അജ്ഞാതം


"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 448: വരി 448:




ഹാലിയുടെ വാൽനക്ഷത്രവും
==ഹാലിയുടെ വാൽനക്ഷത്രവും ശാസ്‌ത്രത്തിന്റെ കൃത്യതയും==
ശാസ്‌ത്രത്തിന്റെ കൃത്യതയും
 
എസ്‌ ചാറ്റർജി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാംഗ്ലൂർ
എസ്‌ ചാറ്റർജി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാംഗ്ലൂർ


കോമറ്റ്‌ ഐസോണിനെ കാണൽ ഈ വർഷം അവസാനത്തോടെ നമ്മൾ ഒരു ജനകീയ ഉത്സവമാക്കാനൊരുങ്ങുകയാണല്ലോ. ഈ സമയത്ത്‌ ഞാനെന്റെ കോളേജ്‌ പഠനകാലത്തെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു സംഭവം ഓർക്കുകയാണ്‌. 1973 കാലം. ഞാൻ കൽക്കത്ത (ഇപ്പോൾ കൊൽക്കൊത്ത)യിലെ സെയ്‌ന്റ്‌ സേവിയേഴ്‌സ്‌ കോളേജിൽ BSc ക്ക്‌ പഠിക്കുകയാണ്‌. കണക്കിന്റെ ഒരു പുസ്‌തകം കടം വാങ്ങാൻ ഞാൻ ഒരു ദിവസം ഞങ്ങളുടെ കണക്ക്‌ പ്രൊഫസർ റവ. ഫാ. ഗോറോക്‌സിനെ (ഒരു വിദ്യാർത്ഥിയായിരിക്കെ ഐൻസ്റ്റൈനെയും ലമൈത്തറെയും പരിചയമുണ്ടായിരുന്ന ഈ ബൽജിയൻ പാതിരി വർഷങ്ങളായി കൽക്കത്തയിൽ ജീവിക്കുന്നു) കാണാൻ പോയി. എന്റെ കൂടെ ഒരു നല്ല ഗായകനായ എന്റെ സുഹൃത്തും ഉണ്ടായിരുന്നു. അയാൾ കുതിരവാൽ തലമുടി വളർത്തിയിരുന്ന ഒരുബീറ്റിൽസ്‌ ഭക്തൻ കൂടി ആയിരുന്നു. ഞങ്ങളെ ഹാർദമായി സ്വാഗതം ചെയ്‌ത പ്രൊഫസർ എന്റെ സ്‌നേഹിതന്റെ നേരെ തിരിഞ്ഞ്‌ ``മിസ്റ്റർ, കൊഹുടെക്ക്‌ ഏത്‌ പുസ്‌തകമാണ്‌ താങ്കൾക്ക്‌ വേണ്ടത്‌?'' എന്ന്‌ ചോദിച്ചു. കൊഹുടെക്ക്‌ എന്ന വാക്ക്‌ കൊണ്ട്‌ പ്രൊഫ. ഗോറോക്‌സ്‌ എന്താണുദ്ദേശിച്ചതെന്ന്‌ ഞങ്ങൾക്ക്‌ രണ്ട്‌ പേർക്കും മനസ്സിലായതേ ഇല്ല. സുഹൃത്തിന്റെ തലമുടി ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം കാര്യം വിശദീകരിച്ചു. ``ഈ കൊല്ലം നവംബർ അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു വാൽ നക്ഷത്രത്തിന്റെ പേരാണത്‌. എനിക്ക്‌ സുഹൃത്തിന്റെ കുതിരവാൽ മുടി ഇഷ്‌ടമായി. കൊഹുടെക്കിന്റെ വാൽ ഇതുപോലെയിരിക്കും.''
കോമറ്റ്‌ ഐസോണിനെ കാണൽ ഈ വർഷം അവസാനത്തോടെ നമ്മൾ ഒരു ജനകീയ ഉത്സവമാക്കാനൊരുങ്ങുകയാണല്ലോ. ഈ സമയത്ത്‌ ഞാനെന്റെ കോളേജ്‌ പഠനകാലത്തെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു സംഭവം ഓർക്കുകയാണ്‌. 1973 കാലം. ഞാൻ കൽക്കത്ത (ഇപ്പോൾ കൊൽക്കൊത്ത)യിലെ സെയ്‌ന്റ്‌ സേവിയേഴ്‌സ്‌ കോളേജിൽ BSc ക്ക്‌ പഠിക്കുകയാണ്‌. കണക്കിന്റെ ഒരു പുസ്‌തകം കടം വാങ്ങാൻ ഞാൻ ഒരു ദിവസം ഞങ്ങളുടെ കണക്ക്‌ പ്രൊഫസർ റവ. ഫാ. ഗോറോക്‌സിനെ (ഒരു വിദ്യാർത്ഥിയായിരിക്കെ ഐൻസ്റ്റൈനെയും ലമൈത്തറെയും പരിചയമുണ്ടായിരുന്ന ഈ ബൽജിയൻ പാതിരി വർഷങ്ങളായി കൽക്കത്തയിൽ ജീവിക്കുന്നു) കാണാൻ പോയി. എന്റെ കൂടെ ഒരു നല്ല ഗായകനായ എന്റെ സുഹൃത്തും ഉണ്ടായിരുന്നു. അയാൾ കുതിരവാൽ തലമുടി വളർത്തിയിരുന്ന ഒരുബീറ്റിൽസ്‌ ഭക്തൻ കൂടി ആയിരുന്നു. ഞങ്ങളെ ഹാർദമായി സ്വാഗതം ചെയ്‌ത പ്രൊഫസർ എന്റെ സ്‌നേഹിതന്റെ നേരെ തിരിഞ്ഞ്‌ ``മിസ്റ്റർ, കൊഹുടെക്ക്‌ ഏത്‌ പുസ്‌തകമാണ്‌ താങ്കൾക്ക്‌ വേണ്ടത്‌?'' എന്ന്‌ ചോദിച്ചു. കൊഹുടെക്ക്‌ എന്ന വാക്ക്‌ കൊണ്ട്‌ പ്രൊഫ. ഗോറോക്‌സ്‌ എന്താണുദ്ദേശിച്ചതെന്ന്‌ ഞങ്ങൾക്ക്‌ രണ്ട്‌ പേർക്കും മനസ്സിലായതേ ഇല്ല. സുഹൃത്തിന്റെ തലമുടി ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം കാര്യം വിശദീകരിച്ചു. ``ഈ കൊല്ലം നവംബർ അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു വാൽ നക്ഷത്രത്തിന്റെ പേരാണത്‌. എനിക്ക്‌ സുഹൃത്തിന്റെ കുതിരവാൽ മുടി ഇഷ്‌ടമായി. കൊഹുടെക്കിന്റെ വാൽ ഇതുപോലെയിരിക്കും.''
കൊഹുടെക്ക്‌ വന്നുപോയി. വലിയ ഒരു ആരവമൊന്നും അത്‌ ഉയർത്തിയില്ല. കാരണം, അത്‌ വളരെ അകലെയുള്ള മങ്ങിയ ഒരു വാൽനക്ഷത്രമായിരുന്നു. അത്‌ അതിന്ന്‌ മുമ്പെങ്ങാനും വന്നിരുന്നോ എന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു. അതിനെ ഒരിക്കൽ കണ്ടതിന്‌ ശേഷം പലരെയും അത്ഭുതപ്പെടുത്തിയത്‌ അതിന്റെ കൃത്യതയായിരുന്നു. നമ്മൾ കണക്ക്‌ കൂട്ടിയെടുത്ത പഥത്തിലൂടെ അത്‌ വലിയ വ്യത്യാസമില്ലാതെ സഞ്ചരിച്ചു. ഇപ്പോൾ ഇക്കാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം, നമുക്കറിയാം ആകാശ വസ്‌തുക്കൾ എല്ലാം തന്നെ ന്യൂട്ടന്റെ ചലനനിയമങ്ങൾ അനുസരിക്കുന്നു എന്ന്‌. പാത നിർണയിക്കുന്നത്‌ ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തങ്ങളാണ്‌. ചലനത്തിന്റെയും സൂത്രവാക്യങ്ങൾ അറിയാമെങ്കിൽ വസ്‌തുക്കൾ സഞ്ചരിക്കുന്ന പാതയും കണിശമായറിയാൻ പറ്റും.
കൊഹുടെക്ക്‌ വന്നുപോയി. വലിയ ഒരു ആരവമൊന്നും അത്‌ ഉയർത്തിയില്ല. കാരണം, അത്‌ വളരെ അകലെയുള്ള മങ്ങിയ ഒരു വാൽനക്ഷത്രമായിരുന്നു. അത്‌ അതിന്ന്‌ മുമ്പെങ്ങാനും വന്നിരുന്നോ എന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു. അതിനെ ഒരിക്കൽ കണ്ടതിന്‌ ശേഷം പലരെയും അത്ഭുതപ്പെടുത്തിയത്‌ അതിന്റെ കൃത്യതയായിരുന്നു. നമ്മൾ കണക്ക്‌ കൂട്ടിയെടുത്ത പഥത്തിലൂടെ അത്‌ വലിയ വ്യത്യാസമില്ലാതെ സഞ്ചരിച്ചു. ഇപ്പോൾ ഇക്കാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം, നമുക്കറിയാം ആകാശ വസ്‌തുക്കൾ എല്ലാം തന്നെ ന്യൂട്ടന്റെ ചലനനിയമങ്ങൾ അനുസരിക്കുന്നു എന്ന്‌. പാത നിർണയിക്കുന്നത്‌ ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തങ്ങളാണ്‌. ചലനത്തിന്റെയും സൂത്രവാക്യങ്ങൾ അറിയാമെങ്കിൽ വസ്‌തുക്കൾ സഞ്ചരിക്കുന്ന പാതയും കണിശമായറിയാൻ പറ്റും.
കണക്ക്‌കൂട്ടലിന്റെ കൃത്യത ആശ്രയിച്ചിരിക്കുന്നത്‌ അതിന്‌ ഉപയോഗിക്കുന്ന ബലത്തിന്റെ കൃത്യതയിലാണ്‌. അതത്ര എളുപ്പമായിരുന്നില്ല. അതിനു സഹായിച്ചത്‌ ഒരു ധൂമകേതുവാണ്‌; അതിന്റെ വീണ്ടും വീണ്ടുമുള്ള സന്ദർശനത്തിന്റെ ചരിത്രമാണ്‌. ഹാലി ധൂമകേതു ഏതാണ്ട്‌ ഓരോ 76 വർഷം കൂടുമ്പോഴും നമ്മെ കാണാൻ വരുന്നു. ന്യൂട്ടന്റെ ഗുരുത്വ നിയമങ്ങളുടെ അന്തിമ തെളിവായി ഹാലി ധൂമകേതുവിന്റെ തിരിച്ചുവരവിനെപ്പറ്റി എഡ്‌മണ്ട്‌ ഹാലി നടത്തിയ പ്രവചനം പ്രയോജനപ്പെട്ടു. ഇക്കാരണത്താൽ തന്നെ ഹാലിയുടെ വാൽ നക്ഷത്രത്തിന്‌ ശാസ്‌ത്രചരിത്രത്തിൽ അദ്വിതീയമായ സ്ഥാനം ഉണ്ട്‌. ധൂമകേതുക്കൾ സാധാരണയായി അറിയപ്പെടുന്നത്‌ അവ കണ്ടുപിടിക്കുന്നവരുടെ പേരിലാണ്‌. എന്നാൽ ഹാലി ധൂമകേതുവിന്‌ എഡ്‌മണ്ട്‌ ഹാലിയുടെ പേര്‌ വന്നത്‌ അതു കണ്ടുപിടിച്ചതിനല്ല, തിരിച്ചുവരവ്‌ പ്രവചിച്ചതിനാണ്‌. ഹാലി ധൂമകേതുവിന്റെ വരവിനെപ്പറ്റിയുള്ള വിവരങ്ങൾ ചൈനയിലെ ജ്യോതിശ്ശാസ്‌ത്ര രേഖകളിൽ പണ്ടേയുണ്ട്‌. അത്‌ ക്രി മു. 467 ലും 240 ലും കണ്ടതായി രേഖകളുണ്ട്‌. ക്രി. മു. 12 ൽ റോമൻ ജ്യോതിശ്ശാസ്‌ത്രജ്ഞർ അത്‌ റോമാ നഗരത്തിനു മേലെ തൂങ്ങിനിൽക്കുന്നതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ അവയുടെ വരവിന്റെ വിനാശകരമായ ഫലങ്ങളെപ്പറ്റി നാടോടി കൃതികളിലും ചിത്രങ്ങളിലും വർണിച്ചിട്ടുണ്ട്‌. ചൈനക്കാർ അതിനെ സൂര്യനെ വിഴുങ്ങുന്ന ഒരു പടുകൂറ്റൻ വ്യാളിയായിട്ടാണ്‌ ചിത്രീകരിച്ചതെങ്കിൽ ക്രി. പി. 218 ൽ വന്നപ്പോൾ റോമക്കാർ അത്‌ ആകാശത്ത്‌ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ നീളുന്ന ഒരു വാലോടുകൂടിയ ഭീകര നക്ഷത്രമായാണ്‌ കരുതിയത്‌.
കണക്ക്‌കൂട്ടലിന്റെ കൃത്യത ആശ്രയിച്ചിരിക്കുന്നത്‌ അതിന്‌ ഉപയോഗിക്കുന്ന ബലത്തിന്റെ കൃത്യതയിലാണ്‌. അതത്ര എളുപ്പമായിരുന്നില്ല. അതിനു സഹായിച്ചത്‌ ഒരു ധൂമകേതുവാണ്‌; അതിന്റെ വീണ്ടും വീണ്ടുമുള്ള സന്ദർശനത്തിന്റെ ചരിത്രമാണ്‌. ഹാലി ധൂമകേതു ഏതാണ്ട്‌ ഓരോ 76 വർഷം കൂടുമ്പോഴും നമ്മെ കാണാൻ വരുന്നു. ന്യൂട്ടന്റെ ഗുരുത്വ നിയമങ്ങളുടെ അന്തിമ തെളിവായി ഹാലി ധൂമകേതുവിന്റെ തിരിച്ചുവരവിനെപ്പറ്റി എഡ്‌മണ്ട്‌ ഹാലി നടത്തിയ പ്രവചനം പ്രയോജനപ്പെട്ടു. ഇക്കാരണത്താൽ തന്നെ ഹാലിയുടെ വാൽ നക്ഷത്രത്തിന്‌ ശാസ്‌ത്രചരിത്രത്തിൽ അദ്വിതീയമായ സ്ഥാനം ഉണ്ട്‌. ധൂമകേതുക്കൾ സാധാരണയായി അറിയപ്പെടുന്നത്‌ അവ കണ്ടുപിടിക്കുന്നവരുടെ പേരിലാണ്‌. എന്നാൽ ഹാലി ധൂമകേതുവിന്‌ എഡ്‌മണ്ട്‌ ഹാലിയുടെ പേര്‌ വന്നത്‌ അതു കണ്ടുപിടിച്ചതിനല്ല, തിരിച്ചുവരവ്‌ പ്രവചിച്ചതിനാണ്‌. ഹാലി ധൂമകേതുവിന്റെ വരവിനെപ്പറ്റിയുള്ള വിവരങ്ങൾ ചൈനയിലെ ജ്യോതിശ്ശാസ്‌ത്ര രേഖകളിൽ പണ്ടേയുണ്ട്‌. അത്‌ ക്രി മു. 467 ലും 240 ലും കണ്ടതായി രേഖകളുണ്ട്‌. ക്രി. മു. 12 ൽ റോമൻ ജ്യോതിശ്ശാസ്‌ത്രജ്ഞർ അത്‌ റോമാ നഗരത്തിനു മേലെ തൂങ്ങിനിൽക്കുന്നതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ അവയുടെ വരവിന്റെ വിനാശകരമായ ഫലങ്ങളെപ്പറ്റി നാടോടി കൃതികളിലും ചിത്രങ്ങളിലും വർണിച്ചിട്ടുണ്ട്‌. ചൈനക്കാർ അതിനെ സൂര്യനെ വിഴുങ്ങുന്ന ഒരു പടുകൂറ്റൻ വ്യാളിയായിട്ടാണ്‌ ചിത്രീകരിച്ചതെങ്കിൽ ക്രി. പി. 218 ൽ വന്നപ്പോൾ റോമക്കാർ അത്‌ ആകാശത്ത്‌ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ നീളുന്ന ഒരു വാലോടുകൂടിയ ഭീകര നക്ഷത്രമായാണ്‌ കരുതിയത്‌.
ചോദ്യം ഇതാണ്‌. എങ്ങിനെയാണീ കോമറ്റിനെപ്പറ്റിയുള്ള നാടോടി കഥകൾ പെരുകിയത്‌? യഥാർത്ഥത്തിൽ ഇത്തരം കഥകൾ പെരുകാൻ കാരണമായ ധാരാളം സംഭവങ്ങളൊന്നും ചരിത്രത്തിൽ ഇല്ല. ക്രി. മു. 240ലെ ധൂമകേതുവിനെപ്പറ്റി ചൈനക്കാർ എഴുതി. ``ചിൻ ഷി ഹുവാങ്ങ്‌ തിയുടെ ഏഴാമത്തെ വർഷത്തിൽ അഞ്ചാമത്തെ മാസത്തിൽ ചൂലുപോലെ ഒരു നക്ഷത്രം കാണപ്പെട്ടു.'' പക്ഷേ ക്ഷാമം, യുദ്ധങ്ങൾ തുടങ്ങിയ നിർഭാഗ്യകരമായ എന്തെങ്കിലും സംഭവങ്ങൾ നക്ഷത്രത്തിന്റെ വരവിന്‌ ശേഷം ഉണ്ടാതായി രേഖപ്പെടുത്തിയിട്ടില്ല. ക്രി. മു. 86 ൽ റോമിൽ അനേകം രാഷ്‌ട്രീയമായ അസ്വസ്ഥതയുണ്ടായി. 87 ൽ ഹാലി ധൂമകേതു വരുകയും ചെയ്‌തു. മറ്റൊന്ന്‌ ക്രി. പി. 66ലാണ്‌. റോമിനു മുകളിൽ അത്‌ ഒരു വലിയ വാൾ പോലെ തലക്ക്‌ മുകളിൽ തൂങ്ങിക്കിടന്നു. അടുത്ത പത്ത്‌ വർഷങ്ങളിൽ റോമക്കാരും ജൂതന്മാരും തമ്മിൽ യുദ്ധങ്ങൾ ഉണ്ടായി. കോമറ്റുകൾ വലിയ ആപൽ സൂചനകളാണെന്ന വിശ്വാസം ഷേക്‌സ്‌പിയർ കൃതികളെയും സ്വാധീനിച്ചിട്ടുണ്ട്‌. ജൂലിയസ്‌ സീസർ എന്ന കൃതിയിൽ ഇപ്രകാരം പറയുന്നു. ``ഒരു പിച്ചക്കാരന്റെ മരണ സമയത്ത്‌ വാൽനക്ഷത്രമൊന്നും കാണപ്പെടുന്നില്ല. എന്നാൽ രാജകുമാരന്മാർ മരിക്കുമ്പോൾ മാനത്ത്‌ അവ ജ്വലിച്ചുയരും.'' `ഹെൻട്രി VI എന്ന നാടകത്തിൽ ധൂമകേതുക്കൾ രാജ്യഘടനയിലും കാലത്തിലും മാറ്റങ്ങളുണ്ടാക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ചോദ്യം ഇതാണ്‌. എങ്ങിനെയാണീ കോമറ്റിനെപ്പറ്റിയുള്ള നാടോടി കഥകൾ പെരുകിയത്‌? യഥാർത്ഥത്തിൽ ഇത്തരം കഥകൾ പെരുകാൻ കാരണമായ ധാരാളം സംഭവങ്ങളൊന്നും ചരിത്രത്തിൽ ഇല്ല. ക്രി. മു. 240ലെ ധൂമകേതുവിനെപ്പറ്റി ചൈനക്കാർ എഴുതി. ``ചിൻ ഷി ഹുവാങ്ങ്‌ തിയുടെ ഏഴാമത്തെ വർഷത്തിൽ അഞ്ചാമത്തെ മാസത്തിൽ ചൂലുപോലെ ഒരു നക്ഷത്രം കാണപ്പെട്ടു.'' പക്ഷേ ക്ഷാമം, യുദ്ധങ്ങൾ തുടങ്ങിയ നിർഭാഗ്യകരമായ എന്തെങ്കിലും സംഭവങ്ങൾ നക്ഷത്രത്തിന്റെ വരവിന്‌ ശേഷം ഉണ്ടാതായി രേഖപ്പെടുത്തിയിട്ടില്ല. ക്രി. മു. 86 ൽ റോമിൽ അനേകം രാഷ്‌ട്രീയമായ അസ്വസ്ഥതയുണ്ടായി. 87 ൽ ഹാലി ധൂമകേതു വരുകയും ചെയ്‌തു. മറ്റൊന്ന്‌ ക്രി. പി. 66ലാണ്‌. റോമിനു മുകളിൽ അത്‌ ഒരു വലിയ വാൾ പോലെ തലക്ക്‌ മുകളിൽ തൂങ്ങിക്കിടന്നു. അടുത്ത പത്ത്‌ വർഷങ്ങളിൽ റോമക്കാരും ജൂതന്മാരും തമ്മിൽ യുദ്ധങ്ങൾ ഉണ്ടായി. കോമറ്റുകൾ വലിയ ആപൽ സൂചനകളാണെന്ന വിശ്വാസം ഷേക്‌സ്‌പിയർ കൃതികളെയും സ്വാധീനിച്ചിട്ടുണ്ട്‌. ജൂലിയസ്‌ സീസർ എന്ന കൃതിയിൽ ഇപ്രകാരം പറയുന്നു. ``ഒരു പിച്ചക്കാരന്റെ മരണ സമയത്ത്‌ വാൽനക്ഷത്രമൊന്നും കാണപ്പെടുന്നില്ല. എന്നാൽ രാജകുമാരന്മാർ മരിക്കുമ്പോൾ മാനത്ത്‌ അവ ജ്വലിച്ചുയരും.'' `ഹെൻട്രി VI എന്ന നാടകത്തിൽ ധൂമകേതുക്കൾ രാജ്യഘടനയിലും കാലത്തിലും മാറ്റങ്ങളുണ്ടാക്കുന്നു എന്നും അദ്ദേഹം പറയുന്നു.
1682 ലെ ധൂമകേതുവും എഡ്‌മണ്ട്‌ ഹാലിയും. എഡ്‌മണ്ട്‌ ഹാലി 1656 ൽ വളരെ സാധാരണമായ സാമൂഹ്യ സാഹചര്യങ്ങളിലാണ്‌ ജനിച്ചത്‌. ഹാലിക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കാൻ രക്ഷിതാക്കൾക്ക്‌ കഴിഞ്ഞു. 1673 ൽ ഹാലി ഓക്‌സ്‌ഫോർഡിലെ ക്യൂൻസ്‌ കോളേജിൽ ചേർന്നു. ഹാലിയുടേത്‌ കൂട്ട്‌ കൂടാനാഗ്രഹിക്കുന്ന പ്രകൃതമായിരുന്നു. സുഹൃത്തുക്കളുടെ കൂടെ ഉല്ലസിച്ചും മദ്യപിച്ചും കഴിഞ്ഞു. ഇംഗ്ലണ്ടിലും യൂറോപ്പിലും വലിയ സാമൂഹ്യ മാറ്റങ്ങൾ ഉണ്ടായ കാലത്ത്‌ ജനിച്ച ഒരാളെന്ന നിലയിൽ ഹാലിയിലും ആ മാറ്റങ്ങൾ പ്രതിഫലിച്ചു. അമേരിക്കയുടെ കണ്ടുപിടുത്തവും സമുദ്രയാത്രകളും കച്ചവടത്തിന്റെ അഭിവൃദ്ധിയും കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. 1600 ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സ്ഥാപനം. തുടർന്ന്‌ കോളനികളുടെ വ്യാപനത്തോടെ സമുദ്രയാത്ര അത്യാവശ്യമായി തീർന്നു. ഇത്‌ പല കണ്ടുപിടുത്തങ്ങൾക്കും വഴിവെച്ചു. സമുദ്രയാത്രക്കും മറ്റും ആകാശനിരീക്ഷണം അത്യാവശ്യമായത്‌ ജ്യോതിശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കും കാരണമായി. ഹാലിക്ക്‌ ഈ സാഹചര്യത്തിൽ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനാകാൻ എളുപ്പം കഴിഞ്ഞു. 1677 ൽ ഹാലിയെ ദക്ഷിണ സമുദ്രങ്ങളിലെ സെയിന്റ്‌ ഹെലീന ദ്വീപുകളിലേക്ക്‌ (നെപ്പോളിയനെ 1815 ൽ നാട്‌ കടത്തുകയും ഒടുക്കം 1821 ൽ മരിക്കുകയും ചെയ്‌ത അതേ ദ്വീപ്‌) കമ്പനി അയച്ചു. നാവിക ആവശ്യങ്ങൾക്ക്‌ ഉതകുന്ന കൃത്യമായ ഒരു നക്ഷത്ര ചാർട്ട്‌ ഉണ്ടാക്കുവാനായിരുന്നു നിയോഗം.
 
===1682 ലെ ധൂമകേതുവും എഡ്‌മണ്ട്‌ ഹാലിയും. ===
എഡ്‌മണ്ട്‌ ഹാലി 1656 ൽ വളരെ സാധാരണമായ സാമൂഹ്യ സാഹചര്യങ്ങളിലാണ്‌ ജനിച്ചത്‌. ഹാലിക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കാൻ രക്ഷിതാക്കൾക്ക്‌ കഴിഞ്ഞു. 1673 ൽ ഹാലി ഓക്‌സ്‌ഫോർഡിലെ ക്യൂൻസ്‌ കോളേജിൽ ചേർന്നു. ഹാലിയുടേത്‌ കൂട്ട്‌ കൂടാനാഗ്രഹിക്കുന്ന പ്രകൃതമായിരുന്നു. സുഹൃത്തുക്കളുടെ കൂടെ ഉല്ലസിച്ചും മദ്യപിച്ചും കഴിഞ്ഞു. ഇംഗ്ലണ്ടിലും യൂറോപ്പിലും വലിയ സാമൂഹ്യ മാറ്റങ്ങൾ ഉണ്ടായ കാലത്ത്‌ ജനിച്ച ഒരാളെന്ന നിലയിൽ ഹാലിയിലും ആ മാറ്റങ്ങൾ പ്രതിഫലിച്ചു. അമേരിക്കയുടെ കണ്ടുപിടുത്തവും സമുദ്രയാത്രകളും കച്ചവടത്തിന്റെ അഭിവൃദ്ധിയും കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. 1600 ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സ്ഥാപനം. തുടർന്ന്‌ കോളനികളുടെ വ്യാപനത്തോടെ സമുദ്രയാത്ര അത്യാവശ്യമായി തീർന്നു. ഇത്‌ പല കണ്ടുപിടുത്തങ്ങൾക്കും വഴിവെച്ചു. സമുദ്രയാത്രക്കും മറ്റും ആകാശനിരീക്ഷണം അത്യാവശ്യമായത്‌ ജ്യോതിശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കും കാരണമായി. ഹാലിക്ക്‌ ഈ സാഹചര്യത്തിൽ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനാകാൻ എളുപ്പം കഴിഞ്ഞു. 1677 ൽ ഹാലിയെ ദക്ഷിണ സമുദ്രങ്ങളിലെ സെയിന്റ്‌ ഹെലീന ദ്വീപുകളിലേക്ക്‌ (നെപ്പോളിയനെ 1815 ൽ നാട്‌ കടത്തുകയും ഒടുക്കം 1821 ൽ മരിക്കുകയും ചെയ്‌ത അതേ ദ്വീപ്‌) കമ്പനി അയച്ചു. നാവിക ആവശ്യങ്ങൾക്ക്‌ ഉതകുന്ന കൃത്യമായ ഒരു നക്ഷത്ര ചാർട്ട്‌ ഉണ്ടാക്കുവാനായിരുന്നു നിയോഗം.
 
ഒരു കൊല്ലത്തിന്‌ ശേഷം ഹാലി ഇംഗ്ലണ്ടിലേക്ക്‌ 300 നക്ഷത്രങ്ങളുടെ സ്ഥാനങ്ങളുള്ള ചാർട്ടുമായാണ്‌ മടങ്ങിയത്‌. ഇതിനകം തന്നെ അദ്ദേഹം റോബർട്ട്‌ ഹുക്ക്‌ പോലുള്ള മറ്റ്‌ ജ്യോതിശാസ്‌ത്രജ്ഞരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തന്റെ നക്ഷത്ര ചാർട്ടും കെപ്ലറുടെ സിദ്ധാന്തങ്ങളും മുന്നിൽവെച്ചുകൊണ്ടായിരുന്നു അവരുടെ ചർച്ചകൾ ഈ ചർച്ചകളിൽ നിന്ന്‌ ഗുരുത്വാകർഷണത്തിന്റെ വ്യുൽക്രമ വർഗ നിയമം (inverse square law) ഉരുത്തിരിഞ്ഞ്‌ വന്നു. പക്ഷേ, തെളിവുകൾ ഇല്ലായിരുന്നു. അങ്ങനെ 1684 ൽ ഹാലി കേംബ്രിഡ്‌ജിൽ ന്യൂട്ടനെ കാണാൻ ചെന്നു. അത്ഭുതകരമെന്ന്‌ പറയട്ടെ ന്യൂട്ടൻ ആ നിയമം കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പെ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, എഴുതിയതൊന്നും സൂക്ഷിച്ച്‌ വെച്ചിരുന്നില്ല. വീണ്ടും എഴുതിയുണ്ടാക്കുവാൻ ന്യൂട്ടൻ തയ്യാറായതുമില്ല. കൂടെ ചേർന്ന്‌ പ്രവർത്തിക്കാൻ പറ്റുന്ന ഒരു വ്യക്തിയായിരുന്നില്ല ന്യൂട്ടൻ. എങ്കിലും ഹാലിയുടെ ഏറെക്കാലത്തെ സ്‌നേഹപൂർണമായ നിർബന്ധം കൊണ്ട്‌ ന്യൂട്ടൻ അത്‌ വീണ്ടും എഴുതി തയ്യാറാക്കി. ഹാലി സ്വന്തം പണം ചെലവഴിച്ച്‌ 1687 അത്‌ ``പ്രിൻസിപ്പിയ മാത്തമാറ്റിക്ക'' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ന്യൂട്ടന്റെ നിയമങ്ങൾ ഗുരുത്വാകർഷണത്തിന്റെ വ്യുൽക്രമ വർഗ സ്വഭാവം മാത്രമല്ല, സാർവലൗകികതയും വ്യക്തമാക്കി. ഭൗതിക നിയമങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും ഒരുപോലെ ബാധകമാണെന്ന്‌ ഗലീലിയോ മുമ്പേ പറഞ്ഞിരുന്നു. ന്യൂട്ടന്റെ നിയമങ്ങളിൽ നിന്ന്‌ കെപ്ലറുടെ നിയമങ്ങൾ നിർധരിച്ചെടുക്കാം എന്നും വ്യക്തമായി.
ഒരു കൊല്ലത്തിന്‌ ശേഷം ഹാലി ഇംഗ്ലണ്ടിലേക്ക്‌ 300 നക്ഷത്രങ്ങളുടെ സ്ഥാനങ്ങളുള്ള ചാർട്ടുമായാണ്‌ മടങ്ങിയത്‌. ഇതിനകം തന്നെ അദ്ദേഹം റോബർട്ട്‌ ഹുക്ക്‌ പോലുള്ള മറ്റ്‌ ജ്യോതിശാസ്‌ത്രജ്ഞരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തന്റെ നക്ഷത്ര ചാർട്ടും കെപ്ലറുടെ സിദ്ധാന്തങ്ങളും മുന്നിൽവെച്ചുകൊണ്ടായിരുന്നു അവരുടെ ചർച്ചകൾ ഈ ചർച്ചകളിൽ നിന്ന്‌ ഗുരുത്വാകർഷണത്തിന്റെ വ്യുൽക്രമ വർഗ നിയമം (inverse square law) ഉരുത്തിരിഞ്ഞ്‌ വന്നു. പക്ഷേ, തെളിവുകൾ ഇല്ലായിരുന്നു. അങ്ങനെ 1684 ൽ ഹാലി കേംബ്രിഡ്‌ജിൽ ന്യൂട്ടനെ കാണാൻ ചെന്നു. അത്ഭുതകരമെന്ന്‌ പറയട്ടെ ന്യൂട്ടൻ ആ നിയമം കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പെ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, എഴുതിയതൊന്നും സൂക്ഷിച്ച്‌ വെച്ചിരുന്നില്ല. വീണ്ടും എഴുതിയുണ്ടാക്കുവാൻ ന്യൂട്ടൻ തയ്യാറായതുമില്ല. കൂടെ ചേർന്ന്‌ പ്രവർത്തിക്കാൻ പറ്റുന്ന ഒരു വ്യക്തിയായിരുന്നില്ല ന്യൂട്ടൻ. എങ്കിലും ഹാലിയുടെ ഏറെക്കാലത്തെ സ്‌നേഹപൂർണമായ നിർബന്ധം കൊണ്ട്‌ ന്യൂട്ടൻ അത്‌ വീണ്ടും എഴുതി തയ്യാറാക്കി. ഹാലി സ്വന്തം പണം ചെലവഴിച്ച്‌ 1687 അത്‌ ``പ്രിൻസിപ്പിയ മാത്തമാറ്റിക്ക'' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ന്യൂട്ടന്റെ നിയമങ്ങൾ ഗുരുത്വാകർഷണത്തിന്റെ വ്യുൽക്രമ വർഗ സ്വഭാവം മാത്രമല്ല, സാർവലൗകികതയും വ്യക്തമാക്കി. ഭൗതിക നിയമങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും ഒരുപോലെ ബാധകമാണെന്ന്‌ ഗലീലിയോ മുമ്പേ പറഞ്ഞിരുന്നു. ന്യൂട്ടന്റെ നിയമങ്ങളിൽ നിന്ന്‌ കെപ്ലറുടെ നിയമങ്ങൾ നിർധരിച്ചെടുക്കാം എന്നും വ്യക്തമായി.
1680, 1681, 1682 വർഷങ്ങളിൽ ഫ്രാൻസിലേക്ക്‌ നടത്തിയ യാത്രകളിലാണ്‌ ഹാലിക്ക്‌ ധൂമകേതുക്കളിൽ താൽപ്പര്യമുണ്ടായത്‌. ഹാലിക്കും നൂറ്‌ വർഷം മുമ്പ്‌ ടൈക്കോ ബ്രാഹേ, ധൂമകേതുക്കൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രതിഭാസമല്ല (ഗലീലിയോ പോലും അത്‌ അങ്ങനെയാണെന്നാണ്‌ വിശ്വസിച്ചത്‌) എന്ന്‌ പറഞ്ഞിരുന്നു. അവ ചന്ദ്രബിംബത്തിനും എത്രയോ അകലെയാണെന്നും പറഞ്ഞു. ഇത്‌ തെളിയിക്കാൻ ബ്രാഹെ വളരെ ലളിതമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. 1577 ൽ ഒരു ധൂമകേതു വന്നപ്പോൾ ചന്ദ്രന്റെയും ധൂമകേതുവിന്റെയും സ്ഥാനങ്ങൾ, നൂറ്‌ കണക്കിന്‌ കിലോമീറ്റർ അകലങ്ങളിലുള്ള രണ്ട്‌ സ്ഥലത്ത്‌ നിന്നും അളന്നു. ചന്ദ്രന്റെ ലംബന കോൺ (parallax) ധൂമകേതുവിന്റേതിനേക്കാൾ എത്രയോ വലുതാണെന്ന്‌ തിരിച്ചറിഞ്ഞു. കോമറ്റുകൾ ചന്ദ്രനിൽ നിന്നും എത്രയോ അകലെയാണെന്ന്‌ ഇത്‌ കാണിച്ചു. പക്ഷേ, ശിഷ്യനായ ജോഹന്നാസ്‌ കെപ്ലർ ധൂമകേതുവിന്റെ പഥം കണക്കാക്കുന്നതിൽ തെറ്റ്‌ വരുത്തി. ഗ്രഹങ്ങളുടെ, സൂര്യന്‌ ചുറ്റുമുള്ള സഞ്ചാരപഥം ദീർഘവൃത്താകാരമാണെന്ന്‌ പറഞ്ഞ കെപ്ലർ പക്ഷേ, ധൂമകേതുക്കൾ നേർപഥത്തിലാണ്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ നിർദേശിച്ചു. കെപ്ലർ നിരീക്ഷിച്ചിരുന്ന ധൂമകേതു ഭൂമിയിൽ നിന്നും വളരെ അകലെയായിരുന്നതുകൊണ്ടും പഥത്തിന്റെ വൃത്താകാരം കാണാൻ കഴിയാത്തതുകൊണ്ടും കെപ്ലറുടെ ഊഹം തെറ്റിപ്പോയി. 1680 ൽ പ്രത്യക്ഷപ്പെട്ട ധൂമകേതുവിന്റെ പഥം നേർവരയിലല്ല എന്ന്‌ കണ്ട ഹാലി അന്ധാളിച്ചുപോയി. 1682 ൽ വന്ന ധൂമകേതുവിന്റെ പഥവും 1607 ലും 1531 ലും വന്ന ധൂമകേതുക്കളുടെ പഥങ്ങളും ഒന്നാണെന്ന്‌ ഹാലി മനസ്സിലാക്കി.
1680, 1681, 1682 വർഷങ്ങളിൽ ഫ്രാൻസിലേക്ക്‌ നടത്തിയ യാത്രകളിലാണ്‌ ഹാലിക്ക്‌ ധൂമകേതുക്കളിൽ താൽപ്പര്യമുണ്ടായത്‌. ഹാലിക്കും നൂറ്‌ വർഷം മുമ്പ്‌ ടൈക്കോ ബ്രാഹേ, ധൂമകേതുക്കൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രതിഭാസമല്ല (ഗലീലിയോ പോലും അത്‌ അങ്ങനെയാണെന്നാണ്‌ വിശ്വസിച്ചത്‌) എന്ന്‌ പറഞ്ഞിരുന്നു. അവ ചന്ദ്രബിംബത്തിനും എത്രയോ അകലെയാണെന്നും പറഞ്ഞു. ഇത്‌ തെളിയിക്കാൻ ബ്രാഹെ വളരെ ലളിതമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. 1577 ൽ ഒരു ധൂമകേതു വന്നപ്പോൾ ചന്ദ്രന്റെയും ധൂമകേതുവിന്റെയും സ്ഥാനങ്ങൾ, നൂറ്‌ കണക്കിന്‌ കിലോമീറ്റർ അകലങ്ങളിലുള്ള രണ്ട്‌ സ്ഥലത്ത്‌ നിന്നും അളന്നു. ചന്ദ്രന്റെ ലംബന കോൺ (parallax) ധൂമകേതുവിന്റേതിനേക്കാൾ എത്രയോ വലുതാണെന്ന്‌ തിരിച്ചറിഞ്ഞു. കോമറ്റുകൾ ചന്ദ്രനിൽ നിന്നും എത്രയോ അകലെയാണെന്ന്‌ ഇത്‌ കാണിച്ചു. പക്ഷേ, ശിഷ്യനായ ജോഹന്നാസ്‌ കെപ്ലർ ധൂമകേതുവിന്റെ പഥം കണക്കാക്കുന്നതിൽ തെറ്റ്‌ വരുത്തി. ഗ്രഹങ്ങളുടെ, സൂര്യന്‌ ചുറ്റുമുള്ള സഞ്ചാരപഥം ദീർഘവൃത്താകാരമാണെന്ന്‌ പറഞ്ഞ കെപ്ലർ പക്ഷേ, ധൂമകേതുക്കൾ നേർപഥത്തിലാണ്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ നിർദേശിച്ചു. കെപ്ലർ നിരീക്ഷിച്ചിരുന്ന ധൂമകേതു ഭൂമിയിൽ നിന്നും വളരെ അകലെയായിരുന്നതുകൊണ്ടും പഥത്തിന്റെ വൃത്താകാരം കാണാൻ കഴിയാത്തതുകൊണ്ടും കെപ്ലറുടെ ഊഹം തെറ്റിപ്പോയി. 1680 ൽ പ്രത്യക്ഷപ്പെട്ട ധൂമകേതുവിന്റെ പഥം നേർവരയിലല്ല എന്ന്‌ കണ്ട ഹാലി അന്ധാളിച്ചുപോയി. 1682 ൽ വന്ന ധൂമകേതുവിന്റെ പഥവും 1607 ലും 1531 ലും വന്ന ധൂമകേതുക്കളുടെ പഥങ്ങളും ഒന്നാണെന്ന്‌ ഹാലി മനസ്സിലാക്കി.
ന്യൂട്ടന്റെ പ്രിൻസിപ്പിയ പ്രസിദ്ധീകരിച്ചതിനു ശേഷം ഹാലി ഈ പ്രശ്‌നത്തിലേക്ക്‌ തിരിച്ചു വന്നു. ഇപ്പോൾ കുറച്ചുകൂടി ആത്മവിശ്വാസം കൈവന്നിരുന്നു അദ്ദേഹത്തിന്‌. പക്ഷേ, ഒരു പ്രശ്‌നം അവശേഷിച്ചു. ഗ്രഹങ്ങളുടെ പഥങ്ങൾ ആവർത്തനത്തിൽ വളരെ കൃത്യത പുലർത്തുന്നുണ്ടെങ്കിലും ധൂമകേതുക്കൾ അങ്ങനെയല്ല. അവ ആവർത്തിച്ചു വരുമെങ്കിലും സന്ദർശനങ്ങളുടെ ഇടവേള അത്രയ്‌ക്ക്‌ കൃത്യമല്ല. 1456, 1378, 1301 വർഷങ്ങളിൽ വന്ന ധൂമകേതുക്കളുടെ സന്ദർശനങ്ങളുടെ ചരിത്രം വിശദമായി ഹാലി പഠിച്ചപ്പോൾ ഇത്‌ ബോധ്യമായി. ഈ കോമറ്റുകളെല്ലാം തന്നെ ശരാശരി 76-77 വർഷങ്ങളിൽ ആവർത്തിച്ച്‌ വരുന്നവയാണെന്ന്‌. ഈ കോമറ്റുകളുടെയെല്ലാം പാത ഒന്നു തന്നെയാണെങ്കിലും അത്രയ്‌ക്ക്‌കൃത്യതയില്ല എന്ന കാര്യം ഹാലിയെ വിഷമിപ്പിച്ചു. 1705 ൽ ഇതിനുള്ള ഉത്തരം ഹാലി ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിൽ കണ്ടെത്തി. ധൂമകേതുക്കളും ഭൗതികവസ്‌തുക്കളാണല്ലോ. അപ്പോൾ തീർച്ചയായും അവയും ഗ്രഹചലന നിയമങ്ങൾ അനുസരിക്കണം. അവയ്‌ക്കും സൂര്യന്റെ ഗുരുത്വാകർഷണം ബാധകമാണ്‌. അവ ഗ്രഹങ്ങളെപ്പോലെ ദീർഘവൃത്താകാര പഥത്തിൽ തന്നെ സൂര്യനിലേക്ക്‌ ആകർഷിക്കപ്പെടണം. പക്ഷേ, എന്തുകൊണ്ടാണ്‌ ഇവയുടെ പഥത്തിന്‌ ചെറിയ വ്യത്യാസം വരുന്നത്‌? കോമറ്റുകൾ ഗ്രഹങ്ങളേക്കാൾ താരതമ്യേന പിണ്ഡം കുറഞ്ഞവയായതുകൊണ്ട്‌ സൂര്യനിലേക്കുള്ള യാത്രാമധ്യേ വ്യാഴം, ശനി, തുടങ്ങിയ പടുകൂറ്റൻ ഗ്രഹങ്ങളുടെ ആകർഷണം അതിന്റെ പഥത്തെ മാറ്റി മറിക്കാൻ സാധ്യതയുണ്ട്‌ എന്നാണ്‌ ഉത്തരം. ആവർത്തനകാലം വളരെ കൃത്യമല്ലെങ്കിലും ശരാശരി 76 വർഷം ശരിയാണെന്ന്‌ കണ്ടു. 1531, 1607, 1682 പ്രത്യക്ഷപ്പെട്ട കോമറ്റുകളെല്ലാം ഒന്ന്‌ തന്നെയാണെന്നും അത്‌ വീണ്ടും 1758 ൽ വരുമെന്നും 1705 ൽ ഹാലി പ്രവചിച്ചു. ഹാലി തന്റെ പ്രബന്ധത്തിന്റെ ശ്രദ്ധേയമായ ഉപസംഹാരത്തിൽ എന്താണ്‌ എഴുതിയിരിക്കുന്നതെന്ന്‌ നോക്കാം. ``മേൽ കൊടുത്തിരിക്കുന്ന കോമറ്റുകളെല്ലാം ഒന്നു തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവയുടെ ആവർത്തനകാലത്തെപ്പറ്റി ഇങ്ങിനെ പറയുന്നു. ``കോമറ്റുകളുടെ പരിക്രമണ പഥത്തിന്റെ ഗണിതസൂചകങ്ങളെല്ലാം ഒന്നു തന്നെ. സമയക്രമം മാത്രം കൃത്യമല്ല പക്ഷേ, അത്‌ അത്ര വലിയ കാര്യമല്ല. ഉദാഹരണത്തിന്‌ ശനിയുടെ ചലനത്തിൽ മറ്റ്‌ ഗ്രഹങ്ങളുടെ പ്രത്യേകിച്ചും വ്യാഴത്തിന്റെ സാമീപ്യം കൊണ്ട്‌ ദിവസങ്ങളോളം കൃത്യമല്ലാതാവുന്നുണ്ട്‌. ഇതേ ചാഞ്ചല്യം കോമറ്റുകളുടെ കാര്യത്തിലും സംഭവിക്കാം.'' 1456 ൽ ഒരു കോമറ്റ്‌ ഭൂമിക്കും സൂര്യനുമിടയിലൂടെ വിപരീത ദിശയിൽ കടന്നുപോയി. അതിനെ ശാസ്‌ത്രീയമായി നിരീക്ഷിച്ചില്ലെങ്കിലും അതിന്റെ പഥം ആവർത്തനകാലം എന്നിവയിൽ നിന്നും മനസ്സിലാക്കുന്നത്‌ അതും 1531, 1607, 1682 എന്നീ വർഷങ്ങളിൽ വന്നുപോയ കോമറ്റും ഒന്ന്‌ തന്നെയാണെന്നാണ്‌. അതിനാൽ ആത്മവിശ്വാസത്തോടെ മുൻകൂട്ടി പറയുന്നു 1758 ൽ അത്‌ വീണ്ടും വരുമെന്ന്‌. ഈ പ്രവചനം ശരിയാവുകയാണെങ്കിൽ മറ്റ്‌ കോമറ്റുകളും തിരികെ വരാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല.''
ന്യൂട്ടന്റെ പ്രിൻസിപ്പിയ പ്രസിദ്ധീകരിച്ചതിനു ശേഷം ഹാലി ഈ പ്രശ്‌നത്തിലേക്ക്‌ തിരിച്ചു വന്നു. ഇപ്പോൾ കുറച്ചുകൂടി ആത്മവിശ്വാസം കൈവന്നിരുന്നു അദ്ദേഹത്തിന്‌. പക്ഷേ, ഒരു പ്രശ്‌നം അവശേഷിച്ചു. ഗ്രഹങ്ങളുടെ പഥങ്ങൾ ആവർത്തനത്തിൽ വളരെ കൃത്യത പുലർത്തുന്നുണ്ടെങ്കിലും ധൂമകേതുക്കൾ അങ്ങനെയല്ല. അവ ആവർത്തിച്ചു വരുമെങ്കിലും സന്ദർശനങ്ങളുടെ ഇടവേള അത്രയ്‌ക്ക്‌ കൃത്യമല്ല. 1456, 1378, 1301 വർഷങ്ങളിൽ വന്ന ധൂമകേതുക്കളുടെ സന്ദർശനങ്ങളുടെ ചരിത്രം വിശദമായി ഹാലി പഠിച്ചപ്പോൾ ഇത്‌ ബോധ്യമായി. ഈ കോമറ്റുകളെല്ലാം തന്നെ ശരാശരി 76-77 വർഷങ്ങളിൽ ആവർത്തിച്ച്‌ വരുന്നവയാണെന്ന്‌. ഈ കോമറ്റുകളുടെയെല്ലാം പാത ഒന്നു തന്നെയാണെങ്കിലും അത്രയ്‌ക്ക്‌കൃത്യതയില്ല എന്ന കാര്യം ഹാലിയെ വിഷമിപ്പിച്ചു. 1705 ൽ ഇതിനുള്ള ഉത്തരം ഹാലി ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിൽ കണ്ടെത്തി. ധൂമകേതുക്കളും ഭൗതികവസ്‌തുക്കളാണല്ലോ. അപ്പോൾ തീർച്ചയായും അവയും ഗ്രഹചലന നിയമങ്ങൾ അനുസരിക്കണം. അവയ്‌ക്കും സൂര്യന്റെ ഗുരുത്വാകർഷണം ബാധകമാണ്‌. അവ ഗ്രഹങ്ങളെപ്പോലെ ദീർഘവൃത്താകാര പഥത്തിൽ തന്നെ സൂര്യനിലേക്ക്‌ ആകർഷിക്കപ്പെടണം. പക്ഷേ, എന്തുകൊണ്ടാണ്‌ ഇവയുടെ പഥത്തിന്‌ ചെറിയ വ്യത്യാസം വരുന്നത്‌? കോമറ്റുകൾ ഗ്രഹങ്ങളേക്കാൾ താരതമ്യേന പിണ്ഡം കുറഞ്ഞവയായതുകൊണ്ട്‌ സൂര്യനിലേക്കുള്ള യാത്രാമധ്യേ വ്യാഴം, ശനി, തുടങ്ങിയ പടുകൂറ്റൻ ഗ്രഹങ്ങളുടെ ആകർഷണം അതിന്റെ പഥത്തെ മാറ്റി മറിക്കാൻ സാധ്യതയുണ്ട്‌ എന്നാണ്‌ ഉത്തരം. ആവർത്തനകാലം വളരെ കൃത്യമല്ലെങ്കിലും ശരാശരി 76 വർഷം ശരിയാണെന്ന്‌ കണ്ടു. 1531, 1607, 1682 പ്രത്യക്ഷപ്പെട്ട കോമറ്റുകളെല്ലാം ഒന്ന്‌ തന്നെയാണെന്നും അത്‌ വീണ്ടും 1758 ൽ വരുമെന്നും 1705 ൽ ഹാലി പ്രവചിച്ചു. ഹാലി തന്റെ പ്രബന്ധത്തിന്റെ ശ്രദ്ധേയമായ ഉപസംഹാരത്തിൽ എന്താണ്‌ എഴുതിയിരിക്കുന്നതെന്ന്‌ നോക്കാം. ``മേൽ കൊടുത്തിരിക്കുന്ന കോമറ്റുകളെല്ലാം ഒന്നു തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവയുടെ ആവർത്തനകാലത്തെപ്പറ്റി ഇങ്ങിനെ പറയുന്നു. ``കോമറ്റുകളുടെ പരിക്രമണ പഥത്തിന്റെ ഗണിതസൂചകങ്ങളെല്ലാം ഒന്നു തന്നെ. സമയക്രമം മാത്രം കൃത്യമല്ല പക്ഷേ, അത്‌ അത്ര വലിയ കാര്യമല്ല. ഉദാഹരണത്തിന്‌ ശനിയുടെ ചലനത്തിൽ മറ്റ്‌ ഗ്രഹങ്ങളുടെ പ്രത്യേകിച്ചും വ്യാഴത്തിന്റെ സാമീപ്യം കൊണ്ട്‌ ദിവസങ്ങളോളം കൃത്യമല്ലാതാവുന്നുണ്ട്‌. ഇതേ ചാഞ്ചല്യം കോമറ്റുകളുടെ കാര്യത്തിലും സംഭവിക്കാം.'' 1456 ൽ ഒരു കോമറ്റ്‌ ഭൂമിക്കും സൂര്യനുമിടയിലൂടെ വിപരീത ദിശയിൽ കടന്നുപോയി. അതിനെ ശാസ്‌ത്രീയമായി നിരീക്ഷിച്ചില്ലെങ്കിലും അതിന്റെ പഥം ആവർത്തനകാലം എന്നിവയിൽ നിന്നും മനസ്സിലാക്കുന്നത്‌ അതും 1531, 1607, 1682 എന്നീ വർഷങ്ങളിൽ വന്നുപോയ കോമറ്റും ഒന്ന്‌ തന്നെയാണെന്നാണ്‌. അതിനാൽ ആത്മവിശ്വാസത്തോടെ മുൻകൂട്ടി പറയുന്നു 1758 ൽ അത്‌ വീണ്ടും വരുമെന്ന്‌. ഈ പ്രവചനം ശരിയാവുകയാണെങ്കിൽ മറ്റ്‌ കോമറ്റുകളും തിരികെ വരാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല.''
ധൂമകേതുക്കളും പൊതുജനങ്ങളുടെ പ്രതികരണവും
 
===ധൂമകേതുക്കളും പൊതുജനങ്ങളുടെ പ്രതികരണവും===
 
എഡ്‌മണ്ട്‌ ഹാലി ഇത്‌ എഴുതിയപ്പോൾ അദ്ദേഹം ശാസ്‌ത്രജ്ഞരുടെ ഇടയിൽ എത്ര പ്രശസ്‌തനായിരുന്നിട്ടും പൊതുവേ വലിയ ശ്രദ്ധയൊന്നും ആ പ്രവചനത്തിന്‌ കിട്ടിയില്ല. പൊതുജനം കാര്യം മനസ്സിലാക്കിയത്‌ 1757ലാണ്‌. അപ്പോഴേക്കും ഹാലി കഥാവശേഷനായിക്കഴിഞ്ഞിരുന്നു. ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞനായ ചാൾസ്‌ മെസിയേർ കോമറ്റിനെ 1758 നവംബറിൽ കണ്ടു. പക്ഷേ, അതദ്ദേഹം പ്രഖ്യാപിച്ചില്ല. 1758 ലെ ക്രിസ്‌മസ്‌ രാത്രിയിൽ ജോഹാൻ പാലിറ്റ്‌സ്‌ കണ്ട്‌ ഹാലിയുടെ പ്രവചനം ശരിയെന്നു പ്രഖ്യാപിച്ചു. അങ്ങനെ ന്യൂട്ടന്റെ നിയമം ശരിയാണെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. നിരവധി തെളിവുകൾ വരാനിരിക്കുന്നതേയുള്ളൂ. ഉദാ: വില്യം ഹെർഷലിന്റെ കണ്ടുപിടുത്തങ്ങൾ (ഇരട്ട നക്ഷത്രങ്ങൾ അന്യോന്യം ചുറ്റുന്നതും മറ്റും) ഗുരുത്വാകർഷണം സാർവത്രികമാണെന്നു സ്ഥാപിക്കപ്പെട്ടു. ശാസ്‌ത്രത്തിന്റെ കൃത്യതയ്‌ക്ക്‌ കൃത്യമായ പുതിയ മാനദണ്ഡങ്ങൾ ക്രമേണ ഉരുത്തിരിഞ്ഞുവന്നു.
എഡ്‌മണ്ട്‌ ഹാലി ഇത്‌ എഴുതിയപ്പോൾ അദ്ദേഹം ശാസ്‌ത്രജ്ഞരുടെ ഇടയിൽ എത്ര പ്രശസ്‌തനായിരുന്നിട്ടും പൊതുവേ വലിയ ശ്രദ്ധയൊന്നും ആ പ്രവചനത്തിന്‌ കിട്ടിയില്ല. പൊതുജനം കാര്യം മനസ്സിലാക്കിയത്‌ 1757ലാണ്‌. അപ്പോഴേക്കും ഹാലി കഥാവശേഷനായിക്കഴിഞ്ഞിരുന്നു. ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞനായ ചാൾസ്‌ മെസിയേർ കോമറ്റിനെ 1758 നവംബറിൽ കണ്ടു. പക്ഷേ, അതദ്ദേഹം പ്രഖ്യാപിച്ചില്ല. 1758 ലെ ക്രിസ്‌മസ്‌ രാത്രിയിൽ ജോഹാൻ പാലിറ്റ്‌സ്‌ കണ്ട്‌ ഹാലിയുടെ പ്രവചനം ശരിയെന്നു പ്രഖ്യാപിച്ചു. അങ്ങനെ ന്യൂട്ടന്റെ നിയമം ശരിയാണെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. നിരവധി തെളിവുകൾ വരാനിരിക്കുന്നതേയുള്ളൂ. ഉദാ: വില്യം ഹെർഷലിന്റെ കണ്ടുപിടുത്തങ്ങൾ (ഇരട്ട നക്ഷത്രങ്ങൾ അന്യോന്യം ചുറ്റുന്നതും മറ്റും) ഗുരുത്വാകർഷണം സാർവത്രികമാണെന്നു സ്ഥാപിക്കപ്പെട്ടു. ശാസ്‌ത്രത്തിന്റെ കൃത്യതയ്‌ക്ക്‌ കൃത്യമായ പുതിയ മാനദണ്ഡങ്ങൾ ക്രമേണ ഉരുത്തിരിഞ്ഞുവന്നു.
ഹാലിയുടെ പ്രവചനത്തിന്‌ അർഹമായ ശ്രദ്ധ കിട്ടിയില്ലെങ്കിലും അക്കാലത്തെ ശാസ്‌ത്രസമൂഹവും സാഹിത്യനായകന്മാരും അതിന്റെ മഹത്വം തിരിച്ചറിഞ്ഞു. ജോനാതൻ സ്വിഫ്‌റ്റ്‌ 1726 ലെ തന്റെ ഗളിവേഴ്‌സ്‌ ട്രാവൽ എന്ന നോവലിൽ കോമറ്റുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. ഹാലി കോമറ്റിന്റെ പിന്നത്തെ വരവിൽ, അതായത്‌ 1986 ൽ ദൃശ്യമാധ്യമങ്ങൾ വൻ പ്രാധാന്യം കൊടുക്കുകയും വൻതോതിൽ പൊതുജനശ്രദ്ധ നേടുകയുമുണ്ടായി. വളരെ ചുരുക്കം പേർ മാത്രമേ അതിന്റെ രണ്ട്‌ സന്ദർശനങ്ങൾ കണ്ടവരായുള്ളൂ. അത്തരക്കാർ 1910 ലെ തങ്ങളുടെ അനുഭവത്തെപ്പറ്റി പത്രമാധ്യമങ്ങളിൽ 1986 ൽ എഴുതുകയുണ്ടായി. അവരിൽ ഒരാൾ പ്രശസ്‌ത പക്ഷി നിരീക്ഷകൻ ഡോ. സാലിം അലി (1896-1987) ആയിരുന്നു.
ഹാലിയുടെ പ്രവചനത്തിന്‌ അർഹമായ ശ്രദ്ധ കിട്ടിയില്ലെങ്കിലും അക്കാലത്തെ ശാസ്‌ത്രസമൂഹവും സാഹിത്യനായകന്മാരും അതിന്റെ മഹത്വം തിരിച്ചറിഞ്ഞു. ജോനാതൻ സ്വിഫ്‌റ്റ്‌ 1726 ലെ തന്റെ ഗളിവേഴ്‌സ്‌ ട്രാവൽ എന്ന നോവലിൽ കോമറ്റുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. ഹാലി കോമറ്റിന്റെ പിന്നത്തെ വരവിൽ, അതായത്‌ 1986 ൽ ദൃശ്യമാധ്യമങ്ങൾ വൻ പ്രാധാന്യം കൊടുക്കുകയും വൻതോതിൽ പൊതുജനശ്രദ്ധ നേടുകയുമുണ്ടായി. വളരെ ചുരുക്കം പേർ മാത്രമേ അതിന്റെ രണ്ട്‌ സന്ദർശനങ്ങൾ കണ്ടവരായുള്ളൂ. അത്തരക്കാർ 1910 ലെ തങ്ങളുടെ അനുഭവത്തെപ്പറ്റി പത്രമാധ്യമങ്ങളിൽ 1986 ൽ എഴുതുകയുണ്ടായി. അവരിൽ ഒരാൾ പ്രശസ്‌ത പക്ഷി നിരീക്ഷകൻ ഡോ. സാലിം അലി (1896-1987) ആയിരുന്നു.
ഹാലി കോമറ്റിന്റെ സമകാലികൻ ആയിരുന്നുവെന്ന്‌ മാർക്ക്‌ ടൈ്വൻ അവകാശപ്പെടുന്നു. അദ്ദേഹം പറയുമായിരുന്നു ``ഞാൻ 1835 ലെ ഹാലി കോമറ്റിന്റെ കൂടെയാണ്‌ വന്നത്‌. അത്‌ അടുത്ത വർഷം വീണ്ടും വരികയാണ്‌. ഞാൻ അതിന്റെ കൂടെ പോകാനാഗ്രഹിക്കുന്നു.'' 1909 ലാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌. കൂടെ ഇത്രയും പറഞ്ഞു. ``ഹാലി കോമറ്റിന്റെ കൂടെ പോകാൻ ഒത്തില്ലെങ്കിൽ എനിക്ക്‌ അതൊരു വലിയ നിരാശയാകും. അതുകൊണ്ട്‌ ദൈവം പറഞ്ഞു- സംശയമില്ല, ഇതാ രണ്ട്‌ അസാധാരണ സൃഷ്‌ടികൾ. അവ രണ്ടും ഒന്നിച്ച്‌ വന്നു. അവ ഒന്നിച്ച്‌ തന്നെ പോകട്ടെ. ``മാർക്ക്‌ ടൈ്വനിന്‌ നിരാശയോടെ ജീവിക്കേണ്ടിവന്നില്ല. 1910 ൽ ഹാലി ധൂമകേതു ഭൂമിയുമായി ഏറ്റവും അടുത്ത്‌ വന്നതിന്റെ അടുത്ത ദിവസം, അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു.
ഹാലി കോമറ്റിന്റെ സമകാലികൻ ആയിരുന്നുവെന്ന്‌ മാർക്ക്‌ ടൈ്വൻ അവകാശപ്പെടുന്നു. അദ്ദേഹം പറയുമായിരുന്നു ``ഞാൻ 1835 ലെ ഹാലി കോമറ്റിന്റെ കൂടെയാണ്‌ വന്നത്‌. അത്‌ അടുത്ത വർഷം വീണ്ടും വരികയാണ്‌. ഞാൻ അതിന്റെ കൂടെ പോകാനാഗ്രഹിക്കുന്നു.'' 1909 ലാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌. കൂടെ ഇത്രയും പറഞ്ഞു. ``ഹാലി കോമറ്റിന്റെ കൂടെ പോകാൻ ഒത്തില്ലെങ്കിൽ എനിക്ക്‌ അതൊരു വലിയ നിരാശയാകും. അതുകൊണ്ട്‌ ദൈവം പറഞ്ഞു- സംശയമില്ല, ഇതാ രണ്ട്‌ അസാധാരണ സൃഷ്‌ടികൾ. അവ രണ്ടും ഒന്നിച്ച്‌ വന്നു. അവ ഒന്നിച്ച്‌ തന്നെ പോകട്ടെ. ``മാർക്ക്‌ ടൈ്വനിന്‌ നിരാശയോടെ ജീവിക്കേണ്ടിവന്നില്ല. 1910 ൽ ഹാലി ധൂമകേതു ഭൂമിയുമായി ഏറ്റവും അടുത്ത്‌ വന്നതിന്റെ അടുത്ത ദിവസം, അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു.
ഒരു ദുശ്ശകുനമായി കരുതിയതിനുപരി, സാഹിത്യത്തിൽ രസകരമായ ചില നുറുങ്ങുകളും ഹാലി കോമറ്റിനെപ്പറ്റി ഉണ്ട്‌. ബംഗാളിലെ പ്രസിദ്ധ ബാലസാഹിത്യകാരനും ഹാസ്യകഥാകൃത്തുമായ സുകുമാർ റേ എഴുതിയ ``ജാലപാല'' (മണ്ടത്തരങ്ങൾ) എന്ന ഹാസ്യ നാടകത്തിൽ 1910 ലെ ഹാലി കോമറ്റിന്റെ വരവിനെപ്പറ്റി ഇങ്ങനെ ചില സംഭാഷണ ശകലങ്ങൾ കാണാം.
ഒരു ദുശ്ശകുനമായി കരുതിയതിനുപരി, സാഹിത്യത്തിൽ രസകരമായ ചില നുറുങ്ങുകളും ഹാലി കോമറ്റിനെപ്പറ്റി ഉണ്ട്‌. ബംഗാളിലെ പ്രസിദ്ധ ബാലസാഹിത്യകാരനും ഹാസ്യകഥാകൃത്തുമായ സുകുമാർ റേ എഴുതിയ ``ജാലപാല'' (മണ്ടത്തരങ്ങൾ) എന്ന ഹാസ്യ നാടകത്തിൽ 1910 ലെ ഹാലി കോമറ്റിന്റെ വരവിനെപ്പറ്റി ഇങ്ങനെ ചില സംഭാഷണ ശകലങ്ങൾ കാണാം.
ജമീൻദാർ : ഹൗ എന്തൊരു ചൂടാണ്‌! അല്ലെ?
ജമീൻദാർ : ഹൗ എന്തൊരു ചൂടാണ്‌! അല്ലെ?
ഖെണ്ടുരാം : ഹൊ! സഹിക്കവയ്യ, തീയിലിട്ട്‌ പൊരിക്കുന്നതു മാതിരിയുണ്ട്‌.
ഖെണ്ടുരാം : ഹൊ! സഹിക്കവയ്യ, തീയിലിട്ട്‌ പൊരിക്കുന്നതു മാതിരിയുണ്ട്‌.
ദുലിരാം : ഞങ്ങളുടെ പൂച്ച ചൂട്‌ കൊണ്ട്‌ ചത്തുപോയി.
ദുലിരാം : ഞങ്ങളുടെ പൂച്ച ചൂട്‌ കൊണ്ട്‌ ചത്തുപോയി.
ജമീൻദാർ : ഞാൻ കരുതുന്നത്‌ ഇതിനൊക്കെ ആ ധൂമകേതുവാണ്‌ കാരണം
ജമീൻദാർ : ഞാൻ കരുതുന്നത്‌ ഇതിനൊക്കെ ആ ധൂമകേതുവാണ്‌ കാരണം
പണ്ഡിറ്റ്‌ : ആ അതെയതെ; ഇന്നാളൊരു ദിവസം ഞങ്ങളതിന്റെ വാൽ കണ്ടു.
പണ്ഡിറ്റ്‌ : ആ അതെയതെ; ഇന്നാളൊരു ദിവസം ഞങ്ങളതിന്റെ വാൽ കണ്ടു.
ദുലിരാം : ഏ ആരുടെ വാലാ കണ്ടത്‌?
ദുലിരാം : ഏ ആരുടെ വാലാ കണ്ടത്‌?
ഖെണ്ഡുരാം : അത്‌ അതിന്റെ വാൽ തന്നെ ആയിരിക്കണം.
ഖെണ്ഡുരാം : അത്‌ അതിന്റെ വാൽ തന്നെ ആയിരിക്കണം.
ജമീൻദാർ : എന്തൊക്കെ അത്യാപത്തുകളാ അത്‌ കൊണ്ടുവന്നത്‌. കൊടുങ്കാറ്റും മഴയും ഭൂകന്വും എന്നു വേണ്ട
ജമീൻദാർ : എന്തൊക്കെ അത്യാപത്തുകളാ അത്‌ കൊണ്ടുവന്നത്‌. കൊടുങ്കാറ്റും മഴയും ഭൂകന്വും എന്നു വേണ്ട
ഖെണ്ഡുരാം : പ്ലേഗ്‌, ക്ഷാമം, ബറിബറി
ഖെണ്ഡുരാം : പ്ലേഗ്‌, ക്ഷാമം, ബറിബറി
ദുലിരാം : വെറ്റിലയിൽ നിറയെ പുഴുക്കൾ, അലഹബാദ്‌ പ്രദർശനം...
ദുലിരാം : വെറ്റിലയിൽ നിറയെ പുഴുക്കൾ, അലഹബാദ്‌ പ്രദർശനം...
പണ്ഡിറ്റ്‌ : പക്ഷേ, ഞാൻ അറിഞ്ഞിടത്തോളം ഈ വെറ്റിലയിലെ പുഴുക്കളുടെ കാര്യം ശരിയല്ല.
പണ്ഡിറ്റ്‌ : പക്ഷേ, ഞാൻ അറിഞ്ഞിടത്തോളം ഈ വെറ്റിലയിലെ പുഴുക്കളുടെ കാര്യം ശരിയല്ല.
ഖെണ്ഡുരാം : അങ്ങനെയല്ല. ശരിക്കും സത്യമാ ഞാൻ പറയുന്നത്‌. വെറ്റില ചവച്ചയുടനെ ആളുകൾ മരിക്കുന്നത്‌ നമ്മുടെ ഡോക്‌ടർ നന്ദലാൽ കണ്ടതാ.
ഖെണ്ഡുരാം : അങ്ങനെയല്ല. ശരിക്കും സത്യമാ ഞാൻ പറയുന്നത്‌. വെറ്റില ചവച്ചയുടനെ ആളുകൾ മരിക്കുന്നത്‌ നമ്മുടെ ഡോക്‌ടർ നന്ദലാൽ കണ്ടതാ.
ജമീൻദാർ : ഓ അങ്ങനെയോ, എങ്കിൽ അത്‌ ശരിയായിരിക്കും.
ജമീൻദാർ : ഓ അങ്ങനെയോ, എങ്കിൽ അത്‌ ശരിയായിരിക്കും.
പണ്ഡിറ്റ്‌ : അതെയതെ പുഴുക്കളെ ടെലിസ്‌കോപ്പിലൂടെ കാണാമത്രെ
പണ്ഡിറ്റ്‌ : അതെയതെ പുഴുക്കളെ ടെലിസ്‌കോപ്പിലൂടെ കാണാമത്രെ
ഖെണ്ഡുരാം : കൽക്കത്തയിലെ നമ്മുടെ ഇംഗ്ലീഷ്‌ ഡോക്‌ടർമാർ പറഞ്ഞു അവ നല്ല വിഷമുള്ളവയാണെന്ന്‌.
ഖെണ്ഡുരാം : കൽക്കത്തയിലെ നമ്മുടെ ഇംഗ്ലീഷ്‌ ഡോക്‌ടർമാർ പറഞ്ഞു അവ നല്ല വിഷമുള്ളവയാണെന്ന്‌.
ദുലിരാം : അതെ, ഞാൻ കണ്ടിട്ടുണ്ട്‌ അവയ്‌ക്ക്‌ വെളുത്ത വാലുണ്ട്‌. പക്ഷേ അതാരുടെ വാലായിരിക്കുമോ ആവോ?
ദുലിരാം : അതെ, ഞാൻ കണ്ടിട്ടുണ്ട്‌ അവയ്‌ക്ക്‌ വെളുത്ത വാലുണ്ട്‌. പക്ഷേ അതാരുടെ വാലായിരിക്കുമോ ആവോ?
അതെ നമ്മൾ വളരെ ദൂരം വന്നു കഴിഞ്ഞു. കോമറ്റുകളെ ഇപ്പോൾ നാം പേടിക്കാറില്ല. നമുക്ക്‌ എല്ലാവർക്കും ഒത്തുചേർന്ന്‌ രസിച്ചുകൊണ്ടുതന്നെ ഐസോണിനെ കാണാം. നമുക്കൊന്നിച്ച്‌.
അതെ നമ്മൾ വളരെ ദൂരം വന്നു കഴിഞ്ഞു. കോമറ്റുകളെ ഇപ്പോൾ നാം പേടിക്കാറില്ല. നമുക്ക്‌ എല്ലാവർക്കും ഒത്തുചേർന്ന്‌ രസിച്ചുകൊണ്ടുതന്നെ ഐസോണിനെ കാണാം. നമുക്കൊന്നിച്ച്‌.


ഡീപ്‌ ഇംപാക്ട്‌
 
==ഡീപ്‌ ഇംപാക്ട്‌==
 
ഡോ.ടി.വി വെങ്കടേശ്വരൻ, വിജ്ഞാൻ പ്രസാർ, ന്യൂഡൽഹി
ഡോ.ടി.വി വെങ്കടേശ്വരൻ, വിജ്ഞാൻ പ്രസാർ, ന്യൂഡൽഹി


ധൂമകേതുക്കൾ, സൂര്യനെ പ്രദക്ഷിണം വെച്ച്‌ മാനത്തുകൂടെ മനോഹരമായി കടന്നുപോകുമ്പോൾ മനുഷ്യനിൽ അത്ഭുതവും ഭയവും ഉണർത്തുമായിരുന്നു. ``ധൂമകേതു'' എന്ന്‌ അതിനെ അധിക്ഷേപിക്കുമ്പോഴും രാജാക്കന്മാരുടെ മരണം, ക്ഷാമം, വെള്ളപ്പൊക്കം തുടങ്ങിയ അത്യാപത്തുകൾക്ക്‌ കാരണക്കാരനായി ജ്യോത്സ്യന്മാർ ഈ ജ്വലിക്കുന്ന അതിഥിയെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ന്‌ ഇതെല്ലാം പഴയ കാര്യം. ഇപ്പോൾ ധൂമകേതുക്കൾ മനുഷ്യരെയാണ്‌ ഭയപ്പെടേണ്ടത്‌ എന്നായിരിക്കുന്നു. 2005 ജൂലായ്‌ 4ന്‌ നാസയുടെ ഉപഗ്രഹം ``ഡീപ്‌ ഇംപാക്ട്‌'', 360 കിലോഗ്രാം ഭാരം വരുന്നതും ചെമ്പ്‌ കൊണ്ട്‌ ബലപ്പെടുത്തിയതുമായ ഒരു ഉപകരണം കോമറ്റ്‌ 9P/Temple 1 എന്ന ധൂമകേതുവിൽ ഇടിച്ചിറക്കി. ഇങ്ങനെ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌ കോമറ്റുകളെക്കുറിച്ചുള്ള പഠനത്തിനുള്ള പുതിയ പരീക്ഷണമാണ്‌. കോമറ്റുകളുടെ ഉപരിഭാഗത്തെപ്പറ്റിയും ആന്തരിക വസ്‌തുക്കളെപ്പറ്റിയും പഠിക്കാൻ ഈ പരീക്ഷണം സഹായകരമാണ്‌. സൗരയൂഥത്തിന്റെ ആദ്യകാല സ്ഥിതിയെപ്പറ്റി മനസ്സിലാക്കാൻ ഈ പരീക്ഷണഫലങ്ങളെ ആശ്രയിക്കാം.
ധൂമകേതുക്കൾ, സൂര്യനെ പ്രദക്ഷിണം വെച്ച്‌ മാനത്തുകൂടെ മനോഹരമായി കടന്നുപോകുമ്പോൾ മനുഷ്യനിൽ അത്ഭുതവും ഭയവും ഉണർത്തുമായിരുന്നു. ``ധൂമകേതു'' എന്ന്‌ അതിനെ അധിക്ഷേപിക്കുമ്പോഴും രാജാക്കന്മാരുടെ മരണം, ക്ഷാമം, വെള്ളപ്പൊക്കം തുടങ്ങിയ അത്യാപത്തുകൾക്ക്‌ കാരണക്കാരനായി ജ്യോത്സ്യന്മാർ ഈ ജ്വലിക്കുന്ന അതിഥിയെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ന്‌ ഇതെല്ലാം പഴയ കാര്യം. ഇപ്പോൾ ധൂമകേതുക്കൾ മനുഷ്യരെയാണ്‌ ഭയപ്പെടേണ്ടത്‌ എന്നായിരിക്കുന്നു. 2005 ജൂലായ്‌ 4ന്‌ നാസയുടെ ഉപഗ്രഹം ``ഡീപ്‌ ഇംപാക്ട്‌'', 360 കിലോഗ്രാം ഭാരം വരുന്നതും ചെമ്പ്‌ കൊണ്ട്‌ ബലപ്പെടുത്തിയതുമായ ഒരു ഉപകരണം കോമറ്റ്‌ 9P/Temple 1 എന്ന ധൂമകേതുവിൽ ഇടിച്ചിറക്കി. ഇങ്ങനെ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌ കോമറ്റുകളെക്കുറിച്ചുള്ള പഠനത്തിനുള്ള പുതിയ പരീക്ഷണമാണ്‌. കോമറ്റുകളുടെ ഉപരിഭാഗത്തെപ്പറ്റിയും ആന്തരിക വസ്‌തുക്കളെപ്പറ്റിയും പഠിക്കാൻ ഈ പരീക്ഷണം സഹായകരമാണ്‌. സൗരയൂഥത്തിന്റെ ആദ്യകാല സ്ഥിതിയെപ്പറ്റി മനസ്സിലാക്കാൻ ഈ പരീക്ഷണഫലങ്ങളെ ആശ്രയിക്കാം.
കോമറ്റുകളെക്കുറിച്ചുള്ള പഠനം
 
===കോമറ്റുകളെക്കുറിച്ചുള്ള പഠനം===
 
യുഗങ്ങളായി ധൂമകേതുക്കൾ മനുഷ്യരാശിക്ക്‌ ദുരൂഹമായിരുന്നു. അവ എപ്പോഴും ഭയമാണ്‌ ജനിപ്പിച്ചത്‌. യഥാർഥത്തിൽ ഈ പൊടിയും ചെളിയും നിറഞ്ഞ ഹിമക്കട്ടകൾ ഭൂമിയെ അപകടപ്പെടുത്തുമോ? അവ ദൈവങ്ങൾ നൽകുന്ന വരാൻ പോകുന്ന അത്യാപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണോ? പുരാണങ്ങൾ അത്‌ ശരിവെയ്‌ക്കുന്നു.
യുഗങ്ങളായി ധൂമകേതുക്കൾ മനുഷ്യരാശിക്ക്‌ ദുരൂഹമായിരുന്നു. അവ എപ്പോഴും ഭയമാണ്‌ ജനിപ്പിച്ചത്‌. യഥാർഥത്തിൽ ഈ പൊടിയും ചെളിയും നിറഞ്ഞ ഹിമക്കട്ടകൾ ഭൂമിയെ അപകടപ്പെടുത്തുമോ? അവ ദൈവങ്ങൾ നൽകുന്ന വരാൻ പോകുന്ന അത്യാപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണോ? പുരാണങ്ങൾ അത്‌ ശരിവെയ്‌ക്കുന്നു.
ഇന്ത്യൻ പുരാണങ്ങളിലും കൃതികളിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ അനേകമാണ്‌. ധൂമകേതുക്കളെ ആവിധം തരംതിരിക്കുക പോലും ചെയ്‌ത്‌ കാണുന്നു. അഥർവവേദം ഭയങ്കരനായ ധൂമകേതുവെപ്പറ്റി പറയുന്നുണ്ട്‌. അതേ പോലെ വരാഹമിഹിരന്റെ ബൃഹത്‌ സംഹിതയുടെ പതിനൊന്നാം അധ്യായം നിരവധി ധൂമകേതുക്കളെ പട്ടികപ്പെടുത്തി, അവയുടെ ജ്യോതിഷ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്‌. ഈ ധൂമകേതുക്കൾ പൊതുവേ ലോകത്തിൽ വൻ മാറ്റങ്ങൾക്ക്‌ കാരണമാകുമെന്ന്‌ പറയുമ്പോൾ തന്നെ ഓരോ ധൂമകേതുവും എന്തെന്ന്‌ ആപൽസൂചനകളാണ്‌ തരിക എന്നും ബൃഹത്സംഹിത വിശദീകരിക്കുന്നു. ചിലവ അഗ്നി കൊണ്ടുള്ള നാശം വരുത്തും, തെക്കൻ ഭാഗത്ത്‌ വളഞ്ഞ വാലോടെ പ്രത്യക്ഷപ്പെടുന്നവ ജനങ്ങളിൽ പടർന്ന്‌ പിടിക്കാവുന്ന മഹാമാരികളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ തരുമത്രെ. ധൂമകേതുക്കൾ ഭൂകമ്പങ്ങളുടെ മുന്നറിയിപ്പാണെന്നും വിശ്വാസമുണ്ട്‌. പരാശരൻ പറയുന്നു, ചലകേതു എന്ന ധൂമകേതു മധ്യദേശത്തിൽ ഓരോ 5000 വർഷത്തിലും വന്ന്‌ ഭൂമിയെ കുലുക്കി ജനങ്ങൾക്ക്‌ നാശം വരുത്തുമെന്ന്‌. ധ്രുവകേതു എന്ന ധൂമകേതു ഇടയ്‌ക്കിടെ വന്ന്‌ ഭൂമി കുലുക്കം ഉണ്ടാക്കും എന്നും പരാമർശിക്കുന്നു.
ഇന്ത്യൻ പുരാണങ്ങളിലും കൃതികളിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ അനേകമാണ്‌. ധൂമകേതുക്കളെ ആവിധം തരംതിരിക്കുക പോലും ചെയ്‌ത്‌ കാണുന്നു. അഥർവവേദം ഭയങ്കരനായ ധൂമകേതുവെപ്പറ്റി പറയുന്നുണ്ട്‌. അതേ പോലെ വരാഹമിഹിരന്റെ ബൃഹത്‌ സംഹിതയുടെ പതിനൊന്നാം അധ്യായം നിരവധി ധൂമകേതുക്കളെ പട്ടികപ്പെടുത്തി, അവയുടെ ജ്യോതിഷ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്‌. ഈ ധൂമകേതുക്കൾ പൊതുവേ ലോകത്തിൽ വൻ മാറ്റങ്ങൾക്ക്‌ കാരണമാകുമെന്ന്‌ പറയുമ്പോൾ തന്നെ ഓരോ ധൂമകേതുവും എന്തെന്ന്‌ ആപൽസൂചനകളാണ്‌ തരിക എന്നും ബൃഹത്സംഹിത വിശദീകരിക്കുന്നു. ചിലവ അഗ്നി കൊണ്ടുള്ള നാശം വരുത്തും, തെക്കൻ ഭാഗത്ത്‌ വളഞ്ഞ വാലോടെ പ്രത്യക്ഷപ്പെടുന്നവ ജനങ്ങളിൽ പടർന്ന്‌ പിടിക്കാവുന്ന മഹാമാരികളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ തരുമത്രെ. ധൂമകേതുക്കൾ ഭൂകമ്പങ്ങളുടെ മുന്നറിയിപ്പാണെന്നും വിശ്വാസമുണ്ട്‌. പരാശരൻ പറയുന്നു, ചലകേതു എന്ന ധൂമകേതു മധ്യദേശത്തിൽ ഓരോ 5000 വർഷത്തിലും വന്ന്‌ ഭൂമിയെ കുലുക്കി ജനങ്ങൾക്ക്‌ നാശം വരുത്തുമെന്ന്‌. ധ്രുവകേതു എന്ന ധൂമകേതു ഇടയ്‌ക്കിടെ വന്ന്‌ ഭൂമി കുലുക്കം ഉണ്ടാക്കും എന്നും പരാമർശിക്കുന്നു.
ആധുനിക യൂറോപ്യൻ ഭാഷകളിൽ കോമറ്റ്‌ എന്ന വാക്കിന്റെ ഉത്ഭവം ഗ്രീക്ക്‌ ഭാഷയിലെ ``കോമറ്റസ്‌ (മുടിനാര്‌) എന്ന പദത്തിൽ നിന്നാണ്‌. പക്ഷേ ക്രിസ്‌തുവിന്‌ 1000 വർഷങ്ങൾക്ക്‌ മുമ്പേ ഇവയെ ചൈനക്കാരും കാൽഡിയരും (ഇന്നത്തെ ഇറാക്ക്‌) നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്‌. ധൂമകേതുക്കളെപ്പറ്റി ഒരു പരിധിവരെ ശരിയായ വിവരണം, ക്രി.മു.500 കൾക്കു മുമ്പ്‌ ഗ്രീസിലെ ഹെലനിക്ക്‌ ദാർശനികരുടേതാണ്‌. പ്രഭാതത്തിലോ സന്ധ്യക്കോ ചക്രവാളത്തിനടുത്ത്‌ എപ്പോഴെങ്കിലുമൊക്കെ കാണുന്ന ഒരുതരം ഗ്രഹ(ആകാശത്ത്‌ അലഞ്ഞുനടക്കുന്ന വസ്‌തുക്കൾ) ങ്ങളായിട്ടാണ്‌ പൈത്തഗോറസ്‌ അവയെ വിവരിക്കുന്നത്‌. എന്നാൽ ബി.സി 300ൽ അരിസ്റ്റോട്ടിൽ എഴുതിയ ``മെറ്റീരിയോളജി'' എന്ന പുസ്‌തകത്തിൽ ചന്ദ്രനുതാഴെ മാത്രം സംഭവിക്കുന്ന, ഭൂമിയിൽ നിന്നും പുറത്തേയ്‌ക്ക്‌ അന്തരീക്ഷത്തിലേക്ക്‌ ഉയർന്ന്‌ പൊങ്ങുന്ന ഒരുതരം തപ്‌തനിശ്വാസമായിട്ടാണ്‌ വർണിക്കുന്നത്‌.ആകാശം അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ക്രമമുള്ളതും ചിട്ടയുള്ളതുമാണ്‌. അതിൽ, ധൂമകേതുക്കളെ പോലുള്ള ചിട്ടയില്ലാതെ അപ്രതീക്ഷിതമായി വരുകയും പോവുകയും ചെയ്യുന്ന വസ്‌തുക്കൾക്ക്‌ സ്ഥാനമില്ല. ടോളമിയുടെ പ്രസിദ്ധമായ ``അൽമാജെസ്റ്റിൽ'' ധൂമകേതുക്കളെപ്പറ്റി പറയുന്നില്ല. അവയെ ആകാശവസ്‌തുക്കളായി അദ്ദേഹം കണക്കിലെടുത്തു കാണുകയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ``ടെട്രബിബ്‌ളോസ്‌'' എന്ന ജ്യോതിഷപുസ്‌തകത്തിൽ അവയെപ്പറ്റി പറയുന്നുണ്ട്‌. അരിസ്റ്റോട്ടിലിന്റെ കാഴ്‌ചപ്പാട്‌ ഏതാണ്ട്‌ ഒരായിരം വർഷം നിലനിന്നു. ചെറിയ ഒരു സംശയം പ്രകടിപ്പിച്ചത്‌ തോമസ്‌ എക്വിനാസും റോജർ ബേക്കണും ആയിരുന്നു. 1267ൽ റോജർ ബേക്കൺ തന്റെ ``Opus teritium'' എന്ന പുസ്‌തകത്തിലാണ്‌ ഈ സംശയപ്രകടനം നടത്തിയത്‌. അപ്പോഴും അവരും ധൂമകേതുക്കളെ ഒരു അപായസൂചകമായി തന്നെയാണ്‌ കരുതിയത്‌.
ആധുനിക യൂറോപ്യൻ ഭാഷകളിൽ കോമറ്റ്‌ എന്ന വാക്കിന്റെ ഉത്ഭവം ഗ്രീക്ക്‌ ഭാഷയിലെ ``കോമറ്റസ്‌ (മുടിനാര്‌) എന്ന പദത്തിൽ നിന്നാണ്‌. പക്ഷേ ക്രിസ്‌തുവിന്‌ 1000 വർഷങ്ങൾക്ക്‌ മുമ്പേ ഇവയെ ചൈനക്കാരും കാൽഡിയരും (ഇന്നത്തെ ഇറാക്ക്‌) നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്‌. ധൂമകേതുക്കളെപ്പറ്റി ഒരു പരിധിവരെ ശരിയായ വിവരണം, ക്രി.മു.500 കൾക്കു മുമ്പ്‌ ഗ്രീസിലെ ഹെലനിക്ക്‌ ദാർശനികരുടേതാണ്‌. പ്രഭാതത്തിലോ സന്ധ്യക്കോ ചക്രവാളത്തിനടുത്ത്‌ എപ്പോഴെങ്കിലുമൊക്കെ കാണുന്ന ഒരുതരം ഗ്രഹ(ആകാശത്ത്‌ അലഞ്ഞുനടക്കുന്ന വസ്‌തുക്കൾ) ങ്ങളായിട്ടാണ്‌ പൈത്തഗോറസ്‌ അവയെ വിവരിക്കുന്നത്‌. എന്നാൽ ബി.സി 300ൽ അരിസ്റ്റോട്ടിൽ എഴുതിയ ``മെറ്റീരിയോളജി'' എന്ന പുസ്‌തകത്തിൽ ചന്ദ്രനുതാഴെ മാത്രം സംഭവിക്കുന്ന, ഭൂമിയിൽ നിന്നും പുറത്തേയ്‌ക്ക്‌ അന്തരീക്ഷത്തിലേക്ക്‌ ഉയർന്ന്‌ പൊങ്ങുന്ന ഒരുതരം തപ്‌തനിശ്വാസമായിട്ടാണ്‌ വർണിക്കുന്നത്‌.ആകാശം അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ക്രമമുള്ളതും ചിട്ടയുള്ളതുമാണ്‌. അതിൽ, ധൂമകേതുക്കളെ പോലുള്ള ചിട്ടയില്ലാതെ അപ്രതീക്ഷിതമായി വരുകയും പോവുകയും ചെയ്യുന്ന വസ്‌തുക്കൾക്ക്‌ സ്ഥാനമില്ല. ടോളമിയുടെ പ്രസിദ്ധമായ ``അൽമാജെസ്റ്റിൽ'' ധൂമകേതുക്കളെപ്പറ്റി പറയുന്നില്ല. അവയെ ആകാശവസ്‌തുക്കളായി അദ്ദേഹം കണക്കിലെടുത്തു കാണുകയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ``ടെട്രബിബ്‌ളോസ്‌'' എന്ന ജ്യോതിഷപുസ്‌തകത്തിൽ അവയെപ്പറ്റി പറയുന്നുണ്ട്‌. അരിസ്റ്റോട്ടിലിന്റെ കാഴ്‌ചപ്പാട്‌ ഏതാണ്ട്‌ ഒരായിരം വർഷം നിലനിന്നു. ചെറിയ ഒരു സംശയം പ്രകടിപ്പിച്ചത്‌ തോമസ്‌ എക്വിനാസും റോജർ ബേക്കണും ആയിരുന്നു. 1267ൽ റോജർ ബേക്കൺ തന്റെ ``Opus teritium'' എന്ന പുസ്‌തകത്തിലാണ്‌ ഈ സംശയപ്രകടനം നടത്തിയത്‌. അപ്പോഴും അവരും ധൂമകേതുക്കളെ ഒരു അപായസൂചകമായി തന്നെയാണ്‌ കരുതിയത്‌.
ദുശ്ശകുനത്തിൽ നിന്നും പരിപഥത്തിലേക്ക്‌
 
===ദുശ്ശകുനത്തിൽ നിന്നും പരിപഥത്തിലേക്ക്‌===
 
1600 കൾക്ക്‌ മുമ്പ്‌ വരെ ധൂമകേതുക്കൾ ഒരു ജ്യോതിശ്ശാസ്‌ത്ര പ്രതിഭാസമായല്ല മറിച്ച്‌ ഒരു ആകാശ ദുശ്ശകുനമായാണ്‌ കരുതിപ്പോന്നത്‌ എന്ന്‌ പറഞ്ഞുവല്ലോ. അത്‌ ഭൂമിയിൽ നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ ഉയരുന്നതായാണ്‌ കരുതിയതും. ഡാനിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ ടൈക്കോബ്രാഹെ 1577ൽ വന്ന ഒരു ധൂമകേതുവെ സൂക്ഷ്‌മമായി നിരീക്ഷണവിധേയമാക്കി. അദ്ദേഹം ധൂമകേതുവിന്റെയും ചന്ദ്രന്റെയും സ്ഥാനങ്ങൾ നക്ഷത്ര പശ്ചാത്തലത്തിൽ പുലർകാലത്തും സന്ധ്യക്കും അളന്നു. അവ രണ്ടും ആകാശവസ്‌തുക്കളാണല്ലോ. ലംബനം (Parellax) മൂലം നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തുള്ള വസ്‌തുക്കൾ ദൂരെയുള്ള വസ്‌തുക്കളേക്കാൾ സ്ഥാനം കൂടുതൽ മാറിയതായി കാണാം. ചന്ദ്രബിംബം നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ സന്ധ്യക്കും പ്രഭാതത്തിനും ഇടയ്‌ക്ക്‌ നിരീക്ഷിച്ചാൽ കോമറ്റിനെ അപേക്ഷിച്ച്‌ കൂടുതൽ ചലിച്ചതായി കാണാം. ഈ കണക്കുകൾ വെച്ചുകൊണ്ട്‌ ടൈക്കോ ബ്രാഹെ ഒരു തീരുമാനത്തിലെത്തി. അദ്ദേഹം കണ്ട കോമറ്റ്‌ ചുരുങ്ങിയത്‌ ആറ്‌ മടങ്ങ്‌ ചന്ദ്രബിംബത്തിലേക്കുള്ള ദൂരത്തേക്കാൾ കൂടുതൽ ദൂരത്തിലാണെന്ന്‌. ഏതാണ്ട്‌ 100 വർഷങ്ങൾക്ക്‌ ശേഷം ഇംഗ്ലീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞൻ ഐസക്‌ ന്യൂട്ടൻ താൻ തന്നെ വികസിപ്പിച്ചെടുത്ത ഗണിതത്തിലെ കാൽക്കുലസ്‌ ഉപയോഗിച്ച്‌ 1680 ൽ പ്രത്യക്ഷപ്പെട്ട ധൂമകേതുവിന്റെ പഥം ഏതാണ്ട്‌ പാരാബൊളികം ആണെന്ന്‌ സ്ഥാപിച്ചു. അതേപോലെ എഡ്‌മണ്ട്‌ ഹാലി ന്യൂട്ടന്റെ രീതി ഉപയോഗിച്ച്‌ രേഖപ്പെടുത്തിയ 24 കോമറ്റുകളുടെ പഥത്തിന്റെ പഠനം നടത്തി. 1531,1607,1682 വർഷങ്ങളിൽ വന്ന മൂന്ന്‌ കോമറ്റുകളുടെ പഥങ്ങളെക്കുറിച്ച്‌ നടത്തിയ പഠനങ്ങളിൽ നിന്നും അവ മൂന്നും ഒന്നാണെന്ന്‌ ഹാലി തീർച്ചയാക്കി. സൂര്യന്‌ വളരെ അടുത്തുകൂടി ദീർഘവൃത്താകാര പഥത്തിൽ കടന്ന്‌ പോകുന്ന അവ ഓരോ 25 വർഷങ്ങളിലും വരുമെന്ന്‌ പറഞ്ഞു. അത്‌ വീണ്ടും 1758-59ൽ വരുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. അങ്ങനെ ഹാലി കോമറ്റ്‌ ഉണ്ടായി. അത്‌ മുതൽക്ക്‌ ചില കോമറ്റുകൾ ഇടയ്‌ക്കിടക്ക്‌ ആവർത്തിച്ച്‌ വരുമെന്ന്‌ ജ്യോതിശ്ശാസ്‌ത്രജ്ഞർ കണ്ടു. മൂന്ന്‌ മുതൽ 200 വരെ വർഷങ്ങൾക്കിടയിൽ വരുന്നവയെ അവർ ഹ്രസ്വകാല ധൂമകേതുക്കൾ എന്ന്‌ വിളിച്ചു. ദൂർഘ പഥങ്ങളുള്ള മറ്റ്‌ നിരവധി ധൂമകേതുക്കളും ഉണ്ട്‌. അവയുടെ ആവർത്തനകാലം ലക്ഷക്കണക്കിന്‌ വർഷങ്ങളായിരിക്കും.
1600 കൾക്ക്‌ മുമ്പ്‌ വരെ ധൂമകേതുക്കൾ ഒരു ജ്യോതിശ്ശാസ്‌ത്ര പ്രതിഭാസമായല്ല മറിച്ച്‌ ഒരു ആകാശ ദുശ്ശകുനമായാണ്‌ കരുതിപ്പോന്നത്‌ എന്ന്‌ പറഞ്ഞുവല്ലോ. അത്‌ ഭൂമിയിൽ നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ ഉയരുന്നതായാണ്‌ കരുതിയതും. ഡാനിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ ടൈക്കോബ്രാഹെ 1577ൽ വന്ന ഒരു ധൂമകേതുവെ സൂക്ഷ്‌മമായി നിരീക്ഷണവിധേയമാക്കി. അദ്ദേഹം ധൂമകേതുവിന്റെയും ചന്ദ്രന്റെയും സ്ഥാനങ്ങൾ നക്ഷത്ര പശ്ചാത്തലത്തിൽ പുലർകാലത്തും സന്ധ്യക്കും അളന്നു. അവ രണ്ടും ആകാശവസ്‌തുക്കളാണല്ലോ. ലംബനം (Parellax) മൂലം നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തുള്ള വസ്‌തുക്കൾ ദൂരെയുള്ള വസ്‌തുക്കളേക്കാൾ സ്ഥാനം കൂടുതൽ മാറിയതായി കാണാം. ചന്ദ്രബിംബം നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ സന്ധ്യക്കും പ്രഭാതത്തിനും ഇടയ്‌ക്ക്‌ നിരീക്ഷിച്ചാൽ കോമറ്റിനെ അപേക്ഷിച്ച്‌ കൂടുതൽ ചലിച്ചതായി കാണാം. ഈ കണക്കുകൾ വെച്ചുകൊണ്ട്‌ ടൈക്കോ ബ്രാഹെ ഒരു തീരുമാനത്തിലെത്തി. അദ്ദേഹം കണ്ട കോമറ്റ്‌ ചുരുങ്ങിയത്‌ ആറ്‌ മടങ്ങ്‌ ചന്ദ്രബിംബത്തിലേക്കുള്ള ദൂരത്തേക്കാൾ കൂടുതൽ ദൂരത്തിലാണെന്ന്‌. ഏതാണ്ട്‌ 100 വർഷങ്ങൾക്ക്‌ ശേഷം ഇംഗ്ലീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞൻ ഐസക്‌ ന്യൂട്ടൻ താൻ തന്നെ വികസിപ്പിച്ചെടുത്ത ഗണിതത്തിലെ കാൽക്കുലസ്‌ ഉപയോഗിച്ച്‌ 1680 ൽ പ്രത്യക്ഷപ്പെട്ട ധൂമകേതുവിന്റെ പഥം ഏതാണ്ട്‌ പാരാബൊളികം ആണെന്ന്‌ സ്ഥാപിച്ചു. അതേപോലെ എഡ്‌മണ്ട്‌ ഹാലി ന്യൂട്ടന്റെ രീതി ഉപയോഗിച്ച്‌ രേഖപ്പെടുത്തിയ 24 കോമറ്റുകളുടെ പഥത്തിന്റെ പഠനം നടത്തി. 1531,1607,1682 വർഷങ്ങളിൽ വന്ന മൂന്ന്‌ കോമറ്റുകളുടെ പഥങ്ങളെക്കുറിച്ച്‌ നടത്തിയ പഠനങ്ങളിൽ നിന്നും അവ മൂന്നും ഒന്നാണെന്ന്‌ ഹാലി തീർച്ചയാക്കി. സൂര്യന്‌ വളരെ അടുത്തുകൂടി ദീർഘവൃത്താകാര പഥത്തിൽ കടന്ന്‌ പോകുന്ന അവ ഓരോ 25 വർഷങ്ങളിലും വരുമെന്ന്‌ പറഞ്ഞു. അത്‌ വീണ്ടും 1758-59ൽ വരുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. അങ്ങനെ ഹാലി കോമറ്റ്‌ ഉണ്ടായി. അത്‌ മുതൽക്ക്‌ ചില കോമറ്റുകൾ ഇടയ്‌ക്കിടക്ക്‌ ആവർത്തിച്ച്‌ വരുമെന്ന്‌ ജ്യോതിശ്ശാസ്‌ത്രജ്ഞർ കണ്ടു. മൂന്ന്‌ മുതൽ 200 വരെ വർഷങ്ങൾക്കിടയിൽ വരുന്നവയെ അവർ ഹ്രസ്വകാല ധൂമകേതുക്കൾ എന്ന്‌ വിളിച്ചു. ദൂർഘ പഥങ്ങളുള്ള മറ്റ്‌ നിരവധി ധൂമകേതുക്കളും ഉണ്ട്‌. അവയുടെ ആവർത്തനകാലം ലക്ഷക്കണക്കിന്‌ വർഷങ്ങളായിരിക്കും.
കോമറ്റിന്റെ ഭൗതികം
 
===കോമറ്റിന്റെ ഭൗതികം===
 
മനുഷ്യസംസ്‌കാരത്തിന്റെ ആരംഭത്തിൽ ധൂമകേതുക്കളെക്കുറിച്ചുള്ള ചിന്ത ജ്യോതിഷപരമായ ആവശ്യങ്ങളിൽ ഒതുങ്ങിപ്പോയിരുന്നു. ന്യൂട്ടനും ഹാലിക്കും ശേഷം 200 വർഷം, പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ, അവയുടെ ചലനം, പഥം തുടങ്ങിയ കാര്യങ്ങളിലായി ശ്രദ്ധ. 1800 കളുടെ മധ്യത്തിലാണ്‌ ധൂമകേതുക്കളുടെ ചേരുവയെപ്പറ്റി പഠിക്കുന്നതിൽ ശാസ്‌ത്രജ്ഞരുടെ ചിന്ത പതിഞ്ഞത്‌. കോമറ്റുകളുടെ ചേരുവയെപ്പറ്റി പഠിക്കുന്നതെങ്ങനെയാണ്‌? മറ്റൊരു വിചിത്രമായ ആകാശ പ്രതിഭാസത്തെപ്പറ്റി - അതായത്‌ ഉൽക്കാ പതനം - പഠിക്കുമ്പോഴാണ്‌ കോമറ്റുകളുടെ ചേരുവയെപ്പറ്റി ചെറിയ സൂചന കിട്ടിയത്‌. ഭൂമി ചില അറിയപ്പെട്ട കോമറ്റുകളുടെ പഥത്തിൽ എത്തിപ്പെടുമ്പോഴാണ്‌ പ്രധാനപ്പെട്ട ചില ഉൽക്കാപതനങ്ങൾ ഉണ്ടാവുന്നത്‌ എന്ന്‌ ശാസ്‌ത്രജ്ഞർ മനസ്സിലാക്കി. അങ്ങനെ കോമറ്റുകളിലും ഉൽക്കകളിലെപോലെ പാറക്കഷണങ്ങളും മണലും ഒക്കെയാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ശാസ്‌ത്രത്തിന്റെ വികാസത്തിന്‌ പുതിയ നിരവധി ഉപകരണങ്ങൾ കിട്ടുകയുണ്ടായി. അതിലൊന്ന്‌ സ്‌പെക്‌ട്രോഗ്രാഫി ആയിരുന്നു. ഒരു വസ്‌തു പുറത്തുവിടുന്ന പ്രകാശത്തിന്റെ വർണരാജിയെ അപഗ്രഥിച്ചാൽ ആ വസ്‌തുവിലടങ്ങിയിട്ടുള്ള രാസചേരുവ എന്താണെന്ന്‌ മനസ്സിലാക്കാം. ഇതിനെ സ്‌പെക്‌ട്രോഗ്രാഫി എന്ന്‌ പറയും. അങ്ങനെ കോമറ്റുകളുടെ വർണരാജി പഠനത്തിൽ നിന്നും അവയിൽ നിന്ന്‌ വാതകങ്ങളും അയണീകൃത തന്മാത്രകളും പുറത്ത്‌ വരുന്നുണ്ടെന്ന്‌ മനസ്സിലായി.
മനുഷ്യസംസ്‌കാരത്തിന്റെ ആരംഭത്തിൽ ധൂമകേതുക്കളെക്കുറിച്ചുള്ള ചിന്ത ജ്യോതിഷപരമായ ആവശ്യങ്ങളിൽ ഒതുങ്ങിപ്പോയിരുന്നു. ന്യൂട്ടനും ഹാലിക്കും ശേഷം 200 വർഷം, പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ, അവയുടെ ചലനം, പഥം തുടങ്ങിയ കാര്യങ്ങളിലായി ശ്രദ്ധ. 1800 കളുടെ മധ്യത്തിലാണ്‌ ധൂമകേതുക്കളുടെ ചേരുവയെപ്പറ്റി പഠിക്കുന്നതിൽ ശാസ്‌ത്രജ്ഞരുടെ ചിന്ത പതിഞ്ഞത്‌. കോമറ്റുകളുടെ ചേരുവയെപ്പറ്റി പഠിക്കുന്നതെങ്ങനെയാണ്‌? മറ്റൊരു വിചിത്രമായ ആകാശ പ്രതിഭാസത്തെപ്പറ്റി - അതായത്‌ ഉൽക്കാ പതനം - പഠിക്കുമ്പോഴാണ്‌ കോമറ്റുകളുടെ ചേരുവയെപ്പറ്റി ചെറിയ സൂചന കിട്ടിയത്‌. ഭൂമി ചില അറിയപ്പെട്ട കോമറ്റുകളുടെ പഥത്തിൽ എത്തിപ്പെടുമ്പോഴാണ്‌ പ്രധാനപ്പെട്ട ചില ഉൽക്കാപതനങ്ങൾ ഉണ്ടാവുന്നത്‌ എന്ന്‌ ശാസ്‌ത്രജ്ഞർ മനസ്സിലാക്കി. അങ്ങനെ കോമറ്റുകളിലും ഉൽക്കകളിലെപോലെ പാറക്കഷണങ്ങളും മണലും ഒക്കെയാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ശാസ്‌ത്രത്തിന്റെ വികാസത്തിന്‌ പുതിയ നിരവധി ഉപകരണങ്ങൾ കിട്ടുകയുണ്ടായി. അതിലൊന്ന്‌ സ്‌പെക്‌ട്രോഗ്രാഫി ആയിരുന്നു. ഒരു വസ്‌തു പുറത്തുവിടുന്ന പ്രകാശത്തിന്റെ വർണരാജിയെ അപഗ്രഥിച്ചാൽ ആ വസ്‌തുവിലടങ്ങിയിട്ടുള്ള രാസചേരുവ എന്താണെന്ന്‌ മനസ്സിലാക്കാം. ഇതിനെ സ്‌പെക്‌ട്രോഗ്രാഫി എന്ന്‌ പറയും. അങ്ങനെ കോമറ്റുകളുടെ വർണരാജി പഠനത്തിൽ നിന്നും അവയിൽ നിന്ന്‌ വാതകങ്ങളും അയണീകൃത തന്മാത്രകളും പുറത്ത്‌ വരുന്നുണ്ടെന്ന്‌ മനസ്സിലായി.
വൃത്തിഹീനമായ ഹിമക്കട്ട
 
===വൃത്തിഹീനമായ ഹിമക്കട്ട===
 
കോമറ്റുകളെ പലപ്പോഴും വൃത്തിഹീനമായ ഹിമക്കട്ടകൾ എന്ന്‌ വിവരിക്കാറുണ്ട്‌. ഈ പേരിന്‌ കാരണക്കാരൻ അമേരിക്കൻ ജ്യോതിശ്ശാസ്‌ത്രകാരൻ ഫ്രെഡ്‌ എൽ വിപ്പിൾ (1906 -2004) ആണ്‌. കോമറ്റിന്റെ ന്യൂക്ലിയസിന്‌ ഇങ്ങനെയൊരു മാതൃക നിർദേശിച്ചത്‌ അദ്ദേഹമാണ്‌. ഈ മോഡൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഇതുപ്രകാരം ന്യൂക്ലിയസിന്റെ ഉള്ളടക്കം, ഹിമക്കട്ടകളും, പാറക്കഷണങ്ങളും പൊടിയും, ജലവും പിന്നെ ജൈവവസ്‌തുക്കളുടെ കറുത്ത മിശ്രിതം, ഇവയൊക്കെയാണ്‌. (ജൈവവസ്‌തു എന്നതിന്‌ അർഥം കാർബണും ഹൈഡ്രജനും ഒക്കെ അടങ്ങിയത്‌ എന്നേയുള്ളൂ. ജീവാംശമുള്ളത്‌ എന്ന്‌ അർഥമാക്കേണ്ടതില്ല.) ഒട്ടുമിക്ക കോമറ്റുകളുടെയും ന്യൂക്ലിയസിന്റെയും വ്യാസം 1 മുതൽ 10 വരെ കിലോമീറ്റർ ഉണ്ടാകാം.
കോമറ്റുകളെ പലപ്പോഴും വൃത്തിഹീനമായ ഹിമക്കട്ടകൾ എന്ന്‌ വിവരിക്കാറുണ്ട്‌. ഈ പേരിന്‌ കാരണക്കാരൻ അമേരിക്കൻ ജ്യോതിശ്ശാസ്‌ത്രകാരൻ ഫ്രെഡ്‌ എൽ വിപ്പിൾ (1906 -2004) ആണ്‌. കോമറ്റിന്റെ ന്യൂക്ലിയസിന്‌ ഇങ്ങനെയൊരു മാതൃക നിർദേശിച്ചത്‌ അദ്ദേഹമാണ്‌. ഈ മോഡൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഇതുപ്രകാരം ന്യൂക്ലിയസിന്റെ ഉള്ളടക്കം, ഹിമക്കട്ടകളും, പാറക്കഷണങ്ങളും പൊടിയും, ജലവും പിന്നെ ജൈവവസ്‌തുക്കളുടെ കറുത്ത മിശ്രിതം, ഇവയൊക്കെയാണ്‌. (ജൈവവസ്‌തു എന്നതിന്‌ അർഥം കാർബണും ഹൈഡ്രജനും ഒക്കെ അടങ്ങിയത്‌ എന്നേയുള്ളൂ. ജീവാംശമുള്ളത്‌ എന്ന്‌ അർഥമാക്കേണ്ടതില്ല.) ഒട്ടുമിക്ക കോമറ്റുകളുടെയും ന്യൂക്ലിയസിന്റെയും വ്യാസം 1 മുതൽ 10 വരെ കിലോമീറ്റർ ഉണ്ടാകാം.
കോമറ്റ്‌ ന്യൂക്ലിയസിൽ ഹിമം അടങ്ങിയിട്ടുണ്ടെങ്കിലും അവ ഉത്ഭവിച്ചിട്ടുണ്ടാവുക താരതമ്യേന ചൂട്‌ കൂടുതലുള്ള ആന്തരിക സൗരയൂഥത്തിലല്ല, മറിച്ച്‌ തണുത്തുറഞ്ഞ സ്ഥലത്തായിരിക്കും. 1950ൽ ഡച്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ ജാൻ ഹെൻട്രിക്ക്‌ ഊർട്ട്‌ (1900 -1992) തന്റെ നിരീക്ഷണഫലങ്ങളുടെസഹായത്താൽ, സൂര്യനിൽ നിന്നും നൂറു കണക്കിന്‌ കോടി (അമ്പതിനായിരം ആസ്‌ട്രോണമിക്കൽ യൂണിറ്റ്‌ - ഒരു ആസ്‌ട്രോണമിക്കൽ യൂണിറ്റ്‌ എന്നാൽ ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം) കിലോമീറ്ററുകൾക്ക്‌ അപ്പുറം വിശാലമായ ഒരു പ്രദേശത്ത്‌ ചുറ്റിത്തിരിയുന്ന ധൂമകേതുക്കളുടെ മേഘപടലം ഉണ്ടെന്ന്‌ പ്രവചിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രത്തിലേക്കുള്ള പകുതി ദൂരം. ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്‌ ഊർട്ട്‌മേഘം എന്ന പേരിലാണ്‌. അങ്ങനെയാണെങ്കിൽ ഒരാൾക്ക്‌ ഈ ദീർഘദൂര ധൂമകേതുക്കൾ എങ്ങനെയാണ്‌ വല്ലപ്പോഴുമൊക്കെ സൂര്യനെ കാണാൻ വരുന്നത്‌ എന്ന്‌ പറയാൻ കഴിയും. പക്ഷേ, മൂന്ന്‌ മുതൽ 200 വരെ വർഷങ്ങളിൽ വരുന്ന ഹ്രസ്വകാല ധൂമകേതുക്കൾക്ക്‌ അത്രയ്‌ക്ക്‌ ദൂരെ നിന്ന്‌ വരാൻ കഴിയുമോ?
കോമറ്റ്‌ ന്യൂക്ലിയസിൽ ഹിമം അടങ്ങിയിട്ടുണ്ടെങ്കിലും അവ ഉത്ഭവിച്ചിട്ടുണ്ടാവുക താരതമ്യേന ചൂട്‌ കൂടുതലുള്ള ആന്തരിക സൗരയൂഥത്തിലല്ല, മറിച്ച്‌ തണുത്തുറഞ്ഞ സ്ഥലത്തായിരിക്കും. 1950ൽ ഡച്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ ജാൻ ഹെൻട്രിക്ക്‌ ഊർട്ട്‌ (1900 -1992) തന്റെ നിരീക്ഷണഫലങ്ങളുടെസഹായത്താൽ, സൂര്യനിൽ നിന്നും നൂറു കണക്കിന്‌ കോടി (അമ്പതിനായിരം ആസ്‌ട്രോണമിക്കൽ യൂണിറ്റ്‌ - ഒരു ആസ്‌ട്രോണമിക്കൽ യൂണിറ്റ്‌ എന്നാൽ ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം) കിലോമീറ്ററുകൾക്ക്‌ അപ്പുറം വിശാലമായ ഒരു പ്രദേശത്ത്‌ ചുറ്റിത്തിരിയുന്ന ധൂമകേതുക്കളുടെ മേഘപടലം ഉണ്ടെന്ന്‌ പ്രവചിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രത്തിലേക്കുള്ള പകുതി ദൂരം. ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്‌ ഊർട്ട്‌മേഘം എന്ന പേരിലാണ്‌. അങ്ങനെയാണെങ്കിൽ ഒരാൾക്ക്‌ ഈ ദീർഘദൂര ധൂമകേതുക്കൾ എങ്ങനെയാണ്‌ വല്ലപ്പോഴുമൊക്കെ സൂര്യനെ കാണാൻ വരുന്നത്‌ എന്ന്‌ പറയാൻ കഴിയും. പക്ഷേ, മൂന്ന്‌ മുതൽ 200 വരെ വർഷങ്ങളിൽ വരുന്ന ഹ്രസ്വകാല ധൂമകേതുക്കൾക്ക്‌ അത്രയ്‌ക്ക്‌ ദൂരെ നിന്ന്‌ വരാൻ കഴിയുമോ?
ഒരു പുതിയ സങ്കൽപ്പം അടുത്ത്‌ കയ്യെത്തും ദൂരത്ത്‌ കോമറ്റുകളുടെ ഒരു നേഴ്‌സറി ഉണ്ടായാലോ? ഡച്ച്‌കാരനും പിന്നീട്‌ അമേരിക്കൻ പൗരനുമായ ഗറാർഡ്‌ കുയ്‌പർ (1905 -1973) നിർജീവ ധൂമകേതുക്കളുടെ ഒരു പ്രദേശം, സൗരയൂഥഗ്രഹങ്ങളുടെ പഥങ്ങൾക്ക്‌ അപ്പുറത്ത്‌, സൂര്യനിൽ നിന്നും ഏതാണ്ട്‌ 30 മുതൽ 100 വരെ AU ദൂരത്തിൽ ഉണ്ടെന്ന്‌ പറഞ്ഞു. ആ പ്രദേശം കുയ്‌പർബെൽട്ട്‌ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. (മറ്റ്‌ ചില ശാസ്‌ത്രജ്ഞർ, ഫ്രഡറിക്ക്‌ ലിയോനാർഡും കെന്നത്ത്‌ എഡ്‌ജ്‌വർത്തും ഇത്തരം ഒരു പ്രദേശത്തെപ്പറ്റി 1930 കളിൽ സംശയം പ്രകടിപ്പിച്ചതുകൊണ്ട്‌ പ്രദേശത്തെ എഡ്‌ജ്‌വർത്ത്‌ - കുയ്‌പർ ബെൽട്ട്‌ എന്നും ലിയോനാർഡ്‌ - എഡ്‌ജ്‌വർത്ത്‌ - കുയ്‌പർ ബെൽട്ട്‌ എന്നും പരാമർശിക്കാറുണ്ട്‌). പലപ്പോഴും നിർജീവ കോമറ്റുകൾ കൂട്ടിമുട്ടുമ്പോൾ അവ അവയുടെ പരിപഥം വിട്ട്‌ സൂര്യനിലേക്ക്‌ പറക്കും. പറക്കും വഴിക്ക്‌ ബാഹ്യസൗരയൂഥത്തിലെ കൂറ്റൻ ഗ്രഹങ്ങളുടെ ആകർഷണ വലയത്തിൽപ്പെടും. ആദ്യം നെപ്‌റ്റിയൂൺ, പിന്നെ യുറാനസ്‌, ശനി, അവസാനം വ്യാഴത്തിന്റെ.
ഒരു പുതിയ സങ്കൽപ്പം അടുത്ത്‌ കയ്യെത്തും ദൂരത്ത്‌ കോമറ്റുകളുടെ ഒരു നേഴ്‌സറി ഉണ്ടായാലോ? ഡച്ച്‌കാരനും പിന്നീട്‌ അമേരിക്കൻ പൗരനുമായ ഗറാർഡ്‌ കുയ്‌പർ (1905 -1973) നിർജീവ ധൂമകേതുക്കളുടെ ഒരു പ്രദേശം, സൗരയൂഥഗ്രഹങ്ങളുടെ പഥങ്ങൾക്ക്‌ അപ്പുറത്ത്‌, സൂര്യനിൽ നിന്നും ഏതാണ്ട്‌ 30 മുതൽ 100 വരെ AU ദൂരത്തിൽ ഉണ്ടെന്ന്‌ പറഞ്ഞു. ആ പ്രദേശം കുയ്‌പർബെൽട്ട്‌ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. (മറ്റ്‌ ചില ശാസ്‌ത്രജ്ഞർ, ഫ്രഡറിക്ക്‌ ലിയോനാർഡും കെന്നത്ത്‌ എഡ്‌ജ്‌വർത്തും ഇത്തരം ഒരു പ്രദേശത്തെപ്പറ്റി 1930 കളിൽ സംശയം പ്രകടിപ്പിച്ചതുകൊണ്ട്‌ പ്രദേശത്തെ എഡ്‌ജ്‌വർത്ത്‌ - കുയ്‌പർ ബെൽട്ട്‌ എന്നും ലിയോനാർഡ്‌ - എഡ്‌ജ്‌വർത്ത്‌ - കുയ്‌പർ ബെൽട്ട്‌ എന്നും പരാമർശിക്കാറുണ്ട്‌). പലപ്പോഴും നിർജീവ കോമറ്റുകൾ കൂട്ടിമുട്ടുമ്പോൾ അവ അവയുടെ പരിപഥം വിട്ട്‌ സൂര്യനിലേക്ക്‌ പറക്കും. പറക്കും വഴിക്ക്‌ ബാഹ്യസൗരയൂഥത്തിലെ കൂറ്റൻ ഗ്രഹങ്ങളുടെ ആകർഷണ വലയത്തിൽപ്പെടും. ആദ്യം നെപ്‌റ്റിയൂൺ, പിന്നെ യുറാനസ്‌, ശനി, അവസാനം വ്യാഴത്തിന്റെ.
ഊർട്ട്‌ മേഘപടലം ദീർഘദൂര കോമറ്റുകളുടെ ആവാസസ്ഥാനമാണ്‌. അവിടെ ചുറ്റിത്തിരിയുന്ന കോമറ്റുകളിൽ ചിലവ ഇടയ്‌ക്കിടെ പല സ്വാധീന ശക്തികൾക്കും അടിപ്പെട്ട്‌ അവയുടെ പഥത്തിൽ നിന്നും പറിച്ചെറിയപ്പെടും. ഒരുപക്ഷേ അടുത്തെവിടെയെങ്കിലുമുള്ള ഒരു നക്ഷത്രത്തിന്റെ സ്വാധീനമാകാം, അതല്ലെങ്കിൽ ക്ഷീരപഥത്തിലുണ്ടാകുന്ന ചലനങ്ങളാകാം കാരണം. ഹ്രസ്വ-കാല/ ദീർഘകാല കോമറ്റുകളെ വേർതിരിക്കുന്നത്‌ അവയുടെ പരിക്രമണകാലം കൊണ്ട്‌ മാത്രമല്ല. ഹ്രസ്വകാല കോമറ്റുകൾ മിക്കതിന്റെയും പഥം ക്രാന്തി പഥതലത്തിന്‌ ചേർന്നാണ്‌ ഉണ്ടാവുക. ഇതിന്‌ വിപരീതമായി ദീർഘകാല കോമറ്റുകൾ ആകാശത്തിന്റെ ഏത്‌ കോണിൽ നിന്നും സൂര്യനിലേക്ക്‌ കൂപ്പ്‌കുത്താം. ഇത്‌ കാണിക്കുന്നത്‌ കുയ്‌പർ ബെൽട്ട്‌ താരതമ്യേന ഒരു പരന്ന പ്രതലമാണെന്നും ഊർട്ട്‌ മേഘപടലം സൗരയൂഥത്തെ പൊതിയുന്ന ത്രിമാനഗോളമാണെന്നുമാണ്‌. ഇതത്രെ കോമറ്റുകളെപ്പറ്റിയുള്ള ആധുനിക ചിത്രം. തീർച്ചയായും ബൃഹത്‌ സംഹിതയുടെയും അരിസ്റ്റോട്ടിലിന്റെയുമൊക്കെ സാങ്കൽപ്പിക ചിത്രത്തിൽ നിന്നൊക്കെ നമ്മൾ ബഹുദൂരം വന്നു കഴിഞ്ഞു.
ഊർട്ട്‌ മേഘപടലം ദീർഘദൂര കോമറ്റുകളുടെ ആവാസസ്ഥാനമാണ്‌. അവിടെ ചുറ്റിത്തിരിയുന്ന കോമറ്റുകളിൽ ചിലവ ഇടയ്‌ക്കിടെ പല സ്വാധീന ശക്തികൾക്കും അടിപ്പെട്ട്‌ അവയുടെ പഥത്തിൽ നിന്നും പറിച്ചെറിയപ്പെടും. ഒരുപക്ഷേ അടുത്തെവിടെയെങ്കിലുമുള്ള ഒരു നക്ഷത്രത്തിന്റെ സ്വാധീനമാകാം, അതല്ലെങ്കിൽ ക്ഷീരപഥത്തിലുണ്ടാകുന്ന ചലനങ്ങളാകാം കാരണം. ഹ്രസ്വ-കാല/ ദീർഘകാല കോമറ്റുകളെ വേർതിരിക്കുന്നത്‌ അവയുടെ പരിക്രമണകാലം കൊണ്ട്‌ മാത്രമല്ല. ഹ്രസ്വകാല കോമറ്റുകൾ മിക്കതിന്റെയും പഥം ക്രാന്തി പഥതലത്തിന്‌ ചേർന്നാണ്‌ ഉണ്ടാവുക. ഇതിന്‌ വിപരീതമായി ദീർഘകാല കോമറ്റുകൾ ആകാശത്തിന്റെ ഏത്‌ കോണിൽ നിന്നും സൂര്യനിലേക്ക്‌ കൂപ്പ്‌കുത്താം. ഇത്‌ കാണിക്കുന്നത്‌ കുയ്‌പർ ബെൽട്ട്‌ താരതമ്യേന ഒരു പരന്ന പ്രതലമാണെന്നും ഊർട്ട്‌ മേഘപടലം സൗരയൂഥത്തെ പൊതിയുന്ന ത്രിമാനഗോളമാണെന്നുമാണ്‌. ഇതത്രെ കോമറ്റുകളെപ്പറ്റിയുള്ള ആധുനിക ചിത്രം. തീർച്ചയായും ബൃഹത്‌ സംഹിതയുടെയും അരിസ്റ്റോട്ടിലിന്റെയുമൊക്കെ സാങ്കൽപ്പിക ചിത്രത്തിൽ നിന്നൊക്കെ നമ്മൾ ബഹുദൂരം വന്നു കഴിഞ്ഞു.
സൗരയൂഥത്തിലെ മാർക്കണ്‌ഠേയൻ
 
===സൗരയൂഥത്തിലെ മാർക്കണ്‌ഠേയൻ===
 
പുരാണത്തിലെ യൗവ്വനം നശിക്കാത്ത മാർക്കണ്‌ഠേയനെപ്പോലെ കോമറ്റുകൾ സൗരയൂഥത്തിലെ കളങ്കമേശാത്ത ഇഷ്ടികകളാണ്‌. ഒരു കെട്ടിടനിർമാണം കഴിഞ്ഞ സ്ഥലത്തെ മിച്ചം വന്ന വസ്‌തുക്കളെപ്പോലെ, കോമറ്റുകൾ, കൂറ്റൻ വാതകമേഘ പടലത്തിൽ നിന്നും സൂര്യനും മറ്റ്‌ ഗ്രഹങ്ങളും അടങ്ങിയ സൗരയൂഥം ഉണ്ടായ ശേഷം മിച്ചം വന്ന വസ്‌തുക്കളാണത്രേ. പക്ഷേ ഗ്രഹങ്ങളിൽ നിന്നും, പ്രത്യേകിച്ച്‌ ആന്തരിക ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്‌തമായി, കോമറ്റുകളുടെ വാസസ്ഥലം സൂര്യനിൽ നിന്നും വളരെ അകലെയാണ്‌. അതുകൊണ്ട്‌ മറ്റ്‌ സൗരയൂഥവസ്‌തുക്കളെപ്പോലെ സൂര്യതാപം ഏൽക്കുന്നില്ല. ഇക്കാരണത്താൽ അവ ഇപ്പോഴും ഉത്ഭവകാലത്തെ ചേരുവയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. വലിയ കേടുപാടുകളില്ലാതെ, മാറ്റങ്ങളില്ലാതെ 460 കോടി വർഷങ്ങളായി സംരക്ഷിക്കപ്പെട്ട കളങ്കമേശാത്ത ഈ സൗരയൂഥ നിർമാണസാമഗ്രികൾ, കോമറ്റുകൾ, സൗരയൂഥ നിർമാണ സമയത്തെ വസ്‌തുക്കളുടെ രാസചേരുവയെപ്പറ്റി നമുക്ക്‌ സൂചനകൾ നൽകാൻ അനുയോജ്യമാണ്‌. കോമറ്റുകളെക്കുറിച്ചുള്ള ആധുനിക ചിത്രം തീർച്ചയായും ആദിമ ഹിമക്കട്ടകളും പൊടിപടലവുമൊക്കെ ചേർന്നുണ്ടായ അസ്ഥിരമായ പഥങ്ങളിൽ ചുറ്റിത്തിരിയുന്ന സൗരകാന്തിക മണ്ഡലവുമായും കണികാവികിരണവുമായും തീക്ഷ്‌ണമായി പ്രതിപ്രവർത്തിക്കുന്ന മലിനഹിമഗോളങ്ങൾ എന്നതാണ്‌. 1950കളിൽ ഉയർന്നുവന്നതാണ്‌ ആധുനിക ധൂമകേതു പഠനങ്ങളിലെ ഈ പുതിയ അധ്യായം.
പുരാണത്തിലെ യൗവ്വനം നശിക്കാത്ത മാർക്കണ്‌ഠേയനെപ്പോലെ കോമറ്റുകൾ സൗരയൂഥത്തിലെ കളങ്കമേശാത്ത ഇഷ്ടികകളാണ്‌. ഒരു കെട്ടിടനിർമാണം കഴിഞ്ഞ സ്ഥലത്തെ മിച്ചം വന്ന വസ്‌തുക്കളെപ്പോലെ, കോമറ്റുകൾ, കൂറ്റൻ വാതകമേഘ പടലത്തിൽ നിന്നും സൂര്യനും മറ്റ്‌ ഗ്രഹങ്ങളും അടങ്ങിയ സൗരയൂഥം ഉണ്ടായ ശേഷം മിച്ചം വന്ന വസ്‌തുക്കളാണത്രേ. പക്ഷേ ഗ്രഹങ്ങളിൽ നിന്നും, പ്രത്യേകിച്ച്‌ ആന്തരിക ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്‌തമായി, കോമറ്റുകളുടെ വാസസ്ഥലം സൂര്യനിൽ നിന്നും വളരെ അകലെയാണ്‌. അതുകൊണ്ട്‌ മറ്റ്‌ സൗരയൂഥവസ്‌തുക്കളെപ്പോലെ സൂര്യതാപം ഏൽക്കുന്നില്ല. ഇക്കാരണത്താൽ അവ ഇപ്പോഴും ഉത്ഭവകാലത്തെ ചേരുവയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. വലിയ കേടുപാടുകളില്ലാതെ, മാറ്റങ്ങളില്ലാതെ 460 കോടി വർഷങ്ങളായി സംരക്ഷിക്കപ്പെട്ട കളങ്കമേശാത്ത ഈ സൗരയൂഥ നിർമാണസാമഗ്രികൾ, കോമറ്റുകൾ, സൗരയൂഥ നിർമാണ സമയത്തെ വസ്‌തുക്കളുടെ രാസചേരുവയെപ്പറ്റി നമുക്ക്‌ സൂചനകൾ നൽകാൻ അനുയോജ്യമാണ്‌. കോമറ്റുകളെക്കുറിച്ചുള്ള ആധുനിക ചിത്രം തീർച്ചയായും ആദിമ ഹിമക്കട്ടകളും പൊടിപടലവുമൊക്കെ ചേർന്നുണ്ടായ അസ്ഥിരമായ പഥങ്ങളിൽ ചുറ്റിത്തിരിയുന്ന സൗരകാന്തിക മണ്ഡലവുമായും കണികാവികിരണവുമായും തീക്ഷ്‌ണമായി പ്രതിപ്രവർത്തിക്കുന്ന മലിനഹിമഗോളങ്ങൾ എന്നതാണ്‌. 1950കളിൽ ഉയർന്നുവന്നതാണ്‌ ആധുനിക ധൂമകേതു പഠനങ്ങളിലെ ഈ പുതിയ അധ്യായം.
ഭാഗീരഥൻ
 
===ഭാഗീരഥൻ===
 
ധൂമകേതുക്കൾ മാർക്കണ്‌ഠേയൻമാർ മാത്രമല്ല ഭാഗീരഥന്മാർ കൂടിയാണ്‌. പുരാണങ്ങളിലെ ഭാഗീരഥൻ ഗംഗാനദിയെ ഭൂമിയിലേക്ക്‌ ഇറക്കി കൊണ്ടുവന്നു എന്ന്‌ പറയുംപോലെ കോമറ്റുകൾ നമ്മുടെഈ ഭൂമിയിലേക്ക്‌ ജലത്തെ കൊണ്ടുവന്ന ഭാഗീരഥരാണ്‌.വളരെ പണ്ട്‌,സൗരയൂഥത്തിന്റെ ആദ്യകാലത്ത്‌ കോമറ്റുകളും ഛിന്നഗ്രഹങ്ങളും ഗ്രഹങ്ങളുമായി നിരന്തരം കൂട്ടിയിടിക്കുമായിരുന്നു. കൂട്ടിയിടിക്കലിന്റെ ഫലമായുണ്ടായ വലുതും ചെറുതുമായ ഗർത്തങ്ങൾ ഗ്രഹങ്ങളുടെയും മറ്റു വസ്‌തുക്കളുടെയും ഉപരിതലത്തിൽ (ചന്ദ്രന്റെയും ബുധന്റെയും) ഇപ്പോഴും കാണാമല്ലോ. 390 കോടി വർഷങ്ങൾക്ക്‌ മുമ്പുള്ള ഒരു ഘട്ടത്തിൽ കോമറ്റുകളുടെയും ഉൽക്കകളുടെയുംശക്തമായആഘാതം ഈ ഗ്രഹങ്ങളിൽ ഉണ്ടായിരുന്നു എന്ന്‌ ഇവയുടെ ഭൂഗർഭശാസ്‌ത്ര രേഖകൾ തെളിയിക്കുന്നു. ഭൂമിയിൽ ആദ്യത്തെ ജീവൽസ്‌പുരണം ഈ കാലഘട്ടത്തിന്‌ ശേഷം ഉണ്ടായതാണ്‌ എന്നതിന്‌ തെളിവുണ്ട്‌. തെരുതെരേയുള്ള കോമറ്റുകളുടെയും ഛിന്നഗ്രഹങ്ങളുടെയും ബോംബിങ്ങ്‌ വലിയഅളവിൽ അവശിഷ്ടങ്ങൾ ഭൂമിയിൽ നിറച്ചിരിക്കും. അത്‌ ഭൂമിയിലെജലാംശത്തെ പൂർണമായി ബാഷ്‌പീകരിച്ചിരിക്കാം.അത്‌ കാരണം ചൂട്‌ കൂടുകയും ലോലമായകാർബൺ അടിസ്ഥാന ജീവൽ തന്മാത്രകളുടെ നിലനിൽപ്പ്‌ അസാധ്യമാവുകയും ചെയ്‌തിരിക്കാം. ഇത്‌ ശാസ്‌ത്രജ്ഞരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്‌. കാര്യങ്ങൾ ഇതായിരുന്നുവെങ്കിൽ ജലമോകാർബൺ അടിസ്ഥാനമായ ജീവൽ തന്മാത്രകളോ ഭൗമപ്രതലത്തിൽ അവശേഷിച്ചില്ലെങ്കിൽ എങ്ങനെയാണ്‌ ബോംബിങ്ങ്‌ ശമിച്ചതിന്‌ ശേഷം പെട്ടെന്ന്‌ ജീവൻ ഭൂമിയിൽ ഉയിർത്ത്‌ എഴുന്നേറ്റിട്ടുണ്ടാവുക? സമൃദ്ധമായ ജലാംശവും കാർബൺ തന്മാത്രകളുമടങ്ങിയ കോമറ്റുകളാവും ജീവൻ ഉൽഭവിക്കാൻ അവശ്യം ആവശ്യമായ ചേരുവകൾ ഭൂമിയിൽ എത്തിച്ചിട്ടുണ്ടാവുക.യഥാർഥത്തിൽ കോമറ്റുകളുടെ ഭാരത്തിന്റെ 50 ശതമാനം ജലവും 10 മുതൽ 20 വരെ ശതമാനം കാർബണും ആണ്‌.
ധൂമകേതുക്കൾ മാർക്കണ്‌ഠേയൻമാർ മാത്രമല്ല ഭാഗീരഥന്മാർ കൂടിയാണ്‌. പുരാണങ്ങളിലെ ഭാഗീരഥൻ ഗംഗാനദിയെ ഭൂമിയിലേക്ക്‌ ഇറക്കി കൊണ്ടുവന്നു എന്ന്‌ പറയുംപോലെ കോമറ്റുകൾ നമ്മുടെഈ ഭൂമിയിലേക്ക്‌ ജലത്തെ കൊണ്ടുവന്ന ഭാഗീരഥരാണ്‌.വളരെ പണ്ട്‌,സൗരയൂഥത്തിന്റെ ആദ്യകാലത്ത്‌ കോമറ്റുകളും ഛിന്നഗ്രഹങ്ങളും ഗ്രഹങ്ങളുമായി നിരന്തരം കൂട്ടിയിടിക്കുമായിരുന്നു. കൂട്ടിയിടിക്കലിന്റെ ഫലമായുണ്ടായ വലുതും ചെറുതുമായ ഗർത്തങ്ങൾ ഗ്രഹങ്ങളുടെയും മറ്റു വസ്‌തുക്കളുടെയും ഉപരിതലത്തിൽ (ചന്ദ്രന്റെയും ബുധന്റെയും) ഇപ്പോഴും കാണാമല്ലോ. 390 കോടി വർഷങ്ങൾക്ക്‌ മുമ്പുള്ള ഒരു ഘട്ടത്തിൽ കോമറ്റുകളുടെയും ഉൽക്കകളുടെയുംശക്തമായആഘാതം ഈ ഗ്രഹങ്ങളിൽ ഉണ്ടായിരുന്നു എന്ന്‌ ഇവയുടെ ഭൂഗർഭശാസ്‌ത്ര രേഖകൾ തെളിയിക്കുന്നു. ഭൂമിയിൽ ആദ്യത്തെ ജീവൽസ്‌പുരണം ഈ കാലഘട്ടത്തിന്‌ ശേഷം ഉണ്ടായതാണ്‌ എന്നതിന്‌ തെളിവുണ്ട്‌. തെരുതെരേയുള്ള കോമറ്റുകളുടെയും ഛിന്നഗ്രഹങ്ങളുടെയും ബോംബിങ്ങ്‌ വലിയഅളവിൽ അവശിഷ്ടങ്ങൾ ഭൂമിയിൽ നിറച്ചിരിക്കും. അത്‌ ഭൂമിയിലെജലാംശത്തെ പൂർണമായി ബാഷ്‌പീകരിച്ചിരിക്കാം.അത്‌ കാരണം ചൂട്‌ കൂടുകയും ലോലമായകാർബൺ അടിസ്ഥാന ജീവൽ തന്മാത്രകളുടെ നിലനിൽപ്പ്‌ അസാധ്യമാവുകയും ചെയ്‌തിരിക്കാം. ഇത്‌ ശാസ്‌ത്രജ്ഞരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്‌. കാര്യങ്ങൾ ഇതായിരുന്നുവെങ്കിൽ ജലമോകാർബൺ അടിസ്ഥാനമായ ജീവൽ തന്മാത്രകളോ ഭൗമപ്രതലത്തിൽ അവശേഷിച്ചില്ലെങ്കിൽ എങ്ങനെയാണ്‌ ബോംബിങ്ങ്‌ ശമിച്ചതിന്‌ ശേഷം പെട്ടെന്ന്‌ ജീവൻ ഭൂമിയിൽ ഉയിർത്ത്‌ എഴുന്നേറ്റിട്ടുണ്ടാവുക? സമൃദ്ധമായ ജലാംശവും കാർബൺ തന്മാത്രകളുമടങ്ങിയ കോമറ്റുകളാവും ജീവൻ ഉൽഭവിക്കാൻ അവശ്യം ആവശ്യമായ ചേരുവകൾ ഭൂമിയിൽ എത്തിച്ചിട്ടുണ്ടാവുക.യഥാർഥത്തിൽ കോമറ്റുകളുടെ ഭാരത്തിന്റെ 50 ശതമാനം ജലവും 10 മുതൽ 20 വരെ ശതമാനം കാർബണും ആണ്‌.
സമുദ്രങ്ങളുടെയും ജീവന്റെയും ഉത്ഭവം തന്നെ കോമറ്റുകളിൽ നിന്നാണെന്ന സൂചന അപ്രതീക്ഷിതമായ ഒരു സ്രോതസ്സിൽ നിന്നുമാണ്‌ കിട്ടിയത്‌. Dynamic Explorer 1 എന്ന ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാ -വയലറ്റ്‌ ക്യാമറ ഉപയോഗിച്ച്‌ ഭൂമിയിലെചില പ്രകാശഉൽ സർജനത്തെ പരിശോധിക്കുകയായിരുന്നു ജോൺ സിഗ്‌വർത്തും കൂട്ടുകാരനായ ലൂയിസ്‌ എ ഫ്രാങ്കും. ചില പ്രകാശ ഉൽസർജനങ്ങൾ മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക്‌ കാണാൻ കഴിയില്ലല്ലോ. പക്ഷേ, അവയ്‌ക്ക്‌ ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ധ്രുവദീപ്‌തി (Aurora)യെപ്പറ്റി ഉൾക്കാഴ്‌ച തരാൻ കഴിയും. അൾട്ര - വയലറ്റ്‌ കിരണങ്ങൾക്ക്‌ ധ്രുവദീപ്‌തിയുമായുള്ള ബന്ധം കണ്ടെത്താനും കഴിയും. ഉപരി അന്തരീക്ഷത്തിൽ, അൾട്രാവയലറ്റ്‌ കിരണങ്ങൾ സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വെളിച്ചത്തിന്റെ ആവരണം ഒരേപോലെയല്ല. ആവരണത്തിൽ നിറയെ കറുത്ത പൊട്ടുകൾ കാണപ്പെട്ടു. തുടക്കത്തിൽ അവർ അതിനെ അനാവശ്യ സിഗ്നൽ (Noise) ആയി തള്ളിക്കളഞ്ഞു. തുടർന്നുള്ള സൂക്ഷ്‌മ പരിശോധനയിൽ അത്തരം കറുത്ത പൊട്ടുകൾ അടുത്ത എല്ലാ ഫോട്ടോഗ്രാഫിലും കാണപ്പെട്ടു. അവ ഏതോ ഒരു വസ്‌തുവാണെന്നും അൾട്രാവയലറ്റ്‌ രശ്‌മികളെ അവ ആഗിരണം ചെയ്യുന്നുവെന്നും വൻവേഗതയിൽ ഉപരി അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നുവെന്നും മനസ്സിലാക്കി. ഇനിയിപ്പോൾ അവയെ അനാവശ്യ (Noise) സിഗ്നൽ എന്ന്‌ അവഗണിക്കാൻ പറ്റാതായി. ചില വസ്‌തുക്കൾ ഉപഗ്രഹത്തിലെ ക്യാമറയ്‌ക്കും ഭൂമിക്കും ഇടയിൽ അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്നുവെന്നും അവ അന്തരീക്ഷത്തിൽ ആപേക്ഷികമായി ദ്വാരങ്ങൾ സൃഷ്ടിക്കുന്നുവെന്നും സ്ഥിരീകരിച്ചു.
സമുദ്രങ്ങളുടെയും ജീവന്റെയും ഉത്ഭവം തന്നെ കോമറ്റുകളിൽ നിന്നാണെന്ന സൂചന അപ്രതീക്ഷിതമായ ഒരു സ്രോതസ്സിൽ നിന്നുമാണ്‌ കിട്ടിയത്‌. Dynamic Explorer 1 എന്ന ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാ -വയലറ്റ്‌ ക്യാമറ ഉപയോഗിച്ച്‌ ഭൂമിയിലെചില പ്രകാശഉൽ സർജനത്തെ പരിശോധിക്കുകയായിരുന്നു ജോൺ സിഗ്‌വർത്തും കൂട്ടുകാരനായ ലൂയിസ്‌ എ ഫ്രാങ്കും. ചില പ്രകാശ ഉൽസർജനങ്ങൾ മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക്‌ കാണാൻ കഴിയില്ലല്ലോ. പക്ഷേ, അവയ്‌ക്ക്‌ ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ധ്രുവദീപ്‌തി (Aurora)യെപ്പറ്റി ഉൾക്കാഴ്‌ച തരാൻ കഴിയും. അൾട്ര - വയലറ്റ്‌ കിരണങ്ങൾക്ക്‌ ധ്രുവദീപ്‌തിയുമായുള്ള ബന്ധം കണ്ടെത്താനും കഴിയും. ഉപരി അന്തരീക്ഷത്തിൽ, അൾട്രാവയലറ്റ്‌ കിരണങ്ങൾ സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വെളിച്ചത്തിന്റെ ആവരണം ഒരേപോലെയല്ല. ആവരണത്തിൽ നിറയെ കറുത്ത പൊട്ടുകൾ കാണപ്പെട്ടു. തുടക്കത്തിൽ അവർ അതിനെ അനാവശ്യ സിഗ്നൽ (Noise) ആയി തള്ളിക്കളഞ്ഞു. തുടർന്നുള്ള സൂക്ഷ്‌മ പരിശോധനയിൽ അത്തരം കറുത്ത പൊട്ടുകൾ അടുത്ത എല്ലാ ഫോട്ടോഗ്രാഫിലും കാണപ്പെട്ടു. അവ ഏതോ ഒരു വസ്‌തുവാണെന്നും അൾട്രാവയലറ്റ്‌ രശ്‌മികളെ അവ ആഗിരണം ചെയ്യുന്നുവെന്നും വൻവേഗതയിൽ ഉപരി അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നുവെന്നും മനസ്സിലാക്കി. ഇനിയിപ്പോൾ അവയെ അനാവശ്യ (Noise) സിഗ്നൽ എന്ന്‌ അവഗണിക്കാൻ പറ്റാതായി. ചില വസ്‌തുക്കൾ ഉപഗ്രഹത്തിലെ ക്യാമറയ്‌ക്കും ഭൂമിക്കും ഇടയിൽ അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്നുവെന്നും അവ അന്തരീക്ഷത്തിൽ ആപേക്ഷികമായി ദ്വാരങ്ങൾ സൃഷ്ടിക്കുന്നുവെന്നും സ്ഥിരീകരിച്ചു.
Dynamic Explorer ൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ നിരീക്ഷണ വിധേയമാക്കുന്ന തരംഗദൈർഘ്യത്തിലുള്ള തരംഗങ്ങളെ ബാഷ്‌പരൂപത്തിലുള്ള ജലമാണ്‌ ആഗിരണം ചെയ്യുന്നത്‌ എന്ന്‌ മനസ്സിലായി. ഈ തെളിവുകളുടെ ബലത്തിൽ കണക്കാക്കിയപ്പോൾ 20 മുതൽ 40 വരെ ടൺ ഭാരമുള്ള ഏതാണ്ട്‌ 20 ഹിമധൂമകേതുക്കൾ ഓരോ മിനുട്ടിലും ഭൗമാന്തരീക്ഷത്തിൽ പതിക്കുന്നുണ്ടെന്ന്‌ മനസ്സിലായി. ഈ ചെറു ധൂമകേതുക്കൾ ഉപരി അന്തരീക്ഷത്തിൽ ബാഷ്‌പീകരിക്കുകയും അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുകയുമാണ്‌ ചെയ്യുന്നത്‌. അതേസമയം ഈ ധൂമകേതുക്കൾ ഭൂമിയിലെ ജീവന്‌ ഭീഷണിയാവുന്നുമില്ല. കാരണം, അവ അന്തരീക്ഷത്തിൽ തന്നെ ശിഥിലമായിപ്പോകുന്നു.
Dynamic Explorer ൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ നിരീക്ഷണ വിധേയമാക്കുന്ന തരംഗദൈർഘ്യത്തിലുള്ള തരംഗങ്ങളെ ബാഷ്‌പരൂപത്തിലുള്ള ജലമാണ്‌ ആഗിരണം ചെയ്യുന്നത്‌ എന്ന്‌ മനസ്സിലായി. ഈ തെളിവുകളുടെ ബലത്തിൽ കണക്കാക്കിയപ്പോൾ 20 മുതൽ 40 വരെ ടൺ ഭാരമുള്ള ഏതാണ്ട്‌ 20 ഹിമധൂമകേതുക്കൾ ഓരോ മിനുട്ടിലും ഭൗമാന്തരീക്ഷത്തിൽ പതിക്കുന്നുണ്ടെന്ന്‌ മനസ്സിലായി. ഈ ചെറു ധൂമകേതുക്കൾ ഉപരി അന്തരീക്ഷത്തിൽ ബാഷ്‌പീകരിക്കുകയും അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുകയുമാണ്‌ ചെയ്യുന്നത്‌. അതേസമയം ഈ ധൂമകേതുക്കൾ ഭൂമിയിലെ ജീവന്‌ ഭീഷണിയാവുന്നുമില്ല. കാരണം, അവ അന്തരീക്ഷത്തിൽ തന്നെ ശിഥിലമായിപ്പോകുന്നു.
ജീവൻ ഉണ്ടാക്കുന്നതിൽ കോമറ്റുകൾ പങ്കുവഹിക്കുന്നത്‌ പോലെ തന്നെ ജീവിതത്തെ മാറ്റി മറിക്കുന്നതിൽ വിനാശകരമായ പങ്കും അവയ്‌ക്ക്‌ ഉണ്ട്‌. ധൂമകേതുവോ ഛിന്നഗ്രഹമോ ഭൂമിയിൽ വന്ന്‌ പതിച്ചാൽ അതിന്റെ പതനത്തിന്റെ ആഘാതം കൊണ്ട്‌ കാലാവസ്ഥ തകിടം മറിഞ്ഞേക്കാം. 65ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഡിനോസറുകൾ തുടച്ചുമാറ്റപ്പെട്ടതും സസ്‌തനികളുടെ വാഴ്‌ചയ്‌ക്ക്‌ തുടക്കം കുറിച്ചതും കോമറ്റുകളുടെ പതനം മൂലമാകാം.
ജീവൻ ഉണ്ടാക്കുന്നതിൽ കോമറ്റുകൾ പങ്കുവഹിക്കുന്നത്‌ പോലെ തന്നെ ജീവിതത്തെ മാറ്റി മറിക്കുന്നതിൽ വിനാശകരമായ പങ്കും അവയ്‌ക്ക്‌ ഉണ്ട്‌. ധൂമകേതുവോ ഛിന്നഗ്രഹമോ ഭൂമിയിൽ വന്ന്‌ പതിച്ചാൽ അതിന്റെ പതനത്തിന്റെ ആഘാതം കൊണ്ട്‌ കാലാവസ്ഥ തകിടം മറിഞ്ഞേക്കാം. 65ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഡിനോസറുകൾ തുടച്ചുമാറ്റപ്പെട്ടതും സസ്‌തനികളുടെ വാഴ്‌ചയ്‌ക്ക്‌ തുടക്കം കുറിച്ചതും കോമറ്റുകളുടെ പതനം മൂലമാകാം.
കോമറ്റ്‌ ടെമ്പിൾ -1
 
===കോമറ്റ്‌ ടെമ്പിൾ -1===
 
കോമറ്റ്‌ ടെമ്പിൾ 1 എന്നറിയപ്പെടുന്ന കോമറ്റ്‌ 9P ഹ്രസ്വകാല കോമറ്റുകളുടെ ഇനത്തിൽപ്പെടുന്നു. 1867ൽ ഫ്രഞ്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ വിൽഹെം ടെമ്പിൾ ആണ്‌ ഇതിനെ കണ്ടുപിടിച്ചത്‌. ആവർത്തിച്ച്‌ വരുന്ന ധൂമകേതുക്കളിൽ ഒമ്പതാമത്തെയാണ്‌ (ഒന്നാമത്തേത്‌ ഹാലിയുടെ കോമറ്റ്‌ ആണ്‌) കോമറ്റ്‌ ടെമ്പിൾ 1. വിൽഹെം ടെമ്പിൾ കണ്ടുപിടിച്ച ആദ്യത്തെ ആവർത്തന കോമറ്റ്‌ എന്ന ബഹുമതിയും ഇതിനുണ്ട്‌. 10P/Tempel 2.1873, 11P/Tempel Swift - Linear 1869, 55P/Tempel tuttle (ലിയോനിഡ്‌ ഉൽക്കാപതനത്തിന്‌ കാരണക്കാരൻ കോമറ്റ്‌) 1866 പിന്നെ ആവർത്തിക്കാത്ത വേറെ ഒമ്പത്‌ കോമറ്റുകൾ അഞ്ച്‌ ഛിന്നഗ്രഹങ്ങൾ തുടങ്ങിയവയെ വിൽഹെം ടെമ്പിൾ ആണ്‌ കണ്ടുപിടിച്ചത്‌. ടെമ്പിൾ 1 സൂര്യനെ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന കാലയളവ്‌ 5.52 വർഷങ്ങളാണ്‌. വ്യാഴം സൂര്യനെ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന സമയത്തിന്റെ നേർ പകുതി സമയം. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരത്തിന്റെ 3.12 ആണ്‌ അതിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം(3.12AU = 466.7 ദശലക്ഷം കി.മീറ്റർ).കോമറ്റിന്റെ പരിപഥം വളരെ ഉൽകേന്ദ്രിതം (0.5176) ആയതിനാൽ സൂര്യനിലേക്കുള്ള ദൂരം വളരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. (1.506 AU ൽ നിന്നും 4.735 AU വരെ) ഭൂമിയുടെ പഥത്തെ മുറിച്ച്‌ കടക്കുന്നില്ല. അതേ സമയം ചൊവ്വയേയും പ്രധാന ഛിന്നഗ്രഹപ്രദേശത്തെയും മുറിച്ചുകടക്കും. ടെമ്പിൾ 1 കോമറ്റ്‌ 1885ൽ പല്ലാസ്‌ എന്ന ഛിന്നഗ്രഹത്തിന്റെ 0.033AU അടുത്തും 2011ൽ സെറസ്‌എന്ന ഛിന്നഗ്രഹത്തിന്റെ 0.041AU അടുത്തും വന്നു. കോമറ്റ്‌ 9P/Tempel അതിന്റെ സൗരസമീപത്തിൽ 2011 ജൂലായ്‌ 5ന്‌, അതായത്‌ ഉപഗ്രഹവുമായി കൂട്ടിയിടിച്ചതിന്റെ അടുത്ത ദിവസമാണ്‌ എത്തിയത്‌. മറ്റെല്ലാ ഹ്രസ്വകാല കോമറ്റുകളെയും പോലെ ക്രാന്തി തലവുമായി അതിന്റെ ചരിവ്‌ വളരെ കുറഞ്ഞതാണ്‌;10.5 ഡിഗ്രി മാത്രം.
കോമറ്റ്‌ ടെമ്പിൾ 1 എന്നറിയപ്പെടുന്ന കോമറ്റ്‌ 9P ഹ്രസ്വകാല കോമറ്റുകളുടെ ഇനത്തിൽപ്പെടുന്നു. 1867ൽ ഫ്രഞ്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ വിൽഹെം ടെമ്പിൾ ആണ്‌ ഇതിനെ കണ്ടുപിടിച്ചത്‌. ആവർത്തിച്ച്‌ വരുന്ന ധൂമകേതുക്കളിൽ ഒമ്പതാമത്തെയാണ്‌ (ഒന്നാമത്തേത്‌ ഹാലിയുടെ കോമറ്റ്‌ ആണ്‌) കോമറ്റ്‌ ടെമ്പിൾ 1. വിൽഹെം ടെമ്പിൾ കണ്ടുപിടിച്ച ആദ്യത്തെ ആവർത്തന കോമറ്റ്‌ എന്ന ബഹുമതിയും ഇതിനുണ്ട്‌. 10P/Tempel 2.1873, 11P/Tempel Swift - Linear 1869, 55P/Tempel tuttle (ലിയോനിഡ്‌ ഉൽക്കാപതനത്തിന്‌ കാരണക്കാരൻ കോമറ്റ്‌) 1866 പിന്നെ ആവർത്തിക്കാത്ത വേറെ ഒമ്പത്‌ കോമറ്റുകൾ അഞ്ച്‌ ഛിന്നഗ്രഹങ്ങൾ തുടങ്ങിയവയെ വിൽഹെം ടെമ്പിൾ ആണ്‌ കണ്ടുപിടിച്ചത്‌. ടെമ്പിൾ 1 സൂര്യനെ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന കാലയളവ്‌ 5.52 വർഷങ്ങളാണ്‌. വ്യാഴം സൂര്യനെ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന സമയത്തിന്റെ നേർ പകുതി സമയം. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരത്തിന്റെ 3.12 ആണ്‌ അതിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം(3.12AU = 466.7 ദശലക്ഷം കി.മീറ്റർ).കോമറ്റിന്റെ പരിപഥം വളരെ ഉൽകേന്ദ്രിതം (0.5176) ആയതിനാൽ സൂര്യനിലേക്കുള്ള ദൂരം വളരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. (1.506 AU ൽ നിന്നും 4.735 AU വരെ) ഭൂമിയുടെ പഥത്തെ മുറിച്ച്‌ കടക്കുന്നില്ല. അതേ സമയം ചൊവ്വയേയും പ്രധാന ഛിന്നഗ്രഹപ്രദേശത്തെയും മുറിച്ചുകടക്കും. ടെമ്പിൾ 1 കോമറ്റ്‌ 1885ൽ പല്ലാസ്‌ എന്ന ഛിന്നഗ്രഹത്തിന്റെ 0.033AU അടുത്തും 2011ൽ സെറസ്‌എന്ന ഛിന്നഗ്രഹത്തിന്റെ 0.041AU അടുത്തും വന്നു. കോമറ്റ്‌ 9P/Tempel അതിന്റെ സൗരസമീപത്തിൽ 2011 ജൂലായ്‌ 5ന്‌, അതായത്‌ ഉപഗ്രഹവുമായി കൂട്ടിയിടിച്ചതിന്റെ അടുത്ത ദിവസമാണ്‌ എത്തിയത്‌. മറ്റെല്ലാ ഹ്രസ്വകാല കോമറ്റുകളെയും പോലെ ക്രാന്തി തലവുമായി അതിന്റെ ചരിവ്‌ വളരെ കുറഞ്ഞതാണ്‌;10.5 ഡിഗ്രി മാത്രം.
ധൂമകേതുക്കളിലേക്കുള്ള യാത്ര
 
===ധൂമകേതുക്കളിലേക്കുള്ള യാത്ര===
 
1877ൽ ജൂൾസ്‌ ഹെക്ടർ സെർവാഡെക്ക്‌ (ഒരു ധൂമകേതുവിൻമേലുള്ളയാത്ര) എന്ന നോവൽ പ്രസിദ്ധീകരിച്ചു. കോമറ്റ്‌ 9P/Tempel 1കണ്ടുപിടിച്ച്‌ 10 വർഷങ്ങൾക്ക്‌ ശേഷമായിരുന്നു അത്‌. ഹെക്ടർ സെർവാഡെക്ക്‌ എന്ന ഫ്രഞ്ച്‌ ക്യാപ്‌ടനും അയാളുടെ ബെൻസുഫ്‌ എന്ന ഭൃത്യനും ആകാശത്തിലൂടെ കടന്ന്‌ പോകുന്ന ഒരു കോമറ്റിന്മേൽ അള്ളിപ്പിടിച്ച്‌ യാത്ര ചെയ്യുന്ന കഥയാണ്‌ നോവലിന്റേത്‌. ക്രമേണ മറ്റുള്ളവരും കൂടെ ചേരുന്നു. അവർ ധൂമകേതുവിലുള്ള ഒരു അഗ്നിപർവതത്തിനുള്ളിൽ താവളം കണ്ടുപിടിച്ച്‌ അവിടം തങ്ങളുടെ കോളനിയാക്കി സൗരയൂഥയാത്ര ചെയ്യുന്നതാണ്‌ കഥ. ധൂമകേതുവിൽ കയറി ഒരു ഉല്ലാസയാത്ര നടത്തുക എന്നത്‌ ഒരു വിദൂരസ്വപ്‌നമായിരിക്കാം. ഒരു ശാസ്‌ത്രകൽപ്പിത കഥയ്‌ക്ക്‌ അനുയോജ്യം. പക്ഷേ നാസയുടെ ``Deep Impact'' എന്നഉപഗ്രഹം ഒരു മുഖാമുഖം നടത്തുകയും അതിനെപ്പറ്റി വിശദമായി പഠിക്കാൻ Impacter എന്നഉപകരണം അതിൽ ഇടുകയും ചെയ്‌തു. ഇത്‌ നടപ്പാക്കിയത്‌ 2005 ജൂലൈ 4നാണ്‌. 360 കി.ഗ്രാം ഭാരമുള്ള ഒരു റഫ്രിജറേറ്ററിന്റെ വലുപ്പം വരുന്ന ഇംപാക്ടർ, ടെമ്പിൾ 1 കോമറ്റിൽ ഇടിച്ചപ്പോൾ ഏകദേശം 100 കി.മീറ്റർ വലുപ്പമുള്ള ഒരു കിടങ്ങാണുണ്ടായത്‌. ഇടിയുടെ ആഘാതത്താൽ ഉയർന്ന പൊടിപടലവും വാതകവും പുകയുമൊക്കെ കോമറ്റിന്റെ പുറംഭാഗത്തെപ്പറ്റിയും ഉൾഭാഗത്തെപ്പറ്റിയും പഠിക്കാൻ നല്ല അവസരമാണ്‌ ഉണ്ടാക്കിയത്‌. കോമറ്റിന്റെ ന്യൂക്ലിയസിന്‌ അകത്തുള്ള വസ്‌തുക്കൾ അകളങ്കിതമാണ്‌. അതിൽ നിന്നും കിട്ടുന്ന പുതിയ വിവരങ്ങൾ സൗരയൂഥത്തിന്റെ പഴയ ചരിത്രം പഠിക്കാനും എല്ലാ സൗരയൂഥവസ്‌തുക്കളിലുണ്ടാവുന്ന ഗർത്തങ്ങളെപ്പറ്റിയുള്ള പുതിയ വിവരങ്ങൾ നേടാനും ശരിയായ ധാരണ ഉണ്ടാക്കാനും സഹായിക്കും.
1877ൽ ജൂൾസ്‌ ഹെക്ടർ സെർവാഡെക്ക്‌ (ഒരു ധൂമകേതുവിൻമേലുള്ളയാത്ര) എന്ന നോവൽ പ്രസിദ്ധീകരിച്ചു. കോമറ്റ്‌ 9P/Tempel 1കണ്ടുപിടിച്ച്‌ 10 വർഷങ്ങൾക്ക്‌ ശേഷമായിരുന്നു അത്‌. ഹെക്ടർ സെർവാഡെക്ക്‌ എന്ന ഫ്രഞ്ച്‌ ക്യാപ്‌ടനും അയാളുടെ ബെൻസുഫ്‌ എന്ന ഭൃത്യനും ആകാശത്തിലൂടെ കടന്ന്‌ പോകുന്ന ഒരു കോമറ്റിന്മേൽ അള്ളിപ്പിടിച്ച്‌ യാത്ര ചെയ്യുന്ന കഥയാണ്‌ നോവലിന്റേത്‌. ക്രമേണ മറ്റുള്ളവരും കൂടെ ചേരുന്നു. അവർ ധൂമകേതുവിലുള്ള ഒരു അഗ്നിപർവതത്തിനുള്ളിൽ താവളം കണ്ടുപിടിച്ച്‌ അവിടം തങ്ങളുടെ കോളനിയാക്കി സൗരയൂഥയാത്ര ചെയ്യുന്നതാണ്‌ കഥ. ധൂമകേതുവിൽ കയറി ഒരു ഉല്ലാസയാത്ര നടത്തുക എന്നത്‌ ഒരു വിദൂരസ്വപ്‌നമായിരിക്കാം. ഒരു ശാസ്‌ത്രകൽപ്പിത കഥയ്‌ക്ക്‌ അനുയോജ്യം. പക്ഷേ നാസയുടെ ``Deep Impact'' എന്നഉപഗ്രഹം ഒരു മുഖാമുഖം നടത്തുകയും അതിനെപ്പറ്റി വിശദമായി പഠിക്കാൻ Impacter എന്നഉപകരണം അതിൽ ഇടുകയും ചെയ്‌തു. ഇത്‌ നടപ്പാക്കിയത്‌ 2005 ജൂലൈ 4നാണ്‌. 360 കി.ഗ്രാം ഭാരമുള്ള ഒരു റഫ്രിജറേറ്ററിന്റെ വലുപ്പം വരുന്ന ഇംപാക്ടർ, ടെമ്പിൾ 1 കോമറ്റിൽ ഇടിച്ചപ്പോൾ ഏകദേശം 100 കി.മീറ്റർ വലുപ്പമുള്ള ഒരു കിടങ്ങാണുണ്ടായത്‌. ഇടിയുടെ ആഘാതത്താൽ ഉയർന്ന പൊടിപടലവും വാതകവും പുകയുമൊക്കെ കോമറ്റിന്റെ പുറംഭാഗത്തെപ്പറ്റിയും ഉൾഭാഗത്തെപ്പറ്റിയും പഠിക്കാൻ നല്ല അവസരമാണ്‌ ഉണ്ടാക്കിയത്‌. കോമറ്റിന്റെ ന്യൂക്ലിയസിന്‌ അകത്തുള്ള വസ്‌തുക്കൾ അകളങ്കിതമാണ്‌. അതിൽ നിന്നും കിട്ടുന്ന പുതിയ വിവരങ്ങൾ സൗരയൂഥത്തിന്റെ പഴയ ചരിത്രം പഠിക്കാനും എല്ലാ സൗരയൂഥവസ്‌തുക്കളിലുണ്ടാവുന്ന ഗർത്തങ്ങളെപ്പറ്റിയുള്ള പുതിയ വിവരങ്ങൾ നേടാനും ശരിയായ ധാരണ ഉണ്ടാക്കാനും സഹായിക്കും.
പരീക്ഷണങ്ങളുടെ ശാസ്‌ത്രീയമായ ഫലങ്ങൾ ആഘാതത്തിന്‌ മുമ്പും ശേഷവുമുള്ള നിരീക്ഷണങ്ങളെ നിർണായകമായി ആശ്രയിക്കും. ലോകത്തിലാകെ പല സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ടെലിസ്‌കോപ്പുകളുടെ പരമാവധി കഴിവ്‌ ഉപയോഗിച്ച്‌ കോമറ്റിനെയും അതിൽ നിന്നും പുറപ്പെട്ട വാതകധൂളിയെയും വിവിധ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷിച്ചിരുന്നു. ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ്‌ തരംഗങ്ങളിലും സ്‌പെക്‌ട്രോഗ്രാഫിയും പോളാരിമെട്രിയും വഴി പഠിച്ചു. അത്തരം ബഹുവിധ ഉപകരണങ്ങളുടെ കഴിവുകൾ വളരെ കൃത്യവും വിശദവുമായ ഡാറ്റ ലഭ്യമാക്കും. അതിന്‌ ശേഷമുള്ള ആഴ്‌ചകളിൽ ഈ കോമറ്റുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ശാസ്‌ത്രജ്ഞർ ശേഖരിക്കുകയുണ്ടായി.
പരീക്ഷണങ്ങളുടെ ശാസ്‌ത്രീയമായ ഫലങ്ങൾ ആഘാതത്തിന്‌ മുമ്പും ശേഷവുമുള്ള നിരീക്ഷണങ്ങളെ നിർണായകമായി ആശ്രയിക്കും. ലോകത്തിലാകെ പല സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ടെലിസ്‌കോപ്പുകളുടെ പരമാവധി കഴിവ്‌ ഉപയോഗിച്ച്‌ കോമറ്റിനെയും അതിൽ നിന്നും പുറപ്പെട്ട വാതകധൂളിയെയും വിവിധ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷിച്ചിരുന്നു. ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ്‌ തരംഗങ്ങളിലും സ്‌പെക്‌ട്രോഗ്രാഫിയും പോളാരിമെട്രിയും വഴി പഠിച്ചു. അത്തരം ബഹുവിധ ഉപകരണങ്ങളുടെ കഴിവുകൾ വളരെ കൃത്യവും വിശദവുമായ ഡാറ്റ ലഭ്യമാക്കും. അതിന്‌ ശേഷമുള്ള ആഴ്‌ചകളിൽ ഈ കോമറ്റുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ശാസ്‌ത്രജ്ഞർ ശേഖരിക്കുകയുണ്ടായി.
പക്ഷേ, പ്രാഥമിക നിഗമനങ്ങൾ കാണിക്കുന്നത്‌ ഇടിച്ചിറങ്ങിയ ``Impacter''ഒരു പുതിയ പ്രദേശം കോമറ്റിൽ ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ്‌. മാത്രവുമല്ല അത്രയ്‌ക്കൊന്നും ആഴത്തിൽ നിന്ന്‌ വസ്‌തുക്കളെ ചികഞ്ഞെടുക്കാൻ അതിന്‌ കഴിഞ്ഞിട്ടുമില്ല. ഇടിയുടെ ആഘാതത്തിന്‌ ശേഷം കോമറ്റിന്റെ രൂപത്തിന്‌ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിൽ നിന്നും ഉയർന്ന വാതക പൊടിപടലവും വസ്‌തുക്കളും പുറത്തേയ്‌ക്ക്‌ തെറിച്ചത്‌ ഏതാണ്ട്‌ 700 മുതൽ 1000 വരെ കിലോമീറ്റർ/ മണിക്കൂറിലായിരുന്നു. പുറത്തേയ്‌ക്ക്‌ ഉയർന്ന വസ്‌തുക്കളുടെ ഘടന അടുത്ത ദിവസങ്ങളിൽത്തന്നെ നേർത്ത്‌ നേർത്ത്‌ വന്ന്‌, കാണാതാവുകയും കോമറ്റ്‌ പഴയ അവസ്ഥയിൽ തന്നെ കാണപ്പെടുകയും ചെയ്‌തു. VLT(Very large Telescope) യുടെ NACO എന്ന അഡോപ്‌ടീവ്‌ ഓപ്‌ടിക്ക്‌ ഉപകരണം എടുത്ത ചിത്രങ്ങളിൽ ഉപഗ്രഹത്തിന്റെ ആക്രമണം കൊണ്ട്‌ കോമറ്റിന്‌ കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നാണ്‌ കണ്ടത്‌.
പക്ഷേ, പ്രാഥമിക നിഗമനങ്ങൾ കാണിക്കുന്നത്‌ ഇടിച്ചിറങ്ങിയ ``Impacter''ഒരു പുതിയ പ്രദേശം കോമറ്റിൽ ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ്‌. മാത്രവുമല്ല അത്രയ്‌ക്കൊന്നും ആഴത്തിൽ നിന്ന്‌ വസ്‌തുക്കളെ ചികഞ്ഞെടുക്കാൻ അതിന്‌ കഴിഞ്ഞിട്ടുമില്ല. ഇടിയുടെ ആഘാതത്തിന്‌ ശേഷം കോമറ്റിന്റെ രൂപത്തിന്‌ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിൽ നിന്നും ഉയർന്ന വാതക പൊടിപടലവും വസ്‌തുക്കളും പുറത്തേയ്‌ക്ക്‌ തെറിച്ചത്‌ ഏതാണ്ട്‌ 700 മുതൽ 1000 വരെ കിലോമീറ്റർ/ മണിക്കൂറിലായിരുന്നു. പുറത്തേയ്‌ക്ക്‌ ഉയർന്ന വസ്‌തുക്കളുടെ ഘടന അടുത്ത ദിവസങ്ങളിൽത്തന്നെ നേർത്ത്‌ നേർത്ത്‌ വന്ന്‌, കാണാതാവുകയും കോമറ്റ്‌ പഴയ അവസ്ഥയിൽ തന്നെ കാണപ്പെടുകയും ചെയ്‌തു. VLT(Very large Telescope) യുടെ NACO എന്ന അഡോപ്‌ടീവ്‌ ഓപ്‌ടിക്ക്‌ ഉപകരണം എടുത്ത ചിത്രങ്ങളിൽ ഉപഗ്രഹത്തിന്റെ ആക്രമണം കൊണ്ട്‌ കോമറ്റിന്‌ കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നാണ്‌ കണ്ടത്‌.
ടെമ്പിൾ 1 കോമറ്റിലെ വാതകങ്ങളുടെ പഠനം, അതിൽ വളരെ സക്രിയമായ വാതകങ്ങളുടെ ഒരു പ്രദേശം കണ്ടെത്തിയത്‌ ശാസ്‌ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ഈ പ്രദേശമാകട്ടെ ഇംപാക്‌ടുമായി ബന്ധപ്പെട്ട ഒന്നല്ലതാനും.കോമറ്റിന്റെ ന്യൂക്ലിയസിന്റെ ഭ്രമണ കാലം 41 മണിക്കൂർ എന്ന്‌ തിട്ടപ്പെടുത്തിയത്‌ ഡീപ്‌ ഇംപാക്‌ട്‌ ഉപഗ്രഹമായിരുന്നു. ഇംപാക്‌ടിന്റെ ആഘാതഫലമായി പുറത്ത്‌ വന്ന വസ്‌തുക്കളും അല്ലാതെ കോമറ്റിൽ നിന്ന്‌ വന്നവയും കോമറ്റിന്റെ ഐസോടോപ്പിക്ക്‌ അനുപാതം പോലുള്ള രാസചേരുവയുടെ ആശ്ചര്യകരമായ അളവുകളാണ്‌ തന്നത്‌. സ്‌പെക്‌ട്രോസ്‌കോപിക്‌ നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചത്‌ പോലെ കോമറ്റിന്റെ ഉപരിതലം പരിണാമവിധേയമായിട്ടുണ്ടെന്നും കാണപ്പെട്ട ധൂളീപടലം ഉള്ളിൽ നിന്നും വന്നതല്ലെന്നുമാണ്‌ സൂചിപ്പിച്ചത്‌.
ടെമ്പിൾ 1 കോമറ്റിലെ വാതകങ്ങളുടെ പഠനം, അതിൽ വളരെ സക്രിയമായ വാതകങ്ങളുടെ ഒരു പ്രദേശം കണ്ടെത്തിയത്‌ ശാസ്‌ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ഈ പ്രദേശമാകട്ടെ ഇംപാക്‌ടുമായി ബന്ധപ്പെട്ട ഒന്നല്ലതാനും.കോമറ്റിന്റെ ന്യൂക്ലിയസിന്റെ ഭ്രമണ കാലം 41 മണിക്കൂർ എന്ന്‌ തിട്ടപ്പെടുത്തിയത്‌ ഡീപ്‌ ഇംപാക്‌ട്‌ ഉപഗ്രഹമായിരുന്നു. ഇംപാക്‌ടിന്റെ ആഘാതഫലമായി പുറത്ത്‌ വന്ന വസ്‌തുക്കളും അല്ലാതെ കോമറ്റിൽ നിന്ന്‌ വന്നവയും കോമറ്റിന്റെ ഐസോടോപ്പിക്ക്‌ അനുപാതം പോലുള്ള രാസചേരുവയുടെ ആശ്ചര്യകരമായ അളവുകളാണ്‌ തന്നത്‌. സ്‌പെക്‌ട്രോസ്‌കോപിക്‌ നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചത്‌ പോലെ കോമറ്റിന്റെ ഉപരിതലം പരിണാമവിധേയമായിട്ടുണ്ടെന്നും കാണപ്പെട്ട ധൂളീപടലം ഉള്ളിൽ നിന്നും വന്നതല്ലെന്നുമാണ്‌ സൂചിപ്പിച്ചത്‌.
ധൂമകേതുക്കളിലേക്കുള്ള യാത്ര തുടങ്ങിയത്‌ പഴയ സോവിയറ്റ്‌ യൂണിയന്റെ വേഗ -1, വേഗ -2 എന്നീ ഉപഗ്രഹങ്ങൾ ഹാലി കോമറ്റിലേക്ക്‌ നടത്തിയ യാത്രയിൽ നിന്നാണ്‌. അതിന്റെ അടുത്തുപോയുള്ള നിരീക്ഷണങ്ങൾ ശാസ്‌ത്രത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും നിരവധി പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. അവ പലതിനും ഇനിയും ഉത്തരം കണ്ടെത്തേണ്ടതായാണ്‌ ഇരിക്കുന്നത്‌. അതിനുശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ ഉണ്ടായി. കോമറ്റ്‌ ഹാലിയിലേക്കുള്ള ഗിയോട്ടോ ദൗത്യം (1985-86), റോസറ്റ ദൗത്യം, കോമറ്റ്‌ സിജിയിലേക്ക്‌ ഗലീലിയോ ദൗത്യം, കോമറ്റ്‌ഷൂമേക്കർ ലെവിയിലേക്ക്‌ (അത്‌ വ്യാഴത്തിൽ തകർന്നുവീണു) സ്റ്റാർ ഡസ്റ്റ്‌ എന്ന ദൗത്യം, കെമറ്റ്‌ വൈൽഡ്‌ -2 ൽ നിന്നും സാമ്പിൾ ശേഖരിച്ചു. അത്‌ 2006ൽ ഭൂമിയിൽ തിരിച്ചെത്തി.ഈ ദൗത്യങ്ങളെല്ലാം തന്നെ ശാശ്വതമായ ഒരു ചോദ്യം ആവർത്തിക്കുന്നു, ``നാം എവിടുന്ന്‌ വന്നു?''
ധൂമകേതുക്കളിലേക്കുള്ള യാത്ര തുടങ്ങിയത്‌ പഴയ സോവിയറ്റ്‌ യൂണിയന്റെ വേഗ -1, വേഗ -2 എന്നീ ഉപഗ്രഹങ്ങൾ ഹാലി കോമറ്റിലേക്ക്‌ നടത്തിയ യാത്രയിൽ നിന്നാണ്‌. അതിന്റെ അടുത്തുപോയുള്ള നിരീക്ഷണങ്ങൾ ശാസ്‌ത്രത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും നിരവധി പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. അവ പലതിനും ഇനിയും ഉത്തരം കണ്ടെത്തേണ്ടതായാണ്‌ ഇരിക്കുന്നത്‌. അതിനുശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ ഉണ്ടായി. കോമറ്റ്‌ ഹാലിയിലേക്കുള്ള ഗിയോട്ടോ ദൗത്യം (1985-86), റോസറ്റ ദൗത്യം, കോമറ്റ്‌ സിജിയിലേക്ക്‌ ഗലീലിയോ ദൗത്യം, കോമറ്റ്‌ഷൂമേക്കർ ലെവിയിലേക്ക്‌ (അത്‌ വ്യാഴത്തിൽ തകർന്നുവീണു) സ്റ്റാർ ഡസ്റ്റ്‌ എന്ന ദൗത്യം, കെമറ്റ്‌ വൈൽഡ്‌ -2 ൽ നിന്നും സാമ്പിൾ ശേഖരിച്ചു. അത്‌ 2006ൽ ഭൂമിയിൽ തിരിച്ചെത്തി.ഈ ദൗത്യങ്ങളെല്ലാം തന്നെ ശാശ്വതമായ ഒരു ചോദ്യം ആവർത്തിക്കുന്നു, ``നാം എവിടുന്ന്‌ വന്നു?''






 
==ജ്യോതിശ്ശാസ്‌ത്രം പകലും രാത്രിയും==
ജ്യോതിശ്ശാസ്‌ത്രം പകലും രാത്രിയും


ഈ പുസ്‌തകം എന്തുകൊണ്ട്‌?പഠിക്കാനുള്ള അവകാശം നിയമമായല്ലൊ. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമായി മാറി. അപ്പോൾ നമുക്ക്‌ ഒരു ചോദ്യം ചോദിക്കാം. ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസം എങ്ങനെയാണ്‌ നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക?ഒരുത്തരം ഇതാ - സാർവ്വലൗകിക പ്രപഞ്ചവീക്ഷണം വളർത്തുക. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും അത്ഭുത ലോകത്താണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഈ അത്ഭുതം കണ്ടെത്താനുള്ള ശക്തിയേറിയ ശാസ്‌ത്ര ഉപകരണങ്ങളാണ്‌. പ്രപഞ്ചകാര്യങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കുകയും ഭാവന ഉണർത്തുകയും ചെയ്യുക, ചെറിയ കണക്കൂകൂട്ടലുകൾ നടത്തുക, ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസത്തിലേക്കുള്ള പാത ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നമുക്ക്‌ സാർവ്വലൗകിക പ്രപഞ്ച വീക്ഷണം എന്നു വിളിക്കാം.യഥാർത്ഥ ശാസ്‌ത്രം വശമാക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമില്ല. ചെലവു കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടു തന്നെ നമുക്ക്‌ പ്രധാപ്പെട്ട പരീക്ഷണങ്ങളും പ്രോജക്‌ടുകളും രസകരമായി ചെയ്‌തു പഠിക്കാം. ഇവ വഴി ലോകത്തെവിടെയുള്ള ആർക്കും വിജ്ഞാനം സമ്പാദിക്കാം. കാരണം, ശാസ്‌ത്രം സ്വന്തം നിലക്കു തന്നെ സാർവ്വ ലൗകികമാണ്‌.പ്രപഞ്ചത്തെക്കുറിച്ച്‌ പഠിക്കാൻ തുടങ്ങുമ്പോൾ വലിയ അക്കങ്ങളായ ആയിരങ്ങൾ, ലക്ഷങ്ങൾ, കോടികൾ, ശതകോടികൾ ഇവയൊന്നും നമ്മെ പരിഭ്രമിപ്പിക്കുന്നില്ല. ഭൂമിക്ക്‌ 13 ആയിരം കിലോമീറ്ററാണ്‌ വ്യാസം. സൂര്യനിലേക്കുള്ള ദൂരമോ, 15 കോടി കിലോമീറ്ററാണ്‌. ആകാശഗംഗയിൽ 10000 കോടി നക്ഷത്രങ്ങളുണ്ട്‌.പ്രപഞ്ചവീക്ഷണം നേടാൻ ജ്യോതിശാസ്‌ത്ര സംഖ്യകളുമായി ഇടപെടേണ്ടതുണ്ട്‌. നമ്മുടെ സ്‌കൂളിൽ എത്ര കുട്ടികളുണ്ട്‌? ആയിരത്തിലേറെ. രാജ്യത്ത്‌ ലക്ഷക്കണക്കിന്‌ സ്‌കൂളുകളുണ്ട്‌. ജനസംഖ്യ നൂറു കോടിയിലേറെയാണ്‌.എല്ലാവർക്കും ശാസ്‌ത്രം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ശാസ്‌ത്രസംഘടനയാണ്‌ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൽ ധാരാളം സംഘടകൾ കണ്ണിചേർന്നിട്ടുണ്ട്‌. ജ്യോതിശാസ്‌ത്രത്തെ സാർവ്വലൗകികമാക്കൻ ഇവരെല്ലാവരും ഒത്തു കൂടാറുണ്ട്‌. ഇതിനുമുമ്പ്‌ സൂര്യഗ്രഹണം, അന്താരാഷ്‌ട്ര ശസ്‌ത്രവർഷം, ശുക്രസംതരണം. ഇതാ ഇപ്പോൾ ഐസോണിനെ വരവേൽക്കാനും.നമുക്ക്‌ എല്ലാ സ്‌കുളിലും എത്താനും അവിടുത്തെ കുട്ടികളിലും നാട്ടുകാരിലും ജ്യോതിശാസ്‌ത്ര വിജ്ഞാനം എത്തിക്കാനും കഴിഞ്ഞാൽ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ശരിയായ ശാസ്‌ത്രവിദ്യാഭ്യാസം എന്ന കാര്യം നേടാം, തീർച്ച. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്‌പാണ്‌ ഈ പുസ്‌തകം.
ഈ പുസ്‌തകം എന്തുകൊണ്ട്‌?പഠിക്കാനുള്ള അവകാശം നിയമമായല്ലൊ. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമായി മാറി. അപ്പോൾ നമുക്ക്‌ ഒരു ചോദ്യം ചോദിക്കാം. ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസം എങ്ങനെയാണ്‌ നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക?ഒരുത്തരം ഇതാ - സാർവ്വലൗകിക പ്രപഞ്ചവീക്ഷണം വളർത്തുക. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും അത്ഭുത ലോകത്താണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഈ അത്ഭുതം കണ്ടെത്താനുള്ള ശക്തിയേറിയ ശാസ്‌ത്ര ഉപകരണങ്ങളാണ്‌. പ്രപഞ്ചകാര്യങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കുകയും ഭാവന ഉണർത്തുകയും ചെയ്യുക, ചെറിയ കണക്കൂകൂട്ടലുകൾ നടത്തുക, ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസത്തിലേക്കുള്ള പാത ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നമുക്ക്‌ സാർവ്വലൗകിക പ്രപഞ്ച വീക്ഷണം എന്നു വിളിക്കാം.യഥാർത്ഥ ശാസ്‌ത്രം വശമാക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമില്ല. ചെലവു കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടു തന്നെ നമുക്ക്‌ പ്രധാപ്പെട്ട പരീക്ഷണങ്ങളും പ്രോജക്‌ടുകളും രസകരമായി ചെയ്‌തു പഠിക്കാം. ഇവ വഴി ലോകത്തെവിടെയുള്ള ആർക്കും വിജ്ഞാനം സമ്പാദിക്കാം. കാരണം, ശാസ്‌ത്രം സ്വന്തം നിലക്കു തന്നെ സാർവ്വ ലൗകികമാണ്‌.പ്രപഞ്ചത്തെക്കുറിച്ച്‌ പഠിക്കാൻ തുടങ്ങുമ്പോൾ വലിയ അക്കങ്ങളായ ആയിരങ്ങൾ, ലക്ഷങ്ങൾ, കോടികൾ, ശതകോടികൾ ഇവയൊന്നും നമ്മെ പരിഭ്രമിപ്പിക്കുന്നില്ല. ഭൂമിക്ക്‌ 13 ആയിരം കിലോമീറ്ററാണ്‌ വ്യാസം. സൂര്യനിലേക്കുള്ള ദൂരമോ, 15 കോടി കിലോമീറ്ററാണ്‌. ആകാശഗംഗയിൽ 10000 കോടി നക്ഷത്രങ്ങളുണ്ട്‌.പ്രപഞ്ചവീക്ഷണം നേടാൻ ജ്യോതിശാസ്‌ത്ര സംഖ്യകളുമായി ഇടപെടേണ്ടതുണ്ട്‌. നമ്മുടെ സ്‌കൂളിൽ എത്ര കുട്ടികളുണ്ട്‌? ആയിരത്തിലേറെ. രാജ്യത്ത്‌ ലക്ഷക്കണക്കിന്‌ സ്‌കൂളുകളുണ്ട്‌. ജനസംഖ്യ നൂറു കോടിയിലേറെയാണ്‌.എല്ലാവർക്കും ശാസ്‌ത്രം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ശാസ്‌ത്രസംഘടനയാണ്‌ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൽ ധാരാളം സംഘടകൾ കണ്ണിചേർന്നിട്ടുണ്ട്‌. ജ്യോതിശാസ്‌ത്രത്തെ സാർവ്വലൗകികമാക്കൻ ഇവരെല്ലാവരും ഒത്തു കൂടാറുണ്ട്‌. ഇതിനുമുമ്പ്‌ സൂര്യഗ്രഹണം, അന്താരാഷ്‌ട്ര ശസ്‌ത്രവർഷം, ശുക്രസംതരണം. ഇതാ ഇപ്പോൾ ഐസോണിനെ വരവേൽക്കാനും.നമുക്ക്‌ എല്ലാ സ്‌കുളിലും എത്താനും അവിടുത്തെ കുട്ടികളിലും നാട്ടുകാരിലും ജ്യോതിശാസ്‌ത്ര വിജ്ഞാനം എത്തിക്കാനും കഴിഞ്ഞാൽ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ശരിയായ ശാസ്‌ത്രവിദ്യാഭ്യാസം എന്ന കാര്യം നേടാം, തീർച്ച. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്‌പാണ്‌ ഈ പുസ്‌തകം.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3114" എന്ന താളിൽനിന്ന് ശേഖരിച്ചത്