അജ്ഞാതം


"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 14: വരി 14:


മലയാളത്തിലെ ശാസ്‌ത്രസാഹിത്യ സമ്പത്ത്‌ വർധിപ്പിക്കുക, ശാസ്‌ത്രത്തെ സാമാന്യ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക, അവരിൽ ശാസ്‌ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്‌ത്രസാങ്കേതിക വിഷയങ്ങളിൽ നൈപുണ്യവും താൽപ്പര്യവുമുള്ള മലയാള ഭാഷാപ്രേമികളെ ശാസ്‌ത്രസാഹിത്യ രചനയ്‌ക്ക്‌ പ്രേരിപ്പിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ്‌ 1962 ൽ കോഴിക്കോട്ട്‌ വെച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്ന സംഘടന രൂപം കൊള്ളുന്നത്‌. ശാസ്‌ത്രസാഹിത്യകാരന്മാർ സംഘടിച്ച്‌ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി 1957 ൽ ഒറ്റപ്പാലത്ത്‌ രൂപീകരിച്ച ശാസ്‌ത്രസാഹിത്യ സമിതിയാണ്‌ പരിഷത്തിന്റെ മാർഗദർശി. ശ്രീ. പി ടി ഭാസ്‌കരപ്പണിക്കർ, ഡോ. എസ്‌ പരമേശ്വരൻ, ശ്രീ. ഒ പി നമ്പൂതിരിപ്പാട്‌, ശ്രീ. എം സി നമ്പൂതിരിപ്പാട്‌ എന്നിവർ നേതൃത്വം കൊടുത്ത സമിതി 1958 ൽ `ആധുനിക ശാസ്‌ത്രം' എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചെങ്കിലും ക്രമേണ നിർജീവമായി.
മലയാളത്തിലെ ശാസ്‌ത്രസാഹിത്യ സമ്പത്ത്‌ വർധിപ്പിക്കുക, ശാസ്‌ത്രത്തെ സാമാന്യ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക, അവരിൽ ശാസ്‌ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്‌ത്രസാങ്കേതിക വിഷയങ്ങളിൽ നൈപുണ്യവും താൽപ്പര്യവുമുള്ള മലയാള ഭാഷാപ്രേമികളെ ശാസ്‌ത്രസാഹിത്യ രചനയ്‌ക്ക്‌ പ്രേരിപ്പിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ്‌ 1962 ൽ കോഴിക്കോട്ട്‌ വെച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്ന സംഘടന രൂപം കൊള്ളുന്നത്‌. ശാസ്‌ത്രസാഹിത്യകാരന്മാർ സംഘടിച്ച്‌ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി 1957 ൽ ഒറ്റപ്പാലത്ത്‌ രൂപീകരിച്ച ശാസ്‌ത്രസാഹിത്യ സമിതിയാണ്‌ പരിഷത്തിന്റെ മാർഗദർശി. ശ്രീ. പി ടി ഭാസ്‌കരപ്പണിക്കർ, ഡോ. എസ്‌ പരമേശ്വരൻ, ശ്രീ. ഒ പി നമ്പൂതിരിപ്പാട്‌, ശ്രീ. എം സി നമ്പൂതിരിപ്പാട്‌ എന്നിവർ നേതൃത്വം കൊടുത്ത സമിതി 1958 ൽ `ആധുനിക ശാസ്‌ത്രം' എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചെങ്കിലും ക്രമേണ നിർജീവമായി.
എന്നാൽ ഇതേ ലക്ഷ്യം മുൻനിർത്തി 1962 ൽ കോഴിക്കോട്ട്‌ വെച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുളച്ചുപൊങ്ങി. ഡോ. കെ ജി അടിയോടി, ഡോ. കെ കെ നായർ, കോന്നിയൂർ നരേന്ദ്രനാഥ്‌, സി കെ ഡി പണിക്കർ, കെ കെ പി മേനോൻ എന്നിവരാണ്‌ ഇതിന്‌ മുന്നിൽ നിന്നു പ്രവർത്തിച്ചവർ. 1962 ഏപ്രിൽ 8ന്‌ കോഴിക്കോട്ടെ ഇംപീരിയൽ ഹോട്ടലിൽ വച്ചാണ്‌ ആദ്യ ആലോചനായോഗം നടന്നത്‌. ഡോ. കെ ഭാസ്‌കരൻ നായർ അധ്യക്ഷനും, ശ്രീ കോന്നിയൂർ നരേന്ദ്രനാഥ്‌ ഉപാധ്യക്ഷനും, ഡോ. കെ ജി അടിയോടി കാര്യദർശിയും, ശ്രീ. എൻ വി കൃഷ്‌ണവാര്യർ ഖജാൻജിയുമായ ഒരു നിർവാഹകസമിതിയെ തെരഞ്ഞെടുത്തു. ഡോ. എസ്‌ പരമേശ്വരൻ, ഡോ. എസ്‌ ശാന്തകുമാർ, ഡോ. കെ ജോർജ്‌ എന്നിവരെ നിർവാഹക സമിതി അംഗങ്ങളുമായും തെരഞ്ഞെടുത്തു. കോന്നിയൂർ നരേന്ദ്രനാഥാണ്‌ സംഘടനയ്‌ക്ക്‌ `കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌' എന്ന പേര്‌ നിർദേശിച്ചത്‌. പരിഷത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 1962 സെപ്‌തംബർ 10ന്‌ പ്രൊഫ. സി കെ ഡി പണിക്കരുടെ അധ്യക്ഷതയിൽ കോഴിക്കോട്‌ ദേവഗിരി കോളേജിൽ നടന്നു. റവ. ഫാദർ തിയോഡോഷ്യസാണ്‌ ഉദ്‌ഘാടനകർമം നിർവഹിച്ചത്‌.
എന്നാൽ ഇതേ ലക്ഷ്യം മുൻനിർത്തി 1962 ൽ കോഴിക്കോട്ട്‌ വെച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുളച്ചുപൊങ്ങി. ഡോ. കെ ജി അടിയോടി, ഡോ. കെ കെ നായർ, കോന്നിയൂർ നരേന്ദ്രനാഥ്‌, സി കെ ഡി പണിക്കർ, കെ കെ പി മേനോൻ എന്നിവരാണ്‌ ഇതിന്‌ മുന്നിൽ നിന്നു പ്രവർത്തിച്ചവർ. 1962 ഏപ്രിൽ 8ന്‌ കോഴിക്കോട്ടെ ഇംപീരിയൽ ഹോട്ടലിൽ വച്ചാണ്‌ ആദ്യ ആലോചനായോഗം നടന്നത്‌. ഡോ. കെ ഭാസ്‌കരൻ നായർ അധ്യക്ഷനും, ശ്രീ കോന്നിയൂർ നരേന്ദ്രനാഥ്‌ ഉപാധ്യക്ഷനും, ഡോ. കെ ജി അടിയോടി കാര്യദർശിയും, ശ്രീ. എൻ വി കൃഷ്‌ണവാര്യർ ഖജാൻജിയുമായ ഒരു നിർവാഹകസമിതിയെ തെരഞ്ഞെടുത്തു. ഡോ. എസ്‌ പരമേശ്വരൻ, ഡോ. എസ്‌ ശാന്തകുമാർ, ഡോ. കെ ജോർജ്‌ എന്നിവരെ നിർവാഹക സമിതി അംഗങ്ങളുമായും തെരഞ്ഞെടുത്തു. കോന്നിയൂർ നരേന്ദ്രനാഥാണ്‌ സംഘടനയ്‌ക്ക്‌ `കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌' എന്ന പേര്‌ നിർദേശിച്ചത്‌. പരിഷത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 1962 സെപ്‌തംബർ 10ന്‌ പ്രൊഫ. സി കെ ഡി പണിക്കരുടെ അധ്യക്ഷതയിൽ കോഴിക്കോട്‌ ദേവഗിരി കോളേജിൽ നടന്നു. റവ. ഫാദർ തിയോഡോഷ്യസാണ്‌ ഉദ്‌ഘാടനകർമം നിർവഹിച്ചത്‌.
പിന്നീട്‌ 1966 ൽ ഒലവക്കോട്‌ വച്ച്‌ നടന്ന വാർഷികത്തിൽ ഡോ. എസ്‌ ശാന്തകുമാർ അധ്യക്ഷനും ശ്രീ. പി ടി ബി കാര്യദർശിയുമായി. 1967 ൽ തൃശ്ശൂരിൽ ചേർന്ന വാർഷികത്തിലാണ്‌ പരിഷത്തിന്റെ ഭരണഘടന ചർച്ച ചെയ്‌ത്‌ അംഗീകരിച്ചത്‌. ഡോ. ശാന്തകുമാർ അധ്യക്ഷപദം തുടരുകയും ഡോ. എ അച്യുതൻ പുതിയ ഭരണഘടന പ്രകാരം കാര്യദർശിയും ഖജാൻജിയുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1968 ൽ തിരുവനന്തപുരത്തെ വാർഷികം പി ടി ബിയെ അധ്യക്ഷനായും ഡോ. എ അച്യുതനെ തുടർന്നും കാര്യദർശിയും ഖജാൻജിയുമായി ചുമതലയേൽപ്പിച്ചു. 1969 ലും ഇതേ ഭാരവാഹികൾ തന്നെ തുടർന്നു. 1968 ജൂലൈ 14ന്‌ 1860 ലെ XXI -ാം നമ്പർ സൊസൈറ്റീസ്‌ രജിസ്‌ട്രേഷൻ ആക്‌ട്‌ അനുസരിച്ച്‌ പരിഷത്ത്‌ രജിസ്റ്റർ ചെയ്യപ്പെട്ടു. കണക്കുകൾ ചാർട്ടേഡ്‌ എക്കൗണ്ടന്റിനെ കൊണ്ട്‌ ഓഡിറ്റ്‌ ചെയ്യിക്കാനും ആരംഭിച്ചു. അക്കാലത്ത്‌ പരിഷത്തിന്‌ ഓഫീസുകളോ കെട്ടിടങ്ങളോ ഇല്ല. ഡോ. എ അച്യുതന്റെ കോഴിക്കോട്‌ റീജിനൽ എഞ്ചിനീയറിംഗ്‌ കോളേജിലെ വീടായിരുന്നു പരിഷത്തിന്റെ ഭരണഘടന പ്രകാരമുള്ള ഔദ്യോഗിക ഓഫീസ്‌.
 
പിന്നീട്‌ 1966 ൽ ഒലവക്കോട്‌ വച്ച്‌ നടന്ന വാർഷികത്തിൽ ഡോ. എസ്‌ ശാന്തകുമാർ അധ്യക്ഷനും ശ്രീ. പി ടി ബി കാര്യദർശിയുമായി. 1967 ൽ തൃശ്ശൂരിൽ ചേർന്ന വാർഷികത്തിലാണ്‌ പരിഷത്തിന്റെ ഭരണഘടന ചർച്ച ചെയ്‌ത്‌ അംഗീകരിച്ചത്‌. ഡോ. ശാന്തകുമാർ അധ്യക്ഷപദം തുടരുകയും ഡോ. എ അച്യുതൻ പുതിയ ഭരണഘടന പ്രകാരം കാര്യദർശിയും ഖജാൻജിയുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1968 ൽ തിരുവനന്തപുരത്തെ വാർഷികം പി ടി ബിയെ അധ്യക്ഷനായും ഡോ. എ അച്യുതനെ തുടർന്നും കാര്യദർശിയും ഖജാൻജിയുമായി ചുമതലയേൽപ്പിച്ചു. 1969 ലും ഇതേ ഭാരവാഹികൾ തന്നെ തുടർന്നു. 1968 ജൂലൈ 14ന്‌ 1860 ലെ XXI -ആം നമ്പർ സൊസൈറ്റീസ്‌ രജിസ്‌ട്രേഷൻ ആക്‌ട്‌ അനുസരിച്ച്‌ പരിഷത്ത്‌ രജിസ്റ്റർ ചെയ്യപ്പെട്ടു. കണക്കുകൾ ചാർട്ടേഡ്‌ എക്കൗണ്ടന്റിനെ കൊണ്ട്‌ ഓഡിറ്റ്‌ ചെയ്യിക്കാനും ആരംഭിച്ചു. അക്കാലത്ത്‌ പരിഷത്തിന്‌ ഓഫീസുകളോ കെട്ടിടങ്ങളോ ഇല്ല. ഡോ. എ അച്യുതന്റെ കോഴിക്കോട്‌ റീജിനൽ എഞ്ചിനീയറിംഗ്‌ കോളേജിലെ വീടായിരുന്നു പരിഷത്തിന്റെ ഭരണഘടന പ്രകാരമുള്ള ഔദ്യോഗിക ഓഫീസ്‌.
 
1967 ൽ നാലാം വാർഷികത്തോടെ കോഴിക്കോട്‌, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ യൂണിറ്റുകൾ ഉണ്ടായി. കോഴിക്കോട്‌ ജില്ലാ സമിതിയുടെ അധ്യക്ഷൻ പ്രൊഫ. കെ ഗോപിനാഥൻ നായരും കാര്യദർശി പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടുമായിരുന്നു. പിന്നീട്‌ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ യൂണിറ്റ്‌ എന്ന നിലയിൽ ഓരോ ജില്ലാ സമിതികൾ നിലവിൽ വന്നു. ഇതോടൊപ്പം ഷൊറണൂരിലും കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ കേന്ദ്രമാക്കിയും രണ്ട്‌ പ്രാദേശിക യൂണിറ്റുകളും ആദ്യകാലം മുതലേ പരിഷത്ത്‌ സന്ദേശം പരത്തുന്നതിൽ പങ്കാളികളായി. റീജിനൽ എഞ്ചിനീയറിങ്ങ്‌ കോളേജ്‌ യൂണിറ്റ്‌ അധ്യക്ഷൻ പ്രൊഫ. കെ എം ബഹാവുദ്ദീനും കാര്യദർശി കെ വിൻസെന്റ്‌ പോളും ആയിരുന്നു.
1967 ൽ നാലാം വാർഷികത്തോടെ കോഴിക്കോട്‌, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ യൂണിറ്റുകൾ ഉണ്ടായി. കോഴിക്കോട്‌ ജില്ലാ സമിതിയുടെ അധ്യക്ഷൻ പ്രൊഫ. കെ ഗോപിനാഥൻ നായരും കാര്യദർശി പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടുമായിരുന്നു. പിന്നീട്‌ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ യൂണിറ്റ്‌ എന്ന നിലയിൽ ഓരോ ജില്ലാ സമിതികൾ നിലവിൽ വന്നു. ഇതോടൊപ്പം ഷൊറണൂരിലും കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ കേന്ദ്രമാക്കിയും രണ്ട്‌ പ്രാദേശിക യൂണിറ്റുകളും ആദ്യകാലം മുതലേ പരിഷത്ത്‌ സന്ദേശം പരത്തുന്നതിൽ പങ്കാളികളായി. റീജിനൽ എഞ്ചിനീയറിങ്ങ്‌ കോളേജ്‌ യൂണിറ്റ്‌ അധ്യക്ഷൻ പ്രൊഫ. കെ എം ബഹാവുദ്ദീനും കാര്യദർശി കെ വിൻസെന്റ്‌ പോളും ആയിരുന്നു.
1966 ൽ 40, 67 ൽ 122, 1968 ൽ 315, 69 ൽ 553 എന്നിങ്ങനെയായിരുന്നു പരിഷത്തിലെ ആദ്യകാല അംഗത്വം. ആദ്യ പത്തു വർഷങ്ങളിൽ ഒട്ടേറെ ചർച്ചായോഗങ്ങളും സിമ്പോസിയങ്ങളും പ്രദർശനങ്ങളും ക്യാമ്പുകളുമൊക്കെയാണ്‌ മുഖ്യമായും നടത്തിയിരുന്നത്‌. ഇവയിലെല്ലാം കോഴിക്കോട്‌ ജില്ല സ്‌തുത്യർഹമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. 1962 ൽ ദേവഗിരി കോളേജിൽ വെച്ച്‌ നടന്ന ഉദ്‌ഘാടന സമ്മേളനത്തോടനുബന്ധിച്ച്‌ അഞ്ചുദിവസം നീണ്ടുനിന്ന ശാസ്‌ത്രപ്രദർശനം, ശാസ്‌ത്രപുസ്‌തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ഒരു സുവനീറും ഇറക്കി. 1963 ൽ `ശാസ്‌ത്രവും യുദ്ധവും' എന്ന വിഷയത്തെക്കുറിച്ചും വെള്ളത്തെപ്പറ്റിയും കോഴിക്കോട്‌ സിംപോസിയങ്ങൾ നടന്നു. ശാസ്‌ത്ര വസ്‌തുതകൾക്കാണ്‌ ഈ സിംപോസിയങ്ങളിൽ പ്രാധാന്യമുണ്ടായിരുന്നത്‌. ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ `ശാസ്‌ത്രവും യുദ്ധവും' സെമിനാറിലെ ഉപ വിഷയങ്ങൾ രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്‌ത്രം യുദ്ധത്തിൽ, മനഃശാസ്‌ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ എന്നിവയായിരുന്നു. `വെള്ളവും സസ്യശാസ്‌ത്രവും', വെള്ളവും പുരോഗതിയും, വെള്ളവും സാഹിത്യവും എന്നിവയാണ്‌ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ചർച്ച ചെയ്‌തത്‌. 1967 ൽ ബഹിരാകാശ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ പത്താം വാർഷികം പ്രമാണിച്ച്‌ കോഴിക്കോട്‌ `ബഹിരാകാശ യാത്ര'യെക്കുറിച്ച്‌ സെമിനാർ നടന്നു. അതേ വർഷം തന്നെ വൈദ്യശാസ്‌ത്രം, അണുശക്തി എന്നിവയിലും കോഴിക്കോട്ട്‌ സെമിനാറുകൾ സംഘടിപ്പിച്ചു.
1966 ൽ 40, 67 ൽ 122, 1968 ൽ 315, 69 ൽ 553 എന്നിങ്ങനെയായിരുന്നു പരിഷത്തിലെ ആദ്യകാല അംഗത്വം. ആദ്യ പത്തു വർഷങ്ങളിൽ ഒട്ടേറെ ചർച്ചായോഗങ്ങളും സിമ്പോസിയങ്ങളും പ്രദർശനങ്ങളും ക്യാമ്പുകളുമൊക്കെയാണ്‌ മുഖ്യമായും നടത്തിയിരുന്നത്‌. ഇവയിലെല്ലാം കോഴിക്കോട്‌ ജില്ല സ്‌തുത്യർഹമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. 1962 ൽ ദേവഗിരി കോളേജിൽ വെച്ച്‌ നടന്ന ഉദ്‌ഘാടന സമ്മേളനത്തോടനുബന്ധിച്ച്‌ അഞ്ചുദിവസം നീണ്ടുനിന്ന ശാസ്‌ത്രപ്രദർശനം, ശാസ്‌ത്രപുസ്‌തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ഒരു സുവനീറും ഇറക്കി. 1963 ൽ `ശാസ്‌ത്രവും യുദ്ധവും' എന്ന വിഷയത്തെക്കുറിച്ചും വെള്ളത്തെപ്പറ്റിയും കോഴിക്കോട്‌ സിംപോസിയങ്ങൾ നടന്നു. ശാസ്‌ത്ര വസ്‌തുതകൾക്കാണ്‌ ഈ സിംപോസിയങ്ങളിൽ പ്രാധാന്യമുണ്ടായിരുന്നത്‌. ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ `ശാസ്‌ത്രവും യുദ്ധവും' സെമിനാറിലെ ഉപ വിഷയങ്ങൾ രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്‌ത്രം യുദ്ധത്തിൽ, മനഃശാസ്‌ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ എന്നിവയായിരുന്നു. `വെള്ളവും സസ്യശാസ്‌ത്രവും', വെള്ളവും പുരോഗതിയും, വെള്ളവും സാഹിത്യവും എന്നിവയാണ്‌ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ചർച്ച ചെയ്‌തത്‌. 1967 ൽ ബഹിരാകാശ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ പത്താം വാർഷികം പ്രമാണിച്ച്‌ കോഴിക്കോട്‌ `ബഹിരാകാശ യാത്ര'യെക്കുറിച്ച്‌ സെമിനാർ നടന്നു. അതേ വർഷം തന്നെ വൈദ്യശാസ്‌ത്രം, അണുശക്തി എന്നിവയിലും കോഴിക്കോട്ട്‌ സെമിനാറുകൾ സംഘടിപ്പിച്ചു.
ഇപ്പോൾ കോഴിക്കോട്‌ വർഷംതോറും നിരവധി ചലച്ചിത്ര ഉത്സവങ്ങൾ നടന്നുവരാറുണ്ട്‌. എന്നാൽ കോഴിക്കോട്ടെ പരിഷത്തിനും ഇക്കാര്യത്തിലൊരു മുൻകൈയുണ്ട്‌. യുണൈറ്റഡ്‌ സ്റ്റേറ്റ്‌ ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ൽ കോഴിക്കോട്‌ ടൗൺഹാളിൽ നടത്തിയ ചലച്ചിത്രോത്സവം മൂന്നു ദിവസം നീണ്ടുനിന്നു. ശ്രീ. കെ പി കേശവമേനോനായിരുന്നു ഉദ്‌ഘാടകൻ. ഇതിന്‌ മുമ്പ്‌ ചലച്ചിത്രോത്സവങ്ങൾ ഇങ്ങനെ നടന്നിരുന്നോ എന്ന്‌ സംശയമാണ്‌. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്‌ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്‌മിക്‌ രശ്‌മികൾ, കത്തിജ്വലിക്കുന്ന ആകാശം തുടങ്ങിയവയായിരുന്നു പ്രദർശിപ്പിച്ച ചിത്രങ്ങൾ.
ഇപ്പോൾ കോഴിക്കോട്‌ വർഷംതോറും നിരവധി ചലച്ചിത്ര ഉത്സവങ്ങൾ നടന്നുവരാറുണ്ട്‌. എന്നാൽ കോഴിക്കോട്ടെ പരിഷത്തിനും ഇക്കാര്യത്തിലൊരു മുൻകൈയുണ്ട്‌. യുണൈറ്റഡ്‌ സ്റ്റേറ്റ്‌ ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ൽ കോഴിക്കോട്‌ ടൗൺഹാളിൽ നടത്തിയ ചലച്ചിത്രോത്സവം മൂന്നു ദിവസം നീണ്ടുനിന്നു. ശ്രീ. കെ പി കേശവമേനോനായിരുന്നു ഉദ്‌ഘാടകൻ. ഇതിന്‌ മുമ്പ്‌ ചലച്ചിത്രോത്സവങ്ങൾ ഇങ്ങനെ നടന്നിരുന്നോ എന്ന്‌ സംശയമാണ്‌. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്‌ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്‌മിക്‌ രശ്‌മികൾ, കത്തിജ്വലിക്കുന്ന ആകാശം തുടങ്ങിയവയായിരുന്നു പ്രദർശിപ്പിച്ച ചിത്രങ്ങൾ.
മെൻഡൽ, ജെ ബി എസ്‌ ഹാൽഡേൻ, ഐ സി ചാക്കോ എന്നിവരെപ്പറ്റി കോഴിക്കോട്ട്‌ വച്ച്‌ നടത്തിയ സിംപോസിയങ്ങൾ ഒട്ടേറെ ഗവേഷണ വിദ്യാർഥികളെയും അധ്യാപകരെയും സാധാരണക്കാരെയും പരിഷത്തിലേക്കാകർഷിച്ചു. സങ്കീർണമായ ശാസ്‌ത്രവിഷയങ്ങൾ സാധാരണക്കാർക്ക്‌ മനസ്സിലാവുന്ന വിധത്തിൽ അവതരിപ്പിക്കാനാവുമെന്ന്‌ തെളിയിക്കുകയായിരുന്നു പരിഷത്ത്‌.
മെൻഡൽ, ജെ ബി എസ്‌ ഹാൽഡേൻ, ഐ സി ചാക്കോ എന്നിവരെപ്പറ്റി കോഴിക്കോട്ട്‌ വച്ച്‌ നടത്തിയ സിംപോസിയങ്ങൾ ഒട്ടേറെ ഗവേഷണ വിദ്യാർഥികളെയും അധ്യാപകരെയും സാധാരണക്കാരെയും പരിഷത്തിലേക്കാകർഷിച്ചു. സങ്കീർണമായ ശാസ്‌ത്രവിഷയങ്ങൾ സാധാരണക്കാർക്ക്‌ മനസ്സിലാവുന്ന വിധത്തിൽ അവതരിപ്പിക്കാനാവുമെന്ന്‌ തെളിയിക്കുകയായിരുന്നു പരിഷത്ത്‌.
1966 ലെ വാർഷിക ജനറൽ ബോഡിയോഗം നടന്നത്‌ കോഴിക്കോട്ട്‌ വച്ചായിരുന്നു. ഈ യോഗത്തിൽ വച്ചാണ്‌ `ശാസ്‌ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിക്കുന്നത്‌. 66ലെ ഒലവക്കോട്‌ വാർഷികത്തിലാണ്‌ ഇതിന്‌ അംഗീകാരമായത്‌. 1967 ൽ ശാസ്‌ത്രഗതിയുടെ അച്ചടി കോഴിക്കോട്ടേക്ക്‌ മാറ്റി. അക്കാലത്ത്‌ പരിഷത്തിൽ അംഗമായ എല്ലാവർക്കും ശാസ്‌ത്രഗതി മാസിക സൗജന്യമായി നൽകിയിരുന്നു. 69ലാണ്‌ ശാസ്‌ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചത്‌. 69ൽ തന്നെ കോഴിക്കോട്‌ ജില്ല 6-ാം വാർഷികത്തിന്‌ ആതിഥ്യമേകി. അന്നത്തെ വാർഷികത്തിന്റെ ഒരു ശ്രദ്ധാകേന്ദ്രം 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്ന ശാസ്‌ത്രപുസ്‌തകങ്ങൾ സമാഹരിച്ചുകൊണ്ടുള്ള പ്രദർശനമായിരുന്നു. `കാലിക പ്രശ്‌നങ്ങൾക്ക്‌ ശാസ്‌ത്രത്തിലൂടെ പരിഹാരം' എന്നൊരു ചർച്ചായോഗവും ആദ്യമായി `കരിക്കുലം പ്ലാനിംഗ്‌' എന്നൊരു സിംപോസിയവും വാർഷികത്തോടനുബന്ധിച്ച്‌ നടന്നു. ഡോ. എ അച്യുതൻ പ്രസിഡണ്ടും പി ടി ബി സെക്രട്ടറിയുമായി. ഈ സമ്മേളനത്തിലാണ്‌ ആജീവനാംഗത്വം എന്ന സംവിധാനം നിലവിൽ വന്നത്‌. നൂറു രൂപ ഒന്നിച്ചോ നാലു തവണകളായോ അടച്ചാലാണ്‌ ആജീവനാംഗത്വം ലഭിക്കുക. 1970കളിൽ പരിഷത്തിൽ ആകെ എഴുനൂറോളം അംഗങ്ങളുണ്ട്‌. അതിൽ കോഴിക്കോട്‌ ജില്ലയിൽ നിന്നും 33 ആജീവനാംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്‌.
 
1966 ലെ വാർഷിക ജനറൽ ബോഡിയോഗം നടന്നത്‌ കോഴിക്കോട്ട്‌ വച്ചായിരുന്നു. ഈ യോഗത്തിൽ വച്ചാണ്‌ `ശാസ്‌ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിക്കുന്നത്‌. 66ലെ ഒലവക്കോട്‌ വാർഷികത്തിലാണ്‌ ഇതിന്‌ അംഗീകാരമായത്‌. 1967 ൽ ശാസ്‌ത്രഗതിയുടെ അച്ചടി കോഴിക്കോട്ടേക്ക്‌ മാറ്റി. അക്കാലത്ത്‌ പരിഷത്തിൽ അംഗമായ എല്ലാവർക്കും ശാസ്‌ത്രഗതി മാസിക സൗജന്യമായി നൽകിയിരുന്നു. 69ലാണ്‌ ശാസ്‌ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചത്‌. 69ൽ തന്നെ കോഴിക്കോട്‌ ജില്ല 6-ആം വാർഷികത്തിന്‌ ആതിഥ്യമേകി. അന്നത്തെ വാർഷികത്തിന്റെ ഒരു ശ്രദ്ധാകേന്ദ്രം 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്ന ശാസ്‌ത്രപുസ്‌തകങ്ങൾ സമാഹരിച്ചുകൊണ്ടുള്ള പ്രദർശനമായിരുന്നു. `കാലിക പ്രശ്‌നങ്ങൾക്ക്‌ ശാസ്‌ത്രത്തിലൂടെ പരിഹാരം' എന്നൊരു ചർച്ചായോഗവും ആദ്യമായി `കരിക്കുലം പ്ലാനിംഗ്‌' എന്നൊരു സിംപോസിയവും വാർഷികത്തോടനുബന്ധിച്ച്‌ നടന്നു. ഡോ. എ അച്യുതൻ പ്രസിഡണ്ടും പി ടി ബി സെക്രട്ടറിയുമായി. ഈ സമ്മേളനത്തിലാണ്‌ ആജീവനാംഗത്വം എന്ന സംവിധാനം നിലവിൽ വന്നത്‌. നൂറു രൂപ ഒന്നിച്ചോ നാലു തവണകളായോ അടച്ചാലാണ്‌ ആജീവനാംഗത്വം ലഭിക്കുക. 1970കളിൽ പരിഷത്തിൽ ആകെ എഴുനൂറോളം അംഗങ്ങളുണ്ട്‌. അതിൽ കോഴിക്കോട്‌ ജില്ലയിൽ നിന്നും 33 ആജീവനാംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്‌.
 
1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തി. കോഴിക്കോട്‌ ടൗൺ ഹാളിൽ പരിഷത്ത്‌ നടത്തിയ ചാന്ദ്രദിനാഘോഷം വമ്പിച്ച ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. കോഴിക്കോട്‌ സർവകലാശാലയിലെ വയോജനവിദ്യാഭ്യാസ ഫാക്കൽറ്റിയുമായി ചേർന്ന്‌ ഗ്രാമങ്ങളിലെ പുതിയ കൃഷിക്കാർക്കായി ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞത്‌ പരിഷത്ത്‌ പ്രവർത്തനങ്ങളുടെ ഒരു ദിശാമാറ്റത്തിന്‌ സഹായകമായി. പരസ്‌പരം അകന്നു കഴിഞ്ഞിരുന്ന യൂണിവേഴ്‌സിറ്റി, കൃഷി വകുപ്പ്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നിവയെ ഒരേ രംഗത്തേക്ക്‌ കൊണ്ടുവരാനും നാട്ടുകാർക്ക്‌ പ്രയോജനപ്രദമായ ക്ലാസ്സുകൾ നൽകാനും ഈ കൂട്ടായ്‌മയിലൂടെ സാധിച്ചു. ഡോ. എ അച്യുതന്റെ നേതൃത്വപരമായ പങ്ക്‌ ഈ കൂട്ടായ്‌മയുടെ മുഖ്യ ഘടകമായിരുന്നു.
1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തി. കോഴിക്കോട്‌ ടൗൺ ഹാളിൽ പരിഷത്ത്‌ നടത്തിയ ചാന്ദ്രദിനാഘോഷം വമ്പിച്ച ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. കോഴിക്കോട്‌ സർവകലാശാലയിലെ വയോജനവിദ്യാഭ്യാസ ഫാക്കൽറ്റിയുമായി ചേർന്ന്‌ ഗ്രാമങ്ങളിലെ പുതിയ കൃഷിക്കാർക്കായി ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞത്‌ പരിഷത്ത്‌ പ്രവർത്തനങ്ങളുടെ ഒരു ദിശാമാറ്റത്തിന്‌ സഹായകമായി. പരസ്‌പരം അകന്നു കഴിഞ്ഞിരുന്ന യൂണിവേഴ്‌സിറ്റി, കൃഷി വകുപ്പ്‌, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നിവയെ ഒരേ രംഗത്തേക്ക്‌ കൊണ്ടുവരാനും നാട്ടുകാർക്ക്‌ പ്രയോജനപ്രദമായ ക്ലാസ്സുകൾ നൽകാനും ഈ കൂട്ടായ്‌മയിലൂടെ സാധിച്ചു. ഡോ. എ അച്യുതന്റെ നേതൃത്വപരമായ പങ്ക്‌ ഈ കൂട്ടായ്‌മയുടെ മുഖ്യ ഘടകമായിരുന്നു.
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകരമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.
 
സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.
സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.
പത്താംവാർഷികം
 
1971 ൽ ഡോ. കെ മാധവൻകുട്ടി പ്രസിഡണ്ടും എം പി പരമേശ്വരൻ സെക്രട്ടറിയുമായി. 73ൽ കോഴിക്കോട്ട്‌ ടൗൺഹാളിൽ വച്ച്‌ 10-ാം വാർഷികം നടന്നു. പത്തുവർഷത്തെ പരിഷത്തിന്റെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ്‌ കോഴിക്കോട്ട്‌ നടത്തിയത്‌. പ്രൊഫ. പി ആർ പിഷാരൊടി ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനമായിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതിവിഭവങ്ങൾ, ശാസ്‌ത്രാഭ്യസനവും ഗവേഷണവും- സർവകലാശാലകളുടെ പങ്ക്‌, ഹൈസ്‌കൂൾ പുസ്‌തകങ്ങൾ എന്നിവയെപ്പറ്റി സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക്‌ ശാസ്‌ത്രനാടക മത്സരവും ഉണ്ടായിരുന്നു.
===പത്താംവാർഷികം===
 
1971 ൽ ഡോ. കെ മാധവൻകുട്ടി പ്രസിഡണ്ടും എം പി പരമേശ്വരൻ സെക്രട്ടറിയുമായി. 73ൽ കോഴിക്കോട്ട്‌ ടൗൺഹാളിൽ വച്ച്‌ 10-ആം വാർഷികം നടന്നു. പത്തുവർഷത്തെ പരിഷത്തിന്റെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ്‌ കോഴിക്കോട്ട്‌ നടത്തിയത്‌. പ്രൊഫ. പി ആർ പിഷാരൊടി ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനമായിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതിവിഭവങ്ങൾ, ശാസ്‌ത്രാഭ്യസനവും ഗവേഷണവും- സർവകലാശാലകളുടെ പങ്ക്‌, ഹൈസ്‌കൂൾ പുസ്‌തകങ്ങൾ എന്നിവയെപ്പറ്റി സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക്‌ ശാസ്‌ത്രനാടക മത്സരവും ഉണ്ടായിരുന്നു.
 
പത്താം വാർഷികത്തിന്റെ മുന്നോടിയായാണ്‌ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ശാസ്‌ത്രപ്രചാരണ വാരം അരങ്ങേറുന്നത്‌. 1000 ശാസ്‌ത്ര പ്രചാരണ യോഗങ്ങളായിരുന്നു ലക്ഷ്യം. പ്രപഞ്ചവികാസം, സമൂഹവികാസം, ശാസ്‌ത്രവികാസം എന്നിങ്ങനെ മൂന്നു പാഠങ്ങളായിരുന്നു ഉള്ളടക്കം. കോഴിക്കോട്‌ 171 യോഗങ്ങൾ നടത്തി. സംസ്ഥാനത്താകെ 1208 യോഗങ്ങൾ നടന്നു.
പത്താം വാർഷികത്തിന്റെ മുന്നോടിയായാണ്‌ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ശാസ്‌ത്രപ്രചാരണ വാരം അരങ്ങേറുന്നത്‌. 1000 ശാസ്‌ത്ര പ്രചാരണ യോഗങ്ങളായിരുന്നു ലക്ഷ്യം. പ്രപഞ്ചവികാസം, സമൂഹവികാസം, ശാസ്‌ത്രവികാസം എന്നിങ്ങനെ മൂന്നു പാഠങ്ങളായിരുന്നു ഉള്ളടക്കം. കോഴിക്കോട്‌ 171 യോഗങ്ങൾ നടത്തി. സംസ്ഥാനത്താകെ 1208 യോഗങ്ങൾ നടന്നു.
1973 ൽ കോഴിക്കോട്ടെ ഡോ. സി കെ രാമചന്ദ്രനാണ്‌ പരിഷത്തിന്റെ പ്രസിഡണ്ടായത്‌. സെക്രട്ടറി ആർ ഗോപാലകൃഷ്‌ണനും. 10-ാം വാർഷികത്തിൽ വച്ചാണ്‌ കോഴിക്കോട്‌ ഒരു സയൻസ്‌ സെന്റർ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നത്‌.
 
1973 ൽ കോഴിക്കോട്ടെ ഡോ. സി കെ രാമചന്ദ്രനാണ്‌ പരിഷത്തിന്റെ പ്രസിഡണ്ടായത്‌. സെക്രട്ടറി ആർ ഗോപാലകൃഷ്‌ണനും. 10-ആം വാർഷികത്തിൽ വച്ചാണ്‌ കോഴിക്കോട്‌ ഒരു സയൻസ്‌ സെന്റർ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നത്‌.
 
ഒരു ശാസ്‌ത്രപുസ്‌തകലൈബ്രറി, വായനശാല, ഇളം മനസ്സുകൾക്ക്‌ സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന ഒരു വർക്‌ സെന്റർ അക്വേറിയം, മറ്റു പ്രദർശന വസ്‌തുക്കൾ, വാനനിരീക്ഷണത്തിനും സിനിമാ പ്രദർശനത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്‌തിരുന്നത്‌. കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട്‌ കോർപ്പറേഷൻ 1974 ൽ 35 സെന്റ്‌ സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്‌തു. ലക്ഷക്കണക്കിന്‌ രൂപ ചെലവ്‌ കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസമുള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച്‌ ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു പിറകിലായി സ്ഥലം വാടകയ്‌ക്കെടുത്ത്‌ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.
ഒരു ശാസ്‌ത്രപുസ്‌തകലൈബ്രറി, വായനശാല, ഇളം മനസ്സുകൾക്ക്‌ സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന ഒരു വർക്‌ സെന്റർ അക്വേറിയം, മറ്റു പ്രദർശന വസ്‌തുക്കൾ, വാനനിരീക്ഷണത്തിനും സിനിമാ പ്രദർശനത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്‌തിരുന്നത്‌. കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട്‌ കോർപ്പറേഷൻ 1974 ൽ 35 സെന്റ്‌ സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്‌തു. ലക്ഷക്കണക്കിന്‌ രൂപ ചെലവ്‌ കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസമുള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച്‌ ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു പിറകിലായി സ്ഥലം വാടകയ്‌ക്കെടുത്ത്‌ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.
ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌
 
1973 ൽ 11-ാം വാർഷികത്തിലാണ്‌ `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം പരിഷത്ത്‌ അംഗീകരിക്കുന്നത്‌. പരിഷത്തിന്റെ പിന്നീടിങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഉരകല്ലായി തീർന്നു ഈ മുദ്രാവാക്യം. 11-ാം വാർഷികം ഡോ. സി കെ രാമചന്ദ്രനെ പ്രസിഡണ്ടായും കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജ്‌ അധ്യാപകൻ കൂടിയായ പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
 
1973 ൽ 11-ആം വാർഷികത്തിലാണ്‌ `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം പരിഷത്ത്‌ അംഗീകരിക്കുന്നത്‌. പരിഷത്തിന്റെ പിന്നീടിങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഉരകല്ലായി തീർന്നു ഈ മുദ്രാവാക്യം. 11-ആം വാർഷികം ഡോ. സി കെ രാമചന്ദ്രനെ പ്രസിഡണ്ടായും കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജ്‌ അധ്യാപകൻ കൂടിയായ പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
 
പരേതനായ ശ്രീ. എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത്‌ പ്രവർത്തകരിൽ പ്രധാനിയാണ്‌. കോഴിക്കോട്‌ അധ്യാപകനായി എത്തിച്ചേർന്ന എം എൻ എസ്‌, സ്‌കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത്‌ സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമായിരുന്നു. ശാസ്‌ത്രമാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്‌ത്രക്ലാസ്സുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്‌ത്രമെഴുത്തുകാരുടെയും ശാസ്‌ത്രപുസ്‌തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.
പരേതനായ ശ്രീ. എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത്‌ പ്രവർത്തകരിൽ പ്രധാനിയാണ്‌. കോഴിക്കോട്‌ അധ്യാപകനായി എത്തിച്ചേർന്ന എം എൻ എസ്‌, സ്‌കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത്‌ സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമായിരുന്നു. ശാസ്‌ത്രമാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്‌ത്രക്ലാസ്സുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്‌ത്രമെഴുത്തുകാരുടെയും ശാസ്‌ത്രപുസ്‌തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.
കോഴിക്കോട്‌ നഗരത്തിലും REC യിലും കേന്ദ്രീകരിച്ച ജില്ലയിലെ പരിഷത്ത്‌ പ്രവർത്തനം 10-ാം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. 1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട്‌ ജില്ല. 73 ലെ ശാസ്‌ത്രപ്രചാരണവാരം ജില്ലയിൽ പരിഷത്തിനു വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന്‌ രൂപം നൽകിയ ശാസ്‌ത്രജ്ഞരും ശാസ്‌ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കിക്കൊണ്ടിരുന്ന പുതിയൊരു തലമുറയും ശാസ്‌ത്രവാരാചരണം വിജയിപ്പിക്കുന്നതിന്‌ ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജധ്യാപകരും സ്‌കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു.
 
1970 ൽ റെയിൽവേ കോളനിയിലെ സയൻസ്‌ സൊസൈറ്റി പരിഷത്തുമായി അഫിലിയേറ്റ്‌ ചെയ്‌ത ആദ്യ സംഘടനയായി. അതേ വർഷം ഫറോക്ക്‌ കോളേജിൽ ഒരു യൂണിറ്റ്‌ രജിസ്റ്റർ ചെയ്‌തു. 1973 ൽ `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം അംഗീകരിച്ചതോടെ പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ തെളിമയും ലക്ഷ്യബോധവും കൈവന്നു. സാമൂഹ്യമാറ്റത്തിനായി പ്രവർത്തിക്കുന്ന സകല പ്രസ്ഥാനങ്ങൾക്കും ശാസ്‌ത്രം ഒരു സമരായുധമാവണം. ശാസ്‌ത്രീയ സമീപനങ്ങളും ശാസ്‌ത്രവിജ്ഞാനവും ദുരിതമകറ്റാൻ അത്യാവശ്യമാണ്‌. സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ തുടർച്ചയായ ധനികവൽക്കരണം അതുവഴി ബഹുഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണവും സംഭവിക്കുന്നത്‌ അറിവില്ലായ്‌മയുടെയും വിധിവിശ്വാസങ്ങളുടെയും ഫലമായാണ്‌. അറിവിനെ സാർവത്രികമാക്കാനും `സ്വന്തം വിധി' മാറ്റിത്തീർക്കാനുള്ള പോരാട്ടങ്ങളിലിടപെടാനും ശാസ്‌ത്രത്തിന്റെ രീതിയും ശാസ്‌ത്ര വിജ്ഞാനവും അനിവാര്യമാണ്‌. നമ്മുടെ സമൂഹത്തെ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും കാര്യകാരണ ബോധത്തോടെ നാട്ടിലെ വികസന പ്രശ്‌നങ്ങളെക്കുറിച്ച്‌ ആഴത്തിലുള്ള ചർച്ചകൾക്കും ഈ മുദ്രാവാക്യം കാരണമായി. അതോടൊപ്പം ശാസ്‌ത്രത്തിന്റെ ശുഭാപ്‌തിവിശ്വാസവും, അറിവുനേടുന്നതിലെ ആനന്ദവും അറിവ്‌ ഏതൊരാൾക്കും ലളിതമായി പകരുന്ന പരിഷത്ത്‌രീതികളും ഒട്ടേറെ പേരെ ആകർഷിച്ചു. യുറീക്ക, ശാസ്‌ത്രകേരളം, ശാസ്‌ത്രഗതി മാസികകൾ കൂടുതൽ പ്രദേശങ്ങളിലേക്ക്‌ പ്രചാരണം വ്യാപിപ്പിച്ചു. സ്‌കൂളുകൾ തോറും സയൻസ്‌ ക്ലബ്ബുകൾ രൂപീകരിച്ച്‌ അവ പരിഷത്തിൽ അഫിലിയേറ്റി. ഈ പ്രവർത്തനങ്ങളും പരിവർത്തനങ്ങളും വളരെ സജീവമായി കോഴിക്കോട്‌ ജില്ലയിലും വ്യാപകമായി. മുമ്പ്‌ സൂചിപ്പിച്ച ശാസ്‌ത്രവിജ്ഞാനം കൈമുതലായുള്ള നിരവധി പ്രൊഫസർമാരുടെയും ശാസ്‌ത്രജ്ഞരുടെയും സാന്നിധ്യം, അവരോടൊപ്പം പ്രവർത്തിക്കുന്ന രാഷ്‌ട്രീയ സാംസ്‌കാരിക ബോധമുള്ള സ്‌കൂളധ്യാപകരും മറ്റു തുറകളിലെ പ്രവർത്തകരും ഈ ചേരുവ 70കളിൽ കോഴിക്കോട്ട്‌ ജില്ലയിലും വികസിച്ചുവന്നു. പതുക്കെ പതുക്കെ നഗരകേന്ദ്രിതമായ പരിഷത്ത്‌ പ്രവർത്തനം ഗ്രാമങ്ങളിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പടരാൻ തുടങ്ങി.
കോഴിക്കോട്‌ നഗരത്തിലും REC യിലും കേന്ദ്രീകരിച്ച ജില്ലയിലെ പരിഷത്ത്‌ പ്രവർത്തനം 10-ആം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. 1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട്‌ ജില്ല. 73 ലെ ശാസ്‌ത്രപ്രചാരണവാരം ജില്ലയിൽ പരിഷത്തിനു വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന്‌ രൂപം നൽകിയ ശാസ്‌ത്രജ്ഞരും ശാസ്‌ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കിക്കൊണ്ടിരുന്ന പുതിയൊരു തലമുറയും ശാസ്‌ത്രവാരാചരണം വിജയിപ്പിക്കുന്നതിന്‌ ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജധ്യാപകരും സ്‌കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു.
1971 ൽ ഒരു ജില്ലാസമിതിയും REC യും സിറ്റി യൂണിറ്റും മാത്രമേ സംഘടനയ്‌ക്കുണ്ടായിരുന്നുള്ളൂ. 74 ആകമ്പോഴേക്കും നെല്ലിക്കോട്‌ സയൻസ്‌ സൊസൈറ്റിയും ഗോവിന്ദപുരം സയൻസ്‌ സൊസൈറ്റിയും പരിഷത്തിൽ അംഗസംഘടനകളായി. തുടർന്ന്‌ ചേവായൂരിലും ഒരു യൂണിറ്റ്‌ നിലവിൽ വന്നു. 73 ലെ 10-ാം വാർഷിക അനുബന്ധ പരിപാടികളും ശാസ്‌ത്രവാരാചരണ ക്ലാസ്സുകളും 75 ലെ പീച്ചി ക്യാമ്പിനെ തുടർന്ന്‌ നടന്ന ഗ്രാമശാസ്‌ത്രസമിതികളുടെ രൂപീകരണവും ചാത്തമംഗലം, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ഗ്രാമീണാവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന സമിതികൾ രൂപപ്പെടാൻ കാരണമായി. 73 ൽ പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ അധ്യക്ഷനും ബാബു ടി ജോസ്‌ കാര്യദർശിയുമായിരുന്നു. അന്നത്തെ ജില്ലാ പ്രവർത്തക സമിതിയിൽ പ്രൊഫ. കെ ഗോപിനാഥൻ നായർ, പി സി കെ രാജ, കെ ശ്രീധരൻ എന്നിവരായിരുന്നു പ്രമുഖർ. ഇതിനു പുറമെ ഡോ. സി കെ രാമചന്ദ്രൻ അധ്യക്ഷനും ഐ ജി ബി കൺവീനറായുമുള്ള സയൻസ്‌ സെന്റർ കമ്മിറ്റിയും ഉണ്ടായിരുന്നു. പിന്നീട്‌ എ അച്യുതൻ സെക്രട്ടറിയും വി എം എൻ നമ്പൂതിരിപ്പാട്‌ ഖജാൻജിയുമായി സയൻസ്‌ സെന്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 1975-76 ൽ ജില്ലാ അധ്യക്ഷനായി ഡോ. എസ്‌ മോഹനനും കാര്യദർശിയായി പ്രൊഫ. കെ ശ്രീധരനെയും തെരഞ്ഞെടുത്തു. ഈ കാലയളവിൽ തന്നെയാണ്‌ സയൻസ്‌ ക്ലബ്ബുകളെയും സ്‌കൂൾതല ശാസ്‌ത്രപ്രവർത്തനങ്ങളെയും മാസികാ പ്രവർത്തനങ്ങളെയുമെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികൾ സംസ്ഥാനത്തുടനീളം നിലവിൽ വരുന്നത്‌. ഇതിന്റെ ഭാഗമായി ആദ്യം കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലാ സമിതിയും പിന്നീട്‌ വടകര വിദ്യാഭ്യാസ ജില്ലാ സമിതിയും നിലവിൽ വന്നു. രണ്ടിടത്തും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നു മുഖ്യ ഭാരവാഹികൾ. ഇതേ കാലത്ത്‌ തന്നെയാണ്‌ ഗുരുവായൂരപ്പൻ കോളേജ്‌, മലബാർ ക്രിസ്‌ത്യൻ കോളേജ്‌, ദേവഗിരി കോളേജ്‌ എന്നിവിടങ്ങളിൽ സജീവമായ ശാസ്‌ത്രഗതി സയൻസ്‌ ഫോറങ്ങളും നിലവിൽ വന്നത്‌.
1970 ൽ റെയിൽവേ കോളനിയിലെ സയൻസ്‌ സൊസൈറ്റി പരിഷത്തുമായി അഫിലിയേറ്റ്‌ ചെയ്‌ത ആദ്യ സംഘടനയായി. അതേ വർഷം ഫറോക്ക്‌ കോളേജിൽ ഒരു യൂണിറ്റ്‌ രജിസ്റ്റർ ചെയ്‌തു. 1973 ൽ `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം അംഗീകരിച്ചതോടെ പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ തെളിമയും ലക്ഷ്യബോധവും കൈവന്നു. സാമൂഹ്യമാറ്റത്തിനായി പ്രവർത്തിക്കുന്ന സകല പ്രസ്ഥാനങ്ങൾക്കും ശാസ്‌ത്രം ഒരു സമരായുധമാവണം. ശാസ്‌ത്രീയ സമീപനങ്ങളും ശാസ്‌ത്രവിജ്ഞാനവും ദുരിതമകറ്റാൻ അത്യാവശ്യമാണ്‌. സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ തുടർച്ചയായ ധനികവൽക്കരണം അതുവഴി ബഹുഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണവും സംഭവിക്കുന്നത്‌ അറിവില്ലായ്‌മയുടെയും വിധിവിശ്വാസങ്ങളുടെയും ഫലമായാണ്‌. അറിവിനെ സാർവത്രികമാക്കാനും `സ്വന്തം വിധി' മാറ്റിത്തീർക്കാനുള്ള പോരാട്ടങ്ങളിലിടപെടാനും ശാസ്‌ത്രത്തിന്റെ രീതിയും ശാസ്‌ത്ര വിജ്ഞാനവും അനിവാര്യമാണ്‌. നമ്മുടെ സമൂഹത്തെ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും കാര്യകാരണ ബോധത്തോടെ നാട്ടിലെ വികസന പ്രശ്‌നങ്ങളെക്കുറിച്ച്‌ ആഴത്തിലുള്ള ചർച്ചകൾക്കും ഈ മുദ്രാവാക്യം കാരണമായി. അതോടൊപ്പം ശാസ്‌ത്രത്തിന്റെ ശുഭാപ്‌തിവിശ്വാസവും, അറിവുനേടുന്നതിലെ ആനന്ദവും അറിവ്‌ ഏതൊരാൾക്കും ലളിതമായി പകരുന്ന പരിഷത്ത്‌രീതികളും ഒട്ടേറെ പേരെ ആകർഷിച്ചു. യുറീക്ക, ശാസ്‌ത്രകേരളം, ശാസ്‌ത്രഗതി മാസികകൾ കൂടുതൽ പ്രദേശങ്ങളിലേക്ക്‌ പ്രചാരണം വ്യാപിപ്പിച്ചു. സ്‌കൂളുകൾ തോറും സയൻസ്‌ ക്ലബ്ബുകൾ രൂപീകരിച്ച്‌ അവ പരിഷത്തിൽ അഫിലിയേറ്റി. ഈ പ്രവർത്തനങ്ങളും പരിവർത്തനങ്ങളും വളരെ സജീവമായി  
പീച്ചി ക്യാമ്പും ശൈലീമാറ്റവും
കോഴിക്കോട്‌ ജില്ലയിലും വ്യാപകമായി. മുമ്പ്‌ സൂചിപ്പിച്ച ശാസ്‌ത്രവിജ്ഞാനം കൈമുതലായുള്ള നിരവധി പ്രൊഫസർമാരുടെയും ശാസ്‌ത്രജ്ഞരുടെയും സാന്നിധ്യം, അവരോടൊപ്പം പ്രവർത്തിക്കുന്ന രാഷ്‌ട്രീയ സാംസ്‌കാരിക ബോധമുള്ള സ്‌കൂളധ്യാപകരും മറ്റു തുറകളിലെ പ്രവർത്തകരും ഈ ചേരുവ 70കളിൽ കോഴിക്കോട്ട്‌ ജില്ലയിലും വികസിച്ചുവന്നു. പതുക്കെ പതുക്കെ നഗരകേന്ദ്രിതമായ പരിഷത്ത്‌ പ്രവർത്തനം ഗ്രാമങ്ങളിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പടരാൻ തുടങ്ങി.
 
1971 ൽ ഒരു ജില്ലാസമിതിയും REC യും സിറ്റി യൂണിറ്റും മാത്രമേ സംഘടനയ്‌ക്കുണ്ടായിരുന്നുള്ളൂ. 74 ആകമ്പോഴേക്കും നെല്ലിക്കോട്‌ സയൻസ്‌ സൊസൈറ്റിയും ഗോവിന്ദപുരം സയൻസ്‌ സൊസൈറ്റിയും പരിഷത്തിൽ അംഗസംഘടനകളായി. തുടർന്ന്‌ ചേവായൂരിലും ഒരു യൂണിറ്റ്‌ നിലവിൽ വന്നു. 73 ലെ 10-ആം വാർഷിക അനുബന്ധ പരിപാടികളും ശാസ്‌ത്രവാരാചരണ ക്ലാസ്സുകളും 75 ലെ പീച്ചി ക്യാമ്പിനെ തുടർന്ന്‌ നടന്ന ഗ്രാമശാസ്‌ത്രസമിതികളുടെ രൂപീകരണവും ചാത്തമംഗലം, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ഗ്രാമീണാവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന സമിതികൾ രൂപപ്പെടാൻ കാരണമായി. 73 ൽ പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ അധ്യക്ഷനും ബാബു ടി ജോസ്‌ കാര്യദർശിയുമായിരുന്നു. അന്നത്തെ ജില്ലാ പ്രവർത്തക സമിതിയിൽ പ്രൊഫ. കെ ഗോപിനാഥൻ നായർ, പി സി കെ രാജ, കെ ശ്രീധരൻ എന്നിവരായിരുന്നു പ്രമുഖർ. ഇതിനു പുറമെ ഡോ. സി കെ രാമചന്ദ്രൻ അധ്യക്ഷനും ഐ ജി ബി കൺവീനറായുമുള്ള സയൻസ്‌ സെന്റർ കമ്മിറ്റിയും ഉണ്ടായിരുന്നു. പിന്നീട്‌ എ അച്യുതൻ സെക്രട്ടറിയും വി എം എൻ നമ്പൂതിരിപ്പാട്‌ ഖജാൻജിയുമായി സയൻസ്‌ സെന്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 1975-76 ൽ ജില്ലാ അധ്യക്ഷനായി ഡോ. എസ്‌ മോഹനനും കാര്യദർശിയായി പ്രൊഫ. കെ ശ്രീധരനെയും തെരഞ്ഞെടുത്തു. ഈ കാലയളവിൽ തന്നെയാണ്‌ സയൻസ്‌ ക്ലബ്ബുകളെയും സ്‌കൂൾതല ശാസ്‌ത്രപ്രവർത്തനങ്ങളെയും മാസികാ പ്രവർത്തനങ്ങളെയുമെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികൾ സംസ്ഥാനത്തുടനീളം നിലവിൽ വരുന്നത്‌. ഇതിന്റെ ഭാഗമായി ആദ്യം കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലാ സമിതിയും പിന്നീട്‌ വടകര വിദ്യാഭ്യാസ ജില്ലാ സമിതിയും നിലവിൽ വന്നു. രണ്ടിടത്തും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നു മുഖ്യ ഭാരവാഹികൾ. ഇതേ കാലത്ത്‌ തന്നെയാണ്‌ ഗുരുവായൂരപ്പൻ കോളേജ്‌, മലബാർ ക്രിസ്‌ത്യൻ കോളേജ്‌, ദേവഗിരി കോളേജ്‌ എന്നിവിടങ്ങളിൽ സജീവമായ ശാസ്‌ത്രഗതി സയൻസ്‌ ഫോറങ്ങളും നിലവിൽ വന്നത്‌.
 
===പീച്ചി ക്യാമ്പും ശൈലീമാറ്റവും===
 
1975 ൽ പീച്ചിയിൽ വെച്ച്‌ നടത്തിയ പരിഷത്തിന്റെ പ്രഥമ സംസ്ഥാന പ്രവർത്തക ക്യാമ്പ്‌ പരിഷദ്‌ ദർശനങ്ങളെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക്‌ വേദിയായി. സംഘടനയുടെ ശൈലീമാറ്റത്തെക്കുറിച്ചും വലിയ തോതിലുള്ള ബഹുജനസമ്പർക്ക പരിപാടികളുടെ ആവശ്യകതയെക്കുറിച്ചും ക്യാമ്പ്‌ ചർച്ച ചെയ്‌തു. വിദ്യാഭ്യാസം, വികസനം എന്നീ മേഖലകൾക്ക്‌ ഊന്നൽ നൽകുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ അങ്ങനെ ഉരുത്തിരിയാൻ തുടങ്ങി. കുട്ടികൾക്കായി ശാസ്‌ത്രപുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനും 1976 ജനുവരി ശാസ്‌ത്രമാസമായി ആചരിക്കാനും ഇതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്‌ത്രം എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാനത്ത്‌ 3000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും പദ്ധതിയിട്ടു. പഞ്ചായത്ത്‌ തോറും ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കാനാണ്‌ ക്യാമ്പ്‌ കൈക്കൊണ്ട മറ്റൊരു പ്രധാന തീരുമാനം.
1975 ൽ പീച്ചിയിൽ വെച്ച്‌ നടത്തിയ പരിഷത്തിന്റെ പ്രഥമ സംസ്ഥാന പ്രവർത്തക ക്യാമ്പ്‌ പരിഷദ്‌ ദർശനങ്ങളെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക്‌ വേദിയായി. സംഘടനയുടെ ശൈലീമാറ്റത്തെക്കുറിച്ചും വലിയ തോതിലുള്ള ബഹുജനസമ്പർക്ക പരിപാടികളുടെ ആവശ്യകതയെക്കുറിച്ചും ക്യാമ്പ്‌ ചർച്ച ചെയ്‌തു. വിദ്യാഭ്യാസം, വികസനം എന്നീ മേഖലകൾക്ക്‌ ഊന്നൽ നൽകുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ അങ്ങനെ ഉരുത്തിരിയാൻ തുടങ്ങി. കുട്ടികൾക്കായി ശാസ്‌ത്രപുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനും 1976 ജനുവരി ശാസ്‌ത്രമാസമായി ആചരിക്കാനും ഇതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്‌ത്രം എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാനത്ത്‌ 3000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും പദ്ധതിയിട്ടു. പഞ്ചായത്ത്‌ തോറും ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കാനാണ്‌ ക്യാമ്പ്‌ കൈക്കൊണ്ട മറ്റൊരു പ്രധാന തീരുമാനം.
1973 ൽ കോഴിക്കോട്ട്‌ 10-ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തിയ ശാസ്‌ത്രവാരാചരണത്തിന്റെ വിജയമാണ്‌ 76 ലെ ശാസ്‌ത്രമാസം ആചരിക്കാൻ പരിഷത്തിന്‌ ധൈര്യം തന്നത്‌. കോഴിക്കോട്‌ ജില്ലയിൽ പിന്നീടുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനും പരിഷത്തിന്റെ ദാർശനികാടിത്തറയും ശാസ്‌ത്രസംസ്‌കാരവും ഉൾക്കൊള്ളാനും പറ്റിയ വലിയൊരു പ്രവർത്തകനിര ശാസ്‌ത്രമാസം ക്ലാസ്സുകളിലൂടെ സൃഷ്‌ടിക്കപ്പെട്ടു. കോഴിക്കോട്‌ ജില്ലയിലെ വിവിധ സംഘടനകൾ, ലൈബ്രറികൾ, കലാസമിതികൾ, സ്‌കൂളുകൾ മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ശാസ്‌ത്രമാസം ക്ലാസ്സുകൾക്ക്‌ വേദിയായി. തൊഴിലാളി യുവജനസംഘടനകൾ സ്വയം സംഘാടകരായി. കേരളീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ വലിയൊരു വിചാരവിപ്ലവത്തിന്‌ കളമൊരുക്കാൻ പ്രകൃതി സമൂഹം ശാസ്‌ത്രം ക്ലാസ്സുകൾക്കായി. വൈകുന്നേരങ്ങളിൽ ആരംഭിച്ച ക്ലാസ്സുകൾ അർധരാത്രി വരെ നീണ്ടുനിന്നു. ചോദ്യങ്ങളും സംശയങ്ങളും അവയ്‌ക്കുള്ള ശാസ്‌ത്രീയവും യുക്തിയുക്തവുമായ വിശദീകരണങ്ങളും ഏവർക്കും ബോധ്യമാവുന്ന അവതരണ രീതിയും വിപുലമായൊരു ജനകീയ ശാസ്‌ത്രവിദ്യാഭ്യാസ പരിപാടിയായി. ഒരു ക്ലാസ്‌കഴിയുമ്പോൾ അടുത്ത ക്ലാസ്സുകൾക്കുള്ള ആവശ്യം സ്വാഭാവികമായുയരാൻ തുടങ്ങി. ശാസ്‌ത്രീയമായ പ്രപഞ്ചവീക്ഷണം, ശാസ്‌ത്രത്തിന്റെയും സമൂഹത്തിന്റെയും വികാസം, ജീവന്റെ പരിണാമം എന്നിവ വ്യാപകമായി ചർച്ച ചെയ്‌ത ഈ പരിപാടിയിലൂടെ പരിഷത്ത്‌ സംഘടന കോഴിക്കോട്‌ ജില്ലയിൽ ശക്തമായ അടിത്തറ പാകി. ശാസ്‌ത്രമാസം ക്ലാസ്സുകൾ സംസ്ഥാനം നിർദേശിച്ച ക്വാട്ട 200 ആയിരുന്നെങ്കിലും 500 ഓളം ക്ലാസ്സുകൾ വിജയകരമായി ജില്ല സംഘടിപ്പിച്ചു. ഡോ. എ അച്യുതനായിരുന്നു ക്ലാസ്സുകളുടെ ജില്ലാ ചുമതലക്കാരൻ.
 
1973 ൽ കോഴിക്കോട്ട്‌ 10-ആം വാർഷികത്തിന്റെ മുന്നോടിയായി നടത്തിയ ശാസ്‌ത്രവാരാചരണത്തിന്റെ വിജയമാണ്‌ 76 ലെ ശാസ്‌ത്രമാസം ആചരിക്കാൻ പരിഷത്തിന്‌ ധൈര്യം തന്നത്‌. കോഴിക്കോട്‌ ജില്ലയിൽ പിന്നീടുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനും പരിഷത്തിന്റെ ദാർശനികാടിത്തറയും ശാസ്‌ത്രസംസ്‌കാരവും ഉൾക്കൊള്ളാനും പറ്റിയ വലിയൊരു പ്രവർത്തകനിര ശാസ്‌ത്രമാസം ക്ലാസ്സുകളിലൂടെ സൃഷ്‌ടിക്കപ്പെട്ടു. ജില്ലയിലെ വിവിധ സംഘടനകൾ, ലൈബ്രറികൾ, കലാസമിതികൾ, സ്‌കൂളുകൾ മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ശാസ്‌ത്രമാസം ക്ലാസ്സുകൾക്ക്‌ വേദിയായി. തൊഴിലാളി യുവജനസംഘടനകൾ സ്വയം സംഘാടകരായി. കേരളീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ വലിയൊരു വിചാരവിപ്ലവത്തിന്‌ കളമൊരുക്കാൻ 'പ്രകൃതി, സമൂഹം ,ശാസ്‌ത്രം' ക്ലാസ്സുകൾക്കായി. വൈകുന്നേരങ്ങളിൽ ആരംഭിച്ച ക്ലാസ്സുകൾ അർധരാത്രി വരെ നീണ്ടുനിന്നു. ചോദ്യങ്ങളും സംശയങ്ങളും അവയ്‌ക്കുള്ള ശാസ്‌ത്രീയവും യുക്തിയുക്തവുമായ വിശദീകരണങ്ങളും ഏവർക്കും ബോധ്യമാവുന്ന അവതരണ രീതിയും വിപുലമായൊരു ജനകീയ ശാസ്‌ത്രവിദ്യാഭ്യാസ പരിപാടിയായി. ഒരു ക്ലാസ്‌കഴിയുമ്പോൾ അടുത്ത ക്ലാസ്സുകൾക്കുള്ള ആവശ്യം സ്വാഭാവികമായുയരാൻ തുടങ്ങി. ശാസ്‌ത്രീയമായ പ്രപഞ്ചവീക്ഷണം, ശാസ്‌ത്രത്തിന്റെയും സമൂഹത്തിന്റെയും വികാസം, ജീവന്റെ പരിണാമം എന്നിവ വ്യാപകമായി ചർച്ച ചെയ്‌ത ഈ പരിപാടിയിലൂടെ പരിഷത്ത്‌ സംഘടന കോഴിക്കോട്‌ ജില്ലയിൽ ശക്തമായ അടിത്തറ പാകി. ശാസ്‌ത്രമാസം ക്ലാസ്സുകൾ സംസ്ഥാനം നിർദേശിച്ച ക്വാട്ട 200 ആയിരുന്നെങ്കിലും 500 ഓളം ക്ലാസ്സുകൾ വിജയകരമായി ജില്ല സംഘടിപ്പിച്ചു. ഡോ. എ അച്യുതനായിരുന്നു ക്ലാസ്സുകളുടെ ജില്ലാ ചുമതലക്കാരൻ.
 
ശാസ്‌ത്രമാസം ക്ലാസ്സോടെ ജില്ലയിൽ ധാരാളം പുതിയ യൂണിറ്റുകളും ഗ്രാമശാസ്‌ത്ര സമിതികളും ഉണ്ടായി. വടകരയിൽ ഡോ. ബാലകൃഷ്‌ണൻ ചെറൂപ്പ, വി കെ ബാലൻ മാസ്റ്റർ, പന്തീരാങ്കാവിൽ പി ആർ സദാനന്ദൻ, കെ ടി ബാബു, സുൽത്താൻ ബത്തേരിയിൽ അഡ്വ. ടി ടി തോമസ്‌, എ എം ബാലകൃഷ്‌ണൻ, പേരാമ്പ്ര സി കുട്ടികൃഷ്‌ണൻ നായർ, എ എം കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവർ യഥാക്രമം അധ്യക്ഷന്മാരും കാര്യദർശികളുമായി യൂണിറ്റുകൾ രൂപം കൊണ്ടു.
ശാസ്‌ത്രമാസം ക്ലാസ്സോടെ ജില്ലയിൽ ധാരാളം പുതിയ യൂണിറ്റുകളും ഗ്രാമശാസ്‌ത്ര സമിതികളും ഉണ്ടായി. വടകരയിൽ ഡോ. ബാലകൃഷ്‌ണൻ ചെറൂപ്പ, വി കെ ബാലൻ മാസ്റ്റർ, പന്തീരാങ്കാവിൽ പി ആർ സദാനന്ദൻ, കെ ടി ബാബു, സുൽത്താൻ ബത്തേരിയിൽ അഡ്വ. ടി ടി തോമസ്‌, എ എം ബാലകൃഷ്‌ണൻ, പേരാമ്പ്ര സി കുട്ടികൃഷ്‌ണൻ നായർ, എ എം കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവർ യഥാക്രമം അധ്യക്ഷന്മാരും കാര്യദർശികളുമായി യൂണിറ്റുകൾ രൂപം കൊണ്ടു.
ശാസ്‌ത്രസാംസ്‌കാരിക ജാഥ
 
===ശാസ്‌ത്രസാംസ്‌കാരിക ജാഥ===
 
1977 ൽ കാലടി വെച്ച്‌ ചേർന്ന മൂന്നാമത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ്‌ ശാസ്‌ത്രസാംസ്‌കാരിക ജാഥ നടത്താൻ തീരുമാനിച്ചു. ഒക്‌ടോബർ 2 ന്‌ ഗാന്ധിജയന്തി ദിനത്തിൽ വടക്കെ അറ്റത്തുള്ള കൂവേരിയിൽ നിന്നാരംഭിച്ച്‌ റഷ്യൻ വിപ്ലവദിനമായ നവംബർ 7ന്‌ തെക്കെ അറ്റത്തുള്ള പൂവച്ചലിലാണ്‌ ജാഥ സമാപിച്ചത്‌. സി ജി ശാന്തകുമാറായിരുന്നു ജാഥാക്യാപ്‌റ്റൻ. 37 ദിവസത്തെ പര്യടനം. 866 സ്വീകരണ കേന്ദ്രങ്ങൾ. നാലരലക്ഷം ജനങ്ങളുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയ ജാഥയ്‌ക്ക്‌ കോഴിക്കോട്‌ ജില്ലയിൽ 55 കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. ജാഥാക്യാപ്‌റ്റന്റെ വാക്കുകളിൽ നിന്ന്‌: ``കണ്ണൂരിലെ കൂവേരിയെപ്പോലെയും കോഴിക്കോട്ടെ ചക്കിട്ടപാറയെ പോലെയും ഉള്ള അനേകം ഗ്രാമങ്ങൾ യാത്രക്കിടയിൽ ഞങ്ങൾ കണ്ടു. ഗ്രാമങ്ങളിൽ ഇരുട്ടാണ്‌. അവിടെ എപ്പോഴും സൂര്യൻ താമസിച്ചുദിക്കുന്നു.''
1977 ൽ കാലടി വെച്ച്‌ ചേർന്ന മൂന്നാമത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ്‌ ശാസ്‌ത്രസാംസ്‌കാരിക ജാഥ നടത്താൻ തീരുമാനിച്ചു. ഒക്‌ടോബർ 2 ന്‌ ഗാന്ധിജയന്തി ദിനത്തിൽ വടക്കെ അറ്റത്തുള്ള കൂവേരിയിൽ നിന്നാരംഭിച്ച്‌ റഷ്യൻ വിപ്ലവദിനമായ നവംബർ 7ന്‌ തെക്കെ അറ്റത്തുള്ള പൂവച്ചലിലാണ്‌ ജാഥ സമാപിച്ചത്‌. സി ജി ശാന്തകുമാറായിരുന്നു ജാഥാക്യാപ്‌റ്റൻ. 37 ദിവസത്തെ പര്യടനം. 866 സ്വീകരണ കേന്ദ്രങ്ങൾ. നാലരലക്ഷം ജനങ്ങളുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയ ജാഥയ്‌ക്ക്‌ കോഴിക്കോട്‌ ജില്ലയിൽ 55 കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. ജാഥാക്യാപ്‌റ്റന്റെ വാക്കുകളിൽ നിന്ന്‌: ``കണ്ണൂരിലെ കൂവേരിയെപ്പോലെയും കോഴിക്കോട്ടെ ചക്കിട്ടപാറയെ പോലെയും ഉള്ള അനേകം ഗ്രാമങ്ങൾ യാത്രക്കിടയിൽ ഞങ്ങൾ കണ്ടു. ഗ്രാമങ്ങളിൽ ഇരുട്ടാണ്‌. അവിടെ എപ്പോഴും സൂര്യൻ താമസിച്ചുദിക്കുന്നു.''
``അധ്വാനശക്തി പൂർണമായും ഉപയോഗപ്പെടുത്തുക,
 
കേരളത്തെ വ്യവസായവൽക്കരിക്കുക,
``അധ്വാനശക്തി പൂർണമായും ഉപയോഗപ്പെടുത്തുക,കേരളത്തെ വ്യവസായവൽക്കരിക്കുക,ഭരണവും പഠനവും മലയാളത്തിൽ,
ഭരണവും പഠനവും മലയാളത്തിൽ,
നിരക്ഷരത നാടിന്റെ ശാപം'' എന്നീ മുദ്രാവാക്യങ്ങൾ ജാഥയിലൂടെ ഒഴുകിയെത്തി. മലയാള മനോരമ, വീക്ഷണം, ദേശാഭിമാനി, എക്‌സ്‌പ്രസ്‌, ജനയുഗം എന്നീ പത്രങ്ങൾ ജാഥയെക്കുറിച്ച്‌ മുഖപ്രസംഗങ്ങൾ എഴുതി. എല്ലാ രാഷ്‌ട്രീയ സംഘടനകളും അധ്യാപക സർവീസ്‌ സംഘടനകളും ട്രേഡ്‌ യൂണിയനുകളും ജാഥയ്‌ക്ക്‌ സ്വീകരണം നൽകുന്നതിലും സഹായം നൽകുന്നതിലും അഭിനന്ദനാർഹമായ താത്‌പര്യം പ്രദർശിപ്പിച്ചു.
നിരക്ഷരത നാടിന്റെ ശാപം'' എന്നീ മുദ്രാവാക്യങ്ങൾ ജാഥയിലൂടെ ഒഴുകിയെത്തി. മലയാള മനോരമ, വീക്ഷണം, ദേശാഭിമാനി, എക്‌സ്‌പ്രസ്‌, ജനയുഗം എന്നീ പത്രങ്ങൾ ജാഥയെക്കുറിച്ച്‌ മുഖപ്രസംഗങ്ങൾ എഴുതി. എല്ലാ രാഷ്‌ട്രീയ സംഘടനകളും അധ്യാപക സർവീസ്‌ സംഘടനകളും ട്രേഡ്‌ യൂണിയനുകളും ജാഥയ്‌ക്ക്‌ സ്വീകരണം നൽകുന്നതിലും സഹായം നൽകുന്നതിലും അഭിനന്ദനാർഹമായ താത്‌പര്യം പ്രദർശിപ്പിച്ചു.
``കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നൊരു സംഘടനയുണ്ടെന്നും അത്‌ ചില നല്ല കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ജാഥയിലൂടെ പ്രചരിപ്പിക്കാൻ നമുക്ക്‌ സാധിച്ചു. അതോടൊപ്പം എല്ലാ ഭാഗത്തുമുള്ള പരിഷത്ത്‌ പ്രവർത്തകരെ ഉഷാറാക്കാനും കഴിഞ്ഞു. ഈ ചലനം പരിഷത്ത്‌ പ്രവർത്തനമാക്കി രൂപപ്പെടുത്താൻ നമുക്ക്‌ കഴിയണം.'' (15-ാം വാർഷിക റിപ്പോർട്ട്‌)
``കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നൊരു സംഘടനയുണ്ടെന്നും അത്‌ ചില നല്ല കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ജാഥയിലൂടെ പ്രചരിപ്പിക്കാൻ നമുക്ക് സാധിച്ചു. അതോടൊപ്പം എല്ലാ ഭാഗത്തുമുള്ള പരിഷത്ത്‌ പ്രവർത്തകരെ ഉഷാറാക്കാനും കഴിഞ്ഞു. ഈ ചലനം പരിഷത്ത്‌ പ്രവർത്തനമാക്കി രൂപപ്പെടുത്താൻ നമുക്ക്‌ കഴിയണം.'' (15-ആം വാർഷിക റിപ്പോർട്ട്‌)
ചാലിയാർ-മലിനീകരണത്തിനെതിരെ
 
===ചാലിയാർ-മലിനീകരണത്തിനെതിരെ===
 
പരിഷത്തിന്റെ ആദ്യകാല പരിസ്ഥിതി ഇടപെടലുകളിൽ പ്രധാനമാണ്‌ ചാലിയാർ മലിനീകരണത്തിനെതിരെയുള്ള ഇടപെടൽ. 1972 ൽ സ്റ്റോക്‌ ഹോം കോൺഫറൻസിനെ തുടർന്ന്‌ കേരളത്തിലും പരിസ്ഥിതി രംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആലുവ, കൊച്ചി മേഖലയിലെ മലിനീകരണ പ്രശ്‌നങ്ങളായിരുന്നു ആദ്യകാലത്തെ ചർച്ചാ വിഷയം. പരിഷത്ത്‌ ആദ്യമായേറ്റെടുക്കുന്ന പരിസരപ്രശ്‌നം കൊരട്ടി- (തൃശ്ശൂർ ജില്ല)യിലെ മധുര കോട്ട്‌സ്‌ എന്ന നൂൽ ഫാക്‌ടറിയിലെ മലിനീകരണ പ്രശ്‌നമായിരുന്നു.
പരിഷത്തിന്റെ ആദ്യകാല പരിസ്ഥിതി ഇടപെടലുകളിൽ പ്രധാനമാണ്‌ ചാലിയാർ മലിനീകരണത്തിനെതിരെയുള്ള ഇടപെടൽ. 1972 ൽ സ്റ്റോക്‌ ഹോം കോൺഫറൻസിനെ തുടർന്ന്‌ കേരളത്തിലും പരിസ്ഥിതി രംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആലുവ, കൊച്ചി മേഖലയിലെ മലിനീകരണ പ്രശ്‌നങ്ങളായിരുന്നു ആദ്യകാലത്തെ ചർച്ചാ വിഷയം. പരിഷത്ത്‌ ആദ്യമായേറ്റെടുക്കുന്ന പരിസരപ്രശ്‌നം കൊരട്ടി- (തൃശ്ശൂർ ജില്ല)യിലെ മധുര കോട്ട്‌സ്‌ എന്ന നൂൽ ഫാക്‌ടറിയിലെ മലിനീകരണ പ്രശ്‌നമായിരുന്നു.
1977 അവസാനമാകുമ്പോഴേക്കും മാവൂർ ഗ്വാളിയോർ റയോൺസ്‌ ഫാക്‌ടറി കാരണമായിട്ടുള്ള ചാലിയാറിലെ മലിനീകരണ പ്രശ്‌നത്തിൽ പരിഷത്ത്‌ ഇടപെട്ടു. 1958 ൽ സ്ഥാപിച്ച ഈ സംരംഭം തുടർന്നുള്ള രണ്ട്‌ ദശകത്തോളം ചാലിയാറിലും തൊട്ടടുത്ത പ്രദേശങ്ങളിലും രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ദേശവാസികൾ ചെറുതും വലുതുമായ ഒട്ടേറെ ചെറുത്തു നിൽപ്പുകൾ നടത്തിവരുന്നുമുണ്ടായിരുന്നു.
1977 അവസാനമാകുമ്പോഴേക്കും മാവൂർ ഗ്വാളിയോർ റയോൺസ്‌ ഫാക്‌ടറി കാരണമായിട്ടുള്ള ചാലിയാറിലെ മലിനീകരണ പ്രശ്‌നത്തിൽ പരിഷത്ത്‌ ഇടപെട്ടു. 1958 ൽ സ്ഥാപിച്ച ഈ സംരംഭം തുടർന്നുള്ള രണ്ട്‌ ദശകത്തോളം ചാലിയാറിലും തൊട്ടടുത്ത പ്രദേശങ്ങളിലും രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ദേശവാസികൾ ചെറുതും വലുതുമായ ഒട്ടേറെ ചെറുത്തു നിൽപ്പുകൾ നടത്തിവരുന്നുമുണ്ടായിരുന്നു.
ഈ വിഷയത്തിൽ സമഗ്രമായ ഒരു പഠനം നടക്കാത്ത സാഹചര്യത്തിൽ അത്തരമൊരു പഠനം നടത്തുന്നതിനായി പരിസ്ഥിതി ശാസ്‌ത്രജ്ഞൻ പരേതനായ ഡോ. കെ ടി വിജയമാധവന്റെ നേതൃത്വത്തിൽ ഒരു പഠന സംഘത്തെ പരിഷത്ത്‌ നിയോഗിച്ചു. കോഴിക്കോട്‌ ജില്ലയിലെ മുതിർന്ന പ്രവർത്തകരാണ്‌ പഠനത്തിന്‌ നേതൃത്വം നൽകിയത്‌. സയൻസ്‌ സെന്റർ, IMA എന്നിവയുടെ സഹായത്തോടെ ഒന്നര വർഷം കൊണ്ടാണ്‌ കമ്മിറ്റി പഠനം പൂർത്തിയാക്കിയത്‌. ആദ്യം പ്രദേശത്തെ മുഴുവൻ വീടുകളും കയറിയിറങ്ങി ആരോഗ്യ-സാമ്പത്തിക-സാമൂഹ്യ സർവെ നടത്തി. അതോടൊപ്പം മലിനീകരണം സംബന്ധിച്ച ബോധവൽക്കരണങ്ങളും നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എടുത്ത സാമ്പിളുകൾ ശാസ്‌ത്രീയമായി പരിശോധിച്ചു. നിർഗമജലത്തിലെ മലിനീകാരങ്ങളെക്കുറിച്ച്‌ വിദഗ്‌ധ പഠനം നടത്തി. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ വാഴക്കാട്‌ ആരോഗ്യ ക്ലാസ്സുകൾ നടത്തി. വിദഗ്‌ധ പഠന റിപ്പോർട്ട്‌ 1979 ജൂൺ 21ന്‌ കോഴിക്കോട്‌ ടൗൺഹാളിൽ ഔപചാരികമായി പ്രകാശനം ചെയ്‌തു.
ഈ വിഷയത്തിൽ സമഗ്രമായ ഒരു പഠനം നടക്കാത്ത സാഹചര്യത്തിൽ അത്തരമൊരു പഠനം നടത്തുന്നതിനായി പരിസ്ഥിതി ശാസ്‌ത്രജ്ഞൻ ഡോ. കെ ടി വിജയമാധവന്റെ നേതൃത്വത്തിൽ ഒരു പഠന സംഘത്തെ പരിഷത്ത്‌ നിയോഗിച്ചു. കോഴിക്കോട്‌ ജില്ലയിലെ മുതിർന്ന പ്രവർത്തകരാണ്‌ പഠനത്തിന്‌ നേതൃത്വം നൽകിയത്‌. സയൻസ്‌ സെന്റർ, IMA എന്നിവയുടെ സഹായത്തോടെ ഒന്നര വർഷം കൊണ്ടാണ്‌ കമ്മിറ്റി പഠനം പൂർത്തിയാക്കിയത്‌. ആദ്യം പ്രദേശത്തെ മുഴുവൻ വീടുകളും കയറിയിറങ്ങി ആരോഗ്യ-സാമ്പത്തിക-സാമൂഹ്യ സർവെ നടത്തി. അതോടൊപ്പം മലിനീകരണം സംബന്ധിച്ച ബോധവൽക്കരണങ്ങളും നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എടുത്ത സാമ്പിളുകൾ ശാസ്‌ത്രീയമായി പരിശോധിച്ചു. നിർഗമജലത്തിലെ മലിനീകാരങ്ങളെക്കുറിച്ച്‌ വിദഗ്‌ധ പഠനം നടത്തി. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ വാഴക്കാട്‌ ആരോഗ്യ ക്ലാസ്സുകൾ നടത്തി. വിദഗ്‌ധ പഠന റിപ്പോർട്ട്‌ 1979 ജൂൺ 21ന്‌ കോഴിക്കോട്‌ ടൗൺഹാളിൽ ഔപചാരികമായി പ്രകാശനം ചെയ്‌തു.
 
മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങൾ അടങ്ങിയതായിരുന്നു റിപ്പോർട്ട്‌. പഠനസംഘം തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച്‌ നിരവധി തെരുവു യോഗങ്ങൾ സംഘടിപ്പിച്ചു. മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ജനകീയവും വിദഗ്‌ധവുമായ ഒരു ശാസ്‌ത്രസാങ്കേതിക ഇടപെടലായും മാതൃകയായും ഈ പ്രവർത്തനം മാറി. ശാസ്‌ത്രീയമായ ആധികാരികതയും ശക്തിയും ലഭിച്ചത്‌ മലിനീകരണ വിരുദ്ധ പ്രക്ഷോഭങ്ങളിലേർപ്പെട്ടവർക്ക്‌ ഊർജമായി. അതിശക്തമായി സർവ ചെറുത്തു നിൽപ്പുകളെയും നിഷ്‌പ്രഭമാക്കിയിരുന്ന ബിർലാ മാനേജ്‌മെന്റിന്‌ പുതിയ പ്രതിരോധം കണ്ടില്ലെന്ന്‌ നടിക്കാനായില്ല. കോടതിയിൽ കേസുകൾ വന്നു. പ്രശ്‌നം അസംബ്ലിയിലും പാർലമെന്റിലും എത്തി. രാജ്യസഭാ പെറ്റീഷൻ കമ്മിറ്റി തെളിവെടുപ്പിന്‌ വന്നു. കുറെയേറെ മലിനീകരണ നിവാരണ നടപടികളെടുക്കാൻ ബിർലാമാനേജ്‌മെന്റ്‌ തയ്യാറായി. പിന്നീട്‌ മറ്റു പല കാരണങ്ങൾ കൊണ്ട്‌ ഫാക്‌ടറി അടച്ചിടേണ്ടിവന്നു.
മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങൾ അടങ്ങിയതായിരുന്നു റിപ്പോർട്ട്‌. പഠനസംഘം തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച്‌ നിരവധി തെരുവു യോഗങ്ങൾ സംഘടിപ്പിച്ചു. മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ജനകീയവും വിദഗ്‌ധവുമായ ഒരു ശാസ്‌ത്രസാങ്കേതിക ഇടപെടലായും മാതൃകയായും ഈ പ്രവർത്തനം മാറി. ശാസ്‌ത്രീയമായ ആധികാരികതയും ശക്തിയും ലഭിച്ചത്‌ മലിനീകരണ വിരുദ്ധ പ്രക്ഷോഭങ്ങളിലേർപ്പെട്ടവർക്ക്‌ ഊർജമായി. അതിശക്തമായി സർവ ചെറുത്തു നിൽപ്പുകളെയും നിഷ്‌പ്രഭമാക്കിയിരുന്ന ബിർലാ മാനേജ്‌മെന്റിന്‌ പുതിയ പ്രതിരോധം കണ്ടില്ലെന്ന്‌ നടിക്കാനായില്ല. കോടതിയിൽ കേസുകൾ വന്നു. പ്രശ്‌നം അസംബ്ലിയിലും പാർലമെന്റിലും എത്തി. രാജ്യസഭാ പെറ്റീഷൻ കമ്മിറ്റി തെളിവെടുപ്പിന്‌ വന്നു. കുറെയേറെ മലിനീകരണ നിവാരണ നടപടികളെടുക്കാൻ ബിർലാമാനേജ്‌മെന്റ്‌ തയ്യാറായി. പിന്നീട്‌ മറ്റു പല കാരണങ്ങൾ കൊണ്ട്‌ ഫാക്‌ടറി അടച്ചിടേണ്ടിവന്നു.
ശാസ്‌ത്രീയ സമീപനങ്ങളും ശാസ്‌ത്രവിജ്ഞാനവും ഉപയോഗപ്പെടുത്തി സാമൂഹ്യ പ്രശ്‌നങ്ങൾ പഠിക്കയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന പരിഷത്തിന്റെ രീതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
ശാസ്‌ത്രീയ സമീപനങ്ങളും ശാസ്‌ത്രവിജ്ഞാനവും ഉപയോഗപ്പെടുത്തി സാമൂഹ്യ പ്രശ്‌നങ്ങൾ പഠിക്കയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന പരിഷത്തിന്റെ രീതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
സൈലന്റ്‌ വാലി പ്രക്ഷോഭവും കോഴിക്കോടും
 
സൈലന്റ്‌ വാലി ഒരു നിത്യഹരിത വനപ്രദേശമാണ്‌. അവിടെ അണ കെട്ടി വൈദ്യുതോൽപ്പാദനവും ജലസേചനവും നടത്തുന്ന പദ്ധതി നിർദേശത്തിനെതിരെ സമാനതകളില്ലാത്ത ആശയ പ്രചാരണവും പ്രക്ഷോഭവും നടന്നു. ലോകശ്രദ്ധ നേടിയ ഈ പരിസര സംരക്ഷണ പ്രവർത്തനത്തിന്‌ ആശയപരമായ ഊർജവും പ്രവർത്തനപരമായ നേതൃത്വവും നൽകാൻ പരിഷത്ത്‌ കഠിനമായി പരിശ്രമിച്ചു. 1977 ൽ പ്രൊഫ. എം കെ പ്രസാദ്‌ ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രമേയം കൂടുതൽ ചർച്ചകൾക്കും പഠനങ്ങൾക്കുമായി മാറ്റിവച്ചു. ഈ പ്രമേയം പാസ്സാക്കുന്നതിനാവശ്യമായ വസ്‌തുതകൾ പരിഷത്തിലില്ലായിരുന്നു. ദേശീയ അന്തർദേശീയ തലത്തിലുള്ള ശാസ്‌ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പ്രശ്‌നത്തിലിടപെട്ടു. പ്രശ്‌നം കൂടുതൽ വിവാദത്തിലായി. ഈ പശ്ചാത്തലത്തിൽ 1978 ൽ സർവ സമ്മതമായ ഒരു തീരുമാനമുണ്ടാകുന്നതുവരെ പദ്ധതി പ്രവർത്തനവുമായി മുന്നോട്ടു പോകരുതെന്നും മലബാർ പ്രദേശത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അടിയന്തിരമായി കേരളത്തിൽ ഒരു താപനിലയത്തിന്റെ പണി ആരംഭിക്കണമെന്നും പരിഷത്ത്‌ ആവശ്യപ്പെട്ടു. സൈലന്റ്‌ വാലി പ്രശ്‌നത്തിന്റെ സാങ്കേതിക പാരിസ്ഥിതിക വശങ്ങളും സാമൂഹ്യ രാഷ്‌ട്രീയ വശങ്ങളും വിശദമായി പഠിക്കുന്നതിന്‌ ഒരു വിദഗ്‌ധ സമിതിയെയും പരിഷത്ത്‌ നിയോഗിച്ചു. പ്രൊഫ. എം കെ പ്രസാദ്‌, ഡോ. എം പി പരമേശ്വരൻ, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. കെ പി കണ്ണൻ എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പരിഷത്ത്‌ 1978 ൽ സൈലന്റ്‌ വാലി പ്രമേയം അംഗീകരിക്കുന്നത്‌.
===സൈലന്റ്‌ വാലി പ്രക്ഷോഭവും കോഴിക്കോടും===
 
സൈലന്റ്‌ വാലി ഒരു നിത്യഹരിത വനപ്രദേശമാണ്‌. അവിടെ അണ കെട്ടി വൈദ്യുതോൽപ്പാദനവും ജലസേചനവും നടത്തുന്ന പദ്ധതി നിർദേശത്തിനെതിരെ സമാനതകളില്ലാത്ത ആശയ പ്രചാരണവും പ്രക്ഷോഭവും നടന്നു. ലോകശ്രദ്ധ നേടിയ ഈ പരിസര സംരക്ഷണ പ്രവർത്തനത്തിന്‌ ആശയപരമായ ഊർജവും പ്രവർത്തനപരമായ നേതൃത്വവും നൽകാൻ പരിഷത്ത്‌ കഠിനമായി പരിശ്രമിച്ചു. 1977 ൽ പ്രൊഫ. എം കെ പ്രസാദ്‌ ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രമേയം കൂടുതൽ ചർച്ചകൾക്കും പഠനങ്ങൾക്കുമായി മാറ്റിവച്ചു. ഈ പ്രമേയം പാസ്സാക്കുന്നതിനാവശ്യമായ വസ്‌തുതകൾ പരിഷത്തിലില്ലായിരുന്നു. ദേശീയ അന്തർദേശീയ തലത്തിലുള്ള ശാസ്‌ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പ്രശ്‌നത്തിലിടപെട്ടു. പ്രശ്‌നം കൂടുതൽ വിവാദത്തിലായി. ഈ പശ്ചാത്തലത്തിൽ 1978 ൽ സർവസമ്മതമായ ഒരു തീരുമാനമുണ്ടാകുന്നതുവരെ പദ്ധതി പ്രവർത്തനവുമായി മുന്നോട്ടു പോകരുതെന്നും മലബാർ പ്രദേശത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ അടിയന്തിരമായി കേരളത്തിൽ ഒരു താപനിലയത്തിന്റെ പണി ആരംഭിക്കണമെന്നും പരിഷത്ത്‌ ആവശ്യപ്പെട്ടു. സൈലന്റ്‌ വാലി പ്രശ്‌നത്തിന്റെ സാങ്കേതിക പാരിസ്ഥിതിക വശങ്ങളും സാമൂഹ്യ രാഷ്‌ട്രീയ വശങ്ങളും വിശദമായി പഠിക്കുന്നതിന്‌ ഒരു വിദഗ്‌ധ സമിതിയെയും പരിഷത്ത്‌ നിയോഗിച്ചു. പ്രൊഫ. എം കെ പ്രസാദ്‌, ഡോ. എം പി പരമേശ്വരൻ, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. കെ പി കണ്ണൻ എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പരിഷത്ത്‌ 1978 ൽ സൈലന്റ്‌ വാലി പ്രമേയം അംഗീകരിക്കുന്നത്‌.
 
സൈലന്റ്‌ വാലി പ്രശ്‌നം ആവിർഭവിച്ചത്‌ ഒരു വനസംരക്ഷണ പ്രശ്‌നമായാണ്‌. പിന്നീട്‌ വനമെന്നോ ഊർജമെന്നോ വികസനമെന്നോ വേർതിരിക്കാനാവാത്ത ഒരു സമഗ്ര പ്രശ്‌നമായിമാറി. ഈ പ്രക്രിയയിൽ പരിഷത്ത്‌ നടത്തിയ പഠനവും തുടർ പ്രചാരണങ്ങളും നിർണായകമായ സ്വാധീനം ചെലുത്തി. പ്രശ്‌നത്തെ സമഗ്രമായൊരു വികസന പ്രശ്‌നമാക്കി മാറ്റിയതാണ്‌ പരിഷത്തിന്റെ മുഖ്യ സംഭാവന.
സൈലന്റ്‌ വാലി പ്രശ്‌നം ആവിർഭവിച്ചത്‌ ഒരു വനസംരക്ഷണ പ്രശ്‌നമായാണ്‌. പിന്നീട്‌ വനമെന്നോ ഊർജമെന്നോ വികസനമെന്നോ വേർതിരിക്കാനാവാത്ത ഒരു സമഗ്ര പ്രശ്‌നമായിമാറി. ഈ പ്രക്രിയയിൽ പരിഷത്ത്‌ നടത്തിയ പഠനവും തുടർ പ്രചാരണങ്ങളും നിർണായകമായ സ്വാധീനം ചെലുത്തി. പ്രശ്‌നത്തെ സമഗ്രമായൊരു വികസന പ്രശ്‌നമാക്കി മാറ്റിയതാണ്‌ പരിഷത്തിന്റെ മുഖ്യ സംഭാവന.
സൈലന്റ്‌ വാലി പ്രക്ഷോഭത്തിന്റെ നെടുനായകനായ പ്രൊഫ. എം കെ പ്രസാദ്‌ 1975 ലാണ്‌ കോഴിക്കോട്‌ മീഞ്ചന്തയിലെ ഗവ. കോളേജിൽ അധ്യാപകനായെത്തുന്നത്‌. 75 മുതൽ 81 വരെയുള്ള കാലം അദ്ദേഹത്തിന്റെ ഇടപെടലുകളും നേതൃത്വവും സംസ്ഥാനതലത്തിനൊപ്പം കോഴിക്കോട്‌ ജില്ലയ്‌ക്കും പ്രത്യേകമായ സവിശേഷതയായി. പരിഷത്ത്‌ പ്രവർത്തകരെ ഒന്നടങ്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലേക്ക്‌ ആകൃഷ്‌ടരാക്കുന്നതിലും മറ്റു സംഘടനകളെ പ്രവർതനങ്ങളിൽ സജീവമായിടപെടീക്കുന്നതിനും വിശാലമായ ശിഷ്യവൃന്ദമുള്ള എം കെ പിയുടെ നേതൃത്വം ഒട്ടൊന്നുമല്ല സഹായകരമായത്‌. നിരവധി സെമിനാറുകളും ചർച്ചാ ക്ലാസ്സുകളും കോഴിക്കോട്‌ വെച്ച്‌ നടത്തി. പത്രപംക്തികളിലൂടെയുള്ള ആശയ പ്രചാരണ സാധ്യതകൾ ഫലപ്രദമായുപയോഗിച്ചു. കോഴിക്കോട്ടെ പരിഷത്ത്‌ പ്രവർത്തകർ മുൻകൈയെടുത്ത്‌ SPEK (Society for the protection of Environment Kerala) എന്ന സംഘടന ഉണ്ടാക്കി. പരിഷത്തിന്റെ സുഹൃത്തും അഭ്യുദയ കാംക്ഷിയുമായ ആർക്കിടെക്‌ട്‌ ആർ കെ രമേഷിന്റെ പേരിലാണ്‌ സൈലന്റ്‌വാലി കാടുകൾ സംരക്ഷിക്കുന്നതിനുള്ള റിട്ട്‌ പെറ്റീഷൻ അന്ന്‌ കോടതിയിൽ സമർപ്പിച്ചത്‌.
 
സൈലന്റ്‌ വാലി പ്രക്ഷോഭത്തിന്റെ നെടുനായകനായ പ്രൊഫ. എം കെ പ്രസാദ്‌ 1975 ലാണ്‌ കോഴിക്കോട്‌ മീഞ്ചന്തയിലെ ഗവ. കോളേജിൽ അധ്യാപകനായെത്തുന്നത്‌. 75 മുതൽ 81 വരെയുള്ള കാലം അദ്ദേഹത്തിന്റെ ഇടപെടലുകളും നേതൃത്വവും സംസ്ഥാനതലത്തിനൊപ്പം കോഴിക്കോട്‌ ജില്ലയ്‌ക്കും പ്രത്യേകമായ സവിശേഷതയായി. പരിഷത്ത്‌ പ്രവർത്തകരെ ഒന്നടങ്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലേക്ക്‌ ആകൃഷ്‌ടരാക്കുന്നതിലും മറ്റു സംഘടനകളെ പ്രവർതനങ്ങളിൽ സജീവമായിടപെടീക്കുന്നതിനും വിശാലമായ ശിഷ്യവൃന്ദമുള്ള എം കെ പിയുടെ നേതൃത്വം ഒട്ടൊന്നുമല്ല സഹായകരമായത്‌. നിരവധി സെമിനാറുകളും ചർച്ചാ ക്ലാസ്സുകളും കോഴിക്കോട്‌ വെച്ച്‌ നടത്തി. പത്രപംക്തികളിലൂടെയുള്ള ആശയപ്രചാരണ സാധ്യതകൾ ഫലപ്രദമായുപയോഗിച്ചു. കോഴിക്കോട്ടെ പരിഷത്ത്‌ പ്രവർത്തകർ മുൻകൈയെടുത്ത്‌ SPEK (Society for the protection of Environment Kerala) എന്ന സംഘടന ഉണ്ടാക്കി. പരിഷത്തിന്റെ സുഹൃത്തും അഭ്യുദയ കാംക്ഷിയുമായ ആർക്കിടെക്‌ട്‌ ആർ കെ രമേഷിന്റെ പേരിലാണ്‌ സൈലന്റ്‌വാലി കാടുകൾ സംരക്ഷിക്കുന്നതിനുള്ള റിട്ട്‌ പെറ്റീഷൻ അന്ന്‌ കോടതിയിൽ സമർപ്പിച്ചത്‌.
 
ചാലിയാർ പ്രക്ഷോഭവും സമാന്തരമായി നടന്ന സൈലന്റ്‌ വാലി പ്രക്ഷോഭവും കോഴിക്കോട്ടെ പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ വലിയ ഊർജമാണ്‌ പകർന്നത്‌. ആനിഹാൾ റോഡിലെ സയൻസ്‌ സെന്ററായിരുന്നു ഈ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം.
ചാലിയാർ പ്രക്ഷോഭവും സമാന്തരമായി നടന്ന സൈലന്റ്‌ വാലി പ്രക്ഷോഭവും കോഴിക്കോട്ടെ പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ വലിയ ഊർജമാണ്‌ പകർന്നത്‌. ആനിഹാൾ റോഡിലെ സയൻസ്‌ സെന്ററായിരുന്നു ഈ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം.
വിവിധ സംഘടനകൾ വ്യക്തികൾ സാംസ്‌കാരിക കൂട്ടായ്‌മകൾ എന്നിവയുടെയെല്ലാം ചെറുത്തുനിൽപ്പിന്റെയും എം ജി കെ മേനോൻ കമ്മിറ്റി നിർദേശങ്ങളുടെയും ഫലമായി പദ്ധതി ഉപേക്ഷിക്കാനും സൈലന്റ്‌ വാലി നിത്യഹരിതവനമായി സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിക്കുകയും ചെയ്‌തു.
വിവിധ സംഘടനകൾ വ്യക്തികൾ സാംസ്‌കാരിക കൂട്ടായ്‌മകൾ എന്നിവയുടെയെല്ലാം ചെറുത്തുനിൽപ്പിന്റെയും എം ജി കെ മേനോൻ കമ്മിറ്റി നിർദേശങ്ങളുടെയും ഫലമായി പദ്ധതി ഉപേക്ഷിക്കാനും സൈലന്റ്‌ വാലി നിത്യഹരിതവനമായി സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിക്കുകയും ചെയ്‌തു.
===വിപുലമാകുന്ന സംഘടന===
77 ൽ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശനായിരുന്നു. പ്രസിഡണ്ട്‌ പ്രൊഫ. എം ഗോപിനാഥും.
77 ൽ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശനായിരുന്നു. പ്രസിഡണ്ട്‌ പ്രൊഫ. എം ഗോപിനാഥും.
ഇതേ വർഷമാവുമ്പോഴേക്കും പരിഷത്ത്‌ യൂണിറ്റുകൾ മിക്കയിടത്തും വ്യാപിച്ചതിനെ തുടർന്ന്‌ വിദ്യാഭ്യാസ ജില്ലാതലത്തിൽ യൂണിറ്റുകളെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. കോഴിക്കോട്‌ ജില്ലയിൽ കോഴിക്കോടും വയനാടും ചേർത്ത ഒരു മേഖലയും വടകര മറ്റൊരു മേഖലയുമായിരുന്നു. പിന്നീട്‌ വയനാടിനെ വിഭജിച്ച്‌ വേറൊരു മേഖലയാക്കി. വടകര മേഖലാ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട്‌ എ എം കുഞ്ഞികൃഷ്‌ണനും സെക്രട്ടറി എ എം ബാലകൃഷ്‌ണനുമായിരുന്നു. 1982 ആയപ്പോഴേക്കും കോഴിക്കോട്‌ വടകര മേഖലകൾക്ക്‌ പുറമെ വടകരയെ വിഭജിച്ച്‌ കൊയിലാണ്ടി മേഖല കൂടി രൂപപ്പെട്ടു. വടകര ഡോ. എം കുമാരനും കെ പവിത്രനും കൊയിലാണ്ടി കെ വി പ്രഭാകരനും ടി പി സുകുമാരനും കോഴിക്കോട്‌ പ്രൊഫ. കോയട്ടിയും വേലായുധൻ പന്തീരാങ്കാവും യഥാക്രമം പ്രസിഡണ്ടും സെക്രട്ടറിയുമായി.
ഇതേ വർഷമാവുമ്പോഴേക്കും പരിഷത്ത്‌ യൂണിറ്റുകൾ മിക്കയിടത്തും വ്യാപിച്ചതിനെ തുടർന്ന്‌ വിദ്യാഭ്യാസ ജില്ലാതലത്തിൽ യൂണിറ്റുകളെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. കോഴിക്കോട്‌ ജില്ലയിൽ കോഴിക്കോടും വയനാടും ചേർത്ത ഒരു മേഖലയും വടകര മറ്റൊരു മേഖലയുമായിരുന്നു. പിന്നീട്‌ വയനാടിനെ വിഭജിച്ച്‌ വേറൊരു മേഖലയാക്കി. വടകര മേഖലാ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട്‌ എ എം കുഞ്ഞികൃഷ്‌ണനും സെക്രട്ടറി എ എം ബാലകൃഷ്‌ണനുമായിരുന്നു. 1982 ആയപ്പോഴേക്കും കോഴിക്കോട്‌ വടകര മേഖലകൾക്ക്‌ പുറമെ വടകരയെ വിഭജിച്ച്‌ കൊയിലാണ്ടി മേഖല കൂടി രൂപപ്പെട്ടു. വടകര ഡോ. എം കുമാരനും കെ പവിത്രനും കൊയിലാണ്ടി കെ വി പ്രഭാകരനും ടി പി സുകുമാരനും കോഴിക്കോട്‌ പ്രൊഫ. കോയട്ടിയും വേലായുധൻ പന്തീരാങ്കാവും യഥാക്രമം പ്രസിഡണ്ടും സെക്രട്ടറിയുമായി.
82-83 വർഷം കോഴിക്കോട്‌ ജില്ല ഒട്ടേറെ സംസ്ഥാന പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്‌, ഉത്തരമേഖലാ പ്രവർത്തക പഠന ക്യാമ്പ്‌, ഉത്തരമേഖലാ കേഡർ ക്യാമ്പ്‌, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അക്കാലത്തെ ഉത്തരമേഖലാ സെക്രട്ടറി പരേതനായ എ എം ബാലകൃഷ്‌ണനായിരുന്നു. വടകര മേഖലയായിരുന്നു ക്യാമ്പ്‌ സംഘാടന ചുമതല ഏറ്റെടുത്തത്‌. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച മേഖലയായിരുന്നു വടകര.
 
1982 സെപ്‌തംബർ 19, 20, 21 തിയ്യതികളിൽ പെരുവണ്ണാമൂഴി ഡാം റിക്രിയേഷൻ ക്ലബ്ബ്‌ ഹാളിലായിരുന്നു സംസ്ഥാന പ്രവർത്തക ക്യാമ്പ്‌. ക്യാമ്പിന്റെ പ്രചാരണാർഥം പേരാമ്പ്ര പ്രദേശത്തെ മുപ്പതോളം വിദ്യാലയങ്ങളിൽ ജില്ലാ കലാട്രൂപ്പ്‌ പരിപാടികളവതരിപ്പിച്ചു.
82-83 വർഷം കോഴിക്കോട്‌ ജില്ല ഒട്ടേറെ സംസ്ഥാന പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്‌, ഉത്തരമേഖലാ പ്രവർത്തക പഠന ക്യാമ്പ്‌, ഉത്തരമേഖലാ കേഡർ ക്യാമ്പ്‌, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അക്കാലത്തെ ഉത്തരമേഖലാ സെക്രട്ടറി പരേതനായ എ എം ബാലകൃഷ്‌ണനായിരുന്നു. വടകര മേഖലയായിരുന്നു ക്യാമ്പ്‌ സംഘാടന ചുമതല ഏറ്റെടുത്തത്‌. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച മേഖലയായിരുന്നു വടകര.1982 സെപ്‌തംബർ 19, 20, 21 തിയ്യതികളിൽ പെരുവണ്ണാമൂഴി ഡാം റിക്രിയേഷൻ ക്ലബ്ബ്‌ ഹാളിലായിരുന്നു സംസ്ഥാന പ്രവർത്തക ക്യാമ്പ്‌. ക്യാമ്പിന്റെ പ്രചാരണാർഥം പേരാമ്പ്ര പ്രദേശത്തെ മുപ്പതോളം വിദ്യാലയങ്ങളിൽ ജില്ലാ കലാട്രൂപ്പ്‌ പരിപാടികളവതരിപ്പിച്ചു.
 
ക്യാമ്പിനോടനുബന്ധിച്ച്‌ വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട്‌ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട്‌ സമ്പന്നമായിരുന്നു. 1983 ൽ വീണ്ടും ശാസ്‌ത്രമാസം ആരംഭിച്ചപ്പോൾ കോഴിക്കോട്‌ 400, കൊയിലാണ്ടി 420, താമരശ്ശേരി 300, വടകര 300 എന്നിങ്ങനെ ക്ലാസ്സുകൾ നടന്നു. പ്രകൃതി, സമൂഹം, ശാസ്‌ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, പ്രകൃതി സംരക്ഷണം എന്നിവയായിരുന്നു വിഷയങ്ങൾ.
ക്യാമ്പിനോടനുബന്ധിച്ച്‌ വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട്‌ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട്‌ സമ്പന്നമായിരുന്നു. 1983 ൽ വീണ്ടും ശാസ്‌ത്രമാസം ആരംഭിച്ചപ്പോൾ കോഴിക്കോട്‌ 400, കൊയിലാണ്ടി 420, താമരശ്ശേരി 300, വടകര 300 എന്നിങ്ങനെ ക്ലാസ്സുകൾ നടന്നു. പ്രകൃതി, സമൂഹം, ശാസ്‌ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, പ്രകൃതി സംരക്ഷണം എന്നിവയായിരുന്നു വിഷയങ്ങൾ.
76-77 ൽ തന്നെ നടത്തിയ `കേരളത്തിന്റെ സമ്പത്ത്‌' ക്ലാസ്സുകൾ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിലാണ്‌ നടന്നത്‌. അന്ന്‌ മറ്റ്‌ തരത്തിലുള്ള ആശയ പ്രകടനങ്ങൾക്ക്‌ നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാവാം പരിഷത്തിന്റെ ക്ലാസ്സുകൾ കേൾക്കാൻ പതിവിലധികം പേരുണ്ടായി. കോഴിക്കോട്‌ ജില്ലയിൽ ധാരാളം ക്ലാസ്സുകൾ തുടർച്ചയായി നടന്നു.
76-77 ൽ തന്നെ നടത്തിയ `കേരളത്തിന്റെ സമ്പത്ത്‌' ക്ലാസ്സുകൾ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിലാണ്‌ നടന്നത്‌. അന്ന്‌ മറ്റ്‌ തരത്തിലുള്ള ആശയ പ്രകടനങ്ങൾക്ക്‌ നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാവാം പരിഷത്തിന്റെ ക്ലാസ്സുകൾ കേൾക്കാൻ പതിവിലധികം പേരുണ്ടായി. കോഴിക്കോട്‌ ജില്ലയിൽ ധാരാളം ക്ലാസ്സുകൾ തുടർച്ചയായി നടന്നു.
പിന്നീട്‌ പല സന്ദർഭങ്ങളിലായി നടന്ന ശാസ്‌ത്ര ക്ലാസ്സുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവ 1985ലെ യുവജനങ്ങളെ ഉദ്ദേശിച്ചു നടത്തിയ `നാം ജീവിക്കുന്ന ലോകം' ക്ലാസ്‌ പരമ്പരയായി രുന്നു. ഭൗതിക ലോകം, ജീവലോകം, ശാസ്‌ത്രലോകം, നാളത്തെ ലോകം എന്നിവയായിരുന്നു ക്ലാസ്സുകൾ. ഒട്ടേറെ കോളേജ്‌ ഹൈസ്‌കൂൾ അധ്യാപകരെ ഈ ക്ലാസ്സുകളെടുക്കാൻ അധ്യാപകരായി കിട്ടി. കോഴിക്കോട്‌ ജില്ലയിൽ ആകെ 1370 ക്ലാസ്സുകൾ നടന്നു.
പിന്നീട്‌ പല സന്ദർഭങ്ങളിലായി നടന്ന ശാസ്‌ത്ര ക്ലാസ്സുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവ 1985ലെ യുവജനങ്ങളെ ഉദ്ദേശിച്ചു നടത്തിയ `നാം ജീവിക്കുന്ന ലോകം' ക്ലാസ്‌ പരമ്പരയായി രുന്നു. ഭൗതിക ലോകം, ജീവലോകം, ശാസ്‌ത്രലോകം, നാളത്തെ ലോകം എന്നിവയായിരുന്നു ക്ലാസ്സുകൾ. ഒട്ടേറെ കോളേജ്‌ ഹൈസ്‌കൂൾ അധ്യാപകരെ ഈ ക്ലാസ്സുകളെടുക്കാൻ അധ്യാപകരായി കിട്ടി. കോഴിക്കോട്‌ ജില്ലയിൽ ആകെ 1370 ക്ലാസ്സുകൾ നടന്നു.
ശാസ്‌ത്രവും വിശ്വാസവും, ഭൗതികവർഷം ശാസ്‌ത്രക്ലാസ്സുകൾ, 2009 ലെ ശാസ്‌ത്രവർഷം ക്ലാസ്സുകൾ എന്നിവയാണ്‌ പിന്നീട്‌ നടന്ന ക്ലാസ്‌ പരമ്പരകളിൽ പ്രധാനം. ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ക്ലാസ്സുകൾ. ഗലീലിയോ നാടകയാത്ര, ശാസ്‌ത്രവണ്ടി, ശാസ്‌ത്രസമിതികളുടെ രൂപീകരണം, ശാസ്‌ത്രപുസ്‌തക പ്രചാരണം എന്നിവയെല്ലാം കൂട്ടിയിണക്കിയ ഒരു ശൃംഖലാ പ്രവർത്തനമായാണ്‌ ശാസ്‌ത്രവർഷം പരിപാടി വിഭാവനം ചെയ്‌തിരുന്നത്‌. ഇതോടൊപ്പം പാനൽ പ്രദർശനം, കേരളീയ ശാസ്‌ത്രപ്രതിഭകളെ അനുസ്‌മരിക്കൽ എന്നിവയും നടന്നു. അത്ഭുതകരമായ ആകാശം, പരിണാമം 21-ാം നൂറ്റാണ്ടിൽ, മാനുഷരെല്ലാരുമൊന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ ക്ലാസ്സുകൾ എല്ലാ മേഖലയിലും നടന്നു. 500ലധികം ക്ലാസ്സുകൾ, 18 കേന്ദ്രങ്ങളിൽ ഗലീലിയോ നാടകം 24 സ്‌കൂളുകളിൽ ശാസ്‌ത്രവണ്ടി പര്യടനം എല്ലാ മേഖലയിലും ശാസ്‌ത്ര പാനൽ പ്രദർശനം ഡോ. പി ആർ പിഷാരടി അനുസ്‌മരണം, ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം എന്നിവയാണ്‌ കോഴിക്കോട്‌ ജില്ലയിൽ നടന്നത്‌. ശാസ്‌ത്രബോധവും യുക്തിചിന്തയും തകർന്നുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ശാസ്‌ത്രവർഷാചരണം ഗൗരവമാർന്ന ഇടപെടലായി മാറി.
ശാസ്‌ത്രവും വിശ്വാസവും, ഭൗതികവർഷം ശാസ്‌ത്രക്ലാസ്സുകൾ, 2009 ലെ ശാസ്‌ത്രവർഷം ക്ലാസ്സുകൾ എന്നിവയാണ്‌ പിന്നീട്‌ നടന്ന ക്ലാസ്‌ പരമ്പരകളിൽ പ്രധാനം. ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ക്ലാസ്സുകൾ. ഗലീലിയോ നാടകയാത്ര, ശാസ്‌ത്രവണ്ടി, ശാസ്‌ത്രസമിതികളുടെ രൂപീകരണം, ശാസ്‌ത്രപുസ്‌തക പ്രചാരണം എന്നിവയെല്ലാം കൂട്ടിയിണക്കിയ ഒരു ശൃംഖലാ പ്രവർത്തനമായാണ്‌ ശാസ്‌ത്രവർഷം പരിപാടി വിഭാവനം ചെയ്‌തിരുന്നത്‌. ഇതോടൊപ്പം പാനൽ പ്രദർശനം, കേരളീയ ശാസ്‌ത്രപ്രതിഭകളെ അനുസ്‌മരിക്കൽ എന്നിവയും നടന്നു. അത്ഭുതകരമായ ആകാശം, പരിണാമം 21-ആം നൂറ്റാണ്ടിൽ, മാനുഷരെല്ലാരുമൊന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ ക്ലാസ്സുകൾ എല്ലാ മേഖലയിലും നടന്നു. 500ലധികം ക്ലാസ്സുകൾ, 18 കേന്ദ്രങ്ങളിൽ ഗലീലിയോ നാടകം 24 സ്‌കൂളുകളിൽ ശാസ്‌ത്രവണ്ടി പര്യടനം എല്ലാ മേഖലയിലും ശാസ്‌ത്ര പാനൽ പ്രദർശനം ഡോ. പി ആർ പിഷാരടി അനുസ്‌മരണം, ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം എന്നിവയാണ്‌ കോഴിക്കോട്‌ ജില്ലയിൽ നടന്നത്‌. ശാസ്‌ത്രബോധവും യുക്തിചിന്തയും തകർന്നുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ശാസ്‌ത്രവർഷാചരണം ഗൗരവമാർന്ന ഇടപെടലായി മാറി.
ജ്യോതിശാസ്‌ത്രരംഗത്ത്‌ യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ ടെലസ്‌കോപ്പ്‌ നിരീക്ഷണം നടന്നതിന്റെ 400-ാം വാർഷികം ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും `ഒറിജിൻ ഓഫ്‌ സ്‌പീഷീസിന്റെ' 150-ാം വാർഷികവുമായിരുന്നു 2009. ശാസ്‌ത്രവർഷം ലോകമെമ്പാടും ആചരിച്ചിരുന്നു. കേരളത്തിലെ 14 ജില്ലകളിൽ നടന്ന ഇത്രയും വൈവിധ്യമുള്ള പരിപാടികൾ ഒരുപക്ഷേ മറ്റെവിടെയും നടന്നിട്ടുണ്ടാവില്ല.
 
ഗ്രാമശാസ്‌ത്രജാഥകൾ
ജ്യോതിശാസ്‌ത്രരംഗത്ത്‌ യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ ടെലസ്‌കോപ്പ്‌ നിരീക്ഷണം നടന്നതിന്റെ 400-ആം വാർഷികം ചാൾസ്‌ ഡാർവിന്റെ 200-ആം ജന്മവാർഷികവും `ഒറിജിൻ ഓഫ്‌ സ്‌പീഷീസിന്റെ' 150-ആം വാർഷികവുമായിരുന്നു 2009. ശാസ്‌ത്രവർഷം ലോകമെമ്പാടും ആചരിച്ചിരുന്നു. കേരളത്തിലെ 14 ജില്ലകളിൽ നടന്ന ഇത്രയും വൈവിധ്യമുള്ള പരിപാടികൾ ഒരുപക്ഷേ മറ്റെവിടെയും നടന്നിട്ടുണ്ടാവില്ല.
 
===ഗ്രാമശാസ്‌ത്രജാഥകൾ===
 
ഗ്രാമശാസ്‌ത്രജാഥകൾ 1982 കാലത്താണ്‌ ആരംഭിക്കുന്നത്‌. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, ആരോഗ്യം, ഗ്രാമവികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നിരവധി ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകൾ സംയുക്തമായും ഒരു തവണ കോഴിക്കോട്‌ വയനാട്‌ ജില്ല ചേർന്നും പിൽക്കാലത്ത്‌ നടത്തുകയുണ്ടായി. ഗ്രാമശാസ്‌ത്രജാഥകൾ 10 ദിവസം വീതം നീണ്ടുനിന്നതായിരുന്നു. 83 ലെ ഗ്രാമശാസ്‌ത്രജാഥ മണിയൂരിൽ കർഷകത്തൊഴിലാളി തോട്ടത്തിൽ കുഞ്ഞിപ്പെണ്ണാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കൊയിലാണ്ടി മേഖലയിലെ കാവുന്തറ കേന്ദ്രം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി. നാടൻ കലകളും ഘോഷയാത്രയുമായി ഒരു ഗ്രാമം മുഴുക്കെ ഗ്രാമജാഥയെ സ്വീകരിക്കാനെത്തുകയും ആരോഗ്യം വിഷയമായ ജാഥയിലെ ക്ലാസ്സുകൾ പൂർണമായും ശ്രദ്ധിക്കുകയും ചെയ്‌തു. ഗ്രാമശാസ്‌ത്രജാഥകൾ പുതിയൊരനുഭവമായിരുന്നു. പ്രവർത്തകർ വീടുവിട്ടിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഏതാണ്ട്‌ പത്തുദിവസക്കാലം കാൽനടയായി സഞ്ചരിക്കുക. ആദ്യകാല ജാഥകളിൽ ജാഥാംഗങ്ങൾ തന്നെ പുൽപ്പായ, പാചകത്തിനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ തലച്ചുമടായി കൊണ്ടുപോകുമായിരുന്നു. എസ്‌ പ്രഭാകരൻ നായരെപ്പോലുള്ള അറിവും അനുഭവവും ഗ്രാമീണ മനസുമുള്ള മുതിർന്ന പ്രവർത്തകരുടെ നേതൃത്വം ഗ്രാമജാഥകളെ തെല്ലൊന്നുമല്ല സഹായിച്ചത്‌.
ഗ്രാമശാസ്‌ത്രജാഥകൾ 1982 കാലത്താണ്‌ ആരംഭിക്കുന്നത്‌. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, ആരോഗ്യം, ഗ്രാമവികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നിരവധി ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകൾ സംയുക്തമായും ഒരു തവണ കോഴിക്കോട്‌ വയനാട്‌ ജില്ല ചേർന്നും പിൽക്കാലത്ത്‌ നടത്തുകയുണ്ടായി. ഗ്രാമശാസ്‌ത്രജാഥകൾ 10 ദിവസം വീതം നീണ്ടുനിന്നതായിരുന്നു. 83 ലെ ഗ്രാമശാസ്‌ത്രജാഥ മണിയൂരിൽ കർഷകത്തൊഴിലാളി തോട്ടത്തിൽ കുഞ്ഞിപ്പെണ്ണാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കൊയിലാണ്ടി മേഖലയിലെ കാവുന്തറ കേന്ദ്രം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി. നാടൻ കലകളും ഘോഷയാത്രയുമായി ഒരു ഗ്രാമം മുഴുക്കെ ഗ്രാമജാഥയെ സ്വീകരിക്കാനെത്തുകയും ആരോഗ്യം വിഷയമായ ജാഥയിലെ ക്ലാസ്സുകൾ പൂർണമായും ശ്രദ്ധിക്കുകയും ചെയ്‌തു. ഗ്രാമശാസ്‌ത്രജാഥകൾ പുതിയൊരനുഭവമായിരുന്നു. പ്രവർത്തകർ വീടുവിട്ടിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഏതാണ്ട്‌ പത്തുദിവസക്കാലം കാൽനടയായി സഞ്ചരിക്കുക. ആദ്യകാല ജാഥകളിൽ ജാഥാംഗങ്ങൾ തന്നെ പുൽപ്പായ, പാചകത്തിനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ തലച്ചുമടായി കൊണ്ടുപോകുമായിരുന്നു. എസ്‌ പ്രഭാകരൻ നായരെപ്പോലുള്ള അറിവും അനുഭവവും ഗ്രാമീണ മനസുമുള്ള മുതിർന്ന പ്രവർത്തകരുടെ നേതൃത്വം ഗ്രാമജാഥകളെ തെല്ലൊന്നുമല്ല സഹായിച്ചത്‌.
ജാഥ ഒരു തവണ കോഴിക്കോട്‌ ജില്ലയിലെ തനി ഉൾനാടൻ പ്രദേശമായ വേളത്തെത്തി. ചുറ്റുപാടും കാലവർഷം സൃഷ്‌ടിച്ച പ്രളയജലം. അതിനു നടുവിൽ ഒരു തുരുത്തുപോലെ വേളം ഗ്രാമം. വൈകുന്നേരത്തെ സമാപന പരിപാടികൾ കഴിഞ്ഞു. പുകയില പോലെ വാടിയുണങ്ങിയ കുപ്പായമില്ലാത്ത കർഷകത്തൊഴിലാളികളാണ്‌ നാട്ടുകാർ. അവരെല്ലാം പിരിഞ്ഞുപോയി. ജാഥാംഗങ്ങളും പ്രദേശത്തെ ഒന്നുരണ്ടു പ്രവർത്തകരും അവശേഷിച്ചു. സൂചികുത്തുന്ന തണുപ്പും കാറ്റും. ഒരു പീടിക വരാന്തയിലും മുറിയിലുമായി അന്തിയുറക്കം. ചൂടുള്ള കഞ്ഞിയും ചമ്മന്തിയും ആശ്വാസം. ഒരുവിധം നേരം പുലർത്തി. എസ്‌ പി എന്ന്‌ കാലത്ത്‌ `കാര്യം നടത്താൻ' ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയെങ്കിലും കൂടിയേ കഴിയൂ. ടി പി കെയും ടി പി എസും എസ്‌ പി എന്നും ഞാനും കൂടി ഊടുവഴിലൂടെ നടന്നു. ഓരോ വീടു കാണുമ്പോഴും അവിടെ കയറേണ്ട, അവിടെ കയറേണ്ട എന്നു പറയും. അത്രയ്‌ക്കുണ്ട്‌ ശോച്യാവസ്ഥ. അവസാനം ഓലമേഞ്ഞ്‌ ഒടിഞ്ഞുകുത്തിയ ഒരു വീട്ടിൽ കയറിച്ചെന്നു. ചുക്കിച്ചുളിഞ്ഞ ഒരു വൃദ്ധ അത്ഭുതത്തോടെ കോലായിൽ നിന്നും അകത്തേക്ക്‌ പാഞ്ഞു. വാതിൽ മറഞ്ഞു നിന്നു.
 
box matter
ജാഥ ഒരു തവണ കോഴിക്കോട്‌ ജില്ലയിലെ തനി ഉൾനാടൻ പ്രദേശമായ വേളത്തെത്തി. ചുറ്റുപാടും കാലവർഷം സൃഷ്‌ടിച്ച പ്രളയജലം. അതിനു നടുവിൽ ഒരു തുരുത്തുപോലെ വേളം ഗ്രാമം. വൈകുന്നേരത്തെ സമാപന പരിപാടികൾ കഴിഞ്ഞു. പുകയില പോലെ വാടിയുണങ്ങിയ കുപ്പായമില്ലാത്ത കർഷകത്തൊഴിലാളികളാണ്‌ നാട്ടുകാർ. അവരെല്ലാം പിരിഞ്ഞുപോയി. ജാഥാംഗങ്ങളും പ്രദേശത്തെ ഒന്നുരണ്ടു പ്രവർത്തകരും അവശേഷിച്ചു. സൂചികുത്തുന്ന തണുപ്പും കാറ്റും. ഒരു പീടിക വരാന്തയിലും മുറിയിലുമായി അന്തിയുറക്കം. ചൂടുള്ള കഞ്ഞിയും ചമ്മന്തിയും ആശ്വാസം. ഒരുവിധം നേരം പുലർത്തി. എസ്‌ പി എന്ന്‌ കാലത്ത്‌ `കാര്യം നടത്താൻ' ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയെങ്കിലും കൂടിയേ കഴിയൂ. ടി പി കെയും ടി പി എസും എസ്‌ പി എന്നും കെ ടി ആറും കൂടി ഊടുവഴിലൂടെ നടന്നു. ഓരോ വീടു കാണുമ്പോഴും അവിടെ കയറേണ്ട, അവിടെ കയറേണ്ട എന്നു പറയും. അത്രയ്‌ക്കുണ്ട്‌ ശോച്യാവസ്ഥ. അവസാനം ഓലമേഞ്ഞ്‌ ഒടിഞ്ഞുകുത്തിയ ഒരു വീട്ടിൽ കയറിച്ചെന്നു. ചുക്കിച്ചുളിഞ്ഞ ഒരു വൃദ്ധ അത്ഭുതത്തോടെ കോലായിൽ നിന്നും അകത്തേക്ക്‌ പാഞ്ഞു. വാതിൽ മറഞ്ഞു നിന്നു.
``അൽപ്പം ഉമിക്കരി തരുമോ?'' എസ്‌ പി എൻ ചോദിച്ചു... അങ്ങനെ ഞങ്ങളുടെ പല്ലുതേപ്പ്‌ കഴിഞ്ഞു. എസ്‌ പി എൻ വീണ്ടും: ``കുറച്ചു കട്ടൻകാപ്പി തരാമോ''... അന്നും ഞങ്ങൾക്ക്‌ പൊന്തക്കാട്ടിനുള്ളിൽ സുഖശോധന.
``അൽപ്പം ഉമിക്കരി തരുമോ?'' എസ്‌ പി എൻ ചോദിച്ചു... അങ്ങനെ ഞങ്ങളുടെ പല്ലുതേപ്പ്‌ കഴിഞ്ഞു. എസ്‌ പി എൻ വീണ്ടും: ``കുറച്ചു കട്ടൻകാപ്പി തരാമോ''... അന്നും ഞങ്ങൾക്ക്‌ പൊന്തക്കാട്ടിനുള്ളിൽ സുഖശോധന.
``ഓരോ വീട്ടിലുമോരോ നല്ലൊരു
``ഓരോ വീട്ടിലുമോരോ നല്ലൊരു
വരി 76: വരി 121:
പിന്നെ മതീ മെല്ലെ മതി''
പിന്നെ മതീ മെല്ലെ മതി''
ഈ മുദ്രാഗീതത്തിന്റെ പ്രസക്തി നിർമൽ പുരസ്‌കാര കേരളത്തിലെ പുതിയ തലമുറയ്‌ക്ക്‌ ഒരുപക്ഷേ അരോചകമായേക്കും. പക്ഷേ 80കളിൽ പോലും ഇതല്ലായിരുന്നു കേരളീയ ഗ്രാമങ്ങളുടെ സ്ഥിതി.
ഈ മുദ്രാഗീതത്തിന്റെ പ്രസക്തി നിർമൽ പുരസ്‌കാര കേരളത്തിലെ പുതിയ തലമുറയ്‌ക്ക്‌ ഒരുപക്ഷേ അരോചകമായേക്കും. പക്ഷേ 80കളിൽ പോലും ഇതല്ലായിരുന്നു കേരളീയ ഗ്രാമങ്ങളുടെ സ്ഥിതി.
ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത്‌ പ്രവർത്തകർക്ക്‌ അവസരമായി. ഇന്ന്‌ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത്‌ ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്‌.
ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത്‌ പ്രവർത്തകർക്ക്‌ അവസരമായി. ഇന്ന്‌ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത്‌ ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്‌.
80കൾ ആകുമ്പോഴേക്കും പരിഷത്ത്‌ പ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും നാട്ടിലുടനീളം വ്യാപിച്ചു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം. കോഴിക്കോട്‌ ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. 103 ബാലവേദികൾ വരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്നവയായുണ്ടായി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും നടന്നു. അതോടൊപ്പം നഴ്‌സറി അധ്യാപകർക്കുള്ള പരിശീലനം, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്ഷരവേദി തുടങ്ങിയവയും ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ എന്നിവയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്‌.
80കൾ ആകുമ്പോഴേക്കും പരിഷത്ത്‌ പ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും നാട്ടിലുടനീളം വ്യാപിച്ചു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം കോഴിക്കോട്‌ ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. 103 ബാലവേദികൾ വരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്നവയായുണ്ടായി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും നടന്നു. അതോടൊപ്പം നഴ്‌സറി അധ്യാപകർക്കുള്ള പരിശീലനം, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്ഷരവേദി തുടങ്ങിയവയും ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ എന്നിവയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്‌.
മേപ്പയ്യൂർ, അരിക്കുളം, പേരാമ്പ്ര എന്നിവിടങ്ങളിലാണ്‌ സജീവമായ അനൗപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്‌. ഇതിൽ മേപ്പയ്യൂരിൽ സി പത്മനാഭന്റെ നേതൃത്വത്തിൽ സാംബവ കുടുംബാംഗങ്ങൾക്കു വേണ്ടി നടത്തിയ ക്ലാസ്സുകൾ സംസ്ഥാനത്ത്‌ തന്നെ മാതൃകയായി. 10-ാം തരം വരെ ഔപചാരിക വിദ്യാഭ്യാസം നേടുവാനും അവരുടെ പാരമ്പര്യ കലാരൂപങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കാൻ ആത്മവിശ്വാസമുള്ളവരാക്കാനും ഈ ക്ലാസ്സുകൾ വഴി സാധിച്ചു.
 
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകൾക്കെതിരെ 1983 ഏപ്രിൽ മാസം കോഴിക്കോട്‌ ജില്ലയിൽ വ്യാപകമായ കൺവെൻഷനുകളും എഴുപത്തൊമ്പത്‌ ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട്‌ പ്രൊഫ. വി നാരായണൻ കുട്ടി, എം കെ ബാലരാമൻ നമ്പ്യാർ എന്നിവരും വടക ര അഡ്വ. ഇ കെ നാരായണൻ, പരിഷത്ത്‌ ജില്ലാ സെക്രട്ടറി എന്നിവരും സംരക്ഷണ സമിതി ഭാരവാഹികളായി. ശ്രീ പി പി ഉമ്മർകോയ, തായാട്ട്‌ ശങ്കരൻ, പി കെ നമ്പ്യാർ, തുടങ്ങിയവർ പരിപാടികളിൽ സംസാരിച്ചവരിൽ പെടുന്നു. നഴ്‌സറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും മറ്റുമായി നടത്തിയ ക്ലാസ്സുകളുടെ ഫലമായി ഇക്കാലത്ത്‌ വടകര, കടമേരി, മേപ്പയ്യൂർ, മേലടി എന്നിവിടങ്ങളിൽ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള പ്രീസ്‌കൂൾ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു.
മേപ്പയ്യൂർ, അരിക്കുളം, പേരാമ്പ്ര എന്നിവിടങ്ങളിലാണ്‌ സജീവമായ അനൗപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്‌. ഇതിൽ മേപ്പയ്യൂരിൽ സി പത്മനാഭന്റെ നേതൃത്വത്തിൽ സാംബവ കുടുംബാംഗങ്ങൾക്കു വേണ്ടി നടത്തിയ ക്ലാസ്സുകൾ സംസ്ഥാനത്ത്‌ തന്നെ മാതൃകയായി. 10-ആം തരം വരെ ഔപചാരിക വിദ്യാഭ്യാസം നേടുവാനും അവരുടെ പാരമ്പര്യ കലാരൂപങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കാൻ ആത്മവിശ്വാസമുള്ളവരാക്കാനും ഈ ക്ലാസ്സുകൾ വഴി സാധിച്ചു.
1985 ഫെബ്രുവരിയിൽ 22-ാം വാർഷികത്തിന്‌ കോഴിക്കോട്‌ ജില്ല വീണ്ടും ആതിഥ്യമരുളി. 62 ൽ പരിഷത്ത്‌ ഉദ്‌ഘാടനം ചെയ്‌ത ദേവഗിരി കോളേജിലായിരുന്നു 3 ദിവസത്തെ സമ്മേളനം. ശാസ്‌ത്രപ്രചാരണവും പത്ര പ്രവർത്തനവും തൊഴിൽരംഗത്തെ ആരോഗ്യ പ്രശ്‌നങ്ങൾ, കൈത്തറിരംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായരംഗം പ്രശ്‌നങ്ങളും സാധ്യതകളും, നഗരവത്‌കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്‌, കളിമൺ വ്യവസായരംഗം എന്നിങ്ങനെ ആറ്‌ സെമിനാറുകൾ, ശാസ്‌ത്രപ്രദർശനം-`ശാസ്‌ത്രദൃശ്യ', വിദ്യാലയങ്ങളിൽ ഫിലിം പ്രദർശനം, ഭോപ്പാൽ സ്ലൈഡ്‌ പ്രദർശനം-ക്ലാസ്സ്‌, ജില്ലാകലാട്രൂപ്പിന്റെ അവതരണങ്ങൾ, ശാസ്‌ത്രജാഥ, പൊതുയോഗം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശാസ്‌ത്രപ്രദർശനത്തിന്റെ പ്രധാന സംഘാടകരായ ഡോ. കെ പി അരവിന്ദൻ, ബാബു അമ്പാട്ട്‌ തുടങ്ങിയവർ ഈ സമ്മേളനത്തോടെ പരിഷത്തിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകരായി. കോഴിക്കോട്‌ മേയർ അഡ്വ. എ ശങ്കരൻ ചെയർമാനും കെ ടി രാധാകൃഷ്‌ണൻ ജനറൽ കൺവീനറുമായിരുന്നു. മുൻ മേയർ ശ്രീ. പി കുട്ടികൃഷ്‌ണൻ നായരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും നേതൃത്വവും സമ്മേളനവിജയത്തിനു സഹായകമായി.
 
22-ാം വാർഷികത്തിന്റെ പ്രത്യേകത കോഴിക്കോട്ടെ എല്ലാ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സർവീസ്‌ ട്രേഡ്‌ യൂണിയൻ സംഘടനകളുടെയും വമ്പിച്ച സഹകരണവും സാന്നിധ്യവുമായിരുന്നു. സമ്മേളനം കഴിഞ്ഞ്‌ മിച്ചം വന്ന 55000 രൂപ സംസ്ഥാന സമിതിയെ ഏൽപ്പിക്കാനും ജില്ലയിലെ പ്രവർത്തകർക്ക്‌ സാധിച്ചു.
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകൾക്കെതിരെ 1983 ഏപ്രിൽ മാസം കോഴിക്കോട്‌ ജില്ലയിൽ വ്യാപകമായ കൺവെൻഷനുകളും എഴുപത്തൊമ്പത്‌ ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട്‌ പ്രൊഫ. വി നാരായണൻ കുട്ടി, എം കെ ബാലരാമൻ നമ്പ്യാർ എന്നിവരും വടകര അഡ്വ. ഇ കെ നാരായണൻ, പരിഷത്ത്‌ ജില്ലാ സെക്രട്ടറി എന്നിവരും സംരക്ഷണ സമിതി ഭാരവാഹികളായി. ശ്രീ പി പി ഉമ്മർകോയ, തായാട്ട്‌ ശങ്കരൻ, പി കെ നമ്പ്യാർ, തുടങ്ങിയവർ പരിപാടികളിൽ സംസാരിച്ചവരിൽ പെടുന്നു. നഴ്‌സറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും മറ്റുമായി നടത്തിയ ക്ലാസ്സുകളുടെ ഫലമായി ഇക്കാലത്ത്‌ വടകര, കടമേരി, മേപ്പയ്യൂർ, മേലടി എന്നിവിടങ്ങളിൽ പുതിയൊരു തരത്തിലുള്ള പ്രീസ്‌കൂൾ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു.
ഭോപ്പാൽ (1985-86)
 
1985 ഫെബ്രുവരിയിൽ 22-ആം വാർഷികത്തിന്‌ കോഴിക്കോട്‌ ജില്ല വീണ്ടും ആതിഥ്യമരുളി. 62 ൽ പരിഷത്ത്‌ ഉദ്‌ഘാടനം ചെയ്‌ത ദേവഗിരി കോളേജിലായിരുന്നു 3 ദിവസത്തെ സമ്മേളനം. ശാസ്‌ത്രപ്രചാരണവും പത്ര പ്രവർത്തനവും തൊഴിൽരംഗത്തെ ആരോഗ്യ പ്രശ്‌നങ്ങൾ, കൈത്തറിരംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായരംഗം പ്രശ്‌നങ്ങളും സാധ്യതകളും, നഗരവത്‌കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്‌, കളിമൺ വ്യവസായരംഗം എന്നിങ്ങനെ ആറ്‌ സെമിനാറുകൾ, ശാസ്‌ത്രപ്രദർശനം-`ശാസ്‌ത്രദൃശ്യ', വിദ്യാലയങ്ങളിൽ ഫിലിം പ്രദർശനം, ഭോപ്പാൽ സ്ലൈഡ്‌ പ്രദർശനം-ക്ലാസ്സ്‌, ജില്ലാകലാട്രൂപ്പിന്റെ അവതരണങ്ങൾ, ശാസ്‌ത്രജാഥ, പൊതുയോഗം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശാസ്‌ത്രപ്രദർശനത്തിന്റെ പ്രധാന സംഘാടകരായ ഡോ. കെ പി അരവിന്ദൻ, ബാബു അമ്പാട്ട്‌ തുടങ്ങിയവർ ഈ സമ്മേളനത്തോടെ പരിഷത്തിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകരായി. കോഴിക്കോട്‌ മേയർ അഡ്വ. എ ശങ്കരൻ ചെയർമാനും കെ ടി രാധാകൃഷ്‌ണൻ ജനറൽ കൺവീനറുമായിരുന്നു. മുൻ മേയർ ശ്രീ. പി കുട്ടികൃഷ്‌ണൻ നായരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും നേതൃത്വവും സമ്മേളനവിജയത്തിനു സഹായകമായി.
 
22-ആം വാർഷികത്തിന്റെ പ്രത്യേകത കോഴിക്കോട്ടെ എല്ലാ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സർവീസ്‌ ട്രേഡ്‌ യൂണിയൻ സംഘടനകളുടെയും വമ്പിച്ച സഹകരണവും സാന്നിധ്യവുമായിരുന്നു. സമ്മേളനം കഴിഞ്ഞ്‌ മിച്ചം വന്ന 55000 രൂപ സംസ്ഥാന സമിതിയെ ഏൽപ്പിക്കാനും ജില്ലയിലെ പ്രവർത്തകർക്ക്‌ സാധിച്ചു.
 
===ഭോപ്പാൽ (1985-86)===
 
മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന്‌ നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത്‌ സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മേഖലാതല കാൽനടജാഥകൾ, സ്ലൈഡ്‌ പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ നടത്തിയ സ്ലൈഡ്‌ ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ്‌ 1ന്‌ വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട്‌ ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ്‌ സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ്‌ എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു. ജില്ലയിലെ പരിഷത്ത്‌ സംഘടനയേയും ബഹുജനങ്ങളെയും ബഹുരാഷ്‌ട്ര കുത്തകകൾക്കും അവയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച, ഈ പ്രവർത്തനങ്ങൾ പിന്നീട്‌ പരിഷത്ത്‌ നേതൃത്വം നൽകിയ സ്വാശ്രയ പദയാത്രയെയും നവ ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തനങ്ങളെയും സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ സഹായിച്ചു.
മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന്‌ നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത്‌ സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മേഖലാതല കാൽനടജാഥകൾ, സ്ലൈഡ്‌ പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ നടത്തിയ സ്ലൈഡ്‌ ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ്‌ 1ന്‌ വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട്‌ ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ്‌ സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ്‌ എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു. ജില്ലയിലെ പരിഷത്ത്‌ സംഘടനയേയും ബഹുജനങ്ങളെയും ബഹുരാഷ്‌ട്ര കുത്തകകൾക്കും അവയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച, ഈ പ്രവർത്തനങ്ങൾ പിന്നീട്‌ പരിഷത്ത്‌ നേതൃത്വം നൽകിയ സ്വാശ്രയ പദയാത്രയെയും നവ ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തനങ്ങളെയും സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ സഹായിച്ചു.
1987 ൽ ഭാരത ജനവിജ്ഞാന സമിതിയും എ ഐ എസ്‌ പി എസ്‌ എന്നും സംയുക്തമായി നടത്തിയ ഭോപ്പാലിലെ സമ്മേളനത്തിന്‌ കേരളത്തിൽ നിന്ന്‌ ഒരു പ്രത്യേക തീവണ്ടിയിൽ 750 പേർ യാത്ര തിരിച്ചു. അതിൽ 68 പേർ കോഴിക്കോട്‌ ജില്ലാ പ്രതിനിധികളായിരുന്നു.
1987 ൽ ഭാരത ജനവിജ്ഞാന സമിതിയും എ ഐ എസ്‌ പി എസ്‌ എന്നും സംയുക്തമായി നടത്തിയ ഭോപ്പാലിലെ സമ്മേളനത്തിന്‌ കേരളത്തിൽ നിന്ന്‌ ഒരു പ്രത്യേക തീവണ്ടിയിൽ 750 പേർ യാത്ര തിരിച്ചു. അതിൽ 68 പേർ കോഴിക്കോട്‌ ജില്ലാ പ്രതിനിധികളായിരുന്നു.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3574" എന്ന താളിൽനിന്ന് ശേഖരിച്ചത്