അജ്ഞാതം


"ജലം ജന്മാവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:45, 31 ഓഗസ്റ്റ് 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 21: വരി 21:
==കേരളത്തിലെ ജലസ്ഥിതിവിവരങ്ങൾ==
==കേരളത്തിലെ ജലസ്ഥിതിവിവരങ്ങൾ==


===1.1 ജലലഭ്യത===
===ജലലഭ്യത===


കേരളത്തെ സംബന്ധിച്ച്‌ ശുദ്ധജലത്തിന്റെ ഉറവിടം മഴ മാത്രമാണ്‌. രാജ്യത്തെ 35 കാലാവസ്ഥാ മേഖലകളിൽ ഏറ്റവും അധികം ശരാശരി വാർഷിക മഴ (3070 മില്ലിമീറ്റർ) ലഭിക്കുന്ന സംസ്ഥാനമാണ്‌ കേരളം. ജൂൺ മുതൽ സെപ്‌തംബർ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷവും, ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ലഭിക്കുന്ന വടക്കുകിഴക്കൻ തുലാ വർഷവും, വേനൽമഴയുമാണ്‌ നമ്മുടെ ജലസ്രോതസ്സ്‌. മൊത്തത്തിൽ 120-140 മഴദിനങ്ങൾ മാത്രമാണുള്ളത്‌. കേരളത്തിലെ മഴലഭ്യതയുടെ മുഖ്യസവിശേഷത അതിന്റെ സ്ഥലകാലവ്യതിയാനമാണ്‌ (പട്ടിക 1, 2).
കേരളത്തെ സംബന്ധിച്ച്‌ ശുദ്ധജലത്തിന്റെ ഉറവിടം മഴ മാത്രമാണ്‌. രാജ്യത്തെ 35 കാലാവസ്ഥാ മേഖലകളിൽ ഏറ്റവും അധികം ശരാശരി വാർഷിക മഴ (3070 മില്ലിമീറ്റർ) ലഭിക്കുന്ന സംസ്ഥാനമാണ്‌ കേരളം. ജൂൺ മുതൽ സെപ്‌തംബർ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷവും, ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ലഭിക്കുന്ന വടക്കുകിഴക്കൻ തുലാ വർഷവും, വേനൽമഴയുമാണ്‌ നമ്മുടെ ജലസ്രോതസ്സ്‌. മൊത്തത്തിൽ 120-140 മഴദിനങ്ങൾ മാത്രമാണുള്ളത്‌. കേരളത്തിലെ മഴലഭ്യതയുടെ മുഖ്യസവിശേഷത അതിന്റെ സ്ഥലകാലവ്യതിയാനമാണ്‌ (പട്ടിക 1, 2).
വരി 35: വരി 35:
ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1871 മുതൽ 2005 വരെയുള്ള 135 വർഷത്തെ കാലയളവിൽ കാലവർഷ മഴ പ്രതിവർഷം 1.7 മി.മി എന്ന തോതിൽ കുറയുന്നതായാണ്‌ കാണുന്നത്‌. ജൂൺ-ജൂലൈ മാസങ്ങളിലാണ്‌ ഈ കുറവ്‌ അധികവും അനുഭവപ്പെടുന്നത്‌. എന്നാൽ സമീപകാലത്ത്‌, 1999 മുതൽ 2005 വരെയുള്ള കാലവർഷമഴയിൽ 5.21% ആണ്‌ കുറവ്‌ വന്നിട്ടുള്ളത്‌. ഇടനാട്ടിലും മലനാട്ടിലും 9.8% വരെ കുറഞ്ഞ തായി കാണാം. തുലാവർഷമഴയുടെ 135 വർഷത്തെ കണക്കുകൾ പരി ശോധിക്കുമ്പോൾ പ്രതിവർഷം 0.7 മി.മി എന്ന സാരമായ വർദ്ധനവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വേനൽമഴയിൽ പ്രതിവർഷം 0.1 മി.മി എന്ന നേരിയ വർദ്ധനവും ഉള്ളതായി കാണുന്നു. ഇപ്രകാരം കേരളത്തിലെ ശരാശരി വാർഷിക മഴലഭ്യത നേരിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്‌ എന്നാണ്‌ നിഗമനം. 1951നുശേഷം ഈ കുറവ്‌ താരതമ്യേന കൂടുതൽ പ്രകടമാണ്‌. അനിയന്ത്രിതമായ മനുഷ്യഇടപെടലുകൾ കാരണം കേരള ത്തിലെ ജൈവഭൗതിക പരിസ്ഥിതിയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ മഴലഭ്യതാവ്യതിയാനത്തെ മാത്രമല്ല, സ്വേദന-ബാഷ്‌പീകരണത്തെയും സ്വാധീനിക്കുന്നുണ്ട്‌ എന്ന്‌ കരുതാവുന്നതാണ്‌. ഫലത്തിൽ കേരളത്തിലെ വാർഷിക മഴലഭ്യത എന്നത്‌ ആകെ മഴയുടെ 44% (അതായത്‌ 1350 മി.മി) മാത്രമാണ്‌. പകുതിയിലധികം ജലവും അന്തരീക്ഷത്തിലേക്ക്‌ തിരിച്ചുനൽകുന്ന സ്ഥിതിയാണുള്ളത്‌. അന്തരീക്ഷ ഊഷ്‌മാവിലെ ഏറ്റക്കുറച്ചി ലുകളും സ്വേദന-ബാഷ്‌പീകരണത്തെ സ്വാധീനിക്കുന്നുണ്ട്‌.
ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1871 മുതൽ 2005 വരെയുള്ള 135 വർഷത്തെ കാലയളവിൽ കാലവർഷ മഴ പ്രതിവർഷം 1.7 മി.മി എന്ന തോതിൽ കുറയുന്നതായാണ്‌ കാണുന്നത്‌. ജൂൺ-ജൂലൈ മാസങ്ങളിലാണ്‌ ഈ കുറവ്‌ അധികവും അനുഭവപ്പെടുന്നത്‌. എന്നാൽ സമീപകാലത്ത്‌, 1999 മുതൽ 2005 വരെയുള്ള കാലവർഷമഴയിൽ 5.21% ആണ്‌ കുറവ്‌ വന്നിട്ടുള്ളത്‌. ഇടനാട്ടിലും മലനാട്ടിലും 9.8% വരെ കുറഞ്ഞ തായി കാണാം. തുലാവർഷമഴയുടെ 135 വർഷത്തെ കണക്കുകൾ പരി ശോധിക്കുമ്പോൾ പ്രതിവർഷം 0.7 മി.മി എന്ന സാരമായ വർദ്ധനവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വേനൽമഴയിൽ പ്രതിവർഷം 0.1 മി.മി എന്ന നേരിയ വർദ്ധനവും ഉള്ളതായി കാണുന്നു. ഇപ്രകാരം കേരളത്തിലെ ശരാശരി വാർഷിക മഴലഭ്യത നേരിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്‌ എന്നാണ്‌ നിഗമനം. 1951നുശേഷം ഈ കുറവ്‌ താരതമ്യേന കൂടുതൽ പ്രകടമാണ്‌. അനിയന്ത്രിതമായ മനുഷ്യഇടപെടലുകൾ കാരണം കേരള ത്തിലെ ജൈവഭൗതിക പരിസ്ഥിതിയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ മഴലഭ്യതാവ്യതിയാനത്തെ മാത്രമല്ല, സ്വേദന-ബാഷ്‌പീകരണത്തെയും സ്വാധീനിക്കുന്നുണ്ട്‌ എന്ന്‌ കരുതാവുന്നതാണ്‌. ഫലത്തിൽ കേരളത്തിലെ വാർഷിക മഴലഭ്യത എന്നത്‌ ആകെ മഴയുടെ 44% (അതായത്‌ 1350 മി.മി) മാത്രമാണ്‌. പകുതിയിലധികം ജലവും അന്തരീക്ഷത്തിലേക്ക്‌ തിരിച്ചുനൽകുന്ന സ്ഥിതിയാണുള്ളത്‌. അന്തരീക്ഷ ഊഷ്‌മാവിലെ ഏറ്റക്കുറച്ചി ലുകളും സ്വേദന-ബാഷ്‌പീകരണത്തെ സ്വാധീനിക്കുന്നുണ്ട്‌.


===1.2 ജലസംഭരണം===
=== ജലസംഭരണം===


കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യേകതകളാൽ വടക്കൻ ജില്ലകളിൽ ഭൂതലത്തിൽ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കൻ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നു. ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നീരൊഴുക്കിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്‌. മണ്ണിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന ജലം വടക്കൻ ജില്ലകളിൽ 10%വും തെക്ക്‌ 20%വുമാണ്‌. ഉപരിതലനീരൊഴുക്കിന്റെ ഒരു ഭാഗം പ്രയാണസമയത്ത്‌ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്നുണ്ട്‌. അരുവികളിലെയും പുഴകളിലെയും മൺപാളികളുടെ കുറവ്‌ ഈ കിനിഞ്ഞിറങ്ങൽ പ്രക്രിയയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.
കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യേകതകളാൽ വടക്കൻ ജില്ലകളിൽ ഭൂതലത്തിൽ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കൻ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നു. ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നീരൊഴുക്കിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്‌. മണ്ണിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന ജലം വടക്കൻ ജില്ലകളിൽ 10%വും തെക്ക്‌ 20%വുമാണ്‌. ഉപരിതലനീരൊഴുക്കിന്റെ ഒരു ഭാഗം പ്രയാണസമയത്ത്‌ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്നുണ്ട്‌. അരുവികളിലെയും പുഴകളിലെയും മൺപാളികളുടെ കുറവ്‌ ഈ കിനിഞ്ഞിറങ്ങൽ പ്രക്രിയയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.
വരി 45: വരി 45:
കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ 8700 ച.കി.മി പ്രദേശം വെള്ളപ്പൊക്കബാധിതമാണ്‌. മഴലഭ്യതയോ, മഴതീവ്രതയോ ക്രമാതീതമാകുമ്പോഴാണ്‌ വെള്ളപ്പൊക്കം ഉണ്ടാകുന്നത്‌. വൻതോതിൽ ഉണ്ടായിട്ടുള്ള ഭൂപരിവർത്തനമാണ്‌ സമീപകാലത്തെ വർദ്ധിതമായ വെള്ളപ്പൊക്കക്കെടുതികൾക്കു കാരണം. ഉയർന്ന മഴലഭ്യതാസമയത്ത്‌ ജലം താൽക്കാലികമായി സംഭരിച്ചുവയ്‌ക്കുവാൻ കഴിയുന്ന തണ്ണീർ ത്തടങ്ങളും, വയലുകളും, മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും, ചതുപ്പുകളുമൊക്കെ വലിയതോതിൽ ഇന്ന്‌ നികത്തപ്പെട്ടിരിക്കുന്നു. തീവ്ര മഴസമയത്ത്‌ വർദ്ധിച്ച ഉപരിതലഒഴുക്ക്‌ ഉണ്ടാകാൻ കാരണമാകുന്ന നിർമിതികളും താണ ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു.
കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ 8700 ച.കി.മി പ്രദേശം വെള്ളപ്പൊക്കബാധിതമാണ്‌. മഴലഭ്യതയോ, മഴതീവ്രതയോ ക്രമാതീതമാകുമ്പോഴാണ്‌ വെള്ളപ്പൊക്കം ഉണ്ടാകുന്നത്‌. വൻതോതിൽ ഉണ്ടായിട്ടുള്ള ഭൂപരിവർത്തനമാണ്‌ സമീപകാലത്തെ വർദ്ധിതമായ വെള്ളപ്പൊക്കക്കെടുതികൾക്കു കാരണം. ഉയർന്ന മഴലഭ്യതാസമയത്ത്‌ ജലം താൽക്കാലികമായി സംഭരിച്ചുവയ്‌ക്കുവാൻ കഴിയുന്ന തണ്ണീർ ത്തടങ്ങളും, വയലുകളും, മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും, ചതുപ്പുകളുമൊക്കെ വലിയതോതിൽ ഇന്ന്‌ നികത്തപ്പെട്ടിരിക്കുന്നു. തീവ്ര മഴസമയത്ത്‌ വർദ്ധിച്ച ഉപരിതലഒഴുക്ക്‌ ഉണ്ടാകാൻ കാരണമാകുന്ന നിർമിതികളും താണ ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു.


===1.3 ഉപരിതല ജലശേഖരം===
=== ഉപരിതല ജലശേഖരം===


നാല്‌ ഇടത്തരം നദികളും (ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ) നാൽപ്പത്‌ ചെറുനദികളും അവയുടെ കൈവഴികളും ചേർന്ന വലിയൊരു ജലനിർഗമന സഞ്ചയമാണ്‌ കേരളത്തിനുള്ളത്‌. ഇതിൽ 22 പുഴകൾ മല കളിൽ നിന്നും, 6 എണ്ണം കുന്നിൻപ്രദേശങ്ങളിൽ നിന്നും, 8 എണ്ണം ഇട നാട്ടിൽ നിന്നും 8 എണ്ണം തീരപ്രദേശത്തുനിന്നും ഉത്ഭവിക്കുന്നവയാണ്‌. ഇവ കൂടാതെ 55 ജലസംഭരണികൾ, 150 തടയണ സംഭരണികൾ, ഒട്ടനവധി നീരുറവകൾ, 50,445 കുളങ്ങൾ, 1000 ൽ ഏറെ സുരംഗങ്ങൾ, 9 ശുദ്ധജല തടാകങ്ങൾ, 50 ലക്ഷത്തിലേറെ കിണറുകൾ എന്നിവയിലും ശുദ്ധജലം സംഭരിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഈ സ്രോതസ്സുകളെല്ലാംതന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടുന്നവയോ, നാശോന്മുഖമോ ആണ്‌.
നാല്‌ ഇടത്തരം നദികളും (ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ) നാൽപ്പത്‌ ചെറുനദികളും അവയുടെ കൈവഴികളും ചേർന്ന വലിയൊരു ജലനിർഗമന സഞ്ചയമാണ്‌ കേരളത്തിനുള്ളത്‌. ഇതിൽ 22 പുഴകൾ മല കളിൽ നിന്നും, 6 എണ്ണം കുന്നിൻപ്രദേശങ്ങളിൽ നിന്നും, 8 എണ്ണം ഇട നാട്ടിൽ നിന്നും 8 എണ്ണം തീരപ്രദേശത്തുനിന്നും ഉത്ഭവിക്കുന്നവയാണ്‌. ഇവ കൂടാതെ 55 ജലസംഭരണികൾ, 150 തടയണ സംഭരണികൾ, ഒട്ടനവധി നീരുറവകൾ, 50,445 കുളങ്ങൾ, 1000 ൽ ഏറെ സുരംഗങ്ങൾ, 9 ശുദ്ധജല തടാകങ്ങൾ, 50 ലക്ഷത്തിലേറെ കിണറുകൾ എന്നിവയിലും ശുദ്ധജലം സംഭരിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഈ സ്രോതസ്സുകളെല്ലാംതന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടുന്നവയോ, നാശോന്മുഖമോ ആണ്‌.
വരി 64: വരി 64:
കേരളത്തിലെ 53 അണക്കെട്ടുകളുടെ ജലസംഭരണികൾക്ക്‌ മൊത്തം 550 കോടി ഘനമീറ്റർ ജലശേഖരണ ശേഷിയാണുള്ളത്‌. എന്നാൽ ചേറടിയൽ മൂലം 8 സംഭരണികളുടെശേഷി 0.25% മുതൽ 1.66% വരെ കുറഞ്ഞ തായി ഭൂശാസ്‌ത്രപഠനകേന്ദ്രം, ജലവിഭവ വികസനകേന്ദ്രം, കേന്ദ്രജല കമ്മീഷൻ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പേപ്പാറ ജലസംഭരണിയുടെ ശേഷി ആദ്യത്തെ 17 വർഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതിനുകാരണമാകുന്ന ആവാഹപ്രദേശങ്ങളിലെ വാർ ഷിക മണ്ണൊലിപ്പ്‌ നിരക്ക്‌ ഹെക്‌ടറൊന്നിന്‌ ശരാശരി 15-40 ടൺ ആണെന്ന വസ്‌തുത, ആ പ്രദേശങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. തടയണ സംഭരണികൾ, കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ, കിണറുകൾ എന്നിവയുടെ സ്ഥിതിയും പരിതാപകരമാണ്‌. മാലിന്യനിക്ഷേപസ്ഥാനങ്ങളാണ്‌ അവയിപ്പോൾ. നഗരവൽക്കരണം വഴിയുള്ള ജലമലിനീകരണം അതിരൂക്ഷമാണ്‌. തീർ ത്ഥാടനകാലത്ത്‌ പമ്പയിലെ മാലിന്യം ഒഴുക്കിക്കളയാൻ നീരൊഴുക്ക്‌ 7-9 ഇരട്ടി ആയി (28-35 ഘനമീറ്റർ/സെക്കന്റ്‌) വർധിപ്പിക്കേണ്ടി വരുന്നുണ്ട്‌. മൂവാറ്റുപുഴയാറിലെ നിലവിലുള്ള നീരൊഴുക്ക്‌ (സെക്കന്റിൽ 45-55 ഘന മീറ്റർ) പകുതിയായാൽ ഇടനാടൻ മേഖലയിലേക്ക്‌ ഉപ്പുവെള്ളം കയറുന്ന സാഹചര്യവുമുണ്ട്‌. ഇത്തരം പഠനങ്ങൾ പുഴയുടെ മലിനീകരണത്തെ മാത്രമല്ല, കേരളത്തിലെ പടിഞ്ഞാട്ടൊഴുകുന്ന 40 നദികളുടെയും ഉപനദികളുടെയും പൊതുവായ ശോച്യാവസ്ഥയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പെരിയാർ മലിനീകരണത്തിന്റെ പ്രധാനകാരണം വ്യവസായ നിർഗമന ങ്ങളാണ്‌. കക്കൂസ്‌ മാലിന്യം ആത്യന്തികമായി ഇന്ന്‌ എത്തിച്ചേരുന്നത്‌ ജലാശയങ്ങളിൽ തന്നെയാണ്‌.
കേരളത്തിലെ 53 അണക്കെട്ടുകളുടെ ജലസംഭരണികൾക്ക്‌ മൊത്തം 550 കോടി ഘനമീറ്റർ ജലശേഖരണ ശേഷിയാണുള്ളത്‌. എന്നാൽ ചേറടിയൽ മൂലം 8 സംഭരണികളുടെശേഷി 0.25% മുതൽ 1.66% വരെ കുറഞ്ഞ തായി ഭൂശാസ്‌ത്രപഠനകേന്ദ്രം, ജലവിഭവ വികസനകേന്ദ്രം, കേന്ദ്രജല കമ്മീഷൻ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പേപ്പാറ ജലസംഭരണിയുടെ ശേഷി ആദ്യത്തെ 17 വർഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതിനുകാരണമാകുന്ന ആവാഹപ്രദേശങ്ങളിലെ വാർ ഷിക മണ്ണൊലിപ്പ്‌ നിരക്ക്‌ ഹെക്‌ടറൊന്നിന്‌ ശരാശരി 15-40 ടൺ ആണെന്ന വസ്‌തുത, ആ പ്രദേശങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. തടയണ സംഭരണികൾ, കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ, കിണറുകൾ എന്നിവയുടെ സ്ഥിതിയും പരിതാപകരമാണ്‌. മാലിന്യനിക്ഷേപസ്ഥാനങ്ങളാണ്‌ അവയിപ്പോൾ. നഗരവൽക്കരണം വഴിയുള്ള ജലമലിനീകരണം അതിരൂക്ഷമാണ്‌. തീർ ത്ഥാടനകാലത്ത്‌ പമ്പയിലെ മാലിന്യം ഒഴുക്കിക്കളയാൻ നീരൊഴുക്ക്‌ 7-9 ഇരട്ടി ആയി (28-35 ഘനമീറ്റർ/സെക്കന്റ്‌) വർധിപ്പിക്കേണ്ടി വരുന്നുണ്ട്‌. മൂവാറ്റുപുഴയാറിലെ നിലവിലുള്ള നീരൊഴുക്ക്‌ (സെക്കന്റിൽ 45-55 ഘന മീറ്റർ) പകുതിയായാൽ ഇടനാടൻ മേഖലയിലേക്ക്‌ ഉപ്പുവെള്ളം കയറുന്ന സാഹചര്യവുമുണ്ട്‌. ഇത്തരം പഠനങ്ങൾ പുഴയുടെ മലിനീകരണത്തെ മാത്രമല്ല, കേരളത്തിലെ പടിഞ്ഞാട്ടൊഴുകുന്ന 40 നദികളുടെയും ഉപനദികളുടെയും പൊതുവായ ശോച്യാവസ്ഥയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പെരിയാർ മലിനീകരണത്തിന്റെ പ്രധാനകാരണം വ്യവസായ നിർഗമന ങ്ങളാണ്‌. കക്കൂസ്‌ മാലിന്യം ആത്യന്തികമായി ഇന്ന്‌ എത്തിച്ചേരുന്നത്‌ ജലാശയങ്ങളിൽ തന്നെയാണ്‌.


===1.4 ഭൂഗർഭ ജലശേഖരം===
===ഭൂഗർഭ ജലശേഖരം===


ഭൂതലത്തിനുതാഴെ മണ്ണിന്റെയും, ശിലകളുടെയും സുഷിരങ്ങളിലും വിള്ളലുകളിലും സ്ഥിതിചെയ്യുന്ന ജലമാണ്‌ ഭൂഗർഭജലം. കേരളത്തിന്‌ 6 ഭൂഗർഭജലമേഖലകളാണുള്ളത്‌. സമുദ്രതീര മണൽപ്രദേശം, സമുദ്രതീര എക്കൽപ്രദേശം, മൃദുശിലാമേഖല, ഇടനാടൻ താഴ്‌വര, ചെങ്കൽപ്രദേശം, കരിങ്കൽമേഖല എന്നിവയാണ്‌ ഈ 6 മേഖലകൾ. ഒട്ടാകെ 602.9 കോടി ഘനമീറ്റർ ഭൂഗർഭ ജലശേഖരം ഉപയോഗയോഗ്യമായി ലഭ്യമാണ്‌. ഭൂഗർഭജലലഭ്യതാനിർണയസമിതിയുടെ 2008-09 വർഷത്തെ പഠനവിവരമാണിത്‌. ഈ ജലശേഖരത്തിന്റെ 45% ഇപ്പോൾ ഉപയോഗിച്ചുവരുന്നു. ഭൂഗർഭജല ലഭ്യത, ഭൂഗർഭജലവികസനം എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭൂഗർഭജലസ്‌തരങ്ങളുടെ (Ground water aquifer) ശേഷി കാലക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരള ജല അതോറിറ്റിയുടെ കണക്കനുസരിച്ച്‌ (2003) 45 ലക്ഷം കിണ റുകളുള്ളതിൽ 48% വേനൽക്കാലത്ത്‌ വറ്റുന്നവയാണ്‌. തീരദേശത്താണ്‌ ഈ പ്രതിഭാസം ഏറെയും. ഇവിടെയാണ്‌ കിണറുകളിലേറെയും ഉള്ളത്‌. (0.1 മുതൽ 10 മീറ്റർ ആഴം). കിണറിലെ ജലനില അത്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്‌. അവയിലെ ജലവിതാനത്തിന്റെ ഏറ്റക്കുറച്ചിൽ കിണറുകളിലും പ്രതിഫലിക്കും. നദിയിലെ ആഴം വർധിക്കുന്നതും ജലസ്‌തരങ്ങളിൽ മർദ്ദം നിലനിർത്താനുള്ള ജല ശേഖരങ്ങൾ ഇല്ലാതാകുന്നതും ഭൂഗർഭജലശോഷണം വർധിപ്പിക്കും. ഭൂഗർഭജലനില ഉയർത്താൻ ആവശ്യമായ മർദ്ദം ഇല്ലാതാകുന്നതിന്‌ കാരണം മണൽസ്‌തരങ്ങൾ നീക്കം ചെയ്യുന്നതാണ്‌. അശാസ്‌ത്രീയമായ പമ്പിങ്‌ കിണറിന്റെ സൂക്ഷ്‌മപരിസ്ഥിതിയിലുള്ള ഈർപ്പനിലയെ പ്രതികൂലമായി ബാധിച്ച്‌ ക്രമേണ കിണർ ഉപയോഗശൂന്യമാകുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ജലലഭ്യതയുടെ സുസ്ഥിരത ഒരു പ്രദേശത്തിന്റെ ജലപരിപോഷണമുറകളെ ആശ്രയിച്ചാണിരിക്കുന്നത്‌. മണ്ണ്‌ സംരക്ഷണ പ്രവർത്തനങ്ങളും വൃക്ഷലതാസാന്ദ്രതയും ഭൂഗർഭജല പരിപോഷണ ത്തിനാവശ്യമായ ഘടകങ്ങളാണ്‌.
ഭൂതലത്തിനുതാഴെ മണ്ണിന്റെയും, ശിലകളുടെയും സുഷിരങ്ങളിലും വിള്ളലുകളിലും സ്ഥിതിചെയ്യുന്ന ജലമാണ്‌ ഭൂഗർഭജലം. കേരളത്തിന്‌ 6 ഭൂഗർഭജലമേഖലകളാണുള്ളത്‌. സമുദ്രതീര മണൽപ്രദേശം, സമുദ്രതീര എക്കൽപ്രദേശം, മൃദുശിലാമേഖല, ഇടനാടൻ താഴ്‌വര, ചെങ്കൽപ്രദേശം, കരിങ്കൽമേഖല എന്നിവയാണ്‌ ഈ 6 മേഖലകൾ. ഒട്ടാകെ 602.9 കോടി ഘനമീറ്റർ ഭൂഗർഭ ജലശേഖരം ഉപയോഗയോഗ്യമായി ലഭ്യമാണ്‌. ഭൂഗർഭജലലഭ്യതാനിർണയസമിതിയുടെ 2008-09 വർഷത്തെ പഠനവിവരമാണിത്‌. ഈ ജലശേഖരത്തിന്റെ 45% ഇപ്പോൾ ഉപയോഗിച്ചുവരുന്നു. ഭൂഗർഭജല ലഭ്യത, ഭൂഗർഭജലവികസനം എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭൂഗർഭജലസ്‌തരങ്ങളുടെ (Ground water aquifer) ശേഷി കാലക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരള ജല അതോറിറ്റിയുടെ കണക്കനുസരിച്ച്‌ (2003) 45 ലക്ഷം കിണ റുകളുള്ളതിൽ 48% വേനൽക്കാലത്ത്‌ വറ്റുന്നവയാണ്‌. തീരദേശത്താണ്‌ ഈ പ്രതിഭാസം ഏറെയും. ഇവിടെയാണ്‌ കിണറുകളിലേറെയും ഉള്ളത്‌. (0.1 മുതൽ 10 മീറ്റർ ആഴം). കിണറിലെ ജലനില അത്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്‌. അവയിലെ ജലവിതാനത്തിന്റെ ഏറ്റക്കുറച്ചിൽ കിണറുകളിലും പ്രതിഫലിക്കും. നദിയിലെ ആഴം വർധിക്കുന്നതും ജലസ്‌തരങ്ങളിൽ മർദ്ദം നിലനിർത്താനുള്ള ജല ശേഖരങ്ങൾ ഇല്ലാതാകുന്നതും ഭൂഗർഭജലശോഷണം വർധിപ്പിക്കും. ഭൂഗർഭജലനില ഉയർത്താൻ ആവശ്യമായ മർദ്ദം ഇല്ലാതാകുന്നതിന്‌ കാരണം മണൽസ്‌തരങ്ങൾ നീക്കം ചെയ്യുന്നതാണ്‌. അശാസ്‌ത്രീയമായ പമ്പിങ്‌ കിണറിന്റെ സൂക്ഷ്‌മപരിസ്ഥിതിയിലുള്ള ഈർപ്പനിലയെ പ്രതികൂലമായി ബാധിച്ച്‌ ക്രമേണ കിണർ ഉപയോഗശൂന്യമാകുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ജലലഭ്യതയുടെ സുസ്ഥിരത ഒരു പ്രദേശത്തിന്റെ ജലപരിപോഷണമുറകളെ ആശ്രയിച്ചാണിരിക്കുന്നത്‌. മണ്ണ്‌ സംരക്ഷണ പ്രവർത്തനങ്ങളും വൃക്ഷലതാസാന്ദ്രതയും ഭൂഗർഭജല പരിപോഷണ ത്തിനാവശ്യമായ ഘടകങ്ങളാണ്‌.
വരി 72: വരി 72:
ജലമലിനീകരണ നിയന്ത്രണമാണ്‌ മറ്റൊരു കാര്യം. കിണറുകളിലെ മലിനീകരണം വളരെ വ്യാപകമാണിപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ (2007), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (2009) എന്നിവർ നടത്തിയ പഠനമനുസരിച്ച്‌ 90% കുടിവെള്ള കിണറുകളിലും ഇ-കോളി ബാക്‌ടീരിയ കണ്ടെത്തുകയുണ്ടായി. കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച്‌ (2009-11) ഇ-കോളി ബാക്‌ടീരിയ മലിനീകരണം ഭൂഗർഭജലത്തിൽ വ്യാപകമാണ്‌. ഇതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കക്കൂസ്‌ മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാൻ യാതൊരു സംവിധാനവും കേരളത്തിൽ ഇല്ല എന്നുള്ളതാണ്‌. വീടുകളുടെ വർദ്ധിച്ച സാന്ദ്രത, കക്കൂസുമായി കിണറുകൾക്കുള്ള സാമീപ്യം എന്നിവയടക്കമുള്ള സവിശേഷതകളും ഇതോടൊപ്പം പരി ഗണിക്കേണ്ടതുണ്ട്‌. മഴക്കാലത്ത്‌ ഇ-കോളി വിന്യാസം 84% കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്‌ എന്നും പഠനം വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറുകളിൽ മാലിന്യം കൂടുതലായി കലരുന്നു. കക്കൂസായാലും, ചാണകപ്പുരയായാലും, ചപ്പുചവറു കുഴിയായാലും കിണറ്റിൽ നിന്ന്‌ 15 മീറ്റർ ചുറ്റളവിനുള്ളിൽ ആകരുത്‌ എന്നും പഠനം ശുപാർശ ചെയ്യുന്നുണ്ട്‌. എന്നാൽ യഥാർത്ഥ സ്ഥിതി ഇതല്ല. സെപ്‌റ്റിക്‌ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ്‌ മണ്ണിലേക്ക്‌ ഒലിച്ചിറങ്ങുന്നു. കുഴികക്കൂസുകളും ധാരാളമായുണ്ട്‌ (നഗരപ്രദേശത്ത്‌ 47%, ഗ്രാമപ്രദേശത്ത്‌ 71% - NSSO - 2009), ഖരമാലിന്യസംസ്‌ക്കരണവും ഫലപ്രദമല്ല, ഇതെല്ലാം മലിനീകരണ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ഏതാണ്ട്‌ 10 ലക്ഷം ഘനമീറ്റർ ഓടജലവും പ്രതിദിനം മണ്ണിലേക്കും ജലാശയങ്ങളിലേക്കും പ്രവേശി ക്കുന്നുണ്ട്‌. നഗരവൽക്കരണം, ഫ്‌ളാറ്റുകൾ വഴിയുള്ള ജനസാന്ദ്രത വർ ദ്ധനവ്‌ , ടൂറിസ വ്യവസായത്തിന്റെ അഭൂതപൂർവ്വമായ വികസനം തുടങ്ങി നാമിന്നു കാണുന്ന നഗരകേന്ദ്രീകൃതവികസനരൂപങ്ങളൊക്കെ ജലലഭ്യതയെയും, അതിന്റെ ഗുണനിലവാരത്തെയും പിന്നോട്ടടിക്കുന്ന ഘടക ങ്ങളാണ്‌. ഇവിടെയാണ്‌ ജലവിനിയോഗത്തിന്റെ മുൻഗണനാക്രമങ്ങളെ പരിശോധനക്ക്‌ വിധേയമാക്കേണ്ടതിന്റെ പ്രസക്തി.
ജലമലിനീകരണ നിയന്ത്രണമാണ്‌ മറ്റൊരു കാര്യം. കിണറുകളിലെ മലിനീകരണം വളരെ വ്യാപകമാണിപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ (2007), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (2009) എന്നിവർ നടത്തിയ പഠനമനുസരിച്ച്‌ 90% കുടിവെള്ള കിണറുകളിലും ഇ-കോളി ബാക്‌ടീരിയ കണ്ടെത്തുകയുണ്ടായി. കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച്‌ (2009-11) ഇ-കോളി ബാക്‌ടീരിയ മലിനീകരണം ഭൂഗർഭജലത്തിൽ വ്യാപകമാണ്‌. ഇതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കക്കൂസ്‌ മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാൻ യാതൊരു സംവിധാനവും കേരളത്തിൽ ഇല്ല എന്നുള്ളതാണ്‌. വീടുകളുടെ വർദ്ധിച്ച സാന്ദ്രത, കക്കൂസുമായി കിണറുകൾക്കുള്ള സാമീപ്യം എന്നിവയടക്കമുള്ള സവിശേഷതകളും ഇതോടൊപ്പം പരി ഗണിക്കേണ്ടതുണ്ട്‌. മഴക്കാലത്ത്‌ ഇ-കോളി വിന്യാസം 84% കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്‌ എന്നും പഠനം വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറുകളിൽ മാലിന്യം കൂടുതലായി കലരുന്നു. കക്കൂസായാലും, ചാണകപ്പുരയായാലും, ചപ്പുചവറു കുഴിയായാലും കിണറ്റിൽ നിന്ന്‌ 15 മീറ്റർ ചുറ്റളവിനുള്ളിൽ ആകരുത്‌ എന്നും പഠനം ശുപാർശ ചെയ്യുന്നുണ്ട്‌. എന്നാൽ യഥാർത്ഥ സ്ഥിതി ഇതല്ല. സെപ്‌റ്റിക്‌ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ്‌ മണ്ണിലേക്ക്‌ ഒലിച്ചിറങ്ങുന്നു. കുഴികക്കൂസുകളും ധാരാളമായുണ്ട്‌ (നഗരപ്രദേശത്ത്‌ 47%, ഗ്രാമപ്രദേശത്ത്‌ 71% - NSSO - 2009), ഖരമാലിന്യസംസ്‌ക്കരണവും ഫലപ്രദമല്ല, ഇതെല്ലാം മലിനീകരണ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ഏതാണ്ട്‌ 10 ലക്ഷം ഘനമീറ്റർ ഓടജലവും പ്രതിദിനം മണ്ണിലേക്കും ജലാശയങ്ങളിലേക്കും പ്രവേശി ക്കുന്നുണ്ട്‌. നഗരവൽക്കരണം, ഫ്‌ളാറ്റുകൾ വഴിയുള്ള ജനസാന്ദ്രത വർ ദ്ധനവ്‌ , ടൂറിസ വ്യവസായത്തിന്റെ അഭൂതപൂർവ്വമായ വികസനം തുടങ്ങി നാമിന്നു കാണുന്ന നഗരകേന്ദ്രീകൃതവികസനരൂപങ്ങളൊക്കെ ജലലഭ്യതയെയും, അതിന്റെ ഗുണനിലവാരത്തെയും പിന്നോട്ടടിക്കുന്ന ഘടക ങ്ങളാണ്‌. ഇവിടെയാണ്‌ ജലവിനിയോഗത്തിന്റെ മുൻഗണനാക്രമങ്ങളെ പരിശോധനക്ക്‌ വിധേയമാക്കേണ്ടതിന്റെ പ്രസക്തി.


===1.5 ജലലഭ്യതയും വിനിയോഗവും===
=== ജലലഭ്യതയും വിനിയോഗവും===


വേനൽക്കാല ഉപയോഗത്തിനായി ജലസംഭരണികളിലേതുൾപ്പടെ ആകെ ലഭ്യമാകുന്ന ജലം 1732 കോടി ഘനമീറ്റർ ആണ്‌. ഗാർഹികം, പക്ഷി-മൃഗാദികൾ, ജലസേചനം, വ്യവസായം, കരി-കോൾ നില സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി വേനൽക്കാലത്ത്‌ വേണ്ട ജലം 2147 കോടി ഘനമീറ്റർ ആണ്‌. ഇതു കാണിക്കുന്നത്‌ ഏതാണ്ട്‌ 415 കോടി ഘനമീറ്റർ ജലക്കമ്മി വേനൽക്കാലത്തുണ്ട്‌ എന്നാണ്‌. മൂവാറ്റുപുഴ നദീ തടത്തിലെ ജലലഭ്യത, വർഷകാലത്ത്‌ ആവശ്യത്തേക്കാൾ 21.4 കോടി ഘനമീറ്റർ അധികമുള്ളപ്പോൾ വേനലിൽ ഏതാണ്ട്‌ 13 കോടി ഘനമീറ്റർ ജലക്കമ്മിയാണുള്ളത്‌. ചാലക്കുടി, പെരിയാർ, മീനച്ചിലാർ, മണിമല യാർ, പമ്പ, അച്ഛൻകോവിലാർ എന്നീ 6 നദീതടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ നിലവിൽ മൊത്തം വർഷകാലജലലഭ്യത 930 കോടി ഘനമീറ്റർ ഉള്ളപ്പോൾ അതിൽ 756 കോടി ഘനമീറ്റർ ജലമിച്ച മാണ്‌. എന്നാൽ 2025 ആകുമ്പോഴേക്ക്‌ വെറും 142 കോടി ഘനമീറ്ററി ലേക്ക്‌ ജലമിച്ചം പരിമിതപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വേനൽ ക്കാലത്ത്‌ ലഭ്യത 296 കോടി ഘനമീറ്ററും നിലവിലെ ജലക്കമ്മി 21.3 കോടിഘനമീറ്ററുമാണ്‌. 2025 ആകുമ്പോഴേക്ക്‌ ഈ കുറവ്‌ 549 കോടി ഘനമീറ്റർ ജലത്തിലേക്ക്‌ ഉയരുമെന്നും പഠനം പ്രവചിക്കുന്നു. ബൃഹത്തായ നീർ ത്തട-സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തുകൊണ്ടു മാത്രമേ ഈ പ്രതിസന്ധി മുറിച്ചു കടക്കാനാകൂ ഇതിനാകട്ടെ സമ്പൂർണ്ണ ജനപങ്കാളിത്തം അനിവാര്യവുമാണ്‌.
വേനൽക്കാല ഉപയോഗത്തിനായി ജലസംഭരണികളിലേതുൾപ്പടെ ആകെ ലഭ്യമാകുന്ന ജലം 1732 കോടി ഘനമീറ്റർ ആണ്‌. ഗാർഹികം, പക്ഷി-മൃഗാദികൾ, ജലസേചനം, വ്യവസായം, കരി-കോൾ നില സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി വേനൽക്കാലത്ത്‌ വേണ്ട ജലം 2147 കോടി ഘനമീറ്റർ ആണ്‌. ഇതു കാണിക്കുന്നത്‌ ഏതാണ്ട്‌ 415 കോടി ഘനമീറ്റർ ജലക്കമ്മി വേനൽക്കാലത്തുണ്ട്‌ എന്നാണ്‌. മൂവാറ്റുപുഴ നദീ തടത്തിലെ ജലലഭ്യത, വർഷകാലത്ത്‌ ആവശ്യത്തേക്കാൾ 21.4 കോടി ഘനമീറ്റർ അധികമുള്ളപ്പോൾ വേനലിൽ ഏതാണ്ട്‌ 13 കോടി ഘനമീറ്റർ ജലക്കമ്മിയാണുള്ളത്‌. ചാലക്കുടി, പെരിയാർ, മീനച്ചിലാർ, മണിമല യാർ, പമ്പ, അച്ഛൻകോവിലാർ എന്നീ 6 നദീതടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ നിലവിൽ മൊത്തം വർഷകാലജലലഭ്യത 930 കോടി ഘനമീറ്റർ ഉള്ളപ്പോൾ അതിൽ 756 കോടി ഘനമീറ്റർ ജലമിച്ച മാണ്‌. എന്നാൽ 2025 ആകുമ്പോഴേക്ക്‌ വെറും 142 കോടി ഘനമീറ്ററി ലേക്ക്‌ ജലമിച്ചം പരിമിതപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വേനൽ ക്കാലത്ത്‌ ലഭ്യത 296 കോടി ഘനമീറ്ററും നിലവിലെ ജലക്കമ്മി 21.3 കോടിഘനമീറ്ററുമാണ്‌. 2025 ആകുമ്പോഴേക്ക്‌ ഈ കുറവ്‌ 549 കോടി ഘനമീറ്റർ ജലത്തിലേക്ക്‌ ഉയരുമെന്നും പഠനം പ്രവചിക്കുന്നു. ബൃഹത്തായ നീർ ത്തട-സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തുകൊണ്ടു മാത്രമേ ഈ പ്രതിസന്ധി മുറിച്ചു കടക്കാനാകൂ ഇതിനാകട്ടെ സമ്പൂർണ്ണ ജനപങ്കാളിത്തം അനിവാര്യവുമാണ്‌.
വരി 92: വരി 92:
ജലസേചനാവശ്യം മുൻഗണന അർഹിക്കുന്ന വിഷയമാണ്‌. സംസ്ഥാനത്ത്‌ 8400 കനാൽ ഇറിഗേഷൻ സ്‌കീമുകളും, 52000 - ത്തോളം ലിഫ്‌റ്റ്‌ ഇറിഗേഷൻ സ്‌കീമുകളും നിലവിലുണ്ട്‌. ഏതാണ്ട്‌ 3.81 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനമുണ്ട്‌ (2004). വിതരണകനാൽശൃംഖലയുടെ തകരാറും, പരിപാലത്തിന്റെ അഭാവവും നിമിത്തം വേണ്ടപ്പോൾ, വേണ്ട ഇടത്ത്‌, വേണ്ട അളവിൽ ജലമെത്തുന്നില്ല. വിളയ്‌ക്കുവേണ്ട വെള്ളം എന്ന രീതിയിൽ സൂക്ഷ്‌മ ജലസേചനവും കാര്യക്ഷമമായി നടത്തുന്നില്ല. ജല സേചനക്ഷമത മെച്ചപ്പെടുത്താനുള്ള നൂതനമാർഗങ്ങളും സാധാരണ കർഷകരിലെത്തുന്നില്ല. കുടിവെള്ളാവശ്യത്തിന്‌ കനാലിലൂടെ വെള്ളം വിടുന്നരീതിയും ഒട്ടും തന്നെ അഭികാമ്യമല്ല.
ജലസേചനാവശ്യം മുൻഗണന അർഹിക്കുന്ന വിഷയമാണ്‌. സംസ്ഥാനത്ത്‌ 8400 കനാൽ ഇറിഗേഷൻ സ്‌കീമുകളും, 52000 - ത്തോളം ലിഫ്‌റ്റ്‌ ഇറിഗേഷൻ സ്‌കീമുകളും നിലവിലുണ്ട്‌. ഏതാണ്ട്‌ 3.81 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനമുണ്ട്‌ (2004). വിതരണകനാൽശൃംഖലയുടെ തകരാറും, പരിപാലത്തിന്റെ അഭാവവും നിമിത്തം വേണ്ടപ്പോൾ, വേണ്ട ഇടത്ത്‌, വേണ്ട അളവിൽ ജലമെത്തുന്നില്ല. വിളയ്‌ക്കുവേണ്ട വെള്ളം എന്ന രീതിയിൽ സൂക്ഷ്‌മ ജലസേചനവും കാര്യക്ഷമമായി നടത്തുന്നില്ല. ജല സേചനക്ഷമത മെച്ചപ്പെടുത്താനുള്ള നൂതനമാർഗങ്ങളും സാധാരണ കർഷകരിലെത്തുന്നില്ല. കുടിവെള്ളാവശ്യത്തിന്‌ കനാലിലൂടെ വെള്ളം വിടുന്നരീതിയും ഒട്ടും തന്നെ അഭികാമ്യമല്ല.


===1.6 ജലസുരക്ഷാ പ്രതിസന്ധി===
=== ജലസുരക്ഷാ പ്രതിസന്ധി===


മേൽ വിവരിച്ച കണക്കുകളിൽ പലതും കേരളത്തിലെ ജലസുരക്ഷ നേരിടുന്ന ഭീഷണിയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കേരളത്തിലെ ജല ലഭ്യത, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച്‌ ഈ ഘട്ടത്തിൽ ചില പൊതുനിഗമനങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും. മഴയുടെ ദീർഘകാലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടില്ല എന്നത്‌ ആശ്വാസ കരമാണ്‌. എന്നാൽ ഉപയോഗത്തിനു കിട്ടുന്ന ജലം തുടർച്ചയായി കുറയുന്ന സാഹചര്യം നിലനിൽക്കുന്നുമുണ്ട്‌. അനിയന്ത്രിതമായ ജലമലിനീകരണം, പാഴ്‌ചെലവ്‌ വർദ്ധിപ്പിക്കുന്നതായി നാം തിരിച്ചറിയുന്നു. ഉള്ള വെള്ളം കാര്യക്ഷമമായി വിനിയോഗിക്കാൻ ശ്രമിക്കാത്തതു മൂലം അതും പാഴായിപ്പോകുന്നു. സുതാര്യത ഇല്ലാത്ത ചില ജലസഹകരണ ഉദ്യമങ്ങൾ സംഘ ർഷങ്ങൾക്കു വഴിവയ്‌ക്കുന്നതായും നാം കാണുന്നു. ഒപ്പം തന്നെ നമുക്ക്‌ ചില തിരിച്ചറിവുകളും ഉണ്ടാകുന്നുണ്ട്‌. ഉദാഹരണമായി ഭൂതലത്തിന്റെ നൈസർഗിക ജലസംഭരണ ഇടങ്ങൾ നിലനിറുത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്‌താൽ വർദ്ധിച്ച അളവിൽ മഴവെള്ളം ഉപയോഗയോഗ്യമാക്കാം എന്നും മറിച്ച്‌ അവ ഇല്ലാതാക്കിയാൽ ഉള്ള വെള്ളം പോലും നഷ്‌ടപ്പെടും എന്നും നാം തിരിച്ചറിയുന്നു. കേരളത്തിൽ നാം ഇന്ന്‌ അനുഭവിക്കുന്ന വേനൽക്കാല ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മഴക്കാലത്ത്‌ ലഭിക്കുന്ന ജലമിച്ചം പരമാവധി വർദ്ധിപ്പിച്ച്‌ അതിന്‌ പ്രകൃതിയിൽ തന്നെ തങ്ങിനിൽക്കാനുള്ള ഇടങ്ങൾ ഉണ്ടാക്കുക മാത്രമാണ്‌ പോംവഴി. ലഭ്യത നിശ്ചിതവും ആവശ്യം അനന്തവുമായാൽ അത്‌ പൊരുത്തപ്പെടില്ല. ആയതിനാൽ സാമൂഹികനീതിയിലും, ഭക്ഷ്യസുരക്ഷയിലും ഊന്നിയ ഒരു സ്ഥലജല മാനേജ്‌മെന്റ്‌ നമുക്കുണ്ടായേ പറ്റൂ. ജനങ്ങൾ പ്രാപ്‌തരായാൽ അത്തരമൊന്ന്‌ സാദ്ധ്യമാകും എന്ന വിശ്വാസവും നമുക്കുണ്ട്‌. നിർഭാഗ്യവശാൽ നവലിബറൽ വികസനനയങ്ങൾ ജലസുരക്ഷ യുടെ കാര്യത്തിൽ നേരെ വിപരീതദിശയിലേക്കാണ്‌ നീങ്ങുന്നത്‌. ഇതു സംബന്ധിച്ചാണ്‌ തുടർന്നുള്ള പരാമർശങ്ങൾ.
മേൽ വിവരിച്ച കണക്കുകളിൽ പലതും കേരളത്തിലെ ജലസുരക്ഷ നേരിടുന്ന ഭീഷണിയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കേരളത്തിലെ ജല ലഭ്യത, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച്‌ ഈ ഘട്ടത്തിൽ ചില പൊതുനിഗമനങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും. മഴയുടെ ദീർഘകാലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടില്ല എന്നത്‌ ആശ്വാസ കരമാണ്‌. എന്നാൽ ഉപയോഗത്തിനു കിട്ടുന്ന ജലം തുടർച്ചയായി കുറയുന്ന സാഹചര്യം നിലനിൽക്കുന്നുമുണ്ട്‌. അനിയന്ത്രിതമായ ജലമലിനീകരണം, പാഴ്‌ചെലവ്‌ വർദ്ധിപ്പിക്കുന്നതായി നാം തിരിച്ചറിയുന്നു. ഉള്ള വെള്ളം കാര്യക്ഷമമായി വിനിയോഗിക്കാൻ ശ്രമിക്കാത്തതു മൂലം അതും പാഴായിപ്പോകുന്നു. സുതാര്യത ഇല്ലാത്ത ചില ജലസഹകരണ ഉദ്യമങ്ങൾ സംഘ ർഷങ്ങൾക്കു വഴിവയ്‌ക്കുന്നതായും നാം കാണുന്നു. ഒപ്പം തന്നെ നമുക്ക്‌ ചില തിരിച്ചറിവുകളും ഉണ്ടാകുന്നുണ്ട്‌. ഉദാഹരണമായി ഭൂതലത്തിന്റെ നൈസർഗിക ജലസംഭരണ ഇടങ്ങൾ നിലനിറുത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്‌താൽ വർദ്ധിച്ച അളവിൽ മഴവെള്ളം ഉപയോഗയോഗ്യമാക്കാം എന്നും മറിച്ച്‌ അവ ഇല്ലാതാക്കിയാൽ ഉള്ള വെള്ളം പോലും നഷ്‌ടപ്പെടും എന്നും നാം തിരിച്ചറിയുന്നു. കേരളത്തിൽ നാം ഇന്ന്‌ അനുഭവിക്കുന്ന വേനൽക്കാല ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മഴക്കാലത്ത്‌ ലഭിക്കുന്ന ജലമിച്ചം പരമാവധി വർദ്ധിപ്പിച്ച്‌ അതിന്‌ പ്രകൃതിയിൽ തന്നെ തങ്ങിനിൽക്കാനുള്ള ഇടങ്ങൾ ഉണ്ടാക്കുക മാത്രമാണ്‌ പോംവഴി. ലഭ്യത നിശ്ചിതവും ആവശ്യം അനന്തവുമായാൽ അത്‌ പൊരുത്തപ്പെടില്ല. ആയതിനാൽ സാമൂഹികനീതിയിലും, ഭക്ഷ്യസുരക്ഷയിലും ഊന്നിയ ഒരു സ്ഥലജല മാനേജ്‌മെന്റ്‌ നമുക്കുണ്ടായേ പറ്റൂ. ജനങ്ങൾ പ്രാപ്‌തരായാൽ അത്തരമൊന്ന്‌ സാദ്ധ്യമാകും എന്ന വിശ്വാസവും നമുക്കുണ്ട്‌. നിർഭാഗ്യവശാൽ നവലിബറൽ വികസനനയങ്ങൾ ജലസുരക്ഷ യുടെ കാര്യത്തിൽ നേരെ വിപരീതദിശയിലേക്കാണ്‌ നീങ്ങുന്നത്‌. ഇതു സംബന്ധിച്ചാണ്‌ തുടർന്നുള്ള പരാമർശങ്ങൾ.


II
II
ജലസുരക്ഷക്ക്‌ സ്വകാര്യവൽക്കരണമോ ?
==ജലസുരക്ഷക്ക്‌ സ്വകാര്യവൽക്കരണമോ ?ദേശീയ ജലനയം 2012==
ദേശീയ ജലനയം 2012
 
കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ കേന്ദ്രസർക്കാർ അംഗീകരിച്ച്‌ പ്രാബല്യത്തിലാക്കുന്ന മൂന്നാമത്തെ ദേശീയ ജലനയമാണ്‌ 2012 ഡിസംബർ മാസം നിലവിൽ വന്നത്‌. 1987ലും, 2002ലും പുറത്തിറക്കിയ ജലനയങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്‌തമാണിത്‌. ദേശീയതലത്തിൽ ജലവിഭവം ഒരു കച്ചവടവസ്‌തുമായി (economic good ) ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുക യാണ്‌. ജലം ജന്മാവകാശമാണ്‌ എന്ന ധാരണ പുതിയ ജലനയം തിരുത്തി എഴുതിക്കഴിഞ്ഞു. ജലവിഭവം സർക്കാർ ഏറ്റെടുത്ത്‌ ഒരു പൊതുട്രസ്റ്റ്‌ എന്ന പദവി (Public Trust Doctrine) യിലേക്ക്‌ കൊണ്ടുവരികയാണ്‌. സാമൂഹികപരിധിയിൽ (Community resource) ഉൾപ്പെടുന്ന വിഭവമാണെ ങ്കിലും ജലവിഭവത്തിന്മേൽ യഥാർത്ഥ സാമൂഹികനിയന്ത്രണം ഇനി സാദ്ധ്യമല്ല. ജലത്തിന്മേലുള്ള ജനങ്ങളുടെ അവകാശം അവസാനിപ്പിക്കുകയാണ്‌. കുടിനീർ വിതരണ ബാദ്ധ്യത ഏറ്റെടുക്കേണ്ട ഒരു സേവനദാതാവ്‌ (service provider) എന്ന സ്ഥാനം ഇനി സർക്കാറിനില്ല. ആവശ്യക്കാർക്ക്‌ ജലം വിലകൊടുത്തുവാങ്ങാനുള്ള ഒരു സ്വതന്ത്ര സംവിധാനം ഉണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുന്ന (service regulator) ഒരു സേവന മേൽനോട്ടത്തിന്റെ സ്ഥാനം മാത്രമേ സർക്കാറിനുള്ളൂ. ജലം ജലഅതോറിറ്റി വഴി ഈ സ്വതന്ത്രസംവിധാനത്തെ ഏൽപ്പിച്ചു കൊടുക്കും. സർക്കാരിന്‌ ഒരു നാമമാത്ര വില അവരിൽ നിന്ന്‌ ഈടാക്കാം. ഈ `സംവിധാനം' എന്നത്‌ ജനങ്ങളുടെ കൂട്ടായ്‌മയോ അല്ലെങ്കിൽ സ്വകാര്യനിക്ഷേപകരോ ആകാം. രണ്ടായാലും ജലസംഭരണ-ശുദ്ധീകരണ പദ്ധതിക്കു വേണ്ട മുടക്കുമുതൽ കൈവശമുള്ളവർ ആകണം എന്നുമാത്രം. പദ്ധതിച്ചെലവിന്റെ 51% ഓഹരി നിക്ഷേപിക്കാനുള്ള അവസരം ഇവർക്ക്‌ കൊടുത്തിരിക്കയാണ്‌. സ്വതന്ത്രസംവിധാനത്തിൽ 26% ഷെയർ സർക്കാരും 23% ഷെയർ ജല അതോറിറ്റിയും എടുക്കും. ഇതാണ്‌ കൊച്ചി അന്തർദ്ദേശീയ വിമാനത്താവളം (സിയാൽ - CIAL) മാതൃകയിൽ വിഭാവനം ചെയ്യുന്ന സ്വകാര്യസംരംഭം. ഇത്‌ PPP മാതൃകയിലാണ്‌ പ്രവർത്തിക്കുക എന്ന്‌ ഔപചാരികമായി പറയുന്നു. പൊതുവിഭവം സ്വകാര്യവ്യക്തികൾക്ക്‌ അഥവാ മൂലധന നിക്ഷേപകർക്ക്‌ നിസ്സാരവിലയിൽ കൈമാറുന്ന ഒരു സംവിധാനമാണിത്‌. റിസോർട്ടുകൾക്കും, സ്വർണ്ണക്കടകൾക്കും വേണ്ടി കണ്ണായ സ്ഥലങ്ങൾ പരസ്‌പരചർച്ചയിലൂടെ നിശ്ചയിക്കുന്ന വിലയ്‌ക്ക്‌ സ്വകാര്യ സംരംഭകർക്ക്‌ കൈമാറുന്ന രീതിയാണിത്‌. എണ്ണ, പ്രകൃതിവാതകം, കൽ ക്കരി, ലോഹഅയിരുകൾ എന്നിങ്ങനെയുള്ള പ്രകൃതിവിഭവങ്ങൾ വൻകിട കുത്തകകൾക്ക്‌ ഒരു `ധാരണയുടെ അടിസ്ഥാനത്തിൽ' നിശ്ചയിക്കുന്ന വിലക്ക്‌ കൈമാറുന്ന രീതി തന്നെയാണ്‌ ജലവിഭവത്തിന്റെ കാര്യത്തിലും ദേശീയ ജലനയം സ്വീകരിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ ജലവിഭവം ഫലത്തിൽ സ്വകാര്യവൽക്കരിക്കുകയാണ്‌ എന്ന്‌ പറയുന്നത്‌. ഇപ്രകാരം തങ്ങളുടെ നിയന്ത്രണത്തിൽ എത്തുന്ന ജലവിഭവം ശുദ്ധീകരിച്ച്‌ കുടിവെള്ള വിതരണം നടത്തുക എന്നതാണ്‌ സംരംഭകരുടെ ജോലി. ഇതിനു വേണ്ട ഉദ്യോഗസ്ഥർ, ജീവനക്കാർ, പശ്ചാത്തലവിഭവങ്ങൾ, മേൽനോട്ടച്ചെലവ്‌, ആവർത്തനച്ചെലവ്‌, തുടങ്ങി പ്രസ്‌തുതസംവിധാനം തടസ്സമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനു വേണ്ടി വരുന്ന മുഴുവൻ ചെലവും, ലാഭവും ചേർത്ത്‌ ഉപഭോക്താക്കളിൽ നിന്ന്‌ പൂർണ്ണമായും ഈടാക്കാനുള്ള അവകാശം പുതിയ ജലനയം സംരംഭകർക്ക്‌ നൽകിയിരിക്കയാണ്‌. കുടിവെള്ളത്തിന്റെ വില ഈ രീതിയിൽ കണക്കാക്കുന്നതിന്‌ സാമ്പത്തിക തത്വങ്ങൾ (economic principles) അനുസരിക്കണമെന്ന്‌ ജലനയം തന്നെ നിഷ്‌കർഷിക്കുന്നുണ്ട്‌. ഈ പ്രക്രിയക്ക്‌ മേൽനോട്ടം വഹിക്കാൻ ഒരു ഔപചാരിക സംഘടനാസംവിധാനവും ജലനയത്തിൽ നിർദ്ദേശി ക്കുന്നുണ്ട്‌. പ്രസ്‌തുത നിർദ്ദേശമനുസരിച്ചാണ്‌ കേരളത്തിൽ ഇപ്പോൾ ജലവിഭവ റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്‌. ജലവിഭവവകുപ്പ്‌ മന്ത്രിയും ബന്ധപ്പെട്ട സെക്രട്ടറിമാരും ജലഅതോറിറ്റിയിലെ ഉന്നതരും ഒക്കെ ഈ അതോറിറ്റിയിൽ ഉണ്ടെങ്കിലും തീരുമാനങ്ങളുടെ നിയന്ത്രണം ആ കമ്മറ്റിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയ നിക്ഷേപകനും, അതിലെ ഓഹരി ഉടമകളും തന്നെയാണ്‌ കയ്യാളുന്നത്‌. ആയതിനാൽ, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതു പോലെയോ, ടോൾ ചുങ്കം വർദ്ധിപ്പി ക്കുന്നതു പോലെയോ കുടിവെള്ളത്തിന്റെ വില എത്ര എന്ന്‌ കാലാകാല ങ്ങളിൽ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യകമ്പനിയിൽ നിക്ഷിപ്‌തമാണ്‌. കേരളത്തിൽ ജലവിഭവ സ്വകാര്യവൽക്കരണം പ്രയോഗത്തിലാക്കുന്നതിന്റെ ഭാഗമായി രൂപം കൊടുക്കുമെന്ന്‌ കരുതുന്ന കേരള ഡ്രിങ്കിങ്ങ്‌ വാട്ടർ സപ്ലൈ കമ്പനി ലിമിറ്റഡ്‌ എന്ന സ്വകാര്യസ്ഥാപനം ഉടനെ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. നാല്‌ വർഷം കൊണ്ട്‌ ജലവിതരണം പൂർണ്ണമായും സ്വകാര്യമേഖലയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗ മാണിത്‌. പഞ്ചായത്തുകൾ 2014 മാർച്ച്‌ മാസത്തോടെയും, മുൻസിപ്പാലിറ്റികൾ 2015 മാർച്ചോടെയും, കോർപ്പറേഷനുകൾ 2016 മാർച്ച്‌ മാസത്തോടെയും ലക്ഷ്യം പൂർത്തീകരിക്കും. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ട്‌ ഒരു ലിറ്റർ കുടിവെള്ളത്തിന്റെ വില ഇന്നത്തെ 0.4 പൈസയിൽ നിന്ന്‌ 60 ഇരട്ടി വർദ്ധിപ്പിച്ച്‌ ലിറ്ററൊന്നിന്‌ 25 പൈസ എന്ന താരിഫിലേക്ക്‌ ഒരുപക്ഷേ ഉയർത്തിയേക്കാം. അങ്ങനെ ആയാൽ മാസം 10000 ലിറ്റർ വെള്ളം ഉപ യോഗിക്കുന്ന ഒരു കുടുംബം ഇന്ന്‌ 40 രൂപയാണ്‌ ചെലവാക്കുന്നതെങ്കിൽ സ്വകാര്യവൽക്കരണം നടപ്പാകുന്ന ഘട്ടത്തിൽ 2500 രൂപ നൽകേണ്ടി വരും. ഇത്‌ പിന്നീട്‌ തുടർച്ചയായിത്തന്നെ വർദ്ധിക്കുമെന്നും ഉറപ്പാക്കാം.
കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ കേന്ദ്രസർക്കാർ അംഗീകരിച്ച്‌ പ്രാബല്യത്തിലാക്കുന്ന മൂന്നാമത്തെ ദേശീയ ജലനയമാണ്‌ 2012 ഡിസംബർ മാസം നിലവിൽ വന്നത്‌. 1987ലും, 2002ലും പുറത്തിറക്കിയ ജലനയങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്‌തമാണിത്‌. ദേശീയതലത്തിൽ ജലവിഭവം ഒരു കച്ചവടവസ്‌തുമായി (economic good ) ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുക യാണ്‌. ജലം ജന്മാവകാശമാണ്‌ എന്ന ധാരണ പുതിയ ജലനയം തിരുത്തി എഴുതിക്കഴിഞ്ഞു. ജലവിഭവം സർക്കാർ ഏറ്റെടുത്ത്‌ ഒരു പൊതുട്രസ്റ്റ്‌ എന്ന പദവി (Public Trust Doctrine) യിലേക്ക്‌ കൊണ്ടുവരികയാണ്‌. സാമൂഹികപരിധിയിൽ (Community resource) ഉൾപ്പെടുന്ന വിഭവമാണെ ങ്കിലും ജലവിഭവത്തിന്മേൽ യഥാർത്ഥ സാമൂഹികനിയന്ത്രണം ഇനി സാദ്ധ്യമല്ല. ജലത്തിന്മേലുള്ള ജനങ്ങളുടെ അവകാശം അവസാനിപ്പിക്കുകയാണ്‌. കുടിനീർ വിതരണ ബാദ്ധ്യത ഏറ്റെടുക്കേണ്ട ഒരു സേവനദാതാവ്‌ (service provider) എന്ന സ്ഥാനം ഇനി സർക്കാറിനില്ല. ആവശ്യക്കാർക്ക്‌ ജലം വിലകൊടുത്തുവാങ്ങാനുള്ള ഒരു സ്വതന്ത്ര സംവിധാനം ഉണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുന്ന (service regulator) ഒരു സേവന മേൽനോട്ടത്തിന്റെ സ്ഥാനം മാത്രമേ സർക്കാറിനുള്ളൂ. ജലം ജലഅതോറിറ്റി വഴി ഈ സ്വതന്ത്രസംവിധാനത്തെ ഏൽപ്പിച്ചു കൊടുക്കും. സർക്കാരിന്‌ ഒരു നാമമാത്ര വില അവരിൽ നിന്ന്‌ ഈടാക്കാം. ഈ `സംവിധാനം' എന്നത്‌ ജനങ്ങളുടെ കൂട്ടായ്‌മയോ അല്ലെങ്കിൽ സ്വകാര്യനിക്ഷേപകരോ ആകാം. രണ്ടായാലും ജലസംഭരണ-ശുദ്ധീകരണ പദ്ധതിക്കു വേണ്ട മുടക്കുമുതൽ കൈവശമുള്ളവർ ആകണം എന്നുമാത്രം. പദ്ധതിച്ചെലവിന്റെ 51% ഓഹരി നിക്ഷേപിക്കാനുള്ള അവസരം ഇവർക്ക്‌ കൊടുത്തിരിക്കയാണ്‌. സ്വതന്ത്രസംവിധാനത്തിൽ 26% ഷെയർ സർക്കാരും 23% ഷെയർ ജല അതോറിറ്റിയും എടുക്കും. ഇതാണ്‌ കൊച്ചി അന്തർദ്ദേശീയ വിമാനത്താവളം (സിയാൽ - CIAL) മാതൃകയിൽ വിഭാവനം ചെയ്യുന്ന സ്വകാര്യസംരംഭം. ഇത്‌ PPP മാതൃകയിലാണ്‌ പ്രവർത്തിക്കുക എന്ന്‌ ഔപചാരികമായി പറയുന്നു. പൊതുവിഭവം സ്വകാര്യവ്യക്തികൾക്ക്‌ അഥവാ മൂലധന നിക്ഷേപകർക്ക്‌ നിസ്സാരവിലയിൽ കൈമാറുന്ന ഒരു സംവിധാനമാണിത്‌. റിസോർട്ടുകൾക്കും, സ്വർണ്ണക്കടകൾക്കും വേണ്ടി കണ്ണായ സ്ഥലങ്ങൾ പരസ്‌പരചർച്ചയിലൂടെ നിശ്ചയിക്കുന്ന വിലയ്‌ക്ക്‌ സ്വകാര്യ സംരംഭകർക്ക്‌ കൈമാറുന്ന രീതിയാണിത്‌. എണ്ണ, പ്രകൃതിവാതകം, കൽ ക്കരി, ലോഹഅയിരുകൾ എന്നിങ്ങനെയുള്ള പ്രകൃതിവിഭവങ്ങൾ വൻകിട കുത്തകകൾക്ക്‌ ഒരു `ധാരണയുടെ അടിസ്ഥാനത്തിൽ' നിശ്ചയിക്കുന്ന വിലക്ക്‌ കൈമാറുന്ന രീതി തന്നെയാണ്‌ ജലവിഭവത്തിന്റെ കാര്യത്തിലും ദേശീയ ജലനയം സ്വീകരിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ ജലവിഭവം ഫലത്തിൽ സ്വകാര്യവൽക്കരിക്കുകയാണ്‌ എന്ന്‌ പറയുന്നത്‌. ഇപ്രകാരം തങ്ങളുടെ നിയന്ത്രണത്തിൽ എത്തുന്ന ജലവിഭവം ശുദ്ധീകരിച്ച്‌ കുടിവെള്ള വിതരണം നടത്തുക എന്നതാണ്‌ സംരംഭകരുടെ ജോലി. ഇതിനു വേണ്ട ഉദ്യോഗസ്ഥർ, ജീവനക്കാർ, പശ്ചാത്തലവിഭവങ്ങൾ, മേൽനോട്ടച്ചെലവ്‌, ആവർത്തനച്ചെലവ്‌, തുടങ്ങി പ്രസ്‌തുതസംവിധാനം തടസ്സമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനു വേണ്ടി വരുന്ന മുഴുവൻ ചെലവും, ലാഭവും ചേർത്ത്‌ ഉപഭോക്താക്കളിൽ നിന്ന്‌ പൂർണ്ണമായും ഈടാക്കാനുള്ള അവകാശം പുതിയ ജലനയം സംരംഭകർക്ക്‌ നൽകിയിരിക്കയാണ്‌. കുടിവെള്ളത്തിന്റെ വില ഈ രീതിയിൽ കണക്കാക്കുന്നതിന്‌ സാമ്പത്തിക തത്വങ്ങൾ (economic principles) അനുസരിക്കണമെന്ന്‌ ജലനയം തന്നെ നിഷ്‌കർഷിക്കുന്നുണ്ട്‌. ഈ പ്രക്രിയക്ക്‌ മേൽനോട്ടം വഹിക്കാൻ ഒരു ഔപചാരിക സംഘടനാസംവിധാനവും ജലനയത്തിൽ നിർദ്ദേശി ക്കുന്നുണ്ട്‌. പ്രസ്‌തുത നിർദ്ദേശമനുസരിച്ചാണ്‌ കേരളത്തിൽ ഇപ്പോൾ ജലവിഭവ റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്‌. ജലവിഭവവകുപ്പ്‌ മന്ത്രിയും ബന്ധപ്പെട്ട സെക്രട്ടറിമാരും ജലഅതോറിറ്റിയിലെ ഉന്നതരും ഒക്കെ ഈ അതോറിറ്റിയിൽ ഉണ്ടെങ്കിലും തീരുമാനങ്ങളുടെ നിയന്ത്രണം ആ കമ്മറ്റിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയ നിക്ഷേപകനും, അതിലെ ഓഹരി ഉടമകളും തന്നെയാണ്‌ കയ്യാളുന്നത്‌. ആയതിനാൽ, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതു പോലെയോ, ടോൾ ചുങ്കം വർദ്ധിപ്പി ക്കുന്നതു പോലെയോ കുടിവെള്ളത്തിന്റെ വില എത്ര എന്ന്‌ കാലാകാല ങ്ങളിൽ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യകമ്പനിയിൽ നിക്ഷിപ്‌തമാണ്‌. കേരളത്തിൽ ജലവിഭവ സ്വകാര്യവൽക്കരണം പ്രയോഗത്തിലാക്കുന്നതിന്റെ ഭാഗമായി രൂപം കൊടുക്കുമെന്ന്‌ കരുതുന്ന കേരള ഡ്രിങ്കിങ്ങ്‌ വാട്ടർ സപ്ലൈ കമ്പനി ലിമിറ്റഡ്‌ എന്ന സ്വകാര്യസ്ഥാപനം ഉടനെ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. നാല്‌ വർഷം കൊണ്ട്‌ ജലവിതരണം പൂർണ്ണമായും സ്വകാര്യമേഖലയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗ മാണിത്‌. പഞ്ചായത്തുകൾ 2014 മാർച്ച്‌ മാസത്തോടെയും, മുൻസിപ്പാലിറ്റികൾ 2015 മാർച്ചോടെയും, കോർപ്പറേഷനുകൾ 2016 മാർച്ച്‌ മാസത്തോടെയും ലക്ഷ്യം പൂർത്തീകരിക്കും. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ട്‌ ഒരു ലിറ്റർ കുടിവെള്ളത്തിന്റെ വില ഇന്നത്തെ 0.4 പൈസയിൽ നിന്ന്‌ 60 ഇരട്ടി വർദ്ധിപ്പിച്ച്‌ ലിറ്ററൊന്നിന്‌ 25 പൈസ എന്ന താരിഫിലേക്ക്‌ ഒരുപക്ഷേ ഉയർത്തിയേക്കാം. അങ്ങനെ ആയാൽ മാസം 10000 ലിറ്റർ വെള്ളം ഉപ യോഗിക്കുന്ന ഒരു കുടുംബം ഇന്ന്‌ 40 രൂപയാണ്‌ ചെലവാക്കുന്നതെങ്കിൽ സ്വകാര്യവൽക്കരണം നടപ്പാകുന്ന ഘട്ടത്തിൽ 2500 രൂപ നൽകേണ്ടി വരും. ഇത്‌ പിന്നീട്‌ തുടർച്ചയായിത്തന്നെ വർദ്ധിക്കുമെന്നും ഉറപ്പാക്കാം.
ഇത്തരം കമ്പനികൾക്ക്‌ അവരുടെ ലാഭം വർദ്ധിപ്പിക്കാനുള്ള മറ്റ്‌ സൗജന്യങ്ങളും സർക്കാർ നൽകുന്നുണ്ട്‌. നിലവിലുള്ള പരിസ്ഥിതി നിയമം അനുസരിച്ച്‌ മാലിന്യങ്ങൾ അതുണ്ടാക്കുന്ന കമ്പനികൾ തന്നെ ശുദ്ധീകരിക്കണം എന്നാണ്‌ വ്യവസ്ഥ. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ജലസ്രോതസ്സുകളിലേക്ക്‌ വ്യവസായ നിർഗമങ്ങൾ യഥേഷ്‌ടം തുറന്നു വിടുന്ന സ്ഥിതിയാണ്‌ കാണുന്നത്‌. ജലസ്രോതസ്സുകളുടെ ചുമതല ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾക്കാകട്ടെ ജലശുദ്ധീകരണത്തിനായി ഇക്കാരണത്താൽ കൂടുതൽ പണം ചെലവാക്കേണ്ടി വരികയും ചെയ്യും. ഈ സാദ്ധ്യത മുൻകൂട്ടി കണ്ട്‌, നിക്ഷേപകരുടെ താൽപര്യ സംരക്ഷണത്തി നാണ്‌ മുൻഗണന കൊടുക്കേണ്ടത്‌ എന്ന സമീപനമാണ്‌ ജലനയത്തി ലുള്ളത്‌. ആയതിനാൽ സർക്കാർ ചെലവിൽ മുഴുവൻ വ്യവസായ നിർഗമങ്ങളും ശുദ്ധീകരിക്കാം എന്ന ഒരു വ്യവസ്ഥ നിലവിൽവരുത്തിയിരിക്ക യാണ്‌. പരിസ്ഥിതിനിയമത്തിന്റെ അന്തഃസത്തക്ക്‌ നിരക്കാത്ത ഒരു സമീപനമാണിത്‌. നിർഗമങ്ങൾ ശുദ്ധീകരിച്ചശേഷമാണ്‌ `ജലസ്രോതസ്സുകളി ലേക്ക്‌' തുറന്നുവിടുന്നത്‌ എങ്കിൽ അതിന്റെ മുഴുവൻ ചെലവും സർക്കാർ കമ്പനിക്കു നൽകും എന്നാണ്‌ നയരേഖയിൽ പറഞ്ഞിട്ടുള്ളത്‌. ജലം ജന്മാവകാശമാണെന്നും അത്‌ ഇഷ്‌ടം പോലെ ലഭിക്കുമെന്നും കരുതിയിരുന്ന സാധാരണ ജനങ്ങൾ തീവില കൊടുത്ത്‌ കുടിവെള്ളവും, നനവെള്ളവും വാങ്ങേണ്ട ഗതിയിൽ ആകുമ്പോൾ, സർക്കാർ വഴിവിട്ട്‌ സഹായിക്കുന്നത്‌ വ്യവസായികളെയും, ജലവിതരണ കമ്പനികളെയും ആണ്‌ എന്നത്‌ ആശ്ചര്യജനകമാണ്‌. ഇതിനൊക്കെ പുറമെ ജലവിതരണ ചുമതല ഏറ്റെടുക്കുന്ന കമ്പനിക്കാണ്‌ വിവിധ പദ്ധതികളിലൂടെയുള്ള സൗജന്യങ്ങളും ലഭിക്കുന്നത്‌. NABARD, HUDCO തുടങ്ങിയ ഏജൻസികൾ ജലവിതരണ പദ്ധതികൾക്കായി നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഇനി ജന ങ്ങൾക്ക്‌ നേരിട്ട്‌ ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല.
ഇത്തരം കമ്പനികൾക്ക്‌ അവരുടെ ലാഭം വർദ്ധിപ്പിക്കാനുള്ള മറ്റ്‌ സൗജന്യങ്ങളും സർക്കാർ നൽകുന്നുണ്ട്‌. നിലവിലുള്ള പരിസ്ഥിതി നിയമം അനുസരിച്ച്‌ മാലിന്യങ്ങൾ അതുണ്ടാക്കുന്ന കമ്പനികൾ തന്നെ ശുദ്ധീകരിക്കണം എന്നാണ്‌ വ്യവസ്ഥ. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ജലസ്രോതസ്സുകളിലേക്ക്‌ വ്യവസായ നിർഗമങ്ങൾ യഥേഷ്‌ടം തുറന്നു വിടുന്ന സ്ഥിതിയാണ്‌ കാണുന്നത്‌. ജലസ്രോതസ്സുകളുടെ ചുമതല ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾക്കാകട്ടെ ജലശുദ്ധീകരണത്തിനായി ഇക്കാരണത്താൽ കൂടുതൽ പണം ചെലവാക്കേണ്ടി വരികയും ചെയ്യും. ഈ സാദ്ധ്യത മുൻകൂട്ടി കണ്ട്‌, നിക്ഷേപകരുടെ താൽപര്യ സംരക്ഷണത്തി നാണ്‌ മുൻഗണന കൊടുക്കേണ്ടത്‌ എന്ന സമീപനമാണ്‌ ജലനയത്തി ലുള്ളത്‌. ആയതിനാൽ സർക്കാർ ചെലവിൽ മുഴുവൻ വ്യവസായ നിർഗമങ്ങളും ശുദ്ധീകരിക്കാം എന്ന ഒരു വ്യവസ്ഥ നിലവിൽവരുത്തിയിരിക്ക യാണ്‌. പരിസ്ഥിതിനിയമത്തിന്റെ അന്തഃസത്തക്ക്‌ നിരക്കാത്ത ഒരു സമീപനമാണിത്‌. നിർഗമങ്ങൾ ശുദ്ധീകരിച്ചശേഷമാണ്‌ `ജലസ്രോതസ്സുകളി ലേക്ക്‌' തുറന്നുവിടുന്നത്‌ എങ്കിൽ അതിന്റെ മുഴുവൻ ചെലവും സർക്കാർ കമ്പനിക്കു നൽകും എന്നാണ്‌ നയരേഖയിൽ പറഞ്ഞിട്ടുള്ളത്‌. ജലം ജന്മാവകാശമാണെന്നും അത്‌ ഇഷ്‌ടം പോലെ ലഭിക്കുമെന്നും കരുതിയിരുന്ന സാധാരണ ജനങ്ങൾ തീവില കൊടുത്ത്‌ കുടിവെള്ളവും, നനവെള്ളവും വാങ്ങേണ്ട ഗതിയിൽ ആകുമ്പോൾ, സർക്കാർ വഴിവിട്ട്‌ സഹായിക്കുന്നത്‌ വ്യവസായികളെയും, ജലവിതരണ കമ്പനികളെയും ആണ്‌ എന്നത്‌ ആശ്ചര്യജനകമാണ്‌. ഇതിനൊക്കെ പുറമെ ജലവിതരണ ചുമതല ഏറ്റെടുക്കുന്ന കമ്പനിക്കാണ്‌ വിവിധ പദ്ധതികളിലൂടെയുള്ള സൗജന്യങ്ങളും ലഭിക്കുന്നത്‌. NABARD, HUDCO തുടങ്ങിയ ഏജൻസികൾ ജലവിതരണ പദ്ധതികൾക്കായി നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഇനി ജന ങ്ങൾക്ക്‌ നേരിട്ട്‌ ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല.
ജലനിധിമാതൃകയിൽ നിക്ഷേപസംഖ്യയുടെ 85% പദ്ധതിപണവും 15% അംഗത്വവിഹിതവുമാണ്‌. ഈ പണം നൽകാൻ പറ്റാത്ത കുടുംബം ജലനിധി സ്‌കീമിൽ ഉണ്ടാകില്ല. ജലവിതരണ സംവിധാനം കൊണ്ടുനടക്കുന്നതിന്റെ ചെലവ്‌ കണക്കാക്കി ജലത്തിന്റെ താരിഫ്‌ നിശ്ചയിച്ച്‌ അത്‌ ഉപ ഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്ന ഒരു രീതിയാണ്‌ ഈ പദ്ധതി അനുവർത്തിക്കുന്നത്‌. ജലനിധി സിയാൽ മാതൃക കമ്പനി ആകുമ്പോൾ പദ്ധതി പണത്തിന്റെ സ്ഥാനത്ത്‌ സ്വകാര്യനിക്ഷേപകൻ ആണ്‌ വരുന്നത്‌. ജലം ഇപ്രകാരം നിക്ഷേപകരുടെ നിയന്ത്രണത്തിലാകുന്നു. ജലസ്രോതസ്സുകളുടെ ദീർഘകാല നിലനിൽപും, അമിതമായി ജലം ഊറ്റുന്നതും ജലനിധിയിലെ സ്‌കീമുകൾ പരാജയപ്പെടാൻ കാരണമായിട്ടുണ്ട്‌. എന്നാൽ സ്വകാര്യ കമ്പനികൾക്ക്‌ വിതരണം നിയന്ത്രിക്കാൻ കഴിയും. ചെലവ്‌ കൃത്രിമമായി കൂട്ടിക്കാണിച്ച്‌ താരിഫ്‌ ഉയർത്താനുമാകും. അതുവഴി ഒരു പ്രത്യേക സ്ലാബിനു കീഴിൽ വരുന്ന ഉപഭോക്താക്കളുടെ ജലഉപയോഗം നിർബന്ധിതമായിത്തന്നെ പരിമിതപ്പെടുത്താൻ കഴിയും. ആർഭാട ആവശ്യങ്ങൾക്ക്‌ പറയുന്ന വിലയ്‌ക്ക്‌ ജലം മറിച്ചുവിൽക്കാനുള്ള സാദ്ധ്യതയും ഉണ്ട്‌. സ്വകാര്യമേഖലയിലെ പ്രവർത്തനങ്ങൾക്ക്‌ സുതാര്യത വേണമെന്ന്‌ നിർബന്ധിക്കാനുമാകില്ല.
ജലനിധിമാതൃകയിൽ നിക്ഷേപസംഖ്യയുടെ 85% പദ്ധതിപണവും 15% അംഗത്വവിഹിതവുമാണ്‌. ഈ പണം നൽകാൻ പറ്റാത്ത കുടുംബം ജലനിധി സ്‌കീമിൽ ഉണ്ടാകില്ല. ജലവിതരണ സംവിധാനം കൊണ്ടുനടക്കുന്നതിന്റെ ചെലവ്‌ കണക്കാക്കി ജലത്തിന്റെ താരിഫ്‌ നിശ്ചയിച്ച്‌ അത്‌ ഉപ ഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്ന ഒരു രീതിയാണ്‌ ഈ പദ്ധതി അനുവർത്തിക്കുന്നത്‌. ജലനിധി സിയാൽ മാതൃക കമ്പനി ആകുമ്പോൾ പദ്ധതി പണത്തിന്റെ സ്ഥാനത്ത്‌ സ്വകാര്യനിക്ഷേപകൻ ആണ്‌ വരുന്നത്‌. ജലം ഇപ്രകാരം നിക്ഷേപകരുടെ നിയന്ത്രണത്തിലാകുന്നു. ജലസ്രോതസ്സുകളുടെ ദീർഘകാല നിലനിൽപും, അമിതമായി ജലം ഊറ്റുന്നതും ജലനിധിയിലെ സ്‌കീമുകൾ പരാജയപ്പെടാൻ കാരണമായിട്ടുണ്ട്‌. എന്നാൽ സ്വകാര്യ കമ്പനികൾക്ക്‌ വിതരണം നിയന്ത്രിക്കാൻ കഴിയും. ചെലവ്‌ കൃത്രിമമായി കൂട്ടിക്കാണിച്ച്‌ താരിഫ്‌ ഉയർത്താനുമാകും. അതുവഴി ഒരു പ്രത്യേക സ്ലാബിനു കീഴിൽ വരുന്ന ഉപഭോക്താക്കളുടെ ജലഉപയോഗം നിർബന്ധിതമായിത്തന്നെ പരിമിതപ്പെടുത്താൻ കഴിയും. ആർഭാട ആവശ്യങ്ങൾക്ക്‌ പറയുന്ന വിലയ്‌ക്ക്‌ ജലം മറിച്ചുവിൽക്കാനുള്ള സാദ്ധ്യതയും ഉണ്ട്‌. സ്വകാര്യമേഖലയിലെ പ്രവർത്തനങ്ങൾക്ക്‌ സുതാര്യത വേണമെന്ന്‌ നിർബന്ധിക്കാനുമാകില്ല.
ജലം പൊതുസ്വത്ത്‌ എന്നത്‌ നവലിബറൽ ആശയങ്ങൾക്ക്‌ പ്രതിബന്ധമാകുന്ന നിലപാടാണ്‌. പുതിയ വികസന സങ്കൽപത്തിൽ ജലം എന്നത്‌ സേവന വ്യവസായ വളർച്ചക്ക്‌ അവശ്യം ആവശ്യമായ അസംസ്‌കൃത വിഭവങ്ങളിലൊന്നു മാത്രമാണ്‌. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം, വരൾച്ച എന്നിവ അതിരൂക്ഷമാകുമ്പോഴും, എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നത്‌ നാം കാണുന്നുണ്ടല്ലോ. പാശ്ചാത്യമാതൃകയിലുള്ള ആഡംബരാവശ്യങ്ങൾക്ക്‌ വേണ്ടുവോളം ജലം തരപ്പെടുത്താൻ ഇക്കൂട്ടർക്ക്‌ പ്രയാസമുണ്ടാകുന്നില്ല. ഭൂഗർഭജല മാണ്‌ വൻതോതിൽ ഊറ്റിയെടുക്കുന്നത്‌. ഈ പ്രവൃത്തി നിലവിലുള്ള നിയമത്തിനെതിരാണ്‌. 1882ൽ ബ്രിട്ടീഷ്‌ ഭരണകർത്താക്കൾ ഉണ്ടാക്കിയ ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ട്‌ (Indian Easement Act 1882) ആണ്‌ നിലവിൽ ഭൂഗർഭജല ഊറ്റൽ നേരിടുന്ന മുഖ്യപ്രതിബന്ധം. ഭൂഗർഭജലം സ്വന്തം ആവശ്യങ്ങൾക്കല്ലാതെ വാണിജ്യാവശ്യങ്ങൾക്ക്‌ വൻതോതിൽ ഊറ്റാൻ മേൽപറഞ്ഞ നിയമം അനുവദിക്കുന്നില്ല. പ്ലാച്ചിമടയിൽ സ്വന്തം ആവശ്യം എന്ന ഭാഗം വ്യവസായത്തിനുള്ള അനുമതിയുമായി ബന്ധിപ്പിച്ചാണ്‌ കോള കമ്പനി ജലം ഊറ്റി വിറ്റിരുന്നത്‌. എന്നാൽ അക്കാരണത്താൽ ഒരു വലിയ കാർഷികമേഖലയാകെ വരണ്ടുണങ്ങി പ്രദേശവാസികളുടെ ജലസുര ക്ഷയും, ഭക്ഷ്യസുരക്ഷയും, അതിജീവന സുരക്ഷയുമൊക്കെ പ്രകടമായി ഇല്ലാതായപ്പോഴാണ്‌ ജലമൂറ്റൽ താൽക്കാലികമായി നിറുത്തിവച്ചിട്ടുള്ളത്‌. വിഷൻ 2030-ലേക്കു വേണ്ടി വിഭാവനം ചെയ്യുന്ന വികസന സങ്കൽപ്പങ്ങൾ പ്രകൃതിവിഭവങ്ങളുടെ പരിവർത്തനം വലിയ അളവിൽ അനിവാര്യമാക്കുന്നതാണ്‌. ഇതിനായി മറ്റ്‌ പശ്ചാത്തലവിഭവങ്ങൾക്കൊപ്പം (ഭൂമി, വൈദ്യുതി, നിർമ്മാണ സാമഗ്രികൾ) ജലലഭ്യതയും സുഗമമാക്കേണ്ടത്‌ അനിവാര്യ മാണ്‌. ജലവുമായി ബന്ധപ്പെട്ട്‌ വ്യാപകമായുണ്ടാകുന്ന ജനകീയ സംഘർഷങ്ങൾക്ക്‌ കടിഞ്ഞാണിടാതെ വിഷൻ 2030 യഥാർത്ഥ്യമാകില്ല എന്ന്‌ ഉറപ്പായ ഘട്ടത്തിലാണ്‌ കേന്ദ്രസർക്കാർ പുതിയ നിക്ഷേപസൗഹൃദ `ജലനയം 2012' പ്രഖ്യാപിച്ചിട്ടുള്ളത്‌. ജലത്തിന്മേലുള്ള പൊതുഅവകാശം റദ്ദാക്കുകയും, പ്രസ്‌തുത വിഭവത്തെ ഒന്നാകെ നിക്ഷേപകരുടെ വരുതിയിലാക്കുകയു മാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ടിൽ സ്വന്തം ഭൂമിയിലെ ഭൂഗർഭ ജലാവകാശം പ്രതിപാദിക്കുന്ന ഭാഗം തദനുസൃതമായി ഉടൻ ഭേദഗതി ചെയ്യാനും ജലനയത്തിലൂടെ തീർപ്പാക്കിക്കഴിഞ്ഞു. ഭേദ ഗതി നടപ്പാകുമ്പോൾ മേൽപറഞ്ഞ നിയമം അനുവദിക്കുന്ന അവകാശം നിർവീര്യമാക്കി ജലവിഭവം പൂർണ്ണമായി പൊതു ട്രസ്റ്റ്‌ സംവിധാനത്തിലെത്തിക്കാനുമാകും. നയത്തിലെ പ്രസക്ത ഭാഗം ഇങ്ങിനെയാണ്‌ - " The Indian Easement Act 1882 may have to be modified accordingly in as much as it appears to give proprietary rights to a land owner on ground water under his/her land."
ജലം പൊതുസ്വത്ത്‌ എന്നത്‌ നവലിബറൽ ആശയങ്ങൾക്ക്‌ പ്രതിബന്ധമാകുന്ന നിലപാടാണ്‌. പുതിയ വികസന സങ്കൽപത്തിൽ ജലം എന്നത്‌ സേവന വ്യവസായ വളർച്ചക്ക്‌ അവശ്യം ആവശ്യമായ അസംസ്‌കൃത വിഭവങ്ങളിലൊന്നു മാത്രമാണ്‌. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം, വരൾച്ച എന്നിവ അതിരൂക്ഷമാകുമ്പോഴും, എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നത്‌ നാം കാണുന്നുണ്ടല്ലോ. പാശ്ചാത്യമാതൃകയിലുള്ള ആഡംബരാവശ്യങ്ങൾക്ക്‌ വേണ്ടുവോളം ജലം തരപ്പെടുത്താൻ ഇക്കൂട്ടർക്ക്‌ പ്രയാസമുണ്ടാകുന്നില്ല. ഭൂഗർഭജല മാണ്‌ വൻതോതിൽ ഊറ്റിയെടുക്കുന്നത്‌. ഈ പ്രവൃത്തി നിലവിലുള്ള നിയമത്തിനെതിരാണ്‌. 1882ൽ ബ്രിട്ടീഷ്‌ ഭരണകർത്താക്കൾ ഉണ്ടാക്കിയ ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ട്‌ (Indian Easement Act 1882) ആണ്‌ നിലവിൽ ഭൂഗർഭജല ഊറ്റൽ നേരിടുന്ന മുഖ്യപ്രതിബന്ധം. ഭൂഗർഭജലം സ്വന്തം ആവശ്യങ്ങൾക്കല്ലാതെ വാണിജ്യാവശ്യങ്ങൾക്ക്‌ വൻതോതിൽ ഊറ്റാൻ മേൽപറഞ്ഞ നിയമം അനുവദിക്കുന്നില്ല. പ്ലാച്ചിമടയിൽ സ്വന്തം ആവശ്യം എന്ന ഭാഗം വ്യവസായത്തിനുള്ള അനുമതിയുമായി ബന്ധിപ്പിച്ചാണ്‌ കോള കമ്പനി ജലം ഊറ്റി വിറ്റിരുന്നത്‌. എന്നാൽ അക്കാരണത്താൽ ഒരു വലിയ കാർഷികമേഖലയാകെ വരണ്ടുണങ്ങി പ്രദേശവാസികളുടെ ജലസുര ക്ഷയും, ഭക്ഷ്യസുരക്ഷയും, അതിജീവന സുരക്ഷയുമൊക്കെ പ്രകടമായി ഇല്ലാതായപ്പോഴാണ്‌ ജലമൂറ്റൽ താൽക്കാലികമായി നിറുത്തിവച്ചിട്ടുള്ളത്‌. വിഷൻ 2030-ലേക്കു വേണ്ടി വിഭാവനം ചെയ്യുന്ന വികസന സങ്കൽപ്പങ്ങൾ പ്രകൃതിവിഭവങ്ങളുടെ പരിവർത്തനം വലിയ അളവിൽ അനിവാര്യമാക്കുന്നതാണ്‌. ഇതിനായി മറ്റ്‌ പശ്ചാത്തലവിഭവങ്ങൾക്കൊപ്പം (ഭൂമി, വൈദ്യുതി, നിർമ്മാണ സാമഗ്രികൾ) ജലലഭ്യതയും സുഗമമാക്കേണ്ടത്‌ അനിവാര്യ മാണ്‌. ജലവുമായി ബന്ധപ്പെട്ട്‌ വ്യാപകമായുണ്ടാകുന്ന ജനകീയ സംഘർഷങ്ങൾക്ക്‌ കടിഞ്ഞാണിടാതെ വിഷൻ 2030 യഥാർത്ഥ്യമാകില്ല എന്ന്‌ ഉറപ്പായ ഘട്ടത്തിലാണ്‌ കേന്ദ്രസർക്കാർ പുതിയ നിക്ഷേപസൗഹൃദ `ജലനയം 2012' പ്രഖ്യാപിച്ചിട്ടുള്ളത്‌. ജലത്തിന്മേലുള്ള പൊതുഅവകാശം റദ്ദാക്കുകയും, പ്രസ്‌തുത വിഭവത്തെ ഒന്നാകെ നിക്ഷേപകരുടെ വരുതിയിലാക്കുകയു മാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ടിൽ സ്വന്തം ഭൂമിയിലെ ഭൂഗർഭ ജലാവകാശം പ്രതിപാദിക്കുന്ന ഭാഗം തദനുസൃതമായി ഉടൻ ഭേദഗതി ചെയ്യാനും ജലനയത്തിലൂടെ തീർപ്പാക്കിക്കഴിഞ്ഞു. ഭേദ ഗതി നടപ്പാകുമ്പോൾ മേൽപറഞ്ഞ നിയമം അനുവദിക്കുന്ന അവകാശം നിർവീര്യമാക്കി ജലവിഭവം പൂർണ്ണമായി പൊതു ട്രസ്റ്റ്‌ സംവിധാനത്തിലെത്തിക്കാനുമാകും. നയത്തിലെ പ്രസക്ത ഭാഗം ഇങ്ങിനെയാണ്‌ - " The Indian Easement Act 1882 may have to be modified accordingly in as much as it appears to give proprietary rights to a land owner on ground water under his/her land."
കമ്മ്യൂണിറ്റി റിസോഴ്‌സ്‌ എന്ന പദത്തിന്റെ വ്യാഖ്യാനം സമൂഹത്തിന്റെ വിഭവം എന്നല്ല, സമൂഹത്തിനുള്ളിലുള്ള വിഭവം എന്നാണ്‌ പുതിയ നയത്തിലെ വിവക്ഷ. സാമൂഹിക ഉടമസ്ഥത, അവകാശം എന്നിവ ഇല്ലാതാകുന്നു എന്നർത്ഥം. ആവശ്യക്കാർക്ക്‌ പണം കൊടുത്ത്‌ ആവശ്യമുള്ള വെള്ളം സ്വന്തമാക്കാം. അതിനുള്ള ജലസമൃദ്ധി സൃഷ്‌ടിച്ചെടുക്കാനുള്ള നിർദ്ദേശങ്ങളും നയത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ഇപ്പോൾ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന മണ്ണ്‌ ജല സംരക്ഷണ പ്രവർത്തനങ്ങൾ തന്നെയാണത്‌. പക്ഷേ സർക്കാർ ചുമതലയിൽ അത്‌ ഫലപ്രദമായി നടക്കില്ല, മറിച്ച്‌ സ്വകാര്യമേഖലയിലാണെങ്കിൽ നടക്കും എന്ന വിശ്വാസമാണ്‌ പുതിയ ജലനയത്തിന്റെ കാതൽ. ജലസഹകരണം ആണ്‌ നയത്തിലെ മറ്റൊരു നിർദ്ദേശം. ജലം വാണിജ്യവിഭവമായി മാറുന്നതോടെ രാഷ്‌ട്രാന്തരീയ സഹകരണവും എളുപ്പമാകും. കോളക്കമ്പനികളുടെയും കുപ്പിവെള്ള കമ്പനികളുടെയും പ്രവർത്തനങ്ങൾ അതുവഴി സുഗമമായി മാറുകയും ചെയ്യും. സംസ്ഥാനത്തിനുള്ളിൽ തന്നെ, വില നൽകാൻ തയ്യാറുള്ള ആർക്കും എവിടെയും, ആവശ്യപ്പെടുന്നത്ര ജലം എത്തിച്ചു കൊടുക്കാനുമാകും. പ്രാദേശിക സംഘർഷങ്ങൾ അപ്രസക്തമാകുമെന്നാണ്‌ കണക്കുക്കൂട്ടൽ. ഇപ്രകാരം ആഗോള ആവശ്യങ്ങൾ ഉൾപ്പടെ പരിഗണിച്ചുകൊണ്ട്‌, അതീവജാഗ്രതയോടും ദീർഘവീക്ഷണത്തോടും കൂടിയാണ്‌ ദേശീയ ജലനയം പ്രഖ്യാപിച്ചിട്ടുള്ളത്‌ എന്നുകാണാൻ കഴിയും.
കമ്മ്യൂണിറ്റി റിസോഴ്‌സ്‌ എന്ന പദത്തിന്റെ വ്യാഖ്യാനം സമൂഹത്തിന്റെ വിഭവം എന്നല്ല, സമൂഹത്തിനുള്ളിലുള്ള വിഭവം എന്നാണ്‌ പുതിയ നയത്തിലെ വിവക്ഷ. സാമൂഹിക ഉടമസ്ഥത, അവകാശം എന്നിവ ഇല്ലാതാകുന്നു എന്നർത്ഥം. ആവശ്യക്കാർക്ക്‌ പണം കൊടുത്ത്‌ ആവശ്യമുള്ള വെള്ളം സ്വന്തമാക്കാം. അതിനുള്ള ജലസമൃദ്ധി സൃഷ്‌ടിച്ചെടുക്കാനുള്ള നിർദ്ദേശങ്ങളും നയത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ഇപ്പോൾ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന മണ്ണ്‌ ജല സംരക്ഷണ പ്രവർത്തനങ്ങൾ തന്നെയാണത്‌. പക്ഷേ സർക്കാർ ചുമതലയിൽ അത്‌ ഫലപ്രദമായി നടക്കില്ല, മറിച്ച്‌ സ്വകാര്യമേഖലയിലാണെങ്കിൽ നടക്കും എന്ന വിശ്വാസമാണ്‌ പുതിയ ജലനയത്തിന്റെ കാതൽ. ജലസഹകരണം ആണ്‌ നയത്തിലെ മറ്റൊരു നിർദ്ദേശം. ജലം വാണിജ്യവിഭവമായി മാറുന്നതോടെ രാഷ്‌ട്രാന്തരീയ സഹകരണവും എളുപ്പമാകും. കോളക്കമ്പനികളുടെയും കുപ്പിവെള്ള കമ്പനികളുടെയും പ്രവർത്തനങ്ങൾ അതുവഴി സുഗമമായി മാറുകയും ചെയ്യും. സംസ്ഥാനത്തിനുള്ളിൽ തന്നെ, വില നൽകാൻ തയ്യാറുള്ള ആർക്കും എവിടെയും, ആവശ്യപ്പെടുന്നത്ര ജലം എത്തിച്ചു കൊടുക്കാനുമാകും. പ്രാദേശിക സംഘർഷങ്ങൾ അപ്രസക്തമാകുമെന്നാണ്‌ കണക്കുക്കൂട്ടൽ. ഇപ്രകാരം ആഗോള ആവശ്യങ്ങൾ ഉൾപ്പടെ പരിഗണിച്ചുകൊണ്ട്‌, അതീവജാഗ്രതയോടും ദീർഘവീക്ഷണത്തോടും കൂടിയാണ്‌ ദേശീയ ജലനയം പ്രഖ്യാപിച്ചിട്ടുള്ളത്‌ എന്നുകാണാൻ കഴിയും.




III
III
വരൾച്ചയെ അതിജീവിക്കാൻ
==വരൾച്ചയെ അതിജീവിക്കാൻമണ്ണ്‌ജല സംരക്ഷണം==
മണ്ണ്‌ജല സംരക്ഷണം
 
കാലവർഷത്തിന്റെ ലഭ്യതയിൽ കേരളത്തിൽ വന്നിരിക്കുന്ന കുറവ്‌ അടുത്ത്‌ വേനൽക്കാലം വരൾച്ചയുടേതാക്കി മാറ്റാം. ഈ വരൾച്ചയെ എങ്ങനെ പ്രതിരോധിക്കാം എന്നത്‌ വളരെ ഗൗരവത്തോടെ നാം ആലോചിക്കേണ്ടിയിരിക്കുന്നു. 38,863 ച.കി.മീ. വിസ്‌തൃതിയുള്ള കേരളത്തെ മലനാട്‌ (>70 മീറ്റർ), ഇടനാട്‌ (7-70 മീ), തീരപ്രദേശം എന്നീ ഭൂഘടകങ്ങളായി തിരിച്ചിരിക്കുന്നു. 2,695 മീറ്റർ ഉയരമുള്ള ആനമുടിയിൽ നിന്നും സമുദ്ര നിരപ്പിൽ എത്താൻ 120 കിലോമീറ്റർ മതി. കുത്തനെ ചരിവുള്ള മലനാട്‌ ജലസംരക്ഷണത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്‌. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിന്റെ ഭൂവിസ്‌തൃതിയുടെ 44.4 ശതമാനം പൊതു ഉടമസ്ഥതയിലുള്ള വനഭൂമിയായിരുന്നു. ഇപ്പോൾ അത്‌ 14.7 ശതമാനം മാത്രമാണ്‌. 1955നും 2003നും ഇടയിൽ തെങ്ങിൻതോട്ടങ്ങളുടെ വിസ്‌തൃതി 106 ശതമാനവും റബ്ബർതോട്ടങ്ങളുടെ വിസ്‌തൃതി 627 ശതമാനവും കവുങ്ങിൻതോട്ടങ്ങളുടെ വിസ്‌തൃതി 41 ശതമാനവും വർധിച്ചു (ബിഎം കുമാർ 2005). ഈ തോട്ടങ്ങൾ സ്വാഭാവിക വനങ്ങളെപ്പോലെ ജലസംരക്ഷണധർമ്മം നിർവ്വഹിക്കുന്നില്ല. നിർമ്മിതികൾവഴി കൃത്രിമരീതിയിൽ ഇവിടെ മണ്ണ്‌-ജല സംരക്ഷണം നടത്തേണ്ടത്‌ അനിവാര്യമാകുന്നു.
കാലവർഷത്തിന്റെ ലഭ്യതയിൽ കേരളത്തിൽ വന്നിരിക്കുന്ന കുറവ്‌ അടുത്ത്‌ വേനൽക്കാലം വരൾച്ചയുടേതാക്കി മാറ്റാം. ഈ വരൾച്ചയെ എങ്ങനെ പ്രതിരോധിക്കാം എന്നത്‌ വളരെ ഗൗരവത്തോടെ നാം ആലോചിക്കേണ്ടിയിരിക്കുന്നു. 38,863 ച.കി.മീ. വിസ്‌തൃതിയുള്ള കേരളത്തെ മലനാട്‌ (>70 മീറ്റർ), ഇടനാട്‌ (7-70 മീ), തീരപ്രദേശം എന്നീ ഭൂഘടകങ്ങളായി തിരിച്ചിരിക്കുന്നു. 2,695 മീറ്റർ ഉയരമുള്ള ആനമുടിയിൽ നിന്നും സമുദ്ര നിരപ്പിൽ എത്താൻ 120 കിലോമീറ്റർ മതി. കുത്തനെ ചരിവുള്ള മലനാട്‌ ജലസംരക്ഷണത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്‌. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിന്റെ ഭൂവിസ്‌തൃതിയുടെ 44.4 ശതമാനം പൊതു ഉടമസ്ഥതയിലുള്ള വനഭൂമിയായിരുന്നു. ഇപ്പോൾ അത്‌ 14.7 ശതമാനം മാത്രമാണ്‌. 1955നും 2003നും ഇടയിൽ തെങ്ങിൻതോട്ടങ്ങളുടെ വിസ്‌തൃതി 106 ശതമാനവും റബ്ബർതോട്ടങ്ങളുടെ വിസ്‌തൃതി 627 ശതമാനവും കവുങ്ങിൻതോട്ടങ്ങളുടെ വിസ്‌തൃതി 41 ശതമാനവും വർധിച്ചു (ബിഎം കുമാർ 2005). ഈ തോട്ടങ്ങൾ സ്വാഭാവിക വനങ്ങളെപ്പോലെ ജലസംരക്ഷണധർമ്മം നിർവ്വഹിക്കുന്നില്ല. നിർമ്മിതികൾവഴി കൃത്രിമരീതിയിൽ ഇവിടെ മണ്ണ്‌-ജല സംരക്ഷണം നടത്തേണ്ടത്‌ അനിവാര്യമാകുന്നു.
ജലസംരക്ഷണത്തിൽ വളരെ പ്രധാനപങ്കാണ്‌ പാടശേഖരങ്ങൾ വഹിക്കുന്നത്‌. വർഷത്തിൽ 2.5 സെന്റീമീറ്റർ മുതൽ 300 സെന്റീമീറ്റർ വരെ വെള്ളം കെട്ടി നിൽക്കുന്ന പാടശേഖരങ്ങൾ തണ്ണീർത്തടങ്ങളാണ്‌. ഇങ്ങനെ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ 49 ശതമാനം ഭൂഗർഭജലമാക്കി മാറ്റപ്പെടുന്നുവെന്ന്‌ ഫിലിപ്പൈൻസിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.
ജലസംരക്ഷണത്തിൽ വളരെ പ്രധാനപങ്കാണ്‌ പാടശേഖരങ്ങൾ വഹിക്കുന്നത്‌. വർഷത്തിൽ 2.5 സെന്റീമീറ്റർ മുതൽ 300 സെന്റീമീറ്റർ വരെ വെള്ളം കെട്ടി നിൽക്കുന്ന പാടശേഖരങ്ങൾ തണ്ണീർത്തടങ്ങളാണ്‌. ഇങ്ങനെ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ 49 ശതമാനം ഭൂഗർഭജലമാക്കി മാറ്റപ്പെടുന്നുവെന്ന്‌ ഫിലിപ്പൈൻസിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.
വരി 198: വരി 202:


IV
IV
ജലാവകാശം ജനങ്ങൾ
==ജലാവകാശം ജനങ്ങൾവീണ്ടെടുക്കണം==
വീണ്ടെടുക്കണം
 
കേരള ജലനയം 2008 ഇപ്പോഴും നിലവിലുണ്ട്‌. ദേശീയ ജലനയത്തിന്റെ ചുവടുപിടിച്ച്‌ മറ്റൊന്നുണ്ടാകുന്നതു വരെ നമുക്ക്‌ അതിനെ കുറിച്ച്‌ ചർച്ച ചെയ്യാൻ അവകാശമുണ്ട്‌. ജലത്തിന്റെ സ്വകാര്യവൽക്കരണം തടയുന്ന തിനും ജലത്തെ മനുഷ്യന്റെ അവകാശമായി പ്രഖ്യാപിക്കുന്നതിനും കേരള ജലനയം 2008 അതീവ ശ്രദ്ധ നൽകി എന്നതാണ്‌ അതിനെ വ്യത്യസ്‌ത മാക്കുന്നത്‌. സാമ്പത്തിക മൂല്യമുള്ള പൊതു പൈതൃകസ്വത്ത്‌ എന്ന നിലയിൽ ജലത്തിന്റെ സംരക്ഷണം സമൂഹത്തിൽ പൊതുവെയും വ്യക്തി യിൽ പ്രത്യേകിച്ചും ഈ നയം നിക്ഷിപ്‌തമാക്കിയിരിക്കുന്നു. മുഖ്യജല സ്രോതസ്സുകൾ ഉൾപ്പെടുന്ന ജലവിഭവ സമ്പത്ത്‌ സംസ്ഥാനത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും ഓരോ വ്യക്തിക്കും, സമൂഹത്തിനും, സേവനദാതാക്കൾക്കും പ്രത്യേക ഉടമസ്ഥതാ അവകാശം ഇല്ലാതെ തന്നെ ജലം ഉപയോഗിക്കുവാനുള്ള അധികാരം ഉണ്ടാകുമെന്നും കേരള ജലനയം വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 21 അനുസരിച്ച്‌, ജീവിക്കുവാനുള്ള അവകാശം പൗരന്റെ മൗലിക അവ കാശമായി അംഗീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ള ലഭ്യത എന്നത്‌ മൗലികഅവകാശമാണ്‌ എന്ന്‌ സുപ്രീംകോടതി വിവിധ അവസരങ്ങളിൽ വിധിക്കുകയുണ്ടായിട്ടുണ്ട്‌. ജീവന്റെ ഭാഗമാണ്‌ ജലം എന്ന നിലയിൽ അതിന്റെ നിലനിൽപിന്‌ വേണ്ടി ജലവിഭവത്തെ സമൂഹത്തിന്റെ പൊതുസ്വത്തായിട്ടുതന്നെ പരിരക്ഷിക്കേണ്ടതുണ്ട്‌. ഈ വാദം അംഗീകരിച്ചുകൊണ്ടാണ്‌ കേരള ഹൈക്കോടതി 2003ൽ കോള കമ്പനി യുടെ പ്ലാച്ചിമടപ്രദേശത്തുനിന്നുള്ള ഭൂഗർഭജലചൂഷണം അനുവദിക്കാൻ കേരള സർക്കാറിന്‌ അവകാശമില്ല എന്ന്‌ നിരീക്ഷിച്ചത്‌. ഛത്തീസ്‌ഗറിലെ ഷിയോണത്ത്‌, തമിഴ്‌നാട്ടിലെ ഭവാനി, ഉത്തർപ്രദേശിലെ ഗംഗാ കനാൽ എന്നീ നദികളിലെ ചില ഭാഗങ്ങൾ ചില സ്വകാര്യവ്യക്തികൾക്കും, വ്യവസായികൾക്കും ദീർഘകാല ലീസിനും മറ്റും നൽകിയതിന്റെ പരിണിത ഫലമായി ആ പ്രദേശങ്ങളിൽ കൃഷിനാശവും, കുടിവെള്ളക്ഷാമവും രൂക്ഷമായതിന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്‌.
കേരള ജലനയം 2008 ഇപ്പോഴും നിലവിലുണ്ട്‌. ദേശീയ ജലനയത്തിന്റെ ചുവടുപിടിച്ച്‌ മറ്റൊന്നുണ്ടാകുന്നതു വരെ നമുക്ക്‌ അതിനെ കുറിച്ച്‌ ചർച്ച ചെയ്യാൻ അവകാശമുണ്ട്‌. ജലത്തിന്റെ സ്വകാര്യവൽക്കരണം തടയുന്ന തിനും ജലത്തെ മനുഷ്യന്റെ അവകാശമായി പ്രഖ്യാപിക്കുന്നതിനും കേരള ജലനയം 2008 അതീവ ശ്രദ്ധ നൽകി എന്നതാണ്‌ അതിനെ വ്യത്യസ്‌ത മാക്കുന്നത്‌. സാമ്പത്തിക മൂല്യമുള്ള പൊതു പൈതൃകസ്വത്ത്‌ എന്ന നിലയിൽ ജലത്തിന്റെ സംരക്ഷണം സമൂഹത്തിൽ പൊതുവെയും വ്യക്തി യിൽ പ്രത്യേകിച്ചും ഈ നയം നിക്ഷിപ്‌തമാക്കിയിരിക്കുന്നു. മുഖ്യജല സ്രോതസ്സുകൾ ഉൾപ്പെടുന്ന ജലവിഭവ സമ്പത്ത്‌ സംസ്ഥാനത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും ഓരോ വ്യക്തിക്കും, സമൂഹത്തിനും, സേവനദാതാക്കൾക്കും പ്രത്യേക ഉടമസ്ഥതാ അവകാശം ഇല്ലാതെ തന്നെ ജലം ഉപയോഗിക്കുവാനുള്ള അധികാരം ഉണ്ടാകുമെന്നും കേരള ജലനയം വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 21 അനുസരിച്ച്‌, ജീവിക്കുവാനുള്ള അവകാശം പൗരന്റെ മൗലിക അവ കാശമായി അംഗീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ള ലഭ്യത എന്നത്‌ മൗലികഅവകാശമാണ്‌ എന്ന്‌ സുപ്രീംകോടതി വിവിധ അവസരങ്ങളിൽ വിധിക്കുകയുണ്ടായിട്ടുണ്ട്‌. ജീവന്റെ ഭാഗമാണ്‌ ജലം എന്ന നിലയിൽ അതിന്റെ നിലനിൽപിന്‌ വേണ്ടി ജലവിഭവത്തെ സമൂഹത്തിന്റെ പൊതുസ്വത്തായിട്ടുതന്നെ പരിരക്ഷിക്കേണ്ടതുണ്ട്‌. ഈ വാദം അംഗീകരിച്ചുകൊണ്ടാണ്‌ കേരള ഹൈക്കോടതി 2003ൽ കോള കമ്പനി യുടെ പ്ലാച്ചിമടപ്രദേശത്തുനിന്നുള്ള ഭൂഗർഭജലചൂഷണം അനുവദിക്കാൻ കേരള സർക്കാറിന്‌ അവകാശമില്ല എന്ന്‌ നിരീക്ഷിച്ചത്‌. ഛത്തീസ്‌ഗറിലെ ഷിയോണത്ത്‌, തമിഴ്‌നാട്ടിലെ ഭവാനി, ഉത്തർപ്രദേശിലെ ഗംഗാ കനാൽ എന്നീ നദികളിലെ ചില ഭാഗങ്ങൾ ചില സ്വകാര്യവ്യക്തികൾക്കും, വ്യവസായികൾക്കും ദീർഘകാല ലീസിനും മറ്റും നൽകിയതിന്റെ പരിണിത ഫലമായി ആ പ്രദേശങ്ങളിൽ കൃഷിനാശവും, കുടിവെള്ളക്ഷാമവും രൂക്ഷമായതിന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്‌.
ജലവിഭവം പൊതുസ്വത്താണ്‌ എന്ന കാഴ്‌ചപ്പാടിൽ അതിന്റെ പരിരക്ഷണത്തിനായി ഒരു ജനകീയ മാനേജ്‌മെന്റ്‌ പദ്ധതി ഉണ്ടാക്കണം. ജലനിധി മാതൃകയിലുള്ള കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികൾ തന്നെയാണ്‌ അഭികാമ്യം. എങ്കിലും അതിൽ തീർച്ചയായും ഭേദഗതി വേണം. പദ്ധതി പണത്തിൽ ഉപഭോക്തൃ വിഹിതം പദ്ധതിയോടുള്ള താൽപര്യം വർദ്ധിപ്പിക്കും എന്നത്‌ അംഗീകരിക്കുമ്പോൾ തന്നെ അത്‌ നൽകാൻ കഴിയാത്ത ദരിദ്ര കുടുംബങ്ങളുടെ ജലാവകാശം നിഷേധിക്കപ്പെടാതിരിക്കാൻ വേണ്ട പ്രത്യേക വ്യവസ്ഥകളും പദ്ധതിയിൽ ഉൾച്ചേർക്കണം. പദ്ധതി കൊണ്ടു നടക്കാനുള്ള സംവിധാനങ്ങളെ സന്നദ്ധസേവനത്തിന്റെ സാധ്യതകൾ കൂടി കണ്ടെത്തി ദീർഘകാലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുന്ന പക്ഷം ചെലവ്‌ ചുരുക്കാനും ഒരു പരിധിവരെ സാധ്യമാകും.
ജലവിഭവം പൊതുസ്വത്താണ്‌ എന്ന കാഴ്‌ചപ്പാടിൽ അതിന്റെ പരിരക്ഷണത്തിനായി ഒരു ജനകീയ മാനേജ്‌മെന്റ്‌ പദ്ധതി ഉണ്ടാക്കണം. ജലനിധി മാതൃകയിലുള്ള കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികൾ തന്നെയാണ്‌ അഭികാമ്യം. എങ്കിലും അതിൽ തീർച്ചയായും ഭേദഗതി വേണം. പദ്ധതി പണത്തിൽ ഉപഭോക്തൃ വിഹിതം പദ്ധതിയോടുള്ള താൽപര്യം വർദ്ധിപ്പിക്കും എന്നത്‌ അംഗീകരിക്കുമ്പോൾ തന്നെ അത്‌ നൽകാൻ കഴിയാത്ത ദരിദ്ര കുടുംബങ്ങളുടെ ജലാവകാശം നിഷേധിക്കപ്പെടാതിരിക്കാൻ വേണ്ട പ്രത്യേക വ്യവസ്ഥകളും പദ്ധതിയിൽ ഉൾച്ചേർക്കണം. പദ്ധതി കൊണ്ടു നടക്കാനുള്ള സംവിധാനങ്ങളെ സന്നദ്ധസേവനത്തിന്റെ സാധ്യതകൾ കൂടി കണ്ടെത്തി ദീർഘകാലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുന്ന പക്ഷം ചെലവ്‌ ചുരുക്കാനും ഒരു പരിധിവരെ സാധ്യമാകും.
ഏറ്റവും നിർണ്ണായകമായ ഘടകം ജലആവശ്യവും ജലലഭ്യതയും പൊരുത്തപ്പെടുത്തലാണ്‌. ഇത്‌ തികഞ്ഞ ശാസ്‌ത്രസാങ്കേതിക മിക വോടെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു കാര്യമാണ്‌. ഇത്തരം പദ്ധതികളുടെ സാങ്കേതിക മേൽനോട്ടത്തിനും, ജലക്കമ്മിയുള്ള പ്രദേശത്തേക്ക്‌ ജല സഹകരണം വഴി ജലമെത്തിക്കുന്നതിനും ഒക്കെയാണ്‌ സർക്കാർ സംവിധാനം വേണ്ടത്‌. ജലഅതോറിറ്റിയുടെ ശേഷിവർദ്ധനവ്‌ അനിവാര്യമാണ്‌. ജലസംരക്ഷണത്തിനും, പരിപാലനത്തിനും വേണ്ടി അടിസ്ഥാനയൂണി റ്റായി പരിഗണിക്കേണ്ടത്‌ ചെറുനീർത്തടങ്ങളാണ്‌ എന്ന്‌ കേരള ജലനയം ശുപാർശ ചെയ്യുന്നുണ്ട്‌. ഇവയുടെ സംയോജിത യൂണിറ്റായ നദീതടത്തെ ആധാരമാക്കിയാകും ജലാവകാശം നിശ്ചയിക്കേണ്ടതും, ജലവിനി യോഗം നിയന്ത്രിക്കേണ്ടതും. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്ന തിനും പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും ഇതുവഴി സാധിക്കും. ഒപ്പം തന്നെ ജലവിഭവത്തെ ഉൽപാദനപരമായും, നീതിപൂർവ്വകമായും, ദീർഘകാല സ്ഥിരത ഉറപ്പാക്കി പരിരക്ഷിക്കാനും ഇതിലൂടെ കഴിയും. യഥാർത്ഥ പ്രശ്‌നം ഇത്‌ സർക്കാരിനെക്കൊണ്ട്‌ ഫലപ്രദമായി നിർവഹിക്കുവാനാകുമോ എന്ന കാര്യമാണ്‌. ഇവിടെയാണ്‌ ദേശീയ ജലനയം 2012ഉം, ഇപ്പോൾ നിലവിലുള്ള കേരള ജലനയം 2008ഉം, സമീപനത്തിന്റെ കാര്യത്തിൽ വഴി പിരി യുന്നത്‌. ജലവിഭവ റഗുലേറ്ററി അതോറി റ്റിയോ, തത്തുല്യമായ മറ്റ്‌ സംവിധാനങ്ങളോ നിർവഹിക്കേണ്ട ചുമതല സംബന്ധിച്ചാണ്‌ രണ്ടുതരം കാഴ്‌ചപ്പാട്‌ ഉള്ളത്‌. ദേശീയനയം സ്വകാര്യ നിക്ഷേപകരുടെ പക്ഷത്തു നിൽക്കുമ്പോൾ, `സംസ്ഥാന നയം' (2008) ജനപക്ഷത്താണ്‌ നില ഉറപ്പിക്കുന്നത്‌. കമ്മ്യൂണിറ്റി ജലവിതരണ പ്ലാന്റുകൾ പൊതുമേഖലയിൽ സ്ഥാപിക്കുക, അതിനെ സംരക്ഷിക്കുക, പൊതുജന പങ്കാളിത്തം ജനങ്ങളുടെ താൽപര്യത്തിനും ഭാവനക്കും അനുസൃതമായി വൈവിധ്യമാർന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ഉള്ള ചുമതലകളാണ്‌ ജനപക്ഷ മേൽനോട്ടം എന്നതു കൊണ്ട്‌ അർത്ഥമാക്കുന്നത്‌. ഏറ്റവും പ്രധാനം ജലലഭ്യത, ജലസഹകരണം, സാമ്പത്തികസഹായം എന്നീ ഘടകങ്ങളെ ഉറപ്പാക്കി അവയെ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ സാങ്കേതിക സാമ്പത്തിക, മേൽനോട്ടം നിർവഹിക്കുക എന്നതാണ്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇത്തരം ഒരു സംവി ധാനത്തിനു തന്നെയാണ്‌ പിന്തുണ നൽകുന്നത്‌.
ഏറ്റവും നിർണ്ണായകമായ ഘടകം ജലആവശ്യവും ജലലഭ്യതയും പൊരുത്തപ്പെടുത്തലാണ്‌. ഇത്‌ തികഞ്ഞ ശാസ്‌ത്രസാങ്കേതിക മിക വോടെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു കാര്യമാണ്‌. ഇത്തരം പദ്ധതികളുടെ സാങ്കേതിക മേൽനോട്ടത്തിനും, ജലക്കമ്മിയുള്ള പ്രദേശത്തേക്ക്‌ ജല സഹകരണം വഴി ജലമെത്തിക്കുന്നതിനും ഒക്കെയാണ്‌ സർക്കാർ സംവിധാനം വേണ്ടത്‌. ജലഅതോറിറ്റിയുടെ ശേഷിവർദ്ധനവ്‌ അനിവാര്യമാണ്‌. ജലസംരക്ഷണത്തിനും, പരിപാലനത്തിനും വേണ്ടി അടിസ്ഥാനയൂണി റ്റായി പരിഗണിക്കേണ്ടത്‌ ചെറുനീർത്തടങ്ങളാണ്‌ എന്ന്‌ കേരള ജലനയം ശുപാർശ ചെയ്യുന്നുണ്ട്‌. ഇവയുടെ സംയോജിത യൂണിറ്റായ നദീതടത്തെ ആധാരമാക്കിയാകും ജലാവകാശം നിശ്ചയിക്കേണ്ടതും, ജലവിനി യോഗം നിയന്ത്രിക്കേണ്ടതും. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്ന തിനും പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും ഇതുവഴി സാധിക്കും. ഒപ്പം തന്നെ ജലവിഭവത്തെ ഉൽപാദനപരമായും, നീതിപൂർവ്വകമായും, ദീർഘകാല സ്ഥിരത ഉറപ്പാക്കി പരിരക്ഷിക്കാനും ഇതിലൂടെ കഴിയും. യഥാർത്ഥ പ്രശ്‌നം ഇത്‌ സർക്കാരിനെക്കൊണ്ട്‌ ഫലപ്രദമായി നിർവഹിക്കുവാനാകുമോ എന്ന കാര്യമാണ്‌. ഇവിടെയാണ്‌ ദേശീയ ജലനയം 2012ഉം, ഇപ്പോൾ നിലവിലുള്ള കേരള ജലനയം 2008ഉം, സമീപനത്തിന്റെ കാര്യത്തിൽ വഴി പിരി യുന്നത്‌. ജലവിഭവ റഗുലേറ്ററി അതോറി റ്റിയോ, തത്തുല്യമായ മറ്റ്‌ സംവിധാനങ്ങളോ നിർവഹിക്കേണ്ട ചുമതല സംബന്ധിച്ചാണ്‌ രണ്ടുതരം കാഴ്‌ചപ്പാട്‌ ഉള്ളത്‌. ദേശീയനയം സ്വകാര്യ നിക്ഷേപകരുടെ പക്ഷത്തു നിൽക്കുമ്പോൾ, `സംസ്ഥാന നയം' (2008) ജനപക്ഷത്താണ്‌ നില ഉറപ്പിക്കുന്നത്‌. കമ്മ്യൂണിറ്റി ജലവിതരണ പ്ലാന്റുകൾ പൊതുമേഖലയിൽ സ്ഥാപിക്കുക, അതിനെ സംരക്ഷിക്കുക, പൊതുജന പങ്കാളിത്തം ജനങ്ങളുടെ താൽപര്യത്തിനും ഭാവനക്കും അനുസൃതമായി വൈവിധ്യമാർന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ഉള്ള ചുമതലകളാണ്‌ ജനപക്ഷ മേൽനോട്ടം എന്നതു കൊണ്ട്‌ അർത്ഥമാക്കുന്നത്‌. ഏറ്റവും പ്രധാനം ജലലഭ്യത, ജലസഹകരണം, സാമ്പത്തികസഹായം എന്നീ ഘടകങ്ങളെ ഉറപ്പാക്കി അവയെ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ സാങ്കേതിക സാമ്പത്തിക, മേൽനോട്ടം നിർവഹിക്കുക എന്നതാണ്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇത്തരം ഒരു സംവി ധാനത്തിനു തന്നെയാണ്‌ പിന്തുണ നൽകുന്നത്‌.
ജനപങ്കാളിത്തത്തോടെ വിഭാവനം ചെയ്യേണ്ട ജലവിഭവ വികസന മാനേജ്‌മെന്റ്‌ സംവിധാനങ്ങൾക്കു വേണ്ടി ഒരു ബ്ലൂപ്രിന്റ്‌ തയ്യാറാക്കേണ്ട കാര്യമില്ല. പങ്കാളിത്തം തന്നെയാണ്‌ ബ്ലൂപ്രിന്റ്‌. പ്രാദേശിക സവിശേഷതകളും, പൈതൃകമായി ലഭിച്ച അറിവുകളും വിരുതുകളും, സാങ്കേതികവിദ്യകളുമൊക്കെ അത്തരം കൂട്ടായ്‌മയിൽ സ്വയം ഉരുത്തിരിഞ്ഞോളും. അതിനുവേണ്ട അന്തരീക്ഷ സൃഷ്‌ടി, ലക്ഷ്യബോധം, അർപ്പണ മനോഭാവം, നയവ്യക്തത എന്നിവയിലേക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കുന്ന ഒരു സംവിധാനമാണ്‌ സൃഷ്‌ടിച്ചെടുക്കേണ്ടത്‌. ജലസംരക്ഷണ സാങ്കേതിക വിദ്യകളിൽ പ്രായോഗിക വിജയം സുനിശ്ചിതമായിട്ടുള്ളവ തന്നെ ഒട്ടേറെ ഉണ്ട്‌. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ സംയോജിത ഗ്രാമീണസാങ്കേതികവിദ്യാ പഠനകേന്ദ്രം (IRTC) നടത്തുന്ന വൈവിധ്യമാർന്ന നീർതടവികസനപരിപാടികൾ തന്നെ ഇതിന്റെ നല്ല ഒരു സ്രോതസ്സാണ്‌. ഇതു കൂടാതെ പൂനയിലെ റാലിഗൻ സിദ്ദ്രി, രാജ സ്ഥാനിലെ തരുൺ ഭാരത്‌ സംഘ്‌, മദ്ധ്യപ്രദേശിലെ സമാജ്‌ പ്രഗതി സഹയോഗ്‌, ഗുജറാത്തിലെ സദ്‌ഗുരു ഫൗണ്ടേഷൻ എന്നിവയെല്ലാം തന്നെ ജനകീയ ജലവിഭവ പരിരക്ഷണത്തിന്റെ പാഠശാലകളായി നമ്മുടെ മുന്നി ലുണ്ട്‌. സ്ഥലജല മാനേജ്‌മെന്റ്‌ ജനങ്ങളുടെ സഹകരണത്തോടെ സർ ക്കാർ സംവിധാനങ്ങളുപയോഗിച്ച്‌ നേരിട്ട്‌ നടപ്പാക്കുന്നതിലേക്കായിട്ട്‌ ഏതാനും നിർദ്ദേശങ്ങൾ കൂടി ഇവിടെ സമർപ്പിക്കുകയാണ്‌.
ജനപങ്കാളിത്തത്തോടെ വിഭാവനം ചെയ്യേണ്ട ജലവിഭവ വികസന മാനേജ്‌മെന്റ്‌ സംവിധാനങ്ങൾക്കു വേണ്ടി ഒരു ബ്ലൂപ്രിന്റ്‌ തയ്യാറാക്കേണ്ട കാര്യമില്ല. പങ്കാളിത്തം തന്നെയാണ്‌ ബ്ലൂപ്രിന്റ്‌. പ്രാദേശിക സവിശേഷതകളും, പൈതൃകമായി ലഭിച്ച അറിവുകളും വിരുതുകളും, സാങ്കേതികവിദ്യകളുമൊക്കെ അത്തരം കൂട്ടായ്‌മയിൽ സ്വയം ഉരുത്തിരിഞ്ഞോളും. അതിനുവേണ്ട അന്തരീക്ഷ സൃഷ്‌ടി, ലക്ഷ്യബോധം, അർപ്പണ മനോഭാവം, നയവ്യക്തത എന്നിവയിലേക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കുന്ന ഒരു സംവിധാനമാണ്‌ സൃഷ്‌ടിച്ചെടുക്കേണ്ടത്‌. ജലസംരക്ഷണ സാങ്കേതിക വിദ്യകളിൽ പ്രായോഗിക വിജയം സുനിശ്ചിതമായിട്ടുള്ളവ തന്നെ ഒട്ടേറെ ഉണ്ട്‌. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ സംയോജിത ഗ്രാമീണസാങ്കേതികവിദ്യാ പഠനകേന്ദ്രം (IRTC) നടത്തുന്ന വൈവിധ്യമാർന്ന നീർതടവികസനപരിപാടികൾ തന്നെ ഇതിന്റെ നല്ല ഒരു സ്രോതസ്സാണ്‌. ഇതു കൂടാതെ പൂനയിലെ റാലിഗൻ സിദ്ദ്രി, രാജ സ്ഥാനിലെ തരുൺ ഭാരത്‌ സംഘ്‌, മദ്ധ്യപ്രദേശിലെ സമാജ്‌ പ്രഗതി സഹയോഗ്‌, ഗുജറാത്തിലെ സദ്‌ഗുരു ഫൗണ്ടേഷൻ എന്നിവയെല്ലാം തന്നെ ജനകീയ ജലവിഭവ പരിരക്ഷണത്തിന്റെ പാഠശാലകളായി നമ്മുടെ മുന്നി ലുണ്ട്‌. സ്ഥലജല മാനേജ്‌മെന്റ്‌ ജനങ്ങളുടെ സഹകരണത്തോടെ സർ ക്കാർ സംവിധാനങ്ങളുപയോഗിച്ച്‌ നേരിട്ട്‌ നടപ്പാക്കുന്നതിലേക്കായിട്ട്‌ ഏതാനും നിർദ്ദേശങ്ങൾ കൂടി ഇവിടെ സമർപ്പിക്കുകയാണ്‌.
1. പ്രാദേശിക സർക്കാറുകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ചെറുനീർത്തടങ്ങളുടെ ജലസുരക്ഷാപദ്ധതി തയ്യാറാക്കുക.
1. പ്രാദേശിക സർക്കാറുകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ചെറുനീർത്തടങ്ങളുടെ ജലസുരക്ഷാപദ്ധതി തയ്യാറാക്കുക.
2. ഇവയെ നദീതട അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ സംയോജിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
2. ഇവയെ നദീതട അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ സംയോജിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
3. സംസ്ഥാനതല ജലസുരക്ഷാപദ്ധതിയുടെ നിർവഹണത്തിനും സാങ്കേതിക മേൽനോട്ടത്തിനും മാത്രമായി കേരള ജലവിഭവ റഗുലേറ്ററി അതോറിറ്റിയെ ചുമതലപ്പെടുത്തുക.
3. സംസ്ഥാനതല ജലസുരക്ഷാപദ്ധതിയുടെ നിർവഹണത്തിനും സാങ്കേതിക മേൽനോട്ടത്തിനും മാത്രമായി കേരള ജലവിഭവ റഗുലേറ്ററി അതോറിറ്റിയെ ചുമതലപ്പെടുത്തുക.
4. കമ്മ്യൂണിറ്റി/ചെറുനീർത്തട അടിസ്ഥാനത്തിലുള്ള ജലവിഭവ മാനേജ്‌ മെന്റ്‌ സംവിധാനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും, സാങ്കേതിക സാമ്പത്തിക, സഹായം യഥാസമയം ലഭ്യമാകുന്ന തരത്തിൽ ജലവിഭ വകുപ്പിനെ നദീതട അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കുക.
4. കമ്മ്യൂണിറ്റി/ചെറുനീർത്തട അടിസ്ഥാനത്തിലുള്ള ജലവിഭവ മാനേജ്‌ മെന്റ്‌ സംവിധാനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും, സാങ്കേതിക സാമ്പത്തിക, സഹായം യഥാസമയം ലഭ്യമാകുന്ന തരത്തിൽ ജലവിഭ വകുപ്പിനെ നദീതട അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കുക.
5. ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ട്‌ 1882, ജലവിഭവം സ്വകാര്യവൽക്കരിക്കുന്നതിനനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക.
5. ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ട്‌ 1882, ജലവിഭവം സ്വകാര്യവൽക്കരിക്കുന്നതിനനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക.
6. വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനത്തിലൂടെ ജലവിഭവ മാനേജ്‌മെന്റ്‌ സംവിധാനം മെച്ചപ്പെടുത്തുക.
6. വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനത്തിലൂടെ ജലവിഭവ മാനേജ്‌മെന്റ്‌ സംവിധാനം മെച്ചപ്പെടുത്തുക.
7. കുടിവെള്ളത്തിന്റെ ഗുണനിലവാരം അപ്പോഴപ്പോൾ തിട്ടപ്പെടുത്തി മേൽ നടപടികൾ യഥാസമയം കൈക്കൊള്ളുന്നതിന്‌ ജലഅതോറിറ്റിയുടെ ചുമതലയിൽ വിപുലമായ സംവിധാനങ്ങൾ ഉണ്ടാക്കുക.
7. കുടിവെള്ളത്തിന്റെ ഗുണനിലവാരം അപ്പോഴപ്പോൾ തിട്ടപ്പെടുത്തി മേൽ നടപടികൾ യഥാസമയം കൈക്കൊള്ളുന്നതിന്‌ ജലഅതോറിറ്റിയുടെ ചുമതലയിൽ വിപുലമായ സംവിധാനങ്ങൾ ഉണ്ടാക്കുക.
8. പഞ്ചായത്ത്‌ രാജ്‌ നിയമപ്രകാരം പ്രാദേശിക കുടിവെള്ളവിതരണ ത്തിനുള്ള അധികാരം പ്രാദേശിക ഗവൺമെന്റുകൾക്കുണ്ട്‌. ഈ അധി കാരത്തെ ജനപങ്കാളിത്തത്തോടെ ഉപയോഗപ്പെടുത്തി സമ്പൂർണ ജലസുരക്ഷാഗ്രാമപഞ്ചായത്തുകളായി നമ്മുടെ ഗ്രാമങ്ങളെ മാറ്റണം.
8. പഞ്ചായത്ത്‌ രാജ്‌ നിയമപ്രകാരം പ്രാദേശിക കുടിവെള്ളവിതരണ ത്തിനുള്ള അധികാരം പ്രാദേശിക ഗവൺമെന്റുകൾക്കുണ്ട്‌. ഈ അധി കാരത്തെ ജനപങ്കാളിത്തത്തോടെ ഉപയോഗപ്പെടുത്തി സമ്പൂർണ ജലസുരക്ഷാഗ്രാമപഞ്ചായത്തുകളായി നമ്മുടെ ഗ്രാമങ്ങളെ മാറ്റണം.
9. ജനങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക തന്നെ വേണം. സ്വന്തം ഭൂമിയിലെ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും വയലുകളും മറ്റും സംരക്ഷിക്കപ്പെടണമെന്ന വികാരം പൊതുസമൂഹം ഉയർത്തിപ്പിടിക്കണം.
9. ജനങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക തന്നെ വേണം. സ്വന്തം ഭൂമിയിലെ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും വയലുകളും മറ്റും സംരക്ഷിക്കപ്പെടണമെന്ന വികാരം പൊതുസമൂഹം ഉയർത്തിപ്പിടിക്കണം.
10. മഴക്കൊയ്‌ത്ത്‌ (Water harvesting) എന്നത്‌ ഓരോ കുടുംബത്തിന്റെയും ശീലമാകണം. മഴവെള്ള സംഭരണ പരിപാടികൾ പഞ്ചായത്തിന്റെ മുൻ കയ്യോടെ ഗ്രാമങ്ങളുടെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓരോ കുടുംബത്തിലും നടപ്പാക്കണം.
10. മഴക്കൊയ്‌ത്ത്‌ (Water harvesting) എന്നത്‌ ഓരോ കുടുംബത്തിന്റെയും ശീലമാകണം. മഴവെള്ള സംഭരണ പരിപാടികൾ പഞ്ചായത്തിന്റെ മുൻ കയ്യോടെ ഗ്രാമങ്ങളുടെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓരോ കുടുംബത്തിലും നടപ്പാക്കണം.
11. ജലധൂർത്ത്‌ ഒഴിവാക്കി വെള്ളത്തെ എങ്ങനെ മാതൃകാപരമായി ഉപ യോഗിക്കാം എന്ന ശീലം ജനങ്ങൾ ഉണ്ടാക്കിയെടുക്കണം. ജലമലിനീകരണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കക്കൂസ്‌ മാലിന്യങ്ങളും മറ്റും ജലസ്രോതസ്സുകളുമായി ബന്ധപ്പെടാത്തവിധം ശാസ്‌ത്രീയമായി സംസ്‌കരിക്കണം.
11. ജലധൂർത്ത്‌ ഒഴിവാക്കി വെള്ളത്തെ എങ്ങനെ മാതൃകാപരമായി ഉപ യോഗിക്കാം എന്ന ശീലം ജനങ്ങൾ ഉണ്ടാക്കിയെടുക്കണം. ജലമലിനീകരണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കക്കൂസ്‌ മാലിന്യങ്ങളും മറ്റും ജലസ്രോതസ്സുകളുമായി ബന്ധപ്പെടാത്തവിധം ശാസ്‌ത്രീയമായി സംസ്‌കരിക്കണം.
12. കച്ചവടക്കണ്ണോടെയുള്ള എല്ലാവിധ വെള്ളവിതരണത്തെയും എതിർ ക്കുന്ന മനോഭാവം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെടുക്കണം.
12. കച്ചവടക്കണ്ണോടെയുള്ള എല്ലാവിധ വെള്ളവിതരണത്തെയും എതിർ ക്കുന്ന മനോഭാവം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെടുക്കണം.
ജലം ജന്മാവകാശമാണ്‌. അത്‌ സ്വകാര്യവൽക്കരിക്കാനോ കച്ചവട വൽക്കരിക്കാനോ പാടില്ല. ജലനയം ജനപക്ഷത്ത്‌ നില ഉറപ്പിക്കുന്ന താകണം. നിക്ഷേപസൗഹൃദ ലക്ഷ്യവും സ്വകാര്യവൽക്കരണ ലക്ഷ്യവും മുൻനിറുത്തി പ്രഖ്യാപിച്ച ദേശീയ ജലനയം 2012 പിൻവലിക്കണം. ഇക്കാര്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്‌ സഹായകമായ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതുണ്ട്‌. മഴവെള്ളം സംഭരിക്കലും, ശാസ്‌ത്രീയമായി അത്‌ വിനിയോഗിക്കലും മാത്രമല്ല നമ്മുടെ മുന്നിലുള്ള പ്രശ്‌നം, ജലവിഭവത്തിന്മേലുള്ള നമ്മുടെ ജന്മാവകാശം സംരക്ഷിക്കലും നമ്മുടെ കർത്തവ്യമായി മാറിയിരിക്കുന്നു. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നാം ഏറ്റെടുത്തേ മതിയാകൂ.
ജലം ജന്മാവകാശമാണ്‌. അത്‌ സ്വകാര്യവൽക്കരിക്കാനോ കച്ചവട വൽക്കരിക്കാനോ പാടില്ല. ജലനയം ജനപക്ഷത്ത്‌ നില ഉറപ്പിക്കുന്ന താകണം. നിക്ഷേപസൗഹൃദ ലക്ഷ്യവും സ്വകാര്യവൽക്കരണ ലക്ഷ്യവും മുൻനിറുത്തി പ്രഖ്യാപിച്ച ദേശീയ ജലനയം 2012 പിൻവലിക്കണം. ഇക്കാര്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്‌ സഹായകമായ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതുണ്ട്‌. മഴവെള്ളം സംഭരിക്കലും, ശാസ്‌ത്രീയമായി അത്‌ വിനിയോഗിക്കലും മാത്രമല്ല നമ്മുടെ മുന്നിലുള്ള പ്രശ്‌നം, ജലവിഭവത്തിന്മേലുള്ള നമ്മുടെ ജന്മാവകാശം സംരക്ഷിക്കലും നമ്മുടെ കർത്തവ്യമായി മാറിയിരിക്കുന്നു. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നാം ഏറ്റെടുത്തേ മതിയാകൂ.


അവലംബം
അവലംബം
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986" എന്ന താളിൽനിന്ന് ശേഖരിച്ചത്