അജ്ഞാതം


"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,288 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:53, 17 ഒക്ടോബർ 2018
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kssp copy.jpg]] <br />
പാട്ടുകൾ കുറച്ചെ ചേർത്തിട്ടുള്ളൂ.. തുടർദിവസങ്ങളിൽ ഉൾപ്പെടുത്താം..പരിഷദ് പാട്ടുകളുടെ വരികൾ, ഓഡിയോകൾ ഉള്ളവർ [email protected] എന്ന മെയിലിലേക്ക് അയച്ചാലും മതി. 
==അക്ഷരവാനം-മുല്ലനേഴി==
==അക്ഷരവാനം-മുല്ലനേഴി==
അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ<br />
അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ<br />
വരി 475: വരി 478:
തിന്നാതെ..<br />
തിന്നാതെ..<br />


==മുണ്ടകൻകണ്ടാലറിയ്യോടാ...- പിമധുസൂധനൻ==
==മുണ്ടകൻകണ്ടാലറിയ്യോടാ...- എം.എം.സച്ചീന്ദ്രൻ==
മുണ്ടകൻകണ്ടാലറിയ്യോടാ...<br />
മുണ്ടകൻകണ്ടാലറിയ്യോടാ...<br />
മുണ്ടകൻ കണ്ടാല്ലറിയില്ല്യാ.<br />
മുണ്ടകൻ കണ്ടാല്ലറിയില്ല്യാ.<br />
വരി 2,108: വരി 2,111:
നമ്മൾ പാടി വരുന്നു.<br />
നമ്മൾ പാടി വരുന്നു.<br />


==അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ==
==പി.മധുസൂധനൻ==
===അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ===


പൊട്ടക്കിണറിൻ കരയിൽ വളരും<br />
പൊട്ടക്കിണറിൻ കരയിൽ വളരും<br />
വരി 2,162: വരി 2,166:
മതിന്നുമപ്പുറമെന്താണ്?<br />
മതിന്നുമപ്പുറമെന്താണ്?<br />


==കൂട്ടുകുടുംബം പി.മധുസൂധനൻ==
===കൂട്ടുകുടുംബം പി.മധുസൂധനൻ===
വയലോരത്തെ പഴയകുളം ഇതു<br />
വയലോരത്തെ പഴയകുളം ഇതു<br />
വലിയൊരു കൂട്ടുകുടുംബം<br />
വലിയൊരു കൂട്ടുകുടുംബം<br />
വരി 2,200: വരി 2,204:




==ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ==
===ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ===
ചോണനുറുമ്പിനു വീശിയടിയ്ക്കും<br />
ചോണനുറുമ്പിനു വീശിയടിയ്ക്കും<br />
ചുഴലിക്കാറ്റിനെ ഭയമില്ല<br />
ചുഴലിക്കാറ്റിനെ ഭയമില്ല<br />
വരി 2,216: വരി 2,220:
കുഴിയാനകളെ ഭയമാണെ<br />
കുഴിയാനകളെ ഭയമാണെ<br />


==ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ==
===ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ===
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്<br />
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്<br />
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു<br />
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു<br />
വരി 2,234: വരി 2,238:
മാന്തോപ്പിലൂടെ, മനസ്സിലൂടെ<br />
മാന്തോപ്പിലൂടെ, മനസ്സിലൂടെ<br />


==കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ==
===കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ===
ഉയരെപ്പാറും കഴുകനുപാടം
ഉയരെപ്പാറും കഴുകനുപാടം<br />
പച്ചക്കമ്പളമാകുന്നു.
പച്ചക്കമ്പളമാകുന്നു.<br />
വെള്ളം കയറി നിറഞ്ഞ തടങ്ങൾ
വെള്ളം കയറി നിറഞ്ഞ തടങ്ങൾ<br />
പൊട്ടിയ ചില്ലുകളാകുന്നു
പൊട്ടിയ ചില്ലുകളാകുന്നു<br />
മലയടിവാരം ചുറ്റി വരുന്നൊരു
മലയടിവാരം ചുറ്റി വരുന്നൊരു<br />
പുഴയൊരു വെൺ തുകിലാകുന്നു
പുഴയൊരു വെൺ തുകിലാകുന്നു<br />
ചിതറിക്കാണും വീടുകളോരോ
ചിതറിക്കാണും വീടുകളോരോ<br />
വിതറിയ കൂടുകളാകുന്നു
വിതറിയ കൂടുകളാകുന്നു<br />
ഭൂമിയെ മൂടും മൂടൽ മഞ്ഞല
ഭൂമിയെ മൂടും മൂടൽ മഞ്ഞല<br />
പഞ്ഞിത്തുണ്ടുകളാകുന്നു
പഞ്ഞിത്തുണ്ടുകളാകുന്നു<br />
വലിയ മരങ്ങൾ നിറഞ്ഞൊരു കാടും
വലിയ മരങ്ങൾ നിറഞ്ഞൊരു കാടും<br />
നല്ലൊരു പുൽമേടാകുന്നു
നല്ലൊരു പുൽമേടാകുന്നു<br />
നമ്മുടെ റോഡികൾ നാനാവിധമായ്
നമ്മുടെ റോഡികൾ നാനാവിധമായ്<br />
ചിന്നിയ നാടകളാകുന്നു
ചിന്നിയ നാടകളാകുന്നു<br />
അതിലേയലയും നാമോ? കഴുകനു
അതിലേയലയും നാമോ? കഴുകനു<br />
ചോണനുറുമ്പുകളാകുന്നു.
ചോണനുറുമ്പുകളാകുന്നു.<br />
 
==ചോണന്റെ കാഴ്ചകൾ -പി.മധുസൂധനൻ==
ചോണനുറുമ്പിനു വഴിയിൽ കാണും<br />
കല്ലൊരു പർവ്വതമാകുന്നു<br />
വലിയൊരു തുമ്പപ്പൂച്ചെടി മാനം<br />
മുട്ടണമാമരമാകുന്നു.<br />
തൊട്ടാവാടികൾ പിടികിട്ടാത്തൊരു<br />
ഘോര വനാന്തരമാകുന്നു<br />
വെള്ളം കെട്ടി നിറുത്തിയ വയലോ?<br />
വലിയൊരു സാഗരമാകുന്നു.<br />
കറുകപ്പുല്ലിൻ തളിരതിനാടൻ<br />
പറ്റിയൊരുഞ്ഞാലാകുന്നു.<br />
മുക്കുറ്റിപ്പൂവിതളുകൾ സ്വർണ്ണം<br />
പൂശിയ ചുവരുകളാകുന്നു<br />
കരിവണ്ടൊന്നിനെ വഴിയിൽ കണ്ടാ-<br />
ലതു കണ്ടാമൃഗമാകുന്നു.<br />
ചോണനുറുമ്പിനു മുല്ലപ്പൂമണ-<br />
മൊരു മൂടൽ മഞ്ഞാകുന്നു.<br />
 
===അറിയാത്ത ലോകം- -പി.മധുസൂധനൻ===
ആകാശ സീമകൾക്കപ്പുറത്തപ്പുറ-<br />
ത്താരുമറിയാത്ത ലോകമുണ്ടാവുമോ<br />
ആ പ്രപഞ്ചിത്തിൽ മനുഷ്യരുണ്ടാവുമോ<br />
ആ നീലവാനം നിലാവു പെയ്തീടുമോ<br />
ആ പ്രപഞ്ചത്തിലും മാമരച്ചാർത്തുത<br />
ളോമനിച്ചെത്തുമോ മദ്ധ്യാഹ്നമാരുതൻ<br />
കൊച്ചു പൂവിന്റെ മുഖം തുടുപ്പിയ്ക്കുവാൻ<br />
കുങ്കുമച്ചെപ്പു തുറക്കുമോ സന്ധ്യകൾ<br />
രാത്രിയിൽ വാനിന്റെയെത്താത്ത കൊമ്പത്തു<br />
പൂത്തൊരുങ്ങീടുമോ നക്ഷത്ര മുല്ലകൾ<br />
സുപ്രഭാതം വിളിച്ചോതുന്ന പക്ഷിതൻ<br />
പാട്ടു കിലുങ്ങുമോ പാതയോരങ്ങളിൽ<br />
പച്ചവർണ്ണം പൂണ്ടപാടങ്ങളിൽ വയൽ<br />
ക്കാറ്റിൻ കുരുന്നുകൾ നൃത്തം ചവിട്ടുമോ<br />
മൂടൽമഞ്ഞിന്റെ യവനികയ്ക്കപ്പുറം<br />
കാടുകൾ ശബ്ദമില്ലാതെ മയങ്ങുമോ<br />
മേഘങ്ങൾ പെയ്‌തൊഴിയ്ക്കുമ്‌ന നീർമുത്തുകൾ<br />
മണ്ണിൽ മുളകൾക്കു ജന്മം കൊടുക്കുമോ<br />
ഈരിലക്കൈകൾ വിരിയ്ക്കും മുളകളിൽ<br />
കൈകോർത്തിരിക്കാനെത്തുമോ തുമ്പികൾ<br />
ഏതോ മലയുടെ താഴ്‌വരക്കാടുകൾ<br />
പൊട്ടിച്ചിരിയ്ക്കും വസന്തമുണ്ടാകുമോ<br />
ജീവിതം നെയ്തുനീർത്തുന്നനീർച്ചോലകൾ<br />
താഴ്‌വരക്കാട്ടിൽ ചിലമ്പു കിലുക്കുമോ<br />
നമ്മളെപ്പോലെയാലോകത്തുമീവിധം<br />
ചിന്തിച്ചീടുന്ന മനുഷ്യരുണ്ടാവുമോ<br />
ഏകാന്ത ദുഖങ്ങൾ പങ്കുവച്ചീടുവാൻ<br />
സ്‌നേഹം കൊതിയ്ക്കും മനുഷ്യരുണ്ടാവുമോ<br />
ആകാശ സീമകൾക്കപ്പുറ<br />
ത്താരുമറിയാത്ത ലോകമുണ്ടാവുമോ<br />
 
===വിചിത്ര ജന്തുക്കൾ- -പി.മധുസൂധനൻ===
നമ്മളെക്കുറിച്ചോർക്കുന്ന കാക്കകൾ<br />
എന്തുമാതിരി ജന്തുക്കളാണിവർ<br />
പലനിറത്തിൽ തൊലിപ്പടമുള്ളവർ<br />
ഉടലിലല്പവും തൂവലില്ലാത്തവർ<br />
കാര്യമൊന്നുമില്ലെങ്കിലും നമ്മളെ<br />
ക്കല്ലുകൾ കൊണ്ടെറിയാൻ നടപ്പവർ<br />
വാഹനങ്ങളിൽ പാഞ്ഞു പോകുന്നവർ<br />
വാതിൽ ബന്ധിച്ചകത്തിരിക്കുന്നവർ<br />
എന്നു നമ്മളറിയുമവരുടെ<br />
ജീവിതത്തെ ഭരിക്കുന്ന നേരുകൾ<br />
അതിവിചിത്രമിവരുടെ നീതികൾ<br />
അതി നിഗൂഢമിവരുടെ രീതികൾ<br />
കൊറ്റിനൊന്നുമില്ലാത്തിടത്തും ചിലർ<br />
കൂടി നിൽപതായ് കണ്ടിടാമെന്തിനെ<br />
രാത്രിയും പകൽവെട്ടമിവരുടെ<br />
കൂടുകളിൽ തെളിവതാണദ്ങുതം<br />
ഉന്‌നതമായ് മനോജ്ഞിതമായുണ്ടിവർ<br />
ക്കെങ്ങുനോക്കിയാലും കൂടുകളെങ്കിലും<br />
കണ്ടിടാം ചിലർ കൂട്ടിലേറാതെയായി<br />
മണ്ണിലങ്ങിങ്ങുറങ്ങിക്കിടപ്പതായ്<br />
അതിവിചിത്രമിവരുടെ നീതികൾ<br />
അതിനിഗൂഢമിവരുടെ രീതികൾ<br />
നമ്മളേക്കാൾ ദരിദ്രരായുള്ളവർ<br />
നമ്മളേക്കാൾ ദുരിതങ്ങളുള്ളവർ<br />
നമ്മെക്കുറിച്ചോർക്കുന്ന കാക്കകൾ<br />
എന്തുമാതിരി ജന്തുകളാണിവർ<br />


==ചോണന്റെ കാഴ്ചകൾ - -പി.മധുസൂധനൻ==
===എത്ര കിളികളുടെ പാട്ടറിയാം===
ചോണനുറുമ്പിനു വഴിയിൽ കാണും
പറഞ്ഞു നോക്കുക നിങ്ങൾ<br />
കല്ലൊരു പർവ്വതമാകുന്നു
ക്കെത്ര കിളിയുടെ പാട്ടറിയാം<br />
വലിയൊരു തുമ്പപ്പൂച്ചെടി മാനം
എത്രമരത്തിൻ തണലറിയാം<br />
മുട്ടണമാമരമാകുന്നു.
എത്രപുഴയുടെ കുളിരറിയാം<br />
തൊട്ടാവാടികൾ പിടികിട്ടാത്തൊരു
എത്ര പഴത്തിൻ രുചിയറിയാം<br />
ഘോര വനാന്തരമാകുന്നു
എത്ര പൂവിൻ മണമറിയാം<br />
വെള്ളം കെട്ടി നിറുത്തിയ വയലോ?
അറിഞ്ഞിടുമ്പോളറിയാം നമ്മൾ<br />
വലിയൊരു സാഗരമാകുന്നു.
ക്കറിയാനൊത്തിര ബാക്കി<br />
കറുകപ്പുല്ലിൻ തളിരതിനാടൻ
ഒത്തിരിയൊത്തിരി ബാക്കി<br />
പറ്റിയൊരുഞ്ഞാലാകുന്നു.
അക്ഷയഖനിയായ് പ്രപഞ്ചമങ്ങനെ<br />
മുക്കുറ്റിപ്പൂവിതളുകൾ സ്വർണ്ണം
കിടപ്പു കൺമുന്നിൽ<br />
പൂശിയ ചുവരുകളാകുന്നു
കൈത്തലത്താൽ വാരിയെടുത്തവ<br />
കരിവണ്ടൊന്നിനെ വഴിയിൽ കണ്ടാ-
യിത്തിരിമുത്തുകൾ മാത്രം<br />
ലതു കണ്ടാമൃഗമാകുന്നു.
ഇത്തിരി മുത്തുകൾ മാത്രം<br />
ചോണനുറുമ്പിനു മുല്ലപ്പൂമണ-
ഒർത്തെടുക്കുക മനസ്സിൽ നിങ്ങൾ<br />
മൊരു മൂടൽ മഞ്ഞാകുന്നു.
ക്കെത്രയാളുടെ പേരറിയാം<br />
എത്രമുഖത്തിൻ ചിരിയറിയാം<br />
എത്ര നോവിൻ നേരറിയാം<br />
അറിഞ്ഞിടുമ്പോഴറിയാം നമ്മൾ<br />
ക്കറിയാനൊത്തിരി ബാക്കി<br />
ഒത്തിരിയൊത്തിരി ബാക്കി<br />
പരന്ന കടലായ് ജീവിതമങ്ങനെ<br />
യിരമ്പിമറിയുന്നു<br />
അതിന്റെയലൊലിയിത്തിരി മാത്രം<br />
കാതിലലയ്ക്കുന്നു<br />
കരകാണാക്കടൽ കണ്ണിനു മുമ്പിൽ<br />
കലമ്പി നിൽക്കുമ്പോൾ<br />
അതിന്റെയിക്കരെ നിൽക്കും നമ്മൾ-<br />
ക്കറിയാനൊത്തിരി ബാക്കി<br />
ഒത്തിരിയൊത്തിരി ബാക്കി<br />
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6396...7067" എന്ന താളിൽനിന്ന് ശേഖരിച്ചത്