അജ്ഞാതം


"ജീവിതശൈലിയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:02, 11 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:


ഭാഗം 1
===ഭാഗം 1===


കഴിഞ്ഞ 50 വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളോട്‌ കിട പിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യ മേഖലയിൽ കൈവരിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.
കഴിഞ്ഞ 50 വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളോട്‌ കിട പിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യ മേഖലയിൽ കൈവരിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.
വരി 64: വരി 64:
ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ജനകീയപ്രസ്ഥാനങ്ങളും, ആരോഗ്യപ്രവർത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേർന്നാൽ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട്‌ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ (Decentralised and Participatory) ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്‌ടിക്കാൻ കഴിയും.
ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ജനകീയപ്രസ്ഥാനങ്ങളും, ആരോഗ്യപ്രവർത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേർന്നാൽ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട്‌ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ (Decentralised and Participatory) ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്‌ടിക്കാൻ കഴിയും.


ഭാഗം 2
===ഭാഗം 2===


പകർച്ച വ്യാധികളല്ലാത്ത ദീർഘസ്ഥായി രോഗങ്ങൾ ഇന്ന്‌ ലോകം മുഴുവൻ വർദ്ധിച്ചുവരികയാണ്‌. യൂറോപ്പ്‌, വടക്കേ അമേരിക്ക തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ആകെ മരണങ്ങളുടെ 70 - 75 ശതമാനവും ഹൃദ്രോഗവും കാൻസറും മൂലമാണുണ്ടാകുന്നത്‌.
പകർച്ച വ്യാധികളല്ലാത്ത ദീർഘസ്ഥായി രോഗങ്ങൾ ഇന്ന്‌ ലോകം മുഴുവൻ വർദ്ധിച്ചുവരികയാണ്‌. യൂറോപ്പ്‌, വടക്കേ അമേരിക്ക തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ആകെ മരണങ്ങളുടെ 70 - 75 ശതമാനവും ഹൃദ്രോഗവും കാൻസറും മൂലമാണുണ്ടാകുന്നത്‌.
വരി 80: വരി 80:
ഇപ്പറഞ്ഞ രോഗങ്ങളുടെ വ്യാപ്‌തിയും കാഠിന്യവും കേരള സമൂഹത്തിൽ എങ്ങനെയുണ്ട്‌ എന്നു നമുക്ക്‌ നോക്കാം. പ്രമേഹത്തിന്റെ കാര്യം തന്നെ എടുക്കാം. 1960-കളിൽ കേരളം ഉൾപ്പെടെ ഭാരതത്തിൽ പ്രായമായവരുടെ ഇടയിൽ വെറും 3%-ത്തിൽ താഴെയായിരുന്നു പ്രമേഹരോഗം കണ്ടു വന്നിരുന്നത്‌. ഇന്ന്‌, ചിത്രമാകെ മാറി കേരളത്തിൽ ഗ്രാമ നഗര വ്യാത്യാസമില്ലാതെ പ്രമേഹരോഗം അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌. 20 വയസ്സു കഴിഞ്ഞവരിൽ 16% മുതൽ 20% വരെ ആളുകൾക്ക്‌ പ്രമേഹരോഗമുണ്ട്‌ എന്ന്‌ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹെൽത്ത്‌ ആക്‌ഷൻ ബൈ പീപ്പിൾ എന്ന സംഘടന ഇപ്പോൾ നടത്തിവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ പ്രമേഹരോഗത്തിന്റെ പ്രാചുര്യത്തിൽ കാര്യമായ സ്‌ത്രീ-പുരുഷ വ്യത്യാസം കാണുന്നില്ല എന്നതാണ്‌. 30 വയസ്സിനും 40 വയസ്സിനും ഇടയ്‌ക്കുതന്നെ 10%-ത്തിൽ ഏറെ ആളുകൾക്ക്‌ പ്രമേഹം ഉണ്ട്‌ എന്നാണ്‌. 40-50 വയസ്സ്‌ ആകുമ്പോഴേക്കും ഇതിന്റെ തോത്‌ 20%-ത്തിൽ അധികമാകുകയും 50-70 വരെയുള്ള പ്രായത്തിൽ പ്രമേഹ രോഗികളുടെ എണ്ണം 35-45% ആകുകയും ചെയ്യുന്നു. പൊതുവെ 35-70 വയസ്സിന്‌ ഇടയ്‌ക്കുള്ളവരുടെ പ്രമേഹരോഗത്തിന്റെ പ്രാചുര്യം 22% മുതൽ 28% വരെയാണ്‌. വിവിധ സമൂഹങ്ങളിൽ ഈ ഉയർന്ന പ്രാചുര്യത്തിന്‌ ഏക അപവാദം കേരളത്തിലെ തീര പ്രദേശങ്ങളാണ്‌. എങ്കിലും മത്സ്യ തൊഴിലാളികളുടെ ഇടയിൽ പ്രമേഹരോഗം ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഈ രോഗത്തെ ഫലപ്രദമായി നമുക്ക്‌ നിയന്ത്രിക്കാനാവൂ.
ഇപ്പറഞ്ഞ രോഗങ്ങളുടെ വ്യാപ്‌തിയും കാഠിന്യവും കേരള സമൂഹത്തിൽ എങ്ങനെയുണ്ട്‌ എന്നു നമുക്ക്‌ നോക്കാം. പ്രമേഹത്തിന്റെ കാര്യം തന്നെ എടുക്കാം. 1960-കളിൽ കേരളം ഉൾപ്പെടെ ഭാരതത്തിൽ പ്രായമായവരുടെ ഇടയിൽ വെറും 3%-ത്തിൽ താഴെയായിരുന്നു പ്രമേഹരോഗം കണ്ടു വന്നിരുന്നത്‌. ഇന്ന്‌, ചിത്രമാകെ മാറി കേരളത്തിൽ ഗ്രാമ നഗര വ്യാത്യാസമില്ലാതെ പ്രമേഹരോഗം അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌. 20 വയസ്സു കഴിഞ്ഞവരിൽ 16% മുതൽ 20% വരെ ആളുകൾക്ക്‌ പ്രമേഹരോഗമുണ്ട്‌ എന്ന്‌ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹെൽത്ത്‌ ആക്‌ഷൻ ബൈ പീപ്പിൾ എന്ന സംഘടന ഇപ്പോൾ നടത്തിവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ പ്രമേഹരോഗത്തിന്റെ പ്രാചുര്യത്തിൽ കാര്യമായ സ്‌ത്രീ-പുരുഷ വ്യത്യാസം കാണുന്നില്ല എന്നതാണ്‌. 30 വയസ്സിനും 40 വയസ്സിനും ഇടയ്‌ക്കുതന്നെ 10%-ത്തിൽ ഏറെ ആളുകൾക്ക്‌ പ്രമേഹം ഉണ്ട്‌ എന്നാണ്‌. 40-50 വയസ്സ്‌ ആകുമ്പോഴേക്കും ഇതിന്റെ തോത്‌ 20%-ത്തിൽ അധികമാകുകയും 50-70 വരെയുള്ള പ്രായത്തിൽ പ്രമേഹ രോഗികളുടെ എണ്ണം 35-45% ആകുകയും ചെയ്യുന്നു. പൊതുവെ 35-70 വയസ്സിന്‌ ഇടയ്‌ക്കുള്ളവരുടെ പ്രമേഹരോഗത്തിന്റെ പ്രാചുര്യം 22% മുതൽ 28% വരെയാണ്‌. വിവിധ സമൂഹങ്ങളിൽ ഈ ഉയർന്ന പ്രാചുര്യത്തിന്‌ ഏക അപവാദം കേരളത്തിലെ തീര പ്രദേശങ്ങളാണ്‌. എങ്കിലും മത്സ്യ തൊഴിലാളികളുടെ ഇടയിൽ പ്രമേഹരോഗം ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഈ രോഗത്തെ ഫലപ്രദമായി നമുക്ക്‌ നിയന്ത്രിക്കാനാവൂ.


പ്രമേഹം
====പ്രമേഹം====


പ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ്‌ ഈ അവസ്ഥയെ വിളിച്ചിരുന്നത്‌. രോഗിയുടെ മൂത്രത്തിൽ തേൻ പോലെയുള്ള ഏതോ പദാർത്ഥം ഉണ്ട്‌ എന്ന ധാരണയുടെ വെളിച്ചത്തിലാണ്‌ രോഗത്തിന്‌ മധുമേഹം എന്ന പേര്‌ നൽകിയത്‌. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്‌ത്രീയെയും പുരുഷനെയും ഏതാണ്ട്‌ ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ 5% വരെ ആളുകൾക്ക്‌ പ്രമേഹരോഗബാധയുണ്ടാകാം എന്ന്‌ കണക്കാക്കിയിരിക്കുന്നു. അതായത്‌ കേരളത്തിൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്‌ക്ക്‌ പ്രമേഹരോഗികളുണ്ടെന്ന്‌ അർത്ഥം.
പ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ്‌ ഈ അവസ്ഥയെ വിളിച്ചിരുന്നത്‌. രോഗിയുടെ മൂത്രത്തിൽ തേൻ പോലെയുള്ള ഏതോ പദാർത്ഥം ഉണ്ട്‌ എന്ന ധാരണയുടെ വെളിച്ചത്തിലാണ്‌ രോഗത്തിന്‌ മധുമേഹം എന്ന പേര്‌ നൽകിയത്‌. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്‌ത്രീയെയും പുരുഷനെയും ഏതാണ്ട്‌ ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ 5% വരെ ആളുകൾക്ക്‌ പ്രമേഹരോഗബാധയുണ്ടാകാം എന്ന്‌ കണക്കാക്കിയിരിക്കുന്നു. അതായത്‌ കേരളത്തിൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്‌ക്ക്‌ പ്രമേഹരോഗികളുണ്ടെന്ന്‌ അർത്ഥം.


1. എന്താണ്‌ പ്രമേഹം?
''1. എന്താണ്‌ പ്രമേഹം?''


രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന്‌ നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്‌. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌.
രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന്‌ നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്‌. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌.
വരി 90: വരി 90:
പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടാണ്‌. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ്‌ രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.
പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടാണ്‌. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ്‌ രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.


2. പ്രമേഹരോഗം എത്രതരം?
''2. പ്രമേഹരോഗം എത്രതരം?''


മുഖ്യമായും രണ്ടുതരം ഉണ്ട്‌.
മുഖ്യമായും രണ്ടുതരം ഉണ്ട്‌.
വരി 104: വരി 104:
മുകളിൽ വിവരിച്ച രണ്ട്‌ വിഭാഗത്തിനും പുറമേ മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരുതരം പ്രമേഹം അറുപതുകളിലും എഴുപതുകളിലും കേരളത്തിലുണ്ടായിരുന്നു. കാലം ചെന്നപ്പോൾ അതിന്റെ പ്രാചുര്യം തീരെ കുറഞ്ഞു.
മുകളിൽ വിവരിച്ച രണ്ട്‌ വിഭാഗത്തിനും പുറമേ മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരുതരം പ്രമേഹം അറുപതുകളിലും എഴുപതുകളിലും കേരളത്തിലുണ്ടായിരുന്നു. കാലം ചെന്നപ്പോൾ അതിന്റെ പ്രാചുര്യം തീരെ കുറഞ്ഞു.


3. രോഗം എങ്ങനെയുണ്ടാകുന്നു ?
''3. രോഗം എങ്ങനെയുണ്ടാകുന്നു ?''


രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വർദ്ധിക്കുകയാണ്‌ പ്രമേഹത്തിന്റെ കാതലായ ലക്ഷണം എന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന്‌ കോശങ്ങളിലേക്ക്‌ ഗ്ലൂക്കോസ്‌ കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്‌. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ്‌ ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്നത്‌. ഈ കോശങ്ങളുടെ പ്രവർത്തക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ്‌ കുറയുകയും ഗ്ലൂക്കോസ്‌ വർദ്ധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ്‌ രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തിനെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലുള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വർദ്ധിക്കുകയാണ്‌ പ്രമേഹത്തിന്റെ കാതലായ ലക്ഷണം എന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന്‌ കോശങ്ങളിലേക്ക്‌ ഗ്ലൂക്കോസ്‌ കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്‌. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ്‌ ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്നത്‌. ഈ കോശങ്ങളുടെ പ്രവർത്തക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ്‌ കുറയുകയും ഗ്ലൂക്കോസ്‌ വർദ്ധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ്‌ രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തിനെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലുള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.


4. രോഗനിർണ്ണയം ചെയ്യുന്നതെങ്ങനെ ?
''4. രോഗനിർണ്ണയം ചെയ്യുന്നതെങ്ങനെ ?''


മുൻപ്‌ വിവരിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ പ്രമേഹരോഗം സംശയിക്കാം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്‌. സംശയാതീതമായ രോഗനിർണ്ണയത്തിന്‌ സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്‌. കാലത്ത്‌ വെറും വയറ്റിൽ സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ്‌ ഒരു പാനീയമായി നൽകി കൃത്യം രണ്ട്‌ മണിക്കൂറിനുശേഷം സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ വീണ്ടും നിർണ്ണയിക്കുന്നു. ഇത്‌ സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച്‌ 2 മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്‌.
മുൻപ്‌ വിവരിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ പ്രമേഹരോഗം സംശയിക്കാം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്‌. സംശയാതീതമായ രോഗനിർണ്ണയത്തിന്‌ സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്‌. കാലത്ത്‌ വെറും വയറ്റിൽ സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ്‌ ഒരു പാനീയമായി നൽകി കൃത്യം രണ്ട്‌ മണിക്കൂറിനുശേഷം സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ വീണ്ടും നിർണ്ണയിക്കുന്നു. ഇത്‌ സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച്‌ 2 മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്‌.


5. പ്രമേഹരോഗ ചികിത്സ എങ്ങനെ ?
''5. പ്രമേഹരോഗ ചികിത്സ എങ്ങനെ ?''


ഫലപ്രദമായ രോഗചികിത്സയ്‌ക്ക്‌ പൊതുവായി അംഗീകരിച്ച ചില തത്വങ്ങൾ ഉണ്ട്‌, ഔഷധചികിത്സ (അവശ്യം വേണ്ടവർക്ക്‌), ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ.
ഫലപ്രദമായ രോഗചികിത്സയ്‌ക്ക്‌ പൊതുവായി അംഗീകരിച്ച ചില തത്വങ്ങൾ ഉണ്ട്‌, ഔഷധചികിത്സ (അവശ്യം വേണ്ടവർക്ക്‌), ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ.
വരി 150: വരി 150:
ആഹാരം ക്രമീകരിക്കുന്നതിലൂടെയും അനുയോജ്യമായ വ്യായാമമുറകളിലൂടെയും ശരീരഭാരം വേണ്ട രീതിയിൽ നിയന്ത്രിച്ച്‌ നിർത്താൻ ആർക്കും സാധിക്കും.
ആഹാരം ക്രമീകരിക്കുന്നതിലൂടെയും അനുയോജ്യമായ വ്യായാമമുറകളിലൂടെയും ശരീരഭാരം വേണ്ട രീതിയിൽ നിയന്ത്രിച്ച്‌ നിർത്താൻ ആർക്കും സാധിക്കും.


6. രോഗനിയന്ത്രണത്തിൽ വീഴ്‌ച വരുത്തിയാൽ
''6. രോഗനിയന്ത്രണത്തിൽ വീഴ്‌ച വരുത്തിയാൽ''


ആരംഭത്തിൽതന്നെ രോഗനിർണ്ണയം ചെയ്‌ത്‌ തക്കതായ ചികിത്സാ രീതികൾ അവലംബിച്ചാൽ അല്ലലില്ലാത്ത ഒരു ദീർഘജീവിതം ഏത്‌ പ്രമേഹരോഗിക്കും സാധ്യമാകും. നേരേ മറിച്ച്‌ വളരെ വൈകിമാത്രം രോഗനിർണ്ണയംചെയ്യുകയോ രോഗം കണ്ടുപിടിച്ചാൽതന്നെ അത്‌ ഗൗരവമായി എടുക്കാതെ അലക്ഷ്യമായി മുന്നോട്ടു പോകുകയോ ചെയ്‌താൽ ഗുരുതരമായ ഭവിഷ്യത്തുകൾ തീർച്ചയാണ്‌. അവയിൽ പ്രധാനമായവ ചുവടെ ചേർക്കുന്നു.
ആരംഭത്തിൽതന്നെ രോഗനിർണ്ണയം ചെയ്‌ത്‌ തക്കതായ ചികിത്സാ രീതികൾ അവലംബിച്ചാൽ അല്ലലില്ലാത്ത ഒരു ദീർഘജീവിതം ഏത്‌ പ്രമേഹരോഗിക്കും സാധ്യമാകും. നേരേ മറിച്ച്‌ വളരെ വൈകിമാത്രം രോഗനിർണ്ണയംചെയ്യുകയോ രോഗം കണ്ടുപിടിച്ചാൽതന്നെ അത്‌ ഗൗരവമായി എടുക്കാതെ അലക്ഷ്യമായി മുന്നോട്ടു പോകുകയോ ചെയ്‌താൽ ഗുരുതരമായ ഭവിഷ്യത്തുകൾ തീർച്ചയാണ്‌. അവയിൽ പ്രധാനമായവ ചുവടെ ചേർക്കുന്നു.
വരി 182: വരി 182:
അപൂർവ്വമായാണെങ്കിലും ചിലപ്പോൾ ഇൻസുലിന്റെയോ ഗുളികകളുടെയോ മാത്ര അധികരിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ കുറയുകയും രോഗി അർദ്ധബോധാവസ്ഥയിലേക്കോ അബോധാവസ്ഥയിലേക്കോ നീങ്ങുകയും ചെയ്യുന്നു. പെട്ടെന്ന്‌ ശരീരം വിയർക്കുക, ശരീരമാകെ തണുക്കുക, നാഡിമിടിപ്പിന്റെ തോത്‌ കുറയുക, നാക്ക്‌ കുഴയുക എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. ഉടൻതന്നെ പഞ്ചസാര, ഗ്ലൂക്കോസ്‌, കരിക്കിൻവെള്ളം, തേങ്ങാവെള്ളം എന്നിവയിലേതെങ്കിലും കഴിക്കുക.
അപൂർവ്വമായാണെങ്കിലും ചിലപ്പോൾ ഇൻസുലിന്റെയോ ഗുളികകളുടെയോ മാത്ര അധികരിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ കുറയുകയും രോഗി അർദ്ധബോധാവസ്ഥയിലേക്കോ അബോധാവസ്ഥയിലേക്കോ നീങ്ങുകയും ചെയ്യുന്നു. പെട്ടെന്ന്‌ ശരീരം വിയർക്കുക, ശരീരമാകെ തണുക്കുക, നാഡിമിടിപ്പിന്റെ തോത്‌ കുറയുക, നാക്ക്‌ കുഴയുക എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. ഉടൻതന്നെ പഞ്ചസാര, ഗ്ലൂക്കോസ്‌, കരിക്കിൻവെള്ളം, തേങ്ങാവെള്ളം എന്നിവയിലേതെങ്കിലും കഴിക്കുക.


7. പ്രമേഹരോഗവും നാടൻ ഔഷധങ്ങളും
''7. പ്രമേഹരോഗവും നാടൻ ഔഷധങ്ങളും''


ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ശിലാജിത്ത്‌ എന്ന ധാതു ചക്കരകൊല്ലി, പൊൻകുരണ്ടി, ഉലുവ, പാവയ്‌ക്ക എന്നിവയിലും ഇവയിലൊന്നും പെടാത്ത അനേകം ഔഷധച്ചെടികളിലും നിലവിലുണ്ട്‌. ഇവയിൽ ചിലതിനൊക്കെ താൽക്കാലികമായി ചെറിയ തോതിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറക്കാനുള്ള കഴിവുണ്ട്‌. ഇത്തരം ഔഷധങ്ങളിൽ അന്ധമായ വിശ്വാസം അർപ്പിച്ച്‌ ശാസ്‌ത്രീയ ചികിത്സാക്രമം ഉപേക്ഷിക്കുന്നവർ അകാലമൃത്യുവും ഗുരുതരമായ ഭവിഷ്യത്തുകളുമാണ്‌ വിളിച്ചുവരുത്തുന്നത്‌.
ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ശിലാജിത്ത്‌ എന്ന ധാതു ചക്കരകൊല്ലി, പൊൻകുരണ്ടി, ഉലുവ, പാവയ്‌ക്ക എന്നിവയിലും ഇവയിലൊന്നും പെടാത്ത അനേകം ഔഷധച്ചെടികളിലും നിലവിലുണ്ട്‌. ഇവയിൽ ചിലതിനൊക്കെ താൽക്കാലികമായി ചെറിയ തോതിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറക്കാനുള്ള കഴിവുണ്ട്‌. ഇത്തരം ഔഷധങ്ങളിൽ അന്ധമായ വിശ്വാസം അർപ്പിച്ച്‌ ശാസ്‌ത്രീയ ചികിത്സാക്രമം ഉപേക്ഷിക്കുന്നവർ അകാലമൃത്യുവും ഗുരുതരമായ ഭവിഷ്യത്തുകളുമാണ്‌ വിളിച്ചുവരുത്തുന്നത്‌.
വരി 190: വരി 190:
നാം എത്ര ശ്രമിച്ചാലും പ്രമേഹം മനുഷ്യസമൂഹത്തിൽ നിന്നും തുടച്ചു മാററാൻ സാധിക്കില്ല. ശക്തമായ പാരമ്പര്യ സ്വഭാവമുള്ള രോഗമാണ്‌ പ്രമേഹം. പക്ഷേ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ രോഗം പ്രത്യക്ഷപ്പെടുന്നത്‌ വൈകിക്കാനും, രോഗം പിടിപെട്ടാൽ ഫലപ്രദമായി നിയന്ത്രിച്ച്‌, ദീർഘജീവിതം നയിക്കുവാനും നമുക്കേവർക്കും സാധിക്കും. അതാവണം നമ്മുടെ ലക്ഷ്യം.
നാം എത്ര ശ്രമിച്ചാലും പ്രമേഹം മനുഷ്യസമൂഹത്തിൽ നിന്നും തുടച്ചു മാററാൻ സാധിക്കില്ല. ശക്തമായ പാരമ്പര്യ സ്വഭാവമുള്ള രോഗമാണ്‌ പ്രമേഹം. പക്ഷേ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ രോഗം പ്രത്യക്ഷപ്പെടുന്നത്‌ വൈകിക്കാനും, രോഗം പിടിപെട്ടാൽ ഫലപ്രദമായി നിയന്ത്രിച്ച്‌, ദീർഘജീവിതം നയിക്കുവാനും നമുക്കേവർക്കും സാധിക്കും. അതാവണം നമ്മുടെ ലക്ഷ്യം.


പക്ഷാഘാതം (Stroke)
===പക്ഷാഘാതം (Stroke)===


നമ്മുടെ നാട്ടിൽ പ്രധാനപ്പെട്ട മരണകാരണങ്ങളിൽ ഒന്നാണ്‌ പക്ഷാഘാതം. തലച്ചോറിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറാണ്‌ ഇതിന്‌ കാരണമാകുന്നത്‌. തകരാറുകളുടെ ഗൗരവവും വ്യാപ്‌തിയും അനുസരിച്ച്‌ രോഗസങ്കീർണ്ണതകൾ വ്യത്യാസപ്പെട്ടിരിക്കും. അല്‌പനേരത്തെ ബോധക്ഷയം മുതൽ ഒന്നോ അതിലധികമോ അംഗങ്ങളുടെ തളർച്ച (കൈ-കാൽ) സംസാരശേഷി നഷ്‌ടമാകുക, ബോധക്ഷയം ഉണ്ടാകുക അവസാനം മരണംവരെ സംഭവിക്കാം. രോഗത്തിൽ നിന്ന്‌ രക്ഷപ്പെടുന്നവരുടെ ജീവിതത്തിന്റെ ഗുണനിലവാരം മിക്കവാറും മോശപ്പെട്ടതായിരിക്കും. ഇതുകൊണ്ടാണ്‌ ഈ രോഗത്തിന്‌ മറ്റു പകർച്ചേതരവ്യാധികളെക്കാൾ ഗൗരവം ഏറുന്നത്‌.
നമ്മുടെ നാട്ടിൽ പ്രധാനപ്പെട്ട മരണകാരണങ്ങളിൽ ഒന്നാണ്‌ പക്ഷാഘാതം. തലച്ചോറിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറാണ്‌ ഇതിന്‌ കാരണമാകുന്നത്‌. തകരാറുകളുടെ ഗൗരവവും വ്യാപ്‌തിയും അനുസരിച്ച്‌ രോഗസങ്കീർണ്ണതകൾ വ്യത്യാസപ്പെട്ടിരിക്കും. അല്‌പനേരത്തെ ബോധക്ഷയം മുതൽ ഒന്നോ അതിലധികമോ അംഗങ്ങളുടെ തളർച്ച (കൈ-കാൽ) സംസാരശേഷി നഷ്‌ടമാകുക, ബോധക്ഷയം ഉണ്ടാകുക അവസാനം മരണംവരെ സംഭവിക്കാം. രോഗത്തിൽ നിന്ന്‌ രക്ഷപ്പെടുന്നവരുടെ ജീവിതത്തിന്റെ ഗുണനിലവാരം മിക്കവാറും മോശപ്പെട്ടതായിരിക്കും. ഇതുകൊണ്ടാണ്‌ ഈ രോഗത്തിന്‌ മറ്റു പകർച്ചേതരവ്യാധികളെക്കാൾ ഗൗരവം ഏറുന്നത്‌.
വരി 202: വരി 202:
രോഗം വന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന്‌ ചികിത്സയ്‌ക്ക്‌ വിധേയമാക്കുക, ജീവൻ നിലനിർത്തുവാൻ അത്യാവശ്യമാണ്‌. ഈ രോഗികൾക്ക്‌ അത്യാഹിത പരിചരണം എത്രയും പെട്ടെന്ന്‌ നൽകണം. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവർക്ക്‌ അംഗവൈകല്യങ്ങൾ വരാൻ സാദ്ധ്യത വളരെ കൂടുതലാണ്‌. കൈകാലുകളുടെ തളർച്ച, സംസാരശേഷി ഇല്ലായ്‌മ മുതൽ ബോധമില്ലാതെ വളരെക്കാലം ജീവിക്കുന്ന സ്ഥിതി വരെ എത്താം. ഇവരുടെ പുനരധിവാസം, ആവശ്യമായ ചികിത്സ എന്നിവ ഏത്‌ കുടുംബത്തിന്റെയും, സമൂഹത്തിന്റെയും വെല്ലുവിളിയാണ്‌. പക്ഷാഘാതം വന്നവരുടെ പരിചരണത്തിനും, നാം ഇനിയും വളരെദൂരം മുന്നോട്ട്‌ പോകേണ്ടിയിരിക്കുന്നു. രോഗനിയന്ത്രണത്തിന്‌ സംയോജിതമായ ഒരു സമീപനമാണ്‌ സ്വീകരിക്കേണ്ടിയിരിക്കുന്നത്‌. ഹൃദ്രോഗ നിയന്ത്രണം, പ്രമേഹ നിയന്ത്രണം, ഹൈപ്പർ ടെൻഷൻ നിയന്ത്രണം, അമിത വണ്ണ നിയന്ത്രണം എന്നിവ സാദ്ധ്യമായാൽ പക്ഷാഘാതനിയന്ത്രണവും സാദ്ധ്യമാകുന്നതാണ്‌. മുൻപറഞ്ഞ രോഗങ്ങളിൽ ജീവിതശൈലി ചെലുത്തുന്ന സ്വാധീനം അവയിലൂടെ പക്ഷാഘാതത്തിലും ചെലുത്തുന്നു. ചുരുക്കത്തിൽ ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തുന്നില്ലായെങ്കിൽ രോഗനിയന്ത്രണവും സാദ്ധ്യമല്ലതന്നെ.
രോഗം വന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന്‌ ചികിത്സയ്‌ക്ക്‌ വിധേയമാക്കുക, ജീവൻ നിലനിർത്തുവാൻ അത്യാവശ്യമാണ്‌. ഈ രോഗികൾക്ക്‌ അത്യാഹിത പരിചരണം എത്രയും പെട്ടെന്ന്‌ നൽകണം. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവർക്ക്‌ അംഗവൈകല്യങ്ങൾ വരാൻ സാദ്ധ്യത വളരെ കൂടുതലാണ്‌. കൈകാലുകളുടെ തളർച്ച, സംസാരശേഷി ഇല്ലായ്‌മ മുതൽ ബോധമില്ലാതെ വളരെക്കാലം ജീവിക്കുന്ന സ്ഥിതി വരെ എത്താം. ഇവരുടെ പുനരധിവാസം, ആവശ്യമായ ചികിത്സ എന്നിവ ഏത്‌ കുടുംബത്തിന്റെയും, സമൂഹത്തിന്റെയും വെല്ലുവിളിയാണ്‌. പക്ഷാഘാതം വന്നവരുടെ പരിചരണത്തിനും, നാം ഇനിയും വളരെദൂരം മുന്നോട്ട്‌ പോകേണ്ടിയിരിക്കുന്നു. രോഗനിയന്ത്രണത്തിന്‌ സംയോജിതമായ ഒരു സമീപനമാണ്‌ സ്വീകരിക്കേണ്ടിയിരിക്കുന്നത്‌. ഹൃദ്രോഗ നിയന്ത്രണം, പ്രമേഹ നിയന്ത്രണം, ഹൈപ്പർ ടെൻഷൻ നിയന്ത്രണം, അമിത വണ്ണ നിയന്ത്രണം എന്നിവ സാദ്ധ്യമായാൽ പക്ഷാഘാതനിയന്ത്രണവും സാദ്ധ്യമാകുന്നതാണ്‌. മുൻപറഞ്ഞ രോഗങ്ങളിൽ ജീവിതശൈലി ചെലുത്തുന്ന സ്വാധീനം അവയിലൂടെ പക്ഷാഘാതത്തിലും ചെലുത്തുന്നു. ചുരുക്കത്തിൽ ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തുന്നില്ലായെങ്കിൽ രോഗനിയന്ത്രണവും സാദ്ധ്യമല്ലതന്നെ.


രക്താതിമർദ്ദം (HYPERTENSION)
===രക്താതിമർദ്ദം (HYPERTENSION)===


രക്താതിമർദ്ദം ഒരു പ്രധാനപ്പെട്ട ദീർഘസ്ഥായീരോഗമാണ്‌. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങൾക്ക്‌ അടിസ്ഥാനകാരണമായി രക്താതിമർദ്ദം പ്രവർത്തിക്കുന്നു. സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ അനുഭവപ്പെടുന്ന സമൂഹത്തിൽ ഈ രോഗം വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. പ്രധാനമായും രണ്ട്‌ തരത്തിലുള്ള രോഗികളാണ്‌ ഉള്ളത്‌. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനില്ലാതെ ജീവിതശൈലിയുമായി ബന്ധപ്പെട്ട്‌ നിൽക്കുന്ന ഒരു കൂട്ടം. ഇവരെ പ്രൈമറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും, വ്യക്തമായ ചില രോഗങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന ഹൈപ്പർ ടെൻസിവ്‌സ്‌ രോഗികളെ സെക്കൻഡറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാകുന്ന മറ്റ്‌ രോഗങ്ങളിൽ ചിലത്‌ ഇനി പറയുന്നവയാണ്‌.
രക്താതിമർദ്ദം ഒരു പ്രധാനപ്പെട്ട ദീർഘസ്ഥായീരോഗമാണ്‌. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങൾക്ക്‌ അടിസ്ഥാനകാരണമായി രക്താതിമർദ്ദം പ്രവർത്തിക്കുന്നു. സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ അനുഭവപ്പെടുന്ന സമൂഹത്തിൽ ഈ രോഗം വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. പ്രധാനമായും രണ്ട്‌ തരത്തിലുള്ള രോഗികളാണ്‌ ഉള്ളത്‌. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനില്ലാതെ ജീവിതശൈലിയുമായി ബന്ധപ്പെട്ട്‌ നിൽക്കുന്ന ഒരു കൂട്ടം. ഇവരെ പ്രൈമറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും, വ്യക്തമായ ചില രോഗങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന ഹൈപ്പർ ടെൻസിവ്‌സ്‌ രോഗികളെ സെക്കൻഡറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാകുന്ന മറ്റ്‌ രോഗങ്ങളിൽ ചിലത്‌ ഇനി പറയുന്നവയാണ്‌.
വരി 228: വരി 228:
രോഗികളെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കുക എന്നത്‌ ഈ രോഗം ഉണർത്തുന്ന സങ്കീർണതകൾ കുറയ്‌ക്കുവാൻ സഹായിക്കുന്ന നടപടിയാണ്‌. ഉയർന്ന രക്തസമ്മർദ്ദം ഉള്ളയാൾക്ക്‌ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മരുന്നുകളും, ജീവിതാന്ത്യം വരെ വേണ്ടി വന്നേക്കാം. കാലാകാലമായി (ഒന്ന്‌ രണ്ട്‌ മാസത്തിലൊരിക്കൽ) രക്തസമ്മർദ്ദം പരിശോധിക്കുകയും, മരുന്നുകളിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്‌. രോഗലക്ഷണങ്ങൾ കാര്യമായി ഒന്നും ഇല്ലാത്ത രോഗമായതിനാൽ രക്തസമ്മർദ്ദം അളന്നുമാത്രമേ രോഗാവസ്ഥ അറിയുവാൻ സാധിക്കുകയുള്ളൂ. രോഗികളെ നേരത്തേ കണ്ടുപിടിക്കുന്നതിനും ശാസ്‌ത്രീയമായ ചികിത്സ ലഭ്യമാക്കുന്നതിനും, ജിവിത~ശൈലി മാറ്റത്തിനും ആവശ്യമായ സാമൂഹ്യ സാഹചര്യങ്ങൾ ഒരുക്കുകയും ഇത്‌ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ രോഗനിയന്ത്രണത്തിന്‌ സ്വീകരിക്കാവുന്ന തന്ത്രം.
രോഗികളെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കുക എന്നത്‌ ഈ രോഗം ഉണർത്തുന്ന സങ്കീർണതകൾ കുറയ്‌ക്കുവാൻ സഹായിക്കുന്ന നടപടിയാണ്‌. ഉയർന്ന രക്തസമ്മർദ്ദം ഉള്ളയാൾക്ക്‌ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മരുന്നുകളും, ജീവിതാന്ത്യം വരെ വേണ്ടി വന്നേക്കാം. കാലാകാലമായി (ഒന്ന്‌ രണ്ട്‌ മാസത്തിലൊരിക്കൽ) രക്തസമ്മർദ്ദം പരിശോധിക്കുകയും, മരുന്നുകളിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്‌. രോഗലക്ഷണങ്ങൾ കാര്യമായി ഒന്നും ഇല്ലാത്ത രോഗമായതിനാൽ രക്തസമ്മർദ്ദം അളന്നുമാത്രമേ രോഗാവസ്ഥ അറിയുവാൻ സാധിക്കുകയുള്ളൂ. രോഗികളെ നേരത്തേ കണ്ടുപിടിക്കുന്നതിനും ശാസ്‌ത്രീയമായ ചികിത്സ ലഭ്യമാക്കുന്നതിനും, ജിവിത~ശൈലി മാറ്റത്തിനും ആവശ്യമായ സാമൂഹ്യ സാഹചര്യങ്ങൾ ഒരുക്കുകയും ഇത്‌ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ രോഗനിയന്ത്രണത്തിന്‌ സ്വീകരിക്കാവുന്ന തന്ത്രം.


ഹൃദായാഘാതം (Heart Attack)
===ഹൃദായാഘാതം (Heart Attack)===


ഹാർട്ട്‌ അറ്റാക്ക്‌ എന്ന വാക്ക്‌ കേരളത്തിലെ കുട്ടികൾക്ക്‌ പോലും സുപരിചിതമാണ്‌. രണ്ടുതലമുറകൾക്കു മുൻപ്‌ അപൂർവ്വമായി മാത്രം സംഭവിച്ചു കൊണ്ടിരുന്ന ഹൃദയാഘാതം ഇപ്പോൾ ഒരു സാംക്രമിക രോഗമെന്ന രീതിയിൽ ജനങ്ങളുടെ ഇടയിൽ പടർന്നു പിടിച്ചിരിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഹൃദയാഘാതംമൂലമുള്ള മരണനിരക്ക്‌ സമ്പന്ന രാഷ്ട്രമായ അമേരിക്കയിലുള്ളതിനേക്കാൾ അധികമാണ്‌ എന്ന വസ്‌തുത പലരും അവിശ്വസിച്ചേക്കാം. ഹെൽത്ത്‌ ആക്‌ഷൻ ബൈ പീപ്പിൾ നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌ നമ്മുടെ പുരുഷന്മാരിൽ ഹൃദയാഘാതംമൂലമുള്ള മരണം അമേരിക്കൻ പുരുഷന്മാരുടേതിനേക്കാൾ 50% കൂടുതലാണ്‌ എന്നതാണ്‌. നമ്മുടെ സ്‌ത്രീകളിൽ പോലും ഹൃദയാഘാതം മുലമുള്ള മരണനിരക്ക്‌ യൂറോപ്യൻ രാജ്യമായ ഫ്രാൻസിലെ സ്‌ത്രീകളുടേതിനേക്കാൾ അധികമാണ്‌. ഹൃദയാഘാതത്തിന്റെ കാരണങ്ങളും അവ തടയാൻ ആവശ്യമായ മാർഗ്ഗങ്ങളും ജനങ്ങൾ അറിഞ്ഞാലല്ലാതെ ഭാവിയിൽ വളരെയധികം വർദ്ധിക്കാൻ സാദ്ധ്യതയുള്ള ഹൃദയാഘാത മരണങ്ങളിൽ നിന്ന്‌ കേരളത്തെ മോചിപ്പിക്കാനാകില്ല.
ഹാർട്ട്‌ അറ്റാക്ക്‌ എന്ന വാക്ക്‌ കേരളത്തിലെ കുട്ടികൾക്ക്‌ പോലും സുപരിചിതമാണ്‌. രണ്ടുതലമുറകൾക്കു മുൻപ്‌ അപൂർവ്വമായി മാത്രം സംഭവിച്ചു കൊണ്ടിരുന്ന ഹൃദയാഘാതം ഇപ്പോൾ ഒരു സാംക്രമിക രോഗമെന്ന രീതിയിൽ ജനങ്ങളുടെ ഇടയിൽ പടർന്നു പിടിച്ചിരിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഹൃദയാഘാതംമൂലമുള്ള മരണനിരക്ക്‌ സമ്പന്ന രാഷ്ട്രമായ അമേരിക്കയിലുള്ളതിനേക്കാൾ അധികമാണ്‌ എന്ന വസ്‌തുത പലരും അവിശ്വസിച്ചേക്കാം. ഹെൽത്ത്‌ ആക്‌ഷൻ ബൈ പീപ്പിൾ നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌ നമ്മുടെ പുരുഷന്മാരിൽ ഹൃദയാഘാതംമൂലമുള്ള മരണം അമേരിക്കൻ പുരുഷന്മാരുടേതിനേക്കാൾ 50% കൂടുതലാണ്‌ എന്നതാണ്‌. നമ്മുടെ സ്‌ത്രീകളിൽ പോലും ഹൃദയാഘാതം മുലമുള്ള മരണനിരക്ക്‌ യൂറോപ്യൻ രാജ്യമായ ഫ്രാൻസിലെ സ്‌ത്രീകളുടേതിനേക്കാൾ അധികമാണ്‌. ഹൃദയാഘാതത്തിന്റെ കാരണങ്ങളും അവ തടയാൻ ആവശ്യമായ മാർഗ്ഗങ്ങളും ജനങ്ങൾ അറിഞ്ഞാലല്ലാതെ ഭാവിയിൽ വളരെയധികം വർദ്ധിക്കാൻ സാദ്ധ്യതയുള്ള ഹൃദയാഘാത മരണങ്ങളിൽ നിന്ന്‌ കേരളത്തെ മോചിപ്പിക്കാനാകില്ല.


എന്താണ്‌ ഹൃദയാഘാതം ?
''എന്താണ്‌ ഹൃദയാഘാതം ?''


ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും അനസ്യൂതം രക്തം എത്തിച്ച്‌ കൊടുക്കുന്നത്‌ ഹൃദയം ആണ്‌. മാംസപേശികളാൽ നിർമ്മിച്ച ഒരു പമ്പാണ്‌ ഹൃദയം. ഹൃദയ മാംസപേശികൾക്കാവശ്യമായ രക്തം എത്തിച്ചേരുന്നത്‌ ചെറിയ രക്തക്കുഴലുകളായ കൊറോണറി ധമനികൾ വഴിയാണ്‌. ഈ ധമനികളിലൂടെയുള്ള രക്തയോട്ടത്തിന്‌ തടസ്സം സംഭവിക്കുമ്പോഴാണ്‌ ഹൃദയാഘാതം ഉണ്ടാകുന്നത്‌. കൊറോണറി ധമനികളിലൂടെയുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഹൃദയമാംസപേശികൾക്ക്‌ പ്രാണവായു ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. പ്രാണവായുവിന്റെ ലഭ്യത ഏതാനും മിനിട്ടുകൾ പൂർണ്ണമായും ഇല്ലാതായാൽ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലാവുകയും ഹൃദയം നിശ്ചലമാവുകയും ചെയ്യും.അപ്പോഴാണ്‌ മരണം സംഭവിക്കുക. തടസ്സം ഭാഗികമാണെങ്കിൽ ഏതാനും മിനിട്ടുകൾ നീണ്ടുനിൽക്കുന്ന അതിശക്തമായ നെഞ്ചുവേദനയോ, ശ്വാസംമുട്ടലോ, ചിലപ്പോൾ രണ്ടുംകൂടിയോ അനുഭവപ്പെടും. മരണം ഉടൻ സംഭവിക്കണമെന്നില്ല.
ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും അനസ്യൂതം രക്തം എത്തിച്ച്‌ കൊടുക്കുന്നത്‌ ഹൃദയം ആണ്‌. മാംസപേശികളാൽ നിർമ്മിച്ച ഒരു പമ്പാണ്‌ ഹൃദയം. ഹൃദയ മാംസപേശികൾക്കാവശ്യമായ രക്തം എത്തിച്ചേരുന്നത്‌ ചെറിയ രക്തക്കുഴലുകളായ കൊറോണറി ധമനികൾ വഴിയാണ്‌. ഈ ധമനികളിലൂടെയുള്ള രക്തയോട്ടത്തിന്‌ തടസ്സം സംഭവിക്കുമ്പോഴാണ്‌ ഹൃദയാഘാതം ഉണ്ടാകുന്നത്‌. കൊറോണറി ധമനികളിലൂടെയുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഹൃദയമാംസപേശികൾക്ക്‌ പ്രാണവായു ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. പ്രാണവായുവിന്റെ ലഭ്യത ഏതാനും മിനിട്ടുകൾ പൂർണ്ണമായും ഇല്ലാതായാൽ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലാവുകയും ഹൃദയം നിശ്ചലമാവുകയും ചെയ്യും.അപ്പോഴാണ്‌ മരണം സംഭവിക്കുക. തടസ്സം ഭാഗികമാണെങ്കിൽ ഏതാനും മിനിട്ടുകൾ നീണ്ടുനിൽക്കുന്ന അതിശക്തമായ നെഞ്ചുവേദനയോ, ശ്വാസംമുട്ടലോ, ചിലപ്പോൾ രണ്ടുംകൂടിയോ അനുഭവപ്പെടും. മരണം ഉടൻ സംഭവിക്കണമെന്നില്ല.


എന്താണ്‌ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ?
''എന്താണ്‌ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ?''


8 ശക്തമായ നെഞ്ചുവേദനയാണ്‌ ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. നെഞ്ചിൽ വലിയ ഭാരം കയറ്റിവച്ചാൽ ഉണ്ടാകുന്ന രീതിയിലുള്ള വേദനയാകും പലപ്പോഴും അനുഭവപ്പെടുന്നത്‌.
8 ശക്തമായ നെഞ്ചുവേദനയാണ്‌ ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. നെഞ്ചിൽ വലിയ ഭാരം കയറ്റിവച്ചാൽ ഉണ്ടാകുന്ന രീതിയിലുള്ള വേദനയാകും പലപ്പോഴും അനുഭവപ്പെടുന്നത്‌.


8 മിക്കവാറും വേദന കഴുത്ത്‌, താടിയെല്ല്‌, ഇടത്തേ തോള്‌, ഇടംകൈ എന്നിവിയിലേക്ക്‌ വ്യാപിക്കുന്നു. ചിലപ്പോൾ മുതുകിലേക്കും വ്യാപിക്കും. ചിലർക്ക്‌ നെഞ്ചെരിച്ചിലായും വേദന അനുഭവപ്പെടാറുണ്ട്‌.
* മിക്കവാറും വേദന കഴുത്ത്‌, താടിയെല്ല്‌, ഇടത്തേ തോള്‌, ഇടംകൈ എന്നിവിയിലേക്ക്‌ വ്യാപിക്കുന്നു. ചിലപ്പോൾ മുതുകിലേക്കും വ്യാപിക്കും. ചിലർക്ക്‌ നെഞ്ചെരിച്ചിലായും വേദന അനുഭവപ്പെടാറുണ്ട്‌.


8 വേദനയോടൊപ്പം ശരീരം നന്നായി വിയർക്കും.
* വേദനയോടൊപ്പം ശരീരം നന്നായി വിയർക്കും.


8 ചിലർക്ക്‌ ശ്വാസമുട്ടൽ, ക്ഷീണം എന്നിവ അനുഭവപ്പെടും.
* ചിലർക്ക്‌ ശ്വാസമുട്ടൽ, ക്ഷീണം എന്നിവ അനുഭവപ്പെടും.


8 ശക്തമായ ഹൃദയാഘാതം ഉള്ളപ്പോൾപ്പോലും കാര്യമായ വേദന അനുഭവപ്പെടാറില്ല. പ്രമേഹം ഉള്ളവർക്കാണ്‌ ഇതിന്‌ സാദ്ധ്യത കൂടുതൽ. പ്രായമായവർക്ക്‌ ഉറക്കത്തിൽ സംഭവിക്കുന്ന മരണം പലപ്പോഴും ഹൃദയാഘാതം മൂലം ആവാനാണ്‌ സാദ്ധ്യത.
* ശക്തമായ ഹൃദയാഘാതം ഉള്ളപ്പോൾപ്പോലും കാര്യമായ വേദന അനുഭവപ്പെടാറില്ല. പ്രമേഹം ഉള്ളവർക്കാണ്‌ ഇതിന്‌ സാദ്ധ്യത കൂടുതൽ. പ്രായമായവർക്ക്‌ ഉറക്കത്തിൽ സംഭവിക്കുന്ന മരണം പലപ്പോഴും ഹൃദയാഘാതം മൂലം ആവാനാണ്‌ സാദ്ധ്യത.


ചില പ്രത്യേക വിഭാഗങ്ങൾക്ക്‌ ഹൃദയാഘാതം വന്നാൽ മരണ സാദ്ധ്യത സാധാരണയിലും ഏറെയുണ്ട്‌. അവർ ആരൊക്കെയാണെന്ന്‌ ചുവടെ ചേർക്കുന്നു.
ചില പ്രത്യേക വിഭാഗങ്ങൾക്ക്‌ ഹൃദയാഘാതം വന്നാൽ മരണ സാദ്ധ്യത സാധാരണയിലും ഏറെയുണ്ട്‌. അവർ ആരൊക്കെയാണെന്ന്‌ ചുവടെ ചേർക്കുന്നു.


8 പ്രായം ചെന്നവർ
* പ്രായം ചെന്നവർ


8 മുൻപേ ഹൃദ്രോഗം ഉള്ളവർ
* മുൻപേ ഹൃദ്രോഗം ഉള്ളവർ


8 ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകട ഘടകങ്ങൾ ഉള്ളവർ
* ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകട ഘടകങ്ങൾ ഉള്ളവർ


8 പ്രമേഹ രോഗികൾ
* പ്രമേഹ രോഗികൾ


8 വൃക്കരോഗത്തിന്‌ ദീർഘകാലം ഡയലിസിസ്‌ ചികിത്സക്ക്‌ വിധേയമായവർ
* വൃക്കരോഗത്തിന്‌ ദീർഘകാലം ഡയലിസിസ്‌ ചികിത്സക്ക്‌ വിധേയമായവർ


ചിലപ്പോൾ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലായി പെട്ടെന്ന്‌ ഹൃദയം നിശ്ചലമാകുന്നു. ഹൃദായാഘാതമുണ്ടായി ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്‌ ഇത്തരം മരണം സംഭവിക്കുന്നത്‌. ചിലരുടെ രക്തസമ്മർദ്ദം പെട്ടെന്നു താഴ്‌ന്ന്‌, ഹൃദയത്തിന്റെ പ്രവർത്തനം സ്‌തംഭിക്കുന്നു. ഹൃദയബന്ധിയായ ഷോക്ക്‌ എന്നാണ്‌ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്‌. പാശ്‌ചാത്യ രാജ്യങ്ങളിൽ ഏതാണ്ട്‌ 20 ശതമാനം ഹൃദയാഘാതങ്ങളും ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ മരണത്തിൽ കലാശിക്കുന്നു. നമ്മുടെ നാട്ടിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല.
ചിലപ്പോൾ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലായി പെട്ടെന്ന്‌ ഹൃദയം നിശ്ചലമാകുന്നു. ഹൃദായാഘാതമുണ്ടായി ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്‌ ഇത്തരം മരണം സംഭവിക്കുന്നത്‌. ചിലരുടെ രക്തസമ്മർദ്ദം പെട്ടെന്നു താഴ്‌ന്ന്‌, ഹൃദയത്തിന്റെ പ്രവർത്തനം സ്‌തംഭിക്കുന്നു. ഹൃദയബന്ധിയായ ഷോക്ക്‌ എന്നാണ്‌ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്‌. പാശ്‌ചാത്യ രാജ്യങ്ങളിൽ ഏതാണ്ട്‌ 20 ശതമാനം ഹൃദയാഘാതങ്ങളും ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ മരണത്തിൽ കലാശിക്കുന്നു. നമ്മുടെ നാട്ടിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല.


ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടസാദ്ധ്യതകൾ
''ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടസാധ്യതകൾ''


കൊറോണറി ഹാർട്ട്‌ ഡിസീസ്‌ എന്ന ഹൃദ്രോഗം ആണ്‌ ഏതാണ്ട്‌ എല്ലായ്‌പ്പോഴും ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്നത്‌. ഒരൊറ്റ കാരണം കൊണ്ടല്ല പലപ്പോഴും ഹൃദ്രോഗം ഉണ്ടാകുന്നത്‌. അനേകം അപകടസാദ്ധ്യതകൾ കൂട്ടായി പ്രവർത്തിക്കുമ്പോഴാണ്‌ ഹൃദയാഘാതമുണ്ടാകാനുള്ള സാദ്ധ്യത ഏറുന്നത്‌. അവയിൽ മുഖ്യമായവ ചുവടെ ചേർക്കുന്നു.
കൊറോണറി ഹാർട്ട്‌ ഡിസീസ്‌ എന്ന ഹൃദ്രോഗം ആണ്‌ ഏതാണ്ട്‌ എല്ലായ്‌പ്പോഴും ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്നത്‌. ഒരൊറ്റ കാരണം കൊണ്ടല്ല പലപ്പോഴും ഹൃദ്രോഗം ഉണ്ടാകുന്നത്‌. അനേകം അപകടസാദ്ധ്യതകൾ കൂട്ടായി പ്രവർത്തിക്കുമ്പോഴാണ്‌ ഹൃദയാഘാതമുണ്ടാകാനുള്ള സാദ്ധ്യത ഏറുന്നത്‌. അവയിൽ മുഖ്യമായവ ചുവടെ ചേർക്കുന്നു.


പുരുഷനോ, സ്‌ത്രീയോ എന്നത്‌
''പുരുഷനോ, സ്‌ത്രീയോ എന്നത്‌''


30 വയസ്സിനും 50 വയസ്സിനും ഇടക്ക്‌ പുരുഷന്മാർക്ക്‌ ഹൃദ്രോഗ ബാധ വരാനുള്ള സാദ്ധ്യത സ്‌ത്രീകളേക്കാൾ വളരെ ഏറെയാണ്‌. പക്ഷേ ആർത്തവം നിലച്ചശേഷം സ്‌ത്രീകളിൽ ഹൃദ്രോഗ ബാധയുടെ തോത്‌ ഏറുന്നു. 70 വയസ്സിന്‌ ശേഷം സ്‌ത്രീകളുടേയും പുരുഷന്മാരുടേയും ഹൃദ്രോഗനിരക്ക്‌ ഏതാണ്ട്‌ ഒരുപോലെയാണ്‌. ചെറുപ്പക്കാരായ സ്‌ത്രീകൾക്ക്‌ ഹൃദ്രോഗം ഉണ്ടായാൽ മരണ സാദ്ധ്യത പുരുഷന്മാരേക്കാൾ ഏറെയാണ്‌.
30 വയസ്സിനും 50 വയസ്സിനും ഇടക്ക്‌ പുരുഷന്മാർക്ക്‌ ഹൃദ്രോഗ ബാധ വരാനുള്ള സാദ്ധ്യത സ്‌ത്രീകളേക്കാൾ വളരെ ഏറെയാണ്‌. പക്ഷേ ആർത്തവം നിലച്ചശേഷം സ്‌ത്രീകളിൽ ഹൃദ്രോഗ ബാധയുടെ തോത്‌ ഏറുന്നു. 70 വയസ്സിന്‌ ശേഷം സ്‌ത്രീകളുടേയും പുരുഷന്മാരുടേയും ഹൃദ്രോഗനിരക്ക്‌ ഏതാണ്ട്‌ ഒരുപോലെയാണ്‌. ചെറുപ്പക്കാരായ സ്‌ത്രീകൾക്ക്‌ ഹൃദ്രോഗം ഉണ്ടായാൽ മരണ സാദ്ധ്യത പുരുഷന്മാരേക്കാൾ ഏറെയാണ്‌.


പ്രായം
''പ്രായം''


പ്രായം ചെല്ലുന്തോറും ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ഏറുന്നു. ഉദാഹരണത്തിന്‌ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത 70 വയസ്സുകാർക്ക്‌ 60 വയസ്സുകാരേക്കാൾ കൂടുതലാണ്‌.
പ്രായം ചെല്ലുന്തോറും ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ഏറുന്നു. ഉദാഹരണത്തിന്‌ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത 70 വയസ്സുകാർക്ക്‌ 60 വയസ്സുകാരേക്കാൾ കൂടുതലാണ്‌.


വംശം
''വംശം''


വെള്ളക്കാരേക്കാൾ ഏറെ ഹൃദ്രോഗബാധയ്‌ക്കുള്ള സാദ്ധ്യത ഏഷ്യക്കാർക്ക്‌ വിശിഷ്യാ ഇന്ത്യാക്കാർക്കാണ്‌ എന്ന്‌ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
വെള്ളക്കാരേക്കാൾ ഏറെ ഹൃദ്രോഗബാധയ്‌ക്കുള്ള സാദ്ധ്യത ഏഷ്യക്കാർക്ക്‌ വിശിഷ്യാ ഇന്ത്യാക്കാർക്കാണ്‌ എന്ന്‌ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.


പുകവലി
''പുകവലി''


ഹൃദ്രോഗബാധയുടെ ഒരു പ്രധാന കാരണം പുകവലിയാണ്‌ എന്നത്‌ നിഷേധിക്കാനാവില്ല. പുകവലിക്കുന്നവരിൽ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത, പുകവലിക്കാത്തവരേക്കാൾ നാലു മുതൽ അഞ്ച്‌ ഇരട്ടിവരെയാണ്‌. ഹൃദയാഘാതമുണ്ടായാൽ ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപകടമരണം വരാനുള്ള സാദ്ധ്യത പുകവലിക്കാരിൽ വളരെ കൂടുതലാണ്‌.
ഹൃദ്രോഗബാധയുടെ ഒരു പ്രധാന കാരണം പുകവലിയാണ്‌ എന്നത്‌ നിഷേധിക്കാനാവില്ല. പുകവലിക്കുന്നവരിൽ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത, പുകവലിക്കാത്തവരേക്കാൾ നാലു മുതൽ അഞ്ച്‌ ഇരട്ടിവരെയാണ്‌. ഹൃദയാഘാതമുണ്ടായാൽ ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപകടമരണം വരാനുള്ള സാദ്ധ്യത പുകവലിക്കാരിൽ വളരെ കൂടുതലാണ്‌.


കൊളസ്‌ട്രോൾ
''കൊളസ്‌ട്രോൾ''


രക്തത്തിൽ കൊളസ്‌ട്രോൾ വർദ്ധിക്കുമ്പോൾ, ഹൃദ്രോഹസാദ്ധ്യതയും ഏറുന്നു. കൊളസ്‌ട്രോളും ബന്ധപ്പെട്ട ചില കൊഴുപ്പുകളും കൊറോണറി രക്തധമനികളിൽ അടിഞ്ഞുകൂടുന്നതുകൊണ്ടാണ്‌ ഹൃദയത്തിലേക്കുള്ള രക്തയോട്ടം പലപ്പോഴും തടസ്സപ്പെടുന്നത്‌. 100 മില്ലി ലിറ്റർ രക്തത്തിൽ പരമാവധി 200 മില്ലിഗ്രാം കൊളസ്‌ട്രോൾ എന്നതാണ്‌ അനുവദീനിയമായ അളവ്‌. കേരളത്തിൽ 50 ശതമാനത്തിലേറെ വ്യക്തികൾക്ക്‌ കൊളസ്‌ട്രോളിന്റെ അളവ്‌ 200 മില്ലിഗ്രാമിലും കൂടുതലാണ്‌. രക്തത്തിലെ കൊളസ്‌ട്രോളിന്റെ ഉപവിഭാഗമായ എൽ.ഡി.എൽ. കൊളസ്‌ട്രോൾ വർദ്ധിക്കുമ്പോഴാണ്‌ അപകടസാദ്ധ്യത വളരെ ഏറുന്നത്‌. നേരെ മറിച്ച്‌, താരതമ്യേന അളവിൽ കുറവുള്ള എച്ച്‌.ഡി.എൽ. കൊളസ്‌ട്രോൾ വർദ്ധിക്കുന്നത്‌ ഒരു പരിധി വരെ ഹൃദ്രോഗത്തിൽ നിന്ന്‌ മോചനം നൽകുന്നു.
രക്തത്തിൽ കൊളസ്‌ട്രോൾ വർദ്ധിക്കുമ്പോൾ, ഹൃദ്രോഹസാദ്ധ്യതയും ഏറുന്നു. കൊളസ്‌ട്രോളും ബന്ധപ്പെട്ട ചില കൊഴുപ്പുകളും കൊറോണറി രക്തധമനികളിൽ അടിഞ്ഞുകൂടുന്നതുകൊണ്ടാണ്‌ ഹൃദയത്തിലേക്കുള്ള രക്തയോട്ടം പലപ്പോഴും തടസ്സപ്പെടുന്നത്‌. 100 മില്ലി ലിറ്റർ രക്തത്തിൽ പരമാവധി 200 മില്ലിഗ്രാം കൊളസ്‌ട്രോൾ എന്നതാണ്‌ അനുവദീനിയമായ അളവ്‌. കേരളത്തിൽ 50 ശതമാനത്തിലേറെ വ്യക്തികൾക്ക്‌ കൊളസ്‌ട്രോളിന്റെ അളവ്‌ 200 മില്ലിഗ്രാമിലും കൂടുതലാണ്‌. രക്തത്തിലെ കൊളസ്‌ട്രോളിന്റെ ഉപവിഭാഗമായ എൽ.ഡി.എൽ. കൊളസ്‌ട്രോൾ വർദ്ധിക്കുമ്പോഴാണ്‌ അപകടസാദ്ധ്യത വളരെ ഏറുന്നത്‌. നേരെ മറിച്ച്‌, താരതമ്യേന അളവിൽ കുറവുള്ള എച്ച്‌.ഡി.എൽ. കൊളസ്‌ട്രോൾ വർദ്ധിക്കുന്നത്‌ ഒരു പരിധി വരെ ഹൃദ്രോഗത്തിൽ നിന്ന്‌ മോചനം നൽകുന്നു.


രക്തസമ്മർദ്ദം
''രക്തസമ്മർദ്ദം''


ഉയർന്ന രക്തസമ്മർദ്ദമാണ്‌ മറ്റൊരു മുഖ്യ അപകട ഘടകം. പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദ്ദം 140 / 90 എന്ന അളവിലും അധികമാണെങ്കിൽ ആ വ്യക്തിയെ രക്തസമ്മർദ്ദരോഗിയായി വിശേഷിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത വളരെ അധികമാണ്‌.
ഉയർന്ന രക്തസമ്മർദ്ദമാണ്‌ മറ്റൊരു മുഖ്യ അപകട ഘടകം. പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദ്ദം 140 / 90 എന്ന അളവിലും അധികമാണെങ്കിൽ ആ വ്യക്തിയെ രക്തസമ്മർദ്ദരോഗിയായി വിശേഷിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത വളരെ അധികമാണ്‌.


അമിതഭാരം
''അമിതഭാരം''


ആവശ്യത്തിലധികം ശരീരഭാരം ഉള്ളവർക്ക്‌ ഹൃദ്രോഗബാധക്കുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഇക്കൂട്ടർക്ക്‌ മറ്റ്‌ അപകടഘടകങ്ങളായ പ്രമേഹം, രക്തസർമ്മദ്ദം എന്നിവയും പിടിപെടാൻ സാദ്ധ്യത ഏറെയാണ്‌.
ആവശ്യത്തിലധികം ശരീരഭാരം ഉള്ളവർക്ക്‌ ഹൃദ്രോഗബാധക്കുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഇക്കൂട്ടർക്ക്‌ മറ്റ്‌ അപകടഘടകങ്ങളായ പ്രമേഹം, രക്തസർമ്മദ്ദം എന്നിവയും പിടിപെടാൻ സാദ്ധ്യത ഏറെയാണ്‌.


വ്യായാമക്കുറവ്‌
''വ്യായാമക്കുറവ്‌''


മൂന്നാം ലോക രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ഹൃദ്രോഗബാധയുടെ മുഖ്യകാരണങ്ങളിൽ ഒന്ന്‌ വ്യായമാക്കുറവാണ്‌. വ്യായാമം തീരെയില്ലാത്തവർക്ക്‌ മിതവ്യായാമം ചെയ്യുന്നവരേക്കാൾ രണ്ടിരട്ടിയിലധികമാണ്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത. ശരീരം വിയർക്കുന്നതുവരെയുള്ള വ്യായാമം പതിവായി ചെയ്‌താൽ മതി.
മൂന്നാം ലോക രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ഹൃദ്രോഗബാധയുടെ മുഖ്യകാരണങ്ങളിൽ ഒന്ന്‌ വ്യായമാക്കുറവാണ്‌. വ്യായാമം തീരെയില്ലാത്തവർക്ക്‌ മിതവ്യായാമം ചെയ്യുന്നവരേക്കാൾ രണ്ടിരട്ടിയിലധികമാണ്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത. ശരീരം വിയർക്കുന്നതുവരെയുള്ള വ്യായാമം പതിവായി ചെയ്‌താൽ മതി.


പ്രമേഹം
''പ്രമേഹം''


പ്രമേഹ രോഗികൾക്ക്‌ ഹൃദ്രോഗ ബാധ വരാനുള്ള സാദ്ധ്യത വളരെ അധികമാണ്‌. പ്രമേഹരോഗികളുടെ മരണങ്ങളിൽ 60 ശതമാനവും ഹൃദ്രോഗ ബാധ മൂലമാണ്‌.
പ്രമേഹ രോഗികൾക്ക്‌ ഹൃദ്രോഗ ബാധ വരാനുള്ള സാദ്ധ്യത വളരെ അധികമാണ്‌. പ്രമേഹരോഗികളുടെ മരണങ്ങളിൽ 60 ശതമാനവും ഹൃദ്രോഗ ബാധ മൂലമാണ്‌.


ആഹാരം
''ആഹാരം''


ആഹാരരീതിയും ഹൃദ്രോഗ സാദ്ധ്യതയും തമ്മിൽ വലിയ ബന്ധമുണ്ട്‌. ആഹാരത്തിൽ ധാരാളം കൊഴുപ്പുകൾ, പ്രത്യേകിച്ചും പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറുന്നു. മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളിൽ ഏറ്റവും അധികം പൂരിതകൊഴുപ്പ്‌ അടങ്ങിയ എണ്ണയാണ്‌ വെളിച്ചെണ്ണ എന്ന്‌ ഓർക്കണം. ഹൃദ്രോഗത്തിന്റെ മറ്റപകടസാദ്ധ്യതകൾ ഉള്ള വ്യക്തികൾ ആഹാരത്തിൽ പൂരിത കൊഴുപ്പുകൾ കുറയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപൂരിത എണ്ണകൾ (വെജിറ്റബിൾ ഓയിൽ, സോയാബീൻ, നിലക്കടല എണ്ണ എന്നിവ) ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നില്ല. പതിവായി മത്സ്യം കഴിക്കുന്നത്‌ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയുമെന്ന്‌ പല പഠനങ്ങളും സൂചിപ്പിക്കുന്നു.
ആഹാരരീതിയും ഹൃദ്രോഗ സാദ്ധ്യതയും തമ്മിൽ വലിയ ബന്ധമുണ്ട്‌. ആഹാരത്തിൽ ധാരാളം കൊഴുപ്പുകൾ, പ്രത്യേകിച്ചും പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറുന്നു. മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളിൽ ഏറ്റവും അധികം പൂരിതകൊഴുപ്പ്‌ അടങ്ങിയ എണ്ണയാണ്‌ വെളിച്ചെണ്ണ എന്ന്‌ ഓർക്കണം. ഹൃദ്രോഗത്തിന്റെ മറ്റപകടസാദ്ധ്യതകൾ ഉള്ള വ്യക്തികൾ ആഹാരത്തിൽ പൂരിത കൊഴുപ്പുകൾ കുറയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപൂരിത എണ്ണകൾ (വെജിറ്റബിൾ ഓയിൽ, സോയാബീൻ, നിലക്കടല എണ്ണ എന്നിവ) ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നില്ല. പതിവായി മത്സ്യം കഴിക്കുന്നത്‌ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയുമെന്ന്‌ പല പഠനങ്ങളും സൂചിപ്പിക്കുന്നു.
വരി 308: വരി 308:
ഇലക്കറികൾ, മലക്കറികൾ, കായ്‌കനികൾ എന്നിവയുടെ സമൃദ്ധമായ ഉപയോഗം ഹൃദ്രോഗബാധയിൽ നിന്ന്‌ പരിരക്ഷ നൽകുന്നു എന്നത്‌ പ്രസ്‌താവ്യമാണ്‌. ഉപ്പ്‌ അധികമായി ഉപയോഗിച്ചാൽ ചിലർക്ക്‌ - പ്രത്യേകിച്ച്‌ അമിതഭാരം ഉള്ളവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത ഏറുന്നു. പൊതുവിൽ പറഞ്ഞാൽ, പോഷകസമൃദ്ധമായ ആഹാരം മിതമായ അളവിൽ കഴിക്കുകയാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. അങ്ങനെയുള്ള ആഹരത്തിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, മലക്കറികൾ, കായ്‌കനികൾ എന്നിവ സമൃദ്ധമായി ഉണ്ടാകണം. മത്സ്യം കറിയായി കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ ഇറച്ചികളും കൊഴുപ്പുകളും പാലും അധികം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇലക്കറികൾ, മലക്കറികൾ, കായ്‌കനികൾ എന്നിവയുടെ സമൃദ്ധമായ ഉപയോഗം ഹൃദ്രോഗബാധയിൽ നിന്ന്‌ പരിരക്ഷ നൽകുന്നു എന്നത്‌ പ്രസ്‌താവ്യമാണ്‌. ഉപ്പ്‌ അധികമായി ഉപയോഗിച്ചാൽ ചിലർക്ക്‌ - പ്രത്യേകിച്ച്‌ അമിതഭാരം ഉള്ളവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത ഏറുന്നു. പൊതുവിൽ പറഞ്ഞാൽ, പോഷകസമൃദ്ധമായ ആഹാരം മിതമായ അളവിൽ കഴിക്കുകയാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. അങ്ങനെയുള്ള ആഹരത്തിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, മലക്കറികൾ, കായ്‌കനികൾ എന്നിവ സമൃദ്ധമായി ഉണ്ടാകണം. മത്സ്യം കറിയായി കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ ഇറച്ചികളും കൊഴുപ്പുകളും പാലും അധികം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.


മനസ്സിന്റെ പിരിമുറുക്കം
''മനസ്സിന്റെ പിരിമുറുക്കം''


മാനസിക സംഘർഷം നിരന്തരമായി അനുഭവിക്കുന്നവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യതയും ഏറും. ഇക്കൂട്ടർക്ക്‌ ഹൃദ്രോഗം വന്നാൽ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലാകുന്നതിന്‌ സാദ്ധ്യത കൂടുതലാണ്‌.
മാനസിക സംഘർഷം നിരന്തരമായി അനുഭവിക്കുന്നവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യതയും ഏറും. ഇക്കൂട്ടർക്ക്‌ ഹൃദ്രോഗം വന്നാൽ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലാകുന്നതിന്‌ സാദ്ധ്യത കൂടുതലാണ്‌.


മദ്യം
''മദ്യം''


കേരളത്തിലെ മദ്യപാനശീലം വച്ചു നോക്കുമ്പോൾ മിതമായി മദ്യപിക്കുന്നവർ വളരെ കുറവാണ്‌ എന്നു കാണാം. മദ്യപാനം വരുത്തിവയ്‌ക്കുന്ന വിപത്തുകൾ കൂടി നാം പരിഗണിക്കണം.
കേരളത്തിലെ മദ്യപാനശീലം വച്ചു നോക്കുമ്പോൾ മിതമായി മദ്യപിക്കുന്നവർ വളരെ കുറവാണ്‌ എന്നു കാണാം. മദ്യപാനം വരുത്തിവയ്‌ക്കുന്ന വിപത്തുകൾ കൂടി നാം പരിഗണിക്കണം.


ഹൃദ്രോഗ ബാധയുണ്ടായാൽ
''ഹൃദ്രോഗ ബാധയുണ്ടായാൽ''


നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഹൃദ്രോഗബാധയല്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. സംശയ നിവാരണത്തിനായി സമയം ഒട്ടും വൈകാതെ അടുത്തുള്ള ആശുപത്രിയിൽ പോകുകയാണ്‌ ചെയ്യേണ്ടത്‌. സമയം വൈകും തോറും അപകടം സംഭവിക്കാനുള്ള സാദ്ധ്യത ഏറുന്നു.
നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഹൃദ്രോഗബാധയല്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. സംശയ നിവാരണത്തിനായി സമയം ഒട്ടും വൈകാതെ അടുത്തുള്ള ആശുപത്രിയിൽ പോകുകയാണ്‌ ചെയ്യേണ്ടത്‌. സമയം വൈകും തോറും അപകടം സംഭവിക്കാനുള്ള സാദ്ധ്യത ഏറുന്നു.


ഹൃദ്രോഗം ഒഴിവാക്കണമെങ്കിൽ
''ഹൃദ്രോഗം ഒഴിവാക്കണമെങ്കിൽ''


അച്ചടക്കവും കൃത്യനിഷ്‌ഠയുമുള്ള, മിതത്വത്തിന്റേതായ ജീവിത ശൈലിയാണ്‌ ഹൃദ്രോഗ ബാധ ഒഴിവാക്കാനുള്ള ഏറ്റവും പറ്റിയ മാർഗ്ഗം. അത്തരം ഒരു ജീവിതശൈലിയുടെ അവിഭാജ്യ ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
അച്ചടക്കവും കൃത്യനിഷ്‌ഠയുമുള്ള, മിതത്വത്തിന്റേതായ ജീവിത ശൈലിയാണ്‌ ഹൃദ്രോഗ ബാധ ഒഴിവാക്കാനുള്ള ഏറ്റവും പറ്റിയ മാർഗ്ഗം. അത്തരം ഒരു ജീവിതശൈലിയുടെ അവിഭാജ്യ ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
വരി 344: വരി 344:
പ്രായപൂർത്തിയായ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത്‌ വ്യക്തിപരമായ തീരുമാനം ആണ്‌. ഒരു കാര്യം തീർച്ചയാണ്‌. ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾ അകാലത്തിൽ ക്ഷണിച്ച്‌ വരുത്താതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട്‌. അതിന്‌ സഹായിക്കുന്ന ജീവിശൈലി, ലളിതവും, ചിലവ്‌ കുറഞ്ഞതുമാണ്‌. ദുശ്ശീലങ്ങൾ ഒഴിവാക്കി, ആഹാരത്തിൽ മിതത്വം പാലിച്ച്‌ പതിവായി വ്യായാമം ചെയ്‌തുള്ള ഒരു ജീവിതം ആർക്കാണ്‌ സാദ്ധ്യമല്ലാത്തത്‌?
പ്രായപൂർത്തിയായ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത്‌ വ്യക്തിപരമായ തീരുമാനം ആണ്‌. ഒരു കാര്യം തീർച്ചയാണ്‌. ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾ അകാലത്തിൽ ക്ഷണിച്ച്‌ വരുത്താതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട്‌. അതിന്‌ സഹായിക്കുന്ന ജീവിശൈലി, ലളിതവും, ചിലവ്‌ കുറഞ്ഞതുമാണ്‌. ദുശ്ശീലങ്ങൾ ഒഴിവാക്കി, ആഹാരത്തിൽ മിതത്വം പാലിച്ച്‌ പതിവായി വ്യായാമം ചെയ്‌തുള്ള ഒരു ജീവിതം ആർക്കാണ്‌ സാദ്ധ്യമല്ലാത്തത്‌?


പൊണ്ണത്തടി
===പൊണ്ണത്തടി===


കൊഴുപ്പ്‌ നമ്മുടെ ശരീരത്തിന്റെ ഘടനയിൽ അവിഭാജ്യമായ ഒരു ഘടകമാണ്‌. സ്‌ത്രീകളുടെ ശരീരത്തിൽ 20 മുതൽ 25% വരെയും പുരുഷന്മാരുടെ ശരീരത്തിൽ 15-20% വരെയും കൊഴുപ്പ്‌ ഉണ്ടാകാമെന്ന്‌ ആരോഗ്യ ശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇതിലധികം കൊഴുപ്പ്‌ ശരീരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അത്‌ അധിക ഭാരത്തിലേക്കും അമിതമാകുമ്പോൾ ദുർമ്മേദസ്സിലേക്കും നയിക്കുന്നു. സാധാരണഗതിയിൽ ശരീരത്തിൽ കൊഴുപ്പിന്റെ അളവ്‌ വർദ്ധിക്കുന്നത്‌ വ്യായാമത്തിലൂടെ നാം ദിവസേനയെന്നോണം എരിച്ചു കളയുന്ന ഊർജ്ജത്തിന്റെയും ആഹാരത്തിലൂടെ ദിവസേന സ്വാംശീകരിക്കുന്ന ഊർജ്ജത്തിന്റെയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ്‌. അതായത്‌ ദിവസേന നമ്മുടെ ശരീരത്തിൽ നിന്ന്‌ നഷ്‌ടപ്പെടുത്തുന്ന ഊർജ്ജത്തേക്കാൾ അധികമാണ്‌ ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജ്ജമെങ്കിൽ അധികമായി കഴിച്ച ഊർജ്ജം കൊഴുപ്പായി ശരീരത്തിൽ നിക്ഷേപിക്കുന്നു. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം.
കൊഴുപ്പ്‌ നമ്മുടെ ശരീരത്തിന്റെ ഘടനയിൽ അവിഭാജ്യമായ ഒരു ഘടകമാണ്‌. സ്‌ത്രീകളുടെ ശരീരത്തിൽ 20 മുതൽ 25% വരെയും പുരുഷന്മാരുടെ ശരീരത്തിൽ 15-20% വരെയും കൊഴുപ്പ്‌ ഉണ്ടാകാമെന്ന്‌ ആരോഗ്യ ശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇതിലധികം കൊഴുപ്പ്‌ ശരീരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അത്‌ അധിക ഭാരത്തിലേക്കും അമിതമാകുമ്പോൾ ദുർമ്മേദസ്സിലേക്കും നയിക്കുന്നു. സാധാരണഗതിയിൽ ശരീരത്തിൽ കൊഴുപ്പിന്റെ അളവ്‌ വർദ്ധിക്കുന്നത്‌ വ്യായാമത്തിലൂടെ നാം ദിവസേനയെന്നോണം എരിച്ചു കളയുന്ന ഊർജ്ജത്തിന്റെയും ആഹാരത്തിലൂടെ ദിവസേന സ്വാംശീകരിക്കുന്ന ഊർജ്ജത്തിന്റെയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ്‌. അതായത്‌ ദിവസേന നമ്മുടെ ശരീരത്തിൽ നിന്ന്‌ നഷ്‌ടപ്പെടുത്തുന്ന ഊർജ്ജത്തേക്കാൾ അധികമാണ്‌ ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജ്ജമെങ്കിൽ അധികമായി കഴിച്ച ഊർജ്ജം കൊഴുപ്പായി ശരീരത്തിൽ നിക്ഷേപിക്കുന്നു. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം.
വരി 352: വരി 352:
താരതമ്യേന അല്‌പാഹാരികളായ കേരളീയർ എന്തുകൊണ്ട്‌ അധികഭാരത്തിന്റെ അടിമകളാകുന്നു എന്ന ചോദ്യത്തിന്‌ നമുക്ക്‌ നല്‌കാനുള്ള ഉത്തരം ഇതാണ്‌. കഴിക്കുന്ന ആഹാരത്തിൽ നിന്നും കിട്ടുന്ന അല്‌പമായ ഊർജ്ജം പോലും ചിലവാക്കാനുള്ള ശാരീരിക അധ്വാനത്തിൽ നിന്ന്‌ മലയാളി അകന്നു പോയി എന്നതാണ്‌. കാരണം ആഹാരത്തിലുള്ള അപചയംപോലെ തന്നെ ജനിതകമായ കാരണങ്ങൾകൊണ്ടും ചിലർക്ക്‌ പൊണ്ണത്തടി ഉണ്ടാവാം. ഹോർമോണുകളുടെ തകരാറുമൂലം പൊണ്ണത്തടി ഉള്ളവരും അപൂർവ്വമായി കോർട്ടിസോൺ പോലെയുള്ള ഔഷധങ്ങളുടെ അനിയന്ത്രിതമായ ഉപയോഗംമൂലവും പലരിലും കാണപ്പെടുന്നു.
താരതമ്യേന അല്‌പാഹാരികളായ കേരളീയർ എന്തുകൊണ്ട്‌ അധികഭാരത്തിന്റെ അടിമകളാകുന്നു എന്ന ചോദ്യത്തിന്‌ നമുക്ക്‌ നല്‌കാനുള്ള ഉത്തരം ഇതാണ്‌. കഴിക്കുന്ന ആഹാരത്തിൽ നിന്നും കിട്ടുന്ന അല്‌പമായ ഊർജ്ജം പോലും ചിലവാക്കാനുള്ള ശാരീരിക അധ്വാനത്തിൽ നിന്ന്‌ മലയാളി അകന്നു പോയി എന്നതാണ്‌. കാരണം ആഹാരത്തിലുള്ള അപചയംപോലെ തന്നെ ജനിതകമായ കാരണങ്ങൾകൊണ്ടും ചിലർക്ക്‌ പൊണ്ണത്തടി ഉണ്ടാവാം. ഹോർമോണുകളുടെ തകരാറുമൂലം പൊണ്ണത്തടി ഉള്ളവരും അപൂർവ്വമായി കോർട്ടിസോൺ പോലെയുള്ള ഔഷധങ്ങളുടെ അനിയന്ത്രിതമായ ഉപയോഗംമൂലവും പലരിലും കാണപ്പെടുന്നു.


ഉദരമേദസ്സ്‌
==ഉദരമേദസ്സ്‌===


പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതീയർക്ക്‌ ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടാനുള്ള പ്രവണത വളരെ കൂടുതലാണ്‌. ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞു കൂടുമ്പോൾ പ്രമേഹരോഗം ക്ഷണിച്ചുവരുത്താനുള്ള പ്രവണതയും ഏറുന്നു. ഉദര മേദസ്സിന്റെ ഒരു സൂചികയായി നമുക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ സ്വീകരിക്കാം. സ്‌ത്രീകൾക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ 80 സെ.മീറ്ററിൽ അധികമാണെങ്കിൽ അവർക്ക്‌ പ്രമേഹവും രക്തസമ്മർദ്ദവും മറ്റും പിടിപെടാനുള്ള സാധ്യത ഇരട്ടിയിൽ ഏറെയാണ്‌. പുരുഷന്മാർക്ക്‌ ശുപാർശ ചെയ്‌തിരിക്കുന്ന ചുറ്റളവ്‌ പരമാവധി 90 സെ. മീറ്റർ ആണ്‌. ഈ പരിധി കഴിഞ്ഞാൽ അവർക്കും മറ്റു ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രവണത ഏറുന്നു. പ്രായമായവരുടെ ഇടയിൽ കൂടുതൽ പേർക്കും ഉദരമേദസ്സ്‌ ഉള്ളതായി കാണാറുണ്ട്‌. ഇത്‌ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുമുണ്ട്‌. മിതമായ ആഹാരവും ശരിയായ വ്യായാമചര്യയും കൂടിയാവുമ്പോൾ ഉദരമേദസ്സിനെ നിയന്ത്രിക്കാൻ സാധിക്കും എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു.
പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതീയർക്ക്‌ ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടാനുള്ള പ്രവണത വളരെ കൂടുതലാണ്‌. ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞു കൂടുമ്പോൾ പ്രമേഹരോഗം ക്ഷണിച്ചുവരുത്താനുള്ള പ്രവണതയും ഏറുന്നു. ഉദര മേദസ്സിന്റെ ഒരു സൂചികയായി നമുക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ സ്വീകരിക്കാം. സ്‌ത്രീകൾക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ 80 സെ.മീറ്ററിൽ അധികമാണെങ്കിൽ അവർക്ക്‌ പ്രമേഹവും രക്തസമ്മർദ്ദവും മറ്റും പിടിപെടാനുള്ള സാധ്യത ഇരട്ടിയിൽ ഏറെയാണ്‌. പുരുഷന്മാർക്ക്‌ ശുപാർശ ചെയ്‌തിരിക്കുന്ന ചുറ്റളവ്‌ പരമാവധി 90 സെ. മീറ്റർ ആണ്‌. ഈ പരിധി കഴിഞ്ഞാൽ അവർക്കും മറ്റു ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രവണത ഏറുന്നു. പ്രായമായവരുടെ ഇടയിൽ കൂടുതൽ പേർക്കും ഉദരമേദസ്സ്‌ ഉള്ളതായി കാണാറുണ്ട്‌. ഇത്‌ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുമുണ്ട്‌. മിതമായ ആഹാരവും ശരിയായ വ്യായാമചര്യയും കൂടിയാവുമ്പോൾ ഉദരമേദസ്സിനെ നിയന്ത്രിക്കാൻ സാധിക്കും എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു.
വരി 372: വരി 372:
വളരെ അസ്വസ്‌ഥതയുണ്ടാക്കുന്ന ഒരു ചിത്രമാണ്‌ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പട്ടികകളിൽ നിന്നും വ്യക്തമാകുന്നത്‌. നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും ഏറെക്കുറെ 40 മുതൽ 54 ശതമാനം വരെ ആളുകൾക്ക്‌ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്‌ എന്നു കാണാം. വാഹനങ്ങളുടെ അമിതമായ ഉപയോഗവും തൊഴിൽപരമായ വ്യത്യസ്‌തതയും കൊണ്ട്‌ നഗര പ്രദേശങ്ങളിൽ നാം പൊണ്ണത്തടിയുടെ പ്രാചുര്യം കൂടുതൽ പ്രതീക്ഷിക്കും. എന്നാൽ വർക്കല പോലുള്ള ഒരു ഗ്രാമ/അർദ്ധ നഗരപ്രദേശത്ത്‌ നഗരപ്രദേശത്തോടടുത്തു നിൽക്കുന്ന രീതിയിൽ അമിതഭാരം/പൊണ്ണത്തടി ഉണ്ട്‌ എന്നത്‌ നമ്മെ വിഷമിപ്പിക്കുന്നു. നഗര - ഗ്രാമ പ്രദേശങ്ങളിലെ ജീവിതരീതികളിൽ കാര്യമായ മാറ്റമില്ല എന്നതാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌. വരാനിരിക്കുന്ന ഒരു വൻവിപത്തിന്റെ മുന്നോടിയായിട്ട്‌ ഇതിനെ നാം കാണണം. സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഈ ആശയം എത്തിക്കുകയും വേണം.
വളരെ അസ്വസ്‌ഥതയുണ്ടാക്കുന്ന ഒരു ചിത്രമാണ്‌ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പട്ടികകളിൽ നിന്നും വ്യക്തമാകുന്നത്‌. നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും ഏറെക്കുറെ 40 മുതൽ 54 ശതമാനം വരെ ആളുകൾക്ക്‌ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്‌ എന്നു കാണാം. വാഹനങ്ങളുടെ അമിതമായ ഉപയോഗവും തൊഴിൽപരമായ വ്യത്യസ്‌തതയും കൊണ്ട്‌ നഗര പ്രദേശങ്ങളിൽ നാം പൊണ്ണത്തടിയുടെ പ്രാചുര്യം കൂടുതൽ പ്രതീക്ഷിക്കും. എന്നാൽ വർക്കല പോലുള്ള ഒരു ഗ്രാമ/അർദ്ധ നഗരപ്രദേശത്ത്‌ നഗരപ്രദേശത്തോടടുത്തു നിൽക്കുന്ന രീതിയിൽ അമിതഭാരം/പൊണ്ണത്തടി ഉണ്ട്‌ എന്നത്‌ നമ്മെ വിഷമിപ്പിക്കുന്നു. നഗര - ഗ്രാമ പ്രദേശങ്ങളിലെ ജീവിതരീതികളിൽ കാര്യമായ മാറ്റമില്ല എന്നതാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌. വരാനിരിക്കുന്ന ഒരു വൻവിപത്തിന്റെ മുന്നോടിയായിട്ട്‌ ഇതിനെ നാം കാണണം. സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഈ ആശയം എത്തിക്കുകയും വേണം.


അധികഭാരം കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ
''അധികഭാരം കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ''


ഭാരാധിക്യം ഉള്ള വ്യക്തികൾക്ക്‌ അധികമായി കണ്ടുവരുന്ന രോഗങ്ങൾ ഇനി ചേർക്കുന്നു.
ഭാരാധിക്യം ഉള്ള വ്യക്തികൾക്ക്‌ അധികമായി കണ്ടുവരുന്ന രോഗങ്ങൾ ഇനി ചേർക്കുന്നു.
വരി 408: വരി 408:
പൊണ്ണത്തടിയെ ഒരു ശാരീരികാവസ്ഥ എന്നതിനു പുറമേ ഒരു രോഗമായി ആണ്‌ ലോകാരോഗ്യ സംഘടന ഇപ്പോൾ നിർവചിച്ചിരിക്കുന്നത്‌. ബി.എം.ഐ 25 കഴിയുമ്പോഴാണ്‌ അധികഭാരം എന്ന്‌ ലോകാരോഗ്യ സംഘടന നിർവചിക്കുമ്പോഴും, ബി.എം.ഐ 23 കഴിയുമ്പോൾ തന്നെ അപകടസാധ്യത ഏറുന്നു എന്ന്‌ കേരളത്തിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. അധിക ഭാര നിയന്ത്രണത്തിന്‌ ഔഷധ ചികിത്സയ്‌ക്കും ശാസ്‌ത്രീയതയ്‌ക്ക്‌ വളരെ ചെറിയ ഒരു സ്ഥാനം മാത്രമേയുള്ളു. വ്യായാമവും ആഹാരവും സന്തുലിതമാക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ അധികഭാരം നിയന്ത്രിക്കുവാൻ സാധിക്കൂ. മലയാളിയുടെ ഭക്ഷണത്തിലെ വളരെ പ്രധാനപ്പെട്ട ഘടകമായ തേങ്ങയുടെ ഉപയോഗം കുറക്കുമ്പോൾ തന്നെ നമ്മുടെ ആഹാരത്തിലെ ഊർജ്ജസാന്ദ്രത കാര്യമായി കുറയ്‌ക്കാൻ നമുക്ക്‌ സാധിക്കും. ഇപ്പോൾ ഉള്ളതിനേക്കാൾ ഏറെ ദൈനംദിന വ്യായാമത്തിൽ ഏർപ്പെടും എന്ന ദൃഢനിശ്ചയവും കൂടിയാവുമ്പോൾ നമ്മുടെ സമൂഹത്തിൽ ഇന്ന്‌ പ്രചുരമായിരിക്കുന്ന അധികഭാരത്തിന്‌ കടിഞ്ഞാണിടാൻ നമുക്ക്‌ സാധിക്കും എന്നതിന്‌ സംശയമില്ല.
പൊണ്ണത്തടിയെ ഒരു ശാരീരികാവസ്ഥ എന്നതിനു പുറമേ ഒരു രോഗമായി ആണ്‌ ലോകാരോഗ്യ സംഘടന ഇപ്പോൾ നിർവചിച്ചിരിക്കുന്നത്‌. ബി.എം.ഐ 25 കഴിയുമ്പോഴാണ്‌ അധികഭാരം എന്ന്‌ ലോകാരോഗ്യ സംഘടന നിർവചിക്കുമ്പോഴും, ബി.എം.ഐ 23 കഴിയുമ്പോൾ തന്നെ അപകടസാധ്യത ഏറുന്നു എന്ന്‌ കേരളത്തിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. അധിക ഭാര നിയന്ത്രണത്തിന്‌ ഔഷധ ചികിത്സയ്‌ക്കും ശാസ്‌ത്രീയതയ്‌ക്ക്‌ വളരെ ചെറിയ ഒരു സ്ഥാനം മാത്രമേയുള്ളു. വ്യായാമവും ആഹാരവും സന്തുലിതമാക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ അധികഭാരം നിയന്ത്രിക്കുവാൻ സാധിക്കൂ. മലയാളിയുടെ ഭക്ഷണത്തിലെ വളരെ പ്രധാനപ്പെട്ട ഘടകമായ തേങ്ങയുടെ ഉപയോഗം കുറക്കുമ്പോൾ തന്നെ നമ്മുടെ ആഹാരത്തിലെ ഊർജ്ജസാന്ദ്രത കാര്യമായി കുറയ്‌ക്കാൻ നമുക്ക്‌ സാധിക്കും. ഇപ്പോൾ ഉള്ളതിനേക്കാൾ ഏറെ ദൈനംദിന വ്യായാമത്തിൽ ഏർപ്പെടും എന്ന ദൃഢനിശ്ചയവും കൂടിയാവുമ്പോൾ നമ്മുടെ സമൂഹത്തിൽ ഇന്ന്‌ പ്രചുരമായിരിക്കുന്ന അധികഭാരത്തിന്‌ കടിഞ്ഞാണിടാൻ നമുക്ക്‌ സാധിക്കും എന്നതിന്‌ സംശയമില്ല.


അപകടങ്ങൾ
===അപകടങ്ങൾ===


നമ്മുടെ സമകാലിക സാമൂഹ്യ ജീവിതത്തിൽ ഒരു മാറാ വ്യാധിയായി അപകടങ്ങൾ മാറിയിട്ടുണ്ട്‌. അപകടങ്ങൾ മിക്കപ്പോഴും സംഭവിക്കുന്നതല്ല നാം ക്ഷണിച്ചുവരുത്തുന്നതാണ്‌. അപകടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായത്‌ റോഡപകടങ്ങളാണ്‌. എന്നാൽ വിഷവസ്‌തുക്കളുടെ യാദൃശ്‌ചികമായ ഉപഭോഗം, ഉയരത്തിൽ നിന്നുള്ള വീഴ്‌ച, തീപിടുത്തം, മുങ്ങിമരണം തുടങ്ങിയവയും പ്രധാനപ്പെട്ട അപകടങ്ങളാണ്‌.
നമ്മുടെ സമകാലിക സാമൂഹ്യ ജീവിതത്തിൽ ഒരു മാറാ വ്യാധിയായി അപകടങ്ങൾ മാറിയിട്ടുണ്ട്‌. അപകടങ്ങൾ മിക്കപ്പോഴും സംഭവിക്കുന്നതല്ല നാം ക്ഷണിച്ചുവരുത്തുന്നതാണ്‌. അപകടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായത്‌ റോഡപകടങ്ങളാണ്‌. എന്നാൽ വിഷവസ്‌തുക്കളുടെ യാദൃശ്‌ചികമായ ഉപഭോഗം, ഉയരത്തിൽ നിന്നുള്ള വീഴ്‌ച, തീപിടുത്തം, മുങ്ങിമരണം തുടങ്ങിയവയും പ്രധാനപ്പെട്ട അപകടങ്ങളാണ്‌.
വരി 416: വരി 416:
കേരളത്തിലെ റോഡപകടങ്ങൾ-ഒറ്റനോട്ടത്തിൽ
കേരളത്തിലെ റോഡപകടങ്ങൾ-ഒറ്റനോട്ടത്തിൽ


?3349;േരളത്തിൽ ദിനംപ്രതി 105 റോഡപകടങ്ങൾ ഉണ്ടാകുന്നു.
*കേരളത്തിൽ ദിനംപ്രതി 105 റോഡപകടങ്ങൾ ഉണ്ടാകുന്നു.


?3370;്രതിദിനം 7 പേർ റോഡപകടങ്ങളിൽ മരണമടയുന്നു.
*പ്രതിദിനം 7 പേർ റോഡപകടങ്ങളിൽ മരണമടയുന്നു.


?3346;രു ദിവസം 136 പേർക്ക്‌ പരിക്കു പറ്റുന്നു.
*ഒരു ദിവസം 136 പേർക്ക്‌ പരിക്കു പറ്റുന്നു.
*ഓരോ ദിവസവും 32 ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽ പെടുന്നു.


?3347;രോ ദിവസവും 32 ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽ പെടുന്നു.
*ദിനം പ്രതി സംഭവിക്കുന്ന അപകടങ്ങളിൽ 19 എണ്ണം ഓട്ടോറിക്ഷ ഉൾപ്പെടുന്നവയാണ്‌.


?3366;ിനം പ്രതി സംഭവിക്കുന്ന അപകടങ്ങളിൽ 19 എണ്ണം ഓട്ടോറിക്ഷ ഉൾപ്പെടുന്നവയാണ്‌.
*ദിവസേന 13 കാറുകൾ അപകടത്തിൽ പെടുന്നു.


?3366;ിവസേന 13 കാറുകൾ അപകടത്തിൽ പെടുന്നു.
*വസവും 17 ബസ്സുകൾക്ക്‌ അപകടം സംഭവിക്കുന്നു.


?3366;ിവസവും 17 ബസ്സുകൾക്ക്‌ അപകടം സംഭവിക്കുന്നു.
* 27 കാൽനടയാത്രക്കാർക്ക്‌ ദിവസേന അപകടങ്ങൾ ഉണ്ടാകുന്നു.
 
? കാൽനടയാത്രക്കാർക്ക്‌ ദിവസേന അപകടങ്ങൾ ഉണ്ടാകുന്നു.


നഗരവത്‌കരണത്തിന്റെ അവിഭാജ്യ ഘടകമാണ്‌ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ. വാഹനങ്ങളുടെ എണ്ണം ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ വർദ്ധിക്കുമ്പോൾ അപകടങ്ങൾ സ്വാഭാവികമായി വർദ്ധിക്കുന്നു (ചിത്രം 2,3). റോഡ്‌ സുരക്ഷിതത്വനിയമങ്ങൾ പാലിക്കുന്നതിൽ കാര്യമായി ശ്രദ്ധ ചെയ്യാതിരിക്കുമ്പോൾ അപകടങ്ങൾ വീണ്ടും വർദ്ധിക്കും എന്നതിൽ സംശയമില്ലല്ലോ. ശരിയായ പരിശോധനകളില്ലാതെ ലൈസൻസ്‌ നൽകുക, പ്രായമാകുന്നതിനുമുമ്പ്‌ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുക എന്നിവയുടെയെല്ലാം ഫലമായി കേരളത്തിൽ റോഡപകടങ്ങൾ ഓരോ വർഷവും വർദ്ധിച്ചുവരുന്നു. അപകടങ്ങളിൽപ്പെട്ട്‌ മരിക്കുന്നവരിൽ ഭൂരിപക്ഷവും 20-50 വയസ്സിനിടയ്‌ക്കുള്ളവരാണ്‌. മരിക്കുന്നവരേക്കാൾ അധികം ശാശ്വതമായ അംഗവൈകല്യത്തിന്‌ അടിമകളായി ശിഷ്‌ടജീവിതം ദുരിതപൂർണ്ണമായി ചെലവഴിക്കാൻ നിർബന്ധിതരാവുന്നു. 1999-2003 കാലയളവിൽ കേരളത്തിൽ നടന്ന റോഡപകടങ്ങളെ സംബന്‌ധിച്ച്‌ ചിത്രം നാലിൽ കാണിച്ചിട്ടുണ്ട്‌.
നഗരവത്‌കരണത്തിന്റെ അവിഭാജ്യ ഘടകമാണ്‌ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ. വാഹനങ്ങളുടെ എണ്ണം ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ വർദ്ധിക്കുമ്പോൾ അപകടങ്ങൾ സ്വാഭാവികമായി വർദ്ധിക്കുന്നു (ചിത്രം 2,3). റോഡ്‌ സുരക്ഷിതത്വനിയമങ്ങൾ പാലിക്കുന്നതിൽ കാര്യമായി ശ്രദ്ധ ചെയ്യാതിരിക്കുമ്പോൾ അപകടങ്ങൾ വീണ്ടും വർദ്ധിക്കും എന്നതിൽ സംശയമില്ലല്ലോ. ശരിയായ പരിശോധനകളില്ലാതെ ലൈസൻസ്‌ നൽകുക, പ്രായമാകുന്നതിനുമുമ്പ്‌ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുക എന്നിവയുടെയെല്ലാം ഫലമായി കേരളത്തിൽ റോഡപകടങ്ങൾ ഓരോ വർഷവും വർദ്ധിച്ചുവരുന്നു. അപകടങ്ങളിൽപ്പെട്ട്‌ മരിക്കുന്നവരിൽ ഭൂരിപക്ഷവും 20-50 വയസ്സിനിടയ്‌ക്കുള്ളവരാണ്‌. മരിക്കുന്നവരേക്കാൾ അധികം ശാശ്വതമായ അംഗവൈകല്യത്തിന്‌ അടിമകളായി ശിഷ്‌ടജീവിതം ദുരിതപൂർണ്ണമായി ചെലവഴിക്കാൻ നിർബന്ധിതരാവുന്നു. 1999-2003 കാലയളവിൽ കേരളത്തിൽ നടന്ന റോഡപകടങ്ങളെ സംബന്‌ധിച്ച്‌ ചിത്രം നാലിൽ കാണിച്ചിട്ടുണ്ട്‌.
വരി 438: വരി 437:
അപകടങ്ങളുടെ നിയന്ത്രണം എളുപ്പമല്ല. വിവിധ മാർഗങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെ മാത്രമേ അപകടങ്ങളുടെ സാധ്യത കുറയ്‌ക്കുവാൻ കഴിയൂ. വർദ്ധിതമായ അപകട സാധ്യത രോഗഗ്രസ്‌തമായ ഒരു മനസ്സിനെയാണ്‌ കാണിക്കുന്നത്‌. വർദ്ധിച്ചുവരുന്ന മാനസിക രോഗത്തിന്റെ പശ്‌ചാത്തലത്തിൽ അപകടങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്‌ധം ദൃഢമാണെന്നു കാണാം. അപകട സാധ്യത കുറയ്‌ക്കുന്നതിന്‌ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സമൂഹത്തിൽ നടത്തേണ്ടിയിരിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന ഭൗതിക സാഹചര്യങ്ങൾ ഇല്ലാതാക്കേണ്ടിയിരിക്കുന്നു. ഉദാ: പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പഴകിയ വാഹനങ്ങൾ തുടങ്ങിയവ. അപകട സാധ്യത കുറയ്‌ക്കുന്നതിനാവശ്യമായ നിയമനിർമ്മാണം, നിയമം നടപ്പിലാക്കൽ, നിയമ വിദ്യാഭ്യാസം എന്നിവയും ഈ മേഖലയിൽ അത്യാവശ്യമാണ്‌. അപകടമുണ്ടായാൽ എത്രയും പെട്ടെന്ന്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വേണ്ട നടപടികളും ആവശ്യമാണ്‌.
അപകടങ്ങളുടെ നിയന്ത്രണം എളുപ്പമല്ല. വിവിധ മാർഗങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെ മാത്രമേ അപകടങ്ങളുടെ സാധ്യത കുറയ്‌ക്കുവാൻ കഴിയൂ. വർദ്ധിതമായ അപകട സാധ്യത രോഗഗ്രസ്‌തമായ ഒരു മനസ്സിനെയാണ്‌ കാണിക്കുന്നത്‌. വർദ്ധിച്ചുവരുന്ന മാനസിക രോഗത്തിന്റെ പശ്‌ചാത്തലത്തിൽ അപകടങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്‌ധം ദൃഢമാണെന്നു കാണാം. അപകട സാധ്യത കുറയ്‌ക്കുന്നതിന്‌ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സമൂഹത്തിൽ നടത്തേണ്ടിയിരിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന ഭൗതിക സാഹചര്യങ്ങൾ ഇല്ലാതാക്കേണ്ടിയിരിക്കുന്നു. ഉദാ: പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പഴകിയ വാഹനങ്ങൾ തുടങ്ങിയവ. അപകട സാധ്യത കുറയ്‌ക്കുന്നതിനാവശ്യമായ നിയമനിർമ്മാണം, നിയമം നടപ്പിലാക്കൽ, നിയമ വിദ്യാഭ്യാസം എന്നിവയും ഈ മേഖലയിൽ അത്യാവശ്യമാണ്‌. അപകടമുണ്ടായാൽ എത്രയും പെട്ടെന്ന്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വേണ്ട നടപടികളും ആവശ്യമാണ്‌.


ആത്മഹത്യ
===ആത്മഹത്യ===


ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം കണക്കാക്കുന്നതിനുള്ള അളവുകോലായി സാമൂഹ്യ ശാസ്‌ത്രജ്ഞന്മാർ ആത്മഹത്യയെ വിശേഷിപ്പിക്കുന്നു. പോണ്ടിച്ചേരി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം ആത്മഹത്യകൾ നടക്കുന്നത്‌ കേരളത്തിലാണ്‌. പ്രത്യേകിച്ചും എടുത്തുപറയേണ്ട വസ്‌തുത കേരളത്തിലെ സ്‌ത്രീകളുടെ ആത്മഹത്യാനിരക്കാണ്‌.
ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം കണക്കാക്കുന്നതിനുള്ള അളവുകോലായി സാമൂഹ്യ ശാസ്‌ത്രജ്ഞന്മാർ ആത്മഹത്യയെ വിശേഷിപ്പിക്കുന്നു. പോണ്ടിച്ചേരി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം ആത്മഹത്യകൾ നടക്കുന്നത്‌ കേരളത്തിലാണ്‌. പ്രത്യേകിച്ചും എടുത്തുപറയേണ്ട വസ്‌തുത കേരളത്തിലെ സ്‌ത്രീകളുടെ ആത്മഹത്യാനിരക്കാണ്‌.
വരി 445: വരി 444:




ജീവിത ശൈലീ രോഗങ്ങൾക്കെതിരെ നമുക്ക്‌ ഏറ്റെടുക്കാവുന്ന
''ജീവിത ശൈലീ രോഗങ്ങൾക്കെതിരെ നമുക്ക്‌ ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ''
പ്രവർത്തനങ്ങൾ


ʉഓരോ വ്യക്തികളും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച്‌ സ്വയം അവബോധം ഉണ്ടാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക.
*ഓരോ വ്യക്തികളും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച്‌ സ്വയം അവബോധം ഉണ്ടാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക.


ʉരോഗ സാധ്യത കൂടിയ ജീവിതശൈലികൾ ഉപേക്ഷിക്കുക(മദ്യം, പുകയില, മയക്കുമരുന്ന്‌, അമിതഭക്ഷണം...)
*രോഗ സാധ്യത കൂടിയ ജീവിതശൈലികൾ ഉപേക്ഷിക്കുക(മദ്യം, പുകയില, മയക്കുമരുന്ന്‌, അമിതഭക്ഷണം...)


ʉരോഗസാധ്യതയുള്ള ഘടകങ്ങൾ (Risk Factor) ഇല്ലാതാക്കുക
*രോഗസാധ്യതയുള്ള ഘടകങ്ങൾ (Risk Factor) ഇല്ലാതാക്കുക


ʉജീവിതശൈലീ രോഗത്തിനെതിരെ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിച്ച്‌ പ്രവർത്തിക്കുക(നടക്കുന്നവരുടെ സംഘം, ഓടുന്നവരുടെ സംഘം, കളിക്കാരുടെ സംഘം, പുകയില വിരുദ്ധ സമിതികൾ, മദ്യവിരുദ്ധ സംഘങ്ങൾ...)
*ജീവിതശൈലീ രോഗത്തിനെതിരെ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിച്ച്‌ പ്രവർത്തിക്കുക(നടക്കുന്നവരുടെ സംഘം, ഓടുന്നവരുടെ സംഘം, കളിക്കാരുടെ സംഘം, പുകയില വിരുദ്ധ സമിതികൾ, മദ്യവിരുദ്ധ സംഘങ്ങൾ...)


ʉപരമാവധി പ്രചാരണം സംഘടിപ്പിക്കുക(ക്ലാസുകൾ, നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, നാടകങ്ങൾ, ചർച്ചകൾ, പാവനാടകങ്ങൾ...)
*പരമാവധി പ്രചാരണം സംഘടിപ്പിക്കുക(ക്ലാസുകൾ, നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, നാടകങ്ങൾ, ചർച്ചകൾ, പാവനാടകങ്ങൾ...)


ʉസമൂഹത്തിൽ ജീവിത ശൈലീരോഗങ്ങൾക്കെതിരായ ജീവിതരീതി ഉണ്ടാക്കിയെടുക്കുക.
*സമൂഹത്തിൽ ജീവിത ശൈലീരോഗങ്ങൾക്കെതിരായ ജീവിതരീതി ഉണ്ടാക്കിയെടുക്കുക.


ʉസ്‌ത്രീകൾക്ക്‌ കായികപ്രവർത്തനങ്ങൾക്കുള്ള അവസരം സാമൂഹ്യമായി സൃഷ്‌ടിക്കുക.
*സ്‌ത്രീകൾക്ക്‌ കായികപ്രവർത്തനങ്ങൾക്കുള്ള അവസരം സാമൂഹ്യമായി സൃഷ്‌ടിക്കുക.


ʉകളികൾ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്ക്‌ പറ്റുന്ന വിധത്തിൽ സംഘടിപ്പിക്കുക.
*കളികൾ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്ക്‌ പറ്റുന്ന വിധത്തിൽ സംഘടിപ്പിക്കുക.


ʉഎല്ലാ വാർഡുകളിലും കളിക്കളങ്ങളും, ജനങ്ങൾക്ക്‌ ഒത്തുകൂടാനുമുള്ള സ്ഥലങ്ങളും നിർമ്മിക്കുക.
*എല്ലാ വാർഡുകളിലും കളിക്കളങ്ങളും, ജനങ്ങൾക്ക്‌ ഒത്തുകൂടാനുമുള്ള സ്ഥലങ്ങളും നിർമ്മിക്കുക.


ʉസ്‌കൂളുകളിൽ വ്യായാമം ഉറപ്പാക്കുക
*സ്‌കൂളുകളിൽ വ്യായാമം ഉറപ്പാക്കുക


ʉകുട്ടികളെ കളിക്കാൻ അനുവദിക്കുക
*കുട്ടികളെ കളിക്കാൻ അനുവദിക്കുക


ʉപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വ്യാപകമായ ബോധവൽക്കരണം നടത്തുക
*പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വ്യാപകമായ ബോധവൽക്കരണം നടത്തുക


ʉപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാൻ സഹായിക്കുന്ന പ്രവർത്തന പരിപാടികൾ നടത്തുകയും ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
*പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാൻ സഹായിക്കുന്ന പ്രവർത്തന പരിപാടികൾ നടത്തുകയും ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.


ʉക്ലബ്ബുകളുൾപ്പെടെയുള്ള സമൂഹ്യസംഘടനകളെ പ്രോത്സാഹിപ്പിച്ച്‌ വ്യായാമ ശീലം വ്യാപകമാക്കുക.
*ക്ലബ്ബുകളുൾപ്പെടെയുള്ള സമൂഹ്യസംഘടനകളെ പ്രോത്സാഹിപ്പിച്ച്‌ വ്യായാമ ശീലം വ്യാപകമാക്കുക.


ʉസർക്കാർ തലത്തിൽ ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ സമഗ്രപാക്കേജ്‌ നടപ്പിലാക്കുക(ആവശ്യമായ പഠനം, ഗവേഷണം, ചികിത്സാ സംവിധാനങ്ങൾ, ആരോഗ്യബോധവൽക്കരണം, പ്രായോഗിക പ്രവർത്തനങ്ങൾ, നിയമനടപടികളിലൂടെ രോഗമുണ്ടാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കൽ മുതലായവ....).
*സർക്കാർ തലത്തിൽ ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ സമഗ്രപാക്കേജ്‌ നടപ്പിലാക്കുക(ആവശ്യമായ പഠനം, ഗവേഷണം, ചികിത്സാ സംവിധാനങ്ങൾ, ആരോഗ്യബോധവൽക്കരണം, പ്രായോഗിക പ്രവർത്തനങ്ങൾ, നിയമനടപടികളിലൂടെ രോഗമുണ്ടാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കൽ മുതലായവ....).
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538" എന്ന താളിൽനിന്ന് ശേഖരിച്ചത്