.8 ഡിഗ്രി സെൽഷ്യസ്‌ വരെ ഭയാനകമായ തോതിൽ വർധനവുണ്ടാകും. തുടർച്ചയായുള്ള ഈ വർധനവ്‌ 550-600 പി.പി.എം. വരെയായി മനുഷ്യവംശത്തിന്റെ നിലനിൽപ്പ്‌ തന്നെ അപകടകരമാവുന്ന അവസ്ഥയിലെത്തും.
box
ജി.എച്ച്‌.ജിയുടെ തോതും താപനിലയിലെ വർധനവും (അനുമാനം BAU)
ജി.എച്ച്‌.ജിയുടെ തോതും താപനിലയിലെ വർധനവും (അനുമാനം BAU)
1750 300 -
1750 300 -
വരി 166: വരി 182:
2100 580-600 4.0-5.0
2100 580-600 4.0-5.0
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം വളരെ പ്രധാനപ്പെട്ടതാണ്‌. ഈ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിൽ 105 രാഷ്ട്രങ്ങളിലെ 3000ൽ അധികം ശാസ്‌ത്രജ്ഞർ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പ്രസിദ്ധീകൃതമായ 30,000ൽ അധികം ഗവേഷണപ്രബന്ധങ്ങൾ, ശാസ്‌ത്രീയമായ സ്ഥിതിവിവരക്കണക്കുകൾ, പരിശീലന മാതൃകകൾ...തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഈ റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്ത്യയടക്കമുള്ള 130ലധികം രാഷ്ട്രങ്ങൾ ഈ റിപ്പോർട്ട്‌ പുനഃപരിശോധനക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം വളരെ പ്രധാനപ്പെട്ടതാണ്‌. ഈ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിൽ 105 രാഷ്ട്രങ്ങളിലെ 3000ൽ അധികം ശാസ്‌ത്രജ്ഞർ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പ്രസിദ്ധീകൃതമായ 30,000ൽ അധികം ഗവേഷണപ്രബന്ധങ്ങൾ, ശാസ്‌ത്രീയമായ സ്ഥിതിവിവരക്കണക്കുകൾ, പരിശീലന മാതൃകകൾ...തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഈ റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്ത്യയടക്കമുള്ള 130ലധികം രാഷ്ട്രങ്ങൾ ഈ റിപ്പോർട്ട്‌ പുനഃപരിശോധനക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌.
പ്രവചനം
 
===പ്രവചനം===
 
നാം വല്ലാത്തൊരു പതനത്തിലേക്കാണ്‌ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന്‌ മുന്നോട്ടുള്ള ഓരോ ഘട്ടത്തിലും പരിസ്ഥിതിക്കു മേലേൽക്കുന്ന ആഘാതം മറികടക്കാനാവാത്തതാവും. കാരണം നാമിപ്പോളത്തരമൊരു ബിന്ദുവിലാണ്‌ ചെന്നെത്തിനിൽക്കുന്നത്‌. മറിച്ചാവണമെങ്കിൽ ജി.എച്ച്‌.ജിയുടെ അളവ്‌ പരമാവധി 450 പി.പി.എമ്മിൽ (ഇപ്പോഴത്തെ സ്ഥിതിയിൽ) നിലനിർത്താനാവണം.
നാം വല്ലാത്തൊരു പതനത്തിലേക്കാണ്‌ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന്‌ മുന്നോട്ടുള്ള ഓരോ ഘട്ടത്തിലും പരിസ്ഥിതിക്കു മേലേൽക്കുന്ന ആഘാതം മറികടക്കാനാവാത്തതാവും. കാരണം നാമിപ്പോളത്തരമൊരു ബിന്ദുവിലാണ്‌ ചെന്നെത്തിനിൽക്കുന്നത്‌. മറിച്ചാവണമെങ്കിൽ ജി.എച്ച്‌.ജിയുടെ അളവ്‌ പരമാവധി 450 പി.പി.എമ്മിൽ (ഇപ്പോഴത്തെ സ്ഥിതിയിൽ) നിലനിർത്താനാവണം.
ആഗോളതാപനം മാത്രമല്ല സമ്പൂർണ പരിസ്ഥിതി നാശമാണ്‌ നാമഭിമുഖീകരിക്കാൻ പോകുന്നത്‌. അത്തരമൊരു മുന്നറിയിപ്പാണ്‌ ഐ.പി.സി.സി റിപ്പോർട്ട്‌ നൽകുന്നത്‌. സമീപഭാവിയിലുണ്ടാകാവുന്ന അത്യാപത്തിനെ മറികടക്കാൻ ഇപ്പോഴെ ശ്രമിച്ചാൽ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസവും റിപ്പോർട്ട്‌ നൽകുന്നുണ്ട്‌. ഈ ആഗോളപ്രശ്‌നം പരിഹരിക്കുന്നതിനായി ലോകരാഷ്ട്രങ്ങളെല്ലാം തന്നെ അതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. പ്രശ്‌നം മനസ്സിലാക്കുകയും കാലതാമസം കൂടാതെ പരിഹാരം കാണുകയും ചെയ്യേണ്ടതത്യാവശ്യമാണ്‌.
ആഗോളതാപനം മാത്രമല്ല സമ്പൂർണ പരിസ്ഥിതി നാശമാണ്‌ നാമഭിമുഖീകരിക്കാൻ പോകുന്നത്‌. അത്തരമൊരു മുന്നറിയിപ്പാണ്‌ ഐ.പി.സി.സി റിപ്പോർട്ട്‌ നൽകുന്നത്‌. സമീപഭാവിയിലുണ്ടാകാവുന്ന അത്യാപത്തിനെ മറികടക്കാൻ ഇപ്പോഴെ ശ്രമിച്ചാൽ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസവും റിപ്പോർട്ട്‌ നൽകുന്നുണ്ട്‌. ഈ ആഗോളപ്രശ്‌നം പരിഹരിക്കുന്നതിനായി ലോകരാഷ്ട്രങ്ങളെല്ലാം തന്നെ അതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. പ്രശ്‌നം മനസ്സിലാക്കുകയും കാലതാമസം കൂടാതെ പരിഹാരം കാണുകയും ചെയ്യേണ്ടതത്യാവശ്യമാണ്‌.
ഈ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടുന്നതിനും, പുതിയ രക്ഷാമാർഗങ്ങളാരായുന്നതിനും വിഭിന്നങ്ങളായ രീതികളവലംബിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ ഒരു ചുവടെങ്കിലും മുന്നോട്ടുവെക്കാൻ വ്യക്തിപരമായൊ, സാമൂഹ്യതലങ്ങളിലൊ നമുക്ക്‌ സാധിക്കുമോ? ഇതൊരു ആഗോളപ്രശ്‌നമായതിനാൽ പ്രശ്‌നപരിഹാരവും ആഗോളമായി തന്നെ വേണ്ടതാണ്‌.
ഈ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടുന്നതിനും, പുതിയ രക്ഷാമാർഗങ്ങളാരായുന്നതിനും വിഭിന്നങ്ങളായ രീതികളവലംബിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ ഒരു ചുവടെങ്കിലും മുന്നോട്ടുവെക്കാൻ വ്യക്തിപരമായൊ, സാമൂഹ്യതലങ്ങളിലൊ നമുക്ക്‌ സാധിക്കുമോ? ഇതൊരു ആഗോളപ്രശ്‌നമായതിനാൽ പ്രശ്‌നപരിഹാരവും ആഗോളമായി തന്നെ വേണ്ടതാണ്‌.
ആരാണുത്തരവാദി?
 
===ആരാണുത്തരവാദി?===
 
ഗതാഗതവും വ്യാവസായികപ്രവർത്തനങ്ങളുമാണ്‌ ഹരിതഗൃഹവാതകങ്ങൾ പുറത്ത്‌ വിടുന്നതിനുള്ള മുഖ്യ ഉത്തരവാദികൾ. യൂറോപ്പും, അമേരിക്കയുമടക്കമുള്ള പടിഞ്ഞാറൻ വ്യാവസായികരാഷ്ട്രങ്ങളും, ജപ്പാനും, ആസ്‌ത്രേലിയയുമാണ്‌ മുഖ്യകുറ്റവാളികൾ. ഇങ്ങനെ പുറത്ത്‌ വിടുന്നതിന്റെ തോത്‌ വർധിച്ച്‌ വന്നത്‌ വ്യാവസായികവിപ്ലവത്തോട്‌ കൂടിയാണ്‌. വികസ്വരരാജ്യങ്ങളിലാകട്ടെ ഈ രീതിയിലുള്ള വ്യാവസായിക പരിവർത്തനം അടുത്തകാലത്താണ്‌ ആരംഭിച്ചത്‌. അതുതന്നെ വളരെകുറഞ്ഞ തോതിൽ. അന്തരീക്ഷത്തിൽ മൊത്തം പുറത്തുവിടുന്ന ജി.എച്ച്‌.ജിയുടെ അളവിൽ 80 ശതമാനവും സമ്പന്നരാഷ്ട്രങ്ങളുടേതാണ്‌. നിലവിൽ ഏറ്റവും കൂടുതൽ ഉത്‌സർജനം നടത്തുന്ന രാഷ്ട്രം അമേരിക്കയാണ്‌. മൊത്തം ഉത്‌സർജനത്തിന്റെ 16 ശതമാനം വരും അത്‌. ലോകജനസംഖ്യയുടെ 4 ശതമാനം മാത്രമാണ്‌ അമേരിക്കയുടെ ജനസംഖ്യ. ഇതിനെ അപേക്ഷിച്ച്‌ ഭാരതത്തിന്റെ ജനസംഖ്യ 5 ഇരട്ടിയാണെങ്കിലും പുറത്ത്‌ വിടൽ മൊത്തം ഉത്‌സർജനത്തിന്റെ 3 ശതമാനം മാത്രമാണ്‌. ഓരോ വ്യക്തിയെ അടിസ്ഥാനമാക്കുകയാണെങ്കിൽ ശരാശരി ഭാരതീയനെ അപേക്ഷിച്ച്‌ അമേരിക്കക്കാരൻ ചുരുങ്ങിയത്‌ 10 ഇരട്ടി ജി.എച്ച്‌.ജിയും 20 ഇരട്ടി കാർബൺ ഡൈഓക്‌സൈഡും പുറത്ത്‌ വിടുന്നുണ്ട്‌.
ഗതാഗതവും വ്യാവസായികപ്രവർത്തനങ്ങളുമാണ്‌ ഹരിതഗൃഹവാതകങ്ങൾ പുറത്ത്‌ വിടുന്നതിനുള്ള മുഖ്യ ഉത്തരവാദികൾ. യൂറോപ്പും, അമേരിക്കയുമടക്കമുള്ള പടിഞ്ഞാറൻ വ്യാവസായികരാഷ്ട്രങ്ങളും, ജപ്പാനും, ആസ്‌ത്രേലിയയുമാണ്‌ മുഖ്യകുറ്റവാളികൾ. ഇങ്ങനെ പുറത്ത്‌ വിടുന്നതിന്റെ തോത്‌ വർധിച്ച്‌ വന്നത്‌ വ്യാവസായികവിപ്ലവത്തോട്‌ കൂടിയാണ്‌. വികസ്വരരാജ്യങ്ങളിലാകട്ടെ ഈ രീതിയിലുള്ള വ്യാവസായിക പരിവർത്തനം അടുത്തകാലത്താണ്‌ ആരംഭിച്ചത്‌. അതുതന്നെ വളരെകുറഞ്ഞ തോതിൽ. അന്തരീക്ഷത്തിൽ മൊത്തം പുറത്തുവിടുന്ന ജി.എച്ച്‌.ജിയുടെ അളവിൽ 80 ശതമാനവും സമ്പന്നരാഷ്ട്രങ്ങളുടേതാണ്‌. നിലവിൽ ഏറ്റവും കൂടുതൽ ഉത്‌സർജനം നടത്തുന്ന രാഷ്ട്രം അമേരിക്കയാണ്‌. മൊത്തം ഉത്‌സർജനത്തിന്റെ 16 ശതമാനം വരും അത്‌. ലോകജനസംഖ്യയുടെ 4 ശതമാനം മാത്രമാണ്‌ അമേരിക്കയുടെ ജനസംഖ്യ. ഇതിനെ അപേക്ഷിച്ച്‌ ഭാരതത്തിന്റെ ജനസംഖ്യ 5 ഇരട്ടിയാണെങ്കിലും പുറത്ത്‌ വിടൽ മൊത്തം ഉത്‌സർജനത്തിന്റെ 3 ശതമാനം മാത്രമാണ്‌. ഓരോ വ്യക്തിയെ അടിസ്ഥാനമാക്കുകയാണെങ്കിൽ ശരാശരി ഭാരതീയനെ അപേക്ഷിച്ച്‌ അമേരിക്കക്കാരൻ ചുരുങ്ങിയത്‌ 10 ഇരട്ടി ജി.എച്ച്‌.ജിയും 20 ഇരട്ടി കാർബൺ ഡൈഓക്‌സൈഡും പുറത്ത്‌ വിടുന്നുണ്ട്‌.
വരുമാനം കൂടുതലുള്ള രാഷ്‌ട്രങ്ങൾ ഊർജോപയോഗത്തിലും മുൻപന്തിയിലാണ്‌. ജി.എച്ച്‌.ജി പുറത്ത്‌ വിടുന്നതിലും മുന്നിൽ തന്നെ. എന്നാൽ കുറഞ്ഞ വരുമാനമുള്ള ദരിദ്രരാജ്യങ്ങളിലാവട്ടെ ഓരോ വ്യക്തിയുടെ ഊർജോപയോഗത്തിലും നിയന്ത്രണങ്ങളുണ്ടാവും. അതുകൊണ്ട്‌ തന്നെ ഉത്‌സർജനത്തോതും കുറയും.
വരുമാനം കൂടുതലുള്ള രാഷ്‌ട്രങ്ങൾ ഊർജോപയോഗത്തിലും മുൻപന്തിയിലാണ്‌. ജി.എച്ച്‌.ജി പുറത്ത്‌ വിടുന്നതിലും മുന്നിൽ തന്നെ. എന്നാൽ കുറഞ്ഞ വരുമാനമുള്ള ദരിദ്രരാജ്യങ്ങളിലാവട്ടെ ഓരോ വ്യക്തിയുടെ ഊർജോപയോഗത്തിലും നിയന്ത്രണങ്ങളുണ്ടാവും. അതുകൊണ്ട്‌ തന്നെ ഉത്‌സർജനത്തോതും കുറയും.
വികസ്വരരാഷ്ട്രങ്ങളിൽ തന്നെ ഓരോ വ്യക്തിയുടെ വരുമാനം ഊർജോപയോഗം എന്നിവയിൽ ഏറ്റക്കുറച്ചിലുണ്ട്‌. ഉദാഹരണമായി ഭാരതത്തിലെ ഏതാണ്ട്‌ പകുതി വീടുകളിൽ വൈദ്യുതിയില്ല. നാലിലൊന്ന്‌ വീടുകൾ ഇന്ധനമായി ഉപയോഗിക്കുന്നത്‌ ഉണങ്ങിയ ചാണകവറളിയും, മറ്റ്‌ വാണിജ്യപ്രാധാന്യമില്ലാത്ത വസ്‌തുക്കളുമാണ്‌. ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനത്തോളം വരുന്ന നഗരവാസികളുടെ ഉത്‌സർജനം 50 ശതമാനം വരുന്ന ദരിദ്രഗ്രാമീണ ജനസംഖ്യയെ അപേക്ഷിച്ച്‌ 13 ശതമാനം കൂടുതലാണ്‌.
വികസ്വരരാഷ്ട്രങ്ങളിൽ തന്നെ ഓരോ വ്യക്തിയുടെ വരുമാനം ഊർജോപയോഗം എന്നിവയിൽ ഏറ്റക്കുറച്ചിലുണ്ട്‌. ഉദാഹരണമായി ഭാരതത്തിലെ ഏതാണ്ട്‌ പകുതി വീടുകളിൽ വൈദ്യുതിയില്ല. നാലിലൊന്ന്‌ വീടുകൾ ഇന്ധനമായി ഉപയോഗിക്കുന്നത്‌ ഉണങ്ങിയ ചാണകവറളിയും, മറ്റ്‌ വാണിജ്യപ്രാധാന്യമില്ലാത്ത വസ്‌തുക്കളുമാണ്‌. ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനത്തോളം വരുന്ന നഗരവാസികളുടെ ഉത്‌സർജനം 50 ശതമാനം വരുന്ന ദരിദ്രഗ്രാമീണ ജനസംഖ്യയെ അപേക്ഷിച്ച്‌ 13 ശതമാനം കൂടുതലാണ്‌.
പ്രശ്‌നപരിഹാരത്തിനൊരു രൂപരേഖ
 
===പ്രശ്‌നപരിഹാരത്തിനൊരു രൂപരേഖ===
 
165 ലധികം ലോകരാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഒരുമിച്ച്‌ ചേർന്ന്‌ ലോകപരിസ്ഥിതി ഉടമ്പടിയിലൊപ്പുവെച്ചിട്ടുണ്ട്‌. ക്യോട്ടോ ഉടമ്പടി എന്ന പേരിലിതറിയപ്പെടുന്നു. വരുമാനം, ഊർജോപയോഗം, ഉത്‌സർജനതോതിൽ നിലവിലുള്ള അസമാനതകൾ എന്നിവ കണക്കിലെടുത്തും, അംഗീകരിച്ചും ക്യോട്ടൊ ഉടമ്പടി പങ്കാളിത്തപൂർണവും വ്യത്യസ്ഥതലങ്ങളുള്ളതുമായ ഉത്തരവാദിത്തം എന്ന സിദ്ധാന്തം അംഗീകരിച്ചു. ആഗോളതാപനത്തിന്‌ ഏറ്റക്കുറച്ചിലോടെ എല്ലാവരും ഉത്തരവാദികളാണെന്ന്‌ ഇതർഥമാക്കുന്നു. എന്നാൽ വികസ്വര രാഷ്ട്രങ്ങളെ അപേക്ഷിച്ച്‌ സമ്പന്ന രാഷ്ട്രങ്ങൾക്കിതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്‌. അതുകൊണ്ടാണ്‌ സമ്പന്നരാഷ്‌ട്രങ്ങൾ തങ്ങളുടെ ഉത്‌സർജനതോത്‌ 2008-2012 നകം 1990 ലെ അവസ്ഥയിൽ നിന്നും .5 ശതമാനം കുറച്ചുകൊണ്ട്‌ വരാൻ ഉടമ്പടി നിർദ്ദേശിച്ചിട്ടുള്ളത്‌. വികസ്വരരാഷ്‌ട്രങ്ങളെയാവട്ടെ അത്തരം ബാധ്യതകളിൽ നിന്നൊഴിവാക്കുകയും ചെയ്‌തു.
165 ലധികം ലോകരാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഒരുമിച്ച്‌ ചേർന്ന്‌ ലോകപരിസ്ഥിതി ഉടമ്പടിയിലൊപ്പുവെച്ചിട്ടുണ്ട്‌. ക്യോട്ടോ ഉടമ്പടി എന്ന പേരിലിതറിയപ്പെടുന്നു. വരുമാനം, ഊർജോപയോഗം, ഉത്‌സർജനതോതിൽ നിലവിലുള്ള അസമാനതകൾ എന്നിവ കണക്കിലെടുത്തും, അംഗീകരിച്ചും ക്യോട്ടൊ ഉടമ്പടി പങ്കാളിത്തപൂർണവും വ്യത്യസ്ഥതലങ്ങളുള്ളതുമായ ഉത്തരവാദിത്തം എന്ന സിദ്ധാന്തം അംഗീകരിച്ചു. ആഗോളതാപനത്തിന്‌ ഏറ്റക്കുറച്ചിലോടെ എല്ലാവരും ഉത്തരവാദികളാണെന്ന്‌ ഇതർഥമാക്കുന്നു. എന്നാൽ വികസ്വര രാഷ്ട്രങ്ങളെ അപേക്ഷിച്ച്‌ സമ്പന്ന രാഷ്ട്രങ്ങൾക്കിതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്‌. അതുകൊണ്ടാണ്‌ സമ്പന്നരാഷ്‌ട്രങ്ങൾ തങ്ങളുടെ ഉത്‌സർജനതോത്‌ 2008-2012 നകം 1990 ലെ അവസ്ഥയിൽ നിന്നും .5 ശതമാനം കുറച്ചുകൊണ്ട്‌ വരാൻ ഉടമ്പടി നിർദ്ദേശിച്ചിട്ടുള്ളത്‌. വികസ്വരരാഷ്‌ട്രങ്ങളെയാവട്ടെ അത്തരം ബാധ്യതകളിൽ നിന്നൊഴിവാക്കുകയും ചെയ്‌തു.
എന്നാൽ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ വ്യാവസായികരാഷ്‌ട്രങ്ങൾ തങ്ങളിൽ അർപ്പിതമായ ഈ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്നും നിർലജ്ജം ഒഴിഞ്ഞുമാറി. ആഗോളതാപനവും അതിന്റെ ഭവിഷ്യത്തുകളുമൊന്നും അവർ ഗൗനിച്ചില്ല. മാത്രമല്ല ഏറ്റവുമാദ്യം കരാർ പ്രസ്‌താവിതമായ 1992ൽ നിന്നും ലോകമാകെ ഉത്‌സർജനം 11 ശതമാനം വർധിക്കുകയും ചെയ്‌തു. ഇംഗ്ലണ്ടും, ജർമനിയും ഏതാനും ചെറിയ വ്യവസായികരാഷ്ട്രങ്ങളും മാത്രമാണ്‌ ഉത്‌സർജനത്തോത്‌ കുറച്ച്‌ കൊണ്ട്‌ വന്നത്‌. ഉത്‌സർജനം കുറച്ചുകൊണ്ട്‌ വരാൻ ശ്രമിച്ചാൽ കഴിയും എന്ന്‌ ഇത്‌ തെളിയിക്കുകയും ചെയ്‌തു. ഇക്കാര്യത്തിൽ ഏറ്റവും വീഴ്‌ച്ച വരുത്തിയ രാജ്യം അമേരിക്കയാണ്‌. ആഗോളതാപനം പ്രകൃതിദത്തമാണെന്ന മുടന്തൻ ന്യായവും പറഞ്ഞ്‌ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബുഷിന്റെ കാലയളവ്‌ മുഴുവനും കരാറിന്റെ ഭാഗമാകാതെ വിട്ടുനിന്നു. അത്‌ സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നും, ചൈന, ഇന്ത്യ തുടങ്ങിയ വൻ ജനസംഖ്യയുള്ള രാഷ്ട്രങ്ങളെ ഉത്‌സർജനതോത്‌ കുറച്ച്‌ കൊണ്ടുവരാനുള്ള ലക്ഷ്യം അടിച്ചേൽപ്പിക്കണമെന്നും അമേരിക്ക വാദിച്ചു. അസമാനതകൾ നിലനിർത്തലാണിതിലൂടെ ലക്ഷ്യം വെക്കുന്നത്‌. കരാറിന്റെ ഭാഗമാകാതെ മാറിനിൽക്കുമ്പോൾത്തന്നെ കരാറിലെ വ്യവസ്ഥകൾ ലഘൂകരിക്കാനും, മാറ്റി മറിക്കാനുമുള്ള സർവ കുതന്ത്രങ്ങളും അമേരിക്ക പയറ്റി. മുതലാളിത്ത പുത്തൻ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള വൃത്തികെട്ട കളികൾക്ക്‌ ഈ രംഗത്തും അവർ നേതൃത്വം നൽകി. ഈ കുത്തിത്തിരിപ്പുകൾ മൂലം ക്യോട്ടോ ഉടമ്പടിയിലൊരുപാട്‌ ഒത്തുതീർപ്പുകൾ വേണ്ടിവന്നു. കമ്പോളവ്യവസ്ഥയെ കൂടുതലാശ്രയിക്കേണ്ടുന്ന അവസ്ഥയിലായി. വരുംകാല ഭവിഷ്യത്തുകളെ തരണം ചെയ്യാനാവാത്ത അവസ്ഥയിലെത്തിച്ചു.
എന്നാൽ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ വ്യാവസായികരാഷ്‌ട്രങ്ങൾ തങ്ങളിൽ അർപ്പിതമായ ഈ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്നും നിർലജ്ജം ഒഴിഞ്ഞുമാറി. ആഗോളതാപനവും അതിന്റെ ഭവിഷ്യത്തുകളുമൊന്നും അവർ ഗൗനിച്ചില്ല. മാത്രമല്ല ഏറ്റവുമാദ്യം കരാർ പ്രസ്‌താവിതമായ 1992ൽ നിന്നും ലോകമാകെ ഉത്‌സർജനം 11 ശതമാനം വർധിക്കുകയും ചെയ്‌തു. ഇംഗ്ലണ്ടും, ജർമനിയും ഏതാനും ചെറിയ വ്യവസായികരാഷ്ട്രങ്ങളും മാത്രമാണ്‌ ഉത്‌സർജനത്തോത്‌ കുറച്ച്‌ കൊണ്ട്‌ വന്നത്‌. ഉത്‌സർജനം കുറച്ചുകൊണ്ട്‌ വരാൻ ശ്രമിച്ചാൽ കഴിയും എന്ന്‌ ഇത്‌ തെളിയിക്കുകയും ചെയ്‌തു. ഇക്കാര്യത്തിൽ ഏറ്റവും വീഴ്‌ച്ച വരുത്തിയ രാജ്യം അമേരിക്കയാണ്‌. ആഗോളതാപനം പ്രകൃതിദത്തമാണെന്ന മുടന്തൻ ന്യായവും പറഞ്ഞ്‌ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബുഷിന്റെ കാലയളവ്‌ മുഴുവനും കരാറിന്റെ ഭാഗമാകാതെ വിട്ടുനിന്നു. അത്‌ സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നും, ചൈന, ഇന്ത്യ തുടങ്ങിയ വൻ ജനസംഖ്യയുള്ള രാഷ്ട്രങ്ങളെ ഉത്‌സർജനതോത്‌ കുറച്ച്‌ കൊണ്ടുവരാനുള്ള ലക്ഷ്യം അടിച്ചേൽപ്പിക്കണമെന്നും അമേരിക്ക വാദിച്ചു. അസമാനതകൾ നിലനിർത്തലാണിതിലൂടെ ലക്ഷ്യം വെക്കുന്നത്‌. കരാറിന്റെ ഭാഗമാകാതെ മാറിനിൽക്കുമ്പോൾത്തന്നെ കരാറിലെ വ്യവസ്ഥകൾ ലഘൂകരിക്കാനും, മാറ്റി മറിക്കാനുമുള്ള സർവ കുതന്ത്രങ്ങളും അമേരിക്ക പയറ്റി. മുതലാളിത്ത പുത്തൻ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള വൃത്തികെട്ട കളികൾക്ക്‌ ഈ രംഗത്തും അവർ നേതൃത്വം നൽകി. ഈ കുത്തിത്തിരിപ്പുകൾ മൂലം ക്യോട്ടോ ഉടമ്പടിയിലൊരുപാട്‌ ഒത്തുതീർപ്പുകൾ വേണ്ടിവന്നു. കമ്പോളവ്യവസ്ഥയെ കൂടുതലാശ്രയിക്കേണ്ടുന്ന അവസ്ഥയിലായി. വരുംകാല ഭവിഷ്യത്തുകളെ തരണം ചെയ്യാനാവാത്ത അവസ്ഥയിലെത്തിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിൽ കൂടി മുന്നോട്ട്‌ പോകാനുള്ള മെച്ചപ്പെട്ട ഒരു രൂപരേഖ തന്നെയാണ്‌ ക്യോട്ടോകരാർ. സർവ്വരാഷ്ട്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര കരാറാണിത്‌. ഇതിനുവേണ്ടി ഒട്ടനവധി തയ്യാറെടുപ്പുകൾ വേണ്ടിവന്നിട്ടുണ്ട്‌. സംഘടനാപരമായി ഒരു ചട്ടക്കൂട്‌ വികസിപ്പിച്ചെടുക്കാനെങ്കിലും ഇതുകൊണ്ടായി. ഐക്യരാഷ്ട്രസംഘടനയുടെ മേൽനോട്ടത്തിലായതിനാൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ സ്വീകാര്യതയും ലഭിച്ചു. കൃത്യമായി ഫലം പ്രതീക്ഷിക്കാവുന്ന ഒരു രൂപരേഖയായി ഇതിനെ കാണാവുന്നതാണ്‌. കരാറിലെ അടിസ്ഥാന ധാരണകളെ വർത്തമാനകാലത്തിനനുസരിച്ച്‌ വേണ്ടമാറ്റങ്ങൾ വരുത്തി 2012നപ്പുറത്തുള്ള കാലത്തേക്ക്‌ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്‌. ഉത്‌സർജനതോത്‌ സ്ഥിരമായി നിർത്തുന്നതിനും കുറക്കുന്നതിനും ഐ.പി.സി.സി (എആർ4) അനുസരിച്ച്‌ വികസിതരാഷ്ട്രങ്ങൾക്ക്‌ 2030നകം തങ്ങളുടെ ഉത്‌സർജനം 1990 ലെ 40-50 ശതമാനത്തിലേക്ക്‌ കുറച്ചുകൊണ്ടുവരാൻ കഴിയണം.
ഇങ്ങനെയൊക്കെയാണെങ്കിൽ കൂടി മുന്നോട്ട്‌ പോകാനുള്ള മെച്ചപ്പെട്ട ഒരു രൂപരേഖ തന്നെയാണ്‌ ക്യോട്ടോകരാർ. സർവ്വരാഷ്ട്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര കരാറാണിത്‌. ഇതിനുവേണ്ടി ഒട്ടനവധി തയ്യാറെടുപ്പുകൾ വേണ്ടിവന്നിട്ടുണ്ട്‌. സംഘടനാപരമായി ഒരു ചട്ടക്കൂട്‌ വികസിപ്പിച്ചെടുക്കാനെങ്കിലും ഇതുകൊണ്ടായി. ഐക്യരാഷ്ട്രസംഘടനയുടെ മേൽനോട്ടത്തിലായതിനാൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ സ്വീകാര്യതയും ലഭിച്ചു. കൃത്യമായി ഫലം പ്രതീക്ഷിക്കാവുന്ന ഒരു രൂപരേഖയായി ഇതിനെ കാണാവുന്നതാണ്‌. കരാറിലെ അടിസ്ഥാന ധാരണകളെ വർത്തമാനകാലത്തിനനുസരിച്ച്‌ വേണ്ടമാറ്റങ്ങൾ വരുത്തി 2012നപ്പുറത്തുള്ള കാലത്തേക്ക്‌ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്‌. ഉത്‌സർജനതോത്‌ സ്ഥിരമായി നിർത്തുന്നതിനും കുറക്കുന്നതിനും ഐ.പി.സി.സി (എആർ4) അനുസരിച്ച്‌ വികസിതരാഷ്ട്രങ്ങൾക്ക്‌ 2030നകം തങ്ങളുടെ ഉത്‌സർജനം 1990 ലെ 40-50 ശതമാനത്തിലേക്ക്‌ കുറച്ചുകൊണ്ടുവരാൻ കഴിയണം.
വികസ്വര രാഷ്ട്രങ്ങൾക്കാകട്ടെ അത്തരം ബാധ്യതപ്പെട്ട ലക്ഷ്യങ്ങൾ നിശ്ചയിച്ചില്ലെങ്കിലും ഐ.പി.സി.സി. അവരോട്‌ തങ്ങളുടെ പുരോഗതി അപ്പപ്പോൾ വിലയിരുത്താനും 2030-2050 ആകുമ്പോഴേക്കും ഉത്‌സർജനം നിലവിലുള്ളതിനേക്കാൾ കുറച്ചു കൊണ്ടുവരാനും നിർദേശിച്ചിട്ടുണ്ട്‌. അതിനായി സാങ്കേതികസഹായം കൈമാറാനും, സാമ്പത്തികസഹായം ചെയ്യാനും ഐ.പി.സി.സി. വികസിതരാഷ്ട്രങ്ങളോട്‌ അഭ്യർത്ഥിച്ചിട്ടുമുണ്ട്‌. തങ്ങളുടെ പ്രവർത്തിമൂലം ഉണ്ടായ പ്രശ്‌നങ്ങൾക്ക്‌ ചെറിയ ഒരളവിലെങ്കിലും പരിഹാരം ചെയ്യാൻ വികസിതരാഷ്ട്രങ്ങൾക്കിതൊരവസരമാണ്‌. എന്നാൽ അമേരിക്കയുടെ ആർത്തിപൂണ്ട നിലപാടുകൾ മൂലം ഒരുവട്ടം ചർച്ച ചെയ്‌ത്‌ തീരുമാനത്തിലെത്തിയ കാര്യങ്ങൾ പോലും വീണ്ടും ചർച്ചക്കെടുക്കേണ്ടി വരികയാണ്‌. ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങളും ഉത്‌സർജനം കുറക്കാൻ ബാധ്യസ്ഥരാക്കണമെന്ന്‌ അമേരിക്ക വാശിപിടിക്കുന്നു. അതിനുവേണ്ടി സമ്മർദ്ദം ചെലുത്തണമെന്നവരാവശ്യപ്പെടുന്നു. അമേരിക്കയുടെ സമ്മർദ്ദഫലമായി സമ്പന്നരാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി-8 രാഷ്ട്രങ്ങളും വികസ്വരരാഷ്ട്രങ്ങൾ അമേരിക്കപറയുന്നത്‌ പോലെ കേൾക്കണമെന്ന നിർദ്ദേശവുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്‌.
വികസ്വര രാഷ്ട്രങ്ങൾക്കാകട്ടെ അത്തരം ബാധ്യതപ്പെട്ട ലക്ഷ്യങ്ങൾ നിശ്ചയിച്ചില്ലെങ്കിലും ഐ.പി.സി.സി. അവരോട്‌ തങ്ങളുടെ പുരോഗതി അപ്പപ്പോൾ വിലയിരുത്താനും 2030-2050 ആകുമ്പോഴേക്കും ഉത്‌സർജനം നിലവിലുള്ളതിനേക്കാൾ കുറച്ചു കൊണ്ടുവരാനും നിർദേശിച്ചിട്ടുണ്ട്‌. അതിനായി സാങ്കേതികസഹായം കൈമാറാനും, സാമ്പത്തികസഹായം ചെയ്യാനും ഐ.പി.സി.സി. വികസിതരാഷ്ട്രങ്ങളോട്‌ അഭ്യർത്ഥിച്ചിട്ടുമുണ്ട്‌. തങ്ങളുടെ പ്രവർത്തിമൂലം ഉണ്ടായ പ്രശ്‌നങ്ങൾക്ക്‌ ചെറിയ ഒരളവിലെങ്കിലും പരിഹാരം ചെയ്യാൻ വികസിതരാഷ്ട്രങ്ങൾക്കിതൊരവസരമാണ്‌. എന്നാൽ അമേരിക്കയുടെ ആർത്തിപൂണ്ട നിലപാടുകൾ മൂലം ഒരുവട്ടം ചർച്ച ചെയ്‌ത്‌ തീരുമാനത്തിലെത്തിയ കാര്യങ്ങൾ പോലും വീണ്ടും ചർച്ചക്കെടുക്കേണ്ടി വരികയാണ്‌. ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങളും ഉത്‌സർജനം കുറക്കാൻ ബാധ്യസ്ഥരാക്കണമെന്ന്‌ അമേരിക്ക വാശിപിടിക്കുന്നു. അതിനുവേണ്ടി സമ്മർദ്ദം ചെലുത്തണമെന്നവരാവശ്യപ്പെടുന്നു. അമേരിക്കയുടെ സമ്മർദ്ദഫലമായി സമ്പന്നരാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി-8 രാഷ്ട്രങ്ങളും വികസ്വരരാഷ്ട്രങ്ങൾ അമേരിക്കപറയുന്നത്‌ പോലെ കേൾക്കണമെന്ന നിർദ്ദേശവുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്‌.
അനുദിനം വർധിച്ചു വരുന്ന ഉത്‌സർജനം കുറച്ച്‌ കൊണ്ടുവരിക എന്ന ഒറ്റ മാർഗമേ വികസിതരാഷ്ട്രങ്ങൾക്ക്‌ മുമ്പിലുള്ളൂ. ആവശ്യമായ ഊർജോൽപ്പാദനത്തിലൂടെ വികസനവും അതുവഴി തങ്ങളുടെ ജനതയുടെ മെച്ചപ്പെട്ട ജീവിതവും ഉറപ്പുവരുത്തുകയെന്നത്‌ ദരിദ്രരാഷ്ട്രങ്ങളുടെയും കടമയാണ്‌. അതൊടൊപ്പം തന്നെ ഉത്‌സർജനം പരമാവധി കുറച്ച്‌ കൊണ്ടുവരുന്നതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും കഴിയണം. അങ്ങിനെ സാവധാനത്തിലാണെങ്കിൽകൂടി സമ്പന്ന-ദരിദ്രരാഷ്‌ട്രങ്ങളിലെ വ്യക്തിഗത ഉത്‌സർജന നിരക്ക്‌ തുല്യനിലയിലെത്തിക്കാനാവണം. അങ്ങിനെ ലോകം മുഴുവൻ ആദർശനിഷ്‌ഠമായ രീതിയിൽ ഏതാണ്ട്‌ തുല്യമായ അളവിലേക്ക്‌ വ്യക്തിഗത ഉത്‌സർജന നിരക്ക്‌ എത്തിക്കാൻ കഴിയണം.
അനുദിനം വർധിച്ചു വരുന്ന ഉത്‌സർജനം കുറച്ച്‌ കൊണ്ടുവരിക എന്ന ഒറ്റ മാർഗമേ വികസിതരാഷ്ട്രങ്ങൾക്ക്‌ മുമ്പിലുള്ളൂ. ആവശ്യമായ ഊർജോൽപ്പാദനത്തിലൂടെ വികസനവും അതുവഴി തങ്ങളുടെ ജനതയുടെ മെച്ചപ്പെട്ട ജീവിതവും ഉറപ്പുവരുത്തുകയെന്നത്‌ ദരിദ്രരാഷ്ട്രങ്ങളുടെയും കടമയാണ്‌. അതൊടൊപ്പം തന്നെ ഉത്‌സർജനം പരമാവധി കുറച്ച്‌ കൊണ്ടുവരുന്നതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും കഴിയണം. അങ്ങിനെ സാവധാനത്തിലാണെങ്കിൽകൂടി സമ്പന്ന-ദരിദ്രരാഷ്‌ട്രങ്ങളിലെ വ്യക്തിഗത ഉത്‌സർജന നിരക്ക്‌ തുല്യനിലയിലെത്തിക്കാനാവണം. അങ്ങിനെ ലോകം മുഴുവൻ ആദർശനിഷ്‌ഠമായ രീതിയിൽ ഏതാണ്ട്‌ തുല്യമായ അളവിലേക്ക്‌ വ്യക്തിഗത ഉത്‌സർജന നിരക്ക്‌ എത്തിക്കാൻ കഴിയണം.
ഉത്‌സർജനം കുറക്കാനുള്ള മാർഗങ്ങൾ
 
===ഉത്‌സർജനം കുറക്കാനുള്ള മാർഗങ്ങൾ===
 
ഇച്ഛക്കനുസൃതമായി 2030-2050 കാലത്തിനുള്ളിലെങ്കിലും ഉത്‌സർജനം കുറച്ചു കൊണ്ടുവരുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഐ.പി.സി.സി. റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌. എന്നാൽ ലോകത്ത്‌ ഇന്ന്‌ ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ദീർഘകാല പദ്ധതികൾക്ക്‌ രൂപം കൊടുത്തു കൊണ്ട്‌ കാർബൺരഹിത സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്‌. അതിനായി സാങ്കേതികവിദ്യകളിലൂടെ ലക്ഷ്യം കൈവരിക്കാനായി എന്തൊക്കെ മാർഗങ്ങളവലംബിക്കാമെന്നും റിപ്പോർട്ടിൽ ഹ്രസ്വമായിട്ടാണെങ്കിൽ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഇച്ഛക്കനുസൃതമായി 2030-2050 കാലത്തിനുള്ളിലെങ്കിലും ഉത്‌സർജനം കുറച്ചു കൊണ്ടുവരുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഐ.പി.സി.സി. റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌. എന്നാൽ ലോകത്ത്‌ ഇന്ന്‌ ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ദീർഘകാല പദ്ധതികൾക്ക്‌ രൂപം കൊടുത്തു കൊണ്ട്‌ കാർബൺരഹിത സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്‌. അതിനായി സാങ്കേതികവിദ്യകളിലൂടെ ലക്ഷ്യം കൈവരിക്കാനായി എന്തൊക്കെ മാർഗങ്ങളവലംബിക്കാമെന്നും റിപ്പോർട്ടിൽ ഹ്രസ്വമായിട്ടാണെങ്കിൽ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്‌.
$ വൈദ്യുതി ഉൽപ്പാദനക്ഷമത വർധിപ്പിക്കുക.
 
$ ഊർജസ്രോതസ്സായി ഉപയോഗിച്ച്‌ വരുന്ന ഇന്ധനങ്ങളിൽ എണ്ണ, കൽക്കരി എന്നിവ പരമാവധി ഒഴിവാക്കി സൗരോർജം, കാറ്റ്‌ എന്നീ പുതിയ സ്രോതസുകളെ ഉപയോഗപ്പെടുത്തുക.
* വൈദ്യുതി ഉൽപ്പാദനക്ഷമത വർധിപ്പിക്കുക.
$ ഇന്ധനങ്ങളുടെ ഉപയോഗത്തിലെ ശ്രദ്ധ മെച്ചപ്പെട്ട ഇന്ധനം, മിശ്രിത ഇന്ധനം, സ്വകാര്യ ഗതാഗതത്തിന്റെ സ്ഥാനത്ത്‌ പൊതുഗതാഗതത്തിന്‌ പ്രാധാന്യം....എന്നിങ്ങനെ ഉത്‌സർജനം കുറച്ചു കൊണ്ടുവരാനുള്ള മാർഗങ്ങളാരായണം.
 
$ ഗതാഗതവും, മറ്റ്‌ വർധിച്ചുവരുന്ന ഊർജോപഭോഗവും നിയന്ത്രിക്കുന്നതിന്‌ നഗരാസൂത്രണപദ്ധതികളിൽ ഉചിതമായ സമയത്ത്‌ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണം.
* ഊർജസ്രോതസ്സായി ഉപയോഗിച്ച്‌ വരുന്ന ഇന്ധനങ്ങളിൽ എണ്ണ, കൽക്കരി എന്നിവ പരമാവധി ഒഴിവാക്കി സൗരോർജം, കാറ്റ്‌ എന്നീ പുതിയ സ്രോതസുകളെ ഉപയോഗപ്പെടുത്തുക.
$ കെട്ടിട നിർമാണത്തിൽ ശ്രദ്ധിക്കുക, ഉചിതമായ സാമഗ്രികളുടെ ഉപയോഗം മൂലം ഊർജോപഭോഗം കുറക്കാനാവും. വീടുകൾക്കാവശ്യമായ ചൂടും തണുപ്പുമൊക്കെ ആവശ്യാനുസരണം ഉറപ്പുവരുത്താനുമാകും.
 
$ ഐ.പി.സി.സി. റിപ്പോർട്ട്‌ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന കാര്യം അമേരിക്കയും മറ്റ്‌ സംശയവാദികളും പ്രചരിപ്പിച്ചതുപോലുള്ള പണച്ചെലവ്‌ ഇതിന്‌ വേണ്ടിവരില്ലെന്നാണ്‌. നിശ്ചയിച്ച രൂപത്തിലെല്ലാം നടക്കാൻ അടുത്ത 20 വർഷത്തേക്ക്‌ ലോക ജി.ഡി.പിയുടെ 0.1 ശതമാനമെ ചിലവ്‌ വരൂ. നമ്മെ നേരിടുന്ന മഹാവിപത്തിന്റെ കാര്യമോർക്കുമ്പോൾ ഇത്‌ നിസ്സാര തുകയാണ്‌.
* ഇന്ധനങ്ങളുടെ ഉപയോഗത്തിലെ ശ്രദ്ധ മെച്ചപ്പെട്ട ഇന്ധനം, മിശ്രിത ഇന്ധനം, സ്വകാര്യ ഗതാഗതത്തിന്റെ സ്ഥാനത്ത്‌ പൊതുഗതാഗതത്തിന്‌ പ്രാധാന്യം....എന്നിങ്ങനെ ഉത്‌സർജനം കുറച്ചു കൊണ്ടുവരാനുള്ള മാർഗങ്ങളാരായണം.
 
* ഗതാഗതവും, മറ്റ്‌ വർധിച്ചുവരുന്ന ഊർജോപഭോഗവും നിയന്ത്രിക്കുന്നതിന്‌ നഗരാസൂത്രണപദ്ധതികളിൽ ഉചിതമായ സമയത്ത്‌ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണം.
 
* കെട്ടിട നിർമാണത്തിൽ ശ്രദ്ധിക്കുക, ഉചിതമായ സാമഗ്രികളുടെ ഉപയോഗം മൂലം ഊർജോപഭോഗം കുറക്കാനാവും. വീടുകൾക്കാവശ്യമായ ചൂടും തണുപ്പുമൊക്കെ ആവശ്യാനുസരണം ഉറപ്പുവരുത്താനുമാകും.
 
* ഐ.പി.സി.സി. റിപ്പോർട്ട്‌ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന കാര്യം അമേരിക്കയും മറ്റ്‌ സംശയവാദികളും പ്രചരിപ്പിച്ചതുപോലുള്ള പണച്ചെലവ്‌ ഇതിന്‌ വേണ്ടിവരില്ലെന്നാണ്‌. നിശ്ചയിച്ച രൂപത്തിലെല്ലാം നടക്കാൻ അടുത്ത 20 വർഷത്തേക്ക്‌ ലോക ജി.ഡി.പിയുടെ 0.1 ശതമാനമെ ചിലവ്‌ വരൂ. നമ്മെ നേരിടുന്ന മഹാവിപത്തിന്റെ കാര്യമോർക്കുമ്പോൾ ഇത്‌ നിസ്സാര തുകയാണ്‌.
 
ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ എളുപ്പമുള്ളതായി തോന്നാം. എന്നാൽ വാസ്‌തവത്തിലതങ്ങിനെയല്ല. ഊർജം, ഗതാഗതം, മോട്ടോർ വാഹന ഉൽപ്പാദനം നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ വ്യവസായമേഖലക്കും കോർപ്പറേറ്റ്‌ മേഖലക്കും പ്രകടമായ സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടാകുമെന്ന കാര്യം മറക്കരുത്‌. പ്രധാന വ്യാവസായിക വികസ്വരരാഷ്ട്രങ്ങളിൽ ഭൂരിപക്ഷമില്ലെങ്കിലും കുറച്ചെങ്കിലും ഗവണ്മെന്റുകൾ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നവയാണ്‌. ഇതുമൂലം സാമൂഹ്യസേവനത്തിനുപകരം കമ്പോള ശക്തികളുടെ ആധിപത്യമാണ്‌ നമ്മുടെ സമൂഹത്തിൽ ദൃശ്യമാവുന്നത്‌. കമ്പോള ശക്തികളെ വിശ്വസിച്ചാൽ പ്രധാനപ്പെട്ട സാമൂഹ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാവില്ല. ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ പ്രശ്‌നങ്ങൾ കമ്പോളം ഒരിക്കലും പരിഹരിച്ചിട്ടില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും കമ്പോളത്തിന്‌ പരിഹരിക്കാനാവില്ല. പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങളും, അനിവാര്യമായ വ്യവസ്ഥകളും കമ്പോളപ്രക്രിയയെ അപേക്ഷിച്ച്‌ വളരെയധികം പ്രഭാവശാലിയാണ്‌. 10 കൊല്ലത്തിനുള്ളിൽ റഫ്രിജറേറ്ററും, എയർകണ്ടിഷനറും പുറത്ത്‌ വിടുന്ന ക്ലോറോഫ്‌ളൂറോ കാർബൺ തടയാനായാൽ അത്‌ ഓസോൺ തുള എന്ന പ്രശ്‌നത്തിന്‌ പരിഹാരമാവും. അതുപോലെ കാർ നിർമാണരംഗത്ത്‌ നിർബന്ധമായി ഉത്‌സർജനം കുറച്ചു കൊണ്ടുവരുന്നതിനുള്ള രീതികളവലംബിക്കുന്നുണ്ട്‌. ഇങ്ങനെ എല്ലാവരും കൂടി ഒന്നു ഒത്തുപിടിച്ചാൽ ലക്ഷ്യം നിറവേറ്റാനാകും. എന്നാൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യസാമ്പത്തിക മേഖലയിൽ കാതലായ പരിവർത്തനങ്ങളാവശ്യമാണ്‌.
ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ എളുപ്പമുള്ളതായി തോന്നാം. എന്നാൽ വാസ്‌തവത്തിലതങ്ങിനെയല്ല. ഊർജം, ഗതാഗതം, മോട്ടോർ വാഹന ഉൽപ്പാദനം നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ വ്യവസായമേഖലക്കും കോർപ്പറേറ്റ്‌ മേഖലക്കും പ്രകടമായ സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടാകുമെന്ന കാര്യം മറക്കരുത്‌. പ്രധാന വ്യാവസായിക വികസ്വരരാഷ്ട്രങ്ങളിൽ ഭൂരിപക്ഷമില്ലെങ്കിലും കുറച്ചെങ്കിലും ഗവണ്മെന്റുകൾ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നവയാണ്‌. ഇതുമൂലം സാമൂഹ്യസേവനത്തിനുപകരം കമ്പോള ശക്തികളുടെ ആധിപത്യമാണ്‌ നമ്മുടെ സമൂഹത്തിൽ ദൃശ്യമാവുന്നത്‌. കമ്പോള ശക്തികളെ വിശ്വസിച്ചാൽ പ്രധാനപ്പെട്ട സാമൂഹ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാവില്ല. ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ പ്രശ്‌നങ്ങൾ കമ്പോളം ഒരിക്കലും പരിഹരിച്ചിട്ടില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും കമ്പോളത്തിന്‌ പരിഹരിക്കാനാവില്ല. പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങളും, അനിവാര്യമായ വ്യവസ്ഥകളും കമ്പോളപ്രക്രിയയെ അപേക്ഷിച്ച്‌ വളരെയധികം പ്രഭാവശാലിയാണ്‌. 10 കൊല്ലത്തിനുള്ളിൽ റഫ്രിജറേറ്ററും, എയർകണ്ടിഷനറും പുറത്ത്‌ വിടുന്ന ക്ലോറോഫ്‌ളൂറോ കാർബൺ തടയാനായാൽ അത്‌ ഓസോൺ തുള എന്ന പ്രശ്‌നത്തിന്‌ പരിഹാരമാവും. അതുപോലെ കാർ നിർമാണരംഗത്ത്‌ നിർബന്ധമായി ഉത്‌സർജനം കുറച്ചു കൊണ്ടുവരുന്നതിനുള്ള രീതികളവലംബിക്കുന്നുണ്ട്‌. ഇങ്ങനെ എല്ലാവരും കൂടി ഒന്നു ഒത്തുപിടിച്ചാൽ ലക്ഷ്യം നിറവേറ്റാനാകും. എന്നാൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യസാമ്പത്തിക മേഖലയിൽ കാതലായ പരിവർത്തനങ്ങളാവശ്യമാണ്‌.
ഭാവിയിലെ രാഷ്‌ട്രീയ സമരം
 
===ഭാവിയിലെ രാഷ്‌ട്രീയ സമരം===
 
ഇതുവരെ വ്യക്തമാക്കിയ മാർഗങ്ങളിലൂടെ രാഷ്ട്രതലത്തിലും അന്താരാഷ്ട്രതലത്തിലും പ്രതിബദ്ധതയോടെ രാഷ്ട്രീയ സമരങ്ങൾ വളർത്തിക്കൊണ്ടുവരണം. നിരവധി പരിമിതികൾക്കകത്താണെങ്കിലും അന്താരാഷ്ട്രഉടമ്പടികളും, ചർച്ചകളും നടത്താനായത്‌ വിജയമാണ്‌. നിരവധി രാഷ്ട്രങ്ങളിലായി വളർന്നുവന്ന പൊതുജനസമ്മർദത്തിന്റെ ഫലമാണിത്‌. ഉത്‌സർജനം കുറക്കാനും, നിശ്ചിതലക്ഷ്യം കൈവരിക്കുന്നതിന്നായി കർശന വ്യവസ്ഥകൾ പാലിക്കുന്നതിനും അതിനുവേണ്ടി സമ്മർദം ചെലുത്തുന്നതിനും നേതൃത്വപരമായ പങ്ക്‌ യൂറോപ്പ്‌ നിർവഹിക്കുന്നുണ്ട്‌. ജനകീയ സമരങ്ങളിലൂടെയാണിത്‌ രൂപപ്പെട്ടത്‌. ഈയിടെ ആസ്‌ത്രേലിയയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർപാർട്ടിയാണ്‌ ഭരണത്തിൽ വന്നത്‌. അമേരിക്കൻ പിന്തുണയോടെയുള്ള വലതുപക്ഷ വഴി ഒഴിവാക്കാനും, ഇറാക്കിൽ അമേരിക്കൻ കൂട്ടുകെട്ടിൽ നിന്നും പുറത്ത്‌ വരാനും തയ്യാറായതാണ്‌ ഇതിനു കാരണം. തെരഞ്ഞെടുപ്പ്‌ ജയിച്ച്‌ മൂന്ന്‌ ദിവസത്തിനകം തന്നെ കരാറിലൊപ്പുവെക്കാൻ പുതിയ പ്രധാനമന്ത്രി തയ്യാറായി. ``ക്യോട്ടൊ'' നിർദേശിച്ചതുപോലെ ഉത്‌സർജനം കുറച്ച്‌ കൊണ്ടുവരാൻ അമേരിക്കയിലെ തന്നെ 50ൽ 25 സംസ്ഥാനങ്ങളും 250 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നിർബന്ധിതരായിട്ടുണ്ട്‌.
ഇതുവരെ വ്യക്തമാക്കിയ മാർഗങ്ങളിലൂടെ രാഷ്ട്രതലത്തിലും അന്താരാഷ്ട്രതലത്തിലും പ്രതിബദ്ധതയോടെ രാഷ്ട്രീയ സമരങ്ങൾ വളർത്തിക്കൊണ്ടുവരണം. നിരവധി പരിമിതികൾക്കകത്താണെങ്കിലും അന്താരാഷ്ട്രഉടമ്പടികളും, ചർച്ചകളും നടത്താനായത്‌ വിജയമാണ്‌. നിരവധി രാഷ്ട്രങ്ങളിലായി വളർന്നുവന്ന പൊതുജനസമ്മർദത്തിന്റെ ഫലമാണിത്‌. ഉത്‌സർജനം കുറക്കാനും, നിശ്ചിതലക്ഷ്യം കൈവരിക്കുന്നതിന്നായി കർശന വ്യവസ്ഥകൾ പാലിക്കുന്നതിനും അതിനുവേണ്ടി സമ്മർദം ചെലുത്തുന്നതിനും നേതൃത്വപരമായ പങ്ക്‌ യൂറോപ്പ്‌ നിർവഹിക്കുന്നുണ്ട്‌. ജനകീയ സമരങ്ങളിലൂടെയാണിത്‌ രൂപപ്പെട്ടത്‌. ഈയിടെ ആസ്‌ത്രേലിയയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർപാർട്ടിയാണ്‌ ഭരണത്തിൽ വന്നത്‌. അമേരിക്കൻ പിന്തുണയോടെയുള്ള വലതുപക്ഷ വഴി ഒഴിവാക്കാനും, ഇറാക്കിൽ അമേരിക്കൻ കൂട്ടുകെട്ടിൽ നിന്നും പുറത്ത്‌ വരാനും തയ്യാറായതാണ്‌ ഇതിനു കാരണം. തെരഞ്ഞെടുപ്പ്‌ ജയിച്ച്‌ മൂന്ന്‌ ദിവസത്തിനകം തന്നെ കരാറിലൊപ്പുവെക്കാൻ പുതിയ പ്രധാനമന്ത്രി തയ്യാറായി. ``ക്യോട്ടൊ'' നിർദേശിച്ചതുപോലെ ഉത്‌സർജനം കുറച്ച്‌ കൊണ്ടുവരാൻ അമേരിക്കയിലെ തന്നെ 50ൽ 25 സംസ്ഥാനങ്ങളും 250 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നിർബന്ധിതരായിട്ടുണ്ട്‌.
ഭാരതത്തിലും വലിയൊരു മുന്നേറ്റം വളർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയുണ്ട്‌. പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളിലെത്തിക്കണം. സർക്കാർതലത്തിലും, അന്താരാഷ്‌ട്രവേദികളിലും ഉത്‌സർജനം കുറച്ചുകൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട്‌ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന്‌ ആവശ്യമായ പൊതുജനസമ്മർദം വളർന്നുവരണം.
ഭാരതത്തിലും വലിയൊരു മുന്നേറ്റം വളർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയുണ്ട്‌. പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളിലെത്തിക്കണം. സർക്കാർതലത്തിലും, അന്താരാഷ്‌ട്രവേദികളിലും ഉത്‌സർജനം കുറച്ചുകൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട്‌ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന്‌ ആവശ്യമായ പൊതുജനസമ്മർദം വളർന്നുവരണം.
പരിസ്ഥിതി ചർച്ചകളിൽ ഭാരതത്തിന്റെ ഔദ്യോഗികമായ നിലപാട്‌ ദുർബ്ബലവും ആടിക്കളിക്കുന്നതുമാണ്‌. അതിലധികവും ഐക്യരാഷ്ട്രസംഘടനയുടെ നയരേഖയെ എതിർക്കുന്നതരത്തിലൂം, ക്യോട്ടോ കരാറിനെ ദുർബലപ്പെടുത്തുന്ന അമേരിക്കൻ ശ്രമങ്ങളെ പിന്തുണക്കുന്നതുമാണ്‌. ഇന്ത്യ ഉത്‌സർജനം കുറച്ചു കൊണ്ടുവന്നേ പറ്റു എന്ന അമേരിക്കയുടെയും മറ്റ്‌ അന്താരാഷ്‌ട്രസമ്മർദങ്ങളേയും ഫലപ്രദമായി നേരിടാൻ ഇന്ത്യാ ഗവണ്മെന്റ്‌ തയ്യാറായിട്ടില്ല. തങ്ങൾക്കിക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന അഴകൊഴമ്പൻ നിലപാടിലേക്കാണിത്‌ എത്തിച്ചേരുന്നത്‌.
പരിസ്ഥിതി ചർച്ചകളിൽ ഭാരതത്തിന്റെ ഔദ്യോഗികമായ നിലപാട്‌ ദുർബ്ബലവും ആടിക്കളിക്കുന്നതുമാണ്‌. അതിലധികവും ഐക്യരാഷ്ട്രസംഘടനയുടെ നയരേഖയെ എതിർക്കുന്നതരത്തിലൂം, ക്യോട്ടോ കരാറിനെ ദുർബലപ്പെടുത്തുന്ന അമേരിക്കൻ ശ്രമങ്ങളെ പിന്തുണക്കുന്നതുമാണ്‌. ഇന്ത്യ ഉത്‌സർജനം കുറച്ചു കൊണ്ടുവന്നേ പറ്റു എന്ന അമേരിക്കയുടെയും മറ്റ്‌ അന്താരാഷ്‌ട്രസമ്മർദങ്ങളേയും ഫലപ്രദമായി നേരിടാൻ ഇന്ത്യാ ഗവണ്മെന്റ്‌ തയ്യാറായിട്ടില്ല. തങ്ങൾക്കിക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന അഴകൊഴമ്പൻ നിലപാടിലേക്കാണിത്‌ എത്തിച്ചേരുന്നത്‌.
ഇന്ത്യ അടുത്ത കാലത്ത്‌ പുറത്തിറക്കിയ ദേശീയ പരിസ്ഥിതി നയം തീർത്തും നിരാശാജനകമാണ്‌. അസ്‌പഷ്ടമായ ആശയങ്ങൾ കുത്തിനിറച്ചതാണത്‌. കൃത്യവും, സ്വീകരിക്കാവുന്നതുമായ മാർഗങ്ങളതിലുൾക്കൊള്ളിച്ചിട്ടില്ല. സമ്പന്ന രാഷ്ട്രങ്ങൾ ഉത്‌സർജനം കുറച്ചു കൊണ്ടുവരാൻ സ്വീകരിക്കേണ്ട നടപടികൾ അതേപോലെ പ്രാവർത്തികമാക്കേണ്ട ബാധ്യത ഭാരതത്തിനില്ല. ``തങ്ങൾക്കൊന്നും ചെയ്യാനില്ല. ആ രീതിയിൽ പ്രവർത്തിക്കാനാവില്ല. നമ്മുടെ രാജ്യത്തിന്‌ നിലവിലുള്ള ഉത്‌സർജനം കുറക്കാൻ കഴിയില്ല. അത്‌ സാമ്പത്തികവികസനത്തിന്‌ തടയിടലാവും'' എന്നൊരു വാദഗതി ഉയർന്ന്‌ വന്നിട്ടുണ്ട്‌. എന്നാൽ ഭാരതം 2030ലും ഇന്നത്തെ രീതിയിൽ ഉത്‌സർജനം (ബിസിനസ്‌ ആസ്‌ യൂഷ്വൽ) എന്ന മാർഗം സ്വീകരിക്കുന്നതിനുപകരം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കണം. ഇത്‌ ഐ.പി.സി.സി. ശുപാർശകൾക്കും ആധികാരിക പഠനങ്ങൾക്കും അനുസരിച്ചാവണം. നിലവിലുള്ള നടപടികൾ കൈക്കൊള്ളുമ്പോഴുണ്ടാകുന്നതിനെ അപേക്ഷിച്ച്‌ ഉത്‌സർജനം 25 ശതമാനം കുറക്കാൻ കഴിയുമെന്ന്‌ പറയപ്പെടുന്നു. ഇവിടെ പ്രതിപാദിച്ച രീതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ചുരുങ്ങിയ ചെലവിൽ നടപ്പിലാക്കാനാവുന്നതാണ്‌ ഊർജം മിച്ചം വെക്കുക എന്നതിനർത്ഥം ധനം മിച്ചംവെക്കുക എന്നത്‌ തന്നെയാണ്‌. ഇത്തരം പദ്ധതികളിലൂടെ രാഷ്ട്രത്തിന്‌ സാമ്പത്തികലാഭം കൈവരിക്കാനാവും. സമ്പന്നരും ദരിദ്രരും തമ്മിലും നഗരവാസികളും ഗ്രാമീണരും തമ്മിലും ഊർജോപഭോഗത്തിൽ നിലവിലുള്ള അന്തരം കുറച്ച്‌ കൊണ്ടുവരുന്നതിനുവേണ്ട നടപടികളും ഭാരതം സ്വീകരിക്കേണ്ടതാണ്‌. സാമ്പത്തിക വളർച്ച പ്രചരിപ്പിച്ചപോലെ 8.5 ശതമാനത്തിൽ നിന്നും 8.4 ശതമാനമായി എന്നുവെച്ച്‌ ഭാരതത്തിന്റെ `ഉദയവും' `നിർമ്മാണ' വും നിലച്ചു പോവുകയൊന്നുമില്ല. രാഷ്ട്രത്തിനും ജനങ്ങൾക്കും ഗുണം ലഭിക്കേണ്ട നടപടികളാണല്ലോ ചെയ്യേണ്ടത്‌. ഈ രീതിയിൽ ഗുണകരമായ ഒരു തുടക്കത്തിന്‌ ഭാരതം ശ്രമിച്ചാലത്‌ അന്താരാഷ്ട്രകരാറിനും, ചർച്ചകൾക്കും സഹായകരമാകും. ഒഴിവുകഴിവ്‌ പറഞ്ഞ്‌ വിട്ടുനിൽക്കാൻ അമേരിക്കക്ക്‌ കഴിയാതെയാവും. ഒരു കാലത്ത്‌ വികസ്വരരാഷ്ട്രങ്ങളുടെ കൂടിച്ചേരലുകളിലും, മറ്റന്താരാഷ്ട്രവേദികളിലുമുണ്ടായിരുന്ന നേതൃത്വപരമായ ഒരു തലത്തിലേക്ക്‌ ഭാരതത്തിന്‌ വീണ്ടും ഉയർന്നുവരാൻ കഴിയും.
ഇന്ത്യ അടുത്ത കാലത്ത്‌ പുറത്തിറക്കിയ ദേശീയ പരിസ്ഥിതി നയം തീർത്തും നിരാശാജനകമാണ്‌. അസ്‌പഷ്ടമായ ആശയങ്ങൾ കുത്തിനിറച്ചതാണത്‌. കൃത്യവും, സ്വീകരിക്കാവുന്നതുമായ മാർഗങ്ങളതിലുൾക്കൊള്ളിച്ചിട്ടില്ല. സമ്പന്ന രാഷ്ട്രങ്ങൾ ഉത്‌സർജനം കുറച്ചു കൊണ്ടുവരാൻ സ്വീകരിക്കേണ്ട നടപടികൾ അതേപോലെ പ്രാവർത്തികമാക്കേണ്ട ബാധ്യത ഭാരതത്തിനില്ല. ``തങ്ങൾക്കൊന്നും ചെയ്യാനില്ല. ആ രീതിയിൽ പ്രവർത്തിക്കാനാവില്ല. നമ്മുടെ രാജ്യത്തിന്‌ നിലവിലുള്ള ഉത്‌സർജനം കുറക്കാൻ കഴിയില്ല. അത്‌ സാമ്പത്തികവികസനത്തിന്‌ തടയിടലാവും'' എന്നൊരു വാദഗതി ഉയർന്ന്‌ വന്നിട്ടുണ്ട്‌. എന്നാൽ ഭാരതം 2030ലും ഇന്നത്തെ രീതിയിൽ ഉത്‌സർജനം (ബിസിനസ്‌ ആസ്‌ യൂഷ്വൽ) എന്ന മാർഗം സ്വീകരിക്കുന്നതിനുപകരം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കണം. ഇത്‌ ഐ.പി.സി.സി. ശുപാർശകൾക്കും ആധികാരിക പഠനങ്ങൾക്കും അനുസരിച്ചാവണം. നിലവിലുള്ള നടപടികൾ കൈക്കൊള്ളുമ്പോഴുണ്ടാകുന്നതിനെ അപേക്ഷിച്ച്‌ ഉത്‌സർജനം 25 ശതമാനം കുറക്കാൻ കഴിയുമെന്ന്‌ പറയപ്പെടുന്നു. ഇവിടെ പ്രതിപാദിച്ച രീതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ചുരുങ്ങിയ ചെലവിൽ നടപ്പിലാക്കാനാവുന്നതാണ്‌ ഊർജം മിച്ചം വെക്കുക എന്നതിനർത്ഥം ധനം മിച്ചംവെക്കുക എന്നത്‌ തന്നെയാണ്‌. ഇത്തരം പദ്ധതികളിലൂടെ രാഷ്ട്രത്തിന്‌ സാമ്പത്തികലാഭം കൈവരിക്കാനാവും. സമ്പന്നരും ദരിദ്രരും തമ്മിലും നഗരവാസികളും ഗ്രാമീണരും തമ്മിലും ഊർജോപഭോഗത്തിൽ നിലവിലുള്ള അന്തരം കുറച്ച്‌ കൊണ്ടുവരുന്നതിനുവേണ്ട നടപടികളും ഭാരതം സ്വീകരിക്കേണ്ടതാണ്‌. സാമ്പത്തിക വളർച്ച പ്രചരിപ്പിച്ചപോലെ 8.5 ശതമാനത്തിൽ നിന്നും 8.4 ശതമാനമായി എന്നുവെച്ച്‌ ഭാരതത്തിന്റെ `ഉദയവും' `നിർമ്മാണ' വും നിലച്ചു പോവുകയൊന്നുമില്ല. രാഷ്ട്രത്തിനും ജനങ്ങൾക്കും ഗുണം ലഭിക്കേണ്ട നടപടികളാണല്ലോ ചെയ്യേണ്ടത്‌. ഈ രീതിയിൽ ഗുണകരമായ ഒരു തുടക്കത്തിന്‌ ഭാരതം ശ്രമിച്ചാലത്‌ അന്താരാഷ്ട്രകരാറിനും, ചർച്ചകൾക്കും സഹായകരമാകും. ഒഴിവുകഴിവ്‌ പറഞ്ഞ്‌ വിട്ടുനിൽക്കാൻ അമേരിക്കക്ക്‌ കഴിയാതെയാവും. ഒരു കാലത്ത്‌ വികസ്വരരാഷ്ട്രങ്ങളുടെ കൂടിച്ചേരലുകളിലും, മറ്റന്താരാഷ്ട്രവേദികളിലുമുണ്ടായിരുന്ന നേതൃത്വപരമായ ഒരു തലത്തിലേക്ക്‌ ഭാരതത്തിന്‌ വീണ്ടും ഉയർന്നുവരാൻ കഴിയും.
നമുക്കെന്ത്‌ ചെയ്യാനാവും?
 
===നമുക്കെന്ത്‌ ചെയ്യാനാവും?===
 
ഏതൊരു രാഷ്ട്രീയ നീക്കത്തിനു പിന്നിലും വ്യക്തിയുടെ പ്രധാനപ്പെട്ട ഒരുപങ്കുണ്ടാവും. പാരിസ്ഥിതികമാറ്റത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക്‌ അതിന്റേതായ പ്രാധാന്യമുണ്ട്‌. അത്‌ ഊർജസ്വലതയും പങ്കാളിത്തസ്വഭാവവും പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നു.
ഏതൊരു രാഷ്ട്രീയ നീക്കത്തിനു പിന്നിലും വ്യക്തിയുടെ പ്രധാനപ്പെട്ട ഒരുപങ്കുണ്ടാവും. പാരിസ്ഥിതികമാറ്റത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക്‌ അതിന്റേതായ പ്രാധാന്യമുണ്ട്‌. അത്‌ ഊർജസ്വലതയും പങ്കാളിത്തസ്വഭാവവും പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നു.
-വലിയ പ്രസ്ഥാനങ്ങൾക്ക്‌ പ്രേരണ ചെലുത്തുന്നു.
-വലിയ പ്രസ്ഥാനങ്ങൾക്ക്‌ പ്രേരണ ചെലുത്തുന്നു.
-സമൂഹത്തെ അപകടപ്പെടുത്തുന്ന പാരിസ്ഥിതിക മാറ്റങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വ്യത്യസ്‌തമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ട്‌ വിഭിന്നങ്ങളായ മാതൃകകൾ സൃഷ്ടിക്കാൻ വ്യക്തികൾക്ക്‌ കഴിയുന്നു. ഉദാഹരണമായി....
-സമൂഹത്തെ അപകടപ്പെടുത്തുന്ന പാരിസ്ഥിതിക മാറ്റങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വ്യത്യസ്‌തമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ട്‌ വിഭിന്നങ്ങളായ മാതൃകകൾ സൃഷ്ടിക്കാൻ വ്യക്തികൾക്ക്‌ കഴിയുന്നു. ഉദാഹരണമായി....
$ എല്ലാ മേഖലകളിലും ഊർജസംരക്ഷണം
 
$ സി.എഫ്‌.എൽ, എൽ. ഇ. ഡി, ഇലക്‌ട്രോണിക്‌ ബെല്ലാസ്റ്റിന്റെ ഉപയോഗം.
*എല്ലാ മേഖലകളിലും ഊർജസംരക്ഷണം
$ ടെലിവിഷൻ, മൈക്രോവേവ്‌ ഓവൻ തുടങ്ങിയവയുടെ മെയിൻസ്വിച്ച്‌ ഓഫ്‌ ചെയ്യുക. ഉപകരണം ഭാഗികമായി സ്വിച്ച്‌ ഓഫ്‌ ചെയ്യുന്നത്‌ ഒഴിവാക്കുക. ഉദാ: ടി.വി റിമോട്ട്‌ കൺട്രോൾ ഉപയോഗിച്ച്‌ ഓഫ്‌ ചെയ്യുന്നത്‌.
 
$ ഊർജം മിച്ചം വെക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക.
* സി.എഫ്‌.എൽ, എൽ. ഇ. ഡി, ഇലക്‌ട്രോണിക്‌ ബെല്ലാസ്റ്റിന്റെ ഉപയോഗം.
$ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം കഴിയുന്നതും പൊതുവാഹനങ്ങളെ ആശ്രയിക്കുക.
 
* ടെലിവിഷൻ, മൈക്രോവേവ്‌ ഓവൻ തുടങ്ങിയവയുടെ മെയിൻസ്വിച്ച്‌ ഓഫ്‌ ചെയ്യുക. ഉപകരണം ഭാഗികമായി സ്വിച്ച്‌ ഓഫ്‌ ചെയ്യുന്നത്‌ ഒഴിവാക്കുക. ഉദാ: ടി.വി റിമോട്ട്‌ കൺട്രോൾ ഉപയോഗിച്ച്‌ ഓഫ്‌ ചെയ്യുന്നത്‌.
 
* ഊർജം മിച്ചം വെക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക.
 
* സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം കഴിയുന്നതും പൊതുവാഹനങ്ങളെ ആശ്രയിക്കുക.
 
അവസാനത്തെ നിർദേശം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനൊടൊപ്പം നിയമപരവും, നയപരവുമായ മാർഗങ്ങളും, ജനാധിപത്യസമ്പ്രദായത്തിലൂടെ ഉയർന്ന്‌ വരുന്ന നിർദേശങ്ങളും കൂടുതൽ പ്രഭാവശാലിയും സ്ഥിരതയുള്ളതുമാണെന്ന്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനം വിശ്വസിക്കുന്നു. ഇവിടെ പരാമർശിച്ച ഓസോൺപാളിയിലെ തുളയിലായാലും, വാഹനമലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളായാലും അത്‌ വ്യക്തമാണ്‌.
അവസാനത്തെ നിർദേശം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനൊടൊപ്പം നിയമപരവും, നയപരവുമായ മാർഗങ്ങളും, ജനാധിപത്യസമ്പ്രദായത്തിലൂടെ ഉയർന്ന്‌ വരുന്ന നിർദേശങ്ങളും കൂടുതൽ പ്രഭാവശാലിയും സ്ഥിരതയുള്ളതുമാണെന്ന്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനം വിശ്വസിക്കുന്നു. ഇവിടെ പരാമർശിച്ച ഓസോൺപാളിയിലെ തുളയിലായാലും, വാഹനമലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളായാലും അത്‌ വ്യക്തമാണ്‌.
അതുകൊണ്ടുതന്നെ നയപരമായ മാറ്റങ്ങൾക്കു വേണ്ടിയുള്ള ജനകീയ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നമ്മുടെയോരോരുത്തരുടേയും സജീവപങ്കാളിത്തം പരമപ്രധാനമാണ്‌. അതിനായി ചില നിർദ്ദേശങ്ങൾ കൂടി താഴെ കൊടുക്കുന്നു.
അതുകൊണ്ടുതന്നെ നയപരമായ മാറ്റങ്ങൾക്കു വേണ്ടിയുള്ള ജനകീയ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നമ്മുടെയോരോരുത്തരുടേയും സജീവപങ്കാളിത്തം പരമപ്രധാനമാണ്‌. അതിനായി ചില നിർദ്ദേശങ്ങൾ കൂടി താഴെ കൊടുക്കുന്നു.
$ ഊർജസംരക്ഷണം ലക്ഷ്യമാക്കുക.
 
$ ഉത്‌സർജനം കുറച്ചു കൊണ്ടുവരുന്നത്‌ ലക്ഷ്യമാക്കുക.
* ഊർജസംരക്ഷണം ലക്ഷ്യമാക്കുക.
$ ഉപകരണങ്ങളിൽ ഊർജസംരക്ഷണത്തിനുതകുന്നതിനാവശ്യമായ രീതികൾ കൈക്കൊള്ളുക (ഉദാഹരണമായി പമ്പ്‌, ഡീസൽ സെറ്റ്‌, മോട്ടോർ, എയർകണ്ടീഷനർ, റഫ്രിജറേറ്റർ, ഹീറ്റർ, തുടങ്ങിയവയിൽ)
 
$ വാഹനങ്ങളിൽ ഇന്ധനക്ഷമത ഉറപ്പ്‌ വരുത്തുന്ന മാതൃകകൾ നിർബന്ധമായും സ്വീകരിക്കുക.
* ഉത്‌സർജനം കുറച്ചു കൊണ്ടുവരുന്നത്‌ ലക്ഷ്യമാക്കുക.
$ കെട്ടിടനിർമാണരംഗത്ത്‌ ശീതീകരണത്തിന്നാവശ്യമായ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി പരിസ്ഥിതി സൗഹൃദനിർമാണ കോഡ്‌.
 
$ പൊതു ഗതാഗതത്തിനും, അതിന്നനുസൃതമായുള്ള നഗരാസൂത്രണപദ്ധതികൾക്കും ആവശ്യമായ പ്രോത്സാഹനം.
* ഉപകരണങ്ങളിൽ ഊർജസംരക്ഷണത്തിനുതകുന്നതിനാവശ്യമായ രീതികൾ കൈക്കൊള്ളുക (ഉദാഹരണമായി പമ്പ്‌, ഡീസൽ സെറ്റ്‌, മോട്ടോർ, എയർകണ്ടീഷനർ, റഫ്രിജറേറ്റർ, ഹീറ്റർ, തുടങ്ങിയവയിൽ)
$ പകൽ പ്രകൃതിദത്തമായ പ്രകാശം ഉപയോഗിച്ച്‌ ഊർജം മിച്ചം വെക്കുക.
 
$ വ്യവസായങ്ങളിൽ ഊർജ ഓഡിറ്റിങ്ങ്‌
* വാഹനങ്ങളിൽ ഇന്ധനക്ഷമത ഉറപ്പ്‌ വരുത്തുന്ന മാതൃകകൾ നിർബന്ധമായും സ്വീകരിക്കുക.
$ ജനങ്ങളിൽ ഇക്കാര്യത്തിൽ പ്രതികരണശേഷിയും, ജാഗ്രതയും വർധിപ്പിക്കുക.
 
$ നയസമീപനങ്ങൾക്ക്‌ രൂപം നൽകുന്നവർ, രാഷ്ട്രീയപാർട്ടികൾ, നിയമനിർമാതാക്കൾ എന്നിവരെ ഇത്തരമൊരു നയസമീപനത്തിന്‌ നിർബന്ധിതരാക്കുക.
* കെട്ടിടനിർമാണരംഗത്ത്‌ ശീതീകരണത്തിന്നാവശ്യമായ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി പരിസ്ഥിതി സൗഹൃദനിർമാണ കോഡ്‌.
ഈ ലേഖനത്തിന്‌ ഡൽഹി സയൻസ്‌ ഫോറത്തിലെ ഡോ. ഡി രഘുനന്ദനോട്‌ കടപ്പാട്‌
 
* പൊതു ഗതാഗതത്തിനും, അതിന്നനുസൃതമായുള്ള നഗരാസൂത്രണപദ്ധതികൾക്കും ആവശ്യമായ പ്രോത്സാഹനം.
 
* പകൽ പ്രകൃതിദത്തമായ പ്രകാശം ഉപയോഗിച്ച്‌ ഊർജം മിച്ചം വെക്കുക.
 
* വ്യവസായങ്ങളിൽ ഊർജ ഓഡിറ്റിങ്ങ്‌
 
* ജനങ്ങളിൽ ഇക്കാര്യത്തിൽ പ്രതികരണശേഷിയും, ജാഗ്രതയും വർധിപ്പിക്കുക.
 
* നയസമീപനങ്ങൾക്ക്‌ രൂപം നൽകുന്നവർ, രാഷ്ട്രീയപാർട്ടികൾ, നിയമനിർമാതാക്കൾ എന്നിവരെ ഇത്തരമൊരു നയസമീപനത്തിന്‌ നിർബന്ധിതരാക്കുക.
''
(ഈ ലേഖനത്തിന്‌ ഡൽഹി സയൻസ്‌ ഫോറത്തിലെ ഡോ. ഡി രഘുനന്ദനോട്‌ കടപ്പാട്‌'')
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3188" എന്ന താളിൽനിന്ന് ശേഖരിച്ചത്