അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 786: വരി 786:
'''ഗ്രാമസഭകളുടെ പ്രമേയത്തിന്റെ പ്രസക്തഭാഗം
'''ഗ്രാമസഭകളുടെ പ്രമേയത്തിന്റെ പ്രസക്തഭാഗം
'''
'''
വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌.
വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌.


വരി 802: വരി 803:
ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രൊജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രോജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.
ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രൊജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രോജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.


===നിലവിലുള്ള പരിസ്ഥിതി ദുർബലമേഖലകൾ അനുഭവപാഠങ്ങൾ===


നിർദ്ദിഷ്‌ടപരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ മനുഷ്യന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള യാതൊരു മാർഗ്ഗരേഖയ്‌ക്കും പ്രണാബ്‌ സെൻ കമ്മിറ്റി രൂപം നൽകിയില്ല. എന്നാൽ ഈ ജോലി പിന്നീട്‌ പരിസ്ഥിതി-വനം മന്ത്രാലയം സ്വയം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5-ാം വകുപ്പുപ്രകാരം ഭൂവിനിയോഗത്തിന്മേൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലഭിച്ചാൽ സാധാരണയായി മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കി പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും പ്രതികരണം ആരായും. ഭൂമി ഒരു സംസ്ഥാനവിഷയമായതിനാൽ വിജ്ഞാപനത്തിൽ വിഭാവന ചെയ്‌തിട്ടുള്ളതുപോലെ ഭൂവിനിയോഗം ചിട്ടപ്പെടുത്തി ഒരു മേഖലവികസന പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടും. ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനസർക്കാർ മേഖലാവികസനപദ്ധതിക്ക്‌ അന്തിമ രൂപം നൽകും.
നിർദ്ദിഷ്‌ടപരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ മനുഷ്യന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള യാതൊരു മാർഗ്ഗരേഖയ്‌ക്കും പ്രണാബ്‌ സെൻ കമ്മിറ്റി രൂപം നൽകിയില്ല. എന്നാൽ ഈ ജോലി പിന്നീട്‌ പരിസ്ഥിതി-വനം മന്ത്രാലയം സ്വയം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5-ാം വകുപ്പുപ്രകാരം ഭൂവിനിയോഗത്തിന്മേൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലഭിച്ചാൽ സാധാരണയായി മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കി പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും പ്രതികരണം ആരായും. ഭൂമി ഒരു സംസ്ഥാനവിഷയമായതിനാൽ വിജ്ഞാപനത്തിൽ വിഭാവന ചെയ്‌തിട്ടുള്ളതുപോലെ ഭൂവിനിയോഗം ചിട്ടപ്പെടുത്തി ഒരു മേഖലവികസന പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടും. ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനസർക്കാർ മേഖലാവികസനപദ്ധതിക്ക്‌ അന്തിമ രൂപം നൽകും.
ഈ പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടത്തിനായി മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതതല അവലോകന സമിതിയിൽ മിക്കപ്പോഴും പ്രാദേശിക പ്രാതിനിധ്യം ഉണ്ടായിരിക്കില്ല.
ഈ പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടത്തിനായി മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതതല അവലോകന സമിതിയിൽ മിക്കപ്പോഴും പ്രാദേശിക പ്രാതിനിധ്യം ഉണ്ടായിരിക്കില്ല.
പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ രൂപീകരണം ഗുണകരമായ പരിണിതഫലങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ഈ സംവിധാനത്തിൽ അപാകതകളും ധാരാളമുണ്ട്‌. ഇതിൽ ഏറ്റവും ഗൗരവമുള്ള പ്രശ്‌നം ഈ സംവിധാനം ഉദ്യോഗസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്‌. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്ത കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവർത്തനവും ഉത്തരവാദിത്വ കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തൽഫലമായി സമൂഹത്തിലെ ദുർബല വിഭാഗം കടുത്ത പീഠനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്‌ പ്രാദേശിക എതിർപ്പിനും സംഘർഷത്തിനും കാരണമാകുന്നു.
പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ രൂപീകരണം ഗുണകരമായ പരിണിതഫലങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ഈ സംവിധാനത്തിൽ അപാകതകളും ധാരാളമുണ്ട്‌. ഇതിൽ ഏറ്റവും ഗൗരവമുള്ള പ്രശ്‌നം ഈ സംവിധാനം ഉദ്യോഗസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്‌. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്ത കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവർത്തനവും ഉത്തരവാദിത്വ കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തൽഫലമായി സമൂഹത്തിലെ ദുർബല വിഭാഗം കടുത്ത പീഠനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്‌ പ്രാദേശിക എതിർപ്പിനും സംഘർഷത്തിനും കാരണമാകുന്നു.
മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ 4 പരിസ്ഥിതി ദുർബ്ബല മേഖലകളാണ്‌ രൂപീകരിച്ചത്‌. മുരുട്‌-ജാൻജിറ, ദഹനു താലൂക്ക്‌, മാതേരൻ, മഹാബലേശ്വർ-പഞ്ചഗനി എന്നിവയാണിവ. തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ അധികൃതർ ഒരുപോലെ വിമുഖരാണെന്നതാണ്‌ അനുഭവം. ഉദാഹരണത്തിന്‌ 19-12-1996ൽ ദഹന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിച്ചത്‌ ഒരു വർഷത്തേക്കാണ്‌. തുടർന്ന്‌ ആദ്യം രണ്ട്‌ മാസത്തേക്കും പിന്നെ മൂന്ന്‌ മാസത്തേക്കും തുടർന്ന്‌ ആറു മാസത്തേക്കും കാലാവുധി ദീർഘിപ്പിച്ചു. അതോറിറ്റിയുടെ അവലോകനശേഷി കണക്കിലെടുത്ത്‌ ഇതൊരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ പരിസ്ഥിതി - വനം മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചെങ്കിലും വീണ്ടും 6 മാസത്തേക്കു കൂടി കാലാവധി നീട്ടാനേ മന്ത്രാലയം തയ്യാറായുള്ളൂ. തുടർന്ന്‌ കോടതി ഇടപെടലിലൂടെയാണ്‌ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) വ്യവസ്ഥകൾ പ്രകാരം നിർദ്ദേശങ്ങളും മറ്റും നൽകാനുള്ള അധികാരം അതോറിറ്റിക്ക്‌ സിദ്ധിച്ചത്‌.
മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ 4 പരിസ്ഥിതി ദുർബ്ബല മേഖലകളാണ്‌ രൂപീകരിച്ചത്‌. മുരുട്‌-ജാൻജിറ, ദഹനു താലൂക്ക്‌, മാതേരൻ, മഹാബലേശ്വർ-പഞ്ചഗനി എന്നിവയാണിവ. തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ അധികൃതർ ഒരുപോലെ വിമുഖരാണെന്നതാണ്‌ അനുഭവം. ഉദാഹരണത്തിന്‌ 19-12-1996ൽ ദഹന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിച്ചത്‌ ഒരു വർഷത്തേക്കാണ്‌. തുടർന്ന്‌ ആദ്യം രണ്ട്‌ മാസത്തേക്കും പിന്നെ മൂന്ന്‌ മാസത്തേക്കും തുടർന്ന്‌ ആറു മാസത്തേക്കും കാലാവുധി ദീർഘിപ്പിച്ചു. അതോറിറ്റിയുടെ അവലോകനശേഷി കണക്കിലെടുത്ത്‌ ഇതൊരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ പരിസ്ഥിതി - വനം മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചെങ്കിലും വീണ്ടും 6 മാസത്തേക്കു കൂടി കാലാവധി നീട്ടാനേ മന്ത്രാലയം തയ്യാറായുള്ളൂ. തുടർന്ന്‌ കോടതി ഇടപെടലിലൂടെയാണ്‌ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) വ്യവസ്ഥകൾ പ്രകാരം നിർദ്ദേശങ്ങളും മറ്റും നൽകാനുള്ള അധികാരം അതോറിറ്റിക്ക്‌ സിദ്ധിച്ചത്‌.
മഹാബലേശ്വർ - പഞ്ചഗനി ഉന്നതതല അവലോകന സമിതിയും തുടർച്ചയ്‌ക്ക്‌ നേരിട്ട തടസ്സവും അധികാരമില്ലായ്‌മയും മൂലം കടുത്ത പ്രതിസന്ധിയിലായി. മഹാബലേശ്വർ ഉന്നതതല സമിതിയുമായും മറ്റ്‌ പ്രവർത്തകരുമായും ഈ സമിതി നടത്തിയ ചർച്ചകളിലും പ്രാദേശിക സമൂഹവുമായി നടത്തിയ ചർച്ചകളിലും സന്ദർശനങ്ങളിലും ഒരു സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. നിർഭാഗ്യവശാൽ 2002 മുതൽ 2005 വരെ ഇത്തരമൊരു സമിതിയേ നിലവിലുണ്ടായിരുന്നില്ല. മുൻപതിവിൽ നിന്ന്‌ വ്യത്യസ്‌തമായി നിലവിലുള്ള ചെയർമാൻ ശ്രീ.ദേവ്‌ ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറായി. ഇത്തരം സമിതികളുടെ സമീപനത്തിൽ വന്ന പാകപ്പിഴകൾ മൂലം പരിസ്ഥിതി ദുർബ്ബല മേഖലകൾ പുറമേ നിന്ന്‌ അവരുടെ മേൽ അടിച്ചേല്‌പിക്കപ്പെട്ടതാണെന്നും തങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരുപാധിയാണിതെന്നും ജനങ്ങൾ ധരിച്ചുവശായി. സ്വന്തം കൃഷിയിടത്തിൽ കുഴൽകിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക്‌ 20,000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നത്‌ സംബന്ധിച്ച പരാതി ഈ സമിതിക്ക്‌ ലഭിച്ചിരുന്നു. മഹാബലേശ്വർ - പഞ്ചഗനി മേഖലകളിൽ പട്ടിക വർഗ്ഗക്കാരും പരമ്പരാഗത വനവാസികളും ധാരാളമുണ്ടായിരുന്നു. ആകയാൽ വനാവകാശനിയമം അഞ്ചുവർഷം മുൻപ്‌ ഇവർക്ക്‌ നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. ചൂഷണം തുടരാൻ വേണ്ടി ആയിരുന്നു ഇതെന്ന്‌ അനുമാനിക്കണം. സ്വന്തം ഗ്രാമത്തിലേക്കുള്ള പഴയ വഴികൾ പോലും വനംവകുപ്പ്‌ ട്രഞ്ചുകൾ കുഴിച്ച്‌ തടസ്സ പ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന്‌ ശ്രീ. മാധവ്‌ ഗാഡ്‌ഗിൽ നേരിട്ട്‌ ഈ വിഷയം പരിശോധിച്ചു. കൈകൂലി വാങ്ങികൊണ്ട്‌ അപ്പോഴേക്ക്‌ ഈ ട്രഞ്ചുകൾ മണ്ണിട്ട്‌ നിരപ്പാക്കിയതാണ്‌ കാണാൻ കഴിഞ്ഞത്‌. മുംബൈ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പ്‌ മാതേരനിൽ അവർ തന്നെ പ്രമോട്ട്‌ ചെയ്യുന്ന ഒരു പരിസ്ഥിതി ദുർബ്ബല മേഖല സന്ദർശ്ശിക്കാൻ പോലീസ്‌ സംരക്ഷണം തേടിയതിൽ നിന്ന്‌ ഇതിലെ ജനപങ്കാളിത്തത്തിന്റെ അഭാവം മനസ്സിലാക്കാവുന്നതാണ്‌. (Kapoor, M: K Kohli and M Menon 2009)
മഹാബലേശ്വർ - പഞ്ചഗനി ഉന്നതതല അവലോകന സമിതിയും തുടർച്ചയ്‌ക്ക്‌ നേരിട്ട തടസ്സവും അധികാരമില്ലായ്‌മയും മൂലം കടുത്ത പ്രതിസന്ധിയിലായി. മഹാബലേശ്വർ ഉന്നതതല സമിതിയുമായും മറ്റ്‌ പ്രവർത്തകരുമായും ഈ സമിതി നടത്തിയ ചർച്ചകളിലും പ്രാദേശിക സമൂഹവുമായി നടത്തിയ ചർച്ചകളിലും സന്ദർശനങ്ങളിലും ഒരു സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. നിർഭാഗ്യവശാൽ 2002 മുതൽ 2005 വരെ ഇത്തരമൊരു സമിതിയേ നിലവിലുണ്ടായിരുന്നില്ല. മുൻപതിവിൽ നിന്ന്‌ വ്യത്യസ്‌തമായി നിലവിലുള്ള ചെയർമാൻ ശ്രീ.ദേവ്‌ ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറായി. ഇത്തരം സമിതികളുടെ സമീപനത്തിൽ വന്ന പാകപ്പിഴകൾ മൂലം പരിസ്ഥിതി ദുർബ്ബല മേഖലകൾ പുറമേ നിന്ന്‌ അവരുടെ മേൽ അടിച്ചേല്‌പിക്കപ്പെട്ടതാണെന്നും തങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരുപാധിയാണിതെന്നും ജനങ്ങൾ ധരിച്ചുവശായി. സ്വന്തം കൃഷിയിടത്തിൽ കുഴൽകിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക്‌ 20,000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നത്‌ സംബന്ധിച്ച പരാതി ഈ സമിതിക്ക്‌ ലഭിച്ചിരുന്നു. മഹാബലേശ്വർ - പഞ്ചഗനി മേഖലകളിൽ പട്ടിക വർഗ്ഗക്കാരും പരമ്പരാഗത വനവാസികളും ധാരാളമുണ്ടായിരുന്നു. ആകയാൽ വനാവകാശനിയമം അഞ്ചുവർഷം മുൻപ്‌ ഇവർക്ക്‌ നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. ചൂഷണം തുടരാൻ വേണ്ടി ആയിരുന്നു ഇതെന്ന്‌ അനുമാനിക്കണം. സ്വന്തം ഗ്രാമത്തിലേക്കുള്ള പഴയ വഴികൾ പോലും വനംവകുപ്പ്‌ ട്രഞ്ചുകൾ കുഴിച്ച്‌ തടസ്സ പ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന്‌ ശ്രീ. മാധവ്‌ ഗാഡ്‌ഗിൽ നേരിട്ട്‌ ഈ വിഷയം പരിശോധിച്ചു. കൈകൂലി വാങ്ങികൊണ്ട്‌ അപ്പോഴേക്ക്‌ ഈ ട്രഞ്ചുകൾ മണ്ണിട്ട്‌ നിരപ്പാക്കിയതാണ്‌ കാണാൻ കഴിഞ്ഞത്‌. മുംബൈ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പ്‌ മാതേരനിൽ അവർ തന്നെ പ്രമോട്ട്‌ ചെയ്യുന്ന ഒരു പരിസ്ഥിതി ദുർബ്ബല മേഖല സന്ദർശ്ശിക്കാൻ പോലീസ്‌ സംരക്ഷണം തേടിയതിൽ നിന്ന്‌ ഇതിലെ ജനപങ്കാളിത്തത്തിന്റെ അഭാവം മനസ്സിലാക്കാവുന്നതാണ്‌. (Kapoor, M: K Kohli and M Menon 2009)
7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.
7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.


ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി
'''ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി'''
 
1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം.
1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം.
``പരിസ്ഥിതി ദുർബ്ബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റേയും മറ്റ്‌ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടേയും തുടർച്ചയായ അവലോകനം ആവശ്യമാണ്‌. കേന്ദ്രസർക്കാർ 1996ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്ന ടൗൺ/ റീജിയണൽ പ്ലാൻ നടപ്പാക്കാൻ സംസ്ഥാനസർക്കാരിന്‌ ബാധ്യതയുണ്ട്‌. ദഹാനു മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച രണ്ട്‌ വിജ്ഞാപനങ്ങളിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി നിർദ്ദിഷ്‌ട പ്ലാൻ നടപ്പാക്കാൻ മഹാരാഷ്‌ട്രാ സർക്കാരിനോട്‌ നിർദ്ദേശിച്ചു. ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള NEERI ശുപാർശകൾ സംസ്ഥാന സർ ക്കാർ പരിഗണിച്ച്‌ നടപ്പാക്കേണ്ടതാണ്‌.''
``പരിസ്ഥിതി ദുർബ്ബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റേയും മറ്റ്‌ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടേയും തുടർച്ചയായ അവലോകനം ആവശ്യമാണ്‌. കേന്ദ്രസർക്കാർ 1996ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്ന ടൗൺ/ റീജിയണൽ പ്ലാൻ നടപ്പാക്കാൻ സംസ്ഥാനസർക്കാരിന്‌ ബാധ്യതയുണ്ട്‌. ദഹാനു മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച രണ്ട്‌ വിജ്ഞാപനങ്ങളിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി നിർദ്ദിഷ്‌ട പ്ലാൻ നടപ്പാക്കാൻ മഹാരാഷ്‌ട്രാ സർക്കാരിനോട്‌ നിർദ്ദേശിച്ചു. ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള NEERI ശുപാർശകൾ സംസ്ഥാന സർ ക്കാർ പരിഗണിച്ച്‌ നടപ്പാക്കേണ്ടതാണ്‌.''
അവലോകനത്തിനായി മുംബൈ ഹൈക്കോടതിയിലേക്ക്‌ മാറ്റിയ ആ റിട്ട്‌ പെറ്റീഷൻ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്‌. റിട്ടിന്റെ നമ്പർ 981/1998.
അവലോകനത്തിനായി മുംബൈ ഹൈക്കോടതിയിലേക്ക്‌ മാറ്റിയ ആ റിട്ട്‌ പെറ്റീഷൻ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്‌. റിട്ടിന്റെ നമ്പർ 981/1998.
പരിസ്ഥിതി ദുർബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ആവശ്യമായ അധികാരങ്ങളുള്ള ഒരു അതോറിറ്റി (പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (3) വ്യവസ്ഥ പ്രകാരം) രൂപീകരിക്കാനും കേന്ദ്രഗവൺമെന്റിനോട്‌ സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഈ അതോറിറ്റിയിൽ ജലപഠനം, സമുദ്ര പഠനം, ഉപരിതല-ജലപരിസ്ഥിതി, പരിസ്ഥിതി എഞ്ചിനിയറിങ്‌, വികസനം, പരിസ്ഥിതി ആസൂത്രണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിദഗ്‌തരെ അംഗങ്ങളായും കേന്ദ്രസർക്കാർ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിർദ്ദേശങ്ങൾ നൽകാനും നടപടി എടുക്കാനും ഉള്ള അധികാരം ഈ അതോറിറ്റിക്ക്‌ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
പരിസ്ഥിതി ദുർബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ആവശ്യമായ അധികാരങ്ങളുള്ള ഒരു അതോറിറ്റി (പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (3) വ്യവസ്ഥ പ്രകാരം) രൂപീകരിക്കാനും കേന്ദ്രഗവൺമെന്റിനോട്‌ സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഈ അതോറിറ്റിയിൽ ജലപഠനം, സമുദ്ര പഠനം, ഉപരിതല-ജലപരിസ്ഥിതി, പരിസ്ഥിതി എഞ്ചിനിയറിങ്‌, വികസനം, പരിസ്ഥിതി ആസൂത്രണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിദഗ്‌തരെ അംഗങ്ങളായും കേന്ദ്രസർക്കാർ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിർദ്ദേശങ്ങൾ നൽകാനും നടപടി എടുക്കാനും ഉള്ള അധികാരം ഈ അതോറിറ്റിക്ക്‌ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
1996 ഡിസംബർ 20നകം അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം. മുൻകരുതൽ തത്വവും മലിനീകരണം നടത്തുന്നവർ അതിന്റെ വില നൽകണമെന്ന തത്വവും അതോറിറ്റി നട പ്പാക്കണം. NEERI യുടെ ശുപാർശകളും ദഹാനു താലൂക്കിന്റെ മേഖലാ പദ്ധതിയും ദഹാനുപട്ടണത്തിന്റെ വികസന പദ്ധതിയും അതോറിറ്റി നടപ്പാക്കണം.
1996 ഡിസംബർ 20നകം അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം. മുൻകരുതൽ തത്വവും മലിനീകരണം നടത്തുന്നവർ അതിന്റെ വില നൽകണമെന്ന തത്വവും അതോറിറ്റി നട പ്പാക്കണം. NEERI യുടെ ശുപാർശകളും ദഹാനു താലൂക്കിന്റെ മേഖലാ പദ്ധതിയും ദഹാനുപട്ടണത്തിന്റെ വികസന പദ്ധതിയും അതോറിറ്റി നടപ്പാക്കണം.
അങ്ങനെ 19/12/1996 ലെ വിജ്ഞാനപ്രകാരം ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ചു.
അങ്ങനെ 19/12/1996 ലെ വിജ്ഞാനപ്രകാരം ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ചു.
തുടക്കത്തിൽ ഒരു വർഷമായിരുന്നു അതോറിറ്റിയുടെ കാലാവധി. തുടർന്ന്‌ ആദ്യം 2 മാസവും പിന്നീട്‌ 3 മാസവും തുടർന്ന്‌ 6 മാസവും ദീർഘിപ്പിച്ചു. അവലോകന ചുമതല കാര്യക്ഷമമായി നിർദ്ദേശിക്കാൻ വേണ്ടി അതോറിറ്റി ഒരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും മന്ത്രാലയം 6 മാസത്തേക്കുകൂടി കാലാവധി ദീർഘിപ്പിച്ചു. അതിനുശേഷം സുപ്രീം കോടതിയിൽ മന്ത്രാലയം സമർപ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ അതോറിറ്റിയുടെ കാലാവധി സുപ്രീം കോടതി ദീർഘിപ്പിച്ചു.
തുടക്കത്തിൽ ഒരു വർഷമായിരുന്നു അതോറിറ്റിയുടെ കാലാവധി. തുടർന്ന്‌ ആദ്യം 2 മാസവും പിന്നീട്‌ 3 മാസവും തുടർന്ന്‌ 6 മാസവും ദീർഘിപ്പിച്ചു. അവലോകന ചുമതല കാര്യക്ഷമമായി നിർദ്ദേശിക്കാൻ വേണ്ടി അതോറിറ്റി ഒരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും മന്ത്രാലയം 6 മാസത്തേക്കുകൂടി കാലാവധി ദീർഘിപ്പിച്ചു. അതിനുശേഷം സുപ്രീം കോടതിയിൽ മന്ത്രാലയം സമർപ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ അതോറിറ്റിയുടെ കാലാവധി സുപ്രീം കോടതി ദീർഘിപ്പിച്ചു.
അതോറിറ്റിയിൽ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്‌ത്‌ ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയാണുണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ 16 വർഷമായി ഇത്‌ ഒഴിഞ്ഞു കിടക്കുകയാണ്‌.
അതോറിറ്റിയിൽ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്‌ത്‌ ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയാണുണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ 16 വർഷമായി ഇത്‌ ഒഴിഞ്ഞു കിടക്കുകയാണ്‌.
അതോറിറ്റിയുടെ സവിഷേതകൾ
അതോറിറ്റിയുടെ സവിഷേതകൾ
n അതോറിറ്റിയുടെ യോഗങ്ങൾ തുറന്ന യോഗങ്ങളാണ്‌. പ്രദേശവാസികൾ, പ്രവർത്തകർ, ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രോജക്‌ട്‌ ഏജൻസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത്‌. അതോറിറ്റിക്ക്‌ ലഭിക്കുന്ന എല്ലാ പരാതികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും. അക്ഷരാർത്ഥത്തിൽ ഇതൊരു പൊതു കൂടിയാലോചനയാണ്‌. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കും. ഇതുവരെ എല്ലാ തീരുമാനങ്ങളും കൈകൊണ്ടത്‌ ഐക്യകണ്‌ഠേനയാണ്‌. അതോറിറ്റിയുടെ യോഗങ്ങളിൽ 70 മുതൽ 100 വരെ പ്രദേശവാസികൾ സംബന്ധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌.
 
n അതോറിറ്റി മുറുകെപ്പിടിക്കുന്ന അനുപമമായ ഒരു മാനദണ്ഡം പദ്ധതിയുടെ സാമൂഹ്യപ്രതിബന്ധതയാണ്‌. പദ്ധതികൾ ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ സമാജമന്ദിരങ്ങൾ, സിമന്റ്‌ ഭണ്‌ഠാരങ്ങൾ, ബസ്‌സ്റ്റാന്റ്‌ ഷെഡുകൾ, ജിംനേഷ്യങ്ങൾ, സെമിത്തേരി, കുഴൽകിണറുകൾ, സഞ്ചരിക്കുന്ന ആശുപത്രി വാനുകൾ, ട്രോമാ സെന്ററുകൾ, മണ്ണൊലിപ്പ്‌ തടയാൻ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യസൗകര്യങ്ങൾ ചെയ്‌തുകൊടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഈ സാമൂഹ്യസൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ഉടമകളും പൊതുജനങ്ങളും സഹകരിച്ച്‌ മുന്നോട്ടു പോകുന്നു എന്നതുതന്നെ സന്തോഷകരമാണ്‌.
* അതോറിറ്റിയുടെ യോഗങ്ങൾ തുറന്ന യോഗങ്ങളാണ്‌. പ്രദേശവാസികൾ, പ്രവർത്തകർ, ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രോജക്‌ട്‌ ഏജൻസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത്‌. അതോറിറ്റിക്ക്‌ ലഭിക്കുന്ന എല്ലാ പരാതികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും. അക്ഷരാർത്ഥത്തിൽ ഇതൊരു പൊതു കൂടിയാലോചനയാണ്‌. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കും. ഇതുവരെ എല്ലാ തീരുമാനങ്ങളും കൈകൊണ്ടത്‌ ഐക്യകണ്‌ഠേനയാണ്‌. അതോറിറ്റിയുടെ യോഗങ്ങളിൽ 70 മുതൽ 100 വരെ പ്രദേശവാസികൾ സംബന്ധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌.
n മെച്ചപ്പെട്ട പരിസ്ഥിതിക്കുള്ള അവകാശം ഭരണഘടനാ 21-ാം ആർട്ടിക്കിൾ പരിഗണിക്കുന്ന അവിഭാജ്യ ഘടകമാണ്‌. അതാണ്‌ ജീവിക്കാനുള്ള അവകാശം. അതിനാൽ ഇതിന്‌ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മേൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തെർമ്മൽ പവർ പ്ലാന്റുകളിൽ നിന്നും മറ്റ്‌ വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയും മറ്റും പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതം അപഗ്രഥിക്കാനായി ശാരീരിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പദ്ധതി ഉടമകളും സാമൂഹ്യസംഘടനകളും പൊതുജനങ്ങളും അതോറിറ്റിയെ സഹായിക്കുന്നുണ്ട്‌. പ്രദേശത്തെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഫാക്‌ടറി തൊഴിലാളികൾക്കും വേണ്ടി ആരോഗ്യ സംഘടനകളും മെഡിക്കൽ ക്യാമ്പുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യൻ ഭരണഘടനയുടെ 51ാം വകുപ്പ്‌ ഉറപ്പുനൽകുന്ന മെച്ചപ്പെട്ട പരിസ്ഥിതി അതോറിറ്റി പ്രദാനം ചെയ്യുന്നു.
 
* അതോറിറ്റി മുറുകെപ്പിടിക്കുന്ന അനുപമമായ ഒരു മാനദണ്ഡം പദ്ധതിയുടെ സാമൂഹ്യപ്രതിബന്ധതയാണ്‌. പദ്ധതികൾ ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ സമാജമന്ദിരങ്ങൾ, സിമന്റ്‌ ഭണ്‌ഠാരങ്ങൾ, ബസ്‌സ്റ്റാന്റ്‌ ഷെഡുകൾ, ജിംനേഷ്യങ്ങൾ, സെമിത്തേരി, കുഴൽകിണറുകൾ, സഞ്ചരിക്കുന്ന ആശുപത്രി വാനുകൾ, ട്രോമാ സെന്ററുകൾ, മണ്ണൊലിപ്പ്‌ തടയാൻ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യസൗകര്യങ്ങൾ ചെയ്‌തുകൊടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഈ സാമൂഹ്യസൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ഉടമകളും പൊതുജനങ്ങളും സഹകരിച്ച്‌ മുന്നോട്ടു പോകുന്നു എന്നതുതന്നെ സന്തോഷകരമാണ്‌.
 
* മെച്ചപ്പെട്ട പരിസ്ഥിതിക്കുള്ള അവകാശം ഭരണഘടനാ 21-ാം ആർട്ടിക്കിൾ പരിഗണിക്കുന്ന അവിഭാജ്യ ഘടകമാണ്‌. അതാണ്‌ ജീവിക്കാനുള്ള അവകാശം. അതിനാൽ ഇതിന്‌ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മേൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തെർമ്മൽ പവർ പ്ലാന്റുകളിൽ നിന്നും മറ്റ്‌ വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയും മറ്റും പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതം അപഗ്രഥിക്കാനായി ശാരീരിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പദ്ധതി ഉടമകളും സാമൂഹ്യസംഘടനകളും പൊതുജനങ്ങളും അതോറിറ്റിയെ സഹായിക്കുന്നുണ്ട്‌. പ്രദേശത്തെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഫാക്‌ടറി തൊഴിലാളികൾക്കും വേണ്ടി ആരോഗ്യ സംഘടനകളും മെഡിക്കൽ ക്യാമ്പുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യൻ ഭരണഘടനയുടെ 51ാം വകുപ്പ്‌ ഉറപ്പുനൽകുന്ന മെച്ചപ്പെട്ട പരിസ്ഥിതി അതോറിറ്റി പ്രദാനം ചെയ്യുന്നു.
 
ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ്‌ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്‌. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ്‌ സർക്കാർ ഏജൻസികൾ പറയുന്നത്‌. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച്‌ മുന്നേറുകയാണ്‌ അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്‌.
ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ്‌ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്‌. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ്‌ സർക്കാർ ഏജൻസികൾ പറയുന്നത്‌. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച്‌ മുന്നേറുകയാണ്‌ അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്‌.
രാഷ്‌ട്രപിതാവ്‌ മുന്നോട്ട്‌ വച്ച പബ്ലിക്‌്‌ ട്രസ്റ്റ്‌ എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച്‌ ട്രിസ്റ്റികൾ മാത്രമാണ്‌. അതുകൊണ്ട്‌ ഇത്‌ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണ്‌. അതായത്‌ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം.
രാഷ്‌ട്രപിതാവ്‌ മുന്നോട്ട്‌ വച്ച പബ്ലിക്‌്‌ ട്രസ്റ്റ്‌ എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച്‌ ട്രിസ്റ്റികൾ മാത്രമാണ്‌. അതുകൊണ്ട്‌ ഇത്‌ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണ്‌. അതായത്‌ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം.
സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടി കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ്‌ യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FGD (Flue Gas Desulfurizer) പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷി തമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ്‌ അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.
സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടി കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ്‌ യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FGD (Flue Gas Desulfurizer) പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷി തമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ്‌ അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.


'''ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല'''


ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല
(HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ. ഡി. മേത്ത അവതരിപ്പിച്ചത്‌)
(HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ. ഡി. മേത്ത അവതരിപ്പിച്ചത്‌)
സംക്ഷിപ്‌ത പശ്ചാത്തലം
സംക്ഷിപ്‌ത പശ്ചാത്തലം
മലമുകളിലെ പ്രശസ്‌തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌ മഹാബലേശ്വർ പഞ്ചഗണി. ഉത്തരപശ്ചിമ ഘട്ടത്തിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രം കൂടിയാണിത്‌. ഈ മേഖലയ്‌ക്ക്‌ ഒരു സമ്പന്ന പ്രകൃതി പൈതൃകമുണ്ട്‌ കൃഷ്‌ണ, കൊയ്‌ന നദികൾ ഇവിടെയാണ്‌ ഉത്ഭവിക്കുന്നത്‌. വിനോദസഞ്ചാരികളുടെ ബാഹുല്യവും അതുമായി ബന്ധപ്പെട്ട അനധികൃത കുടിയേറ്റവും ഹോട്ടൽ നിർമ്മാണവും വനനശീകരണവും ഖരമാലിന്യങ്ങളും ഗതാഗതകുരുക്കുമെല്ലാം ഈ പ്രദേശത്തിന്‌ കടുത്ത ഭീഷണിയാണ്‌.
മലമുകളിലെ പ്രശസ്‌തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌ മഹാബലേശ്വർ പഞ്ചഗണി. ഉത്തരപശ്ചിമ ഘട്ടത്തിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രം കൂടിയാണിത്‌. ഈ മേഖലയ്‌ക്ക്‌ ഒരു സമ്പന്ന പ്രകൃതി പൈതൃകമുണ്ട്‌ കൃഷ്‌ണ, കൊയ്‌ന നദികൾ ഇവിടെയാണ്‌ ഉത്ഭവിക്കുന്നത്‌. വിനോദസഞ്ചാരികളുടെ ബാഹുല്യവും അതുമായി ബന്ധപ്പെട്ട അനധികൃത കുടിയേറ്റവും ഹോട്ടൽ നിർമ്മാണവും വനനശീകരണവും ഖരമാലിന്യങ്ങളും ഗതാഗതകുരുക്കുമെല്ലാം ഈ പ്രദേശത്തിന്‌ കടുത്ത ഭീഷണിയാണ്‌.
ഈ അനിയന്ത്രിത വികസനത്തിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത്‌ ഇവിടുത്തെ 123.96 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ 2001 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രിതമായ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്‌. കൃഷ്‌ണ ജല തർക്ക ട്രൈബ്യൂണലിന്റെ അടുത്തകാലത്തുണ്ടായ വിധി മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. `അൽമാട്ടി' അണക്കെട്ടിനേയും അതിന്റെ വൃഷ്‌ഠി പ്രദേശങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ കൃഷ്‌ണ, കൊയ്‌ന നദികൾ.
ഈ അനിയന്ത്രിത വികസനത്തിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത്‌ ഇവിടുത്തെ 123.96 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ 2001 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രിതമായ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്‌. കൃഷ്‌ണ ജല തർക്ക ട്രൈബ്യൂണലിന്റെ അടുത്തകാലത്തുണ്ടായ വിധി മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. `അൽമാട്ടി' അണക്കെട്ടിനേയും അതിന്റെ വൃഷ്‌ഠി പ്രദേശങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ കൃഷ്‌ണ, കൊയ്‌ന നദികൾ.
കൃഷ്‌ണ നദിയിലെ `ധോം, ബാൽക്കാവടി അണക്കെട്ടുകളും' , കൊയ്‌ന നദിയിലെ ജലസംഭരണിയും വളരെ ശ്രദ്ധാപൂർവ്വം പരിരക്ഷിച്ചാൽ മാത്രമേ അൽമാട്ടി അണക്കെട്ടിന്‌ മേൽഭാഗത്തുള്ള പ്രദേശത്തെ മഴക്കാലത്ത്‌ പ്രളയക്കെടുതിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട്‌ തന്നെ മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു.
കൃഷ്‌ണ നദിയിലെ `ധോം, ബാൽക്കാവടി അണക്കെട്ടുകളും' , കൊയ്‌ന നദിയിലെ ജലസംഭരണിയും വളരെ ശ്രദ്ധാപൂർവ്വം പരിരക്ഷിച്ചാൽ മാത്രമേ അൽമാട്ടി അണക്കെട്ടിന്‌ മേൽഭാഗത്തുള്ള പ്രദേശത്തെ മഴക്കാലത്ത്‌ പ്രളയക്കെടുതിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട്‌ തന്നെ മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു.
മൺസൂൺ കാലത്ത്‌ മഹാബലേശ്വറിൽ ലഭിക്കുന്ന 8000 മി.മീ മഴവെള്ളം ഇവിടത്തെ വനപ്രദേശങ്ങളും 9 പീഠഭൂമികളും മറ്റും ചേർന്നാണ്‌ വലിച്ചെടുക്കുന്നത്‌. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ ലഭ്യതയിലും കാലാവസ്ഥയിലും കാവ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌.
മൺസൂൺ കാലത്ത്‌ മഹാബലേശ്വറിൽ ലഭിക്കുന്ന 8000 മി.മീ മഴവെള്ളം ഇവിടത്തെ വനപ്രദേശങ്ങളും 9 പീഠഭൂമികളും മറ്റും ചേർന്നാണ്‌ വലിച്ചെടുക്കുന്നത്‌. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ ലഭ്യതയിലും കാലാവസ്ഥയിലും കാവ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌.
ഈ മേഖലയുടെ പരിസ്ഥിതി നദീതട പ്രാധാന്യത്തിനു പുറമേ പ്രതിവർഷം ഇവിടെ എത്തുന്ന 10 ലക്ഷം വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ ഉയർന്ന നിലവാരമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്‌.
ഈ മേഖലയുടെ പരിസ്ഥിതി നദീതട പ്രാധാന്യത്തിനു പുറമേ പ്രതിവർഷം ഇവിടെ എത്തുന്ന 10 ലക്ഷം വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ ഉയർന്ന നിലവാരമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്‌.
ഇതിനു പുറമേയാണ്‌ തദ്ദേശവാസികളുടെ ജീവിതാവശ്യങ്ങൾ.
ഇതിനു പുറമേയാണ്‌ തദ്ദേശവാസികളുടെ ജീവിതാവശ്യങ്ങൾ.
മോണിട്ടറിങ്ങ്‌ കമ്മറ്റിയുടെ പ്രവർത്തനം
മോണിട്ടറിങ്ങ്‌ കമ്മറ്റിയുടെ പ്രവർത്തനം
ഉന്നതതല അവലോകനസമിതിയുടെ ആദ്യ നിയമനം 2002 മുതൽ 2005വരെയും രണ്ടാമത്തെ നിയമനം 2008 മുതൽ 2012 വരെയും ആയിരുന്നു.
ഉന്നതതല അവലോകനസമിതിയുടെ ആദ്യ നിയമനം 2002 മുതൽ 2005വരെയും രണ്ടാമത്തെ നിയമനം 2008 മുതൽ 2012 വരെയും ആയിരുന്നു.
സമിതിയുടെ പ്രധാന തീരുമാനങ്ങൾ ചുവടെ
സമിതിയുടെ പ്രധാന തീരുമാനങ്ങൾ ചുവടെ
പ്രവർത്തന - വികസനാധിഷ്‌ഠിത തീരുമാനങ്ങൾ :
പ്രവർത്തന - വികസനാധിഷ്‌ഠിത തീരുമാനങ്ങൾ :
1. മേഖലാപ്ലാൻ
1. മേഖലാപ്ലാൻ
ഉന്നതതല സമിതി മേഖലാപ്ലാൻ വിശദമായി പരിശോധിക്കുകയും ചില കൂട്ടിേേച്ചർക്കലുകളും ഭേദഗതികളും വരുത്തി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. മന്ത്രാലയം ഇത്‌ പൂർണ്ണമായി അംഗീകരിച്ച ശേഷം വിജ്ഞാപനം ചെയ്യാനായി മഹാരാഷ്‌ട്ര സർക്കാരിന്‌ നൽകി.
ഉന്നതതല സമിതി മേഖലാപ്ലാൻ വിശദമായി പരിശോധിക്കുകയും ചില കൂട്ടിേേച്ചർക്കലുകളും ഭേദഗതികളും വരുത്തി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. മന്ത്രാലയം ഇത്‌ പൂർണ്ണമായി അംഗീകരിച്ച ശേഷം വിജ്ഞാപനം ചെയ്യാനായി മഹാരാഷ്‌ട്ര സർക്കാരിന്‌ നൽകി.
ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളേയും അരുവികളേയും സംബന്ധിച്ച്‌ ഒരു സർവ്വെ നടത്താനായി 2010 മാർച്ചിൽ ശ്രീ. ഡേവീഡ്‌ കാർഡോസിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി ഒരു ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി സർവ്വെ ചെയ്‌ത അരുവികളുടെ ഉറവിടങ്ങളേയും 12 വെള്ളച്ചാട്ടങ്ങളേയും മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പരിസ്ഥിതി ദുർബ്ബല മേഖലയ്‌ക്ക്‌ ചുറ്റുമുള്ള കരുതൽ മേഖലയുടെ അതിർത്തി യുക്തി സഹമായി നിർണ്ണയിക്കുന്നതിനെ പറ്റി പ്രൊ.ജയ്‌ സാമന്ത്‌, പ്രൊ.വിജയ്‌ പരഞ്ച്‌പൈ എന്നിവർ പഠനം നടത്തി വരികയാണ്‌. പഠനം പൂർത്തിയായാൽ ഉചിതമായ ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.
ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളേയും അരുവികളേയും സംബന്ധിച്ച്‌ ഒരു സർവ്വെ നടത്താനായി 2010 മാർച്ചിൽ ശ്രീ. ഡേവീഡ്‌ കാർഡോസിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി ഒരു ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി സർവ്വെ ചെയ്‌ത അരുവികളുടെ ഉറവിടങ്ങളേയും 12 വെള്ളച്ചാട്ടങ്ങളേയും മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പരിസ്ഥിതി ദുർബ്ബല മേഖലയ്‌ക്ക്‌ ചുറ്റുമുള്ള കരുതൽ മേഖലയുടെ അതിർത്തി യുക്തി സഹമായി നിർണ്ണയിക്കുന്നതിനെ പറ്റി പ്രൊ.ജയ്‌ സാമന്ത്‌, പ്രൊ.വിജയ്‌ പരഞ്ച്‌പൈ എന്നിവർ പഠനം നടത്തി വരികയാണ്‌. പഠനം പൂർത്തിയായാൽ ഉചിതമായ ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.
2. ടൂറിസം മാസ്റ്റർ പ്ലാൻ
2. ടൂറിസം മാസ്റ്റർ പ്ലാൻ
ടൂറിസം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിച്ച്‌ മഹാരാഷ്‌ട്ര ടൂറിസം വികസന കോർപ്പറേഷന്‌ നൽകിയെങ്കിലും കോർപ്പറേഷൻ ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഇനമാണിത്‌.
ടൂറിസം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിച്ച്‌ മഹാരാഷ്‌ട്ര ടൂറിസം വികസന കോർപ്പറേഷന്‌ നൽകിയെങ്കിലും കോർപ്പറേഷൻ ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഇനമാണിത്‌.
3. വികസന പദ്ധതികൾ
3. വികസന പദ്ധതികൾ
പഞ്ചഗണി, മഹാബലേശ്വർ, ടൗൺഷിപ്പ്‌ അടക്കമുള്ള വികസന പദ്ധതികൾക്ക്‌ അന്തിമരൂപം നൽകുന്നതിനുള്ള മാർഗ്ഗ രേഖകൾ ഉന്നതതല സമിതി, മഹാരാഷ്‌ട്ര നഗരാസൂത്രണ ഡയറക്‌ടർക്ക്‌ നൽകിയിട്ടുണ്ട്‌. ഇവർ തയ്യാറാക്കുന്ന വികസന പദ്ധതികൾ പരിസ്ഥിതി-വനം മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞാൽ അവ ഉപമേഖലാ മാസ്റ്റർ പ്ലാനുകളായി കണക്കാക്കും.
പഞ്ചഗണി, മഹാബലേശ്വർ, ടൗൺഷിപ്പ്‌ അടക്കമുള്ള വികസന പദ്ധതികൾക്ക്‌ അന്തിമരൂപം നൽകുന്നതിനുള്ള മാർഗ്ഗ രേഖകൾ ഉന്നതതല സമിതി, മഹാരാഷ്‌ട്ര നഗരാസൂത്രണ ഡയറക്‌ടർക്ക്‌ നൽകിയിട്ടുണ്ട്‌. ഇവർ തയ്യാറാക്കുന്ന വികസന പദ്ധതികൾ പരിസ്ഥിതി-വനം മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞാൽ അവ ഉപമേഖലാ മാസ്റ്റർ പ്ലാനുകളായി കണക്കാക്കും.
4. കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റിയൂട്ട്‌
4. കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റിയൂട്ട്‌
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ മഹാബലേശ്വറിൽ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. മഹാബലേശ്വറിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പിന്റെ വളപ്പിൽ ഇത്‌ സ്ഥാപിക്കാനാണ്‌ തീരുമാനം.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ മഹാബലേശ്വറിൽ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. മഹാബലേശ്വറിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പിന്റെ വളപ്പിൽ ഇത്‌ സ്ഥാപിക്കാനാണ്‌ തീരുമാനം.
5. പുതിയ ഗ്രാമീണ വാസസ്ഥലങ്ങൾ
5. പുതിയ ഗ്രാമീണ വാസസ്ഥലങ്ങൾ
മഹാരാഷ്‌ട്രാ സർക്കാറിന്റെ പ്രഖ്യാപനം വൈകുന്നതുമൂലം പരിസ്ഥിതി ദുർബ്ബല മേഖലയിലെ 12 ഗ്രാമങ്ങൾ ഭരണപരവും വികസനപരവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. നിർദ്ദിഷ്‌ട മേഖലയിൽ വീടുകൾക്കായുള്ള അപേക്ഷകൾക്ക്‌ അംഗീകാരം നൽകാൻ സത്താറ ജില്ലാ കളക്‌ടറോടും ഈ ഭേദഗതി മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താൻ നഗരാസൂത്രണ ഡയറക്‌ടറോടും ഉന്നതതല സമിതി അതിന്റെ കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്‌തു.
മഹാരാഷ്‌ട്രാ സർക്കാറിന്റെ പ്രഖ്യാപനം വൈകുന്നതുമൂലം പരിസ്ഥിതി ദുർബ്ബല മേഖലയിലെ 12 ഗ്രാമങ്ങൾ ഭരണപരവും വികസനപരവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. നിർദ്ദിഷ്‌ട മേഖലയിൽ വീടുകൾക്കായുള്ള അപേക്ഷകൾക്ക്‌ അംഗീകാരം നൽകാൻ സത്താറ ജില്ലാ കളക്‌ടറോടും ഈ ഭേദഗതി മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താൻ നഗരാസൂത്രണ ഡയറക്‌ടറോടും ഉന്നതതല സമിതി അതിന്റെ കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്‌തു.
ഈ പ്രദേശങ്ങളിലേക്ക്‌ റോഡ്‌ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ്‌ പ്രതീക്ഷ.
ഈ പ്രദേശങ്ങളിലേക്ക്‌ റോഡ്‌ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ്‌ പ്രതീക്ഷ.
6. പരിസ്ഥിതി അവബോധം
6. പരിസ്ഥിതി അവബോധം
ഒരു ബോധവൽക്കരണ പരിപാടിയ്‌ക്ക്‌ രൂപം നൽകുകയും മറാത്തിയിലും ഇംഗ്ലീഷിലും അച്ചടിച്ച ലഘുരേഖകളും സിഡികളും, ഫിലിമുകളും മറ്റും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ആഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയും ചെയ്‌തു. ഇത്‌ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റ്‌ ഉടൻ തുടങ്ങുന്നതാണ്‌. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുടെ വ്യാഖ്യാനത്തിനായി ഓരോ കേന്ദ്രങ്ങൾ മഹാബലേശ്വറിലും പഞ്ചഗണിയിലും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ മേഖലയിലാകമാനം സ്ഥാപിച്ചിരിക്കുകയാണ്‌. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച്‌ വിശദീകരിക്കാനും അവരുടെ പ്രതികരണം അറിയാനുമായി സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി.
ഒരു ബോധവൽക്കരണ പരിപാടിയ്‌ക്ക്‌ രൂപം നൽകുകയും മറാത്തിയിലും ഇംഗ്ലീഷിലും അച്ചടിച്ച ലഘുരേഖകളും സിഡികളും, ഫിലിമുകളും മറ്റും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ആഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയും ചെയ്‌തു. ഇത്‌ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റ്‌ ഉടൻ തുടങ്ങുന്നതാണ്‌. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുടെ വ്യാഖ്യാനത്തിനായി ഓരോ കേന്ദ്രങ്ങൾ മഹാബലേശ്വറിലും പഞ്ചഗണിയിലും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ മേഖലയിലാകമാനം സ്ഥാപിച്ചിരിക്കുകയാണ്‌. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച്‌ വിശദീകരിക്കാനും അവരുടെ പ്രതികരണം അറിയാനുമായി സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി.
7. പ്രദേശവാസികളുടെ പങ്കാളിത്തം
7. പ്രദേശവാസികളുടെ പങ്കാളിത്തം
ഉന്നതതല സമിതിയുടെ ഓരോ യോഗത്തിനു മുമ്പും ഗ്രൂപ്പുകളായി സംവേദിക്കുന്നതിന്‌ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, സജീവ പ്രവർത്തകർ, ഹോട്ടൽ അസോസിയേഷൻ, ടാക്‌സി, കുതിരവണ്ടി ഉടമ അസോസിയേഷൻ. സ്‌ട്രാബറി - ഉൽപാദകസംഘം, ടൂർ ഓപ്പറേറ്റർമാർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഉന്നതതല സമിതിയുടെ ഓരോ യോഗത്തിനു മുമ്പും ഗ്രൂപ്പുകളായി സംവേദിക്കുന്നതിന്‌ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, സജീവ പ്രവർത്തകർ, ഹോട്ടൽ അസോസിയേഷൻ, ടാക്‌സി, കുതിരവണ്ടി ഉടമ അസോസിയേഷൻ. സ്‌ട്രാബറി - ഉൽപാദകസംഘം, ടൂർ ഓപ്പറേറ്റർമാർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച വിശദാംശങ്ങൾ അതിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവും, ജീവശാസ്‌ത്ര പരവും, പാരമ്പര്യപരവുമായ വിവരങ്ങൾ എന്നിവ ഇവർ ലഭ്യമാക്കിയിരുന്നു. പ്രാദേശികമായ ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും ഉന്നതതല സമിതിക്ക്‌ മനസ്സിലാക്കാൻ ഇത്‌ വഴിയൊരുക്കി. സമിതിയുടെ തീരുമാനങ്ങളിൽ ഇത്‌ പ്രതിഫലിക്കുന്നുമുണ്ട്‌.
പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച വിശദാംശങ്ങൾ അതിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവും, ജീവശാസ്‌ത്ര പരവും, പാരമ്പര്യപരവുമായ വിവരങ്ങൾ എന്നിവ ഇവർ ലഭ്യമാക്കിയിരുന്നു. പ്രാദേശികമായ ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും ഉന്നതതല സമിതിക്ക്‌ മനസ്സിലാക്കാൻ ഇത്‌ വഴിയൊരുക്കി. സമിതിയുടെ തീരുമാനങ്ങളിൽ ഇത്‌ പ്രതിഫലിക്കുന്നുമുണ്ട്‌.
മെച്ചപ്പെട്ട ആശയസംവാദത്തിനായി പ്രദേശവാസികളുടെ സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനെ ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
മെച്ചപ്പെട്ട ആശയസംവാദത്തിനായി പ്രദേശവാസികളുടെ സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനെ ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
8. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു
8. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു
സുഖവാസ പരമ്പരാഗത ടൂറിസത്തിൽ നിന്ന്‌ പരിസ്ഥിതി-സാംസ്‌കാരിക-കാർഷിക സൗഹൃദ ടൂറിസത്തിലേക്ക്‌ മാറണമെന്ന്‌ ഉന്നതതല സമിതി ബന്ധപ്പെട്ട എല്ലാ ഏജൻസികളേയും ഉദ്‌ബോധിപ്പിക്കുന്നു. ഇതിനായി ഗൈഡുകളുടെ പ്രത്യേക യോഗം വിളിക്കുകയും അവയ്‌ക്കായി ഒരു പരിശീലന ശില്‌പശാല സംഘടിപ്പിക്കുകയും ചെയ്‌തു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിലേക്കും കുതിരസവാരിയിലേക്കും മറ്റും ടൂറിസ്റ്റുകളെ തിരിച്ചുവിടാനായി ഹോട്ടലുകളുടെ സഹായത്തോടെ മാതൃകയും തയ്യാറാക്കി.
സുഖവാസ പരമ്പരാഗത ടൂറിസത്തിൽ നിന്ന്‌ പരിസ്ഥിതി-സാംസ്‌കാരിക-കാർഷിക സൗഹൃദ ടൂറിസത്തിലേക്ക്‌ മാറണമെന്ന്‌ ഉന്നതതല സമിതി ബന്ധപ്പെട്ട എല്ലാ ഏജൻസികളേയും ഉദ്‌ബോധിപ്പിക്കുന്നു. ഇതിനായി ഗൈഡുകളുടെ പ്രത്യേക യോഗം വിളിക്കുകയും അവയ്‌ക്കായി ഒരു പരിശീലന ശില്‌പശാല സംഘടിപ്പിക്കുകയും ചെയ്‌തു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിലേക്കും കുതിരസവാരിയിലേക്കും മറ്റും ടൂറിസ്റ്റുകളെ തിരിച്ചുവിടാനായി ഹോട്ടലുകളുടെ സഹായത്തോടെ മാതൃകയും തയ്യാറാക്കി.
നിയന്ത്രണതീരുമാനങ്ങൾ
നിയന്ത്രണതീരുമാനങ്ങൾ
വെന്നാ തടാകത്തിന്‌ കുറുകെ റോപ്‌വെ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉന്നതതല സമിതിയുടെ മുമ്പാകെ എത്തിയപ്പോൾ മഹാരാഷ്‌ട്രയിലെ റോപ്‌വെയ്‌സ്‌ നിയമത്തിന്‌ എതിരാകയാൽ അനുമതി നിഷേധിച്ചു. ശരിയായ നടപടി ക്രമങ്ങൾ പാലിക്കാതെയും സമിതിയുടെയോ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങാതെ പഞ്ചഗണിയിൽ ഒരു അമ്യൂസ്‌മെന്റ്‌ പാർക്ക്‌ സ്ഥാപിച്ചു. ഈ പാർക്കുമൂലമുണ്ടാകുന്ന കെടുതികൾ പരമാവധി കുറയ്‌ക്കാൻ ഉന്നതതല സമിതി ശ്രമിച്ചുവരുന്നു. ഇതിനായി ചില തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട്‌ നിർദ്ദേശിച്ചിരിക്കുകയാണ്‌. ഇത്തരം അനഭിലാഷണീയമായ വികസനം ഭാവിയിലുണ്ടാകില്ലെന്ന്‌ മേഖലാമാസ്റ്റർ പ്ലാൻ ഉറപ്പുവരുത്തുന്നു.
വെന്നാ തടാകത്തിന്‌ കുറുകെ റോപ്‌വെ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉന്നതതല സമിതിയുടെ മുമ്പാകെ എത്തിയപ്പോൾ മഹാരാഷ്‌ട്രയിലെ റോപ്‌വെയ്‌സ്‌ നിയമത്തിന്‌ എതിരാകയാൽ അനുമതി നിഷേധിച്ചു. ശരിയായ നടപടി ക്രമങ്ങൾ പാലിക്കാതെയും സമിതിയുടെയോ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങാതെ പഞ്ചഗണിയിൽ ഒരു അമ്യൂസ്‌മെന്റ്‌ പാർക്ക്‌ സ്ഥാപിച്ചു. ഈ പാർക്കുമൂലമുണ്ടാകുന്ന കെടുതികൾ പരമാവധി കുറയ്‌ക്കാൻ ഉന്നതതല സമിതി ശ്രമിച്ചുവരുന്നു. ഇതിനായി ചില തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട്‌ നിർദ്ദേശിച്ചിരിക്കുകയാണ്‌. ഇത്തരം അനഭിലാഷണീയമായ വികസനം ഭാവിയിലുണ്ടാകില്ലെന്ന്‌ മേഖലാമാസ്റ്റർ പ്ലാൻ ഉറപ്പുവരുത്തുന്നു.
അനധികൃത നിർമ്മാണവും മറ്റും തടയാനായി അംഗീകൃത വികസന പ്ലാനുകൾക്കുമാത്രമേ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാവൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തലചായ്‌ക്കാനൊരിടവും വിശപ്പടക്കാൻ മാർഗ്ഗവും എന്ന തത്വം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട മേഖലാമാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യുന്നതുവരെ താല്‌ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌.
അനധികൃത നിർമ്മാണവും മറ്റും തടയാനായി അംഗീകൃത വികസന പ്ലാനുകൾക്കുമാത്രമേ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാവൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തലചായ്‌ക്കാനൊരിടവും വിശപ്പടക്കാൻ മാർഗ്ഗവും എന്ന തത്വം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട മേഖലാമാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യുന്നതുവരെ താല്‌ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌.
ഭീമാകാരമായ പരസ്യബോർഡുകൾ നിയമവിരുദ്ധമായി വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു. ഇത്‌ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പൈതൃക കാഴ്‌ചകൾ മറയ്‌ക്കുന്നു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ അടുത്തകാലത്ത്‌ ഇത്തരം 58 ബോർഡുകൾ നീക്കം ചെയ്‌തു. മറ്റു വകുപ്പുകളും ഈ വഴിക്ക്‌ നീങ്ങുന്നു.
ഭീമാകാരമായ പരസ്യബോർഡുകൾ നിയമവിരുദ്ധമായി വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു. ഇത്‌ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പൈതൃക കാഴ്‌ചകൾ മറയ്‌ക്കുന്നു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ അടുത്തകാലത്ത്‌ ഇത്തരം 58 ബോർഡുകൾ നീക്കം ചെയ്‌തു. മറ്റു വകുപ്പുകളും ഈ വഴിക്ക്‌ നീങ്ങുന്നു.
ഉന്നതതല സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ സതാര കളക്‌ടർ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്‌ സഞ്ചികളും മറ്റും നിരോധിക്കുകയും ഇത്തരം നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളോടും ഇതര ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം കുറയ്‌ക്കാനായി പാലും കുടിവെള്ളവും മറ്റും വലിയ അളവിൽ സംഭരിക്കാമെന്ന്‌ ഹോട്ടലുകളും റസിഡൻഷ്യൽ സ്‌കൂളുകളും സമ്മതിച്ചിട്ടുണ്ട്‌. പേപ്പർ-തുണി-ചണ സഞ്ചികൾ നിർമ്മിക്കാൻ ചെറുകിട ഉല്‌പാദകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.
ഉന്നതതല സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ സതാര കളക്‌ടർ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്‌ സഞ്ചികളും മറ്റും നിരോധിക്കുകയും ഇത്തരം നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളോടും ഇതര ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം കുറയ്‌ക്കാനായി പാലും കുടിവെള്ളവും മറ്റും വലിയ അളവിൽ സംഭരിക്കാമെന്ന്‌ ഹോട്ടലുകളും റസിഡൻഷ്യൽ സ്‌കൂളുകളും സമ്മതിച്ചിട്ടുണ്ട്‌. പേപ്പർ-തുണി-ചണ സഞ്ചികൾ നിർമ്മിക്കാൻ ചെറുകിട ഉല്‌പാദകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.
പണിയുടെ പുരോഗതി
പണിയുടെ പുരോഗതി
മഹാബലേശ്വറിലും പഞ്ചഗണിലും സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തുക മഹാരാഷ്‌ട്രസർക്കാർ അനുവദിച്ചിട്ടുണ്ട്‌. പക്ഷെ ഇവയുടെ പണി വളരെ മന്ദഗതിയിലാണ്‌. പഞ്ചഗണിയുടെ കാര്യത്തിൽ പണി തൃപ്‌തികരമല്ലെന്നുമാത്രമല്ല ശരിയായ ദിശയിലുമല്ല. പണിയുടെ പുരോഗതി സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട്‌ ഉന്നതതലസമിതിക്ക്‌ നൽകണമെന്ന്‌ മുനിസിപ്പൽ കൗൺസിലുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മഹാബലേശ്വറിലും പഞ്ചഗണിലും സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തുക മഹാരാഷ്‌ട്രസർക്കാർ അനുവദിച്ചിട്ടുണ്ട്‌. പക്ഷെ ഇവയുടെ പണി വളരെ മന്ദഗതിയിലാണ്‌. പഞ്ചഗണിയുടെ കാര്യത്തിൽ പണി തൃപ്‌തികരമല്ലെന്നുമാത്രമല്ല ശരിയായ ദിശയിലുമല്ല. പണിയുടെ പുരോഗതി സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട്‌ ഉന്നതതലസമിതിക്ക്‌ നൽകണമെന്ന്‌ മുനിസിപ്പൽ കൗൺസിലുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
റോഡുകളെയും ട്രാഫിക്‌ പരിപാലനത്തെയും സംബന്ധിച്ച ഒരു പ്ലാൻ തയ്യാറാക്കൽ ഉന്നതതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌. പരിസ്ഥിതി ദുർബലമേഖലയ്‌ക്കുള്ളിൽ ജനങ്ങൾക്ക്‌ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്‌ രൂപം നൽകുകയും വാഹനങ്ങൾക്ക്‌ ഇതര ഊർജ്ജം ഉപയോഗിക്കാനുള്ള സാധ്യത ആരായുയുമാണ്‌ പദ്ധതി ലക്ഷ്യം.
റോഡുകളെയും ട്രാഫിക്‌ പരിപാലനത്തെയും സംബന്ധിച്ച ഒരു പ്ലാൻ തയ്യാറാക്കൽ ഉന്നതതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌. പരിസ്ഥിതി ദുർബലമേഖലയ്‌ക്കുള്ളിൽ ജനങ്ങൾക്ക്‌ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്‌ രൂപം നൽകുകയും വാഹനങ്ങൾക്ക്‌ ഇതര ഊർജ്ജം ഉപയോഗിക്കാനുള്ള സാധ്യത ആരായുയുമാണ്‌ പദ്ധതി ലക്ഷ്യം.
പരിസ്ഥിതി ദുർബലമേഖലയെ ഒരു ജൈവ കൃഷിമേഖലയായി രൂപാന്തരപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച ആലോചനയിലാണ്‌ ഉന്നതതല സമിതി. ഹിമാചൽപ്രദേശ്‌ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകയാണ്‌ ഇതിന്‌ അടിസ്ഥാനമായി സ്വീകരിക്കുക. ജൈവ കൃഷിയിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പ്രാദേശിക കർഷക സമൂഹവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും.
പരിസ്ഥിതി ദുർബലമേഖലയെ ഒരു ജൈവ കൃഷിമേഖലയായി രൂപാന്തരപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച ആലോചനയിലാണ്‌ ഉന്നതതല സമിതി. ഹിമാചൽപ്രദേശ്‌ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകയാണ്‌ ഇതിന്‌ അടിസ്ഥാനമായി സ്വീകരിക്കുക. ജൈവ കൃഷിയിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പ്രാദേശിക കർഷക സമൂഹവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും.
ഉന്നതതല സമിതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ
ഉന്നതതല സമിതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ
A. മഹാബലേശ്വർ-പഞ്ചഗണി മേഖലയ്‌ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
A. മഹാബലേശ്വർ-പഞ്ചഗണി മേഖലയ്‌ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
1. സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ `വനം പോലെയുള്ള' പ്രദേശങ്ങളായി സർവ്വെ ചെയ്‌ത പ്രദേശങ്ങൾ വനമായി തന്നെ കണക്കാക്കണം. ഇത്തരം സ്ഥലങ്ങളിൽ എങ്ങനെ വികസനാനുമതി നൽകിയെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷിക്കണമെന്ന്‌ ഉന്നതല സമിതി പരിസ്ഥിതി വനം മന്ത്രാലയത്തോടാവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തെ വനങ്ങൾ സംരക്ഷിച്ചവരെ ശിക്ഷിക്കാൻ പാടില്ല. വിശദമായ പ്ലാനുമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനെ സമീപിക്കുന്ന ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി ഇവർക്ക്‌ സ്വന്തം ഭൂമിയിന്മേൽ അവകാശം അനുവദിച്ചു നൽകേണ്ടതാണ്‌. ഭൂഉടമകളുടെ വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇത്തരം അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
1. സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ `വനം പോലെയുള്ള' പ്രദേശങ്ങളായി സർവ്വെ ചെയ്‌ത പ്രദേശങ്ങൾ വനമായി തന്നെ കണക്കാക്കണം. ഇത്തരം സ്ഥലങ്ങളിൽ എങ്ങനെ വികസനാനുമതി നൽകിയെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷിക്കണമെന്ന്‌ ഉന്നതല സമിതി പരിസ്ഥിതി വനം മന്ത്രാലയത്തോടാവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തെ വനങ്ങൾ സംരക്ഷിച്ചവരെ ശിക്ഷിക്കാൻ പാടില്ല. വിശദമായ പ്ലാനുമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനെ സമീപിക്കുന്ന ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി ഇവർക്ക്‌ സ്വന്തം ഭൂമിയിന്മേൽ അവകാശം അനുവദിച്ചു നൽകേണ്ടതാണ്‌. ഭൂഉടമകളുടെ വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇത്തരം അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
2. വനം സംബന്ധിച്ച സർവ്വെ പ്ലാനുകൾ ഉൾപ്പെടുത്താതെ മേഖല മാസ്റ്റർപ്ലാനുകൾ പൂർണ്ണമാവില്ല. മേഖലാ മാസ്റ്റർപ്ലാനുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി സർവ്വെ മാപ്പുകൾ ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. തുടർന്ന്‌ അംഗീകരിച്ച മാപ്പുകൾ തഹസിൽദാർ, വനംവകുപ്പ്‌, കളക്‌ടർ, വ്യാഖ്യാന കേന്ദ്രങ്ങൾ എന്നീ ആഫീസുകളിൽ ലഭ്യമാക്കാം.
2. വനം സംബന്ധിച്ച സർവ്വെ പ്ലാനുകൾ ഉൾപ്പെടുത്താതെ മേഖല മാസ്റ്റർപ്ലാനുകൾ പൂർണ്ണമാവില്ല. മേഖലാ മാസ്റ്റർപ്ലാനുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി സർവ്വെ മാപ്പുകൾ ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. തുടർന്ന്‌ അംഗീകരിച്ച മാപ്പുകൾ തഹസിൽദാർ, വനംവകുപ്പ്‌, കളക്‌ടർ, വ്യാഖ്യാന കേന്ദ്രങ്ങൾ എന്നീ ആഫീസുകളിൽ ലഭ്യമാക്കാം.
3. ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ചുമതലപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പ്‌ തയ്യാറാക്കുന്ന പ്ലാൻ കേന്ദ്രപരിസ്ഥിതി വനംമന്ത്രാലത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷം ഉപമേഖല പ്ലാനായി കണക്കാക്കാം. ദീർഘമായ 8 വർഷങ്ങൾക്കുശേഷവും ഈ പ്ലാൻ തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഈ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉന്നതതലങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്‌.
3. ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ചുമതലപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പ്‌ തയ്യാറാക്കുന്ന പ്ലാൻ കേന്ദ്രപരിസ്ഥിതി വനംമന്ത്രാലത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷം ഉപമേഖല പ്ലാനായി കണക്കാക്കാം. ദീർഘമായ 8 വർഷങ്ങൾക്കുശേഷവും ഈ പ്ലാൻ തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഈ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉന്നതതലങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്‌.
4. ഫണ്ടിന്റെ അപര്യാപ്‌തതമൂലം സംരക്ഷണ, ബോധവൽക്കരണ പരിപാടികൾക്കും ട്രാൻസ്‌പോർട്ട്‌-ട്രാഫിക്‌പ്ലാനുകൾ തയ്യാറാക്കാൻ കൺസൾട്ടന്റുകാരെ നിയോഗിക്കാനും ഉന്നതതല സമിതിക്ക്‌ സാധിക്കുന്നില്ല. ഇതിനായി സമിതിക്ക്‌ പ്രത്യേകം ഫണ്ട്‌ അനുവദിക്കാൻ പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരിന്‌ നിർദ്ദേശം നൽകണം. ഇതിനു പുറമേ തത്തുല്യമായ സഹായം കേന്ദ്രമന്ത്രാലയവും അനുവദിക്കണം. ഇക്കാര്യത്തിനായി ആസൂത്രിത വികസന കൗൺസിൽ ബജറ്റിന്റെ ഒരു ശതമാനം നീക്കിവെച്ചുകൊണ്ട്‌ തുടക്കമിടാം. പരിസ്ഥിതി ദുർബലമേഖലയുടെ സംരക്ഷണത്തിനായി കൃഷ്‌ണവാലി ആക്ഷൻ പ്ലാനിന്റെയും ഹിൽഏരിയ വികസന പ്ലാനിന്റെയും ഫണ്ടും ഉപയോഗപ്പെടുത്തണം.
4. ഫണ്ടിന്റെ അപര്യാപ്‌തതമൂലം സംരക്ഷണ, ബോധവൽക്കരണ പരിപാടികൾക്കും ട്രാൻസ്‌പോർട്ട്‌-ട്രാഫിക്‌പ്ലാനുകൾ തയ്യാറാക്കാൻ കൺസൾട്ടന്റുകാരെ നിയോഗിക്കാനും ഉന്നതതല സമിതിക്ക്‌ സാധിക്കുന്നില്ല. ഇതിനായി സമിതിക്ക്‌ പ്രത്യേകം ഫണ്ട്‌ അനുവദിക്കാൻ പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരിന്‌ നിർദ്ദേശം നൽകണം. ഇതിനു പുറമേ തത്തുല്യമായ സഹായം കേന്ദ്രമന്ത്രാലയവും അനുവദിക്കണം. ഇക്കാര്യത്തിനായി ആസൂത്രിത വികസന കൗൺസിൽ ബജറ്റിന്റെ ഒരു ശതമാനം നീക്കിവെച്ചുകൊണ്ട്‌ തുടക്കമിടാം. പരിസ്ഥിതി ദുർബലമേഖലയുടെ സംരക്ഷണത്തിനായി കൃഷ്‌ണവാലി ആക്ഷൻ പ്ലാനിന്റെയും ഹിൽഏരിയ വികസന പ്ലാനിന്റെയും ഫണ്ടും ഉപയോഗപ്പെടുത്തണം.
B. ഉന്നതതല സമിതികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ
B. ഉന്നതതല സമിതികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ
1. ഘടനയും കാലാവധിയും : സമിതിയുടെ ചുമതലകൾ പൂർത്തിയാകുന്നതിന്‌ 2 വർഷകാലാവധി തീരെ അപര്യാപ്‌തമാണ്‌. കാലാവധി കുറഞ്ഞത്‌ 3 മുതൽ 5 വർഷം വരെയെങ്കിലും ആക്കണം. ജൈവവൈവിദ്ധ്യം, ജിയോഫിസിക്‌സ്‌, ഹൈഡ്രോളജി, സാമൂഹ്യസാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരേയും ഉൾപ്പെടുത്തത്തക്കവിധം അനുദ്യോഗസ്ഥാംഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം. മലമ്പ്രദേശങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം പകരുന്നത്‌ ടൂറിസമാകയാൽ ഇക്കോടൂറിസത്തിലെ വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തണം.,
 
1. ഘടനയും കാലാവധിയും : സമിതിയുടെ ചുമതലകൾ പൂർത്തിയാകുന്നതിന്‌ 2 വർഷകാലാവധി തീരെ അപര്യാപ്‌തമാണ്‌. കാലാവധി കുറഞ്ഞത്‌ 3 മുതൽ 5 വർഷം വരെയെങ്കിലും ആക്കണം. ജൈവവൈവിദ്ധ്യം, ജിയോഫിസിക്‌സ്‌, ഹൈഡ്രോളജി, സാമൂഹ്യസാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരേയും ഉൾപ്പെടുത്തത്തക്കവിധം അനുദ്യോഗസ്ഥാംഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം. മലമ്പ്രദേശങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം പകരുന്നത്‌ ടൂറിസമാകയാൽ ഇക്കോടൂറിസത്തിലെ വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തണം.
 
കൃഷ്‌ണവാലി വികസന കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടറെകൂടി സമതിയിൽ അംഗമാക്കുന്നത്‌ ഏറെ ഉചിതമായിരിക്കും.
കൃഷ്‌ണവാലി വികസന കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടറെകൂടി സമതിയിൽ അംഗമാക്കുന്നത്‌ ഏറെ ഉചിതമായിരിക്കും.
ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ. അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി. സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക.
ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ. അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി. സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക.
2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.
1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.
``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.
 
``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.
 
3. സാമ്പത്തികം : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല. ഇതുമൂലം പ്രത്യേക പ്രോജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല. സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർഗ്ഗങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌.
3. സാമ്പത്തികം : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല. ഇതുമൂലം പ്രത്യേക പ്രോജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല. സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർഗ്ഗങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌.
4. ഏകോപനം : എല്ലാ ഉന്നതതല സമിതികളിലെയും അനുദ്യോഗസ്ഥാംഗങ്ങൾക്കുവേണ്ടി പരിസ്ഥിതി വനംമന്ത്രാലയം തുടർച്ചയായി ശില്‌പശാലകൾ നടത്തുന്നത്‌ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി, നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി, പരിസ്ഥിതി വനംമന്ത്രാലയം ദേശീയ അന്തർദേശീയ വിദഗ്‌ധർ എന്നിവരെയെല്ലാം ഇതിൽ പങ്കെടുപ്പിക്കണം.
4. ഏകോപനം : എല്ലാ ഉന്നതതല സമിതികളിലെയും അനുദ്യോഗസ്ഥാംഗങ്ങൾക്കുവേണ്ടി പരിസ്ഥിതി വനംമന്ത്രാലയം തുടർച്ചയായി ശില്‌പശാലകൾ നടത്തുന്നത്‌ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി, നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി, പരിസ്ഥിതി വനംമന്ത്രാലയം ദേശീയ അന്തർദേശീയ വിദഗ്‌ധർ എന്നിവരെയെല്ലാം ഇതിൽ പങ്കെടുപ്പിക്കണം.
5. നിർവ്വഹണം : ഉന്നതതല അവലോകനസമിതിയുടെയും മെമ്പർ സെക്രട്ടറികൂടിയായ കളക്‌ടർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരായ അംഗങ്ങളാരും തന്നെ സ്ഥിരമായി സമിതിയോഗത്തിൽ പങ്കെടുക്കാറില്ല. ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവമായി എടുക്കാറില്ലെന്നതാണ്‌ ഞങ്ങളുടെ അനുഭവം. സംസ്ഥാന സർക്കാരുകളുടെ നിലപാടും വ്യത്യസ്‌തമല്ല. സമിതി തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകണം. സമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾ തുടർച്ചയായി പ്രവർത്തനം വിലയിരുത്തണം.
5. നിർവ്വഹണം : ഉന്നതതല അവലോകനസമിതിയുടെയും മെമ്പർ സെക്രട്ടറികൂടിയായ കളക്‌ടർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരായ അംഗങ്ങളാരും തന്നെ സ്ഥിരമായി സമിതിയോഗത്തിൽ പങ്കെടുക്കാറില്ല. ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവമായി എടുക്കാറില്ലെന്നതാണ്‌ ഞങ്ങളുടെ അനുഭവം. സംസ്ഥാന സർക്കാരുകളുടെ നിലപാടും വ്യത്യസ്‌തമല്ല. സമിതി തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകണം. സമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾ തുടർച്ചയായി പ്രവർത്തനം വിലയിരുത്തണം.
C. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി
C. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി
ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.
നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.


  ബോക്‌സ്‌ 9 : മഹാബലേശ്വർ പഞ്ചഗനി മേഖലയിലെ പൗരജനങ്ങളുടെ
  '''ബോക്‌സ്‌ 9 : മഹാബലേശ്വർ പഞ്ചഗനി മേഖലയിലെ പൗരജനങ്ങളുടെ പ്രതികരണം മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയതും പ്രാദേശിക കർഷ കനായ സുരേഷ്‌ പിംഗളെ ക്രോഡീകരിച്ചതും
പ്രതികരണം മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയതും പ്രാദേശിക കർഷ കനായ സുരേഷ്‌ പിംഗളെ ക്രോഡീകരിച്ചതും
'''
പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പരിപാടികൾ രൂപകല്‌പന ചെയ്യുന്നതും നടപ്പാക്കുന്നതും വളരെ കേന്ദ്രീകൃതമായ രീതിയിലാണ്‌. പരിസ്ഥിതിപരമായ ലക്ഷ്യങ്ങൾ എങ്ങനെ മെച്ചപ്പെട്ട നിലയിൽ കൈവരിക്കാമെന്നതിലും പരിസ്ഥിതി ദുർബല മേഖലാ അതോറിറ്റികളുടെ ദൈനംദിന പ്രവർത്തനത്തിലും തദ്ദേശവാസികൾക്ക്‌ യാതൊരു പങ്കുമില്ല.
പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പരിപാടികൾ രൂപകല്‌പന ചെയ്യുന്നതും നടപ്പാക്കുന്നതും വളരെ കേന്ദ്രീകൃതമായ രീതിയിലാണ്‌. പരിസ്ഥിതിപരമായ ലക്ഷ്യങ്ങൾ എങ്ങനെ മെച്ചപ്പെട്ട നിലയിൽ കൈവരിക്കാമെന്നതിലും പരിസ്ഥിതി ദുർബല മേഖലാ അതോറിറ്റികളുടെ ദൈനംദിന പ്രവർത്തനത്തിലും തദ്ദേശവാസികൾക്ക്‌ യാതൊരു പങ്കുമില്ല.
ലക്ഷ്യമിട്ട അനധികൃത നിർമ്മാണങ്ങളിൽ മിക്കതും താത്‌ക്കാലിക ഷെഡുകളോ, തൊഴുത്തുകളോ ആയിരുന്നു. കൈകൂലികൊടുക്കാൻ വിസമ്മതിച്ചവരെ ബലിയാടുകളാക്കി. അതേസമയം ട്രാൻസ്‌പോർട്ട്‌ സ്റ്റാന്റിനടുത്ത്‌ അനുമതിയില്ലാതെ നിർമ്മിച്ചുകൊണ്ടിരുന്ന ഒരു ഹോട്ടലിലെ നടപടികളിൽ നിന്ന്‌ ഒഴിവാക്കി പരിസ്ഥിതി ദുർബലമേഖയുടെ രൂപരേഖ തയ്യാറാക്കിയതും നിർദ്ദേശങ്ങൾ സമർപ്പിച്ചതും മുംബൈ ആസ്ഥാനമായുള്ള കുറച്ചുപേരാണ്‌. പ്രദേശവാസികൾക്കോ പ്രത്യേകിച്ച്‌ കർഷകർക്കും ആദിവാസികൾക്കും ഇതിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. പരിസ്ഥിതി ദുർബല മേഖലയുടെ ഉദ്ദേശമെന്നതിനെ പറ്റിപോലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പടെയുള്ള പ്രദേശവാസികൾക്ക്‌ യാതൊരു ധാരണയുമില്ലായിരുന്നു. ഗാവ്‌ലിസ്‌, കോളിസ്‌, ധവാദ്‌ മുസ്ലിങ്ങൾ തുടങ്ങി വിദൂര ഉൾപ്രദേശത്തെ കുടിലുകളിൽ താമസിക്കുന്ന തദ്ദേശീയരെ അവിടെനിന്ന്‌ ഒഴിപ്പിക്കാൻ പോവുകയാണെന്ന കിംവദന്തി പരത്തി ഉദ്യോഗസ്ഥർ ആ പാവങ്ങളെ ചൂഷണം ചെയ്‌തു. കാട്ടുനിവാസികളെ വനത്തിൽ നിന്നകറ്റുന്നത്‌ പ്രതികൂല ഫലമുളവാക്കും. അതേസമയം കള്ളപ്പണക്കാരും കള്ളക്കടത്തുകാരുമെല്ലാം വൻകിടഹോട്ടലുകളും മറ്റും നിർമ്മിച്ചുകൊണ്ടേയിരുന്നു. ബോംബെ പോയിന്റുപോലെ ടൂറിസ്‌റ്റുകൾക്ക്‌ മനോഹരദൃശ്യങ്ങൾ കാണാനുള്ള സംവിധാനത്തിന്റെ അറ്റകുറ്റപണികൾ പോലും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല.
ലക്ഷ്യമിട്ട അനധികൃത നിർമ്മാണങ്ങളിൽ മിക്കതും താത്‌ക്കാലിക ഷെഡുകളോ, തൊഴുത്തുകളോ ആയിരുന്നു. കൈകൂലികൊടുക്കാൻ വിസമ്മതിച്ചവരെ ബലിയാടുകളാക്കി. അതേസമയം ട്രാൻസ്‌പോർട്ട്‌ സ്റ്റാന്റിനടുത്ത്‌ അനുമതിയില്ലാതെ നിർമ്മിച്ചുകൊണ്ടിരുന്ന ഒരു ഹോട്ടലിലെ നടപടികളിൽ നിന്ന്‌ ഒഴിവാക്കി പരിസ്ഥിതി ദുർബലമേഖയുടെ രൂപരേഖ തയ്യാറാക്കിയതും നിർദ്ദേശങ്ങൾ സമർപ്പിച്ചതും മുംബൈ ആസ്ഥാനമായുള്ള കുറച്ചുപേരാണ്‌. പ്രദേശവാസികൾക്കോ പ്രത്യേകിച്ച്‌ കർഷകർക്കും ആദിവാസികൾക്കും ഇതിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. പരിസ്ഥിതി ദുർബല മേഖലയുടെ ഉദ്ദേശമെന്നതിനെ പറ്റിപോലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പടെയുള്ള പ്രദേശവാസികൾക്ക്‌ യാതൊരു ധാരണയുമില്ലായിരുന്നു. ഗാവ്‌ലിസ്‌, കോളിസ്‌, ധവാദ്‌ മുസ്ലിങ്ങൾ തുടങ്ങി വിദൂര ഉൾപ്രദേശത്തെ കുടിലുകളിൽ താമസിക്കുന്ന തദ്ദേശീയരെ അവിടെനിന്ന്‌ ഒഴിപ്പിക്കാൻ പോവുകയാണെന്ന കിംവദന്തി പരത്തി ഉദ്യോഗസ്ഥർ ആ പാവങ്ങളെ ചൂഷണം ചെയ്‌തു. കാട്ടുനിവാസികളെ വനത്തിൽ നിന്നകറ്റുന്നത്‌ പ്രതികൂല ഫലമുളവാക്കും. അതേസമയം കള്ളപ്പണക്കാരും കള്ളക്കടത്തുകാരുമെല്ലാം വൻകിടഹോട്ടലുകളും മറ്റും നിർമ്മിച്ചുകൊണ്ടേയിരുന്നു. ബോംബെ പോയിന്റുപോലെ ടൂറിസ്‌റ്റുകൾക്ക്‌ മനോഹരദൃശ്യങ്ങൾ കാണാനുള്ള സംവിധാനത്തിന്റെ അറ്റകുറ്റപണികൾ പോലും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല.
പരിസ്ഥിതി ദുർബലമേഖല എന്ത്‌ നേട്ടമാണ്‌ ലക്ഷ്യമിടുന്നതെന്നോ അതോറിട്ടിയുടെ പ്രവർത്തനം എന്താണെന്നോ ജനങ്ങൾക്ക്‌ അറിവുണ്ടായിരുന്നില്ല.
പരിസ്ഥിതി ദുർബലമേഖല എന്ത്‌ നേട്ടമാണ്‌ ലക്ഷ്യമിടുന്നതെന്നോ അതോറിട്ടിയുടെ പ്രവർത്തനം എന്താണെന്നോ ജനങ്ങൾക്ക്‌ അറിവുണ്ടായിരുന്നില്ല.
ചില രാഷ്‌ട്രീയ നേതാക്കൾക്കും കഴിഞ്ഞ ഒരു വർഷമായി അവിടെ വന്നുതാമസിക്കുന്ന ഏതാനും വിദ്യാസമ്പന്നർക്കും അല്ലാതെ പൊതുജനങ്ങൾക്ക്‌ പരിസ്ഥിതിദുർബല മേഖലയെ പറ്റി ഒന്നും അറിയുമായിരുന്നില്ല. അവർക്ക്‌ ആകെ അറിയാമായിരുന്നത്‌ ഭോപ്പാലിലെയും മുംബൈയിലെയും ചില ആഫീസുകളാണ്‌ ഇവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നുമാത്രമാണ്‌. പ്രദേശവാസികളിൽ നിന്ന്‌ കഴിയുന്നതും അകന്നു നിക്കുന്ന രീതിയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്‌. പരിസ്ഥിതി ദുർബലമേഖല പദ്ധതിയിലൂടെ പ്രദേശവാസികൾക്ക്‌ താൽപര്യമുള്ള എന്ത്‌ പദ്ധതികളാണ്‌ ഉണ്ടാകാൻ പോകുന്നതെന്നതു സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കൾക്കുപോലും ധാരണ ഉണ്ടായിരുന്നില്ല.
ചില രാഷ്‌ട്രീയ നേതാക്കൾക്കും കഴിഞ്ഞ ഒരു വർഷമായി അവിടെ വന്നുതാമസിക്കുന്ന ഏതാനും വിദ്യാസമ്പന്നർക്കും അല്ലാതെ പൊതുജനങ്ങൾക്ക്‌ പരിസ്ഥിതിദുർബല മേഖലയെ പറ്റി ഒന്നും അറിയുമായിരുന്നില്ല. അവർക്ക്‌ ആകെ അറിയാമായിരുന്നത്‌ ഭോപ്പാലിലെയും മുംബൈയിലെയും ചില ആഫീസുകളാണ്‌ ഇവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നുമാത്രമാണ്‌. പ്രദേശവാസികളിൽ നിന്ന്‌ കഴിയുന്നതും അകന്നു നിക്കുന്ന രീതിയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്‌. പരിസ്ഥിതി ദുർബലമേഖല പദ്ധതിയിലൂടെ പ്രദേശവാസികൾക്ക്‌ താൽപര്യമുള്ള എന്ത്‌ പദ്ധതികളാണ്‌ ഉണ്ടാകാൻ പോകുന്നതെന്നതു സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കൾക്കുപോലും ധാരണ ഉണ്ടായിരുന്നില്ല.
അരുവികളുടെ സംരക്ഷണം അഥവാ പുന:സ്ഥാപനം, ജൈവ കൃഷി പ്രോത്സാഹനം. മണ്ണിലെ കാർബണിന്റെ അളവ്‌ കുറയ്‌ക്കൽ കാർഷിക രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കൽ, ഊടുവഴികൾക്ക്‌ പ്രോത്സാഹനം തുടങ്ങിയ വിശാലതാത്‌പര്യങ്ങൾ പൂർണ്ണമായും അവഗണിച്ചു.
അരുവികളുടെ സംരക്ഷണം അഥവാ പുന:സ്ഥാപനം, ജൈവ കൃഷി പ്രോത്സാഹനം. മണ്ണിലെ കാർബണിന്റെ അളവ്‌ കുറയ്‌ക്കൽ കാർഷിക രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കൽ, ഊടുവഴികൾക്ക്‌ പ്രോത്സാഹനം തുടങ്ങിയ വിശാലതാത്‌പര്യങ്ങൾ പൂർണ്ണമായും അവഗണിച്ചു.
പരിസ്ഥിതി ദുർബല മേഖല ചുമതല, നിർമ്മാണ പ്രവർത്തനങ്ങളും മരംവെട്ടും നിയന്ത്രിക്കാൻ മാത്രമായി ചുരുങ്ങി. ഒരു നഴ്‌സറി ഉടമകൂടിയായ സുരേഷ്‌ പിംഗളെ സ്വദേശികളായ സസ്യ ഇനങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ഈ ആശയത്തോട്‌ ഉദ്യോഗസ്ഥർ സഹകരിച്ചില്ല.
പരിസ്ഥിതി ദുർബല മേഖല ചുമതല, നിർമ്മാണ പ്രവർത്തനങ്ങളും മരംവെട്ടും നിയന്ത്രിക്കാൻ മാത്രമായി ചുരുങ്ങി. ഒരു നഴ്‌സറി ഉടമകൂടിയായ സുരേഷ്‌ പിംഗളെ സ്വദേശികളായ സസ്യ ഇനങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ഈ ആശയത്തോട്‌ ഉദ്യോഗസ്ഥർ സഹകരിച്ചില്ല.
ഉന്നതതല അവലോകന സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ചുമതലകളെ പറ്റി ജനങ്ങളെ അറിയിച്ചില്ല. ഇത്‌ വലിയ അഴിമതിക്ക്‌ അവസരമൊരുക്കി. രാഷ്‌ട്രീയ നേതാക്കൾക്കുപോലും ഇവരുടെ ചുമതലകൾ അവ്യക്തമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ തല്‌പ്പരരായ പ്രാദേശിക നേതൃത്വത്തെപോലും ഒട്ടും പ്രോത്സാഹിപ്പിച്ചില്ല. ബന്ധപ്പെട്ടവർ ഇവരെയെല്ലാം ശത്രുക്കളെപോലെയാണ്‌ കണ്ടിരുന്നത്‌.
ഉന്നതതല അവലോകന സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ചുമതലകളെ പറ്റി ജനങ്ങളെ അറിയിച്ചില്ല. ഇത്‌ വലിയ അഴിമതിക്ക്‌ അവസരമൊരുക്കി. രാഷ്‌ട്രീയ നേതാക്കൾക്കുപോലും ഇവരുടെ ചുമതലകൾ അവ്യക്തമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ തല്‌പ്പരരായ പ്രാദേശിക നേതൃത്വത്തെപോലും ഒട്ടും പ്രോത്സാഹിപ്പിച്ചില്ല. ബന്ധപ്പെട്ടവർ ഇവരെയെല്ലാം ശത്രുക്കളെപോലെയാണ്‌ കണ്ടിരുന്നത്‌.
അവിടെ ഭൂമിയുള്ള പുറമേനിന്നുള്ള സമ്പന്നരുടെ താല്‌പ്പര്യങ്ങളും വാണിജ്യതാല്‌പര്യങ്ങളും സംരക്ഷിക്കാനായിരുന്നു. റവന്യൂ-വനം ഉദ്യോഗസ്ഥർക്ക്‌ താല്‌പര്യം.
അവിടെ ഭൂമിയുള്ള പുറമേനിന്നുള്ള സമ്പന്നരുടെ താല്‌പ്പര്യങ്ങളും വാണിജ്യതാല്‌പര്യങ്ങളും സംരക്ഷിക്കാനായിരുന്നു. റവന്യൂ-വനം ഉദ്യോഗസ്ഥർക്ക്‌ താല്‌പര്യം.
ജൈവവൈവിദ്ധ്യനിയമം, സസ്യ ഇനസംരക്ഷണവും കർഷക അവകാശങ്ങളും സംബന്ധിച്ച നിയമം സാമൂഹ്യവനവിഭവങ്ങൾ, വന അവകാശനിയമം തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശവാസികൾക്ക്‌ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്ന നിയമങ്ങൾ നടപ്പാക്കാനോ അതു സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ അറിവ്‌ പകരാനോ ശ്രമമുണ്ടായില്ല.
ജൈവവൈവിദ്ധ്യനിയമം, സസ്യ ഇനസംരക്ഷണവും കർഷക അവകാശങ്ങളും സംബന്ധിച്ച നിയമം സാമൂഹ്യവനവിഭവങ്ങൾ, വന അവകാശനിയമം തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശവാസികൾക്ക്‌ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്ന നിയമങ്ങൾ നടപ്പാക്കാനോ അതു സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ അറിവ്‌ പകരാനോ ശ്രമമുണ്ടായില്ല.
ഈ നിയമങ്ങളിലെ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രാദേശിക നേതൃത്വം തയ്യാറായിരുന്നുവെങ്കിലും അവരെ സഹകരിപ്പിച്ചില്ല.
ഈ നിയമങ്ങളിലെ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രാദേശിക നേതൃത്വം തയ്യാറായിരുന്നുവെങ്കിലും അവരെ സഹകരിപ്പിച്ചില്ല.
നിർമ്മാണപ്രവർത്തനങ്ങളെയും വാണിജ്യ ടൂറിസം ലോബിയേയും സഹായിക്കുന്ന സമീപനമാണ്‌ ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതൃത്വവും തുടർച്ചയായി സ്വീകരിച്ചുപോന്നത്‌.
നിർമ്മാണപ്രവർത്തനങ്ങളെയും വാണിജ്യ ടൂറിസം ലോബിയേയും സഹായിക്കുന്ന സമീപനമാണ്‌ ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതൃത്വവും തുടർച്ചയായി സ്വീകരിച്ചുപോന്നത്‌.
കടുത്ത അഴിമതിയിലൂടെ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്ന പ്രവർത്തനം ഇന്നും അവിടെ നിർബാധം നടക്കുന്നു.
കടുത്ത അഴിമതിയിലൂടെ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്ന പ്രവർത്തനം ഇന്നും അവിടെ നിർബാധം നടക്കുന്നു.
അതേ സമയം വീടുകളുടെ ചെറിയ അറ്റകുറ്റപണിക്കും നാമമാത്ര നിർമ്മാണങ്ങൾക്കും കിണർ കുഴിക്കാനും മറ്റും വലിയ കൈകൂലിയാണ്‌ സാധാരണക്കാരിൽ നിന്ന്‌ ഈടാക്കുന്നത്‌.
അതേ സമയം വീടുകളുടെ ചെറിയ അറ്റകുറ്റപണിക്കും നാമമാത്ര നിർമ്മാണങ്ങൾക്കും കിണർ കുഴിക്കാനും മറ്റും വലിയ കൈകൂലിയാണ്‌ സാധാരണക്കാരിൽ നിന്ന്‌ ഈടാക്കുന്നത്‌.
സുരേഷ്‌ പിംഗളെ സ്വന്തം നഴ്‌സറിയിലെ ചെടികളെ സംരക്ഷിക്കാനായി മുളകൊണ്ട്‌ നിർമ്മിച്ച ഷെഡ്‌ അനധികൃതനിർമ്മാണമാണെന്ന്‌ അവർ മുദ്രകുത്തി. പക്ഷെ പൊളിക്കാൻ നോട്ടീസ്‌ ലഭിക്കും മുൻപ്‌ പിംഗളെ അത്‌ പൊളിച്ചുമാറ്റി. ഇതൊക്കെ അവിടെ പതിവ്‌ സംഭവങ്ങളാണ്‌. ഒരു കുഴൽ കിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ 20,000 രൂപയാണത്രെ കൈകൂലി. തുറസ്സായ കിണറാണെങ്കിൽ തുക ഇതിലും കൂടും. മലമുകളിലെ ഭൂമി നിരപ്പാക്കാൻ അനുമതി നൽകുന്നത്‌ കൈകൂലിയുടെ അടിസ്ഥാനത്തിലാണ്‌. വീടിന്റെ വരാന്ത അല്‌പം നീട്ടണമെങ്കിൽ നിർദ്ധനകർഷകൻ 1000-1500 രൂപ കൈകൂലി നൽകണം.
സുരേഷ്‌ പിംഗളെ സ്വന്തം നഴ്‌സറിയിലെ ചെടികളെ സംരക്ഷിക്കാനായി മുളകൊണ്ട്‌ നിർമ്മിച്ച ഷെഡ്‌ അനധികൃതനിർമ്മാണമാണെന്ന്‌ അവർ മുദ്രകുത്തി. പക്ഷെ പൊളിക്കാൻ നോട്ടീസ്‌ ലഭിക്കും മുൻപ്‌ പിംഗളെ അത്‌ പൊളിച്ചുമാറ്റി. ഇതൊക്കെ അവിടെ പതിവ്‌ സംഭവങ്ങളാണ്‌. ഒരു കുഴൽ കിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ 20,000 രൂപയാണത്രെ കൈകൂലി. തുറസ്സായ കിണറാണെങ്കിൽ തുക ഇതിലും കൂടും. മലമുകളിലെ ഭൂമി നിരപ്പാക്കാൻ അനുമതി നൽകുന്നത്‌ കൈകൂലിയുടെ അടിസ്ഥാനത്തിലാണ്‌. വീടിന്റെ വരാന്ത അല്‌പം നീട്ടണമെങ്കിൽ നിർദ്ധനകർഷകൻ 1000-1500 രൂപ കൈകൂലി നൽകണം.
വനത്താൽ ചുറ്റപ്പെട്ട പഴയ ഗ്രാമങ്ങളിലേക്ക്‌ പണ്ടുമുതൽ ഉണ്ടായിരുന്ന റോഡുകൾ കെട്ടിയടച്ചും ജനങ്ങളെ പീഠിപ്പിക്കുന്നു.
വനത്താൽ ചുറ്റപ്പെട്ട പഴയ ഗ്രാമങ്ങളിലേക്ക്‌ പണ്ടുമുതൽ ഉണ്ടായിരുന്ന റോഡുകൾ കെട്ടിയടച്ചും ജനങ്ങളെ പീഠിപ്പിക്കുന്നു.
മുൻപ്‌ ജീപ്പോ കാളവണ്ടികളോ പോയിരുന്ന റോഡുകൾ വനംവകുപ്പ്‌ ട്രഞ്ചുകളും മറ്റും കുഴിച്ച്‌ ഉപയോഗശൂന്യമാക്കിയിരിക്കുന്നു. ഇത്‌ നന്നാക്കാൻ അനുവദിക്കണമെങ്കിൽ അതിനും കൈകൂലി കൊടുക്കണം.
മുൻപ്‌ ജീപ്പോ കാളവണ്ടികളോ പോയിരുന്ന റോഡുകൾ വനംവകുപ്പ്‌ ട്രഞ്ചുകളും മറ്റും കുഴിച്ച്‌ ഉപയോഗശൂന്യമാക്കിയിരിക്കുന്നു. ഇത്‌ നന്നാക്കാൻ അനുവദിക്കണമെങ്കിൽ അതിനും കൈകൂലി കൊടുക്കണം.
അനുമതി ഇല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്ന ഗ്രാമീണർ കടുത്ത പീഢനത്തിനിരയാകുന്നു.
അനുമതി ഇല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്ന ഗ്രാമീണർ കടുത്ത പീഢനത്തിനിരയാകുന്നു.
കഴിഞ്ഞ 40 വർഷങ്ങളിൽ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചില്ലെങ്കിലും ഈ ഗ്രാമ-ഊരുകളുടെ വിസ്‌തീർണ്ണം കൂടിയിട്ടില്ല. ജനസംഖ്യാവർദ്ധനവിനനുസരിച്ച്‌ പുതിയ നിർമ്മാണങ്ങൾ ആവശ്യമാണെങ്കിലും അതിന്‌ അനുമതി നൽകുന്നില്ല. ലാന്റ്‌റവന്യൂ കോഡിലെ വ്യവസ്ഥപ്രകാരം കുറഞ്ഞത്‌ ഒരേക്കർ കൃഷിഭൂമിയുള്ള കർഷകന്‌ ഒരു ഫാം ഹൗസ്‌ നിർമ്മിക്കാൻ അനുമതി നൽകും. എന്നാൽ പരിസ്ഥിതി ദുർബലമേഖലയിൽ രണ്ട്‌ ഏക്കറിൽ കുറവ്‌ ഭൂമിയുള്ളവർക്ക്‌ ഫാം ഹൗസിന്‌ അനുമതി ലഭിക്കില്ല. ഇവിടത്തെ കർഷകരിൽ 80%ത്തിനും രണ്ട്‌ ഏക്കറിൽ താഴെ മാത്രമേ ഭൂമിയുള്ളൂ. ഇവർക്ക്‌ ഫാംഹൗസിന്‌ അനുമതി ലഭിക്കാത്തതുമൂലം ഉൾഗ്രാമങ്ങളിലെ കുടിലുകളിൽ ഞെങ്ങിഞെരുങ്ങി കഴിയാൻ ഇവർ നിർബന്ധിതരായിരിക്കുന്നു.
കഴിഞ്ഞ 40 വർഷങ്ങളിൽ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചില്ലെങ്കിലും ഈ ഗ്രാമ-ഊരുകളുടെ വിസ്‌തീർണ്ണം കൂടിയിട്ടില്ല. ജനസംഖ്യാവർദ്ധനവിനനുസരിച്ച്‌ പുതിയ നിർമ്മാണങ്ങൾ ആവശ്യമാണെങ്കിലും അതിന്‌ അനുമതി നൽകുന്നില്ല. ലാന്റ്‌റവന്യൂ കോഡിലെ വ്യവസ്ഥപ്രകാരം കുറഞ്ഞത്‌ ഒരേക്കർ കൃഷിഭൂമിയുള്ള കർഷകന്‌ ഒരു ഫാം ഹൗസ്‌ നിർമ്മിക്കാൻ അനുമതി നൽകും. എന്നാൽ പരിസ്ഥിതി ദുർബലമേഖലയിൽ രണ്ട്‌ ഏക്കറിൽ കുറവ്‌ ഭൂമിയുള്ളവർക്ക്‌ ഫാം ഹൗസിന്‌ അനുമതി ലഭിക്കില്ല. ഇവിടത്തെ കർഷകരിൽ 80%ത്തിനും രണ്ട്‌ ഏക്കറിൽ താഴെ മാത്രമേ ഭൂമിയുള്ളൂ. ഇവർക്ക്‌ ഫാംഹൗസിന്‌ അനുമതി ലഭിക്കാത്തതുമൂലം ഉൾഗ്രാമങ്ങളിലെ കുടിലുകളിൽ ഞെങ്ങിഞെരുങ്ങി കഴിയാൻ ഇവർ നിർബന്ധിതരായിരിക്കുന്നു.
നിയമവിരുദ്ധമായ നിർമ്മാണം, മരംവെട്ട്‌, ഇരുമ്പ്‌ ഷീററുകൊണ്ട്‌ കോട്ടപോലെയുള്ള വേലി നിർമ്മാണം തുടങ്ങിയ നിയമലംഘനങ്ങൾ വളരെ വ്യാപകമാണ്‌.
നിയമവിരുദ്ധമായ നിർമ്മാണം, മരംവെട്ട്‌, ഇരുമ്പ്‌ ഷീററുകൊണ്ട്‌ കോട്ടപോലെയുള്ള വേലി നിർമ്മാണം തുടങ്ങിയ നിയമലംഘനങ്ങൾ വളരെ വ്യാപകമാണ്‌.
രംഭ ഹോട്ടൽസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വെട്ടിമാറ്റിയത്‌ 3000 വൃക്ഷങ്ങളാണ്‌. ബ്രൈറ്റ്‌ ലാന്റ്‌ ഹോട്ടൽ വിപുലീകരിക്കാനും ഇതുപോലെ ധാരാളം മരങ്ങൾ മുറിച്ചുമാറ്റി. ബോസ്‌ വില്ലേജിൽ നിയമം ലംഘിച്ച്‌ നിർമ്മാണങ്ങൾ നടക്കുന്നുണ്ട്‌. മഹാബലേശ്വറിലെ 4 വലിയ പ്ലോട്ടുകളിൽ ഇരുമ്പുഷീറ്റുകൊണ്ടുള്ള വേലിമറയ്‌ക്കുള്ളിൽ അനധികൃത നിർമ്മാതാവും മരംവെട്ടും നടക്കുന്നു.
രംഭ ഹോട്ടൽസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വെട്ടിമാറ്റിയത്‌ 3000 വൃക്ഷങ്ങളാണ്‌. ബ്രൈറ്റ്‌ ലാന്റ്‌ ഹോട്ടൽ വിപുലീകരിക്കാനും ഇതുപോലെ ധാരാളം മരങ്ങൾ മുറിച്ചുമാറ്റി. ബോസ്‌ വില്ലേജിൽ നിയമം ലംഘിച്ച്‌ നിർമ്മാണങ്ങൾ നടക്കുന്നുണ്ട്‌. മഹാബലേശ്വറിലെ 4 വലിയ പ്ലോട്ടുകളിൽ ഇരുമ്പുഷീറ്റുകൊണ്ടുള്ള വേലിമറയ്‌ക്കുള്ളിൽ അനധികൃത നിർമ്മാതാവും മരംവെട്ടും നടക്കുന്നു.
മറ്റ്‌ നിർദ്ദേശങ്ങൾ
മറ്റ്‌ നിർദ്ദേശങ്ങൾ
പ്രവർത്തനങ്ങളിൽ പ്രാദേശിക ജനതയെ പങ്കാളികളാക്കുകയും ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുകയും വേണം. പരിസ്ഥിതി ദുർബല മേഖല പരിപാടികള ജനങ്ങൾക്ക്‌ അനുകൂലമായ അവസരങ്ങൾ പ്രദാനം ചെയ്യണം. വനം, റവന്യൂവകുപ്പ്‌ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം ആ പ്രദേശത്തിന്റെ സാമൂഹ്യ-പരിസ്ഥിതി തുലനാവസ്ഥ തകിടം മറിക്കുന്നു. ഈ നിലപാടുകൾ അവിടെ ജീവിക്കുന്ന ഗ്രാമീണരും കർഷകരും ആദിവാസികളുമെല്ലാം പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ അകന്നുപോകുന്നു. ജനങ്ങൾ പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ യുവജനങ്ങളും ചിന്താശീലമുള്ള നേതൃത്വവും ജൈവവൈവിദ്ധ്യസംരക്ഷണം അനുപേഷണീയമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഘർഷത്തിന്റെ പാതവിട്ട്‌ സർക്കാർ ഉദ്യോഗസ്ഥർ ജനപങ്കാളിത്തത്തെ പ്രോത്സാഹപ്പിക്കുന്നുവെന്ന ഒരു സമീപനം സ്വീകരിച്ചാൽ ആരോഗ്യകരമായ പരിസ്ഥിതിലക്ഷ്യങ്ങൾ നേടാൻ അത്‌ ഏറെ സഹായകമാകും.
പ്രവർത്തനങ്ങളിൽ പ്രാദേശിക ജനതയെ പങ്കാളികളാക്കുകയും ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുകയും വേണം. പരിസ്ഥിതി ദുർബല മേഖല പരിപാടികള ജനങ്ങൾക്ക്‌ അനുകൂലമായ അവസരങ്ങൾ പ്രദാനം ചെയ്യണം. വനം, റവന്യൂവകുപ്പ്‌ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം ആ പ്രദേശത്തിന്റെ സാമൂഹ്യ-പരിസ്ഥിതി തുലനാവസ്ഥ തകിടം മറിക്കുന്നു. ഈ നിലപാടുകൾ അവിടെ ജീവിക്കുന്ന ഗ്രാമീണരും കർഷകരും ആദിവാസികളുമെല്ലാം പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ അകന്നുപോകുന്നു. ജനങ്ങൾ പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ യുവജനങ്ങളും ചിന്താശീലമുള്ള നേതൃത്വവും ജൈവവൈവിദ്ധ്യസംരക്ഷണം അനുപേഷണീയമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഘർഷത്തിന്റെ പാതവിട്ട്‌ സർക്കാർ ഉദ്യോഗസ്ഥർ ജനപങ്കാളിത്തത്തെ പ്രോത്സാഹപ്പിക്കുന്നുവെന്ന ഒരു സമീപനം സ്വീകരിച്ചാൽ ആരോഗ്യകരമായ പരിസ്ഥിതിലക്ഷ്യങ്ങൾ നേടാൻ അത്‌ ഏറെ സഹായകമാകും.
ഈ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടു തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ശ്രമിക്കണം. ഇക്കാര്യത്തിൽ കൃഷിക്ക്‌ വലിയൊരു പങ്ക്‌ വഹിക്കാൻ കഴിയും. ജൈവകൃഷിയെ പ്രത്യേകിച്ച്‌ ഫലവർഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കണം. ആവശ്യമായ സാങ്കേതിക സഹായം വിപണന സൗകര്യം എന്നിവ ലഭ്യമാക്കണം. കാർഷിക ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച്‌ കേടുകൂടാതെ ആകർഷകമാക്കി പായ്‌ക്കുചെയ്‌ത്‌ വിപണനം നടത്തിയാൽ കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. കാർഷിക പ്രവർത്തനങ്ങൾ, ഇക്കോ-ഹെൽത്ത്‌ ടൂറിസം വനത്തിലെ ട്രക്കിംങ്ങ്‌ എന്നിവ തൊഴിലവസരം ഗണ്യമായി വർദ്ധിപ്പിക്കുന്നു.
ഈ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടു തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ശ്രമിക്കണം. ഇക്കാര്യത്തിൽ കൃഷിക്ക്‌ വലിയൊരു പങ്ക്‌ വഹിക്കാൻ കഴിയും. ജൈവകൃഷിയെ പ്രത്യേകിച്ച്‌ ഫലവർഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കണം. ആവശ്യമായ സാങ്കേതിക സഹായം വിപണന സൗകര്യം എന്നിവ ലഭ്യമാക്കണം. കാർഷിക ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച്‌ കേടുകൂടാതെ ആകർഷകമാക്കി പായ്‌ക്കുചെയ്‌ത്‌ വിപണനം നടത്തിയാൽ കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. കാർഷിക പ്രവർത്തനങ്ങൾ, ഇക്കോ-ഹെൽത്ത്‌ ടൂറിസം വനത്തിലെ ട്രക്കിംങ്ങ്‌ എന്നിവ തൊഴിലവസരം ഗണ്യമായി വർദ്ധിപ്പിക്കുന്നു.
വിദ്യാഭ്യാസം, പ്രാദേശിക ആദിവാസികളുടെ കരകൗശല വസ്‌തുക്കളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ നിർധനരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിനായി ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണം. പൂനയ്‌ക്കടുത്തുള്ള ഖോർപാടി ഗ്രാമത്തിൽ നിന്നുള്ള 200ഓളം മെജിഷ്യന്മാർ മഹാബലേശ്വറിലും പഞ്ചഗണിയിലും ടുറിസ്റ്റുകൾക്കു മുന്നിൽ മാജിക്‌ കാണിച്ച്‌ നല്ലവരുമാനം ഉണ്ടാക്കുന്നുണ്ട്‌. ഇതുപോലെ പാട്ടും സംഗീതവും കലാപരിപാടികളും അവതരിപ്പിക്കാൻ പ്രദേശത്തെ യുവജനങ്ങളെ പരിശീലിപ്പിക്കാവുന്നതാണ്‌.
വിദ്യാഭ്യാസം, പ്രാദേശിക ആദിവാസികളുടെ കരകൗശല വസ്‌തുക്കളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ നിർധനരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിനായി ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണം. പൂനയ്‌ക്കടുത്തുള്ള ഖോർപാടി ഗ്രാമത്തിൽ നിന്നുള്ള 200ഓളം മെജിഷ്യന്മാർ മഹാബലേശ്വറിലും പഞ്ചഗണിയിലും ടുറിസ്റ്റുകൾക്കു മുന്നിൽ മാജിക്‌ കാണിച്ച്‌ നല്ലവരുമാനം ഉണ്ടാക്കുന്നുണ്ട്‌. ഇതുപോലെ പാട്ടും സംഗീതവും കലാപരിപാടികളും അവതരിപ്പിക്കാൻ പ്രദേശത്തെ യുവജനങ്ങളെ പരിശീലിപ്പിക്കാവുന്നതാണ്‌.
വനത്തിലെ കുടിലുകളിൽ താമസിക്കുന്നവരുടെ ചെറിയ ഗ്രാമസഭയെ വനാവകാശനിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ബോധവൽക്കരിക്കണം.
വനത്തിലെ കുടിലുകളിൽ താമസിക്കുന്നവരുടെ ചെറിയ ഗ്രാമസഭയെ വനാവകാശനിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ബോധവൽക്കരിക്കണം.
===സംരക്ഷിത പ്രദേശങ്ങളുടെ കരുതൽ കവചം===


പരിസ്ഥിതി ദുർബലമേഖലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനസരണിക്ക്‌ വഴിതുറന്നത്‌ ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫ്‌ 2002ൽ അംഗീകരിച്ച ഒരു പ്രമേയമാണ്‌. വന്യമൃഗസങ്കേതങ്ങൾ, ദേശീയപാർക്കുകൾ തുടങ്ങിയ സംരക്ഷിതപ്രദേശങ്ങളുടെ അതിർത്തിയിൽ നിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു പ്രമേയത്തിലെ വിഷയം. ഇതുസംബന്ധിച്ച്‌കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരുകളുടെ നിർദ്ദേശം ക്ഷണിച്ചു . പരിസ്ഥിതി ദുർബല മേഖലകൾ വേർതിരിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള പ്രണാബ്‌ സെൻ കമ്മിറ്റി (2000) റിപ്പോർട്ട്‌ അപ്പോഴേക്ക്‌ ലഭിച്ചിരുന്നു. സ്ഥിതി വിവര അടിസ്ഥാനരേഖ രേഖപ്പെടുത്തുകയും ശാസ്‌ത്രീയമായ മാപ്പിങ്ങ്‌ നടത്തുകയും വിപുലമായ അവലോകന-ചിന്താ പരിപാടിയും നെറ്റ്‌ വർക്കും രൂപകല്‌പന ചെയ്യുകയും ഇതിൽ സർക്കാർ ഏജൻസികൾക്കും പുറമേ മറ്റ്‌ സ്ഥാപനങ്ങൾ, സർവകലാശാലകൾ സന്നദ്ധസംഘടനകൾ ആ പ്രദേശത്തുള്ള വ്യക്തികൾ എന്നിവരെക്കൂടി ഭാഗഭാക്കാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത്തരമൊരു വിജ്ഞാന അടിത്തറ സൃഷ്‌ടിക്കപ്പെട്ടില്ല. എന്നാൽ ഈ വഴിക്ക്‌ സ്വാഗതാർഹമായ ഒരു ശ്രമം സ്വയം നടത്തിയത്‌ പൂണെയിലെ ഭാരതി വിദ്യാപീഠ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എൻവറോൺമെന്റൽ റിസർച്ച്‌ ആന്റ്‌ എഡ്യുക്കേഷനിലെ എം.എസ്‌. സി. വിദ്യാർത്ഥിയായ ആശിശ്‌ കൂർന്നെ ആണ്‌. പശ്ചിമഘട്ടത്തിലേത്‌ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 16 സംരക്ഷിത പ്രദേശങ്ങൾ ഇദ്ദേഹം സന്ദർശിക്കുകയും ഇക്കാര്യത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഉൾക്കൊള്ളിച്ച്‌ ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്‌തു. 2004 ലാണ്‌ ഈ പ്രബന്ധം സമർപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഗൈഡായിരുന്നു ഡോ. ഇറാച്ച്‌ ബറൂച്ച. ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ദീകരിച്ച വിശദമായ രേഖ മാഹാരാഷ്‌ട്ര വനം വകുപ്പിന്‌ സമർപ്പിച്ചു. (Bharucha et el. 2011)
പരിസ്ഥിതി ദുർബലമേഖലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനസരണിക്ക്‌ വഴിതുറന്നത്‌ ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫ്‌ 2002ൽ അംഗീകരിച്ച ഒരു പ്രമേയമാണ്‌. വന്യമൃഗസങ്കേതങ്ങൾ, ദേശീയപാർക്കുകൾ തുടങ്ങിയ സംരക്ഷിതപ്രദേശങ്ങളുടെ അതിർത്തിയിൽ നിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു പ്രമേയത്തിലെ വിഷയം. ഇതുസംബന്ധിച്ച്‌കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരുകളുടെ നിർദ്ദേശം ക്ഷണിച്ചു . പരിസ്ഥിതി ദുർബല മേഖലകൾ വേർതിരിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള പ്രണാബ്‌ സെൻ കമ്മിറ്റി (2000) റിപ്പോർട്ട്‌ അപ്പോഴേക്ക്‌ ലഭിച്ചിരുന്നു. സ്ഥിതി വിവര അടിസ്ഥാനരേഖ രേഖപ്പെടുത്തുകയും ശാസ്‌ത്രീയമായ മാപ്പിങ്ങ്‌ നടത്തുകയും വിപുലമായ അവലോകന-ചിന്താ പരിപാടിയും നെറ്റ്‌ വർക്കും രൂപകല്‌പന ചെയ്യുകയും ഇതിൽ സർക്കാർ ഏജൻസികൾക്കും പുറമേ മറ്റ്‌ സ്ഥാപനങ്ങൾ, സർവകലാശാലകൾ സന്നദ്ധസംഘടനകൾ ആ പ്രദേശത്തുള്ള വ്യക്തികൾ എന്നിവരെക്കൂടി ഭാഗഭാക്കാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത്തരമൊരു വിജ്ഞാന അടിത്തറ സൃഷ്‌ടിക്കപ്പെട്ടില്ല. എന്നാൽ ഈ വഴിക്ക്‌ സ്വാഗതാർഹമായ ഒരു ശ്രമം സ്വയം നടത്തിയത്‌ പൂണെയിലെ ഭാരതി വിദ്യാപീഠ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എൻവറോൺമെന്റൽ റിസർച്ച്‌ ആന്റ്‌ എഡ്യുക്കേഷനിലെ എം.എസ്‌. സി. വിദ്യാർത്ഥിയായ ആശിശ്‌ കൂർന്നെ ആണ്‌. പശ്ചിമഘട്ടത്തിലേത്‌ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 16 സംരക്ഷിത പ്രദേശങ്ങൾ ഇദ്ദേഹം സന്ദർശിക്കുകയും ഇക്കാര്യത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഉൾക്കൊള്ളിച്ച്‌ ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്‌തു. 2004 ലാണ്‌ ഈ പ്രബന്ധം സമർപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഗൈഡായിരുന്നു ഡോ. ഇറാച്ച്‌ ബറൂച്ച. ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ദീകരിച്ച വിശദമായ രേഖ മാഹാരാഷ്‌ട്ര വനം വകുപ്പിന്‌ സമർപ്പിച്ചു. (Bharucha et el. 2011)
2005 ലെ ഒരു കോടതി ഉത്തരവിനെ തുടർന്ന്‌ ഈ പ്രസിദ്ധീകരണവുമായി കൂടിയാലോചിച്ച്‌ യുക്തമായ നിർദ്ദേശങ്ങളും സമർപ്പിക്കാൻ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പ്രിൻസിഷൽ ചീഫ്‌ കൺസർവേറ്റർ കത്തയച്ചു. തുടർന്ന്‌ മനസ്സില്ലാ മനസ്സോടെ രാധാനഗരി വന്യമൃഗസങ്കേതം, ചന്ദോളി ദേശീയപാർക്ക്‌, കൊയ്‌ന വന്യമൃഗസങ്കേതം എന്നിവയുടെ കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചു. കോടതി ഉത്തരവ്‌ (2005) വന്ന്‌ 6 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇത്‌ അപൂർണമായി തുടരുന്നു.
2005 ലെ ഒരു കോടതി ഉത്തരവിനെ തുടർന്ന്‌ ഈ പ്രസിദ്ധീകരണവുമായി കൂടിയാലോചിച്ച്‌ യുക്തമായ നിർദ്ദേശങ്ങളും സമർപ്പിക്കാൻ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പ്രിൻസിഷൽ ചീഫ്‌ കൺസർവേറ്റർ കത്തയച്ചു. തുടർന്ന്‌ മനസ്സില്ലാ മനസ്സോടെ രാധാനഗരി വന്യമൃഗസങ്കേതം, ചന്ദോളി ദേശീയപാർക്ക്‌, കൊയ്‌ന വന്യമൃഗസങ്കേതം എന്നിവയുടെ കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചു. കോടതി ഉത്തരവ്‌ (2005) വന്ന്‌ 6 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇത്‌ അപൂർണമായി തുടരുന്നു.
പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഈ വഴിക്ക്‌ നടന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാൻ സമിതി (WGEEP) നടത്തിയ ശ്രമത്തിൽ മഹാരാഷ്‌ട്ര സംസ്ഥാനത്തു മാത്രമേ എന്തെങ്കിലുമൊക്കെ നടന്നിട്ടുള്ളൂ എന്ന്‌ വ്യക്തമായി. `കൊൽഹാപ്പൂർ' സർക്കിളിലെ സംരക്ഷിത പ്രദേശങ്ങളെ സംബന്ധിച്ച കുറച്ച്‌ വിവരങ്ങൾ സമിതിക്ക്‌ ലഭിച്ചു. അവിടത്തെ ചുമതലക്കാരായ ഫോറസ്റ്റ്‌ കൺസർവേറ്റർമാർ എം. കെ. റാവു, സായ്‌ പ്രകാശ്‌ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു തന്നു.
പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഈ വഴിക്ക്‌ നടന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാൻ സമിതി (WGEEP) നടത്തിയ ശ്രമത്തിൽ മഹാരാഷ്‌ട്ര സംസ്ഥാനത്തു മാത്രമേ എന്തെങ്കിലുമൊക്കെ നടന്നിട്ടുള്ളൂ എന്ന്‌ വ്യക്തമായി. `കൊൽഹാപ്പൂർ' സർക്കിളിലെ സംരക്ഷിത പ്രദേശങ്ങളെ സംബന്ധിച്ച കുറച്ച്‌ വിവരങ്ങൾ സമിതിക്ക്‌ ലഭിച്ചു. അവിടത്തെ ചുമതലക്കാരായ ഫോറസ്റ്റ്‌ കൺസർവേറ്റർമാർ എം. കെ. റാവു, സായ്‌ പ്രകാശ്‌ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു തന്നു.
കുർന്നെ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലോ ശിവജി സർവ്വകലാശാലയിലെ ഫാക്കൽറ്റിയും ഗവേഷണവിദ്യാർത്ഥികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ ഇവർ വ്യക്തമാക്കി. മഹാരാഷ്‌ട്രവനം വകുപ്പ്‌ ശാസ്‌ത്രീയമായ സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവർ അറിയിച്ചു. സംരക്ഷിത പ്രദേശത്തുനിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പശ്ചിമഘട്ടത്തിലെ കിഴുക്കാംതൂക്കായ പാറക്കെട്ടുകളും സംരക്ഷിതവനപ്രദേശങ്ങളും പരിസ്ഥിതി ദുർബലമായി കണക്കാക്കരുതെന്ന്‌ രണ്ട്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഉപദേശിച്ചതായി ഈ മീറ്റിങ്ങിന്റെ മിനിട്ട്‌സിൽ കാണുന്നു. ഇത്‌ സ്വീകാര്യമല്ല, കാരണം പ്രണബ്‌ സെൻ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം കിഴുക്കാംതൂക്കായ മലകളും നദികളുടെ പ്രഭവകേന്ദ്രങ്ങളും പരിസ്ഥിതി ദുർബലമാണ്‌. സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങ്‌ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ 2011 ആഗസ്റ്റിൽ വനം വകുപ്പ്‌ സമിതിയെ അറിയിച്ചു.
കുർന്നെ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലോ ശിവജി സർവ്വകലാശാലയിലെ ഫാക്കൽറ്റിയും ഗവേഷണവിദ്യാർത്ഥികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ ഇവർ വ്യക്തമാക്കി. മഹാരാഷ്‌ട്രവനം വകുപ്പ്‌ ശാസ്‌ത്രീയമായ സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവർ അറിയിച്ചു. സംരക്ഷിത പ്രദേശത്തുനിന്ന്‌ 10 കി.മീ. ചുറ്റളവിലുള്ള പശ്ചിമഘട്ടത്തിലെ കിഴുക്കാംതൂക്കായ പാറക്കെട്ടുകളും സംരക്ഷിതവനപ്രദേശങ്ങളും പരിസ്ഥിതി ദുർബലമായി കണക്കാക്കരുതെന്ന്‌ രണ്ട്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഉപദേശിച്ചതായി ഈ മീറ്റിങ്ങിന്റെ മിനിട്ട്‌സിൽ കാണുന്നു. ഇത്‌ സ്വീകാര്യമല്ല, കാരണം പ്രണബ്‌ സെൻ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം കിഴുക്കാംതൂക്കായ മലകളും നദികളുടെ പ്രഭവകേന്ദ്രങ്ങളും പരിസ്ഥിതി ദുർബലമാണ്‌. സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങ്‌ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ 2011 ആഗസ്റ്റിൽ വനം വകുപ്പ്‌ സമിതിയെ അറിയിച്ചു.
ഈ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്തുന്നതിന്‌ വനം വകുപ്പ്‌ നടത്തിയ ശ്രമവും തൃപ്‌തികരമായിരുന്നില്ല. ഈ പ്രശ്‌നങ്ങളിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു കൊണ്ടുള്ള ഒരു വിജ്ഞാപനം 2010 ആഗസ്‌റ്റ്‌ - സെപ്‌തംബറിൽ പ്രസിദ്ധീകരിച്ചു. 10 കി.മീ. മേഖലക്ക്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ്‌ സംവിധാനം ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്തുന്നതിന്‌ വനം വകുപ്പ്‌ നടത്തിയ ശ്രമവും തൃപ്‌തികരമായിരുന്നില്ല. ഈ പ്രശ്‌നങ്ങളിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു കൊണ്ടുള്ള ഒരു വിജ്ഞാപനം 2010 ആഗസ്‌റ്റ്‌ - സെപ്‌തംബറിൽ പ്രസിദ്ധീകരിച്ചു. 10 കി.മീ. മേഖലക്ക്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ്‌ സംവിധാനം ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കൊൽഹപൂരിലെ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റുമുള്ള കരുതൽ മേഖലയ്‌ക്കായുള്ള നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ ബോക്‌സ്‌ 10ൽ കൊടുത്തിട്ടുണ്ട്‌.
കൊൽഹപൂരിലെ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റുമുള്ള കരുതൽ മേഖലയ്‌ക്കായുള്ള നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ ബോക്‌സ്‌ 10ൽ കൊടുത്തിട്ടുണ്ട്‌.
ബോക്‌സ്‌ 10 : സംരക്ഷിതവനത്തിനോട്‌ ബന്ധപ്പെട്ട പരിസ്ഥിതി ദുർബലപ്രദേ ശത്തിനുവേണ്ടി കൊൽഹാപൂർ വൈൽഡ്‌ ലൈഫ്‌ ഡിവിഷന്റെ നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ
 
n പരിസ്ഥിതി ദുർബലമാനേജ്‌മെന്റ്‌ മേഖലക്ക്‌ 10 കി.മീ.നുള്ളിൽ ഒരു കിലോമീറ്ററിനുള്ളിലെ പ്രദേശം കരുതൽ മേഖലയായി പ്രഖ്യാപിക്കണം. ഈ മേഖലയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല. കരുതൽ മേഖല സ്വതന്ത്രവും ഹരിതാഭനിറഞ്ഞതുമായി നിലനിർത്തണം.
'''ബോക്‌സ്‌ 10 : സംരക്ഷിതവനത്തിനോട്‌ ബന്ധപ്പെട്ട പരിസ്ഥിതി ദുർബലപ്രദേ ശത്തിനുവേണ്ടി കൊൽഹാപൂർ വൈൽഡ്‌ ലൈഫ്‌ ഡിവിഷന്റെ നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ
n ഈ മേഖലയിൽ യാതൊരു വിധ ശബ്‌ദമലിനീകരണവും പാടില്ല.
'''
n ഇവിടെ കൃത്രിമ വെളിച്ച ഉപാധികൾ പാടില്ല.
 
n ഇവിടെ ഒരു വ്യവസായ സ്ഥാപനവും ഉണ്ടാകരുത്‌.
* പരിസ്ഥിതി ദുർബലമാനേജ്‌മെന്റ്‌ മേഖലക്ക്‌ 10 കി.മീ.നുള്ളിൽ ഒരു കിലോമീറ്ററിനുള്ളിലെ പ്രദേശം കരുതൽ മേഖലയായി പ്രഖ്യാപിക്കണം. ഈ മേഖലയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല. കരുതൽ മേഖല സ്വതന്ത്രവും ഹരിതാഭനിറഞ്ഞതുമായി നിലനിർത്തണം.
n ഇവിടെ പാറക്വാറികളോ ഖനനമോ പാടില്ല. ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയുമരുത്‌.
 
n സ്വകാര്യ റവന്യൂഭൂമിയിലും ജില്ലാ കളക്‌ടറുടെ അനുമതിയില്ലാതെ ഇവിടെ മരംവെട്ടും പാടില്ല.
* ഈ മേഖലയിൽ യാതൊരു വിധ ശബ്‌ദമലിനീകരണവും പാടില്ല.
n പ്രകൃതി പൈതൃകം കർശനമായി കാത്തുസൂക്ഷിക്കണം.
 
n ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയ്‌ക്ക്‌ മാറ്റം വരുത്താൻ പാടില്ല.
* ഇവിടെ കൃത്രിമ വെളിച്ച ഉപാധികൾ പാടില്ല.
n വംശനാശം നേരിടുന്ന സസ്യഇനങ്ങളെ രക്ഷിക്കാൻ പ്രത്യേകം ശ്രമം വേണം.
 
n കോട്ടകൾ പോലെയുള്ള മാനവ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം.
* ഇവിടെ ഒരു വ്യവസായ സ്ഥാപനവും ഉണ്ടാകരുത്‌.
n വ്യാവസായിക സ്ഥാപനങ്ങൾക്കും വാസഗൃഹങ്ങൾക്കും വേണ്ടി പ്രകൃതിദത്ത ജലസ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്യുന്നത്‌ നിരോധിക്കണം. നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
 
n പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിക്കണം.
* ഇവിടെ പാറക്വാറികളോ ഖനനമോ പാടില്ല. ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയുമരുത്‌.
n മലഞ്ചെരുവുകളിലെ നിർമ്മാണങ്ങൾ നിരോധിക്കണം.
 
n മലിനജലവും മറ്റും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണം.
* സ്വകാര്യ റവന്യൂഭൂമിയിലും ജില്ലാ കളക്‌ടറുടെ അനുമതിയില്ലാതെ ഇവിടെ മരംവെട്ടും പാടില്ല.
n ഖരമാലിന്യങ്ങൾ കത്തിക്കുന്നതുവഴി ഉണ്ടാകുന്ന മലിനീകരണം നിരോധിക്കണം.
 
n വാഹനങ്ങൾ പുറത്തുവിടുന്ന പുകയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കണം.
* പ്രകൃതി പൈതൃകം കർശനമായി കാത്തുസൂക്ഷിക്കണം.
 
* ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയ്‌ക്ക്‌ മാറ്റം വരുത്താൻ പാടില്ല.
 
* വംശനാശം നേരിടുന്ന സസ്യഇനങ്ങളെ രക്ഷിക്കാൻ പ്രത്യേകം ശ്രമം വേണം.
 
* കോട്ടകൾ പോലെയുള്ള മാനവ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം.
 
* വ്യാവസായിക സ്ഥാപനങ്ങൾക്കും വാസഗൃഹങ്ങൾക്കും വേണ്ടി പ്രകൃതിദത്ത ജലസ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്യുന്നത്‌ നിരോധിക്കണം. നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
 
* പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിക്കണം.
 
* മലഞ്ചെരുവുകളിലെ നിർമ്മാണങ്ങൾ നിരോധിക്കണം.
 
* മലിനജലവും മറ്റും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണം.
 
* ഖരമാലിന്യങ്ങൾ കത്തിക്കുന്നതുവഴി ഉണ്ടാകുന്ന മലിനീകരണം നിരോധിക്കണം.
 
* വാഹനങ്ങൾ പുറത്തുവിടുന്ന പുകയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കണം.
 
ഈ മാനേജ്‌മെന്റിന്റെ ചട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദപരവും സ്വാഗതാർഹവുമായ പല നിർദ്ദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ പ്രാദേശിക സമൂഹവുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. തന്മൂലം ഇതുസംബന്ധിച്ച ധാരാളം ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്നു. ഉദാഹരണത്തിന്‌ ' പരിസ്ഥിതി ദുർബലമേഖലയിൽ യാതൊരു കൃത്രിമ വെളിച്ച ഉപാധികളും പാടില്ല എന്ന നിർദ്ദേശം 10 കി.മീ. മേഖലയിലെ വീടുകളിൽപോലും വൈദ്യുതി വിളക്കോ തിരിയിട്ടവിളക്കുകളോ മണ്ണെണ്ണവിളക്കുകളോ പാടില്ല എന്ന വ്യാഖ്യാനത്തിനിടയാക്കുന്നു. ഈ മേഖലയിൽ നിരവധി ഗ്രാമങ്ങളും മറ്റ്‌ സ്ഥാപനങ്ങളുമുണ്ട്‌. ഇത്തരം നിയന്ത്രണങ്ങളെ ജന ങ്ങൾ കാണുന്നത്‌ ഉദ്യോഗസ്ഥർക്ക്‌ അവരെ പീഡിപ്പിക്കാനും കൈകൂലി ഈടാക്കാനും ഉള്ള ഉപാധി യായിട്ടാണ്‌.
ഈ മാനേജ്‌മെന്റിന്റെ ചട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദപരവും സ്വാഗതാർഹവുമായ പല നിർദ്ദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ പ്രാദേശിക സമൂഹവുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. തന്മൂലം ഇതുസംബന്ധിച്ച ധാരാളം ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്നു. ഉദാഹരണത്തിന്‌ ' പരിസ്ഥിതി ദുർബലമേഖലയിൽ യാതൊരു കൃത്രിമ വെളിച്ച ഉപാധികളും പാടില്ല എന്ന നിർദ്ദേശം 10 കി.മീ. മേഖലയിലെ വീടുകളിൽപോലും വൈദ്യുതി വിളക്കോ തിരിയിട്ടവിളക്കുകളോ മണ്ണെണ്ണവിളക്കുകളോ പാടില്ല എന്ന വ്യാഖ്യാനത്തിനിടയാക്കുന്നു. ഈ മേഖലയിൽ നിരവധി ഗ്രാമങ്ങളും മറ്റ്‌ സ്ഥാപനങ്ങളുമുണ്ട്‌. ഇത്തരം നിയന്ത്രണങ്ങളെ ജന ങ്ങൾ കാണുന്നത്‌ ഉദ്യോഗസ്ഥർക്ക്‌ അവരെ പീഡിപ്പിക്കാനും കൈകൂലി ഈടാക്കാനും ഉള്ള ഉപാധി യായിട്ടാണ്‌.
മേല്‌പറഞ്ഞ നിയന്ത്രണങ്ങൾ പാവങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും കാരണമാകുമെന്നും സമ്പന്നരും സ്വാധീനമുള്ളവരും ഇതൊക്കെ മറികടക്കുമെന്നും കാണിച്ച്‌ നിരവധി പരാതികൾ സമിതിക്ക്‌ (WGEEP) ലഭിച്ചിരുന്നു. തൽഫലമായി കൊൽഹാപൂർ ജില്ലയിലെ സംരക്ഷിതപ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലമേഖല എന്ന ആശയം നിരാകരിച്ചുകൊണ്ട്‌ 2010 ഒക്‌ടോബർ 6 ന്‌ കൊൽഹാപൂർ ജില്ലാ പരിഷത്‌ പ്രമേയം പാസാക്കി. 2010 ഒക്‌ടോബർ 11,12 തിയ്യതികളിൽ സമിതി കൊൽഹാപൂരും സമീപപ്രദേശങ്ങളും സന്ദർശിച്ചപ്പോൾ തങ്ങൾ പ്രകൃതിസംരക്ഷണത്തിന്‌ അനുകൂലമാണെന്നും ഇതിനെതിരായി പ്രവർത്തിക്കുകയും തങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നത്‌ വനം വകുപ്പാണെന്നും കാണിച്ച്‌ നിരവധി പരാതികൾ എഴുതിയും വാക്കാലും ഞങ്ങൾക്ക്‌ ലഭിച്ചു. `വായ്‌' താലൂക്ക്‌ പഞ്ചായത്തിലെ ഒരു പ്രമുഖാംഗം എഴുതിതന്ന പരാതിയിൽ പറയുന്നത്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടേതിനേക്കാൾ ഭീകരമാണ്‌ വനം വകുപ്പിന്റെ ഭരണം എന്നാണ്‌.
മേല്‌പറഞ്ഞ നിയന്ത്രണങ്ങൾ പാവങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും കാരണമാകുമെന്നും സമ്പന്നരും സ്വാധീനമുള്ളവരും ഇതൊക്കെ മറികടക്കുമെന്നും കാണിച്ച്‌ നിരവധി പരാതികൾ സമിതിക്ക്‌ (WGEEP) ലഭിച്ചിരുന്നു. തൽഫലമായി കൊൽഹാപൂർ ജില്ലയിലെ സംരക്ഷിതപ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലമേഖല എന്ന ആശയം നിരാകരിച്ചുകൊണ്ട്‌ 2010 ഒക്‌ടോബർ 6 ന്‌ കൊൽഹാപൂർ ജില്ലാ പരിഷത്‌ പ്രമേയം പാസാക്കി. 2010 ഒക്‌ടോബർ 11,12 തിയ്യതികളിൽ സമിതി കൊൽഹാപൂരും സമീപപ്രദേശങ്ങളും സന്ദർശിച്ചപ്പോൾ തങ്ങൾ പ്രകൃതിസംരക്ഷണത്തിന്‌ അനുകൂലമാണെന്നും ഇതിനെതിരായി പ്രവർത്തിക്കുകയും തങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നത്‌ വനം വകുപ്പാണെന്നും കാണിച്ച്‌ നിരവധി പരാതികൾ എഴുതിയും വാക്കാലും ഞങ്ങൾക്ക്‌ ലഭിച്ചു. `വായ്‌' താലൂക്ക്‌ പഞ്ചായത്തിലെ ഒരു പ്രമുഖാംഗം എഴുതിതന്ന പരാതിയിൽ പറയുന്നത്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടേതിനേക്കാൾ ഭീകരമാണ്‌ വനം വകുപ്പിന്റെ ഭരണം എന്നാണ്‌.
ഇത്തരം പരാതികൾ ഉന്നയിച്ചുകൊണ്ട്‌ സിന്ധുദുർഗയിലെ വിവിധരാഷ്‌ട്രീയ പാർട്ടിനേതാക്കളും 2010 ഒക്‌ടോബർ 6 മുതൽ 10 വരെ തിയതികളിൽ ഞങ്ങൾക്ക്‌ നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ സിന്ധുദുർഗ ജില്ലയിലെ 25 വില്ലേജ്‌ ഗ്രാമസഭകൾ തങ്ങളുടെ പ്രദേശം `പരിസ്ഥിതി ദുർബലപ്രദേശ'മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഒക്‌ടോബർ 9 ന്‌ പല ഗ്രാമങ്ങളും സന്ദർശിക്കാനും `പരിസ്ഥിതി ദുർബലപ്രദേശ'മെന്ന ആശയത്തിന്റെ വിശദാംശങ്ങൾ തദ്ദേശീയരുമായി ചർച്ചചെയ്യാനും സമിതിക്ക്‌ അവസരമുണ്ടായി. അവരുടെ ഗ്രാമത്തിൽ ഇതു സംബന്ധിച്ച്‌ കർക്കശമായ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന്‌ അവർക്ക്‌ വ്യക്തമാക്കികൊടുത്തു. പകരം അവർ അനുയോജ്യമെന്ന്‌ കരുതുന്ന പരിസ്ഥിതി - ജനസൗഹൃദപരമായ ഒരു മാനേജ്‌മെന്റ്‌ സംവിധാനം നിർദ്ദേശിക്കണമെന്നും അവരോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പല ഗ്രാമങ്ങളും അവരുടെ നിർദ്ദേശങ്ങൾ സമിതിക്ക്‌ സമർപ്പിച്ചു.
ഇത്തരം പരാതികൾ ഉന്നയിച്ചുകൊണ്ട്‌ സിന്ധുദുർഗയിലെ വിവിധരാഷ്‌ട്രീയ പാർട്ടിനേതാക്കളും 2010 ഒക്‌ടോബർ 6 മുതൽ 10 വരെ തിയതികളിൽ ഞങ്ങൾക്ക്‌ നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ സിന്ധുദുർഗ ജില്ലയിലെ 25 വില്ലേജ്‌ ഗ്രാമസഭകൾ തങ്ങളുടെ പ്രദേശം `പരിസ്ഥിതി ദുർബലപ്രദേശ'മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഒക്‌ടോബർ 9 ന്‌ പല ഗ്രാമങ്ങളും സന്ദർശിക്കാനും `പരിസ്ഥിതി ദുർബലപ്രദേശ'മെന്ന ആശയത്തിന്റെ വിശദാംശങ്ങൾ തദ്ദേശീയരുമായി ചർച്ചചെയ്യാനും സമിതിക്ക്‌ അവസരമുണ്ടായി. അവരുടെ ഗ്രാമത്തിൽ ഇതു സംബന്ധിച്ച്‌ കർക്കശമായ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന്‌ അവർക്ക്‌ വ്യക്തമാക്കികൊടുത്തു. പകരം അവർ അനുയോജ്യമെന്ന്‌ കരുതുന്ന പരിസ്ഥിതി - ജനസൗഹൃദപരമായ ഒരു മാനേജ്‌മെന്റ്‌ സംവിധാനം നിർദ്ദേശിക്കണമെന്നും അവരോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പല ഗ്രാമങ്ങളും അവരുടെ നിർദ്ദേശങ്ങൾ സമിതിക്ക്‌ സമർപ്പിച്ചു.
====ഭീമാശങ്കർ വന്യസങ്കേതം====


മഹാബലേശ്വർ-പഞ്ചഗണി പരിസ്ഥിതി ദുർബല മേഖലയിലെ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റിലുമുള്ള 10 കി. മീ. പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചത്‌ കൃഷ്‌ണ നദിയുടെയും അതിന്റെ പ്രധാന പോഷകനദിയായ കൊയ്‌നയുടെയും പ്രഭവസ്ഥാനത്തിനടുത്തുള്ള പശ്ചിമ ഘട്ടത്തിലെ നിത്യഹരിതവനത്തെ സംരക്ഷിക്കാൻ സഹായകമായി. ഇതിന്‌ വടക്കോട്ടുള്ള നിത്യഹരിത വനപ്രദേശമാണ്‌ ഭീമാശങ്കർ വന്യസങ്കേതം. കൃഷ്‌ണനദിയുടെ മറ്റൊരു പ്രധാന കൈവഴിയായ ഭീമാനദി ഉത്ഭവിക്കുന്ന മലമുകളിലെ ഒരു പ്രാചീന പുണ്യവനമാണിത്‌. ഈ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റും ഒരു പരിസ്ഥിതി ദുർബല മേഖല സ്ഥാപിക്കാൻ 2002 നുശേഷം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാൽ മഹാരാഷ്‌ട്രയിലെ വന്യജീവി വിഭാഗം പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ 19.8.2004 ന്‌ നാഗ്‌പൂർ, നാസിക്‌, മുംബൈ, അമരാവതി ചീഫ്‌ കൺസർവേറ്റർമാർക്കയച്ച കത്തിൽ ഇപ്രകാരം പറയുന്നു. `ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2 പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംരക്ഷിത പ്രദേശങ്ങൾക്കും ചുറ്റുമുള്ള 10 കി.മീ. സ്ഥലം' പരിസ്ഥിതി ദുർബല മേഖലയാക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതു സംബന്ധിച്ച നടപടികൾ 2004 ഓടെ പൂർത്തിയാക്കണം. എന്നാൽ ഇതിനകം ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. എന്നാൽ നാഗപൂർ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത നിശ്ചയിക്കാനായി വനം വകുപ്പ്‌ ഉദ്യോഗസ്ഥർ, സന്നദ്ധസംഘടനകൾ, വൈൽഡ്‌ ലൈഫ്‌ വാർഡന്മാർ എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ എല്ലാ വൈൽഡ്‌ ലൈഫ്‌ വാർഡന്മാരോടും ആവശ്യപ്പെടുന്നു. ആവശ്യപ്പെടുന്ന എവിടെയെങ്കിലും പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെങ്കിൽ അതിനുള്ള കാര്യകാരണങ്ങൾ വ്യക്തമാക്കിയിരിക്കണം. ഇതിന്മേലുള്ള റിപ്പോർട്ട്‌ 30-10-2004 നകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനുശേഷം `എനർകോൺ' (ENERCON) എന്ന കമ്പനിയുടെ ഒരു വിന്റ്‌ മിൽ പദ്ധതി (കാറ്റിൽ നിന്ന്‌ വൈദ്യുതിഉല്‌പാദിപ്പിക്കുന്നത്‌) ഈ പ്രദേശത്ത്‌ നിലവിൽ വന്നു.
മഹാബലേശ്വർ-പഞ്ചഗണി പരിസ്ഥിതി ദുർബല മേഖലയിലെ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റിലുമുള്ള 10 കി. മീ. പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചത്‌ കൃഷ്‌ണ നദിയുടെയും അതിന്റെ പ്രധാന പോഷകനദിയായ കൊയ്‌നയുടെയും പ്രഭവസ്ഥാനത്തിനടുത്തുള്ള പശ്ചിമ ഘട്ടത്തിലെ നിത്യഹരിതവനത്തെ സംരക്ഷിക്കാൻ സഹായകമായി. ഇതിന്‌ വടക്കോട്ടുള്ള നിത്യഹരിത വനപ്രദേശമാണ്‌ ഭീമാശങ്കർ വന്യസങ്കേതം. കൃഷ്‌ണനദിയുടെ മറ്റൊരു പ്രധാന കൈവഴിയായ ഭീമാനദി ഉത്ഭവിക്കുന്ന മലമുകളിലെ ഒരു പ്രാചീന പുണ്യവനമാണിത്‌. ഈ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റും ഒരു പരിസ്ഥിതി ദുർബല മേഖല സ്ഥാപിക്കാൻ 2002 നുശേഷം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാൽ മഹാരാഷ്‌ട്രയിലെ വന്യജീവി വിഭാഗം പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ 19.8.2004 ന്‌ നാഗ്‌പൂർ, നാസിക്‌, മുംബൈ, അമരാവതി ചീഫ്‌ കൺസർവേറ്റർമാർക്കയച്ച കത്തിൽ ഇപ്രകാരം പറയുന്നു. `ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2 പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംരക്ഷിത പ്രദേശങ്ങൾക്കും ചുറ്റുമുള്ള 10 കി.മീ. സ്ഥലം' പരിസ്ഥിതി ദുർബല മേഖലയാക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതു സംബന്ധിച്ച നടപടികൾ 2004 ഓടെ പൂർത്തിയാക്കണം. എന്നാൽ ഇതിനകം ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. എന്നാൽ നാഗപൂർ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത നിശ്ചയിക്കാനായി വനം വകുപ്പ്‌ ഉദ്യോഗസ്ഥർ, സന്നദ്ധസംഘടനകൾ, വൈൽഡ്‌ ലൈഫ്‌ വാർഡന്മാർ എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ എല്ലാ വൈൽഡ്‌ ലൈഫ്‌ വാർഡന്മാരോടും ആവശ്യപ്പെടുന്നു. ആവശ്യപ്പെടുന്ന എവിടെയെങ്കിലും പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെങ്കിൽ അതിനുള്ള കാര്യകാരണങ്ങൾ വ്യക്തമാക്കിയിരിക്കണം. ഇതിന്മേലുള്ള റിപ്പോർട്ട്‌ 30-10-2004 നകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനുശേഷം `എനർകോൺ' (ENERCON) എന്ന കമ്പനിയുടെ ഒരു വിന്റ്‌ മിൽ പദ്ധതി (കാറ്റിൽ നിന്ന്‌ വൈദ്യുതിഉല്‌പാദിപ്പിക്കുന്നത്‌) ഈ പ്രദേശത്ത്‌ നിലവിൽ വന്നു.
കോടതിയിൽ പല കേസുകൾ നിലവിലുള്ള ഈ പദ്ധതി തർക്കവിഷയമായി. തൽഫലമായി പരിസ്ഥിതി വനം വകുപ്പുമന്ത്രിയുടെ ചേമ്പറിൽ 2011 മാർച്ച്‌ 24 ന്‌ ചേർന്ന സമിതി, (WGEFP) യോഗത്തിൽ ഈ പദ്ധതിയുടെ കാര്യം പ്രത്യേകം അന്വേഷിക്കാൻ സമിതിയോട്‌ മന്ത്രി നിർദ്ദേശിച്ചു.
കോടതിയിൽ പല കേസുകൾ നിലവിലുള്ള ഈ പദ്ധതി തർക്കവിഷയമായി. തൽഫലമായി പരിസ്ഥിതി വനം വകുപ്പുമന്ത്രിയുടെ ചേമ്പറിൽ 2011 മാർച്ച്‌ 24 ന്‌ ചേർന്ന സമിതി, (WGEFP) യോഗത്തിൽ ഈ പദ്ധതിയുടെ കാര്യം പ്രത്യേകം അന്വേഷിക്കാൻ സമിതിയോട്‌ മന്ത്രി നിർദ്ദേശിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ (ജനറൽ), പൂനെയിലെ വന്യജീവിവിഭാഗം പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ, ചീഫ്‌ കൺസർവേറ്റർ എന്നിവരിൽ നിന്ന്‌ ഈ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ സമിതി തീരുമാനിച്ചു. എനർകോൺ പദ്ധതി സംബന്ധിച്ച രേഖകളും മാപ്പുകളും ഭീമശങ്കർ വന്യജീവിസങ്കേതത്തിനു ചുറ്റും പരിസ്ഥിതി ദുർബലമേഖല സ്ഥാപിക്കാനുള്ള നിർദ്ദേശവും സമർപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട്‌ 2011 ഏപ്രിൽ 7 ന്‌ ഇവർക്കെല്ലാം സമിതി കത്തയച്ചു. മാധവ്‌ ഗാഡ്‌ഗിലിന്‌ 2011 ഏപ്രിൽ 14 നും റനി ബോർജസിന്‌ 2011 മേയ്‌ 19നും ഈ പ്രദേശേം സന്ദർശിക്കാൻ വേണ്ട സൗകര്യങ്ങൾ വനംവകുപ്പ്‌ ഒരുക്കിക്കൊടുത്തു. സന്ദർശനവേളയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന്‌ നിർദ്ദേശിച്ചിരുനനു. എന്നാൽ ഭീമാശങ്കർ വന്യമൃഗസങ്കേതത്തെ സംബന്ധിക്കുന്ന ഒരു രേഖയും ഇന്നേവരെ ശ്രീ. ഗാഡ്‌ഗിലിന്‌ ലഭ്യമാക്കിയിട്ടില്ല. പൂണെയിലെ ഫോറസ്റ്റ്‌ കൺസർവേറ്റർ ശ്രീ. സിൻഹ 2011 ജൂൺ രണ്ടിന്‌ ശ്രീ. ഗാഡ്‌ഗിലിനോട്‌ വ്യക്തിപരമായി പറഞ്ഞത്‌ ഇതുസംബന്ധിച്ച ഒരുരേഖയും മഹാരാഷ്‌ട്ര വനംവകുപ്പിന്റെ ഒരാഫീസിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്‌. എന്നാൽ `എനർകോൺ' പദ്ധതിയുമായി ബന്ധപ്പെട്ട കത്തിടപാടുകളും ശ്രീ. കാലെ ഫയൽ ചെയ്‌ത കേസിലെ നിയമനടപടികളലും അടങ്ങിയ ഫയൽ ശ്രീ. റനി ബോർജസിന്‌ ലഭിച്ചു. ഇതിനുപുറമേ പദ്ധതി പ്രദേശത്തിന്‌ തൊട്ടുള്ള ' ചാസ്‌' വില്ലേജ്‌ നിവാസിയായ ഡി.കെ. കാലെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കുറേ അധികം രേഖകൾ സമിതിക്ക്‌ കൈമാറി. വാസ്‌തവത്തിൽ പരിസ്ഥിതി ദുർബല മേഖലയുടെ രൂപീകരണം പൂർത്തിയാകുന്നതുവരെയും വനാവകാശനിയമം നടപ്പാക്കുന്നതുവരെയും ഈ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകാനേ പാടില്ലായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ (ജനറൽ), പൂനെയിലെ വന്യജീവിവിഭാഗം പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ, ചീഫ്‌ കൺസർവേറ്റർ എന്നിവരിൽ നിന്ന്‌ ഈ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ സമിതി തീരുമാനിച്ചു. എനർകോൺ പദ്ധതി സംബന്ധിച്ച രേഖകളും മാപ്പുകളും ഭീമശങ്കർ വന്യജീവിസങ്കേതത്തിനു ചുറ്റും പരിസ്ഥിതി ദുർബലമേഖല സ്ഥാപിക്കാനുള്ള നിർദ്ദേശവും സമർപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട്‌ 2011 ഏപ്രിൽ 7 ന്‌ ഇവർക്കെല്ലാം സമിതി കത്തയച്ചു. മാധവ്‌ ഗാഡ്‌ഗിലിന്‌ 2011 ഏപ്രിൽ 14 നും റനി ബോർജസിന്‌ 2011 മേയ്‌ 19നും ഈ പ്രദേശേം സന്ദർശിക്കാൻ വേണ്ട സൗകര്യങ്ങൾ വനംവകുപ്പ്‌ ഒരുക്കിക്കൊടുത്തു. സന്ദർശനവേളയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന്‌ നിർദ്ദേശിച്ചിരുനനു. എന്നാൽ ഭീമാശങ്കർ വന്യമൃഗസങ്കേതത്തെ സംബന്ധിക്കുന്ന ഒരു രേഖയും ഇന്നേവരെ ശ്രീ. ഗാഡ്‌ഗിലിന്‌ ലഭ്യമാക്കിയിട്ടില്ല. പൂണെയിലെ ഫോറസ്റ്റ്‌ കൺസർവേറ്റർ ശ്രീ. സിൻഹ 2011 ജൂൺ രണ്ടിന്‌ ശ്രീ. ഗാഡ്‌ഗിലിനോട്‌ വ്യക്തിപരമായി പറഞ്ഞത്‌ ഇതുസംബന്ധിച്ച ഒരുരേഖയും മഹാരാഷ്‌ട്ര വനംവകുപ്പിന്റെ ഒരാഫീസിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്‌. എന്നാൽ `എനർകോൺ' പദ്ധതിയുമായി ബന്ധപ്പെട്ട കത്തിടപാടുകളും ശ്രീ. കാലെ ഫയൽ ചെയ്‌ത കേസിലെ നിയമനടപടികളലും അടങ്ങിയ ഫയൽ ശ്രീ. റനി ബോർജസിന്‌ ലഭിച്ചു. ഇതിനുപുറമേ പദ്ധതി പ്രദേശത്തിന്‌ തൊട്ടുള്ള ' ചാസ്‌' വില്ലേജ്‌ നിവാസിയായ ഡി.കെ. കാലെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കുറേ അധികം രേഖകൾ സമിതിക്ക്‌ കൈമാറി. വാസ്‌തവത്തിൽ പരിസ്ഥിതി ദുർബല മേഖലയുടെ രൂപീകരണം പൂർത്തിയാകുന്നതുവരെയും വനാവകാശനിയമം നടപ്പാക്കുന്നതുവരെയും ഈ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകാനേ പാടില്ലായിരുന്നു.
സ്ഥലപരിശോധനയിലൂടെയും ഉപഗ്രഹ ചിത്രങ്ങളിലൂടെയും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞൊരു കാര്യം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച മല വളരെ വലിയ മഴലഭ്യത ഉള്ളതും ജൈവവൈവിധ്യസമ്പന്നമായ നിത്യഹരിത വനങ്ങൾ നിറഞ്ഞതുമാണ്‌. മാത്രവുമല്ല, ഇത്‌ ഭീമശങ്കർ വന്യമൃഗസങ്കേതത്തിന്റെ തുടർച്ചയും മഹാരാഷ്‌ട്രരുടെ സംസ്ഥാനമൃഗമായ മലബാർ മലയണ്ണാന്റെ പാർപ്പിടസങ്കേതവുമാണ്‌.യ ഈ വസ്‌തുതകളെയെല്ലാം രേഖപ്പെടുത്തിയ പ്രാദേശിക ഫോറസ്റ്റ്‌ റേഞ്ച്‌ ആഫീസർ ഈ പദ്ധതിക്ക്‌ അനുമതി നൽകരുതെന്ന്‌ ശുപാർശ ചെയ്‌തിരുന്നു. പക്ഷെ, മേലുദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ ശുപാർശ മറികടന്ന്‌ യഥാർത്ഥ വസ്‌തുതകൾ ദുർവ്യാഖ്യാനം ചെയ്‌ത്‌ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകി.
സ്ഥലപരിശോധനയിലൂടെയും ഉപഗ്രഹ ചിത്രങ്ങളിലൂടെയും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞൊരു കാര്യം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച മല വളരെ വലിയ മഴലഭ്യത ഉള്ളതും ജൈവവൈവിധ്യസമ്പന്നമായ നിത്യഹരിത വനങ്ങൾ നിറഞ്ഞതുമാണ്‌. മാത്രവുമല്ല, ഇത്‌ ഭീമശങ്കർ വന്യമൃഗസങ്കേതത്തിന്റെ തുടർച്ചയും മഹാരാഷ്‌ട്രരുടെ സംസ്ഥാനമൃഗമായ മലബാർ മലയണ്ണാന്റെ പാർപ്പിടസങ്കേതവുമാണ്‌.യ ഈ വസ്‌തുതകളെയെല്ലാം രേഖപ്പെടുത്തിയ പ്രാദേശിക ഫോറസ്റ്റ്‌ റേഞ്ച്‌ ആഫീസർ ഈ പദ്ധതിക്ക്‌ അനുമതി നൽകരുതെന്ന്‌ ശുപാർശ ചെയ്‌തിരുന്നു. പക്ഷെ, മേലുദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ ശുപാർശ മറികടന്ന്‌ യഥാർത്ഥ വസ്‌തുതകൾ ദുർവ്യാഖ്യാനം ചെയ്‌ത്‌ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകി.
വൻതോതിലുള്ള വനം നശീകരണത്തിന്‌ പുറമേ 28000 വൃക്ഷങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ്‌ വനം വകുപ്പിന്റെ കണക്ക്‌. റിസർവ്വ്‌ വനത്തിലെ മലകൾ ഇടിച്ചുനിരത്തിയുള്ള വീതിയേറിയ റോഡുനിർമ്മാണം, നിലവാരമില്ലാത്ത റോഡുനിർമ്മാണവും റോഡിലെ കുത്തിറക്കങ്ങളും മൂലമുള്ള മണ്ണൊലിപ്പും ഉരുൾപൊട്ടലും ഈ മണ്ണും കല്ലും വൻതോതിൽ ചെന്നടിയുന്നതുമൂലം ഫലഭൂയിഷ്‌ഠമായ കൃഷിക്കും കൃഷ്‌ണനദിയുടെ പോഷകനദികളുടെ ജലസംഭരണികൾക്കും ഉണ്ടാകുന്ന നാശനഷ്‌ടങ്ങളുമെല്ലാം കാറ്റാടിയന്ത്ര പദ്ധതിയുടെ ദോഷഫലങ്ങളാണ്‌.
വൻതോതിലുള്ള വനം നശീകരണത്തിന്‌ പുറമേ 28000 വൃക്ഷങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ്‌ വനം വകുപ്പിന്റെ കണക്ക്‌. റിസർവ്വ്‌ വനത്തിലെ മലകൾ ഇടിച്ചുനിരത്തിയുള്ള വീതിയേറിയ റോഡുനിർമ്മാണം, നിലവാരമില്ലാത്ത റോഡുനിർമ്മാണവും റോഡിലെ കുത്തിറക്കങ്ങളും മൂലമുള്ള മണ്ണൊലിപ്പും ഉരുൾപൊട്ടലും ഈ മണ്ണും കല്ലും വൻതോതിൽ ചെന്നടിയുന്നതുമൂലം ഫലഭൂയിഷ്‌ഠമായ കൃഷിക്കും കൃഷ്‌ണനദിയുടെ പോഷകനദികളുടെ ജലസംഭരണികൾക്കും ഉണ്ടാകുന്ന നാശനഷ്‌ടങ്ങളുമെല്ലാം കാറ്റാടിയന്ത്ര പദ്ധതിയുടെ ദോഷഫലങ്ങളാണ്‌.
ഈ മലകളിലേക്ക്‌ നിയമവിരുദ്ധമായി ജനങ്ങൾക്ക്‌ പ്രവേശനം നിഷേധിച്ചുകൊണ്ട്‌ വനംവകുപ്പ്‌ കാറ്റാടിയന്ത്ര പദ്ധതി ഉടമസ്ഥരുമായി ഒത്തുചേരുകയായിരുന്നു. എല്ലാം വനംവകുപ്പിന്റെ അനുമതിയോടെ ആണെന്നു വരുത്താൻ കമ്പനി പദ്ധതി പ്രദേശത്ത്‌ ബോർഡുകളും ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. ഈ മലകളിൽ ധാരാളം പരമ്പരാഗത വനവാസികളുണ്ട്‌. വനാവകാശനിയമപ്രകാരമുള്ള ഇവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന്‌ മാത്രമല്ല നൂറ്റാണ്ടുകളായി അവിടെ വസിക്കുന്ന മലയിലുള്ള അവരുടെ സ്വതന്ത്രസഞ്ചാരം നിയമവിരുദ്ധമായി തടയുകയും ചെയ്‌തു.
ഈ മലകളിലേക്ക്‌ നിയമവിരുദ്ധമായി ജനങ്ങൾക്ക്‌ പ്രവേശനം നിഷേധിച്ചുകൊണ്ട്‌ വനംവകുപ്പ്‌ കാറ്റാടിയന്ത്ര പദ്ധതി ഉടമസ്ഥരുമായി ഒത്തുചേരുകയായിരുന്നു. എല്ലാം വനംവകുപ്പിന്റെ അനുമതിയോടെ ആണെന്നു വരുത്താൻ കമ്പനി പദ്ധതി പ്രദേശത്ത്‌ ബോർഡുകളും ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. ഈ മലകളിൽ ധാരാളം പരമ്പരാഗത വനവാസികളുണ്ട്‌. വനാവകാശനിയമപ്രകാരമുള്ള ഇവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന്‌ മാത്രമല്ല നൂറ്റാണ്ടുകളായി അവിടെ വസിക്കുന്ന മലയിലുള്ള അവരുടെ സ്വതന്ത്രസഞ്ചാരം നിയമവിരുദ്ധമായി തടയുകയും ചെയ്‌തു.
====അതിർത്തിനിർണ്ണയത്തിന് ജനാധിഷ്ഠിത സംവിധാനം ====


പരിസ്ഥിതി ദുർബല മേഖലകളുടെ രൂപീകരണത്തിനും നടത്തിപ്പിനും സർക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത്‌ ഉചിതമല്ലെന്ന്‌ സമിതി (WGEEP) വിശ്വസിക്കുന്നു. പകരം പരിസ്ഥിതി ദുർബലമേഖലകളുടെ അന്തിമ അതിർത്തി നിർണ്ണയത്തിന്‌ (സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങളും യൂണെസ്‌കോ പൈതൃക സൈറ്റുകളായി നിർണ്ണയിച്ചിട്ടുള്ളവ ഉൾപ്പെടെ) സൂക്ഷ്‌മജലസ്രോതസ്സുകളും വില്ലേജ്‌ അതിർത്തികളും കണക്കിലെടുത്തുകൊണ്ട്‌ നിയന്ത്രിത പ്രോത്സാഹനഘടകങ്ങളടങ്ങിയ ഒരു സംവിധാനം വേണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. ഇത്‌ ഗ്രാമപഞ്ചായത്തുകൾ, താലൂക്ക്‌ പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തുകൾ, നഗരപാലികകൾ എന്നീ തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ സംസ്ഥാനതല അതോറിട്ടിയുടെയും ജില്ലാകമ്മിറ്റികളുടെയും പൊതുവായ മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന ഒരു സംവിധാനമായിരിക്കണം. ഗോവ റീജിയണൽ പ്ലാൻ 2021 തയ്യാറാക്കിയ വേളയിൽ ഇതിന്‌ സമാനമായ ഒരു പ്രക്രിയയാണ്‌ നടന്നത്‌. ഈ പദ്ധതി ആസൂത്രണത്തിന്റെ ആദ്യപടിയായി ഗോവ സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ ജലം, ഭൂമി എന്നിവയുടെ വിപുലമായ ഡേറ്റാബേസ്‌ തയ്യാറാക്കി. പക്ഷെ പശ്ചിമഘട്ട ഡേറ്റാബേസിന്റെ കാര്യത്തിൽ നിന്ന്‌ വ്യത്യസ്‌തമായി ഇത്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടില്ല. ഈ വിവരങ്ങൾ ചില ഗ്രാമസഭകൾക്ക്‌ കൈമാറി ഭൂമിയുടെ വിനിയോഗരീതി സംബന്ധിച്ച്‌ അവരുടെ നിർദ്ദേശങ്ങളും കൂടി കണക്കിലെടുത്ത്‌ അവസാനപ്ലാൻ തയ്യാറാക്കുകയായിരുന്നു. എന്നാൽ ഗ്രാമസഭാ നിർദ്ദേശങ്ങളിൽ നിന്ന്‌ മാറ്റം വേണമെന്ന്‌ തോന്നിയപ്പോൾ ഇക്കാര്യം വീണ്ടും ഗ്രാമസഭകളുമായിചർച്ച ചെയ്യാൻ ഗോവ സർക്കാർ തയ്യാറായില്ല.
പരിസ്ഥിതി ദുർബല മേഖലകളുടെ രൂപീകരണത്തിനും നടത്തിപ്പിനും സർക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത്‌ ഉചിതമല്ലെന്ന്‌ സമിതി (WGEEP) വിശ്വസിക്കുന്നു. പകരം പരിസ്ഥിതി ദുർബലമേഖലകളുടെ അന്തിമ അതിർത്തി നിർണ്ണയത്തിന്‌ (സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങളും യൂണെസ്‌കോ പൈതൃക സൈറ്റുകളായി നിർണ്ണയിച്ചിട്ടുള്ളവ ഉൾപ്പെടെ) സൂക്ഷ്‌മജലസ്രോതസ്സുകളും വില്ലേജ്‌ അതിർത്തികളും കണക്കിലെടുത്തുകൊണ്ട്‌ നിയന്ത്രിത പ്രോത്സാഹനഘടകങ്ങളടങ്ങിയ ഒരു സംവിധാനം വേണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. ഇത്‌ ഗ്രാമപഞ്ചായത്തുകൾ, താലൂക്ക്‌ പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തുകൾ, നഗരപാലികകൾ എന്നീ തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ സംസ്ഥാനതല അതോറിട്ടിയുടെയും ജില്ലാകമ്മിറ്റികളുടെയും പൊതുവായ മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന ഒരു സംവിധാനമായിരിക്കണം. ഗോവ റീജിയണൽ പ്ലാൻ 2021 തയ്യാറാക്കിയ വേളയിൽ ഇതിന്‌ സമാനമായ ഒരു പ്രക്രിയയാണ്‌ നടന്നത്‌. ഈ പദ്ധതി ആസൂത്രണത്തിന്റെ ആദ്യപടിയായി ഗോവ സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ ജലം, ഭൂമി എന്നിവയുടെ വിപുലമായ ഡേറ്റാബേസ്‌ തയ്യാറാക്കി. പക്ഷെ പശ്ചിമഘട്ട ഡേറ്റാബേസിന്റെ കാര്യത്തിൽ നിന്ന്‌ വ്യത്യസ്‌തമായി ഇത്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടില്ല. ഈ വിവരങ്ങൾ ചില ഗ്രാമസഭകൾക്ക്‌ കൈമാറി ഭൂമിയുടെ വിനിയോഗരീതി സംബന്ധിച്ച്‌ അവരുടെ നിർദ്ദേശങ്ങളും കൂടി കണക്കിലെടുത്ത്‌ അവസാനപ്ലാൻ തയ്യാറാക്കുകയായിരുന്നു. എന്നാൽ ഗ്രാമസഭാ നിർദ്ദേശങ്ങളിൽ നിന്ന്‌ മാറ്റം വേണമെന്ന്‌ തോന്നിയപ്പോൾ ഇക്കാര്യം വീണ്ടും ഗ്രാമസഭകളുമായിചർച്ച ചെയ്യാൻ ഗോവ സർക്കാർ തയ്യാറായില്ല.
എന്നിരുന്നാലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒന്നാണിത്‌. അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒരു മാതൃകാ പദ്ധതിയാണ്‌ കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ '' ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യസമ്പന്ന പ്രദേശങ്ങളുടെ സംരക്ഷണം.'' സംബന്ധിച്ച പദ്ധതി. ഗ്രാമപഞ്ചായത്തുകൾ, താലൂക്കുപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ,നഗരപാലികകൾ, മഹാനഗരപാലികകൾ, തുടങ്ങി വിവിധ തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ അധികാരത്തിലും പ്രവർത്തനത്തിലും അധിഷ്‌ഠിതമായ നടപടിക്രമമാണ്‌ ഇവിടെ അവലംബിച്ചത്‌. ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനത്തിലൂടെ ഇത്‌ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡുകളുമായും, ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയ്‌ക്കാകമാനം ബാധകമായ 2002 ലെ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികളുടെ ഘടന പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ അനുയോജ്യവും പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുന്നതിന്‌ സുതാര്യവും പങ്കാളിത്തപരവുമായ സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശക്തമായ അടിത്തറയായും പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രാദേശിക പശ്ചാത്തലത്തിനനുസരിച്ച്‌ ഇവയുടെ മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്താനുള്ള മാർഗ്ഗമായും ഇത്‌ പ്രവർത്തിക്കുന്നു. വളരെ സ്വാഗതാർഹമായ ഈ പങ്കാളിത്ത പ്രക്രിയ പൂർണ്ണരൂപത്തിലാകാൻ സമയമെടുക്കും. വളരെ അഭികാമ്യമായ ഈ മാതൃക സ്വീകരിക്കണമെന്ന്‌ സമിതി ശക്തമായി ശുപാർശ ചെയ്യുന്നു. അതേ സമയം പശ്ചിമഘട്ടത്തിലെ വിലമതിക്കാനാകാത്ത പ്രകൃതി പൈതൃകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അടിയന്തിര നടപടി സ്വീകരിക്കണം. ഇതിനായി മന്ത്രാലയം സമിതി താലൂക്ക്‌ തലത്തിൽ ശുപാർശ ചെയ്‌ത പ്രകാരം മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും അതിരുകളും പട്ടിക ആറിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ അനുയോജ്യമായ നിയന്ത്രിത സംവിധാനവും ഉൾപ്പെടുത്തി പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണം.
എന്നിരുന്നാലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒന്നാണിത്‌. അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒരു മാതൃകാ പദ്ധതിയാണ്‌ കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ '' ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യസമ്പന്ന പ്രദേശങ്ങളുടെ സംരക്ഷണം.'' സംബന്ധിച്ച പദ്ധതി. ഗ്രാമപഞ്ചായത്തുകൾ, താലൂക്കുപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ,നഗരപാലികകൾ, മഹാനഗരപാലികകൾ, തുടങ്ങി വിവിധ തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ അധികാരത്തിലും പ്രവർത്തനത്തിലും അധിഷ്‌ഠിതമായ നടപടിക്രമമാണ്‌ ഇവിടെ അവലംബിച്ചത്‌. ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനത്തിലൂടെ ഇത്‌ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡുകളുമായും, ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയ്‌ക്കാകമാനം ബാധകമായ 2002 ലെ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികളുടെ ഘടന പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ അനുയോജ്യവും പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുന്നതിന്‌ സുതാര്യവും പങ്കാളിത്തപരവുമായ സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശക്തമായ അടിത്തറയായും പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രാദേശിക പശ്ചാത്തലത്തിനനുസരിച്ച്‌ ഇവയുടെ മാനേജ്‌മെന്റ്‌ സംവിധാനം രൂപപ്പെടുത്താനുള്ള മാർഗ്ഗമായും ഇത്‌ പ്രവർത്തിക്കുന്നു. വളരെ സ്വാഗതാർഹമായ ഈ പങ്കാളിത്ത പ്രക്രിയ പൂർണ്ണരൂപത്തിലാകാൻ സമയമെടുക്കും. വളരെ അഭികാമ്യമായ ഈ മാതൃക സ്വീകരിക്കണമെന്ന്‌ സമിതി ശക്തമായി ശുപാർശ ചെയ്യുന്നു. അതേ സമയം പശ്ചിമഘട്ടത്തിലെ വിലമതിക്കാനാകാത്ത പ്രകൃതി പൈതൃകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അടിയന്തിര നടപടി സ്വീകരിക്കണം. ഇതിനായി മന്ത്രാലയം സമിതി താലൂക്ക്‌ തലത്തിൽ ശുപാർശ ചെയ്‌ത പ്രകാരം മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും അതിരുകളും പട്ടിക ആറിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ അനുയോജ്യമായ നിയന്ത്രിത സംവിധാനവും ഉൾപ്പെടുത്തി പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണം.
===മേഖലാതല പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ===


വിശാല ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്‌ സംവേദന ക്ഷമതയുടെ അളവും പ്രാദേശികമായ പരിസ്ഥിതി-സാമൂഹ്യപശ്ചാത്തലവും കണക്കിലെടുത്തുകൊണ്ട്‌ വിവിധ ഗ്രേഡുകൾ അഥവാ തട്ടുകൾ ആയി തിരിക്കുന്ന ഒരു സമീപനമാണ്‌ ഇക്കാര്യത്തിൽ സമിതി സ്വീകരിക്കുന്നത്‌. ഏറ്റവും ഉയർന്ന സംവേദനക്ഷമതയുള്ള പ്രദേശത്തെ, പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, അതിൽ കുറവ്‌ സംവേദന ക്ഷമതയുള്ള പ്രദേശത്തെ മേഖല രണ്ട്‌ മിതമായ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല മൂന്ന ്‌എന്ന്‌ വിഭജിച്ചത്‌ ഈ അടിസ്ഥാനത്തിലാണ്‌. ഗ്രാമസഭകൾ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയ ഇതിനായി മുന്നോട്ടുവെയ്‌ക്കുന്നതോടൊപ്പം ഒരു തുടക്കമെന്ന നിലയിൽ യുക്തിസഹമായ മാർഗ്ഗരേഖയും നിർദ്ദേശിക്കുന്നു. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സമൂഹം വ്യക്തികൾ തുടങ്ങിയവരുമായെല്ലാം നടത്തിയ വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ്‌ ഈ മാർഗരേഖയ്‌ക്ക്‌ രൂപം നൽകിയത്‌. പട്ടിക 6 ൽ ഇത്‌ സംഗ്രഹിച്ചിരിക്കുന്നു.
വിശാല ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്‌ സംവേദന ക്ഷമതയുടെ അളവും പ്രാദേശികമായ പരിസ്ഥിതി-സാമൂഹ്യപശ്ചാത്തലവും കണക്കിലെടുത്തുകൊണ്ട്‌ വിവിധ ഗ്രേഡുകൾ അഥവാ തട്ടുകൾ ആയി തിരിക്കുന്ന ഒരു സമീപനമാണ്‌ ഇക്കാര്യത്തിൽ സമിതി സ്വീകരിക്കുന്നത്‌. ഏറ്റവും ഉയർന്ന സംവേദനക്ഷമതയുള്ള പ്രദേശത്തെ, പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, അതിൽ കുറവ്‌ സംവേദന ക്ഷമതയുള്ള പ്രദേശത്തെ മേഖല രണ്ട്‌ മിതമായ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല മൂന്ന ്‌എന്ന്‌ വിഭജിച്ചത്‌ ഈ അടിസ്ഥാനത്തിലാണ്‌. ഗ്രാമസഭകൾ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയ ഇതിനായി മുന്നോട്ടുവെയ്‌ക്കുന്നതോടൊപ്പം ഒരു തുടക്കമെന്ന നിലയിൽ യുക്തിസഹമായ മാർഗ്ഗരേഖയും നിർദ്ദേശിക്കുന്നു. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സമൂഹം വ്യക്തികൾ തുടങ്ങിയവരുമായെല്ലാം നടത്തിയ വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ്‌ ഈ മാർഗരേഖയ്‌ക്ക്‌ രൂപം നൽകിയത്‌. പട്ടിക 6 ൽ ഇത്‌ സംഗ്രഹിച്ചിരിക്കുന്നു.


പശ്ചിമഘട്ടത്തിലുടനീളം ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുത്‌. കടകളിലും വാണി ജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും മുൻഗണനാടിസ്ഥാന
പട്ടിക 6
ത്തിൽ (3വർഷത്തിൽ കൂടാതെ) പ്ലാസ്റ്റിക്‌ ബാഗുകളുടെ ഉപയോ
 
ഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം.
പശ്ചിമഘട്ടത്തിലുടനീളം
ഭൂവിനിയോഗം ജലസ്രോതസ്സുകൾ ജലാശയങ്ങൾ പ്രത്യേക വാസകേന്ദ്രങ്ങൾ, ഭൂമി ശാസ്‌ത്രപരമായി പ്രത്യേകതകളുള്ളയിടങ്ങൾ ജൈവവൈവിദ്ധ്യസ മ്പന്നമായ സ്ഥലങ്ങൾ, വിശുദ്ധവനങ്ങൾ എന്നിവിടങ്ങളിൽ യാതൊ രു കടന്നുകയറ്റവും അനുവദിക്കരുത്‌. പ്രത്യേക സാമ്പത്തിക മേഖ ലകൾ അനുവദിക്കരുത്‌ പുതിയ സുഖവാസകേന്ദ്രങ്ങൾ അനുവദി ക്കരുത്‌ പൊതുസ്ഥലങ്ങൾ സ്വകാര്യഭൂമിയാക്കരുത്‌
ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുത്‌. കടകളിലും വാണി ജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും മുൻഗണനാടിസ്ഥാന
ത്തിൽ (3വർഷത്തിൽ കൂടാതെ) പ്ലാസ്റ്റിക്‌ ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം.
 
ഭൂവിനിയോഗം
 
ജലസ്രോതസ്സുകൾ ജലാശയങ്ങൾ പ്രത്യേക വാസകേന്ദ്രങ്ങൾ, ഭൂമി ശാസ്‌ത്രപരമായി പ്രത്യേകതകളുള്ളയിടങ്ങൾ ജൈവവൈവിദ്ധ്യസ മ്പന്നമായ സ്ഥലങ്ങൾ, വിശുദ്ധവനങ്ങൾ എന്നിവിടങ്ങളിൽ യാതൊ രു കടന്നുകയറ്റവും അനുവദിക്കരുത്‌. പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌ പുതിയ സുഖവാസകേന്ദ്രങ്ങൾ അനുവദി ക്കരുത്‌ പൊതുസ്ഥലങ്ങൾ സ്വകാര്യഭൂമിയാക്കരുത്‌


വനം കൃഷിഭൂമികൾ രൂപാന്തരപ്പെടുത്താൻ അനുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതിനും പ്രദേശവാസികളുടെ ജനസംഖ്യാ വർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാധകമല്ല.
വനം കൃഷിഭൂമികൾ രൂപാന്തരപ്പെടുത്താൻ അനുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതിനും പ്രദേശവാസികളുടെ ജനസംഖ്യാ വർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാധകമല്ല.
നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ, പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി സ്‌പുടംചെയ്‌തെടുക്കുന്ന പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ടൂറിസം നയം തു ടരാം.
അതോറിട്ടിക്ക്‌ സ മർപ്പിക്കുന്ന റോഡ്‌, മറ്റടിസ്ഥാനസൗകര്യവികസന പദ്ധതികൾ നടപ്പാക്കും മുൻപ്‌ പ്രാദേശിക ആസൂത്രണ അതോറിട്ടികൾ പരിശോധിക്കുകയും ഇതിനായി പരിസ്ഥിതിക്ക്‌ കൊടുക്കേണ്ട വിലയും ജനത്തിനുള്ള നേട്ടവും ത മ്മിൽ അപഗ്രഥിച്ച്‌ നോക്കുകയും വേ ണം.


വനം കൃഷിഭൂമികൾ രൂ പാന്തരപ്പെടുത്താൻ അ നുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതി നും പ്രദേശവാസികളുടെ ജനസംഖ്യാവർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാ ധകമല്ല.
നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ, പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി സ്‌പുടംചെയ്‌തെടുക്കുന്ന പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ടൂറിസം നയം തുടരാം.
 
അതോറിട്ടിക്ക്‌ സ മർപ്പിക്കുന്ന റോഡ്‌, മറ്റടിസ്ഥാനസൗകര്യവികസന പദ്ധതികൾ നടപ്പാക്കും മുൻപ്‌ പ്രാദേശിക ആസൂത്രണ അതോറിട്ടികൾ പരിശോധിക്കുകയും ഇതിനായി പരിസ്ഥിതിക്ക്‌ കൊടുക്കേണ്ട വിലയും ജനത്തിനുള്ള നേട്ടവും ത മ്മിൽ അപഗ്രഥിച്ച്‌ നോക്കുകയും വേണം.
 
വനം കൃഷിഭൂമികൾ രൂ പാന്തരപ്പെടുത്താൻ അ നുവദിക്കരുത്‌. കൃഷിഭൂമി വനമായോ വൃക്ഷവിളകൾക്കോ ഉപയോഗിക്കുന്നതി നും പ്രദേശവാസികളുടെ ജനസംഖ്യാവർദ്ധനവിനെ കുടിയിരുത്തുന്നതിനും ഇത്‌ ബാധകമല്ല.
 
നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ പശ്ചിമഘട്ട പരിസ്ഥിതി സ്‌പുടം ചെയ്‌ തെടുക്കുന്ന പരിസ്ഥിതി വനം അതോറിട്ടി മന്ത്രാലയത്തിന്റെ ടൂറിസം നയം തുടരാം.
നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യത്തിൽ പശ്ചിമഘട്ട പരിസ്ഥിതി സ്‌പുടം ചെയ്‌ തെടുക്കുന്ന പരിസ്ഥിതി വനം അതോറിട്ടി മന്ത്രാലയത്തിന്റെ ടൂറിസം നയം തുടരാം.


സാമൂഹ്യ-സാമ്പത്തികപരിസ്ഥിതി നിബന്ധനകൾക്കും ആഘാത അ പഗ്രഥനത്തിനും വിധേയമായി കൃഷിഭൂമി കൃ ഷിയിതര ആവശ്യങ്ങൾക്ക്‌ മാറ്റുന്നത്‌ അ നുവദിക്കും.
സാമൂഹ്യ-സാമ്പത്തികപരിസ്ഥിതി നിബന്ധനകൾക്കും ആഘാത അ പഗ്രഥനത്തിനും വിധേയമായി കൃഷിഭൂമി കൃ ഷിയിതര ആവശ്യങ്ങൾക്ക്‌ മാറ്റുന്നത്‌ അനുവദിക്കും.
 
ബിൽഡിങ്ങ്‌ കോഡുകൾ
ബിൽഡിങ്ങ്‌ കോഡുകൾ
ഹരിത സാങ്കേതിക വിദ്യ യും ഹരിത നിർമ്മാണ
ഹരിത സാങ്കേതിക വിദ്യയും ഹരിത നിർമ്മാണസാമഗ്രികളും
സാമഗ്രികളും
 
സ്റ്റീൽ സിമന്റ്‌, മണൽ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജലസംരക്ഷണത്തിനും പാരമ്പര്യേതര ഊർജ്ജ ഉൽപാദനത്തിനും ജലസംസ്‌കരണത്തിനും ഊന്നൽ നൽകുന്ന പരിസ്ഥിതി സൗഹൃദനിർ മ്മാണ സാമഗ്രികളും നിർമ്മാണരീതിയും അവലംബിച്ചുള്ള ബിൽഡിംഗ്‌ കോഡിന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപം നൽകണം.
സ്റ്റീൽ സിമന്റ്‌, മണൽ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജലസംരക്ഷണത്തിനും പാരമ്പര്യേതര ഊർജ്ജ ഉൽപാദനത്തിനും ജലസംസ്‌കരണത്തിനും ഊന്നൽ നൽകുന്ന പരിസ്ഥിതി സൗഹൃദനിർ മ്മാണ സാമഗ്രികളും നിർമ്മാണരീതിയും അവലംബിച്ചുള്ള ബിൽഡിംഗ്‌ കോഡിന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപം നൽകണം.


സ്ഥലത്തിന്റെ തുറസ്സായ പ്ര ദേശത്തെ ലാന്റ്‌ സ ്‌കേ പ്പി ങ്ങും വികസനവും സംസ്‌കരണവും
 
സ്ഥലത്തിന്റെ തുറസ്സായ പ്ര ദേശത്തെ ലാന്റ്‌ സ ്‌കേപ്പി ങ്ങും വികസനവും സംസ്‌കരണവും
 
പരിസ്ഥിതി സൗഹൃദ ഭവനനിർമ്മാണത്തിന്റെ ഗ്രീൻബിൽ ഡിംഗ്‌സർട്ടിഫിക്കേഷന്റെ മാർഗരേഖകൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള മേൽ മണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ നിർമ്മാണ/വികസനരീതികൾ സ്വീകരിക്കണം. GRIHA ( Green Rating for Integrated Habitat Assessment) യോ മറ്റ്‌ അനുയോജ്യ കോ ഡോ പ്രോത്സാഹിപ്പിക്കണം
പരിസ്ഥിതി സൗഹൃദ ഭവനനിർമ്മാണത്തിന്റെ ഗ്രീൻബിൽ ഡിംഗ്‌സർട്ടിഫിക്കേഷന്റെ മാർഗരേഖകൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള മേൽ മണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ നിർമ്മാണ/വികസനരീതികൾ സ്വീകരിക്കണം. GRIHA ( Green Rating for Integrated Habitat Assessment) യോ മറ്റ്‌ അനുയോജ്യ കോ ഡോ പ്രോത്സാഹിപ്പിക്കണം
ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും നികത്തുകയും വിദേശസസ്യ-വൃക്ഷ ഇനങ്ങൾ നടുകയും ചെയ്യുന്നത്‌ ഉപേക്ഷിക്കണം.
ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും നികത്തുകയും വിദേശസസ്യ-വൃക്ഷ ഇനങ്ങൾ നടുകയും ചെയ്യുന്നത്‌ ഉപേക്ഷിക്കണം.
ഗ്രൗണ്ടിൽ ഓടും കല്ലും പാകുന്നതും സിമന്റിട്ട്‌ ഉറപ്പിച്ചിരിക്കുന്നതും പരമാവധി പരിമിതപ്പെടുത്തണം. അഥവാ അങ്ങനെ ചെയ്‌താൽ തന്നെ മുകളിൽ വീഴുന്ന വെള്ളം അടിയിലേക്ക്‌ അരിച്ചിറങ്ങാൻ സൗകര്യമുണ്ടാക്കണം.
ഗ്രൗണ്ടിൽ ഓടും കല്ലും പാകുന്നതും സിമന്റിട്ട്‌ ഉറപ്പിച്ചിരിക്കുന്നതും പരമാവധി പരിമിതപ്പെടുത്തണം. അഥവാ അങ്ങനെ ചെയ്‌താൽ തന്നെ മുകളിൽ വീഴുന്ന വെള്ളം അടിയിലേക്ക്‌ അരിച്ചിറങ്ങാൻ സൗകര്യമുണ്ടാക്കണം.


വരി 984: വരി 1,142:
ആരോഗ്യത്തിന്‌ ഹാനികരമായവയും രാസമാലിന്യങ്ങളും ജൈവമെഡിക്കൽ മാലിന്യങ്ങളും പുന:ചംക്രമണം നടത്താവുന്ന വസ്‌തുക്കളും കൈകാര്യം ചെയ്യാനുപയുക്തമായ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക്‌ നൽകണം.
ആരോഗ്യത്തിന്‌ ഹാനികരമായവയും രാസമാലിന്യങ്ങളും ജൈവമെഡിക്കൽ മാലിന്യങ്ങളും പുന:ചംക്രമണം നടത്താവുന്ന വസ്‌തുക്കളും കൈകാര്യം ചെയ്യാനുപയുക്തമായ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക്‌ നൽകണം.


ആരോഗ്യത്തിന്‌ ഹാ നികരമായതോ, രാസമാലിന്യങ്ങളോ സം സ്‌ക്കരിക്കുന്ന യൂണി റ്റുകൾ പാടില്ല
ആരോഗ്യത്തിന്‌ ഹാനികരമായതോ, രാസമാലിന്യങ്ങളോ സം സ്‌ക്കരിക്കുന്ന യൂണിറ്റുകൾ പാടില്ല


ആരോഗ്യത്തിന്‌ ഹാനികരമായതോ, രാസമാലിന്യങ്ങളോ സംസ്‌ക്കരിക്കുന്ന യൂണിറ്റുകൾ പാടില്ല
ആരോഗ്യത്തിന്‌ ഹാനികരമായതോ, രാസമാലിന്യങ്ങളോ സംസ്‌ക്കരിക്കുന്ന യൂണിറ്റുകൾ പാടില്ല


പുനഃചംക്രമണത്തി നും മാലിന്യസംസ്‌കരണത്തിനുമുള്ള യൂ ണിറ്റുകൾ മലിനീകരണനിയന്ത്രണ ബോർ ഡുകളുടെ വ്യവസ്ഥകൾക്ക്‌ വിധേയമായി മേഖല 3 ൽ സ്ഥാപി ക്കാം. തൊട്ടടുത്തു ള്ള മേഖല-ഒന്നിനും ര ണ്ടിനും കൂടി ഇത്‌ ഉപകരിക്കണം.
പുനഃചംക്രമണത്തിനും മാലിന്യസംസ്‌കരണത്തിനുമുള്ള യൂണിറ്റുകൾ മലിനീകരണനിയന്ത്രണ ബോർഡുകളുടെ വ്യവസ്ഥകൾക്ക്‌ വിധേയമായി മേഖല 3 ൽ സ്ഥാപിക്കാം. തൊട്ടടുത്തു ള്ള മേഖല-ഒന്നിനും രണ്ടിനും കൂടി ഇത്‌ ഉപകരിക്കണം.


മലിനജലസംസ്‌കരണം
മലിനജലസംസ്‌കരണം


എല്ലാവിധ കെട്ടിടങ്ങൾക്കും മലിനജലസംസ്‌കരണ സംവിധാനം നിർബന്ധിതമാക്കണം. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന സാങ്കേതിക വിദ്യ വ്യത്യസ്‌തമാകാം.
എല്ലാവിധ കെട്ടിടങ്ങൾക്കും മലിനജലസംസ്‌കരണ സംവിധാനം നിർബന്ധിതമാക്കണം. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന സാങ്കേതിക വിദ്യ വ്യത്യസ്‌തമാകാം.
പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച്‌ മലിനജലം സംസ്‌ക്കരിച്ച്‌ വീണ്ടും ഉപയോഗിക്കുകയോ റീചാർജ്‌ ചെയ്യുകയോ റിസൈക്കിൾ ചെയ്യുകയോ ആവാം. സാധിക്കുമെങ്കിൽ ഇതിൽ നിന്ന്‌ ഊർജ്ജം വീണ്ടെടുക്കാനും അനുവദിക്കണം.
പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച്‌ മലിനജലം സംസ്‌ക്കരിച്ച്‌ വീണ്ടും ഉപയോഗിക്കുകയോ റീചാർജ്‌ ചെയ്യുകയോ റിസൈക്കിൾ ചെയ്യുകയോ ആവാം. സാധിക്കുമെങ്കിൽ ഇതിൽ നിന്ന്‌ ഊർജ്ജം വീണ്ടെടുക്കാനും അനുവദിക്കണം.


വരി 998: വരി 1,157:


തദ്ദേശഭരണസ്ഥാപനതലത്തിൽ ജലവിഭവ മാനേജ്‌മെന്റിനുള്ള വികേ ന്ദ്രീകൃത പദ്ധതികൾ തയ്യാറാക്കണം.
തദ്ദേശഭരണസ്ഥാപനതലത്തിൽ ജലവിഭവ മാനേജ്‌മെന്റിനുള്ള വികേ ന്ദ്രീകൃത പദ്ധതികൾ തയ്യാറാക്കണം.
വളരെ ഉയർന്ന പ്രദേശത്തുള്ള ജലാശയങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കണം.
വളരെ ഉയർന്ന പ്രദേശത്തുള്ള ജലാശയങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കണം.
ജലവൈദ്യുത പദ്ധതികളുടെയും വൻകിട ജലസേചന പദ്ധതികളുടെയും നിലനിൽപ്പിനായി അവയുടെ വൃഷ്‌ടിപ്രദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിപാലിക്കണം.
ജലവൈദ്യുത പദ്ധതികളുടെയും വൻകിട ജലസേചന പദ്ധതികളുടെയും നിലനിൽപ്പിനായി അവയുടെ വൃഷ്‌ടിപ്രദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിപാലിക്കണം.
സമൂഹപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ജലത്തിന്റെ ഗുണമേ ന്മയും മെച്ചപ്പെടുത്താനായി ശാസ്‌ത്രീയമാർഗ്ഗങ്ങൾ അവലംബിക്കണം.
സമൂഹപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ജലത്തിന്റെ ഗുണമേ ന്മയും മെച്ചപ്പെടുത്താനായി ശാസ്‌ത്രീയമാർഗ്ഗങ്ങൾ അവലംബിക്കണം.
അനുയോജ്യമായ സാങ്കേതിക മാർഗ്ഗങ്ങളുപയോഗിച്ചും പൊതുജന ബോധവൽക്കരണത്തിലൂടെയും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.
അനുയോജ്യമായ സാങ്കേതിക മാർഗ്ഗങ്ങളുപയോഗിച്ചും പൊതുജന ബോധവൽക്കരണത്തിലൂടെയും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.
പശ്ചിമഘട്ടത്തിലെ നദീതടങ്ങളിൽ നദികൾ ഗതിതിരിച്ചുവിടാൻ അനുവദിക്കരുത്‌.
പശ്ചിമഘട്ടത്തിലെ നദീതടങ്ങളിൽ നദികൾ ഗതിതിരിച്ചുവിടാൻ അനുവദിക്കരുത്‌.


1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3438" എന്ന താളിൽനിന്ന് ശേഖരിച്ചത്