അജ്ഞാതം


"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:59, 17 ജനുവരി 2021
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യ പ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ''ആധുനിക ശാസ്ത്രം'' (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ.
ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യ പ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ''ആധുനിക ശാസ്ത്രം'' (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ.
1962-ൽ കോഴിക്കോട്ടുവെച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും.
1962-ൽ കോഴിക്കോട്ടുവെച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും.
മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ: എം. പി. പരമേശ്വരൻ അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു.
മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ [[https://ml.wikipedia.org/wiki/M._P._Parameswaran ഡോ: എം. പി. പരമേശ്വരൻ|ഡോ: എം. പി. പരമേശ്വരൻ]] അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു.
വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു.
വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു.
മൂന്നു കാലത്തു രൂപംകൊണ്ടു എന്നതു മാത്രമല്ല ഈ ഉറവകളുടെ പ്രത്യേകത. ആദ്യത്തേതിനായിരുന്നു ജനസാമാന്യവുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. ജനങ്ങളും ശാസ്ത്രവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് തികഞ്ഞ ബോധം ഉള്ളത് അവർക്കായിരുന്നു. ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ രചന നടത്താനുള്ള കഴിവ് രണ്ടാമത്തെ കൂട്ടർക്കായിരുന്നു. കാരണം അവർക്ക് ശാസ്ത്രവിഷയങ്ങളിൽ നല്ല അവഗാഹവും മലയാളത്തിൽ വ്യുൽപത്തിയും ഉണ്ടായിരുന്നു. എന്നാൽ ഇത് എന്തിനു ചെയ്യുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നില്ല. ബോംബെ ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രത്തേയും അത് എന്തിന് തദ്ദേശ ഭാഷകളിലാക്കുന്നു എന്നതിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നു.
മൂന്നു കാലത്തു രൂപംകൊണ്ടു എന്നതു മാത്രമല്ല ഈ ഉറവകളുടെ പ്രത്യേകത. ആദ്യത്തേതിനായിരുന്നു ജനസാമാന്യവുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. ജനങ്ങളും ശാസ്ത്രവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് തികഞ്ഞ ബോധം ഉള്ളത് അവർക്കായിരുന്നു. ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ രചന നടത്താനുള്ള കഴിവ് രണ്ടാമത്തെ കൂട്ടർക്കായിരുന്നു. കാരണം അവർക്ക് ശാസ്ത്രവിഷയങ്ങളിൽ നല്ല അവഗാഹവും മലയാളത്തിൽ വ്യുൽപത്തിയും ഉണ്ടായിരുന്നു. എന്നാൽ ഇത് എന്തിനു ചെയ്യുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നില്ല. ബോംബെ ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രത്തേയും അത് എന്തിന് തദ്ദേശ ഭാഷകളിലാക്കുന്നു എന്നതിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നു.
വരി 50: വരി 50:
മറ്റൊരു കേരളീയ പാരമ്പര്യത്തിന്റെ കൂടി പതാകവാഹകരായിരുന്നു മുൻപു പറഞ്ഞ മൂന്നു ശാസ്ത്രസംഘങ്ങളിലേയും അംഗങ്ങൾ. അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്‌കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതാതു സമുദായത്തിലെ  കാലഹരണപ്പെട്ട  ആചാര്യമര്യാദകൾ പരിഷ്‌ക്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ്'ജാതികളിൽപെട്ടവർ മറ്റൊന്നിനുകൂടി യത്‌നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള'സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ ''ബൂർഷ്വാ'' ഉൽപതിഷ്ണുതത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. ശ്രീനാരായണന്റെ ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' എന്ന വചനത്തെ ''ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്'' എന്നാക്കി മാറ്റി കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു.
മറ്റൊരു കേരളീയ പാരമ്പര്യത്തിന്റെ കൂടി പതാകവാഹകരായിരുന്നു മുൻപു പറഞ്ഞ മൂന്നു ശാസ്ത്രസംഘങ്ങളിലേയും അംഗങ്ങൾ. അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്‌കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതാതു സമുദായത്തിലെ  കാലഹരണപ്പെട്ട  ആചാര്യമര്യാദകൾ പരിഷ്‌ക്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ്'ജാതികളിൽപെട്ടവർ മറ്റൊന്നിനുകൂടി യത്‌നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള'സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ ''ബൂർഷ്വാ'' ഉൽപതിഷ്ണുതത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. ശ്രീനാരായണന്റെ ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' എന്ന വചനത്തെ ''ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്'' എന്നാക്കി മാറ്റി കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു.
കെ. അയ്യപ്പന്റെ ''ശാസ്ത്രദശകം'' അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിനു പ്രത്യക്ഷോദാഹരണമാണ്.
കെ. അയ്യപ്പന്റെ ''ശാസ്ത്രദശകം'' അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിനു പ്രത്യക്ഷോദാഹരണമാണ്.
==പരിഷത്ത് രൂപീകരണം==
1962 ഏപ്രിൽ 8-ന് സി. കെ. ഡി. പണിക്കർ, കെ. ജി. അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ. കെ. നായർ, കെ. കെ. പി. മേനോൻ എന്നിവർ ചേർന്ന് കേരളത്തിലെ ശാസ്ത്രസാഹിത്യകാരൻമാരുടെ ഒരു യോഗം കോഴിക്കോട്ട് ഹോട്ടൽ ഇംപീരിയലിൽ വിളിച്ചു കൂട്ടി. കേരളത്തിലെ ശാസ്ത്ര സാഹിത്യകാരൻമാർ അഭിമുഖീകരിക്കുന്ന  പ്രയാസങ്ങളെയും  അവർക്ക് സംഘടനയുണ്ടാകേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ആ യോഗത്തിന്റെ ക്ഷണക്കത്തിൽ വിവരിച്ചിരുന്നു. പതിനഞ്ചിൽ പരം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വെച്ച് 'കേരള ശാസ്ത്രസാഹിത്യ പരിഷത്ത്' എന്ന സംഘടനക്ക് രൂപം നൽകി. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദേശിച്ചത്. ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ), ഡോ. കെ. ജി. അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി), ഡോ. എസ്. പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. ജി. അടിയോടി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
1962 ഏപ്രിൽ 8-ന് സി. കെ. ഡി. പണിക്കർ, കെ. ജി. അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ. കെ. നായർ, കെ. കെ. പി. മേനോൻ എന്നിവർ ചേർന്ന് കേരളത്തിലെ ശാസ്ത്രസാഹിത്യകാരൻമാരുടെ ഒരു യോഗം കോഴിക്കോട്ട് ഹോട്ടൽ ഇംപീരിയലിൽ വിളിച്ചു കൂട്ടി. കേരളത്തിലെ ശാസ്ത്ര സാഹിത്യകാരൻമാർ അഭിമുഖീകരിക്കുന്ന  പ്രയാസങ്ങളെയും  അവർക്ക് സംഘടനയുണ്ടാകേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ആ യോഗത്തിന്റെ ക്ഷണക്കത്തിൽ വിവരിച്ചിരുന്നു. പതിനഞ്ചിൽ പരം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വെച്ച് 'കേരള ശാസ്ത്രസാഹിത്യ പരിഷത്ത്' എന്ന സംഘടനക്ക് രൂപം നൽകി. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദേശിച്ചത്. ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ), ഡോ. കെ. ജി. അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി), ഡോ. എസ്. പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. ജി. അടിയോടി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
''സംഘടിതമായ പ്രവർത്തനം കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയകൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ശാസ്ത്രസാഹിത്യകാരൻമാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു 'ണവീ ശ െണവീ' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക - ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. (1968ലെ സുവനീർ പേജ് - 2)
''സംഘടിതമായ പ്രവർത്തനം കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയകൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ശാസ്ത്രസാഹിത്യകാരൻമാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു 'Who is Who' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക - ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. (1968ലെ സുവനീർ പേജ് - 2)
==ഔപചാരികമായ ഉദ്ഘാടനം==
നമ്മുടെ സംഘടന ഏറെ വളരുകയും സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്തെ ലക്ഷ്യങ്ങൾ വളരെ പരിമിതങ്ങളായി തോന്നാം. എന്നാൽ മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അന്ന് വളരെ വിപ്ലവകരമായ കാര്യമായിരുന്നു. മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതാൻ കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രകാരന്മാരുടെ ഇടയിൽ അന്ന് ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാൽ സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പത്രമാസികകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും തയ്യാറായിരുന്നുമില്ല. വളരെ ചെറിയൊരു ശാസ്ത്രപുസ്തകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചാൽ വിറ്റഴിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അന്നത്തെ ലക്ഷ്യപ്രഖ്യാപനത്തെ കാണാൻ.
നമ്മുടെ സംഘടന ഏറെ വളരുകയും സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്തെ ലക്ഷ്യങ്ങൾ വളരെ പരിമിതങ്ങളായി തോന്നാം. എന്നാൽ മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അന്ന് വളരെ വിപ്ലവകരമായ കാര്യമായിരുന്നു. മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതാൻ കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രകാരന്മാരുടെ ഇടയിൽ അന്ന് ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാൽ സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പത്രമാസികകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും തയ്യാറായിരുന്നുമില്ല. വളരെ ചെറിയൊരു ശാസ്ത്രപുസ്തകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചാൽ വിറ്റഴിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അന്നത്തെ ലക്ഷ്യപ്രഖ്യാപനത്തെ കാണാൻ.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 1962 സെപ്തംബർ 10ന് നടന്നു. ഉദ്ഘാടനത്തിന് ശാസ്ത്രജ്ഞൻ എന്ന നിലയിലും ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിലും ഒരുപോലെ ശോഭിച്ച ജെ. ബി. എസ്. ഹാൽഡേൻ വരാമെന്നേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. സി. കെ. ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന ശാസ്ത്രപ്രദർശനവും ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. ഒരു സുവനീറും പ്രസിദ്ധീകരിക്കുകയുണ്ടായി.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 1962 സെപ്തംബർ 10ന് നടന്നു. ഉദ്ഘാടനത്തിന് ശാസ്ത്രജ്ഞൻ എന്ന നിലയിലും ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിലും ഒരുപോലെ ശോഭിച്ച ജെ. ബി. എസ്. ഹാൽഡേൻ വരാമെന്നേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. സി. കെ. ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന ശാസ്ത്രപ്രദർശനവും ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. ഒരു സുവനീറും പ്രസിദ്ധീകരിക്കുകയുണ്ടായി.
സിംപോസിയങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. പരിഷത്തിന്റെ വാർഷിക വരിസംഖ്യ 10 രൂപയും പ്രവേശന ഫീസ് 2 രൂപയും ആയിരുന്നു, അന്ന്.
സിംപോസിയങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. പരിഷത്തിന്റെ വാർഷിക വരിസംഖ്യ 10 രൂപയും പ്രവേശന ഫീസ് 2 രൂപയും ആയിരുന്നു, അന്ന്.
==ഒന്നാം വാർഷികം==
1963 ഏപ്രിൽ 21ന് 'ശാസ്ത്രവും യുദ്ധവും' എന്ന വിഷയത്തെപ്പറ്റിയും സെപ്തംബർ 21-ന് വെള്ളത്തെപ്പറ്റിയും കോഴിക്കോട് വച്ച് സിംപോസിയങ്ങൾ നടത്തി. ഈ സെമിനാറുകളിലെല്ലാം തന്നെ പ്രസ്തുത വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കാൾ ശാസ്ത്രവസ്തുതകൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ഇന്തോ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ 'ശാസ്ത്രവും യുദ്ധവും' എന്ന സിംപോസിയത്തിൽ അവതരിപ്പിച്ച വിഷയങ്ങൾ (രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്ത്രം യുദ്ധത്തിൽ, മനഃശാസ്ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ) ശ്രദ്ധേയമാണ്.
1963 ഏപ്രിൽ 21ന് 'ശാസ്ത്രവും യുദ്ധവും' എന്ന വിഷയത്തെപ്പറ്റിയും സെപ്തംബർ 21-ന് വെള്ളത്തെപ്പറ്റിയും കോഴിക്കോട് വച്ച് സിംപോസിയങ്ങൾ നടത്തി. ഈ സെമിനാറുകളിലെല്ലാം തന്നെ പ്രസ്തുത വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കാൾ ശാസ്ത്രവസ്തുതകൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ഇന്തോ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ 'ശാസ്ത്രവും യുദ്ധവും' എന്ന സിംപോസിയത്തിൽ അവതരിപ്പിച്ച വിഷയങ്ങൾ (രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്ത്രം യുദ്ധത്തിൽ, മനഃശാസ്ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ) ശ്രദ്ധേയമാണ്.
യുനസ്‌കോവിന്റെ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായിട്ടാണ് വെളളത്തെക്കുറിച്ചുള്ള സെമിനാർ നടന്നത്. വെള്ളവും സസ്യശാസ്ത്രവും വെള്ളവും പുരോഗതിയും വെള്ളവും സാഹിത്യവും എന്നീ വിഷയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.
യുനസ്‌കോവിന്റെ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായിട്ടാണ് വെളളത്തെക്കുറിച്ചുള്ള സെമിനാർ നടന്നത്. വെള്ളവും സസ്യശാസ്ത്രവും വെള്ളവും പുരോഗതിയും വെള്ളവും സാഹിത്യവും എന്നീ വിഷയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.
ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സെമിനാറുകളെല്ലാം നടത്തിയത്. ഈ പ്രവർത്തനങ്ങൾ കോഴിക്കോട്ടെങ്കിലും ശാസ്ത്ര രംഗത്ത് ഒരുണർവു സൃഷ്ടിക്കാൻ സഹായകമായി. സാഹിത്യകാരൻമാരെപ്പോലെ ശാസ്ത്രസാഹിത്യകാരൻമാരും സമൂഹത്തിൽ അറിയപ്പെടുവാൻ ഇതു സഹായിച്ചു.
ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സെമിനാറുകളെല്ലാം നടത്തിയത്. ഈ പ്രവർത്തനങ്ങൾ കോഴിക്കോട്ടെങ്കിലും ശാസ്ത്ര രംഗത്ത് ഒരുണർവു സൃഷ്ടിക്കാൻ സഹായകമായി. സാഹിത്യകാരൻമാരെപ്പോലെ ശാസ്ത്രസാഹിത്യകാരൻമാരും സമൂഹത്തിൽ അറിയപ്പെടുവാൻ ഇതു സഹായിച്ചു.
1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു.
1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), [[https://ml.wikipedia.org/wiki/N._V._Krishna_Warrier എൻ. വി. കൃഷ്ണവാര്യർ|എൻ. വി. കൃഷ്ണവാര്യർ]] (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു.
യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്.
യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്.
നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  
നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  
വരി 66: വരി 69:
1966-ൽ തന്നെ മലയാളത്തിനു പുറമേ, അതത് ഭാഷകൾ അറിയുന്ന ശാസ്ത്രജ്ഞരെ സംഘടിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, കന്നട, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ശാസ്ത്രപ്രചാരണത്തിനുള്ള സംഘടനകൾക്കു രൂപം നൽകുകയുണ്ടായി. അതിനു മുൻകൈ എടുത്തതും ഡോ. എം. പി. പരമേശ്വരനായിരുന്നു.
1966-ൽ തന്നെ മലയാളത്തിനു പുറമേ, അതത് ഭാഷകൾ അറിയുന്ന ശാസ്ത്രജ്ഞരെ സംഘടിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, കന്നട, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ശാസ്ത്രപ്രചാരണത്തിനുള്ള സംഘടനകൾക്കു രൂപം നൽകുകയുണ്ടായി. അതിനു മുൻകൈ എടുത്തതും ഡോ. എം. പി. പരമേശ്വരനായിരുന്നു.
1966 ജനുവരിയിൽ ആണ് ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ രൂപീകരിക്കപ്പെട്ടത്. ഡോ. എം. പി. പരമേശ്വരൻ, ടി. ശേഷയ്യാങ്കാർ, ഡോ. പി. വി. എസ്. നമ്പൂതിരിപ്പാട്, വി. സി. നായർ, ഡോ. എ. ഡി. ദാമോദരൻ, എ. പി. ജയരാമൻ, പി. ടി. ഗോപാലകൃഷ്ണൻ, എം. പി. എസ്. രമണി, കെ. കെ. കൃഷ്ണൻകുട്ടി മുതലായവരായിരുന്നു അതിൽ പ്രധാനികൾ. വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിൽ വിദഗ്ധരായ നൂറോളം പേരുണ്ടായിരുന്നു ബോംബെ പരിഷത്തിൽ. പ്രതിമാസ ചർച്ചായോഗങ്ങളിൽ ഒന്നോരണ്ടോ വിഷയങ്ങളെപ്പറ്റി വിദഗ്ധന്മാർ പ്രബന്ധമവതരിപ്പിക്കുകയും ബോംബെയിലെ ദാദർ ബുക് സെന്റർ(സോമയ്യ പബ്ലിക്കേഷൻസ്) കുട്ടികൾക്കു വേണ്ടി വിവിധ ഇന്ത്യൻ ഭാഷകളിൽ 'നാളത്തെ പൗരന്മാർ' എന്ന ശാസ്ത്രപരമ്പര പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അവർക്കുവേണ്ടി നാല് പുസ്തകങ്ങൾ ബോംബെ പരിഷത്ത് അംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യ്തു കൊടുക്കുകയും അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1966 ജനുവരിയിൽ ആണ് ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ രൂപീകരിക്കപ്പെട്ടത്. ഡോ. എം. പി. പരമേശ്വരൻ, ടി. ശേഷയ്യാങ്കാർ, ഡോ. പി. വി. എസ്. നമ്പൂതിരിപ്പാട്, വി. സി. നായർ, ഡോ. എ. ഡി. ദാമോദരൻ, എ. പി. ജയരാമൻ, പി. ടി. ഗോപാലകൃഷ്ണൻ, എം. പി. എസ്. രമണി, കെ. കെ. കൃഷ്ണൻകുട്ടി മുതലായവരായിരുന്നു അതിൽ പ്രധാനികൾ. വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിൽ വിദഗ്ധരായ നൂറോളം പേരുണ്ടായിരുന്നു ബോംബെ പരിഷത്തിൽ. പ്രതിമാസ ചർച്ചായോഗങ്ങളിൽ ഒന്നോരണ്ടോ വിഷയങ്ങളെപ്പറ്റി വിദഗ്ധന്മാർ പ്രബന്ധമവതരിപ്പിക്കുകയും ബോംബെയിലെ ദാദർ ബുക് സെന്റർ(സോമയ്യ പബ്ലിക്കേഷൻസ്) കുട്ടികൾക്കു വേണ്ടി വിവിധ ഇന്ത്യൻ ഭാഷകളിൽ 'നാളത്തെ പൗരന്മാർ' എന്ന ശാസ്ത്രപരമ്പര പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അവർക്കുവേണ്ടി നാല് പുസ്തകങ്ങൾ ബോംബെ പരിഷത്ത് അംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യ്തു കൊടുക്കുകയും അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1966 മാർച്ചിൽ കോഴിക്കോട്ട് വെച്ച് പരിഷത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. റിപ്പോർട്ടും വരവു ചെലവു കണക്കുകളും പാസാക്കിയ ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എസ്. ശാന്തകുമാർ (അധ്യക്ഷൻ), എൻ. വി. കൃഷ്ണവാര്യർ (ഉപാധ്യക്ഷൻ) പി. ടി. ഭാസ്‌കരപണിക്കർ (കാര്യദർശിയും ഖജാൻജിയും) കെ. ജി. അടിയോടി, എം. എൻ. സുബ്രഹ്മണ്യൻ, എം. പി. പരമേശ്വരൻ, കോന്നിയൂർ നരേന്ദ്രനാഥ്, കെ. കെ. പി. മേനോൻ (സഹകാര്യദർശികൾ) ഡോ. എസ്. പരമേശ്വരൻ, എം. സി. നമ്പൂതിരിപ്പാട്, ഡോ. കെ. ജോർജ്, സി. കെ. ഡി. പണിക്കർ, ഡോ. എം. കണ്ണൻ കുട്ടി (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരായിരുന്നു പുതിയ ഭാരവാഹികൾ. ശാസ്ത്രഗതി എന്ന പേരിൽ ശാസ്ത്രലേഖനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിച്ചു.
1966 മാർച്ചിൽ കോഴിക്കോട്ട് വെച്ച് പരിഷത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. റിപ്പോർട്ടും വരവു ചെലവു കണക്കുകളും പാസാക്കിയ ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എസ്. ശാന്തകുമാർ (അധ്യക്ഷൻ), എൻ. വി. കൃഷ്ണവാര്യർ (ഉപാധ്യക്ഷൻ) [[https://ml.wikipedia.org/wiki/P._T._Bhaskara_Panicker പി. ടി. ഭാസ്‌കരപണിക്കർ|പി. ടി. ഭാസ്‌കരപണിക്കർ]] (കാര്യദർശിയും ഖജാൻജിയും) കെ. ജി. അടിയോടി, എം. എൻ. സുബ്രഹ്മണ്യൻ, എം. പി. പരമേശ്വരൻ, കോന്നിയൂർ നരേന്ദ്രനാഥ്, കെ. കെ. പി. മേനോൻ (സഹകാര്യദർശികൾ) ഡോ. എസ്. പരമേശ്വരൻ, [[https://ml.wikipedia.org/wiki/M._C._Nambudiripad എം. സി. നമ്പൂതിരിപ്പാട്|എം. സി. നമ്പൂതിരിപ്പാട്]], ഡോ. കെ. ജോർജ്, സി. കെ. ഡി. പണിക്കർ, ഡോ. എം. കണ്ണൻ കുട്ടി (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരായിരുന്നു പുതിയ ഭാരവാഹികൾ. ശാസ്ത്രഗതി എന്ന പേരിൽ ശാസ്ത്രലേഖനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിച്ചു.
 
==ശാസ്ത്രഗതി==
1966 മെയ്ൽ ഒലവക്കോടു വെച്ചു നടന്ന പരിഷത്ത് മൂന്നാം വാർഷികത്തിലെ തീരുമാനങ്ങൾ സംഘടനാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ശാസ്ത്രഗതി പ്രസിദ്ധീകരിക്കാനുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും എൻ. വി. കൃഷ്ണവാര്യർ, പി. ടി. ഭാസ്‌കരപണിക്കർ, എം. സി. നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു.
1966 മെയ്ൽ ഒലവക്കോടു വെച്ചു നടന്ന പരിഷത്ത് മൂന്നാം വാർഷികത്തിലെ തീരുമാനങ്ങൾ സംഘടനാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ശാസ്ത്രഗതി പ്രസിദ്ധീകരിക്കാനുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും എൻ. വി. കൃഷ്ണവാര്യർ, പി. ടി. ഭാസ്‌കരപണിക്കർ, എം. സി. നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു.
ആരംഭകാലത്ത് ശാസ്ത്രസാഹിത്യകാരന്മാർക്ക് മാത്രമായിരുന്നു പരിഷത്തിൽ അംഗത്വം നൽകിയിരുന്നത്. ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് അസോസിയേറ്റ് അംഗത്വം മാത്രമേ നൽകിയിരുന്നുള്ളു. ഒലവക്കോട് വാർഷികത്തിൽ ശാസ്ത്രത്തിൽ താൽപര്യമുള്ള എല്ലാവർക്കും പരിഷത്തിൽ അംഗത്വം നൽകാമെന്ന ധാരണയായി.
ആരംഭകാലത്ത് ശാസ്ത്രസാഹിത്യകാരന്മാർക്ക് മാത്രമായിരുന്നു പരിഷത്തിൽ അംഗത്വം നൽകിയിരുന്നത്. ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് അസോസിയേറ്റ് അംഗത്വം മാത്രമേ നൽകിയിരുന്നുള്ളു. ഒലവക്കോട് വാർഷികത്തിൽ ശാസ്ത്രത്തിൽ താൽപര്യമുള്ള എല്ലാവർക്കും പരിഷത്തിൽ അംഗത്വം നൽകാമെന്ന ധാരണയായി.
1966-ൽ പരിഷത്ത് കോഴിക്കോട് വെച്ച് പരിണാമത്തെക്കുറിച്ച് ഒരു സിംപോസിയം നടത്തി. ഷൊർണൂർ വെച്ച് ലോഹങ്ങളെക്കുറിച്ച് സിംപോസിയം നടത്തുകയും ആ യോഗത്തിൽ വെച്ച് പരിഷത്തിന്റെ ഷൊർണൂർ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.
1966-ൽ പരിഷത്ത് കോഴിക്കോട് വെച്ച് പരിണാമത്തെക്കുറിച്ച് ഒരു സിംപോസിയം നടത്തി. ഷൊർണൂർ വെച്ച് ലോഹങ്ങളെക്കുറിച്ച് സിംപോസിയം നടത്തുകയും ആ യോഗത്തിൽ വെച്ച് പരിഷത്തിന്റെ ഷൊർണൂർ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.
'''ശാസ്ത്രഗതിയും പി.ടി.ബിയും'''
ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്.
ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു.
ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8) ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് 'വൗച്ചർ കോപ്പി' അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും. വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി. ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം. 1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു.
അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം. സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ  സ്വാഭാവികമായി,  ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്. ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം.
ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി.
(ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ)
==നാലാം വാർഷികം==
1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു.
1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു.
1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.
1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.
'''ശാസ്ത്രഗതിയും പി.ടി.ബിയും'''
ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്.
ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു.
''ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8)
ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് 'വൗച്ചർ കോപ്പി' അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. ''അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും.''
വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ''ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി.'' ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം.
1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു.
അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം.
സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ  സ്വാഭാവികമായി,  ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്.
ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം.
ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി.''
<small>'''(ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ)'''</small>


==മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച==
==മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച==
വരി 110: വരി 113:
1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്.
1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്.
കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു.
==5-ാം വാർഷികം==
1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.
1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.
1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു.
1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു.
വരി 132: വരി 137:
  യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം.
  യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം.
1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു.
1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു.
==എട്ടാം വാർഷികം==
1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു.
ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു.
വരി 152: വരി 159:
1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി.
1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി.
പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
==പത്താം വാർഷികം കോഴിക്കോട്==
1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു.
1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു.
വരി 165: വരി 173:
1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു.
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു.
==പതിനൊന്നാം വാർഷികം തിരുവനന്തപുരം==
1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിനും ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും ഈ വാർഷികത്അതിലാണ് കൈക്കൊണ്ടത്.


==ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്==
==ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്==
വരി 188: വരി 199:


11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി.
11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി.
==12-ാം വാർഷികം എറണാകുളം==
പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്.
1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്.
വരി 217: വരി 231:
1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.)
1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.)
ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല.
ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല.
ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. ടഠഅഞഠ ടരവീീഹ ളീൃ ഠലരവിശരശമി െമിറ അൃശേമെി െ എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു.
ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. START  School for Technicians and Artisans
  എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു.
1976 മാർച്ച് 6, 7, തിയ്യതികളിൽ കണ്ണൂരിൽ വെച്ച് 13-ാം വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റായി ഡോ. കെ. കെ. രാഹുലനേയും ജനറൽ സെക്രട്ടറിയായി സി. ജി. ശാന്തകുമാറിനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നീ അനുബന്ധ പരിപാടികളും നടത്തി. ആദ്യമായി ശാസ്ത്ര പാർലമെന്റ് നടത്തിയതും ശാസ്ത്ര കലാപരിപാടികൾ അവതരിപ്പിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. ജനങ്ങളുമായി സംവദിക്കുന്നതിനുതകുന്ന ഒരു പുതിയ മാധ്യമമായിരുന്നു ശാസ്ത്ര പാർലമെന്റ്; അതുപോലെത്തന്നെ കലാപരിപാടികളും.
1976 മാർച്ച് 6, 7, തിയ്യതികളിൽ കണ്ണൂരിൽ വെച്ച് 13-ാം വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റായി ഡോ. കെ. കെ. രാഹുലനേയും ജനറൽ സെക്രട്ടറിയായി സി. ജി. ശാന്തകുമാറിനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നീ അനുബന്ധ പരിപാടികളും നടത്തി. ആദ്യമായി ശാസ്ത്ര പാർലമെന്റ് നടത്തിയതും ശാസ്ത്ര കലാപരിപാടികൾ അവതരിപ്പിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. ജനങ്ങളുമായി സംവദിക്കുന്നതിനുതകുന്ന ഒരു പുതിയ മാധ്യമമായിരുന്നു ശാസ്ത്ര പാർലമെന്റ്; അതുപോലെത്തന്നെ കലാപരിപാടികളും.
ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്.
ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്.
വരി 279: വരി 294:
ബഹുജന വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന പരിഷത്ത്, സാക്ഷരത ഒരു ലക്ഷ്യമല്ലെങ്കിലും ഒരവശ്യ ഘടകമായി അംഗീകരിക്കുന്നത് 1977ലാണ്. 1977ലെ മലമ്പുഴ വാർഷിക ക്യാമ്പിൽ വെച്ച് സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1977 ഡിസംബർ 26ന് തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത 5 വർഷത്തിനുള്ളിൽ മുഴുവൻ കേരളീയർക്കും പൂർണ സാക്ഷരത എന്ന പ്രവർത്തനം ഗ്രാമശാസ്ത്രസമിതികളുടെ പ്രധാന പ്രവർത്തനമായി അംഗീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇതിനൊരു പ്രൊജക്റ്റ് റിപ്പോർട്ട് 1978ൽ ഉണ്ടാക്കി. 1979 മുതൽ തന്നെ ഗ്രാമശാസ്ത്രസമിതികൾ അവിടെയും ഇവിടെയുമായി കുറെയേറെ സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നു.
ബഹുജന വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന പരിഷത്ത്, സാക്ഷരത ഒരു ലക്ഷ്യമല്ലെങ്കിലും ഒരവശ്യ ഘടകമായി അംഗീകരിക്കുന്നത് 1977ലാണ്. 1977ലെ മലമ്പുഴ വാർഷിക ക്യാമ്പിൽ വെച്ച് സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1977 ഡിസംബർ 26ന് തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത 5 വർഷത്തിനുള്ളിൽ മുഴുവൻ കേരളീയർക്കും പൂർണ സാക്ഷരത എന്ന പ്രവർത്തനം ഗ്രാമശാസ്ത്രസമിതികളുടെ പ്രധാന പ്രവർത്തനമായി അംഗീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇതിനൊരു പ്രൊജക്റ്റ് റിപ്പോർട്ട് 1978ൽ ഉണ്ടാക്കി. 1979 മുതൽ തന്നെ ഗ്രാമശാസ്ത്രസമിതികൾ അവിടെയും ഇവിടെയുമായി കുറെയേറെ സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നു.
ഈ കാലയളവിലെല്ലാം നമ്മുടെ സംഘടനയിലെ വനിതാപങ്കാളിത്തം കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മാത്രമായിരുന്നു വനിതാപങ്കാളിത്തം നാമമാത്രമായെങ്കിലും ഉണ്ടായിരുന്നത്.
ഈ കാലയളവിലെല്ലാം നമ്മുടെ സംഘടനയിലെ വനിതാപങ്കാളിത്തം കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മാത്രമായിരുന്നു വനിതാപങ്കാളിത്തം നാമമാത്രമായെങ്കിലും ഉണ്ടായിരുന്നത്.
==17-ാം വാർഷികം തൃശ്ശൂർ==
പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം 1980 ഫെബ്രുവരി 29, മാർച്ച് 1, 2 തിയ്യതികളിൽ തൃശൂർ ടൗൺഹാളിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വ്യവസായ സെമിനാർ നടത്തി വ്യവസായ സുവനീറും പ്രസിദ്ധീകരിച്ചു. 'ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകളും സയൻസ് പരീക്ഷണങ്ങളും' എന്ന പേരിൽ ഒരു പുസ്തകവും വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം 1980 ഫെബ്രുവരി 29, മാർച്ച് 1, 2 തിയ്യതികളിൽ തൃശൂർ ടൗൺഹാളിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വ്യവസായ സെമിനാർ നടത്തി വ്യവസായ സുവനീറും പ്രസിദ്ധീകരിച്ചു. 'ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകളും സയൻസ് പരീക്ഷണങ്ങളും' എന്ന പേരിൽ ഒരു പുസ്തകവും വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
ഈ സമ്മേളനത്തിൽ വെച്ച് പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും ശ്രീ. സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറാത്തി വിജ്ഞാൻ പരിഷത്ത് സെക്രട്ടറി എം. എൻ. ഗോഗ്‌തെ, പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്നിവർ വാർഷിക സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. മൃഗസംരക്ഷണത്തെ സംബന്ധിച്ച് ഒരു സെമിനാറും വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു മാസക്കാലം 'ശാസ്ത്രസായാഹ്നം' എന്ന ശാസ്ത്രപ്രഭാഷണ പരമ്പര തേക്കിൻകാട് മൈതാനിയിൽ നടത്തിയിരുന്നു. കൂടാതെ ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
ഈ സമ്മേളനത്തിൽ വെച്ച് പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും ശ്രീ. സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറാത്തി വിജ്ഞാൻ പരിഷത്ത് സെക്രട്ടറി എം. എൻ. ഗോഗ്‌തെ, പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്നിവർ വാർഷിക സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. മൃഗസംരക്ഷണത്തെ സംബന്ധിച്ച് ഒരു സെമിനാറും വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു മാസക്കാലം 'ശാസ്ത്രസായാഹ്നം' എന്ന ശാസ്ത്രപ്രഭാഷണ പരമ്പര തേക്കിൻകാട് മൈതാനിയിൽ നടത്തിയിരുന്നു. കൂടാതെ ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
==ശാസ്ത്രകലാജാഥ==
1977ലെ ശാസ്ത്ര സാംസ്‌കാരിക ജാഥയുടെ പാഠം ഉൾക്കൊണ്ട് ആസൂത്രണം ചെയ്ത 1980ലെ ശാസ്ത്രകലാജാഥ തുടർന്നങ്ങോട്ടുള്ള പരിഷദ് പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി. ശാസ്ത്രപ്രചാരണത്തിന് ഒരു പുതിയ മാധ്യമം തുറന്നുകിട്ടി. മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളെ ആകർഷിക്കാൻ ഇത് ഏറെ സഹായിച്ചു. സംഘാടനരീതി, ആദ്യന്തമുള്ള കൂട്ടായ്മ, ഉള്ളടക്കത്തിന്റെ വൈവിധ്യം, അവതരണരീതി, കലാകാരൻമാരുടെ അമെച്വർ സ്വഭാവം, പരിപാടികളുടെ കാപ്‌സ്യൂൾ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുള്ള പ്രയോഗം എന്നിങ്ങനെ നിരവധി സവിശേഷതകൾ നമ്മുടെ കലാജാഥക്ക് അവകാശപ്പെടാം. സംഭാവന പിരിക്കാതെ പുസ്തക പ്രചാരണത്തിലൂടെ ജാഥാസംഘാടനത്തിനുള്ള ചെലവ്  കണ്ടെത്തുകയെന്ന നൂതനശൈലിപോലും നിരവധി പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പരിഷത്തിനെ ഒരു ബഹുജന സംഘടനയാക്കുന്നതിൽ കലാജാഥക്കുള്ളിടത്തോളം പങ്ക് മറ്റൊരു പ്രവർത്തനത്തിനും അവകാശപ്പെടാനില്ല. 1980-81 ൽ 181 യൂണിറ്റുകളും 4016 അംഗങ്ങളുമുണ്ടായിരുന്ന സംഘടനയിൽ തൊട്ടടുത്ത വർഷം 309 യൂണിറ്റുകളും 6163 അംഗങ്ങളും ഉണ്ടായി. ശതമാനക്കണക്കിൽ യൂണിറ്റുകളുടെ ഏറ്റവും വലിയ വർധന ഇതാണ്. പുസ്തക പ്രചാരണത്തിൽ ഇത് ചരിത്രം സൃഷ്ടിച്ചു. 1.75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ ഒന്നാം ശാസ്ത്രകലാജാഥക്കു കഴിഞ്ഞു.
1977ലെ ശാസ്ത്ര സാംസ്‌കാരിക ജാഥയുടെ പാഠം ഉൾക്കൊണ്ട് ആസൂത്രണം ചെയ്ത 1980ലെ ശാസ്ത്രകലാജാഥ തുടർന്നങ്ങോട്ടുള്ള പരിഷദ് പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി. ശാസ്ത്രപ്രചാരണത്തിന് ഒരു പുതിയ മാധ്യമം തുറന്നുകിട്ടി. മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളെ ആകർഷിക്കാൻ ഇത് ഏറെ സഹായിച്ചു. സംഘാടനരീതി, ആദ്യന്തമുള്ള കൂട്ടായ്മ, ഉള്ളടക്കത്തിന്റെ വൈവിധ്യം, അവതരണരീതി, കലാകാരൻമാരുടെ അമെച്വർ സ്വഭാവം, പരിപാടികളുടെ കാപ്‌സ്യൂൾ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുള്ള പ്രയോഗം എന്നിങ്ങനെ നിരവധി സവിശേഷതകൾ നമ്മുടെ കലാജാഥക്ക് അവകാശപ്പെടാം. സംഭാവന പിരിക്കാതെ പുസ്തക പ്രചാരണത്തിലൂടെ ജാഥാസംഘാടനത്തിനുള്ള ചെലവ്  കണ്ടെത്തുകയെന്ന നൂതനശൈലിപോലും നിരവധി പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പരിഷത്തിനെ ഒരു ബഹുജന സംഘടനയാക്കുന്നതിൽ കലാജാഥക്കുള്ളിടത്തോളം പങ്ക് മറ്റൊരു പ്രവർത്തനത്തിനും അവകാശപ്പെടാനില്ല. 1980-81 ൽ 181 യൂണിറ്റുകളും 4016 അംഗങ്ങളുമുണ്ടായിരുന്ന സംഘടനയിൽ തൊട്ടടുത്ത വർഷം 309 യൂണിറ്റുകളും 6163 അംഗങ്ങളും ഉണ്ടായി. ശതമാനക്കണക്കിൽ യൂണിറ്റുകളുടെ ഏറ്റവും വലിയ വർധന ഇതാണ്. പുസ്തക പ്രചാരണത്തിൽ ഇത് ചരിത്രം സൃഷ്ടിച്ചു. 1.75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ ഒന്നാം ശാസ്ത്രകലാജാഥക്കു കഴിഞ്ഞു.
ശാസ്ത്രകലാജാഥയെക്കുറിച്ച് 20-ാം വാർഷിക സുവനീറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
ശാസ്ത്രകലാജാഥയെക്കുറിച്ച് 20-ാം വാർഷിക സുവനീറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
വരി 431: വരി 450:
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. 1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. 1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
പരിഷത്തിന്റെ 23-ാം വാർഷികം 1986 ഫെബ്രുവരി 20,22,23 തിയ്യതികളിൽ ഏറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പരിപ്രേക്ഷ്യം എന്ന ഒരു സുവനീർ പ്രസിദ്ധീകരിച്ചു. പ്രസിഡണ്ടായി പ്രൊഫ. സി.ജെ. ശിവശങ്കരനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.
പരിഷത്തിന്റെ 23-ാം വാർഷികം 1986 ഫെബ്രുവരി 20,22,23 തിയ്യതികളിൽ ഏറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പരിപ്രേക്ഷ്യം എന്ന ഒരു സുവനീർ പ്രസിദ്ധീകരിച്ചു. പ്രസിഡണ്ടായി പ്രൊഫ. സി.ജെ. ശിവശങ്കരനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.
കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തിന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
അഖിലേന്ത്യാ തലത്തിൽ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് സാധ്യതകൾ വർധിച്ചുവരുന്ന സമയമായിരുന്നു അത്. ഈ സാധ്യതക്കനുസരിച്ച് പരിഷത്തിനെ ഒരുക്കിയെടുക്കുക എന്നതായിരുന്നു മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലെ ചർച്ചയുടെ ഊന്നൽ. 'ഇമ്മിണി വലിയ പരിഷത്തി'നെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു. 'കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം അന്തർദേശീയ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായിരുന്നു.
അഖിലേന്ത്യാ തലത്തിൽ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് സാധ്യതകൾ വർധിച്ചുവരുന്ന സമയമായിരുന്നു അത്. ഈ സാധ്യതക്കനുസരിച്ച് പരിഷത്തിനെ ഒരുക്കിയെടുക്കുക എന്നതായിരുന്നു മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലെ ചർച്ചയുടെ ഊന്നൽ. 'ഇമ്മിണി വലിയ പരിഷത്തി'നെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു. 'കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം അന്തർദേശീയ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായിരുന്നു.
പരിഷദ് പ്രവർത്തകരിൽ അഭൂതപൂർവമായ ആവേശം വളർത്തിയ സന്ദർഭമായിരുന്നു ഹാലിധൂമകേതുവിന്റെ സന്ദർശനകാലം. ശാസ്ത്ര പ്രചാരണത്തിന് ഈ സന്ദർഭം ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 1986 ജനുവരി ഒന്നിന് ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തി. 10,000 ജ്യോതിശാസ്ത്ര ക്ലാസുകൾ, നാടെങ്ങും നക്ഷത്ര നിരീക്ഷണം, വിദ്യാർഥികൾക്കുവേണ്ടി സയൻസ് ഒളിമ്പ്യാഡ്, ടെലസ്‌കോപ്പ് വിതരണം, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും സ്റ്റാർ ചാർട്ടി(ടമേൃ ഇവമൃ)േന്റേയും പ്രകാശനം, ഹാലിമേള എന്നിവയൊക്കെ പരിപാടികളിൽ പെടുന്നു. പരിഷദ് പ്രവർത്തകരല്ലാത്ത നിരവധി അധ്യാപകരെ സംഘടനയുമായി ബന്ധിപ്പിക്കാനും  ജ്യോതിശാസ്ത്രവുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഹാലി പരിപാടികൾ സഹായിച്ചു. കേരളീയരെ മുഴുവൻ 'വാന നിരീക്ഷകരാക്കി'ക്കൊണ്ട് ഹാലി വാൽനക്ഷത്രത്തിന് നല്ലൊരു സ്വീകരണം നൽകാൻ കഴിഞ്ഞത് പരിഷത്തിനെ പോലുള്ള ഒരു ശാസ്ത്ര സംഘടനക്ക് അഭിമാനകരമാണ്.
പരിഷദ് പ്രവർത്തകരിൽ അഭൂതപൂർവമായ ആവേശം വളർത്തിയ സന്ദർഭമായിരുന്നു ഹാലിധൂമകേതുവിന്റെ സന്ദർശനകാലം. ശാസ്ത്ര പ്രചാരണത്തിന് ഈ സന്ദർഭം ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 1986 ജനുവരി ഒന്നിന് ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തി. 10,000 ജ്യോതിശാസ്ത്ര ക്ലാസുകൾ, നാടെങ്ങും നക്ഷത്ര നിരീക്ഷണം, വിദ്യാർഥികൾക്കുവേണ്ടി സയൻസ് ഒളിമ്പ്യാഡ്, ടെലസ്‌കോപ്പ് വിതരണം, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും സ്റ്റാർ ചാർട്ടി(ടമേൃ ഇവമൃ)േന്റേയും പ്രകാശനം, ഹാലിമേള എന്നിവയൊക്കെ പരിപാടികളിൽ പെടുന്നു. പരിഷദ് പ്രവർത്തകരല്ലാത്ത നിരവധി അധ്യാപകരെ സംഘടനയുമായി ബന്ധിപ്പിക്കാനും  ജ്യോതിശാസ്ത്രവുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഹാലി പരിപാടികൾ സഹായിച്ചു. കേരളീയരെ മുഴുവൻ 'വാന നിരീക്ഷകരാക്കി'ക്കൊണ്ട് ഹാലി വാൽനക്ഷത്രത്തിന് നല്ലൊരു സ്വീകരണം നൽകാൻ കഴിഞ്ഞത് പരിഷത്തിനെ പോലുള്ള ഒരു ശാസ്ത്ര സംഘടനക്ക് അഭിമാനകരമാണ്.
മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹ സന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി.
മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹസന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി.
ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വർധിച്ചു. ലോകാരോഗ്യദിനം അവശ്യമരുന്നു ദിനമായി ആചരിക്കപ്പെട്ടു. പരിഷത്ത് മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങുന്നത് 86 ലാണ്. ആദ്യത്തെ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റ്' ഡോക്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കി. ആരോഗ്യ രംഗത്തെ സാങ്കേതിക കാര്യങ്ങൾ പരിഷദ് പ്രവർത്തകർ ഡോക്ടർമാരിലെത്തിക്കാൻ ശ്രമിച്ച ആദ്യ സന്ദർഭമായിരുന്നു ഇത്.
ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വർധിച്ചു. ലോകാരോഗ്യദിനം അവശ്യമരുന്നു ദിനമായി ആചരിക്കപ്പെട്ടു. പരിഷത്ത് മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങുന്നത് 86 ലാണ്. ആദ്യത്തെ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റ്' ഡോക്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കി. ആരോഗ്യ രംഗത്തെ സാങ്കേതിക കാര്യങ്ങൾ പരിഷദ് പ്രവർത്തകർ ഡോക്ടർമാരിലെത്തിക്കാൻ ശ്രമിച്ച ആദ്യ സന്ദർഭമായിരുന്നു ഇത്.
'നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരേ വർഷത്തിൽ തന്നെ മൂന്നു പതിപ്പുകളിലായി 35000 കോപ്പികൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. 1986 ഒക്‌ടോബർ 7 മുതൽ നവംബർ 7 വരെ ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് അഞ്ചു വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. പോഷണം രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഓ.ആർ.ടി, പ്രഥമ ശുശ്രൂഷ- എന്നിവയായിരുന്നു വിഷയങ്ങൾ. ഈ ക്ലാസുകൾക്ക് വളരെയേറെ ജനപ്രീതി നേടാൻ സാധിച്ചു. പുതുതായി ഒട്ടേറെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സംഘടനകളിലേക്കു വന്നു.
'നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരേ വർഷത്തിൽ തന്നെ മൂന്നു പതിപ്പുകളിലായി 35000 കോപ്പികൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. 1986 ഒക്‌ടോബർ 7 മുതൽ നവംബർ 7 വരെ ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് അഞ്ചു വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. പോഷണം രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഓ.ആർ.ടി, പ്രഥമ ശുശ്രൂഷ- എന്നിവയായിരുന്നു വിഷയങ്ങൾ. ഈ ക്ലാസുകൾക്ക് വളരെയേറെ ജനപ്രീതി നേടാൻ സാധിച്ചു. പുതുതായി ഒട്ടേറെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സംഘടനകളിലേക്കു വന്നു.
വരി 447: വരി 466:
പരിസര രംഗത്ത് ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു കണ്ണൂരിൽ നടന്ന നദീതട സംരക്ഷണ ജാഥ. ചെങ്ങളായി മുതൽ കൂവേരി വരെ നാടൻ തോണിയിലും മോട്ടോർ ബോട്ടിലുമായി നീങ്ങിയ ജാഥ നദികളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിസര പ്രശ്‌നങ്ങൾ തീരപ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം നൽകി. പിന്നീട് മറ്റു പല ജില്ലകളിലും നദീതട സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി.
പരിസര രംഗത്ത് ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു കണ്ണൂരിൽ നടന്ന നദീതട സംരക്ഷണ ജാഥ. ചെങ്ങളായി മുതൽ കൂവേരി വരെ നാടൻ തോണിയിലും മോട്ടോർ ബോട്ടിലുമായി നീങ്ങിയ ജാഥ നദികളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിസര പ്രശ്‌നങ്ങൾ തീരപ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം നൽകി. പിന്നീട് മറ്റു പല ജില്ലകളിലും നദീതട സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി.
വനിതാരംഗത്തെ പ്രവർത്തനങ്ങൾ പതുക്കെപതുക്കെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. ഈ വർഷം 12 മേഖലകളിൽ വനിതകൾക്കു മാത്രമായി പരിഷദ് സ്‌കൂളുകളും ചിലേടത്ത് കുടുംബമേളകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു.
വനിതാരംഗത്തെ പ്രവർത്തനങ്ങൾ പതുക്കെപതുക്കെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. ഈ വർഷം 12 മേഖലകളിൽ വനിതകൾക്കു മാത്രമായി പരിഷദ് സ്‌കൂളുകളും ചിലേടത്ത് കുടുംബമേളകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു.
കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (കഞഋ) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു.
കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (IRE) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു.
പരിസര രംഗത്തെ ഒട്ടനവധി പ്രാദേശിക പ്രശ്‌നങ്ങളിൽ 1986-ൽ ഇടപെട്ടിട്ടുണ്ട്.
പരിസര രംഗത്തെ ഒട്ടനവധി പ്രാദേശിക പ്രശ്‌നങ്ങളിൽ 1986-ൽ ഇടപെട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങളിലെ നിരക്ഷരത അകറ്റുന്നതിനുവേണ്ടിയുള്ള അക്ഷരവേദി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ വർഷമാണ്.
തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങളിലെ നിരക്ഷരത അകറ്റുന്നതിനുവേണ്ടിയുള്ള അക്ഷരവേദി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ വർഷമാണ്.
ബാലവേദി പ്രവർത്തനങ്ങൾക്ക് ശക്തിയും തെളിമയും പകർന്ന കുട്ടികളും ശാസ്ത്രബോധവും, പ്രകൃതി നിരീക്ഷണം, കുട്ടികളുടെ നാടകം, യുറീക്ക പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. 224 ബാലവേദികൾ അഫിലിയേറ്റുചെയ്തു.
ബാലവേദി പ്രവർത്തനങ്ങൾക്ക് ശക്തിയും തെളിമയും പകർന്ന കുട്ടികളും ശാസ്ത്രബോധവും, പ്രകൃതി നിരീക്ഷണം, കുട്ടികളുടെ നാടകം, യുറീക്ക പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. 224 ബാലവേദികൾ അഫിലിയേറ്റുചെയ്തു.
പ്രൊഫ. എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക'ത്തിന് കൈരളി ബുക്ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചു. യുറീക്കയുടേയും ശാസ്ത്രഗതിയുടേയും പ്രചാരണത്തിൽ കുതിച്ചു ചാട്ടം തന്നെ ഈ വർഷം ഉണ്ടായി. യുറീക്ക 50,000 കോപ്പിയും ശാസ്ത്രഗതി 10,000 കോപ്പിയുമായി വർധിച്ചു.
പ്രൊഫ. എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക'ത്തിന് കൈരളി ബുക്ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചു. യുറീക്കയുടേയും ശാസ്ത്രഗതിയുടേയും പ്രചാരണത്തിൽ കുതിച്ചു ചാട്ടം തന്നെ ഈ വർഷം ഉണ്ടായി. യുറീക്ക 50,000 കോപ്പിയും ശാസ്ത്രഗതി 10,000 കോപ്പിയുമായി വർധിച്ചു.
ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (ചമറല)ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി.
ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (NADET) ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി.
ഇത് പല കാരണം കൊണ്ടും നീണ്ടു നീണ്ടുപോയി. 1992-ൽ മാത്രമാണ് അത് അവസാനിപ്പിക്കാൻ കഴിഞ്ഞത്. വൈദ്യുതി കണക്ഷൻ കിട്ടാനുള്ള കാലതാമസം, കണക്ഷൻ കിട്ടിയിട്ടും വോൾട്ടേജ് ഇല്ലാത്തതിനാൽ ഫ്‌ളോർമിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നത്, പദ്ധതി കൊണ്ടുനടക്കുന്നതിന് വേണ്ടത്ര പരിശീലനം കിട്ടിയവരില്ലാതെ പോയത് ഇങ്ങനെ പല പ്രയാസങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. അതിന്റെ ഫലമായി നമ്മൾ ഏറ്റെടുക്കേണ്ട ഗവേഷണമായിരുന്നില്ല ഇത് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിട്ടുണ്ട്.
ഇത് പല കാരണം കൊണ്ടും നീണ്ടു നീണ്ടുപോയി. 1992-ൽ മാത്രമാണ് അത് അവസാനിപ്പിക്കാൻ കഴിഞ്ഞത്. വൈദ്യുതി കണക്ഷൻ കിട്ടാനുള്ള കാലതാമസം, കണക്ഷൻ കിട്ടിയിട്ടും വോൾട്ടേജ് ഇല്ലാത്തതിനാൽ ഫ്‌ളോർമിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നത്, പദ്ധതി കൊണ്ടുനടക്കുന്നതിന് വേണ്ടത്ര പരിശീലനം കിട്ടിയവരില്ലാതെ പോയത് ഇങ്ങനെ പല പ്രയാസങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. അതിന്റെ ഫലമായി നമ്മൾ ഏറ്റെടുക്കേണ്ട ഗവേഷണമായിരുന്നില്ല ഇത് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിട്ടുണ്ട്.
പരിഷത്തിന്റെ 24-ാം വാർഷികം 1987 ഫെബ്രുവരി 12 മുതൽ 15 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടന്നു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 11-ന് അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കെ.ആർ. നാരായണനാണ് നിർവഹിച്ചത്. സമ്മേളനത്തോടനുനബന്ധിച്ച് നടത്തിയ ''പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘാടനം ഒരു വിലയിരുത്തൽ'' സെമിനാറിൽ കൈത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം, കയർ എന്നീ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. പ്രൊഫ. സി.ജെ. ശിവശങ്കരനെ പ്രസിഡണ്ടായും. കെടി. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സമ്മേളത്തിൽ വെച്ച് ജില്ലാകമ്മിറ്റിയിലേക്ക് പുതിയ ആളുകളെ കോ- ഓപ്റ്റു ചെയ്യാൻ ജില്ലാകമ്മിറ്റിക്ക് തന്നെ അധികാരം നൽകിക്കൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി.
പരിഷത്തിന്റെ 24-ാം വാർഷികം 1987 ഫെബ്രുവരി 12 മുതൽ 15 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടന്നു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 11-ന് അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കെ.ആർ. നാരായണനാണ് നിർവഹിച്ചത്. സമ്മേളനത്തോടനുനബന്ധിച്ച് നടത്തിയ ''പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘാടനം ഒരു വിലയിരുത്തൽ'' സെമിനാറിൽ കൈത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം, കയർ എന്നീ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. പ്രൊഫ. സി.ജെ. ശിവശങ്കരനെ പ്രസിഡണ്ടായും. കെടി. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സമ്മേളത്തിൽ വെച്ച് ജില്ലാകമ്മിറ്റിയിലേക്ക് പുതിയ ആളുകളെ കോ- ഓപ്റ്റു ചെയ്യാൻ ജില്ലാകമ്മിറ്റിക്ക് തന്നെ അധികാരം നൽകിക്കൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി.
വരി 555: വരി 574:
ഈ വർഷം രണ്ടു അന്തർദേശീയ അവാർഡുകൾ പരിഷത്തിനു ലഭിച്ചു. പരിസ്ഥിതി രംഗത്തെ നമ്മുടെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ടുള്ള യു.എൻ.ഇ.പിയുടെ (United nations Environment Programme) Globel- 500 Roll of honour  ആണ് ഒരു അവാർഡ്. മെക്‌സിക്കോയിൽ വെച്ച് നടന്ന ചടങ്ങിൽവെച്ച് പ്രൊഫ. എം.കെ. പ്രസാദാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ഈ വർഷം രണ്ടു അന്തർദേശീയ അവാർഡുകൾ പരിഷത്തിനു ലഭിച്ചു. പരിസ്ഥിതി രംഗത്തെ നമ്മുടെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ടുള്ള യു.എൻ.ഇ.പിയുടെ (United nations Environment Programme) Globel- 500 Roll of honour  ആണ് ഒരു അവാർഡ്. മെക്‌സിക്കോയിൽ വെച്ച് നടന്ന ചടങ്ങിൽവെച്ച് പ്രൊഫ. എം.കെ. പ്രസാദാണ് അവാർഡ് ഏറ്റുവാങ്ങിയത്.
UNEPയുടെ ബഹുമതി പത്രത്തിന്റെ പൂർണ രൂപം താഴെ കൊടുക്കുന്നു.   
UNEPയുടെ ബഹുമതി പത്രത്തിന്റെ പൂർണ രൂപം താഴെ കൊടുക്കുന്നു.   
This is to certify that  
 
This is to certify that  
Kerala Sastra Sahitya Parishad  
Kerala Sastra Sahitya Parishad  
has been elected to the Global 500 Roll of Honour of the United Nations Environment Programme in recognition of Outstanding practical achievements in the protection and improvement of the environment.
has been elected to the Global 500 Roll of Honour of the United Nations Environment Programme in recognition of Outstanding practical achievements in the protection and improvement of the environment.
വരി 569: വരി 589:
The awards are in the form of certificate and lapel button. Says UNEP Executive Director Dr. Mostafa K. Tolba: 'Environmental defenders -the volunteers and professionals for whom every day is World Environment Day-do not seek rewards. But their achievements richly deserve to be recognised. UNEP is happy-indeed we feel honoured-to be able to pay tribute to their long, hard work. We hope this recognition in the form of the 'Global 500' awards will encourage the laureates to continue. We also hope that their examples will inspire and guide many other men, women and young people to join the fast growing global coalition dedicated to protecting the environment-and thus our common future.
The awards are in the form of certificate and lapel button. Says UNEP Executive Director Dr. Mostafa K. Tolba: 'Environmental defenders -the volunteers and professionals for whom every day is World Environment Day-do not seek rewards. But their achievements richly deserve to be recognised. UNEP is happy-indeed we feel honoured-to be able to pay tribute to their long, hard work. We hope this recognition in the form of the 'Global 500' awards will encourage the laureates to continue. We also hope that their examples will inspire and guide many other men, women and young people to join the fast growing global coalition dedicated to protecting the environment-and thus our common future.
യുനെസ്‌കോയുടെ 'കിംങ്‌സെജോങ്' സാക്ഷരതാ അവാർഡാണ് മറ്റൊന്ന്. ഡോ. മാൽക്കം ആദിശേഷയ്യയേയും പൗലോഫ്രയറേയും പോലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരടങ്ങുന്ന കമ്മിറ്റിയാണ് പരിഷത്തിന് അവാർഡ് നൽകാൻ തീരുമാനിച്ചത്. ബഹുമതി പത്രത്തിന്റെ പൂർണരൂപം താഴെകൊടുക്കുന്നു.
യുനെസ്‌കോയുടെ 'കിംങ്‌സെജോങ്' സാക്ഷരതാ അവാർഡാണ് മറ്റൊന്ന്. ഡോ. മാൽക്കം ആദിശേഷയ്യയേയും പൗലോഫ്രയറേയും പോലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരടങ്ങുന്ന കമ്മിറ്റിയാണ് പരിഷത്തിന് അവാർഡ് നൽകാൻ തീരുമാനിച്ചത്. ബഹുമതി പത്രത്തിന്റെ പൂർണരൂപം താഴെകൊടുക്കുന്നു.
Having examined twenty-three nominations submitted by governments and five by non-governmental organizations and in compliance with the stipulations and criteria of the General Rules governing the Award of Prizes for Meritorious Work in Literacy. THE JURY has unanimously decided to award:  
 
Having examined twenty-three nominations submitted by governments and five by non-governmental organizations and in compliance with the stipulations and criteria of the General Rules governing the Award of Prizes for Meritorious Work in Literacy. THE JURY has unanimously decided to award:  
The King Sejong Literacy Prize  
The King Sejong Literacy Prize  
to KERALA SASTRA S;\HITHYA PARISHAD (KSSP) TRIVANDRU'J1, (SCIENCE POPULARIZATION MOVEMENT) INDIA for (1) having been actively involved since its inception in 1962 as a science popularization movement, in science communication, environ- mental and health education and in the application of science, technology and education to development; (2) conducting far-reaching campaigns and using popular communication tools, such as theatre, puppetry and regular publications, brochures, etc., to inform the public and create positive attitudes and stimulate action; having made a significant impact on science movements in other States and prompted the organization of a campaign known as the 'All India People's Science March', followed by the establishment of the 'All India  People's Science Network'; (3) launching in 1986 a broad five-year action programme to make the entire State fully literate and on the basis of the 1989 'lead kindly light' literacy campaign in the district of Ernakulam which made all the 3 million people of the district .literate leading the Prime Minister to declare Ernaku!am as the first fully literate district of India in this International Literacy Year.  
to KERALA SASTRA S;\HITHYA PARISHAD (KSSP) TRIVANDRU'J1, (SCIENCE POPULARIZATION MOVEMENT) INDIA for (1) having been actively involved since its inception in 1962 as a science popularization movement, in science communication, environ- mental and health education and in the application of science, technology and education to development; (2) conducting far-reaching campaigns and using popular communication tools, such as theatre, puppetry and regular publications, brochures, etc., to inform the public and create positive attitudes and stimulate action; having made a significant impact on science movements in other States and prompted the organization of a campaign known as the 'All India People's Science March', followed by the establishment of the 'All India  People's Science Network'; (3) launching in 1986 a broad five-year action programme to make the entire State fully literate and on the basis of the 1989 'lead kindly light' literacy campaign in the district of Ernakulam which made all the 3 million people of the district .literate leading the Prime Minister to declare Ernaku!am as the first fully literate district of India in this International Literacy Year.  
വരി 1,134: വരി 1,155:


==കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ==
==കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ==
{| class="wikitable"
|-
! ക്രമനമ്പർ !! കാലം !! സ്ഥലം
|-
| 1|| 1963 നവംബർ 24|| കോഴിക്കോട്
|-
| 2||  1966 മാർച്ച്|| കോഴിക്കോട്
|-
| 3|| 1966 മെയ് || ഒലവക്കോട്
|-
| 4|| 1967 മെയ് 13 || തൃശ്ശൂർ
|-
| 5|| 1967 സെപ്തംബർ 14,15 || തിരുവനന്തപുരം
|-
| 6|| 1969 ജൂൺ 15 || കോഴിക്കോട് ടൗൺഹാൾ
|-
| 7|| 1969 ഡിസംബർ 26,27,28 || തൃശ്ശൂർ (ഷൊർണൂർ)
|-
| 8|| 1970 ഡിസംബർ 19,20 || എറണാകുളം
|-
| 9|| 1972 ജനുവരി 6,7,8 || തിരുവല്ലാ മാർത്തോമാ കോളേജ് (പത്തനംതിട്ട)
|-
| 10|| 1973 ജനുവരി 12,13,14 || കോഴിക്കോട് ടൗൺഹാൾ
|-
| 11|| 1973 ഡിസംബർ 8,9 || തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
|-
| 12|| 1974 ഡിസംബർ 14,15 || എറണാകുളം
|-
| 13|| 1976 മാർച്ച് 6,7 || കണ്ണൂർ
|-
| 14|| 1977 ഫെബ്രുവരി 11,12,13 || കൊല്ലം
|-
| 15|| 1978 ഫെബ്രുവരി 10,11,12 || കോട്ടയം - ഇ.ങ.ട കോളേജ്
|-
| 16|| 1979 ഫെബ്രുവരി 9,10,11 || ഇടുക്കി - തൊടുപുഴ മുൻസിപ്പൽ ടൗൺഹാൾ
|-
| 17|| 1980 ഫെബ്രു. 29,മാർച്ച്1,2, || തൃശ്ശൂർ ടൗൺഹാൾ
|}
ക്രമനമ്പർ കാലം സ്ഥലം
ക്രമനമ്പർ കാലം സ്ഥലം
1 1963 നവംബർ 24 കോഴിക്കോട്
1 1963 നവംബർ 24
2 1966 മാർച്ച് കോഴിക്കോട്
2 1966 മാർച്ച് കോഴിക്കോട്
3 1966 മെയ് ഒലവക്കോട് (പാലക്കാട്)
3
4 1967 മെയ് 13 തൃശ്ശൂർ
4
5 1967 സെപ്തംബർ 14,15 തിരുവനന്തപുരം
5
6 1969 ജൂൺ 15 കോഴിക്കോട് ടൗൺഹാൾ
6
7 1969 ഡിസംബർ 26,27,28 തൃശ്ശൂർ (ഷൊർണൂർ)
7
8 1970 ഡിസംബർ 19,20 എറണാകുളം
8
9 1972 ജനുവരി 6,7,8 തിരുവല്ലാ മാർത്തോമാ കോളേജ് (പത്തനംതിട്ട)
9
10 1973 ജനുവരി 12,13,14 കോഴിക്കോട് ടൗൺഹാൾ
10
11 1973 ഡിസംബർ 8,9 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
11
12 1974 ഡിസംബർ 14,15 എറണാകുളം
12
13 1976 മാർച്ച് 6,7 കണ്ണൂർ
13
14 1977 ഫെബ്രുവരി 11,12,13 കൊല്ലം
14
15 1978 ഫെബ്രുവരി 10,11,12 കോട്ടയം - ഇ.ങ.ട കോളേജ്
15
16 1979 ഫെബ്രുവരി 9,10,11 ഇടുക്കി - തൊടുപുഴ മുൻസിപ്പൽ ടൗൺഹാൾ
16
17 1980 ഫെബ്രു. 29,മാർച്ച്1,2, തൃശ്ശൂർ ടൗൺഹാൾ
17
18 1981 ഫെബ്രുവരി 13,14,15 പാലക്കാട്
18 1981 ഫെബ്രുവരി 13,14,15 പാലക്കാട്
19 1982 ഫെബ്രുവരി 11,12 മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയം (മലപ്പുറം)
19 1982 ഫെബ്രുവരി 11,12 മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയം (മലപ്പുറം)
വരി 1,244: വരി 1,305:
* WSF World Social Forum.
* WSF World Social Forum.
* WTO World Trade Organisation
* WTO World Trade Organisation


==സുപ്രധാന സംഭവങ്ങൾ==
==സുപ്രധാന സംഭവങ്ങൾ==


1962 ഏപ്രിൽ 8 ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്)
* 1962 ഏപ്രിൽ 8 ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്)
1962 സെപ്തംബർ 10 പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (ദേവഗിരി സെന്റ് ജോസഫസ് കോളേജ്, കോഴിക്കോട്)
* 1962 സെപ്തംബർ 10 പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (ദേവഗിരി സെന്റ് ജോസഫസ് കോളേജ്, കോഴിക്കോട്)
1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
* 1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
1967 ജൂലായ് 14 സൊസൈറ്റീസ് ആക്ട്പ്രകാരം പരിഷത്ത് റിജിസ്റ്റർ ചെയ്തു.
* 1967 ജൂലായ് 14 സൊസൈറ്റീസ് ആക്ട്പ്രകാരം പരിഷത്ത് റിജിസ്റ്റർ ചെയ്തു.
1969 ജൂൺ 1 ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
* 1969 ജൂൺ 1 ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
1970 ജൂൺ 1 യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു.
* 1970 ജൂൺ 1 യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു.
1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
* 1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
1973 ഡിസംബർ 9 ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു.
* 1973 ഡിസംബർ 9 ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു.
1975 മെയ് 9-11 പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ.
* 1975 മെയ് 9-11 പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ.
1976 ജനുവരി 1-31 ''പ്രകൃതി, സമൂഹം, ശാസ്ത്രം'' ക്ലാസുകൾ
* 1976 ജനുവരി 1-31 ''പ്രകൃതി, സമൂഹം, ശാസ്ത്രം'' ക്ലാസുകൾ
1977 ജനുവരി 1-11 ശാസ്ത്രപുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം
* 1977 ജനുവരി 1-11 ശാസ്ത്രപുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം
1977 ജനുവരി 26 ''ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിൻ'' പ്രകാശനം
* 1977 ജനുവരി 26 ''ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിൻ'' പ്രകാശനം
1977 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രസാംസ്‌കാരിക ജാഥ - കൂവേരി മുതൽ പൂവച്ചൽ വരെ.
* 1977 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രസാംസ്‌കാരിക ജാഥ - കൂവേരി മുതൽ പൂവച്ചൽ വരെ.
1978 ഒക്‌ടോബർ 10 ''സെലന്റ്‌വാലി പ്രമേയം'' കേന്ദ്രനിർവാഹക സമിതി പാസ്സാക്കി
* 1978 ഒക്‌ടോബർ 10 ''സെലന്റ്‌വാലി പ്രമേയം'' കേന്ദ്രനിർവാഹക സമിതി പാസ്സാക്കി
1978 നവംബർ 10-12 ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം - തിരുവനന്തപുരം സി.ഡി.എസ്സിൽ
* 1978 നവംബർ 10-12 ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം - തിരുവനന്തപുരം സി.ഡി.എസ്സിൽ
1979 ജനുവരി 'ബാലശാസ്ത്രം' ചുമർപത്രം പ്രകാശനം.
* 1979 ജനുവരി 'ബാലശാസ്ത്രം' ചുമർപത്രം പ്രകാശനം.
1980 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രകലാജാഥ - കാരക്കോണം മുതൽ കാസറഗോഡു വരെ
* 1980 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രകലാജാഥ - കാരക്കോണം മുതൽ കാസറഗോഡു വരെ
1980 നവംബർ 2 സയൻസ് സെന്റർ ശിലാസ്ഥാപനം - കോഴിക്കോട്ട്
* 1980 നവംബർ 2 സയൻസ് സെന്റർ ശിലാസ്ഥാപനം - കോഴിക്കോട്ട്
1981 'യുറീക്ക ബാലവേദികൾ' കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു
* 1981 'യുറീക്ക ബാലവേദികൾ' കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു
1982 ഫെബ്രുവരി 11,12 വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ
* 1982 ഫെബ്രുവരി 11,12 വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ
1982 നവംബർ 7 ചെറായി ബാലവേദി സംഗമം
* 1982 നവംബർ 7 ചെറായി ബാലവേദി സംഗമം
1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിന് ലഭിച്ചു.
* 1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിന് ലഭിച്ചു.
1984 ഗ്രാമശാസ്ത്രസമിതി പ്രവർത്തനം നിർത്തിവെച്ചു
* 1984 ഗ്രാമശാസ്ത്രസമിതി പ്രവർത്തനം നിർത്തിവെച്ചു
1984 ജൂലായ് 2 മുണ്ടേരി വനസംരക്ഷണ മാർച്ച്
* 1984 ജൂലായ് 2 മുണ്ടേരി വനസംരക്ഷണ മാർച്ച്
1984 ജൂലായ് 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കുമെതിരെ പരസ്യ തെളിവെടുപ്പ്.
* 1984 ജൂലായ് 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കുമെതിരെ പരസ്യ തെളിവെടുപ്പ്.
1984 ഡിസംബർ 19 ഭോപ്പാൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം.
* 1984 ഡിസംബർ 19 ഭോപ്പാൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം.
1985 ഏപ്രിൽ 17'എവറെഡി ബാറ്ററി' ബഹിഷ്‌കരണാഹ്വാനം
* 1985 ഏപ്രിൽ 17'എവറെഡി ബാറ്ററി' ബഹിഷ്‌കരണാഹ്വാനം
1986 ജനുവരി 1 ഏപ്രിൽ 7 ഹാലിധൂമകേതുവിന് സ്വാഗതമരുളി
* 1986 ജനുവരി 1 ഏപ്രിൽ 7 ഹാലിധൂമകേതുവിന് സ്വാഗതമരുളി
1987 ജൂലായ് 10 ആരോഗ്യ സർവേ
* 1987 ജൂലായ് 10 ആരോഗ്യ സർവേ
1987 ജൂലായ് 24-26 വലപ്പാട് വനിതാ ശിബിരം
* 1987 ജൂലായ് 24-26 വലപ്പാട് വനിതാ ശിബിരം
1987 ഒക്‌ടോബർ 2 നവംബർ 7 ഭാരത ജനവിജ്ഞാന ജാഥ
* 1987 ഒക്‌ടോബർ 2 നവംബർ 7 ഭാരത ജനവിജ്ഞാന ജാഥ
1987 നവംബർ 22 IRTCയുടെ പ്രവർത്തനം ആരംഭിച്ചു
* 1987 നവംബർ 22 IRTCയുടെ പ്രവർത്തനം ആരംഭിച്ചു
1987 ഡിസംബർ 19-24 അഖിലേന്ത്യാ ബാലോത്സവം - തൃശൂർ
* 1987 ഡിസംബർ 19-24 അഖിലേന്ത്യാ ബാലോത്സവം - തൃശൂർ
1987 വൃക്ഷമിത്ര അവാർഡ് ലഭിച്ചു.
* 1987 വൃക്ഷമിത്ര അവാർഡ് ലഭിച്ചു.
1988 ഫെബ്രുവരി 11 AIPSN രൂപീകരിച്ചു - കണ്ണുരിൽ
* 1988 ഫെബ്രുവരി 11 AIPSN രൂപീകരിച്ചു - കണ്ണുരിൽ
1989 ജനുവരി 26 എറണാകുളം സമ്പൂർണ സാക്ഷരതാ പരിപാടി ഉദ്ഘാടനം
* 1989 ജനുവരി 26 എറണാകുളം സമ്പൂർണ സാക്ഷരതാ പരിപാടി ഉദ്ഘാടനം
1989 ജൂൺ 5 - 29 കലാജാഥ മാലിദ്വീപിൽ
* 1989 ജൂൺ 5 - 29 കലാജാഥ മാലിദ്വീപിൽ
1990 ഫെബ്രുവരി 4 എറണാകുളം സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു.
* 1990 ഫെബ്രുവരി 4 എറണാകുളം സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു.
1990 ജൂൺ 5 ഗ്ലോബൽ -500 റോൾ ഓഫ് ഓണർ ലഭിച്ചു.
* 1990 ജൂൺ 5 ഗ്ലോബൽ -500 റോൾ ഓഫ് ഓണർ ലഭിച്ചു.
1990 യുനെസ്‌കോയുടെ കിങ് സെജോങ് - സാക്ഷരതാ അവാർഡ് ലഭിച്ചു.
* 1990 യുനെസ്‌കോയുടെ കിങ് സെജോങ് - സാക്ഷരതാ അവാർഡ് ലഭിച്ചു.
1990 മെയ് 20-22 'ജലം സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' ജലസംരക്ഷണ ജാഥ
* 1990 മെയ് 20-22 'ജലം സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' ജലസംരക്ഷണ ജാഥ
1991 പഞ്ചായത്ത് വിഭവഭൂപട സർവെ
* 1991 പഞ്ചായത്ത് വിഭവഭൂപട സർവെ
1992 മാർച്ച് 3 ''Health and Development In Rural Kerala'' പ്രകാശനം (ആരോഗ്യസർവെയുടെ ഫലം)
* 1992 മാർച്ച് 3 ''Health and Development In Rural Kerala'' പ്രകാശനം (ആരോഗ്യസർവെയുടെ ഫലം)
1992 ആഗസ്റ്റ് 2 സ്വാശ്രയസമിതി രൂപീകരണം
* 1992 ആഗസ്റ്റ് 2 സ്വാശ്രയസമിതി രൂപീകരണം
1993 മാർച്ച് 8 ഏപ്രിൽ 8 അഖിലേന്ത്യാ സമതാ ജാഥകൾ
* 1993 മാർച്ച് 8 ഏപ്രിൽ 8 അഖിലേന്ത്യാ സമതാ ജാഥകൾ
1993 ഒക്‌ടോബർ 2 നവംബർ 7 പയ്യന്നൂർ - കന്യാകുമാരി സ്വാശ്രയജാഥ
* 1993 ഒക്‌ടോബർ 2 നവംബർ 7 പയ്യന്നൂർ - കന്യാകുമാരി സ്വാശ്രയജാഥ
1994 ഏപ്രിൽ 15 ഗാട്ട് കരാറിനെതിരെ കരിദിനം
* 1994 ഏപ്രിൽ 15 ഗാട്ട് കരാറിനെതിരെ കരിദിനം
1994 കല്യാശ്ശേരിയിൽ നടന്ന വികസന സംബന്ധിയായ മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു.
* 1994 കല്യാശ്ശേരിയിൽ നടന്ന വികസന സംബന്ധിയായ മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു.
1995 ഏപ്രിൽ മെയ് പഞ്ചായത്ത് രാജ് ക്ലാസുകൾ
* 1995 ഏപ്രിൽ മെയ് പഞ്ചായത്ത് രാജ് ക്ലാസുകൾ
1995 ആഗസ്റ്റ് 8 - 22 പഞ്ചായത്ത് രാജ് ജാഥകൾ
* 1995 ആഗസ്റ്റ് 8 - 22 പഞ്ചായത്ത് രാജ് ജാഥകൾ
1995 ഒക്‌ടോബർ 2,3 പ്രാദേശികാസൂത്രണം -CDS സെമിനാർ - കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ
* 1995 ഒക്‌ടോബർ 2,3 പ്രാദേശികാസൂത്രണം -CDS സെമിനാർ - കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ
1995 നവംബർ 18 ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം
* 1995 നവംബർ 18 ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം
1996 ഡിസംബർ 9 റൈറ്റ് ലൈവ്‌ലിഹുഡ് (ബദൽ നോബൽ സമ്മാനം) അവാർഡ് ലഭിച്ചു.
* 1996 ഡിസംബർ 9 റൈറ്റ് ലൈവ്‌ലിഹുഡ് (ബദൽ നോബൽ സമ്മാനം) അവാർഡ് ലഭിച്ചു.
1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്‌സ് അസോസിയേഷൻ അവാർഡ് ലഭിച്ചു
* 1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്‌സ് അസോസിയേഷൻ അവാർഡ് ലഭിച്ചു
1998 ജൂൺ 13 ഇ.എം.എസ് അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു.
* 1998 ജൂൺ 13 ഇ.എം.എസ് അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു.
1999 ഡിസംബർ 8,9 മുപ്പതുമണിക്കൂർ ഉപവാസം - കണ്ണൂരിൽ സ്‌നേഹസംഗമം
* 1999 ഡിസംബർ 8,9 മുപ്പതുമണിക്കൂർ ഉപവാസം - കണ്ണൂരിൽ സ്‌നേഹസംഗമം  
1999 പി.പി.സി റജിസ്റ്റർ ചെയ്തു
* 1999 പി.പി.സി റജിസ്റ്റർ ചെയ്തു
2000 നവംബർ 30 ഡിസംബർ 1 കൊൽക്കത്തയിൽ ജനസ്വാസ്ത്യ സഭ
* 2000 നവംബർ 30 ഡിസംബർ 1 കൊൽക്കത്തയിൽ ജനസ്വാസ്ത്യ സഭ
2000 ഡിസംബർ 4-8 ജനാരോഗ്യസഭ - ഡാക്ക
* 2000 ഡിസംബർ 4-8 ജനാരോഗ്യസഭ - ഡാക്ക
2001 ഒക്‌ടോബർ 20 വികസന കൺവെൻഷൻ - തിരുവനന്തപുരം
* 2001 ഒക്‌ടോബർ 20 വികസന കൺവെൻഷൻ - തിരുവനന്തപുരം
2002 ഡിസംബർ 26-29 കേരള സംഗമ
* 2002 ഡിസംബർ 26-29 കേരള സംഗമം




അക്ഷരത്തെറ്റുകൾ തിരുത്താനുണ്ട്. ചില സ്ഥലങ്ങളിൽ ഫോണ്ട് മാറ്റവും ആവശ്യമാണ്
അക്ഷരത്തെറ്റുകൾ തിരുത്താനുണ്ട്. ചില സ്ഥലങ്ങളിൽ ഫോണ്ട് മാറ്റവും ആവശ്യമാണ്
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9002...9121" എന്ന താളിൽനിന്ന് ശേഖരിച്ചത്