അജ്ഞാതം


"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,921 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:40, 19 ജനുവരി 2014
വരി 208: വരി 208:


===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
===സംവാദകേന്ദ്രങ്ങളിലെ അനുഭവങ്ങൾ  ===
''ഉദ്ഘാടനങ്ങൾ''
'''''ഉദ്ഘാടനങ്ങൾ'''''


ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ  മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത്  ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.
ദശലക്ഷം സംവാദത്തിന്റെ അഖിലേന്ത്യാ ഉദ്ഘാടനവും ജനസംവാദ യാത്രയുടെ വടക്കൻ കേരള ഉദ്ഘാടനവും കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കേരള സർവ്വകലാശാലാ  മുൻ വൈസ്‌ ചാൻസലർ ഡോ.ബി. ഇക്ബാൽ നിർവ്വഹിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. പരിഷത്ത്  ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ, മുൻ പ്രസിഡന്റ്‌ കെ.ടി രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജനസംവാദത്തിനു എ.ഐ.പി.എസ്‌.എൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ സി. കാർത്ത്യായനി സ്വാഗതം പറഞ്ഞു.
വരി 214: വരി 214:
തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി  കെ രവീന്ദ്രൻ  നിർവ്വഹിച്ചു  .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ  ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.
തെക്കൻ യാത്രയുടെ ഉദ്ഘാടനം ചെറുതോണിയിൽ പ്രൊഫ. പി  കെ രവീന്ദ്രൻ  നിർവ്വഹിച്ചു  .സ്വാഗത സംഘം ചെയർമാൻ ശ്രീ .കുഞ്ഞുമോന്റെ അധ്യക്ഷതയിൽ  ഡോ. എൻ കെ ശശിധരൻ പിള്ള വിഷയാവതരണം നടത്തി .ചർച്ചയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , എ .പി. ഉസ്മാൻ , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി വർഗ്ഗീസ്, ജലാലുദീൻ , കെ. ആർ . ജനാർദ്ദനൻ ,രാജു സേവിയർ, നിസാർ, തുടങ്ങിയവർ പങ്കെടുത്തു.


''വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി''
'''''വടക്കൻ യാത്രയിലെ തന്റെ ഒന്നാം ദിവസത്തെ അനുഭവം ടി വി നാരായണൻ ഇങ്ങിനെ രേഖപ്പെടുത്തി'''''


ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും  സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.
ഇന്നു പേരാവൂർ മെഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ ജനസംവാദത്തിൽ പങ്കെടുത്തു. തോലംബ്ര ശാസ്ത്രി നഗറിൽ രാവിലെ 16 പേരാണ് വന്നത്‌. എല്ലാവരും  സജീവമായി ഇടപെട്ടു. സി പി എം, കോൺഗ്രസ്സ്‌ ,ബി ജെ പി പാർട്ടികളിൽ പെട്ടവർ ഇതിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ജാതീയ ചേരിതിരിവിനെക്കുറിച്ചുള്ള ആശങ്കകളും കരിങ്കൽ ഖനനത്തിനെതിരെ നടന്നു വരുന്ന സമരം വിജയിക്കാത്തതും ചർച്ചയായി. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നാണു ഈ മലയോര പ്രദേശത്തുകാർ പറയുന്നത്.


വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്‌. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ്  രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്‌; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും.
വൈകുന്നേരം വായന്നൂരിൽ 82 പേരാണ് എത്തിയത്‌. ഇതിൽ 43 വനിതകളും 6 കുട്ടികളും ഉൾപ്പെടും. പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ (അണ്ണൻ) കൂടെ ഉണ്ടായിരുന്നു. കൃഷി, മദ്യം, അരാഷ്ട്രീയത തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു. പ്രദേശത്ത് പരിഷത്ത് യൂനിറ്റ്  രൂപീകരിക്കാനും മദ്യത്തിനെതിരെ കാമ്പെയ്ൻ ആരംഭിക്കാനും തീരുമാനിച്ചു. നല്ല സന്തോഷത്തോടെയാണു മടങ്ങിയത്‌; പ്രസംഗമല്ലാതെ സംവാദവും നടത്തി വിജയിപ്പിക്കാനാകുമെന്ന വിശ്വാസത്തോടെയും.
'''''കെ വി ഗിരീഷിന്റെ അനുഭവം ഇതാ'''''
കോയിപ്രയായിരുന്നു മാതമംഗലം മേഖലയിൽ രണ്ടാമത്തെ കേന്ദ്രം. മനോഹരമായ അച്ചീരപാറയിലുള്ള വായനശാലയുടെ മുറ്റം. 45 പേരുടെ പങ്കാളിത്തം. ആരും കേട്ടിരിക്കുകയായിരുന്നില്ല. സംവദിക്കുകയായിരുന്നു. ജനറൽ സിക്രട്ടറി  ശ്രീനിവാസൻ മാസ്റ്റർ മെല്ലെ തുടങ്ങി. കാർഷിക സംസ്കൃതി തിരിച്ചുപിടിക്കണം എന്ന് പഴയകാലത്തെ ഉദാഹരിച്ചു രാഘവേട്ടൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യ നയവും വിവിധ കഴ്ചപ്പടുകളിലൂടെ നാട്ടുകാർ വ്യക്തമാക്കി. പ്രകൃതി ചൂഷണം ചർച്ചചെയ്യപ്പെട്ടു. ഭൂമിയെ പൊതുസ്വത്തായി കാണണം. വിദ്യാഭ്യാസസമ്പ്രദായത്തിൽ അമ്മമാർ ഇന്നും സംശയാലുക്കളാണ്. ഇഗ്ലീഷ് മീഡിയം തീരാത്ത സംശയം. വികസന നയങ്ങളിൽ ഉണ്ടായ വിവിധ കാഴ്ചപ്പാടിൽ മനോജ്‌ മാസ്റ്റർ വിശദീകരണം നൽകി. പൊതു സമൂഹത്തിൽ എവിടെയോ യുവത്വത്തിൻറെ ശൂന്യത കൂട്ടത്തിൽ ഒരാൾ വേദിക്ക് മുന്നിലേക്ക്‌ തള്ളിയിട്ടു. ആരാണ് ഉത്തരവാദി എന്നത് മറ്റൊരു സംവാദമായി. പ്ലസ്‌ ടു വിദ്യാർഥികൾ മുതൽ അറുപതു വയസ്സ് പിന്നിട്ട സ്ത്രീകൾ വരെ എല്ലാവരും ചർച്ചയിൽ പങ്കുകൊണ്ടു. ഒരാൾ പോലും ഇടയിൽ കൊഴിഞ്ഞില്ല. സൂര്യൻ മുഖം മറയ്ക്കാൻ തുടങ്ങിയപ്പോൾ സമയം മതിയായില്ല, ഇനിയും ഇരിക്കണം എന്ന് പരസ്പരം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . " വേണം മറ്റൊരു കേരളം"


=== ചിത്രശാല ===
=== ചിത്രശാല ===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4066" എന്ന താളിൽനിന്ന് ശേഖരിച്ചത്