അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,331: വരി 1,331:
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====


ി മത്സ്യവൈവിദ്ധ്യവും ആരോഗ്യവും വിലയിരുത്താൻ മത്സ്യ സമ്പത്ത്‌ തുടർച്ചയായി അവലോകന വിധേയമാക്കണം.
* മത്സ്യവൈവിദ്ധ്യവും ആരോഗ്യവും വിലയിരുത്താൻ മത്സ്യ സമ്പത്ത്‌ തുടർച്ചയായി അവലോകന വിധേയമാക്കണം.
ി ജലാശയങ്ങളുടെ അടിത്തട്ടിലടിഞ്ഞ്‌ മത്സ്യങ്ങളുടെ പ്രജനനത്തെ തടസ്സപ്പെടുത്തുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരോധിക്കണം.
 
ി ശുദ്ധജലമത്സ്യജൈവ വൈവിദ്ധ്യവും സംരക്ഷിക്കാനുള്ള നടപടികൾ മത്സ്യനയത്തിൽ ഉൾപ്പെടുത്തണം.
* ജലാശയങ്ങളുടെ അടിത്തട്ടിലടിഞ്ഞ്‌ മത്സ്യങ്ങളുടെ പ്രജനനത്തെ തടസ്സപ്പെടുത്തുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരോധിക്കണം.
ി വിപുലമായ സൂക്ഷ്‌മ-ഭൂമിശാസ്‌ത്ര സർവ്വെയിലൂടെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുടെയും ഇവിടെമാത്രം കാണുന്ന ഇനങ്ങളുടെയും ജനസംഖ്യ, ഭൂമിശാസ്‌ത്രപരമായ വിതരണം എന്നിവയെ സംബന്ധിച്ച ഡേറ്റാബാങ്ക്‌ ശക്തിപ്പെടുത്തണം. പരിസ്ഥിതി സംവേദനക്ഷമതയുളള മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളുടെ സവിശേഷതകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഇനങ്ങളുടെ സംരക്ഷണത്തിനായി അക്വാട്ടിക്‌ റിസർവ്വുകൾ സ്ഥാപിക്കുന്നതിൽ നമ്മെ സഹായിക്കും.
 
ി മത്സ്യങ്ങളുടെ കുടിയേറ്റം, പ്രജനനസ്വഭാവം, ഭീഷണി നേരിടുന്നവയുടെ പ്രതികൂല ഘടകങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച വ്യാപകമായ സർവ്വെയിലൂടെയും അപഗ്രഥനത്തിലൂടെയും സ്വായത്തമാക്കണം. അത്തരമൊരു ഡേറ്റാബേസ്‌ ഇവയുടെ സംരക്ഷണത്തിന്‌ ആവശ്യമാണ്‌.
* ശുദ്ധജലമത്സ്യജൈവ വൈവിദ്ധ്യവും സംരക്ഷിക്കാനുള്ള നടപടികൾ മത്സ്യനയത്തിൽ ഉൾപ്പെടുത്തണം.
ി സാമ്പത്തിക പ്രാധാന്യമുള്ള ഇനങ്ങളുടെ പ്രജനനത്തിനും വികാസത്തിനും ആവശ്യമായ മാർഗ്ഗ ങ്ങൾ വികസിപ്പിച്ചെടുക്കണം.
 
ി പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതും കടുത്ത ഭീഷണി നേരിടുന്നതുമായ ഇനങ്ങൾക്കും വേണ്ടി മാത്രമായി ഹാച്ചറികളും മറ്റും സ്ഥാപിക്കണം.
* വിപുലമായ സൂക്ഷ്‌മ-ഭൂമിശാസ്‌ത്ര സർവ്വെയിലൂടെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുടെയും ഇവിടെമാത്രം കാണുന്ന ഇനങ്ങളുടെയും ജനസംഖ്യ, ഭൂമിശാസ്‌ത്രപരമായ വിതരണം എന്നിവയെ സംബന്ധിച്ച ഡേറ്റാബാങ്ക്‌ ശക്തിപ്പെടുത്തണം. പരിസ്ഥിതി സംവേദനക്ഷമതയുളള മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളുടെ സവിശേഷതകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഇനങ്ങളുടെ സംരക്ഷണത്തിനായി അക്വാട്ടിക്‌ റിസർവ്വുകൾ സ്ഥാപിക്കുന്നതിൽ നമ്മെ സഹായിക്കും.
ി വിദേശമത്സ്യഇനങ്ങളുടെ പ്രകൃതിദത്ത ആവാസകേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ പറ്റി സമഗ്ര അന്വേഷണം നടത്തണം. വിദേശഇനങ്ങളുടെ നിയന്ത്രണത്തിനും ക്വാറന്റൈനും വേണ്ടി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദവും കുറ്റമറ്റതും ആക്കണം.
 
ി വയലുകളും ചതുപ്പുകളും തികഞ്ഞതുമൂലം മത്സ്യങ്ങളുടെ പ്രജനനസൗകര്യം നഷ്‌ടപ്പെടുന്നത്‌ കുറയ്‌ക്കാനായി കർശനപരിശോധനയും അപഗ്രഥനവും നിയമം നടപ്പാക്കലുമെല്ലാം ഉറപ്പുവരുത്തണം.
* മത്സ്യങ്ങളുടെ കുടിയേറ്റം, പ്രജനനസ്വഭാവം, ഭീഷണി നേരിടുന്നവയുടെ പ്രതികൂല ഘടകങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച വ്യാപകമായ സർവ്വെയിലൂടെയും അപഗ്രഥനത്തിലൂടെയും സ്വായത്തമാക്കണം. അത്തരമൊരു ഡേറ്റാബേസ്‌ ഇവയുടെ സംരക്ഷണത്തിന്‌ ആവശ്യമാണ്‌.
ി മത്സ്യ സ്രോതസ്സുകളുടെ സുസ്ഥിരവും നിലിനിൽപ്പും ഉറപ്പുവരുത്താനുള്ള ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുക.
 
ി മത്സ്യങ്ങളുടെ പ്രജനനകാലത്ത്‌ മത്സ്യബന്ധനത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുക.
* സാമ്പത്തിക പ്രാധാന്യമുള്ള ഇനങ്ങളുടെ പ്രജനനത്തിനും വികാസത്തിനും ആവശ്യമായ മാർഗ്ഗ ങ്ങൾ വികസിപ്പിച്ചെടുക്കണം.
ി മത്സ്യസങ്കേതങ്ങൾ സ്ഥാപിക്കുക.
 
ി പല നാടൻ മത്സ്യങ്ങളുടെയും ആവാസകേന്ദ്രങ്ങൾ നശിപ്പിക്കുന്ന മണൽ ഖനനം നിയന്ത്രിക്കുക.
* പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതും കടുത്ത ഭീഷണി നേരിടുന്നതുമായ ഇനങ്ങൾക്കും വേണ്ടി മാത്രമായി ഹാച്ചറികളും മറ്റും സ്ഥാപിക്കണം.
ി നദിക്കരകളെ സംരക്ഷിക്കാനായി സ്വദേശിസസ്യങ്ങൾ ഉപയോഗിച്ചുള്ള കറന്റ്‌ വേലി സ്ഥാപിക്കുക.
 
ി റിവർമാനേജ്‌മെന്റ്‌ ഫണ്ട്‌ നദികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ മാത്രമേ വിനിയോഗിക്കാവൂ. മറ്റ്‌ നിർമ്മാണവികസന പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കുവാൻ സാധ്യമല്ല.
* വിദേശമത്സ്യഇനങ്ങളുടെ പ്രകൃതിദത്ത ആവാസകേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ പറ്റി സമഗ്ര അന്വേഷണം നടത്തണം.  
ി അലങ്കാര മത്സ്യസമാഹരണത്തെ നിയന്ത്രിക്കുക.
വിദേശഇനങ്ങളുടെ നിയന്ത്രണത്തിനും ക്വാറന്റൈനും വേണ്ടി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദവും കുറ്റമറ്റതും ആക്കണം.
അതോറിട്ടിക്കുള്ള നിർദ്ദേശങ്ങൾ
 
* വയലുകളും ചതുപ്പുകളും തികഞ്ഞതുമൂലം മത്സ്യങ്ങളുടെ പ്രജനനസൗകര്യം നഷ്‌ടപ്പെടുന്നത്‌ കുറയ്‌ക്കാനായി കർശനപരിശോധനയും അപഗ്രഥനവും നിയമം നടപ്പാക്കലുമെല്ലാം ഉറപ്പുവരുത്തണം.
 
* മത്സ്യ സ്രോതസ്സുകളുടെ സുസ്ഥിരവും നിലിനിൽപ്പും ഉറപ്പുവരുത്താനുള്ള ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുക.
 
* മത്സ്യങ്ങളുടെ പ്രജനനകാലത്ത്‌ മത്സ്യബന്ധനത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുക.
 
* മത്സ്യസങ്കേതങ്ങൾ സ്ഥാപിക്കുക.
 
* പല നാടൻ മത്സ്യങ്ങളുടെയും ആവാസകേന്ദ്രങ്ങൾ നശിപ്പിക്കുന്ന മണൽ ഖനനം നിയന്ത്രിക്കുക.
 
* നദിക്കരകളെ സംരക്ഷിക്കാനായി സ്വദേശിസസ്യങ്ങൾ ഉപയോഗിച്ചുള്ള കറന്റ്‌ വേലി സ്ഥാപിക്കുക.
 
* റിവർമാനേജ്‌മെന്റ്‌ ഫണ്ട്‌ നദികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ മാത്രമേ വിനിയോഗിക്കാവൂ. മറ്റ്‌ നിർമ്മാണവികസന പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കുവാൻ സാധ്യമല്ല.
 
* അലങ്കാര മത്സ്യസമാഹരണത്തെ നിയന്ത്രിക്കുക.
 
'''അതോറിട്ടിക്കുള്ള നിർദ്ദേശങ്ങൾ'''
 
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്കുള്ള ചില പ്രവർത്തന നിർദ്ദേശങ്ങൾ
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്കുള്ള ചില പ്രവർത്തന നിർദ്ദേശങ്ങൾ
1. ലഭ്യമായിട്ടുള്ള വ്യത്യസ്‌ത നയങ്ങളും നിയമവ്യവസ്ഥകളും ഏകോപിപ്പിക്കണം. ശുദ്ധജല മത്സ്യങ്ങളെ സംരക്ഷിക്കാനും ഉദ്ദേശിച്ച ഫലം ലഭിക്കാനുമായി ഇവ കേന്ദ്ര സംസ്ഥാന സർക്കാർ തലത്തിലുള്ള ഉപഭോക്തൃ ഏജൻസികൾ വഴി നടപ്പാക്കണം.
1. ലഭ്യമായിട്ടുള്ള വ്യത്യസ്‌ത നയങ്ങളും നിയമവ്യവസ്ഥകളും ഏകോപിപ്പിക്കണം. ശുദ്ധജല മത്സ്യങ്ങളെ സംരക്ഷിക്കാനും ഉദ്ദേശിച്ച ഫലം ലഭിക്കാനുമായി ഇവ കേന്ദ്ര സംസ്ഥാന സർക്കാർ തലത്തിലുള്ള ഉപഭോക്തൃ ഏജൻസികൾ വഴി നടപ്പാക്കണം.
2. നിയമവിരുദ്ധമായി ജലാശയങ്ങൾ കയ്യേറുന്നതും രൂപമാറ്റം വരുത്തുന്നതും തടയാൻ ആവശ്യമായ നടപടികൾക്ക്‌ രൂപം നൽകണം.
2. നിയമവിരുദ്ധമായി ജലാശയങ്ങൾ കയ്യേറുന്നതും രൂപമാറ്റം വരുത്തുന്നതും തടയാൻ ആവശ്യമായ നടപടികൾക്ക്‌ രൂപം നൽകണം.


ബോക്‌സ്‌ 3 : വൈതരണ മത്സ്യസങ്കേതം (മഹാരാഷ്‌ട്ര) - 22 മേയ്‌ 2011
'''ബോക്‌സ്‌ 3 : വൈതരണ മത്സ്യസങ്കേതം (മഹാരാഷ്‌ട്ര) - 22 മേയ്‌ 2011'''
 
വൈതരണയിലെയും സമീപപ്രദേശങ്ങളിലെയും അണക്കെട്ടുകളിൽ സന്ദർശനം നടത്തുന്ന വേളയിൽ താനെജില്ലയിലെ വാട താലൂക്കിലെ തിലാസി വില്ലേജിൽ മനോഹരമായ ഒരു മത്സ്യസങ്കേതം കാണാനിടയായി. നിങ്ങൾക്കും താൽപര്യമായിരിക്കും എന്ന ചിന്തയിലാണ്‌ ഇത്‌ എഴുതുന്നത്‌.
വൈതരണയിലെയും സമീപപ്രദേശങ്ങളിലെയും അണക്കെട്ടുകളിൽ സന്ദർശനം നടത്തുന്ന വേളയിൽ താനെജില്ലയിലെ വാട താലൂക്കിലെ തിലാസി വില്ലേജിൽ മനോഹരമായ ഒരു മത്സ്യസങ്കേതം കാണാനിടയായി. നിങ്ങൾക്കും താൽപര്യമായിരിക്കും എന്ന ചിന്തയിലാണ്‌ ഇത്‌ എഴുതുന്നത്‌.
അഷർ വൈതരണ അണക്കെട്ടിന്റെ താഴെ കട്ടിയുള്ള പാറയിലെ അരുവിയാണ്‌ സൈറ്റ്‌. ഇതിന്റെ കരയിലാണ്‌ മണ്ഡികേശ്വർ ശിവക്ഷേത്രം. തൊട്ടടുത്ത കരയിലെ പ്രദേശത്ത്‌ ആഴമേറിയ കുളങ്ങളും അവയിൽ വറ്റാത്ത വെള്ളവുമുണ്ട്‌. ഡക്കാർ മഹ്‌സീർ എന്ന മത്സ്യങ്ങളുടെ ഒരു ആവാസ കേന്ദ്രമാണിവിടം. ശ്രിംഗേരി അഥവാ ചിപ്ലഗുഡെയിലെ പോലെ ഇവിടെ മത്സ്യങ്ങൾ ആഹാരം തേടി മുകൾപ്പരപ്പിലേക്കെത്താറില്ല. എന്നാൽ ഇവിടത്തെ മത്സ്യങ്ങളുടെ വലിപ്പം തുൻഗെയിലെ ഇതേ ഇനത്തിന്റേതിനേക്കാൾ വളരെ വലുതാണ്‌. ഇവിടെ മീൻപിടിത്തം നിരോധിച്ചിരിക്കുകയാണ്‌. ഇവിടെ മത്സ്യങ്ങളെ ഒരു തരത്തിലും ശല്യപ്പെടുത്തുന്നില്ല. അതേ സമയം തുണി അലക്കൽ, പാത്രം കഴുകൽ എന്നിവ അവിടെ നടക്കുന്നുണ്ട്‌. 5 വർഷം മുൻപ്‌ മുകളിലെ റിസർവോയറിൽ നിന്ന്‌ ദീർഘനാളത്തേയ്‌ക്ക്‌ വെള്ളം തുറന്നു വിടാതിരുന്നതുമൂലം ഇവിടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇപ്പോ ഇവിടെ മറ്റൊരു റിസർവോയർ കൂടിയുണ്ട്‌. മഹാരാഷ്‌ട്രയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്‌ ഇതിനടുത്താണ്‌ ഉയർന്നുവരുന്നത്‌.
അഷർ വൈതരണ അണക്കെട്ടിന്റെ താഴെ കട്ടിയുള്ള പാറയിലെ അരുവിയാണ്‌ സൈറ്റ്‌. ഇതിന്റെ കരയിലാണ്‌ മണ്ഡികേശ്വർ ശിവക്ഷേത്രം. തൊട്ടടുത്ത കരയിലെ പ്രദേശത്ത്‌ ആഴമേറിയ കുളങ്ങളും അവയിൽ വറ്റാത്ത വെള്ളവുമുണ്ട്‌. ഡക്കാർ മഹ്‌സീർ എന്ന മത്സ്യങ്ങളുടെ ഒരു ആവാസ കേന്ദ്രമാണിവിടം. ശ്രിംഗേരി അഥവാ ചിപ്ലഗുഡെയിലെ പോലെ ഇവിടെ മത്സ്യങ്ങൾ ആഹാരം തേടി മുകൾപ്പരപ്പിലേക്കെത്താറില്ല. എന്നാൽ ഇവിടത്തെ മത്സ്യങ്ങളുടെ വലിപ്പം തുൻഗെയിലെ ഇതേ ഇനത്തിന്റേതിനേക്കാൾ വളരെ വലുതാണ്‌. ഇവിടെ മീൻപിടിത്തം നിരോധിച്ചിരിക്കുകയാണ്‌. ഇവിടെ മത്സ്യങ്ങളെ ഒരു തരത്തിലും ശല്യപ്പെടുത്തുന്നില്ല. അതേ സമയം തുണി അലക്കൽ, പാത്രം കഴുകൽ എന്നിവ അവിടെ നടക്കുന്നുണ്ട്‌. 5 വർഷം മുൻപ്‌ മുകളിലെ റിസർവോയറിൽ നിന്ന്‌ ദീർഘനാളത്തേയ്‌ക്ക്‌ വെള്ളം തുറന്നു വിടാതിരുന്നതുമൂലം ഇവിടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇപ്പോ ഇവിടെ മറ്റൊരു റിസർവോയർ കൂടിയുണ്ട്‌. മഹാരാഷ്‌ട്രയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്‌ ഇതിനടുത്താണ്‌ ഉയർന്നുവരുന്നത്‌.


====വനങ്ങളും ജൈവവൈവിധ്യവും====


ശാസ്‌ത്രീയ കാഴ്‌ചപ്പാടോടെ വനജൈവ വൈവിദ്ധ്യമേഖലയെ അപഗ്രഥിക്കാൻ പുതിയൊരു ഉദ്യമം ഏറ്റെടുക്കേണ്ട സമയമാണിത്‌. ജെ.ഡി. ബർണലിന്റെ (1939) ഈ നിർവ്വചനത്തിൽ ഈ ശാസ്‌ത്രീയ കാഴ്‌ചപ്പാടുണ്ട്‌. '' ശാസ്‌ത്രം സന്ദേഹാത്മകത്വത്തിന്റെ ഒരു സംഘടിത പ്രവർത്തനമാണ്‌.' 1972-1980 വരെ കേന്ദ്ര ബഹിരാകാശ വകുപ്പ്‌ സെക്രട്ടറിയായിരുന്ന പ്രൊഫ. സതീശ്‌ ധവാൻ ഒരു യഥാർത്ഥ ശാസ്‌ത്രജ്ഞനാണ്‌. രാജ്യത്തിന്റെ വിസ്‌തീർണ്ണത്തിന്റെ 23 % വനമാണെന്ന വനം അധികൃതരുടെ അവകാശവാദത്തിൽ അദ്ദേഹം സംശയാലുവായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ഉപഗ്രഹത്തിന്റെ സഹായത്തോടെ ഒരു സ്വതന്ത്ര അന്വേഷണം ഇതുസംബന്ധിച്ച്‌ നടത്താൻ സ്‌പേസ്‌ ഡിപ്പാർട്ടുമെന്റിലെ തന്റെ സഹപ്രവർത്തകരോട്‌ ആവശ്യപ്പെട്ടു. അവരുടെ കണക്കിൽ വനത്തിന്റെ വിസ്‌തീർണ്ണം 14% ത്തിൽ താഴെ ആയിരുന്നു. ഇത്‌ ആരോഗ്യകരമായ ഒരു തർക്കത്തിലേക്ക്‌ വഴിതുറക്കുകയും ഒരു ഒത്തുതീർപ്പ്‌ എന്ന നിലയിൽ ഇത്‌ 19%എന്ന നിഗമനത്തിൽ എത്തുകയും ചെയ്‌തു. നിർഭാഗ്യവശാൽ ഉപഗ്രഹത്തിന്റെ സഹായത്തോടെ തുടർന്നുള്ള അപഗ്രഥന ചുമതല ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യക്ക്‌ കൈമാറിയതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയായി.
ശാസ്‌ത്രീയ കാഴ്‌ചപ്പാടോടെ വനജൈവ വൈവിദ്ധ്യമേഖലയെ അപഗ്രഥിക്കാൻ പുതിയൊരു ഉദ്യമം ഏറ്റെടുക്കേണ്ട സമയമാണിത്‌. ജെ.ഡി. ബർണലിന്റെ (1939) ഈ നിർവ്വചനത്തിൽ ഈ ശാസ്‌ത്രീയ കാഴ്‌ചപ്പാടുണ്ട്‌. '' ശാസ്‌ത്രം സന്ദേഹാത്മകത്വത്തിന്റെ ഒരു സംഘടിത പ്രവർത്തനമാണ്‌.' 1972-1980 വരെ കേന്ദ്ര ബഹിരാകാശ വകുപ്പ്‌ സെക്രട്ടറിയായിരുന്ന പ്രൊഫ. സതീശ്‌ ധവാൻ ഒരു യഥാർത്ഥ ശാസ്‌ത്രജ്ഞനാണ്‌. രാജ്യത്തിന്റെ വിസ്‌തീർണ്ണത്തിന്റെ 23 % വനമാണെന്ന വനം അധികൃതരുടെ അവകാശവാദത്തിൽ അദ്ദേഹം സംശയാലുവായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ഉപഗ്രഹത്തിന്റെ സഹായത്തോടെ ഒരു സ്വതന്ത്ര അന്വേഷണം ഇതുസംബന്ധിച്ച്‌ നടത്താൻ സ്‌പേസ്‌ ഡിപ്പാർട്ടുമെന്റിലെ തന്റെ സഹപ്രവർത്തകരോട്‌ ആവശ്യപ്പെട്ടു. അവരുടെ കണക്കിൽ വനത്തിന്റെ വിസ്‌തീർണ്ണം 14% ത്തിൽ താഴെ ആയിരുന്നു. ഇത്‌ ആരോഗ്യകരമായ ഒരു തർക്കത്തിലേക്ക്‌ വഴിതുറക്കുകയും ഒരു ഒത്തുതീർപ്പ്‌ എന്ന നിലയിൽ ഇത്‌ 19%എന്ന നിഗമനത്തിൽ എത്തുകയും ചെയ്‌തു. നിർഭാഗ്യവശാൽ ഉപഗ്രഹത്തിന്റെ സഹായത്തോടെ തുടർന്നുള്ള അപഗ്രഥന ചുമതല ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യക്ക്‌ കൈമാറിയതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയായി.
ഗണിതശാസ്‌ത്ര തത്വചിന്തകനായ വൈറ്റ്‌ ഹെഢിന്റെ (1927) അഭിപ്രായത്തിൽ ``ആധുനിക ശാസ്‌ത്രം ശക്തമായ വസ്‌തുതകൾ അവ യാഥാർത്ഥ്യമാണെങ്കിലും അല്ലെങ്കിലും അംഗീകരിക്കുന്നു.? അത്തരമൊരു വസ്‌തുതയാണ്‌ കടലാസു കടുവകളെ സംബന്ധിക്കുന്നത്‌. `സരിസ്‌ക'യിൽ കടുവകളെ കാണാനില്ലാതിരുന്നപ്പോഴും അവിടെ കടുവകൾ ഉണ്ടെന്ന ഔദ്യോഗിക വെളിപ്പെടുത്തലിനെ പറ്റി അന്വേഷിക്കാൻ 2005 ൽ പ്രധാന മന്ത്രി ഒരു `കടുവ കർമ്മസേന' രൂപീകരിച്ചു. ആ കർമ്മസേനയുടെ ഫീൽഡ്‌ സ്റ്റാഫിൽ നിന്ന്‌ ശേഖരിച്ച വിവരങ്ങൾ ചുവടെ.
ഗണിതശാസ്‌ത്ര തത്വചിന്തകനായ വൈറ്റ്‌ ഹെഢിന്റെ (1927) അഭിപ്രായത്തിൽ ``ആധുനിക ശാസ്‌ത്രം ശക്തമായ വസ്‌തുതകൾ അവ യാഥാർത്ഥ്യമാണെങ്കിലും അല്ലെങ്കിലും അംഗീകരിക്കുന്നു.? അത്തരമൊരു വസ്‌തുതയാണ്‌ കടലാസു കടുവകളെ സംബന്ധിക്കുന്നത്‌. `സരിസ്‌ക'യിൽ കടുവകളെ കാണാനില്ലാതിരുന്നപ്പോഴും അവിടെ കടുവകൾ ഉണ്ടെന്ന ഔദ്യോഗിക വെളിപ്പെടുത്തലിനെ പറ്റി അന്വേഷിക്കാൻ 2005 ൽ പ്രധാന മന്ത്രി ഒരു `കടുവ കർമ്മസേന' രൂപീകരിച്ചു. ആ കർമ്മസേനയുടെ ഫീൽഡ്‌ സ്റ്റാഫിൽ നിന്ന്‌ ശേഖരിച്ച വിവരങ്ങൾ ചുവടെ.


വരി 1,368: വരി 1,392:


ഔദ്യോഗിക കണക്ക്‌ മനപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാണ്‌. കർമ്മസേന യഥാർത്ഥ കണക്കെടുത്തിട്ടും കള്ളക്കണക്കുണ്ടാക്കിയവർക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. കാര്യങ്ങൾ മുറപോലെ എന്ന രീതി പോരാ എന്നാണിതിനർത്ഥം.
ഔദ്യോഗിക കണക്ക്‌ മനപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാണ്‌. കർമ്മസേന യഥാർത്ഥ കണക്കെടുത്തിട്ടും കള്ളക്കണക്കുണ്ടാക്കിയവർക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. കാര്യങ്ങൾ മുറപോലെ എന്ന രീതി പോരാ എന്നാണിതിനർത്ഥം.
ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ
 
വന-ജൈവ വൈവിദ്ധ്യമാനേജ്‌മെന്റിന്റെ ശാസ്‌ത്രീയ അടിസ്ഥാനം
=====ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ=====
 
'''വന-ജൈവ വൈവിദ്ധ്യമാനേജ്‌മെന്റിന്റെ ശാസ്‌ത്രീയ അടിസ്ഥാനം'''
 
ഇന്ന്‌ ഇന്ത്യയിൽ നിലവിലുള്ള വനം മാനേജ്‌മെന്റ്‌ സംവിധാനം 150 വർഷം മുമ്പ്‌ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയതാണ്‌. സുസ്ഥിര ഫലം തരുന്ന ഒരു ശാസ്‌ത്രീയസംവിധാനമാണിതെന്നാണ്‌ അവകാശവാദം. എന്നാൽ ശാസ്‌ത്രീയവും സുസ്ഥിരവും എന്നത്‌ വെറും അവകാശവാദം മാത്രമാണ്‌.വസ്‌തുതകളുടെ ഉറച്ച അടിത്തറയാണ്‌ ശാസ്‌ത്രത്തിനാധാരം. മേല്‌പറഞ്ഞ ശാസ്‌ത്രീയ വനം മാനേജ്‌മെന്റിന്‌ ഗുണമേന്മയുള്ള ഡാറ്റാബേസില്ല.
ഇന്ന്‌ ഇന്ത്യയിൽ നിലവിലുള്ള വനം മാനേജ്‌മെന്റ്‌ സംവിധാനം 150 വർഷം മുമ്പ്‌ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയതാണ്‌. സുസ്ഥിര ഫലം തരുന്ന ഒരു ശാസ്‌ത്രീയസംവിധാനമാണിതെന്നാണ്‌ അവകാശവാദം. എന്നാൽ ശാസ്‌ത്രീയവും സുസ്ഥിരവും എന്നത്‌ വെറും അവകാശവാദം മാത്രമാണ്‌.വസ്‌തുതകളുടെ ഉറച്ച അടിത്തറയാണ്‌ ശാസ്‌ത്രത്തിനാധാരം. മേല്‌പറഞ്ഞ ശാസ്‌ത്രീയ വനം മാനേജ്‌മെന്റിന്‌ ഗുണമേന്മയുള്ള ഡാറ്റാബേസില്ല.
വനം അധികൃതർ 1960 കളിൽ വനം സംരക്ഷണത്തിലെ ``ശ്രദ്ധിച്ചുപോവുക'' എന്ന സമീപനം മാറ്റി വനംതെളിച്ച്‌ തോട്ടങ്ങളാക്കുന്ന ?ആക്രമണരീതി? കൊണ്ടുവന്നു. യുക്കാലിപ്‌റ്റസ്‌, പൈൻ എന്നിവ ഉദാഹരണം. പക്ഷെ എന്തുതരം വൃക്ഷങ്ങളാണ്‌ അനുയോജ്യം, എന്ത്‌ ഉല്‌പാദനം ലഭിക്കും എന്നതിനെ പറ്റി യാതൊരു ശാസ്‌ത്രീയ ഗവേഷണവും നടത്തിയില്ല. അങ്ങനെ പശ്ചിമഘട്ടത്തിലെ ഏറ്റവും നല്ല വനങ്ങൾ വെട്ടിമാറ്റപ്പെട്ടു. ആ സ്ഥലത്ത്‌ യൂക്കാലിപ്‌ട്‌സ്‌ തോട്ടങ്ങൾ ഉയർന്നുവന്നു. ഹെക്‌ടറിന്‌ 14 മുതൽ 28 ടൺ വരെ തടി ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ ഉയർന്ന തോതിൽ മഴ ലഭിക്കുന്ന പ്രദേശമായതിനാൽ ഫംഗസ്‌ രോഗം മൂലം ഉല്‌പാദനം 1-3 ടൺ വരെ മാത്രമായി (പ്രസാദ്‌ 1984). കേരളത്തിലെയും കർണ്ണാടകത്തിലെയും മലഞ്ചെരിവുകളിലെ നിത്യഹരിതവനങ്ങൾ നിർജ്ജീവമായ യൂക്കാലിപ്‌റ്റസ്‌ കൊണ്ട്‌ നിറഞ്ഞു.
വനം അധികൃതർ 1960 കളിൽ വനം സംരക്ഷണത്തിലെ ``ശ്രദ്ധിച്ചുപോവുക'' എന്ന സമീപനം മാറ്റി വനംതെളിച്ച്‌ തോട്ടങ്ങളാക്കുന്ന ?ആക്രമണരീതി? കൊണ്ടുവന്നു. യുക്കാലിപ്‌റ്റസ്‌, പൈൻ എന്നിവ ഉദാഹരണം. പക്ഷെ എന്തുതരം വൃക്ഷങ്ങളാണ്‌ അനുയോജ്യം, എന്ത്‌ ഉല്‌പാദനം ലഭിക്കും എന്നതിനെ പറ്റി യാതൊരു ശാസ്‌ത്രീയ ഗവേഷണവും നടത്തിയില്ല. അങ്ങനെ പശ്ചിമഘട്ടത്തിലെ ഏറ്റവും നല്ല വനങ്ങൾ വെട്ടിമാറ്റപ്പെട്ടു. ആ സ്ഥലത്ത്‌ യൂക്കാലിപ്‌ട്‌സ്‌ തോട്ടങ്ങൾ ഉയർന്നുവന്നു. ഹെക്‌ടറിന്‌ 14 മുതൽ 28 ടൺ വരെ തടി ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ ഉയർന്ന തോതിൽ മഴ ലഭിക്കുന്ന പ്രദേശമായതിനാൽ ഫംഗസ്‌ രോഗം മൂലം ഉല്‌പാദനം 1-3 ടൺ വരെ മാത്രമായി (പ്രസാദ്‌ 1984). കേരളത്തിലെയും കർണ്ണാടകത്തിലെയും മലഞ്ചെരിവുകളിലെ നിത്യഹരിതവനങ്ങൾ നിർജ്ജീവമായ യൂക്കാലിപ്‌റ്റസ്‌ കൊണ്ട്‌ നിറഞ്ഞു.
അതുപോലെ കർണ്ണാടകയിലെ മുളസമ്പത്തിനെ പറ്റിയും ഊതിപ്പെരുപ്പിച്ച കണക്കുകളാണ്‌ നിലനിന്നത്‌. വിവിധ ഇനം വൃക്ഷങ്ങളുടെ വളർച്ചാ രീതിയെ സംബന്ധിച്ച വിവരങ്ങളും ശാസ്‌ത്രീയമാനേജ്‌മെന്റിൽ ഉൾപ്പെടുന്നു. വ്യത്യസ്‌ത പരിസ്ഥിതി സാഹചര്യത്തിൽ വ്യത്യസ്‌ത ഇനം വൃക്ഷങ്ങളിൽ `സംരക്ഷണ തോട്ടങ്ങൾ' ക്രമേണ ഉപേക്ഷിക്കപ്പെട്ട നിലയിലായി (ഗുപ്‌ത 1981). ഒരു മുളം കൂട്ടത്തിൽ നിന്ന്‌ എത്ര മുളകൾ വെട്ടിഎടുക്കാം എന്നതിനെ സംബന്ധിച്ച്‌ കർണ്ണാടക വനംവകുപ്പിന്‌ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ മുളം കൂട്ടത്തിന്‌ ചുറ്റും ഒരു സംരക്ഷണമെന്ന നിലയിൽ സ്വമേധയാ ഉയർന്നുവരുന്ന മുളകൾ വെട്ടിനശിപ്പിക്കപ്പെട്ടതും വിനയായി. പുതിയ മുളം തൈകൾ പൊട്ടിവളരാൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെങ്കിലും മൃഗങ്ങൾ കൂട്ടമായെത്തി ഇത്‌ നശിപ്പിക്കാൻ കാരണമായി.എന്നാൽ ഗ്രാമീണർക്ക്‌ ഇത്‌ അറിയാമായിരുന്നു. അതിനാൽ അവർ സ്വന്തം ആവശ്യത്തിന്‌ മുളവെട്ടുമ്പോൾ ചുവട്ടിൽ കുരുത്തുനിൽക്കുന്ന മുളകൾ നീക്കം ചെയ്യാറില്ലായിരുന്നു (പ്രസാദ്‌, ഗാഡ്‌ഗിൽ 1981).
അതുപോലെ കർണ്ണാടകയിലെ മുളസമ്പത്തിനെ പറ്റിയും ഊതിപ്പെരുപ്പിച്ച കണക്കുകളാണ്‌ നിലനിന്നത്‌. വിവിധ ഇനം വൃക്ഷങ്ങളുടെ വളർച്ചാ രീതിയെ സംബന്ധിച്ച വിവരങ്ങളും ശാസ്‌ത്രീയമാനേജ്‌മെന്റിൽ ഉൾപ്പെടുന്നു. വ്യത്യസ്‌ത പരിസ്ഥിതി സാഹചര്യത്തിൽ വ്യത്യസ്‌ത ഇനം വൃക്ഷങ്ങളിൽ `സംരക്ഷണ തോട്ടങ്ങൾ' ക്രമേണ ഉപേക്ഷിക്കപ്പെട്ട നിലയിലായി (ഗുപ്‌ത 1981). ഒരു മുളം കൂട്ടത്തിൽ നിന്ന്‌ എത്ര മുളകൾ വെട്ടിഎടുക്കാം എന്നതിനെ സംബന്ധിച്ച്‌ കർണ്ണാടക വനംവകുപ്പിന്‌ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ മുളം കൂട്ടത്തിന്‌ ചുറ്റും ഒരു സംരക്ഷണമെന്ന നിലയിൽ സ്വമേധയാ ഉയർന്നുവരുന്ന മുളകൾ വെട്ടിനശിപ്പിക്കപ്പെട്ടതും വിനയായി. പുതിയ മുളം തൈകൾ പൊട്ടിവളരാൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെങ്കിലും മൃഗങ്ങൾ കൂട്ടമായെത്തി ഇത്‌ നശിപ്പിക്കാൻ കാരണമായി.എന്നാൽ ഗ്രാമീണർക്ക്‌ ഇത്‌ അറിയാമായിരുന്നു. അതിനാൽ അവർ സ്വന്തം ആവശ്യത്തിന്‌ മുളവെട്ടുമ്പോൾ ചുവട്ടിൽ കുരുത്തുനിൽക്കുന്ന മുളകൾ നീക്കം ചെയ്യാറില്ലായിരുന്നു (പ്രസാദ്‌, ഗാഡ്‌ഗിൽ 1981).
നിഗമനാടിസ്ഥാനത്തിലുള്ള കർമ്മ പദ്ധതികൾ
 
'''നിഗമനാടിസ്ഥാനത്തിലുള്ള കർമ്മ പദ്ധതികൾ'''
 
നിഗമനത്തിലൂടെ യാഥാർത്ഥ്യങ്ങളിലേക്കെത്തുന്നതാണ്‌ ആധുനിക ശാസ്‌ത്രീയരീതി. ആകയാൽ കർമ്മപദ്ധതികൾ ഔദ്യോഗിക രഹസ്യങ്ങൾ എന്ന നിലയിലല്ല മറിച്ച്‌ ശാസ്‌ത്രീയ രേഖകൾ എന്ന നിലയിൽ ബന്ധപ്പെട്ട എല്ലാവർക്കും പുനർവിചിന്തനത്തിന്‌ ലഭ്യമാക്കുകയാണ്‌ യഥാർത്ഥ ശാസ്‌ത്രീയ രീതി. പ്രതീക്ഷിക്കാവുന്ന അളവിലുള്ള മരവും അത്‌ മുറിച്ചെടുത്തശേഷം അവശേഷിക്കുന്ന കുറ്റിയും ആണ്‌ നിഗമനങ്ങൾക്കടിസ്ഥാനം. ഉദ്ദേശിക്കുന്ന തരത്തിലുള്ള മരവും കുറ്റിയും ലഭിക്കാതെ വന്നാൽ അതിലെ ശാസ്‌ത്രീയ നിഗമനം എവിടെയോ തെറ്റുപറ്റി അതു തിരുത്തണം എന്നതാണ്‌. ഇങ്ങനെ പറ്റിയ തെറ്റ്‌ മനസ്സിലാക്കി തിരുത്തുന്ന പ്രക്രിയയിൽ തല്‌പരരായ എല്ലാവരേയും സാങ്കേതിക വിദഗ്‌ധരേയും സമൂഹത്തിൽ നിന്നുള്ളവരേയും പങ്കെടുപ്പിക്കണം.
നിഗമനത്തിലൂടെ യാഥാർത്ഥ്യങ്ങളിലേക്കെത്തുന്നതാണ്‌ ആധുനിക ശാസ്‌ത്രീയരീതി. ആകയാൽ കർമ്മപദ്ധതികൾ ഔദ്യോഗിക രഹസ്യങ്ങൾ എന്ന നിലയിലല്ല മറിച്ച്‌ ശാസ്‌ത്രീയ രേഖകൾ എന്ന നിലയിൽ ബന്ധപ്പെട്ട എല്ലാവർക്കും പുനർവിചിന്തനത്തിന്‌ ലഭ്യമാക്കുകയാണ്‌ യഥാർത്ഥ ശാസ്‌ത്രീയ രീതി. പ്രതീക്ഷിക്കാവുന്ന അളവിലുള്ള മരവും അത്‌ മുറിച്ചെടുത്തശേഷം അവശേഷിക്കുന്ന കുറ്റിയും ആണ്‌ നിഗമനങ്ങൾക്കടിസ്ഥാനം. ഉദ്ദേശിക്കുന്ന തരത്തിലുള്ള മരവും കുറ്റിയും ലഭിക്കാതെ വന്നാൽ അതിലെ ശാസ്‌ത്രീയ നിഗമനം എവിടെയോ തെറ്റുപറ്റി അതു തിരുത്തണം എന്നതാണ്‌. ഇങ്ങനെ പറ്റിയ തെറ്റ്‌ മനസ്സിലാക്കി തിരുത്തുന്ന പ്രക്രിയയിൽ തല്‌പരരായ എല്ലാവരേയും സാങ്കേതിക വിദഗ്‌ധരേയും സമൂഹത്തിൽ നിന്നുള്ളവരേയും പങ്കെടുപ്പിക്കണം.
പക്ഷെ, പലപ്പോഴും സംഭവിക്കുന്നത്‌ പുതിയ കർമ്മപദ്ധതികൾ തയ്യാറാക്കുമ്പോൾ പഴയവയുടെ കാര്യക്ഷമതക്കെതിരെയുള്ള ചില പരാമർശങ്ങൾ മാത്രമാണ്‌. ഉദാഹരണത്തിന്‌ `യെക്കംബി-സോണ്ട' മേഖലയിലെ ?എഢി??പദ്ധതിയിൽ പെട്ട എ കൂപും ഗാർലാന്റ്‌ പദ്ധതിയിൽപെട്ട വനം വെട്ടിത്തെളിക്കലും, വിലപിടിപ്പുള്ള മൊത്തം വൃക്ഷങ്ങളുടെയും ചൂഷണത്തിലാണ്‌ കലാശിച്ചത്‌. വിലപിടിപ്പുള്ള തേക്കുൾപ്പെടെയുള്ള വൃക്ഷങ്ങളെല്ലാം സ്വയം വളർന്നുവരുമെന്ന തെറ്റായ ധാരണമൂലം സംരക്ഷിത വനപ്രദേശങ്ങളിൽ നിന്നുള്ള തേക്കുൾപ്പെടെയുള്ള എല്ലാ മരങ്ങളും മുറിച്ച്‌ നീക്കം ചെയ്‌തു. (വെസ്ലെ 1964)'' എന്നാൽ ഒരു ശാസ്‌ത്രീയ സമീപനത്തിൽ സാധാരണ ചെയ്യുന്നതുപോലെ ഈ നിഗമനം വ്യാപകമായി പങ്കുവയ്‌ക്കുകയോ, പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയോ ഉണ്ടായില്ല.
പക്ഷെ, പലപ്പോഴും സംഭവിക്കുന്നത്‌ പുതിയ കർമ്മപദ്ധതികൾ തയ്യാറാക്കുമ്പോൾ പഴയവയുടെ കാര്യക്ഷമതക്കെതിരെയുള്ള ചില പരാമർശങ്ങൾ മാത്രമാണ്‌. ഉദാഹരണത്തിന്‌ `യെക്കംബി-സോണ്ട' മേഖലയിലെ ?എഢി??പദ്ധതിയിൽ പെട്ട എ കൂപും ഗാർലാന്റ്‌ പദ്ധതിയിൽപെട്ട വനം വെട്ടിത്തെളിക്കലും, വിലപിടിപ്പുള്ള മൊത്തം വൃക്ഷങ്ങളുടെയും ചൂഷണത്തിലാണ്‌ കലാശിച്ചത്‌. വിലപിടിപ്പുള്ള തേക്കുൾപ്പെടെയുള്ള വൃക്ഷങ്ങളെല്ലാം സ്വയം വളർന്നുവരുമെന്ന തെറ്റായ ധാരണമൂലം സംരക്ഷിത വനപ്രദേശങ്ങളിൽ നിന്നുള്ള തേക്കുൾപ്പെടെയുള്ള എല്ലാ മരങ്ങളും മുറിച്ച്‌ നീക്കം ചെയ്‌തു. (വെസ്ലെ 1964)'' എന്നാൽ ഒരു ശാസ്‌ത്രീയ സമീപനത്തിൽ സാധാരണ ചെയ്യുന്നതുപോലെ ഈ നിഗമനം വ്യാപകമായി പങ്കുവയ്‌ക്കുകയോ, പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയോ ഉണ്ടായില്ല.
സുസ്ഥിരമല്ലാത്ത വനവിനിയോഗം
 
'''സുസ്ഥിരമല്ലാത്ത വനവിനിയോഗം'''
 
ഇപ്രകാരമുള്ള വിവരങ്ങൾ സമാഹരിച്ച്‌ ക്രോഡീകൃതമായൊരു ചിത്രത്തിന്‌ രൂപം നൽകേണ്ടത്‌ ഡെറാഡൂണിലെ വനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലയാണ്‌. സുസ്ഥിരതയില്ലായ്‌മയുടെ കോട്ടങ്ങൾ ഇതിലൂടെ പുറത്തുവരും. എന്നാൽ ഇത്തരമൊരു സംരംഭം ഇതുവരെ ഉണ്ടായിട്ടില്ല.
ഇപ്രകാരമുള്ള വിവരങ്ങൾ സമാഹരിച്ച്‌ ക്രോഡീകൃതമായൊരു ചിത്രത്തിന്‌ രൂപം നൽകേണ്ടത്‌ ഡെറാഡൂണിലെ വനം ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലയാണ്‌. സുസ്ഥിരതയില്ലായ്‌മയുടെ കോട്ടങ്ങൾ ഇതിലൂടെ പുറത്തുവരും. എന്നാൽ ഇത്തരമൊരു സംരംഭം ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിന്‌ അപവാദമായി ചൂണ്ടിക്കാണിക്കാനുള്ളത്‌ കേരളത്തിലെ കൃഷി സംഘടനയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കൊല്ലം വനം ഡിവിഷന്റെ ചരിത്രത്തെപ്പറ്റി ഡോ.സി.ടി.എസ്‌. നായർ നടത്തിയ പഠനമാണ്‌ (എഅഛ 1984) ഈ പഠനത്തിൽ വനത്തെ രണ്ടായി വിഭജിച്ചു. മരം വെട്ടാവുന്ന `സെലക്ഷൻ സർക്കിളും' മലഞ്ചെരിവുകൾ ഉൾപ്പെട്ട വൃക്ഷങ്ങൾ മുറിക്കാൻ പാടില്ലാത്ത `പ്രൊട്ടക്ഷൻ സർക്കിളും.' സെലക്ഷൻ സർക്കിളിലെ വൃക്ഷങ്ങളുടെ വളർച്ച ക്രമേണ കുറഞ്ഞു വരുന്നതായാണ്‌ പഠനം വ്യക്തമാക്കുന്നത്‌. ഇതിനെ ഒരു `ക്ലിയർ ഫെല്ലിങ്ങ്‌ സർക്കിൾ' ആക്കി മുഴുവൻ വൃക്ഷങ്ങളും മുറിച്ചുമാറ്റി ഏകവൃക്ഷ ഇനതോട്ടമക്കണമെന്നായിരുന്നു ധാരണ. അതേ സമയം സ്ഥിരമായി സംരക്ഷിക്കേണ്ട മലഞ്ചെരിവുകളിലെ പ്രൊട്ടക്ഷൻ സർക്കിളിലുൾപ്പെടുത്തി. ഇത്‌ അതിരുകടന്ന ചൂഷണത്തിന്‌ വഴി ഒരുക്കി. മലഞ്ചെരുവിൽ വെള്ളം തടഞ്ഞു നിർത്തുന്ന വൃക്ഷങ്ങൾപോലും പാടേ മുറിച്ചുമാറ്റി. തുടർച്ചയായ അതിരുകടന്ന ചൂഷണത്തിനുള്ള ഉത്തമ ഉദാഹരണമാണിത്‌.
ഇതിന്‌ അപവാദമായി ചൂണ്ടിക്കാണിക്കാനുള്ളത്‌ കേരളത്തിലെ കൃഷി സംഘടനയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കൊല്ലം വനം ഡിവിഷന്റെ ചരിത്രത്തെപ്പറ്റി ഡോ.സി.ടി.എസ്‌. നായർ നടത്തിയ പഠനമാണ്‌ (എഅഛ 1984) ഈ പഠനത്തിൽ വനത്തെ രണ്ടായി വിഭജിച്ചു. മരം വെട്ടാവുന്ന `സെലക്ഷൻ സർക്കിളും' മലഞ്ചെരിവുകൾ ഉൾപ്പെട്ട വൃക്ഷങ്ങൾ മുറിക്കാൻ പാടില്ലാത്ത `പ്രൊട്ടക്ഷൻ സർക്കിളും.' സെലക്ഷൻ സർക്കിളിലെ വൃക്ഷങ്ങളുടെ വളർച്ച ക്രമേണ കുറഞ്ഞു വരുന്നതായാണ്‌ പഠനം വ്യക്തമാക്കുന്നത്‌. ഇതിനെ ഒരു `ക്ലിയർ ഫെല്ലിങ്ങ്‌ സർക്കിൾ' ആക്കി മുഴുവൻ വൃക്ഷങ്ങളും മുറിച്ചുമാറ്റി ഏകവൃക്ഷ ഇനതോട്ടമക്കണമെന്നായിരുന്നു ധാരണ. അതേ സമയം സ്ഥിരമായി സംരക്ഷിക്കേണ്ട മലഞ്ചെരിവുകളിലെ പ്രൊട്ടക്ഷൻ സർക്കിളിലുൾപ്പെടുത്തി. ഇത്‌ അതിരുകടന്ന ചൂഷണത്തിന്‌ വഴി ഒരുക്കി. മലഞ്ചെരുവിൽ വെള്ളം തടഞ്ഞു നിർത്തുന്ന വൃക്ഷങ്ങൾപോലും പാടേ മുറിച്ചുമാറ്റി. തുടർച്ചയായ അതിരുകടന്ന ചൂഷണത്തിനുള്ള ഉത്തമ ഉദാഹരണമാണിത്‌.
തുടർച്ചയായ അമിതചൂഷണം
 
'''തുടർച്ചയായ അമിതചൂഷണം'''
 
ഇന്ത്യയിലെ വനവിഭവങ്ങൾ തുടർച്ചയായി അമിത ചൂഷണത്തിന്‌ വിധേയമായി വരികയാണ്‌. പേപ്പർ മില്ലുകളുടെ സുസ്ഥിരമല്ലാത്ത പൾപ്പ്‌ തടിയുടെ വിനിയോഗം പ്രസാദും ഗാഡ്‌ഗിലും (1998) വരച്ചുകാട്ടുന്നുണ്ട്‌. മുള സപ്ലൈ ചെയ്യുന്ന കോൺട്രാക്‌ടർമാർ നിബന്ധനകൾ ഒട്ടും പാലിക്കാറില്ല. മുളങ്കൂട്ടങ്ങളിൽ നിന്ന്‌ പാകമായവ മാത്രം വെട്ടി എടുക്കുന്നതിനുപകരം റോഡരുകിലുള്ള മുളങ്കൂട്ടങ്ങൾ ഒന്നായി അവർ വെട്ടിമാറ്റുന്നു. അടുത്ത വർഷം പുതിയ റോഡുവെട്ടി അവിടന്നും പൂർണ്ണമായി വെട്ടിമാറ്റുന്നു. മില്ലുകൾക്കടുത്തുള്ള വനങ്ങൾ പൂർണ്ണമായി വെട്ടിമാറ്റപ്പെടുമ്പോൾ അകലെയുള്ള വനങ്ങളേയും ആക്രമിക്കുന്നു. കർണ്ണാടകയിലെ വെസ്റ്റ്‌ കോസ്റ്റ്‌ പേപ്പർമില്ലിൽ ആദ്യം അടുത്തുള്ള ആന്ധ്രയിലേക്കും തുടർന്ന്‌ ഗർവാൾ, ആസാം, അവസാനം നാഗാലാന്റിലേക്കും ചേക്കേറി. പേപ്പർ നിർമ്മാണത്തിന്‌ ഏറ്റവും യോജിച്ച മുളകൾ തീർന്നതോടെ മറ്റ്‌ മരങ്ങൾ വെട്ടിയെടുക്കാൻ തുടങ്ങി. വിപണിയിൽ ടണ്ണിന്‌ 5000 രൂപ വിലയുള്ളപ്പോൾ, മില്ലുകൾക്ക്‌ സംസ്ഥാന സർക്കാർ ടണ്ണിന്‌ 1.50 രൂപ സബ്‌സിഡി നിരക്കിലാണ്‌ മുള നൽകിയിരുന്നത്‌. ക്രമേണ കരിമ്പിൻ ചണ്ടിയും യൂക്കാലിപ്‌ടസുമൊക്കെ ഈ മില്ലുകൾ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി.
ഇന്ത്യയിലെ വനവിഭവങ്ങൾ തുടർച്ചയായി അമിത ചൂഷണത്തിന്‌ വിധേയമായി വരികയാണ്‌. പേപ്പർ മില്ലുകളുടെ സുസ്ഥിരമല്ലാത്ത പൾപ്പ്‌ തടിയുടെ വിനിയോഗം പ്രസാദും ഗാഡ്‌ഗിലും (1998) വരച്ചുകാട്ടുന്നുണ്ട്‌. മുള സപ്ലൈ ചെയ്യുന്ന കോൺട്രാക്‌ടർമാർ നിബന്ധനകൾ ഒട്ടും പാലിക്കാറില്ല. മുളങ്കൂട്ടങ്ങളിൽ നിന്ന്‌ പാകമായവ മാത്രം വെട്ടി എടുക്കുന്നതിനുപകരം റോഡരുകിലുള്ള മുളങ്കൂട്ടങ്ങൾ ഒന്നായി അവർ വെട്ടിമാറ്റുന്നു. അടുത്ത വർഷം പുതിയ റോഡുവെട്ടി അവിടന്നും പൂർണ്ണമായി വെട്ടിമാറ്റുന്നു. മില്ലുകൾക്കടുത്തുള്ള വനങ്ങൾ പൂർണ്ണമായി വെട്ടിമാറ്റപ്പെടുമ്പോൾ അകലെയുള്ള വനങ്ങളേയും ആക്രമിക്കുന്നു. കർണ്ണാടകയിലെ വെസ്റ്റ്‌ കോസ്റ്റ്‌ പേപ്പർമില്ലിൽ ആദ്യം അടുത്തുള്ള ആന്ധ്രയിലേക്കും തുടർന്ന്‌ ഗർവാൾ, ആസാം, അവസാനം നാഗാലാന്റിലേക്കും ചേക്കേറി. പേപ്പർ നിർമ്മാണത്തിന്‌ ഏറ്റവും യോജിച്ച മുളകൾ തീർന്നതോടെ മറ്റ്‌ മരങ്ങൾ വെട്ടിയെടുക്കാൻ തുടങ്ങി. വിപണിയിൽ ടണ്ണിന്‌ 5000 രൂപ വിലയുള്ളപ്പോൾ, മില്ലുകൾക്ക്‌ സംസ്ഥാന സർക്കാർ ടണ്ണിന്‌ 1.50 രൂപ സബ്‌സിഡി നിരക്കിലാണ്‌ മുള നൽകിയിരുന്നത്‌. ക്രമേണ കരിമ്പിൻ ചണ്ടിയും യൂക്കാലിപ്‌ടസുമൊക്കെ ഈ മില്ലുകൾ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി.
വിജ്ഞാന മാനേജ്‌മെന്റ്‌
 
'''വിജ്ഞാന മാനേജ്‌മെന്റ്‌'''
 
വനം അധികൃതരുടെ വിരജ്ഞാനമാനേജ്‌മെന്റ്‌ പരസ്യവും പങ്കാളിത്ത വ്യവസ്ഥയിലുള്ളതുമല്ല. പകരം സ്ഥിതി വിവരക്കണക്കുകളുടെ സമാഹരണവും വ്യാഖ്യാനവും ചിലർ കുത്തകയാക്കി വച്ചിരിക്കയാണ്‌. ഒരു വന്യജീവി ഗവേഷകനായ രഘുനന്ദൻ ചുണ്ടാവത്തിന്റെ അഭിപ്രായത്തിൽ ?നിർഭാഗ്യവശാൽ കഴിഞ്ഞ മൂന്ന്‌ ദശകങ്ങളായി സംരക്ഷിതമേഖലകളിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനോ സർക്കാരിനുപുറത്ത്‌ വളർന്നുവരുന്ന വിദഗ്‌ധരുടെ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താനോ ഉപകരിക്കുന്ന യാതൊരു സംവിധാനവും സൃഷ്‌ടിക്കപ്പെട്ടിട്ടില്ല. രത്‌നം കാക്കുന്ന കാവൽക്കാരന്റെ നിലയിൽ നിന്ന്‌ കണ്ടെത്താത്ത വിജ്ഞാനത്തിന്റെ ലൈബ്രറി നടത്തുകയും കൂടുതൽ പഠിക്കാനായി ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ഒരു ലൈബ്രേറിയന്റെ നിലയിലേക്ക്‌ നമ്മുടെ മാനേജ്‌മന്റിന്റെ നിലപാട്‌ മാറണം. നമ്മുടെ രാജ്യത്ത്‌ സ്വതന്ത്രമായ ഗവേഷണത്തിന്‌ സംരക്ഷണവും പിന്തുണയും നൽകുന്ന ഒരു സംവിധാനത്തിന്‌ രൂപം നൽകുന്നതിൽ സംഭവിച്ച പരാജയമാണ്‌ ഈ പ്രശ്‌നങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകാൻ കാരണം''.
വനം അധികൃതരുടെ വിരജ്ഞാനമാനേജ്‌മെന്റ്‌ പരസ്യവും പങ്കാളിത്ത വ്യവസ്ഥയിലുള്ളതുമല്ല. പകരം സ്ഥിതി വിവരക്കണക്കുകളുടെ സമാഹരണവും വ്യാഖ്യാനവും ചിലർ കുത്തകയാക്കി വച്ചിരിക്കയാണ്‌. ഒരു വന്യജീവി ഗവേഷകനായ രഘുനന്ദൻ ചുണ്ടാവത്തിന്റെ അഭിപ്രായത്തിൽ ?നിർഭാഗ്യവശാൽ കഴിഞ്ഞ മൂന്ന്‌ ദശകങ്ങളായി സംരക്ഷിതമേഖലകളിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനോ സർക്കാരിനുപുറത്ത്‌ വളർന്നുവരുന്ന വിദഗ്‌ധരുടെ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താനോ ഉപകരിക്കുന്ന യാതൊരു സംവിധാനവും സൃഷ്‌ടിക്കപ്പെട്ടിട്ടില്ല. രത്‌നം കാക്കുന്ന കാവൽക്കാരന്റെ നിലയിൽ നിന്ന്‌ കണ്ടെത്താത്ത വിജ്ഞാനത്തിന്റെ ലൈബ്രറി നടത്തുകയും കൂടുതൽ പഠിക്കാനായി ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ഒരു ലൈബ്രേറിയന്റെ നിലയിലേക്ക്‌ നമ്മുടെ മാനേജ്‌മന്റിന്റെ നിലപാട്‌ മാറണം. നമ്മുടെ രാജ്യത്ത്‌ സ്വതന്ത്രമായ ഗവേഷണത്തിന്‌ സംരക്ഷണവും പിന്തുണയും നൽകുന്ന ഒരു സംവിധാനത്തിന്‌ രൂപം നൽകുന്നതിൽ സംഭവിച്ച പരാജയമാണ്‌ ഈ പ്രശ്‌നങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകാൻ കാരണം''.
എന്റെ (മാധവ്‌ ഗാഡ്‌ഗിൽ) സ്വന്തം അനുഭവം തന്നെ ഒരുദാഹരണമാണ്‌. വിവരാവകാശ നിയമം ഉണ്ടാവുന്നതിന്‌ മുൻപ്‌ 1980 കളുടെ ആദ്യം പശ്ചിമബംഗാൾ ധനകാര്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി, വനം പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി കൊൽക്കൊത്തയിൽ ചേർന്ന യോഗത്തിൽ അവിടത്തെ ചീഫ്‌ കൺസർവേറ്റർ പറഞ്ഞത്‌ കർമ്മപദ്ധതിയെ സാങ്കേതിക രേഖകളാണെന്നും അവ ഒരിക്കലും പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാൻ കഴിയില്ലെന്നുമാണ്‌. 1980 കളുടെ ആദ്യം എന്നെ അറിയിച്ചത്‌ ഡെറാഡൂണിലെ വനം ഗവേഷണകേന്ദ്രത്തിലുൾപ്പെടെ ഒരു സ്ഥാപനത്തിലും ഇന്ത്യയ്‌ക്കായുള്ള കർമ്മപദ്ധതിയുടെ പൂർണ്ണപതിപ്പ്‌ ലഭ്യമല്ലെന്നാണ്‌. പിന്നീട്‌ എനിക്കത്‌ ലഭിച്ചത്‌ ഓക്‌സ്‌ഫോഡിലെ കോമൺവെൽത്ത്‌ ഫോറസ്‌ട്രി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ്‌. ബസ്‌താറിലെ പ്രകൃതിദത്തമായ `സാൽ`വനങ്ങൾ വെട്ടിവെളുപ്പിച്ച്‌ പൈൻമരങ്ങൾ വച്ചുപിടിപ്പിക്കാൻ പരിപാടിയിട്ടപ്പോൾ നിരവധി ഗിരിവർഗ്ഗ ഗ്രൂപ്പുകൾ അതിനെ എതിർത്തു. ഈ പദ്ധതിയെ പറ്റി പഠിക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ഞാനും ഉൾപ്പെട്ടിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൈൻ തോട്ടത്തിലെ ഉയർന്ന ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൈൻ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്‌. എന്നാൽ കമ്മിറ്റിയുടെ പരിശോധനയിൽ ഈ തോട്ടം നശിപ്പിച്ചുകൊണ്ടിരിക്കുന്നതായാണ്‌ മനസ്സിലായത്‌. ഇതു സംബന്ധിച്ച വ്യക്തമായ രേഖകൾപോലും ലഭ്യമല്ലായിരുന്നു. ആ മൊത്തം സംഭവവും ഒരു വൻ തട്ടിപ്പായിരുന്നു.
എന്റെ (മാധവ്‌ ഗാഡ്‌ഗിൽ) സ്വന്തം അനുഭവം തന്നെ ഒരുദാഹരണമാണ്‌. വിവരാവകാശ നിയമം ഉണ്ടാവുന്നതിന്‌ മുൻപ്‌ 1980 കളുടെ ആദ്യം പശ്ചിമബംഗാൾ ധനകാര്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി, വനം പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി കൊൽക്കൊത്തയിൽ ചേർന്ന യോഗത്തിൽ അവിടത്തെ ചീഫ്‌ കൺസർവേറ്റർ പറഞ്ഞത്‌ കർമ്മപദ്ധതിയെ സാങ്കേതിക രേഖകളാണെന്നും അവ ഒരിക്കലും പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാൻ കഴിയില്ലെന്നുമാണ്‌. 1980 കളുടെ ആദ്യം എന്നെ അറിയിച്ചത്‌ ഡെറാഡൂണിലെ വനം ഗവേഷണകേന്ദ്രത്തിലുൾപ്പെടെ ഒരു സ്ഥാപനത്തിലും ഇന്ത്യയ്‌ക്കായുള്ള കർമ്മപദ്ധതിയുടെ പൂർണ്ണപതിപ്പ്‌ ലഭ്യമല്ലെന്നാണ്‌. പിന്നീട്‌ എനിക്കത്‌ ലഭിച്ചത്‌ ഓക്‌സ്‌ഫോഡിലെ കോമൺവെൽത്ത്‌ ഫോറസ്‌ട്രി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ്‌. ബസ്‌താറിലെ പ്രകൃതിദത്തമായ `സാൽ`വനങ്ങൾ വെട്ടിവെളുപ്പിച്ച്‌ പൈൻമരങ്ങൾ വച്ചുപിടിപ്പിക്കാൻ പരിപാടിയിട്ടപ്പോൾ നിരവധി ഗിരിവർഗ്ഗ ഗ്രൂപ്പുകൾ അതിനെ എതിർത്തു. ഈ പദ്ധതിയെ പറ്റി പഠിക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ഞാനും ഉൾപ്പെട്ടിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൈൻ തോട്ടത്തിലെ ഉയർന്ന ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൈൻ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്‌. എന്നാൽ കമ്മിറ്റിയുടെ പരിശോധനയിൽ ഈ തോട്ടം നശിപ്പിച്ചുകൊണ്ടിരിക്കുന്നതായാണ്‌ മനസ്സിലായത്‌. ഇതു സംബന്ധിച്ച വ്യക്തമായ രേഖകൾപോലും ലഭ്യമല്ലായിരുന്നു. ആ മൊത്തം സംഭവവും ഒരു വൻ തട്ടിപ്പായിരുന്നു.
യഥാർത്ഥത്തിൽ വനങ്ങൾ/ വന്യജീവികൾ/ സംരക്ഷിക്കപ്പെടുന്നുണ്ടോ?
 
'''യഥാർത്ഥത്തിൽ വനങ്ങൾ/ വന്യജീവികൾ/ സംരക്ഷിക്കപ്പെടുന്നുണ്ടോ?'''
 
ഇന്ത്യയെ കീഴടക്കിയ സമയത്ത്‌ ബ്രിട്ടീഷുകാർ ഇന്ത്യയെ വിശേഷിപ്പിച്ചത്‌ വൃക്ഷങ്ങളുടെ ഒരു സമുദ്രവും വന്യജീവികളുടെ ആവാസകേന്ദ്രവുമെന്നാണ്‌. ഈ പൈതൃകത്തെ അട്ടിമറിച്ചത്‌ കോളനിവാഴ്‌ചയിൽ തുടക്കം കുറിച്ച ശാസ്‌ത്രീയമാനേജ്‌മെന്റ്‌ എന്ന സംവിധാനമാണ്‌. സ്വാതന്ത്ര്യത്തിനുശേഷം ഈ നശീകരണത്തിന്‌ ആക്കം വർദ്ധിക്കുകയാണുണ്ടായത്‌. സ്വകാര്യവനങ്ങൾ സർക്കാർ ഏറ്റെടുത്തു. അതുവരെ എത്തിപ്പെടാൻ കഴിയാതിരുന്ന ഉൾവനങ്ങളിലേക്ക്‌ വികസനപദ്ധതികളുടെ പേരിൽ റോഡുണ്ടാക്കി വനാധിഷ്‌ഠിത വ്യവസായങ്ങളുടെ വനം കൊള്ളയടിക്കുന്നത്‌ അനിയന്ത്രിതമായി തുടർന്നു. ഇതെല്ലാം ഭരണവർഗ്ഗത്തിന്റെ താല്‌പര്യത്തിനുവേണ്ടി ആയിരുന്നു. നിർദ്ധനരായ ഗ്രാമീണർക്കോ ഗിരിവർഗ്ഗ സമൂഹത്തിനോ ഇതിൽ യാതൊരു പങ്കുമില്ലായിരുന്നു. പക്ഷെ, പഴി മുഴുവൻ അവർക്കായിരുന്നുതാനും.
ഇന്ത്യയെ കീഴടക്കിയ സമയത്ത്‌ ബ്രിട്ടീഷുകാർ ഇന്ത്യയെ വിശേഷിപ്പിച്ചത്‌ വൃക്ഷങ്ങളുടെ ഒരു സമുദ്രവും വന്യജീവികളുടെ ആവാസകേന്ദ്രവുമെന്നാണ്‌. ഈ പൈതൃകത്തെ അട്ടിമറിച്ചത്‌ കോളനിവാഴ്‌ചയിൽ തുടക്കം കുറിച്ച ശാസ്‌ത്രീയമാനേജ്‌മെന്റ്‌ എന്ന സംവിധാനമാണ്‌. സ്വാതന്ത്ര്യത്തിനുശേഷം ഈ നശീകരണത്തിന്‌ ആക്കം വർദ്ധിക്കുകയാണുണ്ടായത്‌. സ്വകാര്യവനങ്ങൾ സർക്കാർ ഏറ്റെടുത്തു. അതുവരെ എത്തിപ്പെടാൻ കഴിയാതിരുന്ന ഉൾവനങ്ങളിലേക്ക്‌ വികസനപദ്ധതികളുടെ പേരിൽ റോഡുണ്ടാക്കി വനാധിഷ്‌ഠിത വ്യവസായങ്ങളുടെ വനം കൊള്ളയടിക്കുന്നത്‌ അനിയന്ത്രിതമായി തുടർന്നു. ഇതെല്ലാം ഭരണവർഗ്ഗത്തിന്റെ താല്‌പര്യത്തിനുവേണ്ടി ആയിരുന്നു. നിർദ്ധനരായ ഗ്രാമീണർക്കോ ഗിരിവർഗ്ഗ സമൂഹത്തിനോ ഇതിൽ യാതൊരു പങ്കുമില്ലായിരുന്നു. പക്ഷെ, പഴി മുഴുവൻ അവർക്കായിരുന്നുതാനും.
ഈ വിഭാഗങ്ങളെ ബലിയാടാക്കിയതിന്‌ ഉത്തമ ഉദാഹരണമാണ്‌ മുൻബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഉത്തരകന്നട ജില്ലയിലെ ഗ്രാമീണവനങ്ങളുടെ കഥ. ഇന്ത്യൻ വന നിയമം (1927) പ്രകാരം റിസർവ്വ്‌ വനങ്ങൾ വില്ലേജ്‌ വനങ്ങളായി കൈമാറ്റം ചെയ്യാനുള്ള വകുപ്പനുസരിച്ച്‌ 1930ൽ സ്ഥാപിച്ചതാണ്‌ ചിത്രാഗി, മുറൂർ-കല്ലാബി, ഹലകാർ വില്ലേജ്‌ ഫോറസ്റ്റുകൾ. ഈ 3 വില്ലേജുകളുടെയും വർഷങ്ങളായുള്ള മെച്ചപ്പെട്ട സാമൂഹ്യതല മാനേജ്‌മെന്റിനെ പ്രകീർത്തിച്ചുകൊണ്ട്‌ 1922ലെ ജില്ലയിലെ വനം പരാതി അന്വേഷണ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ഭാഷാസംസ്ഥാന രൂപീകരണത്തോടെ ഉത്തരകന്നട ജില്ല കർണ്ണാടകത്തിൽ ചേർക്കുന്നതുവരെ ഈ സംവിധാനം നന്നായി പ്രവർത്തിച്ചിരുന്നു.കർണ്ണാടകവനം നിയമത്തിൽ വില്ലേജ്‌ വനങ്ങൾക്ക്‌ വകുപ്പില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ വില്ലേജ്‌ വനം കമ്മിറ്റികളെ പിരിച്ചുവിടാൻ കർണ്ണാടക വനംവകുപ്പ്‌ നോട്ടീസ്‌ നൽകി. നോട്ടീസ്‌ ലഭിച്ച്‌ 15 ദിവസം കൊണ്ട്‌ ചിത്രാഗി ഗ്രാമവാസികൾ അവിടത്തെ ഇടതൂർന്നവനം മുഴുവൻ നശിപ്പിച്ചു. ഹലകാറിലെയും മുറൂർ-കല്ലാബേയിലെയും ആളുകൾ അപ്പീൽ നൽകി. ഹലകാറിലെ ജനങ്ങൾ 28 വർഷം കേസ്‌ നടത്തി വിജയിച്ചു. അവിടത്തെ വില്ലേജ്‌ വനങ്ങൾ ഇന്നും അവർ നന്നായി പരിപാലിക്കുന്നു.
ഈ വിഭാഗങ്ങളെ ബലിയാടാക്കിയതിന്‌ ഉത്തമ ഉദാഹരണമാണ്‌ മുൻബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഉത്തരകന്നട ജില്ലയിലെ ഗ്രാമീണവനങ്ങളുടെ കഥ. ഇന്ത്യൻ വന നിയമം (1927) പ്രകാരം റിസർവ്വ്‌ വനങ്ങൾ വില്ലേജ്‌ വനങ്ങളായി കൈമാറ്റം ചെയ്യാനുള്ള വകുപ്പനുസരിച്ച്‌ 1930ൽ സ്ഥാപിച്ചതാണ്‌ ചിത്രാഗി, മുറൂർ-കല്ലാബി, ഹലകാർ വില്ലേജ്‌ ഫോറസ്റ്റുകൾ. ഈ 3 വില്ലേജുകളുടെയും വർഷങ്ങളായുള്ള മെച്ചപ്പെട്ട സാമൂഹ്യതല മാനേജ്‌മെന്റിനെ പ്രകീർത്തിച്ചുകൊണ്ട്‌ 1922ലെ ജില്ലയിലെ വനം പരാതി അന്വേഷണ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ഭാഷാസംസ്ഥാന രൂപീകരണത്തോടെ ഉത്തരകന്നട ജില്ല കർണ്ണാടകത്തിൽ ചേർക്കുന്നതുവരെ ഈ സംവിധാനം നന്നായി പ്രവർത്തിച്ചിരുന്നു.കർണ്ണാടകവനം നിയമത്തിൽ വില്ലേജ്‌ വനങ്ങൾക്ക്‌ വകുപ്പില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ വില്ലേജ്‌ വനം കമ്മിറ്റികളെ പിരിച്ചുവിടാൻ കർണ്ണാടക വനംവകുപ്പ്‌ നോട്ടീസ്‌ നൽകി. നോട്ടീസ്‌ ലഭിച്ച്‌ 15 ദിവസം കൊണ്ട്‌ ചിത്രാഗി ഗ്രാമവാസികൾ അവിടത്തെ ഇടതൂർന്നവനം മുഴുവൻ നശിപ്പിച്ചു. ഹലകാറിലെയും മുറൂർ-കല്ലാബേയിലെയും ആളുകൾ അപ്പീൽ നൽകി. ഹലകാറിലെ ജനങ്ങൾ 28 വർഷം കേസ്‌ നടത്തി വിജയിച്ചു. അവിടത്തെ വില്ലേജ്‌ വനങ്ങൾ ഇന്നും അവർ നന്നായി പരിപാലിക്കുന്നു.
സരിസ്‌കയിലെ കടുവകളെ സംബന്ധിച്ച്‌ 6 വർഷം മുൻപ്‌ നടന്ന സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയത്‌ ഔദ്യോഗിക കൂട്ടായ്‌മയോടെ അല്ലാതെ കടുവകളെ വേട്ടയാടാൻ കഴിയില്ലെന്നാണ്‌. എന്നാൽ ഒറ്റ ഉദ്യോഗസ്ഥനെപ്പോലും ഇതിന്റെ പേരിൽ ഇതുവരെ പിടികൂടിയിട്ടില്ല. നിരവധി ഗ്രാമവാസികളെ അറസ്റ്റ്‌ ചെയ്‌തു പോലീസ്‌ തല്ലിച്ചതച്ചു.
സരിസ്‌കയിലെ കടുവകളെ സംബന്ധിച്ച്‌ 6 വർഷം മുൻപ്‌ നടന്ന സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയത്‌ ഔദ്യോഗിക കൂട്ടായ്‌മയോടെ അല്ലാതെ കടുവകളെ വേട്ടയാടാൻ കഴിയില്ലെന്നാണ്‌. എന്നാൽ ഒറ്റ ഉദ്യോഗസ്ഥനെപ്പോലും ഇതിന്റെ പേരിൽ ഇതുവരെ പിടികൂടിയിട്ടില്ല. നിരവധി ഗ്രാമവാസികളെ അറസ്റ്റ്‌ ചെയ്‌തു പോലീസ്‌ തല്ലിച്ചതച്ചു.
ഈയിടെ വന്ന ഒരു വാർത്ത ചുവടെ ചേർക്കുന്നത്‌ കാണുക (ബോക്‌സ്‌-4)
ഈയിടെ വന്ന ഒരു വാർത്ത ചുവടെ ചേർക്കുന്നത്‌ കാണുക (ബോക്‌സ്‌-4)
ബോക്‌സ്‌ 4: ഷോലവന നശീകരണത്തെ സംബന്ധിച്ചഅന്വേഷണം
 
'''ബോക്‌സ്‌ 4: ഷോലവന നശീകരണത്തെ സംബന്ധിച്ചഅന്വേഷണം'''
 
വനസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച്‌ കൊടൈക്കനാലിലെ ഷോലവനങ്ങളുടെ ഒരു ഭാഗം വെട്ടിനശിപ്പിച്ചു. ഒരു റിസോർട്ട്‌ നിർമ്മിക്കുന്നതിന്‌ അനധികൃതമായി റോഡുവെട്ടാൻ വേണ്ടി ആയിരുന്നു ഇത്‌. വനം വകുപ്പിന്റെ അഭിപ്രായത്തിൽ പെരുമാൾ മലൈ ഡിവിഷനിലെ കടുവ ഷോല (നിത്യഹരിതം) റിസർവ്വ്‌ വനത്തിന്റെ ഒരു ഭാഗം പ്രാദേശിക വനം ഉദ്യോഗസ്ഥർ തന്നെ വെട്ടിമാറ്റി. ഇതു സംബന്ധിച്ച്‌ കൊടൈക്കനാൽ സിരുമലൈ ഫോറസ്റ്റ്‌ ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ്‌ ആഫീസിൽ കെ.പളനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിച്ചു.
വനസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച്‌ കൊടൈക്കനാലിലെ ഷോലവനങ്ങളുടെ ഒരു ഭാഗം വെട്ടിനശിപ്പിച്ചു. ഒരു റിസോർട്ട്‌ നിർമ്മിക്കുന്നതിന്‌ അനധികൃതമായി റോഡുവെട്ടാൻ വേണ്ടി ആയിരുന്നു ഇത്‌. വനം വകുപ്പിന്റെ അഭിപ്രായത്തിൽ പെരുമാൾ മലൈ ഡിവിഷനിലെ കടുവ ഷോല (നിത്യഹരിതം) റിസർവ്വ്‌ വനത്തിന്റെ ഒരു ഭാഗം പ്രാദേശിക വനം ഉദ്യോഗസ്ഥർ തന്നെ വെട്ടിമാറ്റി. ഇതു സംബന്ധിച്ച്‌ കൊടൈക്കനാൽ സിരുമലൈ ഫോറസ്റ്റ്‌ ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ്‌ ആഫീസിൽ കെ.പളനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിച്ചു.
റിപ്പോർട്ടു പ്രകാരം അടുക്കം വില്ലേജിലെ സ്വകാര്യഭൂമിയിൽ നിന്ന്‌ 3000 അക്കേഷ്യ മരങ്ങൾ മുറിക്കാൻ ഡിണ്ടിഗൽ ജില്ലാ ഭരണകൂടം അനുമതി നൽകി. ഇതിന്റെ മറവിൽ സ്വകാര്യ ഭൂഉടമ 362 കി.മീ. നീളവും 3.50 മീറ്റർ വീതിയുമുള്ള പുതിയൊരു റോഡുവെട്ടി. വലിയ യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ റോഡ്‌ നിർമ്മിച്ചത്‌. തടസ്സമായിനിന്ന എല്ലാ ഷോലവനവൃക്ഷങ്ങളും മൂടോടെ പിഴുതുമാറ്റി. വൻപാറകൾ ഡൈനമിറ്റ്‌ വച്ച്‌ പൊട്ടിച്ചു നീക്കി.
റിപ്പോർട്ടു പ്രകാരം അടുക്കം വില്ലേജിലെ സ്വകാര്യഭൂമിയിൽ നിന്ന്‌ 3000 അക്കേഷ്യ മരങ്ങൾ മുറിക്കാൻ ഡിണ്ടിഗൽ ജില്ലാ ഭരണകൂടം അനുമതി നൽകി. ഇതിന്റെ മറവിൽ സ്വകാര്യ ഭൂഉടമ 362 കി.മീ. നീളവും 3.50 മീറ്റർ വീതിയുമുള്ള പുതിയൊരു റോഡുവെട്ടി. വലിയ യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ റോഡ്‌ നിർമ്മിച്ചത്‌. തടസ്സമായിനിന്ന എല്ലാ ഷോലവനവൃക്ഷങ്ങളും മൂടോടെ പിഴുതുമാറ്റി. വൻപാറകൾ ഡൈനമിറ്റ്‌ വച്ച്‌ പൊട്ടിച്ചു നീക്കി.
കൊടൈക്കനാൽ അസിസ്റ്റന്റ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ 2011 മാർച്ച്‌ 24 ന്‌ ടൈഗർ ഷോല റിസർവ്വ്‌ വനങ്ങൾ പരിശോധിച്ചപ്പോൾ മാത്രമാണ്‌ ഈ സംഭവം പുറംലോകമറിയുന്നത്‌. അദ്ദേഹം ഉടൻതന്നെ ഇത്‌ കൊടൈക്കനാൽ ജില്ല ഫോറസ്റ്റ്‌ ആഫീസറെ അറിയിച്ചു. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ഒരു കേസ്‌ രജിസ്റ്റർ ചെയ്യുകയും രണ്ട്‌ തൊഴിലാളികളെ പിടികൂടുകയും ചെയ്‌തു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകവെ ഇവരിലൊരാൾ ഓടി രക്ഷപ്പെട്ടു. ഇതായിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.
കൊടൈക്കനാൽ അസിസ്റ്റന്റ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ 2011 മാർച്ച്‌ 24 ന്‌ ടൈഗർ ഷോല റിസർവ്വ്‌ വനങ്ങൾ പരിശോധിച്ചപ്പോൾ മാത്രമാണ്‌ ഈ സംഭവം പുറംലോകമറിയുന്നത്‌. അദ്ദേഹം ഉടൻതന്നെ ഇത്‌ കൊടൈക്കനാൽ ജില്ല ഫോറസ്റ്റ്‌ ആഫീസറെ അറിയിച്ചു. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ഒരു കേസ്‌ രജിസ്റ്റർ ചെയ്യുകയും രണ്ട്‌ തൊഴിലാളികളെ പിടികൂടുകയും ചെയ്‌തു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകവെ ഇവരിലൊരാൾ ഓടി രക്ഷപ്പെട്ടു. ഇതായിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.
യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതുമൂലം കേസ്‌ രജിസ്റ്റർ ചെയ്യാൻ വൈകി. റോഡ്‌ നിർമ്മാണത്തിനുപയോഗിച്ച യന്ത്രങ്ങൾ പിടിച്ചെടുക്കാൻ കഴിയാതിരുന്നതും ഇതു സംബന്ധിച്ച്‌ ജില്ലാ ഫോറസ്റ്റ്‌ ആഫീസർക്ക്‌ യഥാസമയം റിപ്പോർട്ട്‌ നൽകുന്നതിൽ ഫോറസ്റ്റ്‌ റെയിഞ്ചർ വരുത്തിയ വീഴ്‌ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഷോളവനത്തിന്റെ പ്രാധാന്യം അറിയാമായിരുന്നിട്ടും റിസർവ്‌ വനത്തിലൂടെ റോഡുവെട്ടാൻ അനുവദിച്ചതും യൂക്കാലിപ്‌റ്റസ്‌ മരങ്ങൾ മുറിക്കാൻ അനുവദിക്കും മുൻപ്‌ ജില്ലാ ഫോറസ്റ്റ്‌ ആഫീസർ സ്ഥലം പരിശോധിക്കാതിരുന്നതും കൃത്യവിലോപം തന്നെ.
യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതുമൂലം കേസ്‌ രജിസ്റ്റർ ചെയ്യാൻ വൈകി. റോഡ്‌ നിർമ്മാണത്തിനുപയോഗിച്ച യന്ത്രങ്ങൾ പിടിച്ചെടുക്കാൻ കഴിയാതിരുന്നതും ഇതു സംബന്ധിച്ച്‌ ജില്ലാ ഫോറസ്റ്റ്‌ ആഫീസർക്ക്‌ യഥാസമയം റിപ്പോർട്ട്‌ നൽകുന്നതിൽ ഫോറസ്റ്റ്‌ റെയിഞ്ചർ വരുത്തിയ വീഴ്‌ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഷോളവനത്തിന്റെ പ്രാധാന്യം അറിയാമായിരുന്നിട്ടും റിസർവ്‌ വനത്തിലൂടെ റോഡുവെട്ടാൻ അനുവദിച്ചതും യൂക്കാലിപ്‌റ്റസ്‌ മരങ്ങൾ മുറിക്കാൻ അനുവദിക്കും മുൻപ്‌ ജില്ലാ ഫോറസ്റ്റ്‌ ആഫീസർ സ്ഥലം പരിശോധിക്കാതിരുന്നതും കൃത്യവിലോപം തന്നെ.
പരിശോധന നടത്തിയ സ്‌പെഷ്യൽ ടീം കണ്ടെത്തിയ വലിയ നിയമലംഘനങ്ങളിൽ ചിലതാണിത്‌. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയ വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്‌.
പരിശോധന നടത്തിയ സ്‌പെഷ്യൽ ടീം കണ്ടെത്തിയ വലിയ നിയമലംഘനങ്ങളിൽ ചിലതാണിത്‌. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയ വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്‌.
``ടൈഗർ ഷോല റിസർവ്വ്‌ വനത്തിലൂടെ വെട്ടിയ റോഡ്‌ സ്വകാര്യ ഭൂമിയിലൂടെയാണ്‌ വെട്ടിയതെന്ന്‌ വരുത്തിത്തീർത്ത്‌ വനഭൂമി സ്വകാര്യവ്യക്തിക്ക്‌ അടിയറ വയ്‌ക്കാനും ശ്രമം നടന്നു എന്നത്‌ അധിക്ഷേപാർഹമാണെന്നും'' റിപ്പോർട്ടിൽ പറയുന്നു.
``ടൈഗർ ഷോല റിസർവ്വ്‌ വനത്തിലൂടെ വെട്ടിയ റോഡ്‌ സ്വകാര്യ ഭൂമിയിലൂടെയാണ്‌ വെട്ടിയതെന്ന്‌ വരുത്തിത്തീർത്ത്‌ വനഭൂമി സ്വകാര്യവ്യക്തിക്ക്‌ അടിയറ വയ്‌ക്കാനും ശ്രമം നടന്നു എന്നത്‌ അധിക്ഷേപാർഹമാണെന്നും'' റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ 20 ഹെക്‌ടർ വന ഭൂമിയാണ്‌ സ്വകാര്യ പട്ടയ ഭൂമിയാക്കാൻ ശ്രമം നടന്നത്‌.
ഇവിടെ 20 ഹെക്‌ടർ വന ഭൂമിയാണ്‌ സ്വകാര്യ പട്ടയ ഭൂമിയാക്കാൻ ശ്രമം നടന്നത്‌.
സാമ്പത്തിക കാര്യക്ഷമത
 
ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ പാഴാക്കുന്ന പ്രവർത്തനമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരും നടത്തുന്നത്‌. ഇതു സംബന്ധിച്ച്‌ ചില നിർണ്ണായക പഠനങ്ങൾ നടന്നിട്ടുണ്ട്‌. അത്തരത്തിലുള്ള ഒന്നാണ്‌ ഉത്തരഖണ്ഡിലെ വാൻ പഞ്ചായത്ത്‌ മാനേജ്‌മെന്റും സർക്കാരിന്റെ ആപേക്ഷിക കാര്യക്ഷമതയും സംബന്ധിച്ച്‌ സോമനാഥൻ നടത്തിയ പഠനം. സർക്കാർ മാനേജ്‌മെന്റിനെ അപേക്ഷിച്ച്‌ ചെലവ്‌ കുറവും കാര്യക്ഷമത കൂടുതലുമാണ്‌ സമൂഹമാനേജ്‌മെന്റിനെന്നതിന്‌ ശക്തമായ തെളിവുകൾ വേണ്ടുവോളമുണ്ട്‌. വാൻ പഞ്ചായത്തുകൾ വനസംരക്ഷണത്തിന്റെ കാര്യക്ഷമതയിൽ സർക്കാരിനോളം നില്‌ക്കുമ്പോൾ ചെലവ്‌ അതിന്റെ 1/10 മാത്രം മതി. പഞ്ചായത്ത്‌ വനങ്ങളിൽ വൃക്ഷങ്ങൾക്കുണ്ടാകുന്ന നാശനഷ്‌ടം റിസർവ്‌ ഫോറസ്റ്റിലേതിനേക്കാൾ ഗണ്യമായ അളവിൽ കുറവാണ്‌ എന്ന്‌ പഠനം വ്യക്തമാക്കുന്നു. (ആമഹമിറ ല േമഹ, 2008)
'''സാമ്പത്തിക കാര്യക്ഷമത'''
ഭരണപരമായ ഗുണമേന്മ
 
ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ പാഴാക്കുന്ന പ്രവർത്തനമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരും നടത്തുന്നത്‌. ഇതു സംബന്ധിച്ച്‌ ചില നിർണ്ണായക പഠനങ്ങൾ നടന്നിട്ടുണ്ട്‌. അത്തരത്തിലുള്ള ഒന്നാണ്‌ ഉത്തരഖണ്ഡിലെ വാൻ പഞ്ചായത്ത്‌ മാനേജ്‌മെന്റും സർക്കാരിന്റെ ആപേക്ഷിക കാര്യക്ഷമതയും സംബന്ധിച്ച്‌ സോമനാഥൻ നടത്തിയ പഠനം. സർക്കാർ മാനേജ്‌മെന്റിനെ അപേക്ഷിച്ച്‌ ചെലവ്‌ കുറവും കാര്യക്ഷമത കൂടുതലുമാണ്‌ സമൂഹമാനേജ്‌മെന്റിനെന്നതിന്‌ ശക്തമായ തെളിവുകൾ വേണ്ടുവോളമുണ്ട്‌. വാൻ പഞ്ചായത്തുകൾ വനസംരക്ഷണത്തിന്റെ കാര്യക്ഷമതയിൽ സർക്കാരിനോളം നില്‌ക്കുമ്പോൾ ചെലവ്‌ അതിന്റെ 1/10 മാത്രം മതി. പഞ്ചായത്ത്‌ വനങ്ങളിൽ വൃക്ഷങ്ങൾക്കുണ്ടാകുന്ന നാശനഷ്‌ടം റിസർവ്‌ ഫോറസ്റ്റിലേതിനേക്കാൾ ഗണ്യമായ അളവിൽ കുറവാണ്‌ എന്ന്‌ പഠനം വ്യക്തമാക്കുന്നു. (Baland et all, 2008)
 
'''ഭരണപരമായ ഗുണമേന്മ'''
 
പീഢനം
പീഢനം
വനം-വന്യജീവി വകുപ്പിന്റെ ഭരണപരമായ ഗുണമേന്മ നുമുക്കൊന്നു പരിശോധിക്കാം. വനംവകുപ്പ്‌ ഉദ്യോഗസ്ഥർ അവരുടെ നിയന്ത്രണഅധികാരങ്ങൾ ഉപയോഗിച്ച്‌ ഗ്രാമീണരേയും ഗിരിവർഗ്ഗ സമൂഹത്തെയും പീഢിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്‌ ചെയ്യുന്നത്‌. രാജ്യം മുഴുവൻ ഈ രീതിയിലാണ്‌ കാര്യങ്ങൾ നടക്കുന്നതെന്ന്‌ എല്ലാവർക്കും അറിയാമെങ്കിലും ഇതൊന്നും ശരിയായി രേഖപ്പെടുത്താൻ ശ്രമിച്ചില്ല. മഹാരാഷ്‌ട്രയിലെ `ഗട്‌ചിരോളി',നന്ദർബാർ ജില്ലകളിലെ വനാതിർത്തിയിലുള്ള ഗ്രാമീണരുമായി മാധവ്‌ ഗാഡ്‌ഗിൽ കൂടിക്കാഴ്‌ച നടത്തി. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ഓരോ വർഷവും ഈ ഗ്രാമവാസികളിൽ നിന്ന്‌ പല രൂപത്തിലും ഇനത്തിലും 1500 മുതൽ 3000 രൂപവരെ തട്ടിയെടുക്കുന്നതായാണ്‌ റിപ്പോർട്ട്‌. ഇന്ത്യയിൽ 2 കോടിയോളമാളുകൾ ഇതുപോലെ വനാതിർത്തിയിൽ ജീവിക്കുന്നുണ്ട്‌. ഇവർ ഒരു വർഷം ശരാശരി 1000 രൂപ വീതം നൽകിയാലും 2 ബില്യൺ രൂപയുടെ ഒരു അധോലോക സമ്പദ്‌ഘടനയെയാണ്‌ സൂചിപ്പിക്കുന്നത്‌.
വനം-വന്യജീവി വകുപ്പിന്റെ ഭരണപരമായ ഗുണമേന്മ നുമുക്കൊന്നു പരിശോധിക്കാം. വനംവകുപ്പ്‌ ഉദ്യോഗസ്ഥർ അവരുടെ നിയന്ത്രണഅധികാരങ്ങൾ ഉപയോഗിച്ച്‌ ഗ്രാമീണരേയും ഗിരിവർഗ്ഗ സമൂഹത്തെയും പീഢിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്‌ ചെയ്യുന്നത്‌. രാജ്യം മുഴുവൻ ഈ രീതിയിലാണ്‌ കാര്യങ്ങൾ നടക്കുന്നതെന്ന്‌ എല്ലാവർക്കും അറിയാമെങ്കിലും ഇതൊന്നും ശരിയായി രേഖപ്പെടുത്താൻ ശ്രമിച്ചില്ല. മഹാരാഷ്‌ട്രയിലെ `ഗട്‌ചിരോളി',നന്ദർബാർ ജില്ലകളിലെ വനാതിർത്തിയിലുള്ള ഗ്രാമീണരുമായി മാധവ്‌ ഗാഡ്‌ഗിൽ കൂടിക്കാഴ്‌ച നടത്തി. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ഓരോ വർഷവും ഈ ഗ്രാമവാസികളിൽ നിന്ന്‌ പല രൂപത്തിലും ഇനത്തിലും 1500 മുതൽ 3000 രൂപവരെ തട്ടിയെടുക്കുന്നതായാണ്‌ റിപ്പോർട്ട്‌. ഇന്ത്യയിൽ 2 കോടിയോളമാളുകൾ ഇതുപോലെ വനാതിർത്തിയിൽ ജീവിക്കുന്നുണ്ട്‌. ഇവർ ഒരു വർഷം ശരാശരി 1000 രൂപ വീതം നൽകിയാലും 2 ബില്യൺ രൂപയുടെ ഒരു അധോലോക സമ്പദ്‌ഘടനയെയാണ്‌ സൂചിപ്പിക്കുന്നത്‌.
ഔദ്യോഗിക പരിപാടികൾ നടപ്പാക്കുന്നതിലെ വീഴ്‌ച
 
'''ഔദ്യോഗിക പരിപാടികൾ നടപ്പാക്കുന്നതിലെ വീഴ്‌ച'''
 
ഇന്ത്യയിലിന്ന്‌ ഗിരിവർഗ്ഗ ഭൂമികളിലും മറ്റുമാണ്‌ പ്രകൃതി അങ്ങേയറ്റം കനിഞ്ഞനുഗ്രഹിക്കുന്നത്‌. എന്നാൽ പ്രകൃതിയുടെ ഈ സമ്പത്തിനരികിൽ കഴിയുന്ന ജനവിഭാഗങ്ങൾ ദാരിദ്ര്യവും പോഷകാഹാര കുറവും മൂലം ദുരിതമനുഭവിക്കുന്നു. സമ്പന്നതയുടെ നടുവിലെ ദാരിദ്ര്യം എന്ന ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകണം. പ്രകൃതിയെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്‌ നമ്മുടെ സ്വന്തം ജനതയെ ശത്രുക്കളായി കണ്ടുകൊണ്ടല്ല. നമ്മുടെ സമൂഹത്തിലെ പല ഘടകങ്ങളും നമ്മുടെ ഭരണസംവിധാനവും ഇന്നത്തെ പ്രകൃതിദത്തമായ ലോകത്ത്‌ പല മുറിവുകളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്‌. ആകയാൽ പ്രകൃതി വിഭവങ്ങൾ അച്ചടക്കത്തോടും കാര്യക്ഷമമായും വിനിയോഗിക്കാൻ നാം പഠിക്കണം. പ്രകൃതിയോടടുത്തു കഴിയുന്ന വിഭാഗങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട്‌ ഇത്‌ നേടാൻ കഴിയില്ല. പരിസ്ഥിതിയുടെ ആരോഗ്യസംരക്ഷണത്തിൽ ഈ സമൂഹങ്ങൾക്ക്‌ വലിയൊരു പങ്കുവഹിക്കാനുണ്ട്‌. പ്രകൃതിദത്തമായ കാര്യങ്ങളിൽ പ്രാദേശിക സമൂഹം ശ്രദ്ധവയ്‌ക്കുന്നത്‌ ഇന്ന്‌ വിരളമാണ്‌. ഇതിനുകാരണം ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ പ്രകൃതിവിഭവങ്ങളിന്മേൽ ജനങ്ങൾക്ക്‌ അവകാശം നിഷേധിക്കുകയും തുടക്കത്തിൽ കോളനിവാഴ്‌ചയുടെ താല്‌പര്യത്തിനുവേണ്ടിയും പിന്നീട്‌ വ്യാവസായിക, നഗരതാല്‌പര്യങ്ങൾക്കു വേണ്ടിയും ഇവ അടിയറവച്ചതാണ്‌. ഓരോ വർഷവും നൂറുകണക്കിന്‌ രൂപവിലയുള്ള അച്ചാറുണ്ടാക്കാൻ മാങ്ങ തരുന്ന വലിയ മാവുകൾ പ്ലൈവുഡ്‌ വ്യവസായത്തിന്‌ നൽകുന്നത്‌ വെറും 6 രൂപയ്‌ക്കാണ്‌. ഇത്തരം തലതിരിഞ്ഞ പ്രോത്സാഹനങ്ങളും പ്രകൃതിയിലെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ താല്‌പര്യം നശിപ്പിച്ചു.
ഇന്ത്യയിലിന്ന്‌ ഗിരിവർഗ്ഗ ഭൂമികളിലും മറ്റുമാണ്‌ പ്രകൃതി അങ്ങേയറ്റം കനിഞ്ഞനുഗ്രഹിക്കുന്നത്‌. എന്നാൽ പ്രകൃതിയുടെ ഈ സമ്പത്തിനരികിൽ കഴിയുന്ന ജനവിഭാഗങ്ങൾ ദാരിദ്ര്യവും പോഷകാഹാര കുറവും മൂലം ദുരിതമനുഭവിക്കുന്നു. സമ്പന്നതയുടെ നടുവിലെ ദാരിദ്ര്യം എന്ന ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകണം. പ്രകൃതിയെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്‌ നമ്മുടെ സ്വന്തം ജനതയെ ശത്രുക്കളായി കണ്ടുകൊണ്ടല്ല. നമ്മുടെ സമൂഹത്തിലെ പല ഘടകങ്ങളും നമ്മുടെ ഭരണസംവിധാനവും ഇന്നത്തെ പ്രകൃതിദത്തമായ ലോകത്ത്‌ പല മുറിവുകളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്‌. ആകയാൽ പ്രകൃതി വിഭവങ്ങൾ അച്ചടക്കത്തോടും കാര്യക്ഷമമായും വിനിയോഗിക്കാൻ നാം പഠിക്കണം. പ്രകൃതിയോടടുത്തു കഴിയുന്ന വിഭാഗങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട്‌ ഇത്‌ നേടാൻ കഴിയില്ല. പരിസ്ഥിതിയുടെ ആരോഗ്യസംരക്ഷണത്തിൽ ഈ സമൂഹങ്ങൾക്ക്‌ വലിയൊരു പങ്കുവഹിക്കാനുണ്ട്‌. പ്രകൃതിദത്തമായ കാര്യങ്ങളിൽ പ്രാദേശിക സമൂഹം ശ്രദ്ധവയ്‌ക്കുന്നത്‌ ഇന്ന്‌ വിരളമാണ്‌. ഇതിനുകാരണം ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ പ്രകൃതിവിഭവങ്ങളിന്മേൽ ജനങ്ങൾക്ക്‌ അവകാശം നിഷേധിക്കുകയും തുടക്കത്തിൽ കോളനിവാഴ്‌ചയുടെ താല്‌പര്യത്തിനുവേണ്ടിയും പിന്നീട്‌ വ്യാവസായിക, നഗരതാല്‌പര്യങ്ങൾക്കു വേണ്ടിയും ഇവ അടിയറവച്ചതാണ്‌. ഓരോ വർഷവും നൂറുകണക്കിന്‌ രൂപവിലയുള്ള അച്ചാറുണ്ടാക്കാൻ മാങ്ങ തരുന്ന വലിയ മാവുകൾ പ്ലൈവുഡ്‌ വ്യവസായത്തിന്‌ നൽകുന്നത്‌ വെറും 6 രൂപയ്‌ക്കാണ്‌. ഇത്തരം തലതിരിഞ്ഞ പ്രോത്സാഹനങ്ങളും പ്രകൃതിയിലെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ താല്‌പര്യം നശിപ്പിച്ചു.
ഭാഗ്യവശാൽ ഇപ്പോൾ കാറ്റ്‌ തിരിഞ്ഞടിച്ചുകൊണ്ടിരിക്കയാണ്‌. സംയുക്ത വനം മാനേജ്‌മെന്റ്‌,പഞ്ചായത്ത്‌ രാജ്‌ പട്ടികമേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നത്‌, സസ്യഇനങ്ങളും കർഷകന്റെ അവകാശങ്ങളും സംരക്ഷിക്കുന്ന നിയമം, ജൈവവൈവിദ്ധ്യനിയമം, പട്ടിക വർഗ്ഗം മറ്റ്‌ പരമ്പരാഗത വനവാസികളുടെ വനാവകാശ നിയമം, തുടങ്ങിയവ പ്രകൃതി വിഭവങ്ങളിന്മേൽ പ്രാദേശിക സമൂഹത്തിന്‌ ഗണ്യമായ അവകാശങ്ങൾ നൽകുന്നുണ്ട്‌. ഈ അവകാശങ്ങൾക്കൊപ്പം ചില കടമകളുമുണ്ട്‌. പ്രകൃതി സമ്പത്ത്‌ സുസ്ഥിരമാം വിധവും കാര്യക്ഷമമായും വിനിയോഗിക്കുക എന്ന ഉത്തരവാദിത്വമാണത്‌. അതേ സമയം പ്രകൃതിയെ സംരക്ഷിക്കുകയും പ്രകൃതി വിഭവങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം നിത്യവൃത്തിക്ക്‌ വകകണ്ടെത്താനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സഹായിക്കുന്നു. മേല്‌പറഞ്ഞ നിയമങ്ങളിലെ വ്യവസ്ഥകൾ ഒരു സംയോജിത രീതിയിൽ വിനിയോഗിച്ചാൽ വലിയ നേട്ടമുണ്ടാക്കാൻ നമുക്ക്‌ കഴിയും.
ഭാഗ്യവശാൽ ഇപ്പോൾ കാറ്റ്‌ തിരിഞ്ഞടിച്ചുകൊണ്ടിരിക്കയാണ്‌. സംയുക്ത വനം മാനേജ്‌മെന്റ്‌,പഞ്ചായത്ത്‌ രാജ്‌ പട്ടികമേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നത്‌, സസ്യഇനങ്ങളും കർഷകന്റെ അവകാശങ്ങളും സംരക്ഷിക്കുന്ന നിയമം, ജൈവവൈവിദ്ധ്യനിയമം, പട്ടിക വർഗ്ഗം മറ്റ്‌ പരമ്പരാഗത വനവാസികളുടെ വനാവകാശ നിയമം, തുടങ്ങിയവ പ്രകൃതി വിഭവങ്ങളിന്മേൽ പ്രാദേശിക സമൂഹത്തിന്‌ ഗണ്യമായ അവകാശങ്ങൾ നൽകുന്നുണ്ട്‌. ഈ അവകാശങ്ങൾക്കൊപ്പം ചില കടമകളുമുണ്ട്‌. പ്രകൃതി സമ്പത്ത്‌ സുസ്ഥിരമാം വിധവും കാര്യക്ഷമമായും വിനിയോഗിക്കുക എന്ന ഉത്തരവാദിത്വമാണത്‌. അതേ സമയം പ്രകൃതിയെ സംരക്ഷിക്കുകയും പ്രകൃതി വിഭവങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം നിത്യവൃത്തിക്ക്‌ വകകണ്ടെത്താനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സഹായിക്കുന്നു. മേല്‌പറഞ്ഞ നിയമങ്ങളിലെ വ്യവസ്ഥകൾ ഒരു സംയോജിത രീതിയിൽ വിനിയോഗിച്ചാൽ വലിയ നേട്ടമുണ്ടാക്കാൻ നമുക്ക്‌ കഴിയും.
ഈ ജനാധിഷ്‌ഠിത നിയമത്തെപറ്റി പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്‌. അവർ ഭയപ്പെടുന്നത്‌
ഈ ജനാധിഷ്‌ഠിത നിയമത്തെപറ്റി പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്‌. അവർ ഭയപ്പെടുന്നത്‌
ി ഗിരിവർഗ്ഗക്കാരും മറ്റ്‌ പരമ്പരാഗതവനവാസികൾക്കും നൽകുന്ന അവകാശം വൻതോതിൽ മരംമുറിക്കാൻ ഇടയാക്കും.
 
ി ഈ നിയമം വന്യജീവികളെയും ജൈവവൈവിദ്ധ്യത്തെയും പ്രതികൂലമായി ബാധിക്കും.
* ഗിരിവർഗ്ഗക്കാരും മറ്റ്‌ പരമ്പരാഗതവനവാസികൾക്കും നൽകുന്ന അവകാശം വൻതോതിൽ മരംമുറിക്കാൻ ഇടയാക്കും.
ി സാമൂഹ്യവന വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനുള്ള ശേഷി ഗിരിജനങ്ങൾക്കും വനവാസികൾക്കുമില്ല.
 
ി വനവാസികളുടെ ഭൂമി പുറത്തുനിന്നുള്ളവർ തട്ടിയെടുക്കാനും പ്രകൃതി സമ്പത്തിനാൽ സമ്പന്നമായ ഭൂമി കയ്യേറാനും ഇത്‌ ഇടയാകും.
* ഈ നിയമം വന്യജീവികളെയും ജൈവവൈവിദ്ധ്യത്തെയും പ്രതികൂലമായി ബാധിക്കും.
 
* സാമൂഹ്യവന വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനുള്ള ശേഷി ഗിരിജനങ്ങൾക്കും വനവാസികൾക്കുമില്ല.
 
* വനവാസികളുടെ ഭൂമി പുറത്തുനിന്നുള്ളവർ തട്ടിയെടുക്കാനും പ്രകൃതി സമ്പത്തിനാൽ സമ്പന്നമായ ഭൂമി കയ്യേറാനും ഇത്‌ ഇടയാകും.
 
പ്രാദേശിക സമൂഹത്തിന്‌ പകരം സർക്കാർ സംവിധാനത്തിന്‌ കൂടുതൽ അധികാരം നൽകിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന്‌ നാം ആലോചിക്കണം.? ഇങ്ങനെ ചെയ്‌താൽ വനത്തെയും വന്യജീവികളെയും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുമോ? പുറത്തു നിന്നുള്ളവരുടെ കയ്യേറ്റം അവസാനിക്കുമോ? സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 6 ദശകങ്ങളിലെ നമ്മുടെ അനുഭവം പരിഗണിക്കുമ്പോൾ ബ്രിട്ടീഷുകാർ ആദ്യമായി ഇവിടെ കാലുകുത്തുമ്പോൾ വൃക്ഷങ്ങളുടെ സമുദ്രം എന്നവർ വിശേഷിപ്പിച്ച ഇന്ത്യയിലെ വനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്‌.?
പ്രാദേശിക സമൂഹത്തിന്‌ പകരം സർക്കാർ സംവിധാനത്തിന്‌ കൂടുതൽ അധികാരം നൽകിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന്‌ നാം ആലോചിക്കണം.? ഇങ്ങനെ ചെയ്‌താൽ വനത്തെയും വന്യജീവികളെയും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുമോ? പുറത്തു നിന്നുള്ളവരുടെ കയ്യേറ്റം അവസാനിക്കുമോ? സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 6 ദശകങ്ങളിലെ നമ്മുടെ അനുഭവം പരിഗണിക്കുമ്പോൾ ബ്രിട്ടീഷുകാർ ആദ്യമായി ഇവിടെ കാലുകുത്തുമ്പോൾ വൃക്ഷങ്ങളുടെ സമുദ്രം എന്നവർ വിശേഷിപ്പിച്ച ഇന്ത്യയിലെ വനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്‌.?
ി സ്വകാര്യവനം ഉടമകളുടെ കൈവശമായിരുന്ന രാജ്യത്തെ ഭൂവിസ്‌തൃതിയുടെ 11% വനം അധികൃതർക്ക്‌ കൈമാറിയപ്പോൾ കാര്യങ്ങൾ നടത്തുന്നതിലെ കാലതാമസവും അഴിമതിയും വൻതോതിലുള്ള വനനശീകരണത്തിന്‌ കാരണമായി.
 
ി വികസന പദ്ധതികളിലൂടെ വന്ന റോഡുകൾ മുൻപ്‌ എത്തിപ്പെടാൻ കഴിയാതിരുന്ന ഉൾവനങ്ങളിലെ സർക്കാർ വനങ്ങളിൽ നിന്നുള്ള തടിവെട്ട്‌ എളുപ്പമാക്കി.
*സ്വകാര്യവനം ഉടമകളുടെ കൈവശമായിരുന്ന രാജ്യത്തെ ഭൂവിസ്‌തൃതിയുടെ 11% വനം അധികൃതർക്ക്‌ കൈമാറിയപ്പോൾ കാര്യങ്ങൾ നടത്തുന്നതിലെ കാലതാമസവും അഴിമതിയും വൻതോതിലുള്ള വനനശീകരണത്തിന്‌ കാരണമായി.
ി വന അധിഷ്‌ഠിത വ്യവസായങ്ങൾക്ക്‌ മുളയും പൾപ്പിനുവേണ്ടിയുള്ള വൻവൃക്ഷങ്ങളും വെറും തുച്ഛമായ വിലയ്‌ക്ക്‌ നൽകിയത്‌ ഈ വിഭവങ്ങളുടെ മൊത്തം നാശത്തിലേക്ക്‌ വഴിതെളിച്ചു.
 
ി ഡോ. സലിം അലിയുടെയും ശ്രീമതി ഇന്ദിരാഗാന്ധിയുടേയും അഭിപ്രായത്തിൽ സംസ്ഥാനങ്ങളിലെ വനം വികസന കോർപ്പറേഷനുകൾ ഫലത്തിൽ വനം നശീകരണകോർപ്പറേഷനുകളായി. ഇവയ്‌ക്കു പകരം വനങ്ങൾ വച്ചുപിടിപ്പിക്കാതെ നിലവിലുളള പ്രകൃതിദത്തമായ സമ്പന്നവനങ്ങൾ വെട്ടിനശിപ്പിച്ചു.
* വികസന പദ്ധതികളിലൂടെ വന്ന റോഡുകൾ മുൻപ്‌ എത്തിപ്പെടാൻ കഴിയാതിരുന്ന ഉൾവനങ്ങളിലെ സർക്കാർ വനങ്ങളിൽ നിന്നുള്ള തടിവെട്ട്‌ എളുപ്പമാക്കി.
ി പല കാരണങ്ങൾ പറഞ്ഞ്‌ വിശുദ്ധ വനങ്ങൾ വെട്ടിനശിപ്പിച്ചതിൽ മുഖ്യപങ്ക്‌ വനംവകുപ്പിനാണ്‌.
 
ി വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ ജനങ്ങൾ ശത്രുക്കളെപ്പോലെ കാണുമ്പോഴും വീരപ്പനെപോലുള്ള കൊടുംകുറ്റവാളികൾ കർണ്ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചന്ദനക്കാടുകൾ കൊള്ളയടിച്ചും കൊമ്പനാനകളെ വേട്ടയാടിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരെ വധിച്ചും ആർക്കും പിടിക്കാൻ കഴിയാതെ 2 ദശകങ്ങൾ നാടിനെ വിറപ്പിച്ച്‌ കഴിഞ്ഞുകൂടി.
* വന അധിഷ്‌ഠിത വ്യവസായങ്ങൾക്ക്‌ മുളയും പൾപ്പിനുവേണ്ടിയുള്ള വൻവൃക്ഷങ്ങളും വെറും തുച്ഛമായ വിലയ്‌ക്ക്‌ നൽകിയത്‌ ഈ വിഭവങ്ങളുടെ മൊത്തം നാശത്തിലേക്ക്‌ വഴിതെളിച്ചു.
ി സർക്കാർ ആവശ്യാനുസരണം സമ്പത്തിക സഹായം നൽകിയ `സരിസ്‌ക കടുവ സങ്കേത`ത്തിലെ മുഴുവൻ കടുവകളെയും വേട്ടയാടി. ജീവനോടെയുള്ള കടുവകളുടെ എണ്ണം സംബന്ധിച്ച്‌ തെറ്റായ വിവരങ്ങൾ നൽകിയതല്ലാതെ സർക്കാർ സംവിധാനം അതിനപ്പുറം മറ്റൊന്നും ചെയ്‌തില്ല.
 
ി വനം അധികൃതരുടെ ജനവിരുദ്ധ നയങ്ങൾ മൂലം വളരെ സമ്പന്നമായ വന്യജീവി സങ്കേതമായ `ക്യോലാദേവ്‌ ഘാനാ'' നാഷണൽ പാർക്ക്‌പോലും അവതാളത്തിലായി.
* ഡോ. സലിം അലിയുടെയും ശ്രീമതി ഇന്ദിരാഗാന്ധിയുടേയും അഭിപ്രായത്തിൽ സംസ്ഥാനങ്ങളിലെ വനം വികസന കോർപ്പറേഷനുകൾ ഫലത്തിൽ വനം നശീകരണകോർപ്പറേഷനുകളായി. ഇവയ്‌ക്കു പകരം വനങ്ങൾ വച്ചുപിടിപ്പിക്കാതെ നിലവിലുളള പ്രകൃതിദത്തമായ സമ്പന്നവനങ്ങൾ വെട്ടിനശിപ്പിച്ചു.
 
* പല കാരണങ്ങൾ പറഞ്ഞ്‌ വിശുദ്ധ വനങ്ങൾ വെട്ടിനശിപ്പിച്ചതിൽ മുഖ്യപങ്ക്‌ വനംവകുപ്പിനാണ്‌.
 
* വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ ജനങ്ങൾ ശത്രുക്കളെപ്പോലെ കാണുമ്പോഴും വീരപ്പനെപോലുള്ള കൊടുംകുറ്റവാളികൾ കർണ്ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചന്ദനക്കാടുകൾ കൊള്ളയടിച്ചും കൊമ്പനാനകളെ വേട്ടയാടിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരെ വധിച്ചും ആർക്കും പിടിക്കാൻ കഴിയാതെ 2 ദശകങ്ങൾ നാടിനെ വിറപ്പിച്ച്‌ കഴിഞ്ഞുകൂടി.
 
* സർക്കാർ ആവശ്യാനുസരണം സമ്പത്തിക സഹായം നൽകിയ `സരിസ്‌ക കടുവ സങ്കേത`ത്തിലെ മുഴുവൻ കടുവകളെയും വേട്ടയാടി. ജീവനോടെയുള്ള കടുവകളുടെ എണ്ണം സംബന്ധിച്ച്‌ തെറ്റായ വിവരങ്ങൾ നൽകിയതല്ലാതെ സർക്കാർ സംവിധാനം അതിനപ്പുറം മറ്റൊന്നും ചെയ്‌തില്ല.
 
* വനം അധികൃതരുടെ ജനവിരുദ്ധ നയങ്ങൾ മൂലം വളരെ സമ്പന്നമായ വന്യജീവി സങ്കേതമായ `ക്യോലാദേവ്‌ ഘാനാ'' നാഷണൽ പാർക്ക്‌പോലും അവതാളത്തിലായി.
 
തുടർച്ചയായി തെറ്റായ വാഗ്‌ദാനങ്ങൾ നൽകുകയും ജനകീയ സംഘടനകളെ ദുർബലപ്പെടുത്താൻ പരമാവധി ശ്രമിക്കുകയും അഴിമതി സംവിധാനത്തിലേക്ക്‌ ആളുകളെ കോ-ഓപ്‌റ്റ്‌ ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തിട്ടും ഇതിനെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ ജനങ്ങൾ ഈ രംഗത്ത്‌ എന്തു പങ്ക്‌ വഹിച്ചു എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.
തുടർച്ചയായി തെറ്റായ വാഗ്‌ദാനങ്ങൾ നൽകുകയും ജനകീയ സംഘടനകളെ ദുർബലപ്പെടുത്താൻ പരമാവധി ശ്രമിക്കുകയും അഴിമതി സംവിധാനത്തിലേക്ക്‌ ആളുകളെ കോ-ഓപ്‌റ്റ്‌ ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തിട്ടും ഇതിനെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ ജനങ്ങൾ ഈ രംഗത്ത്‌ എന്തു പങ്ക്‌ വഹിച്ചു എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.
ി രാജ്യത്തുടനീളം മുഖ്യ ജൈവവിഭവങ്ങളായ പല വൃക്ഷങ്ങളും ഇന്നും ധാരാളം നിലനിൽക്കുന്നു.
 
ി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ തീരദേശങ്ങളിലെ വിശുദ്ധവനങ്ങളിൽ പുതിയ പല പുഷ്‌പ സസ്യങ്ങളും ഇന്നും നാം കണ്ടെത്തുന്നു.
* രാജ്യത്തുടനീളം മുഖ്യ ജൈവവിഭവങ്ങളായ പല വൃക്ഷങ്ങളും ഇന്നും ധാരാളം നിലനിൽക്കുന്നു.
ി കുരങ്ങുകളും മൂങ്ങകളുമെല്ലാം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു.
 
ി `ചിൻക്കാര', `ബ്ലാക്ക്‌ബക്ക്‌' , ' നിൽഗായ്‌' എന്നിവയുടെ എണ്ണം യഥാർത്ഥത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്‌. മൃഗങ്ങളെ വേട്ടയാടുന്നവരെ പിടികൂടുന്നതിൽ ജനങ്ങൾ വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌.
* ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ തീരദേശങ്ങളിലെ വിശുദ്ധവനങ്ങളിൽ പുതിയ പല പുഷ്‌പ സസ്യങ്ങളും ഇന്നും നാം കണ്ടെത്തുന്നു.
ി രാജസ്ഥാനിൽ `ഒറാൻസ്‌' പോലെയുള്ള സാമൂഹ്യവനവിഭവങ്ങൾ സംരക്ഷിക്കുന്നത്‌ ജനങ്ങളാണ്‌.
 
ി നാഗാലാന്റിൽ മിക്ക സാമൂഹ്യവനങ്ങളുടെയും നടത്തിപ്പ്‌ കാര്യക്ഷമമാണ്‌.
* കുരങ്ങുകളും മൂങ്ങകളുമെല്ലാം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു.
ി ഉത്തരാഞ്ചലിൽ വാൻ പഞ്ചായത്തുകളാണ്‌ വനവിഭവങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യു ന്നത്‌.
 
ി മധ്യഭാരതത്തിലെ നിരവധി ഗ്രാമസമൂഹങ്ങൾ നേരത്തെ അവർക്ക്‌ അവകാശമുണ്ടായിരുന്ന വനവിഭവങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌.
* `ചിൻക്കാര', `ബ്ലാക്ക്‌ബക്ക്‌' , ' നിൽഗായ്‌' എന്നിവയുടെ എണ്ണം യഥാർത്ഥത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്‌. മൃഗങ്ങളെ വേട്ടയാടുന്നവരെ പിടികൂടുന്നതിൽ ജനങ്ങൾ വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌.
ി കർണ്ണാടകത്തിലെ `ഹലകാർ`പോലെയുള്ള വില്ലേജുകളിൽ സർക്കാർ സംവിധാനത്തിന്റെ ആക്രമണങ്ങളെ അതിജീവിച്ചും വില്ലേജ്‌ വനങ്ങൾ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്‌.
 
ി രത്‌നഗിരി ജില്ലയിലെ കർഷകർ അവരുടെ സ്വകാര്യ വനങ്ങൾ നന്നായി സംരക്ഷിക്കുന്നുണ്ട്‌.
* രാജസ്ഥാനിൽ `ഒറാൻസ്‌' പോലെയുള്ള സാമൂഹ്യവനവിഭവങ്ങൾ സംരക്ഷിക്കുന്നത്‌ ജനങ്ങളാണ്‌.
ി ഒറീസയിൽ സ്വയം രൂപീകൃതമായ ആയിരക്കണക്കിന്‌ വനം സംരക്ഷണസമിതികൾ സാമൂഹ്യസംരക്ഷണത്തിൻ കീഴിൽ കൊണ്ടുവന്നിട്ടുള്ള വനങ്ങൾ നന്നായി പുനരുജ്ജീവിപ്പിക്കുന്നുണ്ട്‌.
 
* നാഗാലാന്റിൽ മിക്ക സാമൂഹ്യവനങ്ങളുടെയും നടത്തിപ്പ്‌ കാര്യക്ഷമമാണ്‌.
 
* ഉത്തരാഞ്ചലിൽ വാൻ പഞ്ചായത്തുകളാണ്‌ വനവിഭവങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത്‌.
 
* മധ്യഭാരതത്തിലെ നിരവധി ഗ്രാമസമൂഹങ്ങൾ നേരത്തെ അവർക്ക്‌ അവകാശമുണ്ടായിരുന്ന വനവിഭവങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌.
 
* കർണ്ണാടകത്തിലെ `ഹലകാർ`പോലെയുള്ള വില്ലേജുകളിൽ സർക്കാർ സംവിധാനത്തിന്റെ ആക്രമണങ്ങളെ അതിജീവിച്ചും വില്ലേജ്‌ വനങ്ങൾ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്‌.
 
* രത്‌നഗിരി ജില്ലയിലെ കർഷകർ അവരുടെ സ്വകാര്യ വനങ്ങൾ നന്നായി സംരക്ഷിക്കുന്നുണ്ട്‌.
 
* ഒറീസയിൽ സ്വയം രൂപീകൃതമായ ആയിരക്കണക്കിന്‌ വനം സംരക്ഷണസമിതികൾ സാമൂഹ്യസംരക്ഷണത്തിൻ കീഴിൽ കൊണ്ടുവന്നിട്ടുള്ള വനങ്ങൾ നന്നായി പുനരുജ്ജീവിപ്പിക്കുന്നുണ്ട്‌.
 
(സ്വിറ്റ്‌സർലൻഡിലെ ഇന്നത്തെ വനങ്ങൾ പൂർണ്ണമായും സാമൂഹ്യവനഭൂമികളിൽ പുനരുജ്ജീവിപ്പിച്ചെടുത്തതാണെന്നത്‌ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.)
(സ്വിറ്റ്‌സർലൻഡിലെ ഇന്നത്തെ വനങ്ങൾ പൂർണ്ണമായും സാമൂഹ്യവനഭൂമികളിൽ പുനരുജ്ജീവിപ്പിച്ചെടുത്തതാണെന്നത്‌ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.)
പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രയോജനം നിശ്ചയമായും പ്രദേശവാസികൾക്കാണ്‌. ഈ ജൈവആവാസ വ്യവസ്ഥയെ ഏറ്റവും ഫലപ്രദമായി സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും കഴിയുന്നതും അവർക്കുതന്നെ. ഈ ജൈവ ആവാസ വ്യവസ്ഥയെ സംബന്ധിച്ച പ്രാദേശികമായ പ്രത്യേക അറിവുള്ളവർ ഇവരാകയാൽ അവ വേണ്ടവിധം സംരക്ഷിച്ച്‌ വളർത്താനും ഇവർക്കാണ്‌ കഴിയുക.
പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രയോജനം നിശ്ചയമായും പ്രദേശവാസികൾക്കാണ്‌. ഈ ജൈവആവാസ വ്യവസ്ഥയെ ഏറ്റവും ഫലപ്രദമായി സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും കഴിയുന്നതും അവർക്കുതന്നെ. ഈ ജൈവ ആവാസ വ്യവസ്ഥയെ സംബന്ധിച്ച പ്രാദേശികമായ പ്രത്യേക അറിവുള്ളവർ ഇവരാകയാൽ അവ വേണ്ടവിധം സംരക്ഷിച്ച്‌ വളർത്താനും ഇവർക്കാണ്‌ കഴിയുക.
നമ്മുടെ പ്രകൃതി വിഭവങ്ങൾ പുനരുജ്ജീവിപ്പിച്ച്‌ സംരക്ഷിക്കാനും അതേ സമയം തന്നെ ജനജീവിതം മെച്ചപ്പെടുത്താൻ ജനങ്ങളുമായി ചേർന്ന്‌ പ്രവർത്തിക്കാനുള്ള ധാരാളം അവസരം ഇന്നുണ്ട്‌. വനനിയമങ്ങളുടെ അന്തസത്ത അക്ഷരത്തിലും ആശയത്തിലും ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തിക്കാൻ നാം സന്നദ്ധരാകണം.
നമ്മുടെ പ്രകൃതി വിഭവങ്ങൾ പുനരുജ്ജീവിപ്പിച്ച്‌ സംരക്ഷിക്കാനും അതേ സമയം തന്നെ ജനജീവിതം മെച്ചപ്പെടുത്താൻ ജനങ്ങളുമായി ചേർന്ന്‌ പ്രവർത്തിക്കാനുള്ള ധാരാളം അവസരം ഇന്നുണ്ട്‌. വനനിയമങ്ങളുടെ അന്തസത്ത അക്ഷരത്തിലും ആശയത്തിലും ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തിക്കാൻ നാം സന്നദ്ധരാകണം.
വനങ്ങളുടെ പരിസരത്ത്‌ ജീവിക്കുന്ന നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്കു കൂടി വനവല്‌ക്കരണത്തിന്റെ പ്രയോജനം ലഭ്യമാക്കാൻ വേണ്ടിയാണ്‌ 20 വർഷങ്ങൾക്കുമുൻപ്‌ സംയുക്തവനം മാനേജ്‌മെന്റ്‌ പരിപാടി തയ്യാറാക്കിയത്‌ പക്ഷെ അതിന്‌ പോരായ്‌മകൾ പലതായിരുന്നു.
വനങ്ങളുടെ പരിസരത്ത്‌ ജീവിക്കുന്ന നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്കു കൂടി വനവല്‌ക്കരണത്തിന്റെ പ്രയോജനം ലഭ്യമാക്കാൻ വേണ്ടിയാണ്‌ 20 വർഷങ്ങൾക്കുമുൻപ്‌ സംയുക്തവനം മാനേജ്‌മെന്റ്‌ പരിപാടി തയ്യാറാക്കിയത്‌ പക്ഷെ അതിന്‌ പോരായ്‌മകൾ പലതായിരുന്നു.
ി അവരുടെ നിയന്ത്രണത്തിലുള്ള വനങ്ങളിൽ ആ വില്ലേജിലെ എല്ലാ താമസക്കാരും മാനേജ്‌മെന്റിലും വനഉല്‌പന്നങ്ങളിലും അവകാശം നൽകിയിരുന്നില്ല. സംയുക്തമാനേജ്‌മെന്റ്‌ ഗ്രൂപ്പിൽ നിന്ന്‌ നിർദ്ധനരായ ഗ്രാമവാസികളെ പൂർണ്ണമായി ഒഴിവാക്കിയായിരുന്നു.
 
ി സംയുക്തമാനേജ്‌മെന്റ്‌ ഗ്രൂപ്പുകൾക്ക്‌ വ്യക്തമായൊരു കാലാവധി ഉണ്ടായിരുന്നില്ല. വനം വകുപ്പിന്‌ ഏതു സമയത്തും അവരുടെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നു. ഇതുമൂലം വനത്തിൽ നിക്ഷേപം നടത്തി വികസിപ്പിച്ച്‌ സംരക്ഷിക്കാൻ അവർക്ക്‌ താൽപര്യം കുറവായിരുന്നു.
* അവരുടെ നിയന്ത്രണത്തിലുള്ള വനങ്ങളിൽ ആ വില്ലേജിലെ എല്ലാ താമസക്കാരും മാനേജ്‌മെന്റിലും വനഉല്‌പന്നങ്ങളിലും അവകാശം നൽകിയിരുന്നില്ല. സംയുക്തമാനേജ്‌മെന്റ്‌ ഗ്രൂപ്പിൽ നിന്ന്‌ നിർദ്ധനരായ ഗ്രാമവാസികളെ പൂർണ്ണമായി ഒഴിവാക്കിയായിരുന്നു.
ി മാനേജ്‌മെന്റിൽ കൂടുതൽ നിയന്ത്രണങ്ങളോടെ ഇടപെടാനുള്ള അധികാരം ഇപ്പോഴും സംസ്ഥാന വനം വകുപ്പിൽ നിക്ഷിപ്‌തമാണ്‌.
 
* സംയുക്തമാനേജ്‌മെന്റ്‌ ഗ്രൂപ്പുകൾക്ക്‌ വ്യക്തമായൊരു കാലാവധി ഉണ്ടായിരുന്നില്ല. വനം വകുപ്പിന്‌ ഏതു സമയത്തും അവരുടെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നു. ഇതുമൂലം വനത്തിൽ നിക്ഷേപം നടത്തി വികസിപ്പിച്ച്‌ സംരക്ഷിക്കാൻ അവർക്ക്‌ താൽപര്യം കുറവായിരുന്നു.
 
* മാനേജ്‌മെന്റിൽ കൂടുതൽ നിയന്ത്രണങ്ങളോടെ ഇടപെടാനുള്ള അധികാരം ഇപ്പോഴും സംസ്ഥാന വനം വകുപ്പിൽ നിക്ഷിപ്‌തമാണ്‌.
 
വനസംരക്ഷണം നിരീക്ഷിക്കാനുള്ള സുതാര്യമായൊരു സംവിധാനം നിലവിലില്ല. ആകയാൽ സംയുക്ത വനം മാനേജ്‌മെന്റിന്റെ ഫലപ്രാപ്‌തി വിലയിരുത്താനാവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നമ്മുടെ കൈവശമില്ല. വികേന്ദ്രീകരണ മാനേജ്‌മെന്റിന്റെ മെച്ചപ്പെട്ടൊരു മാതൃക ഉത്തരഖണ്ഡിലെ `കുമയൂണി'ൽ (ഗൗാമൗി) 1930 ൽ ആരംഭിച്ച വാൻ പഞ്ചായത്ത്‌ സംവിധാനമാണ്‌. സർക്കാർ മാനേജ്‌മെന്റ്‌ സംവിധാനത്തെ അപേക്ഷിച്ച്‌ ചെലവ്‌ കുറവും ഫലപ്രാപ്‌തികൂടിയതുമാണ്‌. സാമൂഹ്യമാനേജ്‌മെന്റ്‌ സംവിധാനമെന്നതിന്‌ കുമയൂണിൽ നിന്ന്‌ ശക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. വാൻ പഞ്ചായത്തുകളുടെ വനം സംരക്ഷണസംവിധാനം സർക്കാരിന്റേതിനോളം ഫലപ്രദവും അതിന്റെ പത്തിലൊന്നു മാത്രം ചെലവ്‌ വരുന്നതുമാണ്‌. ഈ നിഗമനം ശരിവയ്‌ക്കുന്ന മറ്റൊരു പഠനത്തിൽ കണ്ടെത്തിയത്‌ വൃക്ഷനശീകരണം വാൻ പഞ്ചായത്ത്‌ വനങ്ങളിൽ റിസർവ്വ്‌ വനങ്ങളിലേതിനേക്കാൾ വളരെ കുറവാണെന്നാണ്‌.
വനസംരക്ഷണം നിരീക്ഷിക്കാനുള്ള സുതാര്യമായൊരു സംവിധാനം നിലവിലില്ല. ആകയാൽ സംയുക്ത വനം മാനേജ്‌മെന്റിന്റെ ഫലപ്രാപ്‌തി വിലയിരുത്താനാവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നമ്മുടെ കൈവശമില്ല. വികേന്ദ്രീകരണ മാനേജ്‌മെന്റിന്റെ മെച്ചപ്പെട്ടൊരു മാതൃക ഉത്തരഖണ്ഡിലെ `കുമയൂണി'ൽ (ഗൗാമൗി) 1930 ൽ ആരംഭിച്ച വാൻ പഞ്ചായത്ത്‌ സംവിധാനമാണ്‌. സർക്കാർ മാനേജ്‌മെന്റ്‌ സംവിധാനത്തെ അപേക്ഷിച്ച്‌ ചെലവ്‌ കുറവും ഫലപ്രാപ്‌തികൂടിയതുമാണ്‌. സാമൂഹ്യമാനേജ്‌മെന്റ്‌ സംവിധാനമെന്നതിന്‌ കുമയൂണിൽ നിന്ന്‌ ശക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. വാൻ പഞ്ചായത്തുകളുടെ വനം സംരക്ഷണസംവിധാനം സർക്കാരിന്റേതിനോളം ഫലപ്രദവും അതിന്റെ പത്തിലൊന്നു മാത്രം ചെലവ്‌ വരുന്നതുമാണ്‌. ഈ നിഗമനം ശരിവയ്‌ക്കുന്ന മറ്റൊരു പഠനത്തിൽ കണ്ടെത്തിയത്‌ വൃക്ഷനശീകരണം വാൻ പഞ്ചായത്ത്‌ വനങ്ങളിൽ റിസർവ്വ്‌ വനങ്ങളിലേതിനേക്കാൾ വളരെ കുറവാണെന്നാണ്‌.
2006 ലെ വനാവകാശനിയമം ഗിരിവർഗ്ഗക്കാരും മറ്റ്‌ വനവാസികൾക്കും അവകാശമെന്ന നിലയിലാണ്‌ വനങ്ങളുടെ സാമൂഹ്യമാനേജ്‌മെന്റ്‌ അനുവദിച്ചിട്ടുള്ളത്‌. പക്ഷെ, സാമൂഹ്യമാനേജ്‌മെന്റ്‌ സംവിധാനത്തിന്റെ ഘടനയും അധികാരവും നിയമത്തിൽ വ്യക്തമല്ല. കഴിഞ്ഞ വർഷത്തെ ധനതത്വശാസ്‌ത്രത്തിലെ നോബൽജേതാവായ എലിനൊർ ഓസ്‌ട്രോമിന്റെ അഭിപ്രായത്തിൽ സാമൂഹ്യമാനേജ്‌മെന്റ്‌ സംവിധാനത്തിന്റെ രൂപരേഖ മെച്ചപ്പെടുത്താതിരുന്നാൽ മാത്രമേ വനങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗത്തിന്‌ അത്‌ പ്രോത്സാഹനമാകൂ.
2006 ലെ വനാവകാശനിയമം ഗിരിവർഗ്ഗക്കാരും മറ്റ്‌ വനവാസികൾക്കും അവകാശമെന്ന നിലയിലാണ്‌ വനങ്ങളുടെ സാമൂഹ്യമാനേജ്‌മെന്റ്‌ അനുവദിച്ചിട്ടുള്ളത്‌. പക്ഷെ, സാമൂഹ്യമാനേജ്‌മെന്റ്‌ സംവിധാനത്തിന്റെ ഘടനയും അധികാരവും നിയമത്തിൽ വ്യക്തമല്ല. കഴിഞ്ഞ വർഷത്തെ ധനതത്വശാസ്‌ത്രത്തിലെ നോബൽജേതാവായ എലിനൊർ ഓസ്‌ട്രോമിന്റെ അഭിപ്രായത്തിൽ സാമൂഹ്യമാനേജ്‌മെന്റ്‌ സംവിധാനത്തിന്റെ രൂപരേഖ മെച്ചപ്പെടുത്താതിരുന്നാൽ മാത്രമേ വനങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗത്തിന്‌ അത്‌ പ്രോത്സാഹനമാകൂ.
ഇന്ത്യയിൽ വനങ്ങൾക്കടുത്ത്‌ ജനങ്ങൾ താമസിക്കുന്ന മുഴുവൻ പ്രദേശങ്ങൾക്കും വേണ്ടി നന്നായി രൂപകല്‌പന ചെയ്‌ത ഒരു സാമൂഹ്യ മാനേജ്‌മെന്റ്‌ സംവിധാനം നടപ്പാക്കണം. ഇതിലൂടെ സംരക്ഷിത - റിസർവ്വ്‌ഡ്‌ വനങ്ങളുടെ ഭരണപരമായ ചെലവിൽ 90% വരെ ലാഭിക്കാനും വനങ്ങൾക്കരികെ ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയർത്താനും കഴിയും.
ഇന്ത്യയിൽ വനങ്ങൾക്കടുത്ത്‌ ജനങ്ങൾ താമസിക്കുന്ന മുഴുവൻ പ്രദേശങ്ങൾക്കും വേണ്ടി നന്നായി രൂപകല്‌പന ചെയ്‌ത ഒരു സാമൂഹ്യ മാനേജ്‌മെന്റ്‌ സംവിധാനം നടപ്പാക്കണം. ഇതിലൂടെ സംരക്ഷിത - റിസർവ്വ്‌ഡ്‌ വനങ്ങളുടെ ഭരണപരമായ ചെലവിൽ 90% വരെ ലാഭിക്കാനും വനങ്ങൾക്കരികെ ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയർത്താനും കഴിയും.


ബോക്‌സ്‌ 5 : സംയുക്തവനം മാനേജ്‌മെന്റ്‌;
'''ബോക്‌സ്‌ 5 : സംയുക്തവനം മാനേജ്‌മെന്റ്‌;
പശ്ചിമഘട്ടത്തിൽ നിന്നുള്ള ഒരനുഭവം
പശ്ചിമഘട്ടത്തിൽ നിന്നുള്ള ഒരനുഭവം'''


പശ്ചിമഘട്ടത്തിലെ ദക്ഷിണ കന്നടയിലുള്ള ബൽത്തങ്ങാടിയിലെ നാഗരിക സേവ ട്രസ്റ്റ്‌ കർണ്ണാടകയിലെ കുന്തപുര ഡിവിഷനിൽ സംയുക്ത വനംമാനേജ്‌മെന്റ്‌ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തിൽ (1993) വളരെ സജീവമായിരുന്നു. വനങ്ങളുടെ വികസനത്തിലും സംരക്ഷണത്തിലും ജനകീയപങ്കാളിത്തം ഉറപ്പുവരുത്താൽ കഴിയുമെന്നതിനാൽ കർണ്ണാടക വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരായ എം.എൽ. റാംപ്രകാശ്‌, കെ.എൻ. മൂർത്തി എന്നിവർ വില്ലേജ്‌ വനം സമിതികൾ രൂപീകരിക്കുന്നതിൽ തല്‌പരരായിരുന്നു. ബൽത്തങ്ങാടി താലൂക്കിലെ `ഷീർലാലു' വില്ലേജിലാണ്‌ ആദ്യസമിതി രൂപീകരിച്ചത്‌. `വെനുരു' റേഞ്ചിൽ 11 സമിതികൾ രൂപീകരിക്കാൻ നാഗരിക ട്രസ്റ്റ്‌ സഹായിച്ചു. സ്വന്തം അധികാരവും നിയന്ത്രണവും നഷ്‌ടപ്പെടുമെന്നു ഭയന്ന വനംവകുപ്പിലെ മറ്റ്‌ ഉദ്യോഗസ്ഥർ ഇതിനെ ശക്തമായി എതിർത്തു. എന്നാൽ മേല്‌പറഞ്ഞ 2 ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതമൂലം കുന്തപുര ഡിവിഷനിൽ ഈ സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച്‌ 100 സമിതികൾ രൂപീകരിച്ചു. തൊട്ടടുത്ത മംഗലാപുരം ഡിവിഷനിൽ സർക്കാരിതര സംഘടനകളുടെയും നാഗരിക ട്രസ്റ്റിന്റെയും എതിർപ്പ്‌ അവഗണിച്ചുകൊണ്ടും തടിവ്യാപാരികളുടെ പിന്തുണ ആർജ്ജിച്ചുകൊണ്ടും 25 സമിതികൾ രൂപീകരിച്ചു. അവസാനം ഈ സമിതികളെല്ലാം യാതൊരു ജനപങ്കാളിത്തവുമില്ലാതെ വനം വകുപ്പിന്റെ കീഴിലായി.
പശ്ചിമഘട്ടത്തിലെ ദക്ഷിണ കന്നടയിലുള്ള ബൽത്തങ്ങാടിയിലെ നാഗരിക സേവ ട്രസ്റ്റ്‌ കർണ്ണാടകയിലെ കുന്തപുര ഡിവിഷനിൽ സംയുക്ത വനംമാനേജ്‌മെന്റ്‌ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തിൽ (1993) വളരെ സജീവമായിരുന്നു. വനങ്ങളുടെ വികസനത്തിലും സംരക്ഷണത്തിലും ജനകീയപങ്കാളിത്തം ഉറപ്പുവരുത്താൽ കഴിയുമെന്നതിനാൽ കർണ്ണാടക വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരായ എം.എൽ. റാംപ്രകാശ്‌, കെ.എൻ. മൂർത്തി എന്നിവർ വില്ലേജ്‌ വനം സമിതികൾ രൂപീകരിക്കുന്നതിൽ തല്‌പരരായിരുന്നു. ബൽത്തങ്ങാടി താലൂക്കിലെ `ഷീർലാലു' വില്ലേജിലാണ്‌ ആദ്യസമിതി രൂപീകരിച്ചത്‌. `വെനുരു' റേഞ്ചിൽ 11 സമിതികൾ രൂപീകരിക്കാൻ നാഗരിക ട്രസ്റ്റ്‌ സഹായിച്ചു. സ്വന്തം അധികാരവും നിയന്ത്രണവും നഷ്‌ടപ്പെടുമെന്നു ഭയന്ന വനംവകുപ്പിലെ മറ്റ്‌ ഉദ്യോഗസ്ഥർ ഇതിനെ ശക്തമായി എതിർത്തു. എന്നാൽ മേല്‌പറഞ്ഞ 2 ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതമൂലം കുന്തപുര ഡിവിഷനിൽ ഈ സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച്‌ 100 സമിതികൾ രൂപീകരിച്ചു. തൊട്ടടുത്ത മംഗലാപുരം ഡിവിഷനിൽ സർക്കാരിതര സംഘടനകളുടെയും നാഗരിക ട്രസ്റ്റിന്റെയും എതിർപ്പ്‌ അവഗണിച്ചുകൊണ്ടും തടിവ്യാപാരികളുടെ പിന്തുണ ആർജ്ജിച്ചുകൊണ്ടും 25 സമിതികൾ രൂപീകരിച്ചു. അവസാനം ഈ സമിതികളെല്ലാം യാതൊരു ജനപങ്കാളിത്തവുമില്ലാതെ വനം വകുപ്പിന്റെ കീഴിലായി.
വില്ലേജ്‌ വനം സമിതികളും ജൈവവൈവിദ്ധ്യനിയമ പ്രകാരം രൂപീകരിച്ച ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ സമിതികളും തമ്മിൽ യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല. ഈ രണ്ട്‌ സമിതികളുടെയും ചുതലകളും അധികാരങ്ങളും വ്യക്തമായി നിർവ്വഹിക്കപ്പെട്ടിരുന്നില്ല. പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ലെങ്കിൽപോലും ജൈവ വൈവിദ്ധ്യമാനേജ്‌മെന്റ്‌ സമിതികൾ ഏറെ ജനാധിപത്യസ്വഭാവവും പങ്കാളിത്ത സ്വഭാവവും ഉള്ളവയായിരുന്നു. ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ സമിതി വിപുലീകരിച്ച്‌ വില്ലേജ്‌ വനം സമിതികളുടെ മേഖലകൂടി അവയ്‌ക്ക്‌ കീഴിൽ കൊണ്ടുവരികയോ വനം സമിതികൾ അവയിൽ ലയിപ്പിക്കുകയോ ചെയ്യണം.
വില്ലേജ്‌ വനം സമിതികളും ജൈവവൈവിദ്ധ്യനിയമ പ്രകാരം രൂപീകരിച്ച ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്‌ സമിതികളും തമ്മിൽ യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല. ഈ രണ്ട്‌ സമിതികളുടെയും ചുതലകളും അധികാരങ്ങളും വ്യക്തമായി നിർവ്വഹിക്കപ്പെട്ടിരുന്നില്ല. പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ലെങ്കിൽപോലും ജൈവ വൈവിദ്ധ്യമാനേജ്‌മെന്റ്‌ സമിതികൾ ഏറെ ജനാധിപത്യസ്വഭാവവും പങ്കാളിത്ത സ്വഭാവവും ഉള്ളവയായിരുന്നു. ജൈവവൈവിദ്ധ്യമാനേജ്‌മെന്റ്‌ സമിതി വിപുലീകരിച്ച്‌ വില്ലേജ്‌ വനം സമിതികളുടെ മേഖലകൂടി അവയ്‌ക്ക്‌ കീഴിൽ കൊണ്ടുവരികയോ വനം സമിതികൾ അവയിൽ ലയിപ്പിക്കുകയോ ചെയ്യണം.
ഇതുമൂലം കൂടുതൽ പങ്കാളിത്തവും ഉത്തരവാദിത്തവും ഉണ്ടാകും.
ഇതുമൂലം കൂടുതൽ പങ്കാളിത്തവും ഉത്തരവാദിത്തവും ഉണ്ടാകും.


സംയുക്തവനം മാനേജ്‌മെന്റ്‌ സാമൂഹ്യ വനം മാനേജ്‌മെന്റ്‌ ആക്കി മാറ്റുക
'''സംയുക്തവനം മാനേജ്‌മെന്റ്‌ സാമൂഹ്യ വനം മാനേജ്‌മെന്റ്‌ ആക്കി മാറ്റുക'''
 
ദേശീയ വനം നയത്തിൽ 1988 മുതൽ തന്നെ വനം നയത്തിന്റെ പ്രധാന ലക്ഷ്യം പ്രാദേശിക ആവശ്യങ്ങൾ നിറവേറുകയാണെന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. റവന്യൂ വരുമാനം ഉണ്ടാക്കുന്നതിന്‌ നയത്തിൽ രണ്ടാം സ്ഥാനമേ കല്‌പിച്ചിരുന്നുള്ളൂ. ജൈവ വൈവിദ്ധ്യസംരക്ഷണം, വനത്തിന്റെ വിസ്‌തീർണ്ണം വർദ്ധിപ്പിക്കുന്നു, ഉൽപ്പാദന ക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി സ്‌ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു വൻ ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ രൂപം നൽകണമെന്നാണ്‌ നയം ശുപാർശ ചെയ്‌തത്‌.
ദേശീയ വനം നയത്തിൽ 1988 മുതൽ തന്നെ വനം നയത്തിന്റെ പ്രധാന ലക്ഷ്യം പ്രാദേശിക ആവശ്യങ്ങൾ നിറവേറുകയാണെന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. റവന്യൂ വരുമാനം ഉണ്ടാക്കുന്നതിന്‌ നയത്തിൽ രണ്ടാം സ്ഥാനമേ കല്‌പിച്ചിരുന്നുള്ളൂ. ജൈവ വൈവിദ്ധ്യസംരക്ഷണം, വനത്തിന്റെ വിസ്‌തീർണ്ണം വർദ്ധിപ്പിക്കുന്നു, ഉൽപ്പാദന ക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി സ്‌ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു വൻ ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ രൂപം നൽകണമെന്നാണ്‌ നയം ശുപാർശ ചെയ്‌തത്‌.


ഈ നയത്തിന്റെ അനന്തര ഫലമാണ്‌ 1990കളിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, അധ:പതിച്ച വനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സംയുക്ത വനമാനേജ്‌മെന്റ്‌ സ്‌കീമുകൾക്ക്‌ രൂപം നൽകാൻ നിർദ്ദേശിച്ചുകൊണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ സർക്കുലർ അയച്ചത്‌.
ഈ നയത്തിന്റെ അനന്തര ഫലമാണ്‌ 1990കളിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, അധ:പതിച്ച വനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സംയുക്ത വനമാനേജ്‌മെന്റ്‌ സ്‌കീമുകൾക്ക്‌ രൂപം നൽകാൻ നിർദ്ദേശിച്ചുകൊണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ സർക്കുലർ അയച്ചത്‌.
സംയുക്ത വനമാനേജ്‌മെന്റ്‌ പരീക്ഷണം പല സ്ഥലങ്ങളിലും പല അനുകൂല ഫലങ്ങളുണ്ടാക്കിയെങ്കിലും പരിമിതികളും ഉണ്ടായിരുന്നു. കമ്മിറ്റിയുടെ എക്‌സ്‌ ഒഫീഷ്യോ സെക്രട്ടറിയായ വനം വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്‌. മറ്റ്‌ തീരുമാനങ്ങൾ വനം വകുപ്പാണ്‌ കൈകൊണ്ടിരുന്നത്‌. അവരുടെ പ്രധാന ശ്രദ്ധ പെട്ടെന്ന്‌ വളരുന്ന ഇനം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലായിരുന്നു. ചില ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ തുടങ്ങിയവ ആയിരുന്നതിനാൽ അതിന്റെ ഫണ്ട്‌ തീരുന്നതോടെ പദ്ധതിയും അവസാനിക്കുമായിരുന്നു.
സംയുക്ത വനമാനേജ്‌മെന്റ്‌ പരീക്ഷണം പല സ്ഥലങ്ങളിലും പല അനുകൂല ഫലങ്ങളുണ്ടാക്കിയെങ്കിലും പരിമിതികളും ഉണ്ടായിരുന്നു. കമ്മിറ്റിയുടെ എക്‌സ്‌ ഒഫീഷ്യോ സെക്രട്ടറിയായ വനം വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്‌. മറ്റ്‌ തീരുമാനങ്ങൾ വനം വകുപ്പാണ്‌ കൈകൊണ്ടിരുന്നത്‌. അവരുടെ പ്രധാന ശ്രദ്ധ പെട്ടെന്ന്‌ വളരുന്ന ഇനം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലായിരുന്നു. ചില ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ തുടങ്ങിയവ ആയിരുന്നതിനാൽ അതിന്റെ ഫണ്ട്‌ തീരുന്നതോടെ പദ്ധതിയും അവസാനിക്കുമായിരുന്നു.
വില്ലേജിലെ വിരലിലെണ്ണാവുന്ന `ഉന്നതർ' ആനുകൂല്യങ്ങൾ കയ്യടക്കുന്ന വളരെ ഗൗരവമുള്ള പ്രശ്‌നം എല്ലാ പങ്കാളിത്ത സർക്കാർ പരിപാടികളിലും (വാട്ടർ ഷെഡ്‌ വികസനം പോലെ) സംഭവിക്കുന്നതാണ്‌. വനം മാനേജ്‌മെന്റിൽ പ്രത്യേകിച്ചും. കാരണം, പൊതുവായ വിഭവങ്ങൾ എങ്ങനെ പങ്കിടണമെന്ന്‌ ചിന്തിക്കുന്ന വ്യത്യസ്‌ത താല്‌പര്യക്കാരാണിവിടെ ഉള്ളത്‌. വനിതകൾ, വിറക്‌ കയറ്റിറക്ക്‌ തൊഴിലാളികൾ, വന ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നവർ, മരവ്യാപാരത്തിൽ നിന്ന്‌ ലാഭം പ്രതീക്ഷിക്കുന്നവർ എന്നിവരെല്ലാം ഇതിലുൾപ്പെടും.
വില്ലേജിലെ വിരലിലെണ്ണാവുന്ന `ഉന്നതർ' ആനുകൂല്യങ്ങൾ കയ്യടക്കുന്ന വളരെ ഗൗരവമുള്ള പ്രശ്‌നം എല്ലാ പങ്കാളിത്ത സർക്കാർ പരിപാടികളിലും (വാട്ടർ ഷെഡ്‌ വികസനം പോലെ) സംഭവിക്കുന്നതാണ്‌. വനം മാനേജ്‌മെന്റിൽ പ്രത്യേകിച്ചും. കാരണം, പൊതുവായ വിഭവങ്ങൾ എങ്ങനെ പങ്കിടണമെന്ന്‌ ചിന്തിക്കുന്ന വ്യത്യസ്‌ത താല്‌പര്യക്കാരാണിവിടെ ഉള്ളത്‌. വനിതകൾ, വിറക്‌ കയറ്റിറക്ക്‌ തൊഴിലാളികൾ, വന ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നവർ, മരവ്യാപാരത്തിൽ നിന്ന്‌ ലാഭം പ്രതീക്ഷിക്കുന്നവർ എന്നിവരെല്ലാം ഇതിലുൾപ്പെടും.
ഉന്നതരുടെ ഇടപെടൽ കൊണ്ട്‌ ദോഷം സംഭവിക്കുന്നത്‌ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കാണ.്‌ യഥാർത്ത ജനപങ്കാളിത്തത്തെ മറികടന്ന്‌ ഇവരെക്കൊണ്ട്‌ പദ്ധതി ലക്ഷ്യം നേടുന്നത്‌, വനംവകുപ്പിനും സൗകര്യമാണ്‌.
ഉന്നതരുടെ ഇടപെടൽ കൊണ്ട്‌ ദോഷം സംഭവിക്കുന്നത്‌ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കാണ.്‌ യഥാർത്ത ജനപങ്കാളിത്തത്തെ മറികടന്ന്‌ ഇവരെക്കൊണ്ട്‌ പദ്ധതി ലക്ഷ്യം നേടുന്നത്‌, വനംവകുപ്പിനും സൗകര്യമാണ്‌.
വനഅവകാശനിയമത്തിലെ 3 (1) (ശ) വകുപ്പുപ്രകാരം സംയുക്ത വനമാനേജ്‌മെന്റിന്‌ കീഴിൽ വരുന്ന പ്രദേശങ്ങളും വില്ലേജ്‌ മാനേജ്‌മെന്റിന്‌ കീഴിൽ വരുന്ന വനങ്ങളും ഒരു സാമൂഹ്യവിഭവമായികണ്ട്‌ സമൂഹം കൈകാര്യം ചെയ്യണം. വനം വകുപ്പ്‌ ഇതിന്‌ സംരക്ഷണവും സാങ്കേതിക പിന്തുണയും നൽകണം. സുസ്ഥിര വിനിയോഗവും സംരക്ഷണ നിബന്ധനകളും ഉറപ്പുവരുത്തുകയും വേണം.
വനഅവകാശനിയമത്തിലെ 3 (1) (ശ) വകുപ്പുപ്രകാരം സംയുക്ത വനമാനേജ്‌മെന്റിന്‌ കീഴിൽ വരുന്ന പ്രദേശങ്ങളും വില്ലേജ്‌ മാനേജ്‌മെന്റിന്‌ കീഴിൽ വരുന്ന വനങ്ങളും ഒരു സാമൂഹ്യവിഭവമായികണ്ട്‌ സമൂഹം കൈകാര്യം ചെയ്യണം. വനം വകുപ്പ്‌ ഇതിന്‌ സംരക്ഷണവും സാങ്കേതിക പിന്തുണയും നൽകണം. സുസ്ഥിര വിനിയോഗവും സംരക്ഷണ നിബന്ധനകളും ഉറപ്പുവരുത്തുകയും വേണം.
വന അവകാശ നിയമപ്രകാരം സംയുക്ത വനമാനേജ്‌മെന്റ്‌ എറ്റെടുക്കാൻ ഗ്രാമസഭയോ സമൂഹമോ തയ്യാറാകുന്നില്ലെങ്കിൽ സംയുക്ത വനമാനേജ്‌മെന്റ്‌ സമിതികളെ ഗ്രാമസഭയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കണം. അങ്ങനെ ആയാൽ സമിതി അംഗങ്ങളെ ജനാധിപത്യപരമായ രീതിയിൽ ഗ്രാമസഭ തെരഞ്ഞെടുക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ കഴിയും. മുൻ അനുഭവങ്ങളിൽ നിന്ന്‌ സർക്കാർ കാര്യങ്ങൾ പഠിക്കുമെന്നും സംയുക്ത വനമാനേജ്‌മെന്റിനെ കൂടുതൽ ജനാധിപത്യപരവും പങ്കാളിത്തപരവും ആക്കുമെന്നും പാവപ്പെട്ടവരുടെ ജീവിതാവശ്യങ്ങൾക്ക്‌ മുന്തിയ പരിഗണന നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വന അവകാശ നിയമപ്രകാരം സംയുക്ത വനമാനേജ്‌മെന്റ്‌ എറ്റെടുക്കാൻ ഗ്രാമസഭയോ സമൂഹമോ തയ്യാറാകുന്നില്ലെങ്കിൽ സംയുക്ത വനമാനേജ്‌മെന്റ്‌ സമിതികളെ ഗ്രാമസഭയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കണം. അങ്ങനെ ആയാൽ സമിതി അംഗങ്ങളെ ജനാധിപത്യപരമായ രീതിയിൽ ഗ്രാമസഭ തെരഞ്ഞെടുക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ കഴിയും. മുൻ അനുഭവങ്ങളിൽ നിന്ന്‌ സർക്കാർ കാര്യങ്ങൾ പഠിക്കുമെന്നും സംയുക്ത വനമാനേജ്‌മെന്റിനെ കൂടുതൽ ജനാധിപത്യപരവും പങ്കാളിത്തപരവും ആക്കുമെന്നും പാവപ്പെട്ടവരുടെ ജീവിതാവശ്യങ്ങൾക്ക്‌ മുന്തിയ പരിഗണന നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ചെറുകിട വനം ഉല്‌പന്നങ്ങളിലൂടെ അതിജീവനത്തിന്‌ സഹായം
 
'''ചെറുകിട വനം ഉല്‌പന്നങ്ങളിലൂടെ അതിജീവനത്തിന്‌ സഹായം'''
 
സാമൂഹ്യ വനമാനേജ്‌മെന്റിനെയും പങ്കാളിത്ത സംയുക്ത വനമാനേജ്‌മെന്റിനെയും പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമ്പോഴും പ്രാദേശിക സമൂഹം ഉപയോഗിക്കുന്ന വലിയൊരളവ്‌ വനങ്ങളും ഇവയുടെ പ്രവർത്തന പരിധിക്ക്‌ വെളിയിലാണ്‌. ഇത്തരം പ്രദേശങ്ങളിലും മാനേജ്‌മെന്റ്‌ സമിതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും 1988 ലെ വനനയമനുസരിച്ച്‌ വന ഉൽപ്പന്നങ്ങളുടെ ഉല്‌പാദനം പരമാവധി വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വനങ്ങളുടെ ഉടമസ്ഥാവകാശം സമൂഹത്തിന്‌ കൈമാറുന്നതിന്റെ നിയമപരിരക്ഷ കൊണ്ടുമാത്രം ശേഖരിക്കുന്ന വനവിഭവങ്ങളുടെ അളവിലും ഗുണമേന്മയിലുമുള്ള കുറവുകളും വരുമാനനഷ്‌ടവും പരിഹരിക്കാൻ കഴിയില്ല. വനനശീകരമം, സമ്മിശ്ര വനങ്ങളുടെ സ്ഥാനത്തുള്ള മനുഷ്യനിർമ്മിത വനങ്ങൾക്ക്‌ മുൻഗണന നൽകുന്നത്‌, നിയന്ത്രണചട്ടക്കൂട്‌, വനവിഭവങ്ങളും വനവും വ്യവസായങ്ങൾക്കായി വിനിയോഗിക്കുന്നത്‌ വിഭവങ്ങളുടെ വിപണനത്തിൽ സർക്കാർ ഏജൻസികളും കരാറുകാരും നടത്തുന്ന ചൂഷണം തുടങ്ങിയവയാണ്‌ ഇതിന്‌ കാരണം.
സാമൂഹ്യ വനമാനേജ്‌മെന്റിനെയും പങ്കാളിത്ത സംയുക്ത വനമാനേജ്‌മെന്റിനെയും പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമ്പോഴും പ്രാദേശിക സമൂഹം ഉപയോഗിക്കുന്ന വലിയൊരളവ്‌ വനങ്ങളും ഇവയുടെ പ്രവർത്തന പരിധിക്ക്‌ വെളിയിലാണ്‌. ഇത്തരം പ്രദേശങ്ങളിലും മാനേജ്‌മെന്റ്‌ സമിതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും 1988 ലെ വനനയമനുസരിച്ച്‌ വന ഉൽപ്പന്നങ്ങളുടെ ഉല്‌പാദനം പരമാവധി വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വനങ്ങളുടെ ഉടമസ്ഥാവകാശം സമൂഹത്തിന്‌ കൈമാറുന്നതിന്റെ നിയമപരിരക്ഷ കൊണ്ടുമാത്രം ശേഖരിക്കുന്ന വനവിഭവങ്ങളുടെ അളവിലും ഗുണമേന്മയിലുമുള്ള കുറവുകളും വരുമാനനഷ്‌ടവും പരിഹരിക്കാൻ കഴിയില്ല. വനനശീകരമം, സമ്മിശ്ര വനങ്ങളുടെ സ്ഥാനത്തുള്ള മനുഷ്യനിർമ്മിത വനങ്ങൾക്ക്‌ മുൻഗണന നൽകുന്നത്‌, നിയന്ത്രണചട്ടക്കൂട്‌, വനവിഭവങ്ങളും വനവും വ്യവസായങ്ങൾക്കായി വിനിയോഗിക്കുന്നത്‌ വിഭവങ്ങളുടെ വിപണനത്തിൽ സർക്കാർ ഏജൻസികളും കരാറുകാരും നടത്തുന്ന ചൂഷണം തുടങ്ങിയവയാണ്‌ ഇതിന്‌ കാരണം.
ആകയാൽ വന അവകാശിനിയമം നടപ്പാക്കുമെന്ന ഉറപ്പിന്‌ പുറമെ വനവിഭവങ്ങൾ വനവാസികളുടെ ജീവിതം മെച്ചപ്പെടുത്താനായി പരസ്‌പര ബന്ധിതമായ 3 പ്രശ്‌നങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ട്‌.
ആകയാൽ വന അവകാശിനിയമം നടപ്പാക്കുമെന്ന ഉറപ്പിന്‌ പുറമെ വനവിഭവങ്ങൾ വനവാസികളുടെ ജീവിതം മെച്ചപ്പെടുത്താനായി പരസ്‌പര ബന്ധിതമായ 3 പ്രശ്‌നങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ട്‌.
1. വനവിഭവങ്ങളുടെ ഉല്‌പാദനം എങ്ങനെ വർദ്ധിപ്പിക്കാം.?
1. വനവിഭവങ്ങളുടെ ഉല്‌പാദനം എങ്ങനെ വർദ്ധിപ്പിക്കാം.?
2. ഈ വിഭവങ്ങൾ പാവപ്പെട്ടവർക്ക്‌ ലഭ്യമാക്കുന്നത്‌ എങ്ങനെ?
2. ഈ വിഭവങ്ങൾ പാവപ്പെട്ടവർക്ക്‌ ലഭ്യമാക്കുന്നത്‌ എങ്ങനെ?
3. ഇവയുടെ വിപണനത്തിലൂടെ ഇവരുടെ വരുമാനം എങ്ങനെ പരമാവധി ഉയർത്താം?
3. ഇവയുടെ വിപണനത്തിലൂടെ ഇവരുടെ വരുമാനം എങ്ങനെ പരമാവധി ഉയർത്താം?
പല ഉൽപ്പന്നങ്ങളുടെയും ഉല്‌പാദനം പരമാവധി വർദ്ധിപ്പിക്കണമെങ്കിൽ അതിന്‌ പരീക്ഷണങ്ങളും പ്രായോഗികതയും ഉണ്ടാകണം. ഇതിന്‌ മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിച്ച്‌ പ്രകൃതിദത്ത വനപുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുകയും കുറ്റിച്ചെടുകളുടെയും കുറ്റിക്കാടുകളുടെയും മാനേജ്‌മെന്റിൽ ശ്രദ്ധിക്കുകയും വേണം. ഉദാഹരണത്തിന്‌ മധ്യപ്രദേശിലെയും, ആന്ധ്രപ്രദേശിലെയും `സാൽ' വൃക്ഷങ്ങളുടെ ഇപ്പോഴത്തെ മാനേജ്‌മെന്റ്‌ കൊണ്ട്‌ വനംവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌ തടിക്കുവേണ്ടി മാത്രമുള്ളതാണ്‌. അതിനാൽ ഒരു കൂമ്പ്‌ (വെീീ)േ മാത്രമേ വളരാൻ അനുവദിക്കൂ. എന്നാൽ ധാരാളം ശിഖരങ്ങളും ഇലയും ഉള്ള വൃക്ഷമാണിത്‌. നശിച്ച വനങ്ങളിലോ വില്ലേജിനോടടുത്തുള്ള കുന്നുകളിലോ ഈ വൃക്ഷം ശാഖോപശാഖകളോടുകൂടി വളരാൻ അനുവദിച്ചാൽ ശാഖകളും ഇലയും ഇന്ധനമായി ഉപയോഗിക്കാം.
പല ഉൽപ്പന്നങ്ങളുടെയും ഉല്‌പാദനം പരമാവധി വർദ്ധിപ്പിക്കണമെങ്കിൽ അതിന്‌ പരീക്ഷണങ്ങളും പ്രായോഗികതയും ഉണ്ടാകണം. ഇതിന്‌ മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിച്ച്‌ പ്രകൃതിദത്ത വനപുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുകയും കുറ്റിച്ചെടുകളുടെയും കുറ്റിക്കാടുകളുടെയും മാനേജ്‌മെന്റിൽ ശ്രദ്ധിക്കുകയും വേണം. ഉദാഹരണത്തിന്‌ മധ്യപ്രദേശിലെയും, ആന്ധ്രപ്രദേശിലെയും `സാൽ' വൃക്ഷങ്ങളുടെ ഇപ്പോഴത്തെ മാനേജ്‌മെന്റ്‌ കൊണ്ട്‌ വനംവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌ തടിക്കുവേണ്ടി മാത്രമുള്ളതാണ്‌. അതിനാൽ ഒരു കൂമ്പ്‌ (വെീീ)േ മാത്രമേ വളരാൻ അനുവദിക്കൂ. എന്നാൽ ധാരാളം ശിഖരങ്ങളും ഇലയും ഉള്ള വൃക്ഷമാണിത്‌. നശിച്ച വനങ്ങളിലോ വില്ലേജിനോടടുത്തുള്ള കുന്നുകളിലോ ഈ വൃക്ഷം ശാഖോപശാഖകളോടുകൂടി വളരാൻ അനുവദിച്ചാൽ ശാഖകളും ഇലയും ഇന്ധനമായി ഉപയോഗിക്കാം.
ഫോറസ്റ്റ്‌ സർവ്വീസ്‌ മെച്ചപ്പെടുത്താൻ
 
'''ഫോറസ്റ്റ്‌ സർവ്വീസ്‌ മെച്ചപ്പെടുത്താൻ'''
 
വനഅവകാശനിയമവും സംയുക്ത വനം മാനേജ്‌മെന്റും ഫോറസ്റ്റർമാരും പ്രാദേശിക വനവാസികളും തമ്മിൽ അടുത്ത ബന്ധം പുലർത്തേണ്ടതിനാൽ വനം വകുപ്പിന്‌ കൂടുതൽ മാനുഷിക പരിവേഷം ഉണ്ടാകണം. നിർഭാഗ്യവശാൽ വനം വകുപ്പിന്റെ ആന്തരിക സംസ്‌കാരം ഉദ്യോഗസ്ഥ ശ്രേണിയിലധിഷ്‌ഠിതവും ഏകാധിപത്യപരവുമാണ്‌. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ്‌ അക്കാദമിയിലെ നല്ല പരിശീലനവും മറ്റ്‌ സ്ഥാപനങ്ങളിലെ ഇൻസർവ്വീസ്‌ കോഴ്‌സുകളും കൊണ്ട്‌ ഈ കാഴ്‌ചപ്പാടിൽ മാറ്റം വരുത്താവുന്നതാണ്‌. ഇതും വനം വകുപ്പിലെ മറ്റ്‌ നല്ല പരിപാടികളും ചുവടെ പറയുന്ന ഫലങ്ങൾ ലക്ഷ്യം വയ്‌ക്കുന്നവയായിരിക്കണം.
വനഅവകാശനിയമവും സംയുക്ത വനം മാനേജ്‌മെന്റും ഫോറസ്റ്റർമാരും പ്രാദേശിക വനവാസികളും തമ്മിൽ അടുത്ത ബന്ധം പുലർത്തേണ്ടതിനാൽ വനം വകുപ്പിന്‌ കൂടുതൽ മാനുഷിക പരിവേഷം ഉണ്ടാകണം. നിർഭാഗ്യവശാൽ വനം വകുപ്പിന്റെ ആന്തരിക സംസ്‌കാരം ഉദ്യോഗസ്ഥ ശ്രേണിയിലധിഷ്‌ഠിതവും ഏകാധിപത്യപരവുമാണ്‌. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ്‌ അക്കാദമിയിലെ നല്ല പരിശീലനവും മറ്റ്‌ സ്ഥാപനങ്ങളിലെ ഇൻസർവ്വീസ്‌ കോഴ്‌സുകളും കൊണ്ട്‌ ഈ കാഴ്‌ചപ്പാടിൽ മാറ്റം വരുത്താവുന്നതാണ്‌. ഇതും വനം വകുപ്പിലെ മറ്റ്‌ നല്ല പരിപാടികളും ചുവടെ പറയുന്ന ഫലങ്ങൾ ലക്ഷ്യം വയ്‌ക്കുന്നവയായിരിക്കണം.
ി വനവാസികളുമായി മെച്ചപ്പെട്ട ആശയവിനിമയം നടത്തുകയും അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉറപ്പുവരുത്തുകയും വേണം. വകുപ്പ്‌ നടപ്പാക്കുന്ന വനവൽക്കരണ പരിപാടി കളുടെ ആസൂത്രണത്തിന്റെയും നടത്തിപ്പിന്റെയും എല്ലാ ഘട്ടങ്ങളിലും ഇവരെ പങ്കെടുപ്പിക്കണം. സാമൂഹ്യാധിഷ്‌ഠിത വനവൽക്കരണപരിപാടികൾ അവർ സ്വയം ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നതിനെ പിന്തുണയ്‌ക്കണം.
 
ി സുസ്ഥിര കാർഷിക വികസനത്തിനും ജലസുരക്ഷിതത്വത്തിനുമായി അടിത്തറ ശക്തിപ്പെടുത്താൻ പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നൽ നൽകണം.
* വനവാസികളുമായി മെച്ചപ്പെട്ട ആശയവിനിമയം നടത്തുകയും അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉറപ്പുവരുത്തുകയും വേണം. വകുപ്പ്‌ നടപ്പാക്കുന്ന വനവൽക്കരണ പരിപാടി കളുടെ ആസൂത്രണത്തിന്റെയും നടത്തിപ്പിന്റെയും എല്ലാ ഘട്ടങ്ങളിലും ഇവരെ പങ്കെടുപ്പിക്കണം. സാമൂഹ്യാധിഷ്‌ഠിത വനവൽക്കരണപരിപാടികൾ അവർ സ്വയം ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നതിനെ പിന്തുണയ്‌ക്കണം.
ി സംയോജിത ഭൂമി മാനേജ്‌മെന്റ്‌ ആവശ്യമുള്ള വനവൽക്കരണത്തോടുള്ള നീർത്തട, ഭൂഭാഗസമീപനത്തിന്റെ വർദ്ധിച്ചുവരുന്ന പങ്ക്‌.
 
ി കൃഷി, മൃഗസംരക്ഷണം, വനവൽക്കരണം എന്നിവ തമ്മിൽ വർദ്ധിച്ചുവരുന്ന ആശയവിനിമയം
* സുസ്ഥിര കാർഷിക വികസനത്തിനും ജലസുരക്ഷിതത്വത്തിനുമായി അടിത്തറ ശക്തിപ്പെടുത്താൻ പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നൽ നൽകണം.
ി വനവൽക്കരണത്തെ സംബന്ധിച്ച പൊതുജനഅവബോധവും വനവൽക്കരണ പരിപാടികളിൽ ജനപങ്കാളിത്തത്തിന്റെ ആവശ്യവും.
 
ി പ്രാദേശിക സമൂഹത്തിൽ നിന്നുൾപ്പെടെ സ്വതന്ത്രമായ വൈദഗ്‌ധ്യത്തിലും വിജ്ഞാനത്തിലും ഊന്നിയുള്ള ഗവേഷണത്തിലധിഷ്‌ഠിതമായ പങ്കാളിത്തപരവും സുതാര്യവുമായ ആസൂത്രണ പ്രക്രിയ.
* സംയോജിത ഭൂമി മാനേജ്‌മെന്റ്‌ ആവശ്യമുള്ള വനവൽക്കരണത്തോടുള്ള നീർത്തട, ഭൂഭാഗസമീപനത്തിന്റെ വർദ്ധിച്ചുവരുന്ന പങ്ക്‌.
ി സങ്കീർണ്ണമായ ജൈവആവാസവ്യവസ്ഥകൾ മനസ്സിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ശ്രദ്ധ. കാലാവസ്ഥ വ്യതിയാനം,തദ്ദേശീയ ജൈവവൈവിധ്യം സംരക്ഷിക്കൽ, സസ്യ-ജന്തുജാലങ്ങളുടെ ഭീഷണിനേരിടുന്ന ഇനങ്ങളെ നിലനിർത്താനും പുനരുദ്ധരിക്കാനും സഹായിക്കുക തുടങ്ങിയ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ അവയുടെ പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിനെയും സാഹചര്യങ്ങളോട്‌ ഇഴുകിച്ചേരാനുള്ള ശേഷിയേയും നിലനിർത്താൻ സഹായിക്കണം.
 
ബോക്‌സ്‌ 6: വനഅവകാശ നിയമവും വാഴച്ചാലിലെ കാടരും (തൃശ്ശൂർ ജില്ല, കേരളം)
* കൃഷി, മൃഗസംരക്ഷണം, വനവൽക്കരണം എന്നിവ തമ്മിൽ വർദ്ധിച്ചുവരുന്ന ആശയവിനിമയം
 
* വനവൽക്കരണത്തെ സംബന്ധിച്ച പൊതുജനഅവബോധവും വനവൽക്കരണ പരിപാടികളിൽ ജനപങ്കാളിത്തത്തിന്റെ ആവശ്യവും.
 
* പ്രാദേശിക സമൂഹത്തിൽ നിന്നുൾപ്പെടെ സ്വതന്ത്രമായ വൈദഗ്‌ധ്യത്തിലും വിജ്ഞാനത്തിലും ഊന്നിയുള്ള ഗവേഷണത്തിലധിഷ്‌ഠിതമായ പങ്കാളിത്തപരവും സുതാര്യവുമായ ആസൂത്രണ പ്രക്രിയ.
 
* സങ്കീർണ്ണമായ ജൈവആവാസവ്യവസ്ഥകൾ മനസ്സിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ശ്രദ്ധ. കാലാവസ്ഥ വ്യതിയാനം,തദ്ദേശീയ ജൈവവൈവിധ്യം സംരക്ഷിക്കൽ, സസ്യ-ജന്തുജാലങ്ങളുടെ ഭീഷണിനേരിടുന്ന ഇനങ്ങളെ നിലനിർത്താനും പുനരുദ്ധരിക്കാനും സഹായിക്കുക തുടങ്ങിയ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ അവയുടെ പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിനെയും സാഹചര്യങ്ങളോട്‌ ഇഴുകിച്ചേരാനുള്ള ശേഷിയേയും നിലനിർത്താൻ സഹായിക്കണം.
 
'''ബോക്‌സ്‌ 6: വനഅവകാശ നിയമവും വാഴച്ചാലിലെ കാടരും (തൃശ്ശൂർ ജില്ല, കേരളം)'''
 
1. വളരെ പ്രാചീനമായ ഒരു ഗിരിവർഗ്ഗവിഭാഗമാണ്‌ കാടർ.എങ്കിലും അവരുടെ സാമൂഹ്യമോ ആവാസകേന്ദ്രപരമോ ആയ അവകാശങ്ങൾ ഒന്നുംതന്നെ ചർച്ച ചെയ്യുകയോ സ്ഥാപിച്ചെടുക്കുകയോ ചെയ്‌തിട്ടില്ല.
1. വളരെ പ്രാചീനമായ ഒരു ഗിരിവർഗ്ഗവിഭാഗമാണ്‌ കാടർ.എങ്കിലും അവരുടെ സാമൂഹ്യമോ ആവാസകേന്ദ്രപരമോ ആയ അവകാശങ്ങൾ ഒന്നുംതന്നെ ചർച്ച ചെയ്യുകയോ സ്ഥാപിച്ചെടുക്കുകയോ ചെയ്‌തിട്ടില്ല.
2. ഓരോ ആവാസകേന്ദ്രത്തിനുമുള്ള വന അവകാശ സമിതിയെ തെരഞ്ഞെടുത്തത്‌്‌ ചട്ടങ്ങൾ പാലിക്കാതെയും ഗ്രാമസഭകളെ ഒഴിവാക്കിയുമാണ്‌.
2. ഓരോ ആവാസകേന്ദ്രത്തിനുമുള്ള വന അവകാശ സമിതിയെ തെരഞ്ഞെടുത്തത്‌്‌ ചട്ടങ്ങൾ പാലിക്കാതെയും ഗ്രാമസഭകളെ ഒഴിവാക്കിയുമാണ്‌.
3. വന അവകാശനിയമത്തെയും ചട്ടത്തെയും അതിന്റെ പ്രാധാന്യത്തെയും പറ്റി കാടർക്കോ, ഗിരിവർഗ്ഗ വകുപ്പിനോ, വനംവകുപ്പിനോ കാര്യമായ വിവരമില്ല.
3. വന അവകാശനിയമത്തെയും ചട്ടത്തെയും അതിന്റെ പ്രാധാന്യത്തെയും പറ്റി കാടർക്കോ, ഗിരിവർഗ്ഗ വകുപ്പിനോ, വനംവകുപ്പിനോ കാര്യമായ വിവരമില്ല.
4. പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമില്ല.
4. പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമില്ല.
5. ബോധവൽക്കരണത്തിനുള്ള പരിശീലന പരിപാടികൾ നടത്താതിരിക്കുകയോ നടത്തിയവ താഴേതട്ടിലേക്ക്‌ എത്താതിരിക്കുകയോ ചെയ്യാം.
5. ബോധവൽക്കരണത്തിനുള്ള പരിശീലന പരിപാടികൾ നടത്താതിരിക്കുകയോ നടത്തിയവ താഴേതട്ടിലേക്ക്‌ എത്താതിരിക്കുകയോ ചെയ്യാം.
``ഇന്ത്യയിലെ ജാതികൾ: അതിന്റെ സ്വഭാവം, പ്രവർത്തനം, ഉത്ഭവം? എന്ന പുസ്‌തകത്തിൽ ജെ. എച്ച്‌. ഹട്ടൻ, കാടർ ഗിരിവർഗ്ഗത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്‌. ഒരുപക്ഷെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീനമായ ഗിരിജനങ്ങളാണ്‌ കൊച്ചി സംസ്ഥാനത്തെ കാടർ''
``ഇന്ത്യയിലെ ജാതികൾ: അതിന്റെ സ്വഭാവം, പ്രവർത്തനം, ഉത്ഭവം? എന്ന പുസ്‌തകത്തിൽ ജെ. എച്ച്‌. ഹട്ടൻ, കാടർ ഗിരിവർഗ്ഗത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്‌. ഒരുപക്ഷെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീനമായ ഗിരിജനങ്ങളാണ്‌ കൊച്ചി സംസ്ഥാനത്തെ കാടർ''
കാടർ ഗിരിവർഗ്ഗത്തിന്റെ പ്രാധാന്യം പലനരവംശ പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്‌. ചാലക്കുടി നദീതടത്തിലെ വനങ്ങളിൽ മാത്രം കണ്ടിരുന്ന ഇവർ പ്രാചീന വേട്ടക്കാരും ഭക്ഷണം സമാഹരിക്കുന്നവരുമാണ്‌. സെൻസസ്‌ പ്രകാരം ഇവരുടെ സംഖ്യ 1500ൽ താഴെയാണ്‌. പൂർണ്ണമായും വനത്തെയും ചെറിയ വന്യജീവികളെയും നദിയിലെ മത്സ്യങ്ങളെയും കിഴങ്ങുകൾ, തേൻ, മറ്റ്‌ ചെറിയ വനഉല്‌പന്നങ്ങളേയും ആശ്രയിച്ച്‌ കാട്ടിൽ തന്നെയാണ്‌ ഇവരുടെ ജീവിതം. തോട്ടങ്ങൾക്കുവേണ്ടിയുള്ള വനനശീകരണവും അണക്കെട്ടുനിർമ്മാണവും മൂലം അവരുടെ കുടികൾ വെള്ളത്തിനടിയിലായതുകാരണം കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി മാറി മാറി ഇപ്പോളവർ നദിയുടെ പ്രധാന താഴ്‌വരയിൽ സ്ഥിരതാമസമാണ്‌. വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിലെ 413 ചതുരശ്ര കിലോ മീറ്ററിൽ 8 കാടർ കുടികളാണ്‌ അവശേഷിക്കുന്നത്‌. ഇവയിൽ 2 എണ്ണം - വാഴച്ചാൽ, പൊകലപ്പാറ കുടികൾ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ തന്ത്രപ്രധാനഭാഗത്താണത്രെ. അവരുടെ യഥാർത്ഥ വന ആവാസ കേന്ദ്രം പലപ്പോഴായി നശിപ്പിക്കപ്പെട്ടു. മേൽപ്പറഞ്ഞ 2 കുടികളിലുള്ളവർ ഇപ്പോൾ ജീവിക്കുന്നത്‌ സംസ്ഥാന വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണസമിതി പ്രവർത്തനങ്ങളുടെ സഹായത്താലാണ്‌.
കാടർ ഗിരിവർഗ്ഗത്തിന്റെ പ്രാധാന്യം പലനരവംശ പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്‌. ചാലക്കുടി നദീതടത്തിലെ വനങ്ങളിൽ മാത്രം കണ്ടിരുന്ന ഇവർ പ്രാചീന വേട്ടക്കാരും ഭക്ഷണം സമാഹരിക്കുന്നവരുമാണ്‌. സെൻസസ്‌ പ്രകാരം ഇവരുടെ സംഖ്യ 1500ൽ താഴെയാണ്‌. പൂർണ്ണമായും വനത്തെയും ചെറിയ വന്യജീവികളെയും നദിയിലെ മത്സ്യങ്ങളെയും കിഴങ്ങുകൾ, തേൻ, മറ്റ്‌ ചെറിയ വനഉല്‌പന്നങ്ങളേയും ആശ്രയിച്ച്‌ കാട്ടിൽ തന്നെയാണ്‌ ഇവരുടെ ജീവിതം. തോട്ടങ്ങൾക്കുവേണ്ടിയുള്ള വനനശീകരണവും അണക്കെട്ടുനിർമ്മാണവും മൂലം അവരുടെ കുടികൾ വെള്ളത്തിനടിയിലായതുകാരണം കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി മാറി മാറി ഇപ്പോളവർ നദിയുടെ പ്രധാന താഴ്‌വരയിൽ സ്ഥിരതാമസമാണ്‌. വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിലെ 413 ചതുരശ്ര കിലോ മീറ്ററിൽ 8 കാടർ കുടികളാണ്‌ അവശേഷിക്കുന്നത്‌. ഇവയിൽ 2 എണ്ണം - വാഴച്ചാൽ, പൊകലപ്പാറ കുടികൾ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ തന്ത്രപ്രധാനഭാഗത്താണത്രെ. അവരുടെ യഥാർത്ഥ വന ആവാസ കേന്ദ്രം പലപ്പോഴായി നശിപ്പിക്കപ്പെട്ടു. മേൽപ്പറഞ്ഞ 2 കുടികളിലുള്ളവർ ഇപ്പോൾ ജീവിക്കുന്നത്‌ സംസ്ഥാന വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണസമിതി പ്രവർത്തനങ്ങളുടെ സഹായത്താലാണ്‌.
കാടരുടെ നിയമ അവബോധം
 
'''കാടരുടെ നിയമ അവബോധം'''
 
പൊകലപ്പാറ, വാഴച്ചാൽ കുടികളിലെ ഏതാനും പേരൊഴിച്ചാൽ മറ്റുള്ളവർക്കാർക്കും വനഅവകാശനിയമത്തെ പറ്റിയോ അതിന്റെ സാദ്ധ്യതകളെ പറ്റിയോ യാതൊരു വിവരവുമില്ല, അറിയാവുന്ന രണ്ടോ മൂന്നോ കാടർക്ക്‌ ഇങ്ങനെ ഒരു നിയമമുണ്ടെന്നും അത്‌ അവരുടെ അവകാശങ്ങൾ പുന:സ്ഥാപിക്കാനും അംഗീകരിക്കാനും വേണ്ടിയുള്ളതാണെന്നും മാത്രമേ അറിയൂ. അവർക്ക്‌ അർഹതപ്പെട്ട വിവിധ വനഅവകാശങ്ങളെപ്പറ്റിയും നിയമത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം വകുപ്പുപ്രകാരം അവകാശപ്പെടാവുന്ന ആനുകൂല്യങ്ങളെ പറ്റിയും അവർക്ക്‌ അറിവില്ല. ഗിരിവർഗ്ഗവകുപ്പ്‌ ഉദ്യോഗസ്ഥർ അവകാശപ്പെടുന്ന ആനുകൂല്യഅവകാശ സംവിധാനം പരാജയമാണ്‌. വനാവകാശനിയമത്തിൽ പറയുന്ന സബ്‌-ഡിവിഷൻ തല സമിതിയുടെ ചുമതലകൾ സംബന്ധിച്ചും മറ്റും അവബോധം സൃഷ്‌ടിച്ച ശേഷമായിരിക്കണമായിരുന്നു ആനുകൂല്യങ്ങൾ അവകാശപ്പെടാൻ. ഇത്‌ ഒരിക്കലും സംഭവിച്ചിട്ടില്ല.
പൊകലപ്പാറ, വാഴച്ചാൽ കുടികളിലെ ഏതാനും പേരൊഴിച്ചാൽ മറ്റുള്ളവർക്കാർക്കും വനഅവകാശനിയമത്തെ പറ്റിയോ അതിന്റെ സാദ്ധ്യതകളെ പറ്റിയോ യാതൊരു വിവരവുമില്ല, അറിയാവുന്ന രണ്ടോ മൂന്നോ കാടർക്ക്‌ ഇങ്ങനെ ഒരു നിയമമുണ്ടെന്നും അത്‌ അവരുടെ അവകാശങ്ങൾ പുന:സ്ഥാപിക്കാനും അംഗീകരിക്കാനും വേണ്ടിയുള്ളതാണെന്നും മാത്രമേ അറിയൂ. അവർക്ക്‌ അർഹതപ്പെട്ട വിവിധ വനഅവകാശങ്ങളെപ്പറ്റിയും നിയമത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം വകുപ്പുപ്രകാരം അവകാശപ്പെടാവുന്ന ആനുകൂല്യങ്ങളെ പറ്റിയും അവർക്ക്‌ അറിവില്ല. ഗിരിവർഗ്ഗവകുപ്പ്‌ ഉദ്യോഗസ്ഥർ അവകാശപ്പെടുന്ന ആനുകൂല്യഅവകാശ സംവിധാനം പരാജയമാണ്‌. വനാവകാശനിയമത്തിൽ പറയുന്ന സബ്‌-ഡിവിഷൻ തല സമിതിയുടെ ചുമതലകൾ സംബന്ധിച്ചും മറ്റും അവബോധം സൃഷ്‌ടിച്ച ശേഷമായിരിക്കണമായിരുന്നു ആനുകൂല്യങ്ങൾ അവകാശപ്പെടാൻ. ഇത്‌ ഒരിക്കലും സംഭവിച്ചിട്ടില്ല.
കാടർക്ക്‌ അവരുടെ സാമൂഹ്യഅവകാശത്തെ പറ്റി ഒരിക്കലും അറിവുണ്ടായിരുന്നില്ല. 8 മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യപ്പെടാൻ ഇവരോട്‌ ഗിരിവർഗ്ഗ വകുപ്പ്‌ നിർദ്ദേശിക്കുന്ന നിയമം എന്തെന്ന്‌ അറിയാതെ അവർ അത്‌ അനുസരിക്കുന്നു.
കാടർക്ക്‌ അവരുടെ സാമൂഹ്യഅവകാശത്തെ പറ്റി ഒരിക്കലും അറിവുണ്ടായിരുന്നില്ല. 8 മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യപ്പെടാൻ ഇവരോട്‌ ഗിരിവർഗ്ഗ വകുപ്പ്‌ നിർദ്ദേശിക്കുന്ന നിയമം എന്തെന്ന്‌ അറിയാതെ അവർ അത്‌ അനുസരിക്കുന്നു.
ഇപ്പോൾ സ്ഥിതിയെന്ത്‌?
 
'''ഇപ്പോൾ സ്ഥിതിയെന്ത്‌?'''
 
വിവിധ വകുപ്പുകളിൽ നിന്നും കാടരിൽ നിന്നും ശേഖരിച്ച തെളിവുകൾ പ്രകാരം ഗ്രാമസഭകളെ ബന്ധപ്പെടുത്താതെയാണ്‌ വനാവകാശ സമിതികൾ രൂപീകരിച്ചത്‌. നിയമത്തിന്റെ വിശദാംശങ്ങൾ കാടരെ പറഞ്ഞു മനസ്സിലാക്കാതെ ആദ്യയോഗത്തിൽ തന്നെ ഗിരിവർഗ്ഗവകുപ്പ്‌ വനഅവകാശ സമിതികൾ രൂപീകരിച്ചു. സമിതി അംഗങ്ങൾക്ക്‌ ഇതു സംബന്ധിച്ച്‌ പരിശീലനം നൽകുമെന്നാണ്‌ വകുപ്പ്‌ അധികൃതർ ആദ്യം അറിയിച്ചത്‌. എന്നാൽ ഒരു പരിശീലനപരിപാടിയും നടത്തിയില്ലെന്നാണ്‌ അവർ പറയുന്നത്‌. ഗ്രാമസഭയിലൂടെ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‌ പകരം ജില്ലാകളക്‌ടറേറ്റിലെയും ഗിരിവർഗ്ഗ വകുപ്പിലെയും ആതിരപ്പള്ളിപഞ്ചായത്തിലെയും പ്രതിനിധികൾ കുടികൾ സന്ദർശിച്ച്‌ യോഗം നടത്തി സമിതി അംഗങ്ങളെ നിശ്ചയിക്കുകയാണുണ്ടായത്‌. നിയമത്തിൽ വ്യവസ്ഥചെയ്‌തിട്ടുള്ള സാമൂഹ്യഅവകാശങ്ങളെ പറ്റി അവർ വിവരിച്ചില്ല. കുറച്ച്‌ വനഭൂമി ആവശ്യപ്പെട്ടാൽ അത്‌ തരാമെന്നുമാത്രം ഉദ്യോഗസ്ഥർ അവരോട്‌ പറഞ്ഞു.
വിവിധ വകുപ്പുകളിൽ നിന്നും കാടരിൽ നിന്നും ശേഖരിച്ച തെളിവുകൾ പ്രകാരം ഗ്രാമസഭകളെ ബന്ധപ്പെടുത്താതെയാണ്‌ വനാവകാശ സമിതികൾ രൂപീകരിച്ചത്‌. നിയമത്തിന്റെ വിശദാംശങ്ങൾ കാടരെ പറഞ്ഞു മനസ്സിലാക്കാതെ ആദ്യയോഗത്തിൽ തന്നെ ഗിരിവർഗ്ഗവകുപ്പ്‌ വനഅവകാശ സമിതികൾ രൂപീകരിച്ചു. സമിതി അംഗങ്ങൾക്ക്‌ ഇതു സംബന്ധിച്ച്‌ പരിശീലനം നൽകുമെന്നാണ്‌ വകുപ്പ്‌ അധികൃതർ ആദ്യം അറിയിച്ചത്‌. എന്നാൽ ഒരു പരിശീലനപരിപാടിയും നടത്തിയില്ലെന്നാണ്‌ അവർ പറയുന്നത്‌. ഗ്രാമസഭയിലൂടെ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‌ പകരം ജില്ലാകളക്‌ടറേറ്റിലെയും ഗിരിവർഗ്ഗ വകുപ്പിലെയും ആതിരപ്പള്ളിപഞ്ചായത്തിലെയും പ്രതിനിധികൾ കുടികൾ സന്ദർശിച്ച്‌ യോഗം നടത്തി സമിതി അംഗങ്ങളെ നിശ്ചയിക്കുകയാണുണ്ടായത്‌. നിയമത്തിൽ വ്യവസ്ഥചെയ്‌തിട്ടുള്ള സാമൂഹ്യഅവകാശങ്ങളെ പറ്റി അവർ വിവരിച്ചില്ല. കുറച്ച്‌ വനഭൂമി ആവശ്യപ്പെട്ടാൽ അത്‌ തരാമെന്നുമാത്രം ഉദ്യോഗസ്ഥർ അവരോട്‌ പറഞ്ഞു.
ചില കോളനികളിൽ സമിതി അംഗങ്ങൾ തന്നെയാണ്‌ ഇവർക്ക്‌ ഫോറം പൂരിപ്പിച്ചു നൽകിയത്‌.
ചില കോളനികളിൽ സമിതി അംഗങ്ങൾ തന്നെയാണ്‌ ഇവർക്ക്‌ ഫോറം പൂരിപ്പിച്ചു നൽകിയത്‌.
എന്നാൽ ഏറെ സ്ഥലത്തും പ്രൊമോട്ടർമാരാണ്‌ ഈ ജോലി ചെയ്‌തത്‌. ഗിരിവർഗ്ഗവകുപ്പിന്റെ നിർദ്ദേശാനുസരണം ഇവരുടെ കുടികൾക്കടുത്തുള്ള 8 മുതൽ 10 വരെ ഏക്കർ സ്ഥലത്തിന്‌ ഇവർ അപേക്ഷ നൽകി. പൂരിപ്പിച്ചഫോറങ്ങൾ പഞ്ചായത്തിൽ നൽകിയത്‌ അവർ ഗിരിവർഗ്ഗ വകുപ്പിന്‌ കൈമാറി.സമിതി അംഗങ്ങളെ അറിയിക്കാതെ റവന്യുവകുപ്പ്‌ ഓരോ കോളനിയിലും സർവ്വെ നടത്തിയത്‌ ചില തർക്കങ്ങൾക്ക്‌ കാരണമായി.
എന്നാൽ ഏറെ സ്ഥലത്തും പ്രൊമോട്ടർമാരാണ്‌ ഈ ജോലി ചെയ്‌തത്‌. ഗിരിവർഗ്ഗവകുപ്പിന്റെ നിർദ്ദേശാനുസരണം ഇവരുടെ കുടികൾക്കടുത്തുള്ള 8 മുതൽ 10 വരെ ഏക്കർ സ്ഥലത്തിന്‌ ഇവർ അപേക്ഷ നൽകി. പൂരിപ്പിച്ചഫോറങ്ങൾ പഞ്ചായത്തിൽ നൽകിയത്‌ അവർ ഗിരിവർഗ്ഗ വകുപ്പിന്‌ കൈമാറി.സമിതി അംഗങ്ങളെ അറിയിക്കാതെ റവന്യുവകുപ്പ്‌ ഓരോ കോളനിയിലും സർവ്വെ നടത്തിയത്‌ ചില തർക്കങ്ങൾക്ക്‌ കാരണമായി.
ഇത്‌ നടപ്പാക്കുന്ന പ്രക്രിയയിൽ നിർണ്ണായക ഘട്ടത്തിലൊന്നും വനം വകുപ്പിനെ ബന്ധപ്പെടുത്തിയില്ല. നിയമപ്രകാരം ഗ്രാമസഭകൾക്ക്‌ സബ്‌ഡിവിഷൻ തല സമിതി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം. വനാവകാശ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ വാഴച്ചാൽ ഡിവിഷനിൽ സമർപ്പിക്കുകയും ചെയ്‌ത ശേഷമാണ്‌ സബ്‌ -ഡിവിഷൻ തല സമിതിയുടെ ആദ്യയോഗം ചേർന്നത്‌. ഈ യോഗത്തിൽ ഗിരിവർഗ്ഗക്കാരോ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളോ പങ്കെടുത്തില്ല. വന അവകാശസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ വനം വകുപ്പും അറിഞ്ഞില്ല. അപേക്ഷ ഫയൽ ചെയ്യും മുൻപ്‌ വനഅവകാശ സമിതികൾക്ക്‌ സബ്‌ -ഡിവിഷൻ സമിതി എന്തെങ്കിലും വിവരമോ ഭൂപടമോ നൽകിയില്ല. വനവിഭവങ്ങളുടെ കസ്റ്റോഡിയൻ വനം വകുപ്പായതിനാൽ ഓരോ കുടിയിലെയും ഭൂമിയുടെ വിശദാംശങ്ങളും സൂക്ഷ്‌മപ്ലാനുകളും അപേക്ഷ എപ്രകാരം പൂരിപ്പിച്ചു നൽകണമെന്ന വിവരങ്ങളും അവരുടെ കൈവശമുണ്ട്‌.
ഇത്‌ നടപ്പാക്കുന്ന പ്രക്രിയയിൽ നിർണ്ണായക ഘട്ടത്തിലൊന്നും വനം വകുപ്പിനെ ബന്ധപ്പെടുത്തിയില്ല. നിയമപ്രകാരം ഗ്രാമസഭകൾക്ക്‌ സബ്‌ഡിവിഷൻ തല സമിതി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം. വനാവകാശ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ വാഴച്ചാൽ ഡിവിഷനിൽ സമർപ്പിക്കുകയും ചെയ്‌ത ശേഷമാണ്‌ സബ്‌ -ഡിവിഷൻ തല സമിതിയുടെ ആദ്യയോഗം ചേർന്നത്‌. ഈ യോഗത്തിൽ ഗിരിവർഗ്ഗക്കാരോ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളോ പങ്കെടുത്തില്ല. വന അവകാശസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ വനം വകുപ്പും അറിഞ്ഞില്ല. അപേക്ഷ ഫയൽ ചെയ്യും മുൻപ്‌ വനഅവകാശ സമിതികൾക്ക്‌ സബ്‌ -ഡിവിഷൻ സമിതി എന്തെങ്കിലും വിവരമോ ഭൂപടമോ നൽകിയില്ല. വനവിഭവങ്ങളുടെ കസ്റ്റോഡിയൻ വനം വകുപ്പായതിനാൽ ഓരോ കുടിയിലെയും ഭൂമിയുടെ വിശദാംശങ്ങളും സൂക്ഷ്‌മപ്ലാനുകളും അപേക്ഷ എപ്രകാരം പൂരിപ്പിച്ചു നൽകണമെന്ന വിവരങ്ങളും അവരുടെ കൈവശമുണ്ട്‌.
ഗിരിവർഗ്ഗ വകുപ്പ്‌ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത്‌ പ്രസിഡന്റുമാർക്കും കേരള ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷനും ഇതു സംബന്ധിച്ച പരിശീലനം നൽകിയിരുന്നു. നിർഭാഗ്യവശാൽ ഈ പരിശീലനത്തിന്റെ പ്രയോജനം ഗിരിവർഗ്ഗക്കാരിലെത്തിയില്ല.
ഗിരിവർഗ്ഗ വകുപ്പ്‌ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത്‌ പ്രസിഡന്റുമാർക്കും കേരള ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷനും ഇതു സംബന്ധിച്ച പരിശീലനം നൽകിയിരുന്നു. നിർഭാഗ്യവശാൽ ഈ പരിശീലനത്തിന്റെ പ്രയോജനം ഗിരിവർഗ്ഗക്കാരിലെത്തിയില്ല.
ആതിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നു. എന്നാൽ വന അവകാശ നിയമത്തെപറ്റി ചർച്ച ചെയ്യാനോ വനഅവകാശ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനോ പ്രത്യേകമായി ഗ്രാമസഭയോ ഊരുകൂട്ടമോ കൂടിയിട്ടില്ല. അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുശേഷവും ഈ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഗ്രാമസഭകളിൽ ചർച്ച ചെയ്യപ്പെട്ടില്ല.
ആതിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നു. എന്നാൽ വന അവകാശ നിയമത്തെപറ്റി ചർച്ച ചെയ്യാനോ വനഅവകാശ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനോ പ്രത്യേകമായി ഗ്രാമസഭയോ ഊരുകൂട്ടമോ കൂടിയിട്ടില്ല. അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുശേഷവും ഈ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഗ്രാമസഭകളിൽ ചർച്ച ചെയ്യപ്പെട്ടില്ല.
കാടർക്ക്‌ അവർ ഇപ്പോൾ താമസിക്കുന്ന വനഭൂമിയിൽ രേഖാമൂലം അവകാശം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതുതന്നെ ശരിയായ നടപടിക്രമം പാലിക്കാതെയും നിയമത്തെ പറ്റി കാടർക്ക്‌ വേണ്ടത്ര അറിവ്‌ പകർന്നു നൽകാതെയും വനം-ഗിരിവർഗ്ഗ വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപിത പ്രവർത്തനവും ഇല്ലാതെയുമാണ്‌ ചെയ്‌തിട്ടുള്ളത്‌.
കാടർക്ക്‌ അവർ ഇപ്പോൾ താമസിക്കുന്ന വനഭൂമിയിൽ രേഖാമൂലം അവകാശം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതുതന്നെ ശരിയായ നടപടിക്രമം പാലിക്കാതെയും നിയമത്തെ പറ്റി കാടർക്ക്‌ വേണ്ടത്ര അറിവ്‌ പകർന്നു നൽകാതെയും വനം-ഗിരിവർഗ്ഗ വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപിത പ്രവർത്തനവും ഇല്ലാതെയുമാണ്‌ ചെയ്‌തിട്ടുള്ളത്‌.
സാമൂഹ്യ അഥവാ ആവാസ അവകാശങ്ങൾ കാടരുമായി ചർച്ചചെയ്‌തിട്ടില്ല. ഡിവിഷനിലെ കാടർ കുടികളിലെല്ലാം ഇതുസംബന്ധിച്ച ഗൗരവതരമായ ചർച്ച നടത്തണം.
സാമൂഹ്യ അഥവാ ആവാസ അവകാശങ്ങൾ കാടരുമായി ചർച്ചചെയ്‌തിട്ടില്ല. ഡിവിഷനിലെ കാടർ കുടികളിലെല്ലാം ഇതുസംബന്ധിച്ച ഗൗരവതരമായ ചർച്ച നടത്തണം.


ജൈവവൈവിദ്ധ്യം
'''ജൈവവൈവിദ്ധ്യം'''
 
നൂറ്റാണ്ടുകളായി ജൈവവൈവിദ്ധ്യ സൗഹൃദപരമായ ചില രീതികൾക്ക്‌ ഇന്ത്യ രൂപം നൽകിയിട്ടുണ്ട്‌. ഈ പാരമ്പര്യം കൊണ്ടാണ്‌ വിശുദ്ധകാടുകളുടെ രൂപത്തിൽ വനങ്ങൾ ഇന്നും പശ്ചിമഘട്ടത്തിൽ നിലനിൽക്കുന്നത്‌. നാട്ടിൻപുറങ്ങളിൽ അരയാൽ പേരാൽ വൃക്ഷങ്ങൾ നിലനിൽക്കുന്നതും നഗരങ്ങളിലും ഗ്രാമങ്ങളിലും അണ്ണാൻ, കിളികൾ, എന്നിവയെ കൂട്ടത്തോടെ കാണാൻ കഴിയുന്നതും ഇതുകൊണ്ട്‌ തന്നെ. ഇന്ത്യൻ സിംഹം നിലനിൽക്കുന്നത്‌ ഗീർ നാഷണൽ പാർക്കിലാണ്‌. കടുത്ത എതിർപ്പിനിടയിലും ഇവയെ സംരക്ഷിച്ച ജുനഘട്ടിലെ നവാബിന്റെ കുടുംബത്തിന്റെ രാജകീയ നായാട്ടുസ്ഥലമായിരുന്നു. ഇന്ത്യയിലിന്ന്‌ നമ്മുടെ ഭൂമിയുടെ 4%ത്തിലേറെ വരുന്ന വന്യജീവി സങ്കേതങ്ങളുടേയും ദേശീയപാർക്കുകളുടേയും ബയോസ്‌ഫിയർ റിസർവ്വുകളുടേയും ഒരു ശൃംഖല തന്നെയുണ്ട്‌. പഴയ ഇടതൂർന്ന വനങ്ങളുണ്ടായിരുന്ന ഒരു രാജ്യത്തെ സംബന്ധിച്ച്‌ ഇത്‌ വളരെ അഭിമാനാർഹമാണ്‌.എന്നാലിന്നത്തെ ജൈവ വൈവിദ്ധ്യ സംരക്ഷണത്തോടുള്ള സർക്കാർ സഹായ സമീപനം കടുത്ത സമ്മർദ്ദത്തിന്‌ വിധേയമാണ്‌. ഒരു പ്രധാന സംരക്ഷണ നടപടി എന്ന നിലയിൽ പ്രാദേശിക സമൂഹത്തിന്റെ നിലനിൽപ്പിനുള്ള ആവശ്യങ്ങൾപോലും നിരാകരിക്കുന്നതിലായിരുന്നു ഇതിൽ പ്രാധാന്യം ഇത്‌ ഗൗരവതരമായ സംഘർഷങ്ങൾക്ക്‌ കാരണമായി. സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ അകറ്റി നിർത്താനും ഇത്‌ ശ്രമിച്ചു. എന്നാലിന്ന്‌ പ്രകൃതിദത്ത വനങ്ങളുടെ വലിയൊരു ഭാഗം ഖനനത്തിനും മറ്റ്‌ ചൂഷണാധിഷ്‌ഠിത വികസനത്തിനും തുറന്നുകൊടുക്കുന്ന ഭീഷണി നേരിടുന്നു. പ്രകൃതിദത്ത വനങ്ങൾക്ക്‌ പുറത്തുള്ള പ്രദേശത്തിന്‌ ഇത്‌ വലിയ ശ്രദ്ധ നൽകിയില്ല. വളർത്തു സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ ഇടം സംരക്ഷിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പൂർണ്ണമായി അവഗണിക്കപ്പെട്ടു. പരമ്പരാഗതരീതികളായ വിശുദ്ധ വനങ്ങൾ ഇന്ത്യൻ ജനതയുടെ പരിസ്ഥിതി വിജ്ഞാനം സംബന്ധിച്ച വ്യാപകമായ പ്രായോഗികത എന്നിവയെല്ലാം അവജ്ഞയോടെയാണ്‌ കണ്ടത്‌.
നൂറ്റാണ്ടുകളായി ജൈവവൈവിദ്ധ്യ സൗഹൃദപരമായ ചില രീതികൾക്ക്‌ ഇന്ത്യ രൂപം നൽകിയിട്ടുണ്ട്‌. ഈ പാരമ്പര്യം കൊണ്ടാണ്‌ വിശുദ്ധകാടുകളുടെ രൂപത്തിൽ വനങ്ങൾ ഇന്നും പശ്ചിമഘട്ടത്തിൽ നിലനിൽക്കുന്നത്‌. നാട്ടിൻപുറങ്ങളിൽ അരയാൽ പേരാൽ വൃക്ഷങ്ങൾ നിലനിൽക്കുന്നതും നഗരങ്ങളിലും ഗ്രാമങ്ങളിലും അണ്ണാൻ, കിളികൾ, എന്നിവയെ കൂട്ടത്തോടെ കാണാൻ കഴിയുന്നതും ഇതുകൊണ്ട്‌ തന്നെ. ഇന്ത്യൻ സിംഹം നിലനിൽക്കുന്നത്‌ ഗീർ നാഷണൽ പാർക്കിലാണ്‌. കടുത്ത എതിർപ്പിനിടയിലും ഇവയെ സംരക്ഷിച്ച ജുനഘട്ടിലെ നവാബിന്റെ കുടുംബത്തിന്റെ രാജകീയ നായാട്ടുസ്ഥലമായിരുന്നു. ഇന്ത്യയിലിന്ന്‌ നമ്മുടെ ഭൂമിയുടെ 4%ത്തിലേറെ വരുന്ന വന്യജീവി സങ്കേതങ്ങളുടേയും ദേശീയപാർക്കുകളുടേയും ബയോസ്‌ഫിയർ റിസർവ്വുകളുടേയും ഒരു ശൃംഖല തന്നെയുണ്ട്‌. പഴയ ഇടതൂർന്ന വനങ്ങളുണ്ടായിരുന്ന ഒരു രാജ്യത്തെ സംബന്ധിച്ച്‌ ഇത്‌ വളരെ അഭിമാനാർഹമാണ്‌.എന്നാലിന്നത്തെ ജൈവ വൈവിദ്ധ്യ സംരക്ഷണത്തോടുള്ള സർക്കാർ സഹായ സമീപനം കടുത്ത സമ്മർദ്ദത്തിന്‌ വിധേയമാണ്‌. ഒരു പ്രധാന സംരക്ഷണ നടപടി എന്ന നിലയിൽ പ്രാദേശിക സമൂഹത്തിന്റെ നിലനിൽപ്പിനുള്ള ആവശ്യങ്ങൾപോലും നിരാകരിക്കുന്നതിലായിരുന്നു ഇതിൽ പ്രാധാന്യം ഇത്‌ ഗൗരവതരമായ സംഘർഷങ്ങൾക്ക്‌ കാരണമായി. സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ അകറ്റി നിർത്താനും ഇത്‌ ശ്രമിച്ചു. എന്നാലിന്ന്‌ പ്രകൃതിദത്ത വനങ്ങളുടെ വലിയൊരു ഭാഗം ഖനനത്തിനും മറ്റ്‌ ചൂഷണാധിഷ്‌ഠിത വികസനത്തിനും തുറന്നുകൊടുക്കുന്ന ഭീഷണി നേരിടുന്നു. പ്രകൃതിദത്ത വനങ്ങൾക്ക്‌ പുറത്തുള്ള പ്രദേശത്തിന്‌ ഇത്‌ വലിയ ശ്രദ്ധ നൽകിയില്ല. വളർത്തു സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ ഇടം സംരക്ഷിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പൂർണ്ണമായി അവഗണിക്കപ്പെട്ടു. പരമ്പരാഗതരീതികളായ വിശുദ്ധ വനങ്ങൾ ഇന്ത്യൻ ജനതയുടെ പരിസ്ഥിതി വിജ്ഞാനം സംബന്ധിച്ച വ്യാപകമായ പ്രായോഗികത എന്നിവയെല്ലാം അവജ്ഞയോടെയാണ്‌ കണ്ടത്‌.
സംരക്ഷിത മേഖലകളിലെ കർശന നിയന്ത്രണം മൂലമുള്ള പ്രശ്‌നങ്ങൾ
 
'''സംരക്ഷിത മേഖലകളിലെ കർശന നിയന്ത്രണം മൂലമുള്ള പ്രശ്‌നങ്ങൾ'''
 
ഇന്ത്യയിലെ വന്യജീവികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രാദേശിക സമൂഹവും അവരുടെ ആവശ്യങ്ങളും ആണെന്ന്‌ വനം വകുപ്പ്‌ അധികൃതരും പട്ടണങ്ങളിലെ സംരക്ഷണ പ്രവർത്തകരും വ്യാപകമായിവിശ്വസിക്കുന്നു. ഭരത്‌പൂർ ചതുപ്പിലെ അനുഭവം പോലെ ഇതും എത്ര വലിയ തെറ്റിദ്ധാരണയാണെന്ന്‌ ബി.ആർ.ടി. ഹിൽസിലെ പഠനം വ്യക്തമാക്കുന്നു. ആകയാൽ വനവാസികൾക്ക്‌ വന്യജീവിസങ്കേതങ്ങൾക്കുള്ളിലും നാഷണൽ പാർക്കുകളിലും വനഅവകാശനിയമം നൽകുന്ന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ശരിയായ രീതിയിൽ പ്രാവർത്തികമാകുന്നു എന്ന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഉറപ്പുവരുത്തണം.
ഇന്ത്യയിലെ വന്യജീവികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രാദേശിക സമൂഹവും അവരുടെ ആവശ്യങ്ങളും ആണെന്ന്‌ വനം വകുപ്പ്‌ അധികൃതരും പട്ടണങ്ങളിലെ സംരക്ഷണ പ്രവർത്തകരും വ്യാപകമായിവിശ്വസിക്കുന്നു. ഭരത്‌പൂർ ചതുപ്പിലെ അനുഭവം പോലെ ഇതും എത്ര വലിയ തെറ്റിദ്ധാരണയാണെന്ന്‌ ബി.ആർ.ടി. ഹിൽസിലെ പഠനം വ്യക്തമാക്കുന്നു. ആകയാൽ വനവാസികൾക്ക്‌ വന്യജീവിസങ്കേതങ്ങൾക്കുള്ളിലും നാഷണൽ പാർക്കുകളിലും വനഅവകാശനിയമം നൽകുന്ന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ശരിയായ രീതിയിൽ പ്രാവർത്തികമാകുന്നു എന്ന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഉറപ്പുവരുത്തണം.
ബോക്‌സ്‌ - 7 ഭരത്‌പൂരിലെ ദാരുണ വിഢിത്തം
 
'''ബോക്‌സ്‌ - 7 ഭരത്‌പൂരിലെ ദാരുണ വിഢിത്തം'''
 
ഡോ. സലിം അലിയെ പോലെ പണ്ഡിതനായ ഒരു ശാസ്‌ത്രജ്ഞനും പ്രശ്‌നങ്ങൾ ആഴത്തിൽ പരിശോധിക്കാതെ ഈ കാഴ്‌ചപ്പാടിനോട്‌ യോജിച്ചു എന്നത്‌ നിർഭാഗ്യകരമാണ്‌. ദേശാടനപക്ഷികളുടെ പ്രമുഖ താവളമായ ഭരത്‌പൂർ ചതുപ്പു പ്രദേശമാണ്‌ സ്വാതന്ത്ര്യത്തിനുശേഷം 1950 കളിൽ ഡോ.സലിം അലിയുടെ ശ്രമഫലമായി സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ വന്യജീവി സങ്കേതം. ഡോ. അലി അവിടെ വർഷങ്ങളോളം തങ്ങി ആയിരക്കണക്കിന്‌ ദേശാടനപക്ഷികളുടെ വിവരം ശേഖരിച്ചു. നൂറ്റാണ്ടുകളായി പ്രദേശവാസികൾ പുല്ലുശേഖരിക്കുകയും എരുമകൾ മേഞ്ഞുനടക്കുകയും ചെയ്‌ത പ്രദേശമാണ്‌ ഭരത്‌പൂർ. എന്നിട്ടും സമ്പന്നമായ ജൈവവൈവിദ്ധ്യ ആവാസകേന്ദ്രമായി ഇത്‌ നിലനിന്നു. ഇതൊരു എരുമകളുടെ മേച്ചിൽപുറം എന്ന അവസ്ഥ മാറ്റണമെന്ന്‌ ഡോ. അലിക്ക്‌ തോന്നി. ഇന്റർനാഷണൽ ക്രേൻ ഫൗണ്ടേഷനിലെ വിദഗ്‌ധരും ഇതിനെ പിന്തുണച്ചു. അങ്ങനെയാണ്‌ 1982 ൽ ഇതൊരു ദേശീയ പാർക്കായി പ്രഖ്യാപിച്ചത്‌. ദേശീയപാർക്കിന്‌ ബാധകമായ കർശന വ്യവസ്ഥകൾ പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിച്ചു. പകരം സംവിധാനം ഒരുക്കാതെ എരുമകളുടെ മേച്ചിൽ നിരോധിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നു. വെടിവെയ്‌പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. പക്ഷെ നിരോധനം പിൻവലിച്ചില്ല.
ഡോ. സലിം അലിയെ പോലെ പണ്ഡിതനായ ഒരു ശാസ്‌ത്രജ്ഞനും പ്രശ്‌നങ്ങൾ ആഴത്തിൽ പരിശോധിക്കാതെ ഈ കാഴ്‌ചപ്പാടിനോട്‌ യോജിച്ചു എന്നത്‌ നിർഭാഗ്യകരമാണ്‌. ദേശാടനപക്ഷികളുടെ പ്രമുഖ താവളമായ ഭരത്‌പൂർ ചതുപ്പു പ്രദേശമാണ്‌ സ്വാതന്ത്ര്യത്തിനുശേഷം 1950 കളിൽ ഡോ.സലിം അലിയുടെ ശ്രമഫലമായി സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ വന്യജീവി സങ്കേതം. ഡോ. അലി അവിടെ വർഷങ്ങളോളം തങ്ങി ആയിരക്കണക്കിന്‌ ദേശാടനപക്ഷികളുടെ വിവരം ശേഖരിച്ചു. നൂറ്റാണ്ടുകളായി പ്രദേശവാസികൾ പുല്ലുശേഖരിക്കുകയും എരുമകൾ മേഞ്ഞുനടക്കുകയും ചെയ്‌ത പ്രദേശമാണ്‌ ഭരത്‌പൂർ. എന്നിട്ടും സമ്പന്നമായ ജൈവവൈവിദ്ധ്യ ആവാസകേന്ദ്രമായി ഇത്‌ നിലനിന്നു. ഇതൊരു എരുമകളുടെ മേച്ചിൽപുറം എന്ന അവസ്ഥ മാറ്റണമെന്ന്‌ ഡോ. അലിക്ക്‌ തോന്നി. ഇന്റർനാഷണൽ ക്രേൻ ഫൗണ്ടേഷനിലെ വിദഗ്‌ധരും ഇതിനെ പിന്തുണച്ചു. അങ്ങനെയാണ്‌ 1982 ൽ ഇതൊരു ദേശീയ പാർക്കായി പ്രഖ്യാപിച്ചത്‌. ദേശീയപാർക്കിന്‌ ബാധകമായ കർശന വ്യവസ്ഥകൾ പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിച്ചു. പകരം സംവിധാനം ഒരുക്കാതെ എരുമകളുടെ മേച്ചിൽ നിരോധിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നു. വെടിവെയ്‌പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. പക്ഷെ നിരോധനം പിൻവലിച്ചില്ല.
ഈ ഇടപെടൽ തീർത്തും അപ്രതീക്ഷിതമായ ഫലമാണുണ്ടാക്കിയത്‌. ജലത്തിൽ വളരുന്ന ഒരിനം പുല്ലിന്റെ വളർച്ചയെ നിയന്ത്രിച്ചുനിർത്തിയിരുന്നത്‌ എരുമകളുടെ മേച്ചിലാണ്‌. മേച്ചിൽ നിരോധിച്ചതോടെ ഈ പുല്ല്‌ അനിയന്ത്രിതമായി വളരാൻ തുടങ്ങി. നാഷണൽ പാർക്ക്‌ മാനേജ്‌മെന്റിന്റെ മുഖ്യലക്ഷ്യമായ വാട്ടർ ഫൗൾ എന്ന പക്ഷിയുടെ സംരക്ഷണം അവതാളത്തിലായി. സൈബീരിയയിൽ നിന്ന്‌ എത്തിക്കൊണ്ടിരുന്ന കൊറ്റികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ദേശീയപാർക്കിന്‌ തൊട്ടടുത്തുള്ള ആഘാപൂർ വില്ലേജ്‌ നിവാസികൾക്ക്‌ പറയാനുള്ളത്‌ വ്യത്യസ്‌തമായൊരു സംഭവമാണ്‌. സൈബീരിയൻ കൊറ്റികൾ മുൻപ്‌ പ്രധാനമായും ഭക്ഷിച്ചിരുന്നത്‌ മണ്ണിനടിയിലെ ചില ധാന്യങ്ങളും കിഴങ്ങുകളുമായിരുന്നു. ഗ്രാമവാസികൾ കിളയ്‌ക്കുമ്പോൾ മണ്ണ്‌ ഇളകുന്നതിനാൽ കൊറ്റികൾക്ക്‌ ഇവ കൊത്തിയെടുക്കാൻ എളുപ്പമായിരുന്നു. ഇവിടം ദേശീയ പാർക്കായി പ്രഖ്യാപിച്ചതോടെ മണ്ണ്‌ കിളയ്‌ക്കാൻ കഴിയാതായി. ഇത്‌ കൊറ്റികളുടെ ഭക്ഷണം മുട്ടിച്ചു. ഈ നിഗമനം കൂടുതൽ അന്വേഷണവിധേയമാക്കേണ്ടയുണ്ട്‌. (ഗാഡ്‌ഗിൽ ല േമഹ. 2000)
ഈ ഇടപെടൽ തീർത്തും അപ്രതീക്ഷിതമായ ഫലമാണുണ്ടാക്കിയത്‌. ജലത്തിൽ വളരുന്ന ഒരിനം പുല്ലിന്റെ വളർച്ചയെ നിയന്ത്രിച്ചുനിർത്തിയിരുന്നത്‌ എരുമകളുടെ മേച്ചിലാണ്‌. മേച്ചിൽ നിരോധിച്ചതോടെ ഈ പുല്ല്‌ അനിയന്ത്രിതമായി വളരാൻ തുടങ്ങി. നാഷണൽ പാർക്ക്‌ മാനേജ്‌മെന്റിന്റെ മുഖ്യലക്ഷ്യമായ വാട്ടർ ഫൗൾ എന്ന പക്ഷിയുടെ സംരക്ഷണം അവതാളത്തിലായി. സൈബീരിയയിൽ നിന്ന്‌ എത്തിക്കൊണ്ടിരുന്ന കൊറ്റികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ദേശീയപാർക്കിന്‌ തൊട്ടടുത്തുള്ള ആഘാപൂർ വില്ലേജ്‌ നിവാസികൾക്ക്‌ പറയാനുള്ളത്‌ വ്യത്യസ്‌തമായൊരു സംഭവമാണ്‌. സൈബീരിയൻ കൊറ്റികൾ മുൻപ്‌ പ്രധാനമായും ഭക്ഷിച്ചിരുന്നത്‌ മണ്ണിനടിയിലെ ചില ധാന്യങ്ങളും കിഴങ്ങുകളുമായിരുന്നു. ഗ്രാമവാസികൾ കിളയ്‌ക്കുമ്പോൾ മണ്ണ്‌ ഇളകുന്നതിനാൽ കൊറ്റികൾക്ക്‌ ഇവ കൊത്തിയെടുക്കാൻ എളുപ്പമായിരുന്നു. ഇവിടം ദേശീയ പാർക്കായി പ്രഖ്യാപിച്ചതോടെ മണ്ണ്‌ കിളയ്‌ക്കാൻ കഴിയാതായി. ഇത്‌ കൊറ്റികളുടെ ഭക്ഷണം മുട്ടിച്ചു. ഈ നിഗമനം കൂടുതൽ അന്വേഷണവിധേയമാക്കേണ്ടയുണ്ട്‌. (ഗാഡ്‌ഗിൽ ല േമഹ. 2000)


ബോക്‌സ്‌ - 8 ബിലിഗിരി രംഗസ്വാമി ക്ഷേത്രമലകൾ (ആഠഞ മലകൾ)
'''ബോക്‌സ്‌ - 8 ബിലിഗിരി രംഗസ്വാമി ക്ഷേത്രമലകൾ (BTR മലകൾ)'''
 
വനവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമൂലമുള്ള സാമൂഹ്യആഘാതം കൂടി വരുമ്പോൾ ജൈവവൈവിദ്ധ്യസംരക്ഷണത്തിനുള്ള ചെലവും ഏറിവന്നു. ഈ വസ്‌തുത വിപുലമായ ചർച്ചയ്‌ക്ക്‌ വിധേയമായിട്ടില്ല. വനം മാനേജ്‌മെന്റിന്റെ കേന്ദ്രീകൃത സംവിധാനം പ്രാദേശിക പരിസ്ഥിതിയോടും സന്ദർഭങ്ങളോടും ക്ലിപ്‌തമായ പ്രതികരണം സൃഷ്‌ടിക്കാൻ കാരണമായി. തീ നിരോധനം, കൃഷിയുടെയും വനവിഭവ വിളവെടുപ്പിന്റെയും മാറ്റം എന്നിവപോലെയുള്ള ഏക മാനേജ്‌മെന്റ്‌ സംവിധാനം വനചരിത്രത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ഗിരിവർഗ്ഗക്കാരുടെ പ്രാദേശിക ധാരണയും അറിവും പൂർണ്ണമായി അവഗണിക്കപ്പെട്ടു. ഇത്‌ വനം പ്രവർത്തനങ്ങളെ തകിടം മറിച്ചു. കർണ്ണാടകയിലെ മൈസൂർ ജില്ലയിലുള്ള ബി.ആർ.ടി മലകളുടെ കാര്യത്തിൽ ഇത്‌ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ ജൈവവൈവിദ്ധ്യത്തെ വിലമതിക്കുന്ന വനങ്ങളെ സംരക്ഷിച്ചുപോന്ന പ്രാദേശികരീതികൾ വീണ്ടും ഏർപ്പെടുത്തണമെന്ന്‌ പ്രദേശവാസികൾ തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വനത്തിനും വനസംരക്ഷണത്തിനും അവകാശം അനുവദിക്കുന്നത്‌ വനങ്ങളുടെ പ്രാദേശികവും സന്ദർഭോചിതവുമായ മാനേജ്‌മമെന്റിന്‌ സഹായകമാകും. ജനത്തെ വനത്തിൽ നിന്ന്‌ മാറ്റി നിർത്തിയതും വനവാസികളെ കയ്യേറ്റക്കാരായി ചിത്രീകരിച്ചതും അവകാശങ്ങൾ പൂർണ്ണമായി നിഷേധിച്ചതും വന്യജീവികളെയും വനങ്ങളെയും സംബന്ധിച്ച്‌ പ്രാദേശിക ജനസമൂഹത്തിൽ പ്രതികാരപരമായൊരു മനോഭാവം സൃഷ്‌ടിക്കപ്പെട്ടു. വനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക്‌ വിപരീതഫലമുണ്ടായതിനു ഉദാഹരണങ്ങൾ നിരവധിയുണ്ട്‌. കുപിതരായ വനവാസികൾ ഉണക്കുസമയത്ത്‌ വനങ്ങൾക്ക്‌ പരമാവധി നാശനഷ്‌ടമുണ്ടാക്കാനായി വനങ്ങൾക്ക്‌ തീയിട്ടു. വനംവകുപ്പിനെ പറ്റിക്കാനായി അസംതൃപ്‌തരായ പ്രദേശവാസികൾ തടി-വന്യമൃഗമാഫിയകളുമായി ചേർന്ന്‌ വനനയത്തിന്റെ മറവിൽ നിഷേധിക്കപ്പെട്ട അവാർഡ്‌, വനം വകുപ്പിൽ നിന്ന്‌ തട്ടിയെടുക്കാൻ അവർ ശ്രമിച്ചു. അപൂർവ്വം ചില സന്ദർഭങ്ങളിൽ സംരക്ഷണം വിജയിച്ചിട്ടുണ്ടെങ്കിൽ അത്‌ സംസ്ഥാന എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച്‌ നേടിയതാണ്‌. അല്ലാതെ പ്രാദേശിക സമൂഹം നിയമവിധേയമായി സ്വയം നേടിയതല്ല. പ്രാദേശിക പ്രതിഷേധങ്ങളെ സ്റ്റാഫിനും, ഇന്ധനത്തി്‌നും ആയുധങ്ങൾക്കും കൂടുതൽ ഫണ്ട്‌ അനുവദിച്ച്‌ സർക്കാർ അമർച്ച ചെയ്‌തു. സംരക്ഷണം പട്ടാളവൽക്കരിക്കുന്നത്‌ വർദ്ധിച്ചുവരുന്ന ഒരു ആഗോള പ്രതിഭാസമാണ്‌.
വനവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമൂലമുള്ള സാമൂഹ്യആഘാതം കൂടി വരുമ്പോൾ ജൈവവൈവിദ്ധ്യസംരക്ഷണത്തിനുള്ള ചെലവും ഏറിവന്നു. ഈ വസ്‌തുത വിപുലമായ ചർച്ചയ്‌ക്ക്‌ വിധേയമായിട്ടില്ല. വനം മാനേജ്‌മെന്റിന്റെ കേന്ദ്രീകൃത സംവിധാനം പ്രാദേശിക പരിസ്ഥിതിയോടും സന്ദർഭങ്ങളോടും ക്ലിപ്‌തമായ പ്രതികരണം സൃഷ്‌ടിക്കാൻ കാരണമായി. തീ നിരോധനം, കൃഷിയുടെയും വനവിഭവ വിളവെടുപ്പിന്റെയും മാറ്റം എന്നിവപോലെയുള്ള ഏക മാനേജ്‌മെന്റ്‌ സംവിധാനം വനചരിത്രത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ഗിരിവർഗ്ഗക്കാരുടെ പ്രാദേശിക ധാരണയും അറിവും പൂർണ്ണമായി അവഗണിക്കപ്പെട്ടു. ഇത്‌ വനം പ്രവർത്തനങ്ങളെ തകിടം മറിച്ചു. കർണ്ണാടകയിലെ മൈസൂർ ജില്ലയിലുള്ള ബി.ആർ.ടി മലകളുടെ കാര്യത്തിൽ ഇത്‌ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ ജൈവവൈവിദ്ധ്യത്തെ വിലമതിക്കുന്ന വനങ്ങളെ സംരക്ഷിച്ചുപോന്ന പ്രാദേശികരീതികൾ വീണ്ടും ഏർപ്പെടുത്തണമെന്ന്‌ പ്രദേശവാസികൾ തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വനത്തിനും വനസംരക്ഷണത്തിനും അവകാശം അനുവദിക്കുന്നത്‌ വനങ്ങളുടെ പ്രാദേശികവും സന്ദർഭോചിതവുമായ മാനേജ്‌മമെന്റിന്‌ സഹായകമാകും. ജനത്തെ വനത്തിൽ നിന്ന്‌ മാറ്റി നിർത്തിയതും വനവാസികളെ കയ്യേറ്റക്കാരായി ചിത്രീകരിച്ചതും അവകാശങ്ങൾ പൂർണ്ണമായി നിഷേധിച്ചതും വന്യജീവികളെയും വനങ്ങളെയും സംബന്ധിച്ച്‌ പ്രാദേശിക ജനസമൂഹത്തിൽ പ്രതികാരപരമായൊരു മനോഭാവം സൃഷ്‌ടിക്കപ്പെട്ടു. വനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക്‌ വിപരീതഫലമുണ്ടായതിനു ഉദാഹരണങ്ങൾ നിരവധിയുണ്ട്‌. കുപിതരായ വനവാസികൾ ഉണക്കുസമയത്ത്‌ വനങ്ങൾക്ക്‌ പരമാവധി നാശനഷ്‌ടമുണ്ടാക്കാനായി വനങ്ങൾക്ക്‌ തീയിട്ടു. വനംവകുപ്പിനെ പറ്റിക്കാനായി അസംതൃപ്‌തരായ പ്രദേശവാസികൾ തടി-വന്യമൃഗമാഫിയകളുമായി ചേർന്ന്‌ വനനയത്തിന്റെ മറവിൽ നിഷേധിക്കപ്പെട്ട അവാർഡ്‌, വനം വകുപ്പിൽ നിന്ന്‌ തട്ടിയെടുക്കാൻ അവർ ശ്രമിച്ചു. അപൂർവ്വം ചില സന്ദർഭങ്ങളിൽ സംരക്ഷണം വിജയിച്ചിട്ടുണ്ടെങ്കിൽ അത്‌ സംസ്ഥാന എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച്‌ നേടിയതാണ്‌. അല്ലാതെ പ്രാദേശിക സമൂഹം നിയമവിധേയമായി സ്വയം നേടിയതല്ല. പ്രാദേശിക പ്രതിഷേധങ്ങളെ സ്റ്റാഫിനും, ഇന്ധനത്തി്‌നും ആയുധങ്ങൾക്കും കൂടുതൽ ഫണ്ട്‌ അനുവദിച്ച്‌ സർക്കാർ അമർച്ച ചെയ്‌തു. സംരക്ഷണം പട്ടാളവൽക്കരിക്കുന്നത്‌ വർദ്ധിച്ചുവരുന്ന ഒരു ആഗോള പ്രതിഭാസമാണ്‌.
വനേതര ആവശ്യങ്ങൾ മന്ദീഭവിച്ചു
 
'''വനേതര ആവശ്യങ്ങൾ മന്ദീഭവിച്ചു'''
 
വനസംരക്ഷണത്തിന്‌ വന അവകാശനിയമം നൽകിയ ഏറ്റവും വലിയ സംഭാവന വികസനപ്രവർത്തനങ്ങൾക്കുവേണ്ടി വനം വകമാറുന്നതിന്റെ ആക്കം കുറച്ചു എന്നതാണ്‌. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 2009ൽ പുറപ്പെടുവിച്ച ഒരു സർക്കുലറിൽ വനം വനേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന്‌ ബന്ധപ്പെട്ട ഗ്രാമസഭയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുമെന്ന്‌ സംസ്ഥാന വനം വകുപ്പുകളോട്‌ നിർദ്ദേശിച്ചു. ജനവാസമുള്ള വനപ്രദേശങ്ങൾ ഖനികൾക്കോ അണക്കെട്ടുകൾക്കോ വലിയ വികസസനപദ്ധതികൾക്കോ വേണ്ടി ഏറ്റെടുക്കുമ്പോൾ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങളിന്മേൽ തീർപ്പുകല്‌പിച്ചിരിക്കണമെന്ന വ്യവസ്ഥ അതുവരെ പെട്ടെന്ന്‌ ക്ലിയറൻസ്‌ ലഭിച്ചിരുന്ന പദ്ധതികൾക്ക്‌ വലിയൊരു തടസ്സമായി. പരിസ്ഥിതി ക്ലിയറൻസ്‌ പ്രക്രിയയും ഗ്രാമസഭയുടെ അനുമതി വേണമെന്ന നിർദ്ദേശവും വന അവകാശ നിയമം നടപ്പാക്കിയതും വികസനപദ്ധതികൾക്ക്‌ അപ്രതീക്ഷിതമായ കോണിൽ നിന്നേറ്റ കനത്ത പ്രഹരമായി.
വനസംരക്ഷണത്തിന്‌ വന അവകാശനിയമം നൽകിയ ഏറ്റവും വലിയ സംഭാവന വികസനപ്രവർത്തനങ്ങൾക്കുവേണ്ടി വനം വകമാറുന്നതിന്റെ ആക്കം കുറച്ചു എന്നതാണ്‌. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 2009ൽ പുറപ്പെടുവിച്ച ഒരു സർക്കുലറിൽ വനം വനേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന്‌ ബന്ധപ്പെട്ട ഗ്രാമസഭയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുമെന്ന്‌ സംസ്ഥാന വനം വകുപ്പുകളോട്‌ നിർദ്ദേശിച്ചു. ജനവാസമുള്ള വനപ്രദേശങ്ങൾ ഖനികൾക്കോ അണക്കെട്ടുകൾക്കോ വലിയ വികസസനപദ്ധതികൾക്കോ വേണ്ടി ഏറ്റെടുക്കുമ്പോൾ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങളിന്മേൽ തീർപ്പുകല്‌പിച്ചിരിക്കണമെന്ന വ്യവസ്ഥ അതുവരെ പെട്ടെന്ന്‌ ക്ലിയറൻസ്‌ ലഭിച്ചിരുന്ന പദ്ധതികൾക്ക്‌ വലിയൊരു തടസ്സമായി. പരിസ്ഥിതി ക്ലിയറൻസ്‌ പ്രക്രിയയും ഗ്രാമസഭയുടെ അനുമതി വേണമെന്ന നിർദ്ദേശവും വന അവകാശ നിയമം നടപ്പാക്കിയതും വികസനപദ്ധതികൾക്ക്‌ അപ്രതീക്ഷിതമായ കോണിൽ നിന്നേറ്റ കനത്ത പ്രഹരമായി.
സാമൂഹ്യവനഅവകാശവും സംരക്ഷണവും
 
'''സാമൂഹ്യവനഅവകാശവും സംരക്ഷണവും'''
 
വന അവകാശ നിയമത്തെപറ്റി വളരെയധികം പറഞ്ഞുകഴിഞ്ഞു. ഈ വിഭാഗത്തിൽ ബിലിഗിരി രംഗസ്വാമി ക്ഷേത്രത്തിലെ വന്യജീവിസങ്കേതത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിന്‌ നിയമം നൽകുന്ന അവസരങ്ങളെപറ്റിയാണ്‌ പ്രതിപാദിക്കുന്നത്‌. വനഭൂമിയിലും വന ഉല്‌പന്നങ്ങളിലും അവകാശവും മാനേജ്‌മെന്റിലും കാലാകാലങ്ങളായി നടന്നുവരുന്ന സംരക്ഷണ നടപടികളിലുള്ള അവകാശവും ലക്ഷ്യം വച്ചുള്ള അപൂർവ്വമായൊരു നിയമമാണ്‌ വനഅവകാശനിയമം. വനനയം ബാധിക്കുന്ന വനവാസികളുടെ വനത്തിലെ നിലനിൽപ്പ്‌ ഭദ്രമാണെന്ന്‌ ഉറപ്പിക്കാൻ ഈ നിയമം ലക്ഷ്യമിടുന്നു. വ്യക്തികൾക്ക്‌ ഭൂമിയിലുള്ള അവകാശം അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ അംശം മാത്രമാണെന്ന്‌ നിയമം അംഗീകരിക്കുന്നു. സാമൂഹ്യവനഅവകാശങ്ങളിന്മേലുള്ള അവകാശവാദങ്ങൾ നിരവധിയാണ്‌. വനങ്ങളിലുള്ള പ്രാദേശിക ജനങ്ങളുടെ ആശ്രിതത്വവും ചരിത്രപരമായ അവരുടെ പാർശ്വവൽക്കരണവും അവകാശനിഷേധവുമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
വന അവകാശ നിയമത്തെപറ്റി വളരെയധികം പറഞ്ഞുകഴിഞ്ഞു. ഈ വിഭാഗത്തിൽ ബിലിഗിരി രംഗസ്വാമി ക്ഷേത്രത്തിലെ വന്യജീവിസങ്കേതത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിന്‌ നിയമം നൽകുന്ന അവസരങ്ങളെപറ്റിയാണ്‌ പ്രതിപാദിക്കുന്നത്‌. വനഭൂമിയിലും വന ഉല്‌പന്നങ്ങളിലും അവകാശവും മാനേജ്‌മെന്റിലും കാലാകാലങ്ങളായി നടന്നുവരുന്ന സംരക്ഷണ നടപടികളിലുള്ള അവകാശവും ലക്ഷ്യം വച്ചുള്ള അപൂർവ്വമായൊരു നിയമമാണ്‌ വനഅവകാശനിയമം. വനനയം ബാധിക്കുന്ന വനവാസികളുടെ വനത്തിലെ നിലനിൽപ്പ്‌ ഭദ്രമാണെന്ന്‌ ഉറപ്പിക്കാൻ ഈ നിയമം ലക്ഷ്യമിടുന്നു. വ്യക്തികൾക്ക്‌ ഭൂമിയിലുള്ള അവകാശം അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ അംശം മാത്രമാണെന്ന്‌ നിയമം അംഗീകരിക്കുന്നു. സാമൂഹ്യവനഅവകാശങ്ങളിന്മേലുള്ള അവകാശവാദങ്ങൾ നിരവധിയാണ്‌. വനങ്ങളിലുള്ള പ്രാദേശിക ജനങ്ങളുടെ ആശ്രിതത്വവും ചരിത്രപരമായ അവരുടെ പാർശ്വവൽക്കരണവും അവകാശനിഷേധവുമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
വനവാസികൾക്ക്‌ അവകാശപ്പെടാവുന്ന അവകാശങ്ങളുടെ പട്ടിക വനഅവകാശനിയമത്തിന്റെ 3(1) വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്‌. 13 അവകാശങ്ങൾ പറഞ്ഞിട്ടുള്ളതിൽ രണ്ടെണ്ണം ഭൂമിയിലുള്ള അവകാശത്തെ സംബന്ധിച്ചാണ്‌. ഇപ്പോൾ കൃഷി ചെയ്‌തുകൊണ്ടിരിക്കുന്ന വനഭൂമി , നേരത്തെ നിയമവിരുദ്ധമായി ഒഴിപ്പിക്കപ്പെട്ടവർക്ക്‌ പകരം ഭൂമി, ഇതാണ്‌ അവകാശനിയമത്തിലെ വ്യവസ്ഥ. ലിസ്‌റ്റിലെ മറ്റിനങ്ങളായ സാമൂഹ്യ അവകാശങ്ങളിൽ വനവിഭവങ്ങൾ വിളവെടുക്കാനുള്ള അവകാശം, മത്സ്യബന്ധനത്തിനുള്ള അവകാശം , വനം റവന്യൂവില്ലേജാക്കിമാറ്റാനുള്ള അവകാശം എന്നിവ ഉൾപ്പെടുന്നു. ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട അവകാശങ്ങളിൽ സുസ്ഥിര വിനിയോഗത്തിനുവേണ്ടി പാരമ്പര്യമായി അവർ സംരക്ഷിക്കുന്ന ഏത്‌ സാമൂഹ്യവനവിഭവത്തിന്റെയും സംരക്ഷണവും പുനരുജ്ജീവനവും നടത്തിപ്പും ഉൾപ്പെടുന്ന ജൈവവൈവിദ്ധ്യം കൈകാര്യം ചെയ്യാനുള്ള അവകാശത്തിൽ സമൂഹത്തിന്റെ ബൗദ്ധികസ്വത്തവകാശം, ജൈവ വൈവിദ്ധ്യവുമായും സാംസ്‌കാരിക വൈവിദ്ധ്യവുമായും ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാനം എന്നിവ ഉൾപ്പെടുന്നു. അവകാശങ്ങൾ ലഭിച്ചുകഴിഞ്ഞവരെ വന്യജീവികളുടെയും വനങ്ങളുടെയും ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനായുള്ള സമിതികൾ രൂപീകരിക്കാൻ നിയമം ചുമതലപ്പെടുത്തുന്നു. എന്നാൽ ഇതുവരെ വന്യജീവികളുടെയും വനത്തിന്റെയും ജൈവവൈവിദ്ധ്യമാനേജ്‌മെന്റിന്റെയും നിയന്ത്രണമുണ്ടായിരുന്ന വനം വകുപ്പുമായും ബന്ധപ്പെട്ട മറ്റ്‌ ഏജൻസികളുമായും ഈ കമ്മിറ്റി എങ്ങനെ ആശയവിനിമയം നടത്തണമെന്നതിനെപ്പറ്റി നിയമം മൗനം പാലിക്കുന്നു. വനം വകുപ്പും കമ്മിറ്റികളും തമ്മിൽ സംഘർഷമുണ്ടാക്കുന്നതിന്‌ ഇത്‌ കാരണമായിട്ടുണ്ട്‌.വനം സംരക്ഷണ നിയമം (1980) വന്യജീവി സംരക്ഷണ നിയമം (1972) എന്നിവ പ്രകാരം വന ഭൂമിയിലുള്ള വനം വകുപ്പിന്റെ ഉത്തരവാദിത്വങ്ങൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നു. സാമൂഹ്യ വന അവകാശം സ്ഥാപിച്ചെടുക്കുന്നതിൽ ഇന്ത്യയിലുടനീളം വനംവകുപ്പും സമിതികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനും സംഘർഷത്തിനും കാരണം ഇതാണ്‌.
വനവാസികൾക്ക്‌ അവകാശപ്പെടാവുന്ന അവകാശങ്ങളുടെ പട്ടിക വനഅവകാശനിയമത്തിന്റെ 3(1) വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്‌. 13 അവകാശങ്ങൾ പറഞ്ഞിട്ടുള്ളതിൽ രണ്ടെണ്ണം ഭൂമിയിലുള്ള അവകാശത്തെ സംബന്ധിച്ചാണ്‌. ഇപ്പോൾ കൃഷി ചെയ്‌തുകൊണ്ടിരിക്കുന്ന വനഭൂമി , നേരത്തെ നിയമവിരുദ്ധമായി ഒഴിപ്പിക്കപ്പെട്ടവർക്ക്‌ പകരം ഭൂമി, ഇതാണ്‌ അവകാശനിയമത്തിലെ വ്യവസ്ഥ. ലിസ്‌റ്റിലെ മറ്റിനങ്ങളായ സാമൂഹ്യ അവകാശങ്ങളിൽ വനവിഭവങ്ങൾ വിളവെടുക്കാനുള്ള അവകാശം, മത്സ്യബന്ധനത്തിനുള്ള അവകാശം , വനം റവന്യൂവില്ലേജാക്കിമാറ്റാനുള്ള അവകാശം എന്നിവ ഉൾപ്പെടുന്നു. ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട അവകാശങ്ങളിൽ സുസ്ഥിര വിനിയോഗത്തിനുവേണ്ടി പാരമ്പര്യമായി അവർ സംരക്ഷിക്കുന്ന ഏത്‌ സാമൂഹ്യവനവിഭവത്തിന്റെയും സംരക്ഷണവും പുനരുജ്ജീവനവും നടത്തിപ്പും ഉൾപ്പെടുന്ന ജൈവവൈവിദ്ധ്യം കൈകാര്യം ചെയ്യാനുള്ള അവകാശത്തിൽ സമൂഹത്തിന്റെ ബൗദ്ധികസ്വത്തവകാശം, ജൈവ വൈവിദ്ധ്യവുമായും സാംസ്‌കാരിക വൈവിദ്ധ്യവുമായും ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാനം എന്നിവ ഉൾപ്പെടുന്നു. അവകാശങ്ങൾ ലഭിച്ചുകഴിഞ്ഞവരെ വന്യജീവികളുടെയും വനങ്ങളുടെയും ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനായുള്ള സമിതികൾ രൂപീകരിക്കാൻ നിയമം ചുമതലപ്പെടുത്തുന്നു. എന്നാൽ ഇതുവരെ വന്യജീവികളുടെയും വനത്തിന്റെയും ജൈവവൈവിദ്ധ്യമാനേജ്‌മെന്റിന്റെയും നിയന്ത്രണമുണ്ടായിരുന്ന വനം വകുപ്പുമായും ബന്ധപ്പെട്ട മറ്റ്‌ ഏജൻസികളുമായും ഈ കമ്മിറ്റി എങ്ങനെ ആശയവിനിമയം നടത്തണമെന്നതിനെപ്പറ്റി നിയമം മൗനം പാലിക്കുന്നു. വനം വകുപ്പും കമ്മിറ്റികളും തമ്മിൽ സംഘർഷമുണ്ടാക്കുന്നതിന്‌ ഇത്‌ കാരണമായിട്ടുണ്ട്‌.വനം സംരക്ഷണ നിയമം (1980) വന്യജീവി സംരക്ഷണ നിയമം (1972) എന്നിവ പ്രകാരം വന ഭൂമിയിലുള്ള വനം വകുപ്പിന്റെ ഉത്തരവാദിത്വങ്ങൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നു. സാമൂഹ്യ വന അവകാശം സ്ഥാപിച്ചെടുക്കുന്നതിൽ ഇന്ത്യയിലുടനീളം വനംവകുപ്പും സമിതികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനും സംഘർഷത്തിനും കാരണം ഇതാണ്‌.
വനം മാനേജ്‌മെന്റിന്‌ അനുയോജ്യമായ സ്വന്തം സംവിധാനത്തിന്‌ രൂപം നൽകാൻ ഗ്രാമസഭകൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വനഅവകാശനിയമം സ്വാതന്ത്ര്യം നൽകുന്നുണ്ട്‌. ഗ്രാമസഭകളും വനം വകുപ്പും തമ്മിലുള്ള ബന്ധത്തിലും കമ്മിറ്റികളുടെ പ്രവർത്തനത്തിലും വ്യക്തതയില്ലായ്‌മക്ക്‌ കാരണം ഒരു സ്ഥാപനവൽകൃത സംവിധാനത്തിന്റെ അഭാവമാണ്‌.ഗ്രാമസഭകളുടെയും വനം വകുപ്പിന്റെയും ചുമതലകളെ പറ്റി വ്യക്തമായൊരു `റോഡ്‌മാപ്പ്‌'' നിയമത്തിലില്ല., ഈ നിയമത്തിന്റെ വെളിച്ചത്തിൽ വനം വകുപ്പിന്റെ ചുമതലകൾ പുനർ നിർമ്മിക്കാനായി കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം ഒരു കമ്മറ്റിയെ നിയോഗിച്ച്‌ ഇക്കാര്യത്തിൽ വനംവകുപ്പിന്റെ പങ്ക്‌ എന്താവണമെന്ന്‌ പുനർനിർണയം നടത്താൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിക്കാൻ കഴിഞ്ഞില്ല. നേരത്തെ നടത്തിയ അധികാര വികേന്ദ്രീകരണ ശ്രമങ്ങളുടെ ഫലമായുണ്ടായ വിശദമായ സ്ഥാപനഘടന കടുത്ത ഉദ്യോഗസ്ഥനിയന്ത്രണത്തിനും പ്രാദേശിക സ്ഥാപനങ്ങളുടെയും ശ്രമങ്ങളുടെയും ഉയിർത്തെഴുന്നേല്‌പിനും ഇടയാക്കി. വനഅവകാശനിയമം ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും വിഭവങ്ങൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന സമൂഹത്തിന്‌ അതിന്‌ അവസരം നൽകാനാണ്‌ നിയമം നിർദ്ദേശിക്കുന്നത്‌. ഗ്രാമസഭകളെ പ്രഥമസ്ഥാപനങ്ങളായി അംഗീകരിക്കുന്നതിനൊപ്പം വ്യക്തമായ വികേന്ദ്രീകരണ ശ്രമങ്ങളും നിയമത്തിലുണ്ട്‌. നിർദ്ദിഷ്‌ടസ്ഥാപന സംവിധാനത്തിന്റെം അഭാവം എന്നത്‌ കൊണ്ടർത്ഥമാക്കുന്നത്‌ രാഷ്‌ട്രീയ അവബോധമുള്ള ഗ്രാമസഭകൾക്കുമാത്രമേ സ്വന്തം വിഭവങ്ങൾ കൈകാര്യം ചെയ്യാൻ കഴിയൂ എന്നാണ്‌. ഈ നിയമം വിജ്ഞാപനം ചെയ്‌തശേഷമുള്ള കാലയളവിൽ ഇതുവരെ ഒരു ഗ്രാമസഭ മാത്രമേ സ്വന്തം സാമൂഹ്യവനപ്രദേശം സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും ഉള്ള അവകാശത്തിനായി മുന്നോട്ടു വരുകയും നേടുകയും ചെയ്‌തിട്ടുള്ളു. മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളി ജില്ലയിലെ മെന്ധ-ലേഖ ഗ്രാമ സഭയാണിത്‌.
വനം മാനേജ്‌മെന്റിന്‌ അനുയോജ്യമായ സ്വന്തം സംവിധാനത്തിന്‌ രൂപം നൽകാൻ ഗ്രാമസഭകൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വനഅവകാശനിയമം സ്വാതന്ത്ര്യം നൽകുന്നുണ്ട്‌. ഗ്രാമസഭകളും വനം വകുപ്പും തമ്മിലുള്ള ബന്ധത്തിലും കമ്മിറ്റികളുടെ പ്രവർത്തനത്തിലും വ്യക്തതയില്ലായ്‌മക്ക്‌ കാരണം ഒരു സ്ഥാപനവൽകൃത സംവിധാനത്തിന്റെ അഭാവമാണ്‌.ഗ്രാമസഭകളുടെയും വനം വകുപ്പിന്റെയും ചുമതലകളെ പറ്റി വ്യക്തമായൊരു `റോഡ്‌മാപ്പ്‌'' നിയമത്തിലില്ല., ഈ നിയമത്തിന്റെ വെളിച്ചത്തിൽ വനം വകുപ്പിന്റെ ചുമതലകൾ പുനർ നിർമ്മിക്കാനായി കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം ഒരു കമ്മറ്റിയെ നിയോഗിച്ച്‌ ഇക്കാര്യത്തിൽ വനംവകുപ്പിന്റെ പങ്ക്‌ എന്താവണമെന്ന്‌ പുനർനിർണയം നടത്താൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിക്കാൻ കഴിഞ്ഞില്ല. നേരത്തെ നടത്തിയ അധികാര വികേന്ദ്രീകരണ ശ്രമങ്ങളുടെ ഫലമായുണ്ടായ വിശദമായ സ്ഥാപനഘടന കടുത്ത ഉദ്യോഗസ്ഥനിയന്ത്രണത്തിനും പ്രാദേശിക സ്ഥാപനങ്ങളുടെയും ശ്രമങ്ങളുടെയും ഉയിർത്തെഴുന്നേല്‌പിനും ഇടയാക്കി. വനഅവകാശനിയമം ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും വിഭവങ്ങൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന സമൂഹത്തിന്‌ അതിന്‌ അവസരം നൽകാനാണ്‌ നിയമം നിർദ്ദേശിക്കുന്നത്‌. ഗ്രാമസഭകളെ പ്രഥമസ്ഥാപനങ്ങളായി അംഗീകരിക്കുന്നതിനൊപ്പം വ്യക്തമായ വികേന്ദ്രീകരണ ശ്രമങ്ങളും നിയമത്തിലുണ്ട്‌. നിർദ്ദിഷ്‌ടസ്ഥാപന സംവിധാനത്തിന്റെം അഭാവം എന്നത്‌ കൊണ്ടർത്ഥമാക്കുന്നത്‌ രാഷ്‌ട്രീയ അവബോധമുള്ള ഗ്രാമസഭകൾക്കുമാത്രമേ സ്വന്തം വിഭവങ്ങൾ കൈകാര്യം ചെയ്യാൻ കഴിയൂ എന്നാണ്‌. ഈ നിയമം വിജ്ഞാപനം ചെയ്‌തശേഷമുള്ള കാലയളവിൽ ഇതുവരെ ഒരു ഗ്രാമസഭ മാത്രമേ സ്വന്തം സാമൂഹ്യവനപ്രദേശം സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും ഉള്ള അവകാശത്തിനായി മുന്നോട്ടു വരുകയും നേടുകയും ചെയ്‌തിട്ടുള്ളു. മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളി ജില്ലയിലെ മെന്ധ-ലേഖ ഗ്രാമ സഭയാണിത്‌.
സാമൂഹ്യ വികസനത്തിനായുള്ള കൗൺസിൽ അതിന്റെ റിപ്പോർട്ടിൽ വനഅവകാശനിയമത്തിന്റെ നടത്തിപ്പിനെ കുറിച്ചു പറയുന്നത്‌ നിയമത്തിൽ ഭൂമിയുമായി ബന്ധമില്ലാത്ത എല്ലാ അവകാശങ്ങളും അവയിലേറെയും സാമൂഹ്യ അവകാശങ്ങളാണ്‌ വ്യാപകമായി അവഗണിക്കപ്പെടു എന്നാണ്‌. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിയമത്തെ കണ്ടതും ഒരു പട്ടയ വിതരണപദ്ധതി എന്ന നിലയിലാണ്‌. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലുള്ള തടസം പ്രധാനമായും സംസ്ഥാന-ഗ്രാമസഭ- സമൂഹതലത്തിലായിരുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ വിമുഖതയ്‌ക്കുമപ്പുറം സംസ്ഥാനങ്ങളുടെ എതിർപ്പിനാധാരം സ്വന്തം വിഭവങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ പ്രാദേശിക സമൂഹത്തിനില്ലെന്നും എല്ലാത്തരം പ്രാദേശിക വിനിയോഗങ്ങളും നിലവാരത്തകർച്ച ഉണ്ടാക്കുമെന്നുമുള്ള പഴഞ്ചൻവാദമാണ്‌. ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനും, വനങ്ങളുടെ മാനേജ്‌മെന്റിനും വിദഗ്‌ധവിജ്ഞാനം പ്രധാനമാണെന്നും പരമ്പരാഗത രീതികൾ അശാസ്‌ത്രീയവും നിലവാരമില്ലാത്തതും ആണെന്നുമുള്ള കൊളോണിയൽ കാഴ്‌ചപ്പാടിൽ അധിഷ്‌ഠിതമാണിത്‌. ഇക്കാര്യങ്ങളിലെല്ലാം സത്യം വളരെ അകലെയാണ്‌. കർണ്ണാടക പശ്ചിമഘട്ടത്തിലെ ബിലിഗിരി രംഗസ്വാമി ക്ഷേത്രവന്യജീവി സങ്കേതത്തെ സംബന്ധിച്ച പഠനത്തിൽ വ്യക്തമാകുന്നത്‌, `സോളിഗാസ്‌്‌' എന്ന ഗിരിവർഗ്ഗക്കാർക്ക്‌ പ്രാദേശിക പരിസ്ഥിതിയെ സംബന്ധിച്ച്‌ വ്യക്തമായ വിവരമുണ്ടെന്നാണ്‌.
സാമൂഹ്യ വികസനത്തിനായുള്ള കൗൺസിൽ അതിന്റെ റിപ്പോർട്ടിൽ വനഅവകാശനിയമത്തിന്റെ നടത്തിപ്പിനെ കുറിച്ചു പറയുന്നത്‌ നിയമത്തിൽ ഭൂമിയുമായി ബന്ധമില്ലാത്ത എല്ലാ അവകാശങ്ങളും അവയിലേറെയും സാമൂഹ്യ അവകാശങ്ങളാണ്‌ വ്യാപകമായി അവഗണിക്കപ്പെടു എന്നാണ്‌. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിയമത്തെ കണ്ടതും ഒരു പട്ടയ വിതരണപദ്ധതി എന്ന നിലയിലാണ്‌. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലുള്ള തടസം പ്രധാനമായും സംസ്ഥാന-ഗ്രാമസഭ- സമൂഹതലത്തിലായിരുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ വിമുഖതയ്‌ക്കുമപ്പുറം സംസ്ഥാനങ്ങളുടെ എതിർപ്പിനാധാരം സ്വന്തം വിഭവങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ പ്രാദേശിക സമൂഹത്തിനില്ലെന്നും എല്ലാത്തരം പ്രാദേശിക വിനിയോഗങ്ങളും നിലവാരത്തകർച്ച ഉണ്ടാക്കുമെന്നുമുള്ള പഴഞ്ചൻവാദമാണ്‌. ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനും, വനങ്ങളുടെ മാനേജ്‌മെന്റിനും വിദഗ്‌ധവിജ്ഞാനം പ്രധാനമാണെന്നും പരമ്പരാഗത രീതികൾ അശാസ്‌ത്രീയവും നിലവാരമില്ലാത്തതും ആണെന്നുമുള്ള കൊളോണിയൽ കാഴ്‌ചപ്പാടിൽ അധിഷ്‌ഠിതമാണിത്‌. ഇക്കാര്യങ്ങളിലെല്ലാം സത്യം വളരെ അകലെയാണ്‌. കർണ്ണാടക പശ്ചിമഘട്ടത്തിലെ ബിലിഗിരി രംഗസ്വാമി ക്ഷേത്രവന്യജീവി സങ്കേതത്തെ സംബന്ധിച്ച പഠനത്തിൽ വ്യക്തമാകുന്നത്‌, `സോളിഗാസ്‌്‌' എന്ന ഗിരിവർഗ്ഗക്കാർക്ക്‌ പ്രാദേശിക പരിസ്ഥിതിയെ സംബന്ധിച്ച്‌ വ്യക്തമായ വിവരമുണ്ടെന്നാണ്‌.
അവകാശങ്ങൾ, പ്രാദേശിക വിജ്ഞാനം, സംസ്‌കാരം
 
'''അവകാശങ്ങൾ, പ്രാദേശിക വിജ്ഞാനം, സംസ്‌കാരം'''
 
ഗിരിജനങ്ങളേയും വനത്തിനേയും ബാധിച്ച നിരവധി നയവ്യതിയാനങ്ങൾക്ക്‌ ബിലിഗിരി വനങ്ങൾ വിധേയമായിട്ടുണ്ട്‌. 1975 ൽ വന്യമൃഗസങ്കേതം സ്ഥാപിതമായതോടെ സോളിഗാസി നെ അവരുടെ കൃഷിഭൂമിയിൽ നിന്ന്‌ കോളണികളിലേക്ക്‌ മാറ്റി പാർപ്പിച്ചു. തുടർന്ന്‌ ഭൂവിനിയോഗ മാനേജ്‌മെന്റിൽ വലിയ മാറ്റങ്ങളുണ്ടായി. സോളിഗാസിന്റെ കൃഷിരീതി സ്വയം സ്ഥലം മാറിമാറി കൃഷിചെയ്യുന്ന രീതിയിൽ നിന്ന്‌ ഒറ്റസ്ഥലത്തുതന്നെ കൃഷി ചെയ്യുന്ന രീതിയിലേക്ക്‌ മാറി. നിരവധി പ്രയോജനങ്ങളുണ്ടായിരുന്ന സീസണിന്റെ ആദ്യഘട്ടത്തിലെ കാട്ടുതീയുടെ ഉപയോഗമുൾപ്പെടെ അവരുടെ വനമാനേജ്‌മെന്റ്‌ രീതികൾ അപ്പാടെ പൊടുന്നനവെ ഇല്ലാതാക്കി. മര ഇതര വനഉല്‌പന്നങ്ങൾ സമാഹരിക്കാൻ 2005 വരെ അനുവദിച്ചിരുന്നുവെങ്കിലും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്‌തതോടെ അതും നിരോധിച്ചു. വന ഉല്‌പന്നങ്ങളെ പൂർണ്ണമായി ആശ്രയിച്ചിരുന്ന സോളിഗാസിന്റെ നിത്യജീവിതത്തെതന്നെ ഇത്‌ സാരമായി ബാധിച്ചു. വനഅവകാശനിയമം നിലവിൽ വരുകയും സോളിഗാസ്‌ ക്ഷേമസംഘടനകൾ വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്‌തതിന്റെ ഫലമായി ഫലവർഗ്ഗങ്ങളും തേനും ശേഖരിക്കാൻ അനൗദ്യോഗികമായി വനം വകുപ്പ്‌ അവർക്ക്‌ അനുമതി നൽകി. വന അവകാശ നിയമം സോളിഗാസിൽ ആത്മവിശ്വാസം വളർത്തുന്നതിൽ വളരെയധികം വിജയിച്ചു. വന ഉല്‌പന്നങ്ങളുടെ വിളവെടുക്കാനും ഭൂമി കൃഷി ചെയ്യാനും അവകാശം ലഭിച്ചതോടെ വന്യജീവിസങ്കേതത്തിലെ നിലനിൽപ്പ്‌ കൂടുതൽ സുരക്ഷിതമായതായി അവർ കരുതി.
ഗിരിജനങ്ങളേയും വനത്തിനേയും ബാധിച്ച നിരവധി നയവ്യതിയാനങ്ങൾക്ക്‌ ബിലിഗിരി വനങ്ങൾ വിധേയമായിട്ടുണ്ട്‌. 1975 ൽ വന്യമൃഗസങ്കേതം സ്ഥാപിതമായതോടെ സോളിഗാസി നെ അവരുടെ കൃഷിഭൂമിയിൽ നിന്ന്‌ കോളണികളിലേക്ക്‌ മാറ്റി പാർപ്പിച്ചു. തുടർന്ന്‌ ഭൂവിനിയോഗ മാനേജ്‌മെന്റിൽ വലിയ മാറ്റങ്ങളുണ്ടായി. സോളിഗാസിന്റെ കൃഷിരീതി സ്വയം സ്ഥലം മാറിമാറി കൃഷിചെയ്യുന്ന രീതിയിൽ നിന്ന്‌ ഒറ്റസ്ഥലത്തുതന്നെ കൃഷി ചെയ്യുന്ന രീതിയിലേക്ക്‌ മാറി. നിരവധി പ്രയോജനങ്ങളുണ്ടായിരുന്ന സീസണിന്റെ ആദ്യഘട്ടത്തിലെ കാട്ടുതീയുടെ ഉപയോഗമുൾപ്പെടെ അവരുടെ വനമാനേജ്‌മെന്റ്‌ രീതികൾ അപ്പാടെ പൊടുന്നനവെ ഇല്ലാതാക്കി. മര ഇതര വനഉല്‌പന്നങ്ങൾ സമാഹരിക്കാൻ 2005 വരെ അനുവദിച്ചിരുന്നുവെങ്കിലും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്‌തതോടെ അതും നിരോധിച്ചു. വന ഉല്‌പന്നങ്ങളെ പൂർണ്ണമായി ആശ്രയിച്ചിരുന്ന സോളിഗാസിന്റെ നിത്യജീവിതത്തെതന്നെ ഇത്‌ സാരമായി ബാധിച്ചു. വനഅവകാശനിയമം നിലവിൽ വരുകയും സോളിഗാസ്‌ ക്ഷേമസംഘടനകൾ വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്‌തതിന്റെ ഫലമായി ഫലവർഗ്ഗങ്ങളും തേനും ശേഖരിക്കാൻ അനൗദ്യോഗികമായി വനം വകുപ്പ്‌ അവർക്ക്‌ അനുമതി നൽകി. വന അവകാശ നിയമം സോളിഗാസിൽ ആത്മവിശ്വാസം വളർത്തുന്നതിൽ വളരെയധികം വിജയിച്ചു. വന ഉല്‌പന്നങ്ങളുടെ വിളവെടുക്കാനും ഭൂമി കൃഷി ചെയ്യാനും അവകാശം ലഭിച്ചതോടെ വന്യജീവിസങ്കേതത്തിലെ നിലനിൽപ്പ്‌ കൂടുതൽ സുരക്ഷിതമായതായി അവർ കരുതി.
കാട്ടുതീ തുടക്കത്തിൽ തന്നെ അമർച്ച ചെയ്‌തതുമൂലം ബിലിഗിരി രംഗസ്വാമിക്ഷേത്രമല മുഴുവൻ `ലാന്റാന' എന്ന പാഴ്‌ചെടി വളർന്നു പന്തലിച്ചു. ഇത്‌ അവിടത്തെ വനം മാനേജ്‌മെന്റിന്റെ വലിയൊരു വീഴ്‌ചയാണ്‌. സോളിഗാസ്‌ അവരുടെ പാരമ്പര്യ രീതികളിലൂടെ തീയെ നിയന്ത്രിച്ചിരുന്നതിനാൽ അടിക്കാടുകളിലെ പാഴ്‌ച്ചെടികൾ നശിക്കുകയും കിഴങ്ങുകളും മറ്റും സമൃദ്ധമായി വളരുകയും ചെയ്‌തിരുന്നു. സീസണിന്റെ തുടക്കത്തിലുള്ള തീ പുറത്തുനിന്നുള്ള പാഴ്‌ചെടികൾ അവിടേക്ക്‌ കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതിനെ ഫലപ്രദമാക്കി നിയന്ത്രിച്ചിരുന്നു. സോളിഗാസിന്റെ അഭിപ്രായത്തിൽ `അംല' മരങ്ങളിൽ ചില പരാന്നഭോജികൾ പടർന്നുകയറി വൃക്ഷങ്ങൾ നശിക്കാനിടയായതും ഇതുകൊണ്ടുതന്നെ. തീയും പാരസൈറ്റുകളും വൃക്ഷങ്ങൾ നശിക്കുന്നതും തമ്മിലുള്ള ബന്ധം സോളിഗാസ്‌ ഉയർത്തിക്കാട്ടി. പരമ്പരാഗത രീതികൾ പൂർണ്ണമായി കൈവിട്ടതുമൂലം ഒഴിവാക്കാമായിരുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. വനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാദേശിക സമൂഹത്തിനുള്ള കഴിവാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. പ്രാദേശികമായ അറിവുകളുടെ രീതികളും വനം മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്താൻ വനം വകുപ്പ്‌ തയ്യാറായിരുന്നു എങ്കിൽ രംഗസ്വാമി ക്ഷേത്രമലയിലെ സ്ഥിതി ഇന്നത്തേതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമാകുമായിരുന്നു. വന അവകാശനിയമത്തിൽ ഗ്രാമസഭാ കമ്മിറ്റികൾക്ക്‌ നൽകുന്ന പ്രാധാന്യവും മാനേജ്‌മെന്റിൽ അവയ്‌ക്കുള്ള പങ്കും നൽകുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിൽ സോളിഗാസിന്‌ വനത്തിന്റെ സജീവത സംബന്ധിച്ച അവരുടെ അറിവ്‌ പ്രായോഗിക്കാം. `ലെന്റാന' ചെടികൾ നശിപ്പിക്കപ്പെടേണ്ട ആദ്യപ്രദേശങ്ങൾ കണ്ടെത്തുന്നതിനും അംല ഫലങ്ങളുടെ വിളവെടുപ്പുകാലത്ത്‌ പാരസൈറ്റുകളെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗം സംബന്ധിച്ചും വനം വകുപ്പിന്‌ ആവശ്യമായ സഹായം നൽകാമെന്ന്‌ അവർ ഈയിടെ വ്യക്തമാക്കിയിരുന്നു.
കാട്ടുതീ തുടക്കത്തിൽ തന്നെ അമർച്ച ചെയ്‌തതുമൂലം ബിലിഗിരി രംഗസ്വാമിക്ഷേത്രമല മുഴുവൻ `ലാന്റാന' എന്ന പാഴ്‌ചെടി വളർന്നു പന്തലിച്ചു. ഇത്‌ അവിടത്തെ വനം മാനേജ്‌മെന്റിന്റെ വലിയൊരു വീഴ്‌ചയാണ്‌. സോളിഗാസ്‌ അവരുടെ പാരമ്പര്യ രീതികളിലൂടെ തീയെ നിയന്ത്രിച്ചിരുന്നതിനാൽ അടിക്കാടുകളിലെ പാഴ്‌ച്ചെടികൾ നശിക്കുകയും കിഴങ്ങുകളും മറ്റും സമൃദ്ധമായി വളരുകയും ചെയ്‌തിരുന്നു. സീസണിന്റെ തുടക്കത്തിലുള്ള തീ പുറത്തുനിന്നുള്ള പാഴ്‌ചെടികൾ അവിടേക്ക്‌ കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതിനെ ഫലപ്രദമാക്കി നിയന്ത്രിച്ചിരുന്നു. സോളിഗാസിന്റെ അഭിപ്രായത്തിൽ `അംല' മരങ്ങളിൽ ചില പരാന്നഭോജികൾ പടർന്നുകയറി വൃക്ഷങ്ങൾ നശിക്കാനിടയായതും ഇതുകൊണ്ടുതന്നെ. തീയും പാരസൈറ്റുകളും വൃക്ഷങ്ങൾ നശിക്കുന്നതും തമ്മിലുള്ള ബന്ധം സോളിഗാസ്‌ ഉയർത്തിക്കാട്ടി. പരമ്പരാഗത രീതികൾ പൂർണ്ണമായി കൈവിട്ടതുമൂലം ഒഴിവാക്കാമായിരുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. വനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാദേശിക സമൂഹത്തിനുള്ള കഴിവാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. പ്രാദേശികമായ അറിവുകളുടെ രീതികളും വനം മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്താൻ വനം വകുപ്പ്‌ തയ്യാറായിരുന്നു എങ്കിൽ രംഗസ്വാമി ക്ഷേത്രമലയിലെ സ്ഥിതി ഇന്നത്തേതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമാകുമായിരുന്നു. വന അവകാശനിയമത്തിൽ ഗ്രാമസഭാ കമ്മിറ്റികൾക്ക്‌ നൽകുന്ന പ്രാധാന്യവും മാനേജ്‌മെന്റിൽ അവയ്‌ക്കുള്ള പങ്കും നൽകുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിൽ സോളിഗാസിന്‌ വനത്തിന്റെ സജീവത സംബന്ധിച്ച അവരുടെ അറിവ്‌ പ്രായോഗിക്കാം. `ലെന്റാന' ചെടികൾ നശിപ്പിക്കപ്പെടേണ്ട ആദ്യപ്രദേശങ്ങൾ കണ്ടെത്തുന്നതിനും അംല ഫലങ്ങളുടെ വിളവെടുപ്പുകാലത്ത്‌ പാരസൈറ്റുകളെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗം സംബന്ധിച്ചും വനം വകുപ്പിന്‌ ആവശ്യമായ സഹായം നൽകാമെന്ന്‌ അവർ ഈയിടെ വ്യക്തമാക്കിയിരുന്നു.
പ്രാദേശിക ജനതയുടെ സ്ഥാനം, ചരിത്രം, സംസ്‌കാരം, അറിവ്‌ എന്നിവയെല്ലാം പാടെ അവഗണിച്ചുകൊണ്ട്‌ ആധുനിക വനം മാനേജ്‌മെന്റ്‌ ജനങ്ങളെ വനത്തിൽ നിന്ന ആട്ടിപ്പായിക്കുകയാണ്‌. രംഗസ്വാമി ക്ഷേത്രമലയിലെ കാടുകളെ സോളിഗാസ്‌ `യെല്ല`കളായി വിഭജിച്ചിട്ടുണ്ട്‌.ഓരോ യെല്ലയിലും 5 വിശുദ്ധ സൈറ്റുകളുണ്ട്‌. ഇവയിലോരോന്നും ഓരോ കുലത്തിനുള്ളതാണ്‌. ദൈവങ്ങളുടെയും പ്രേതങ്ങളുടെയും സാന്നിദ്ധ്യമാണ്‌ ഇവയെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നത്‌. അഞ്ച്‌ വിശുദ്ധ സൈറ്റുകൾ ഉൾപ്പെട്ട ഒരു സാംസ്‌കാരിക കൂട്ടായ്‌മയാണ്‌ `യെല്ല'. താമസ സ്ഥലത്തിനടുത്ത്‌ അവരുടെ സാംസ്‌കാരിക പരിപാടികൾ നടത്താൻ സൗകര്യമില്ലാത്ത വിഭാഗങ്ങൾക്ക്‌ അവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ വീണ്ടും വിഭജിക്കുന്നു. യെല്ലകൾക്ക്‌്‌ കുലാധിഷ്‌ഠിത അതിരുകളാണുള്ളത്‌. വനങ്ങൾക്ക്‌ പേരുകൾ നൽകിയിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിലാണ്‌. തന്മൂലം ഓരോ യെല്ലയുടെയും അതിരുകൾ സോളിഗാസിന്‌ കാണാപാഠമാണ്‌. സങ്കേതത്തിനുള്ളിലെ മൊത്തം വനപ്രദേശത്തെ 46 യെല്ലകളാക്കി വിഭജിച്ചിട്ടുള്ളതായി ഇവിടത്തെ മാപ്പിംഗ്‌ വ്യക്തമാക്കുന്നു. ഈ ക്ഷേത്രമലയുടെ മാപ്പിങ്ങ്‌ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യശ്രമമായതിനാൽ സോളിഗാസിനും ഇതിൽ വലിയ താല്‌പര്യമായി. സോളിഗാസ്‌ അവിടത്തെ പരമ്പരാഗത സംവിധാനത്തിന്റെ ഭാഗമായതിനാൽ യെല്ലയുടെ അതിരുകൾ തിട്ടപ്പെടുത്താനുള്ള നീക്കത്തെ കുലസംവിധാനത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായാണ്‌ അവർ കണ്ടത്‌. സോളിഗാസിന്റെ പരമ്പരാഗതനിയമം പുനസ്ഥാപിക്കപ്പെടുമെന്ന്‌ അവർ പ്രത്യാശിച്ചു. സോളിഗാസിലെ മുതിർന്നവരുടെ കാഴ്‌ചപ്പാടിൽ `ദേവാരു', `കല്ലുഗുഡി',, ?വീരു?, ?സമാധി?, ?ഹബ്ബി? എന്നിവ കുടികൊള്ളുന്ന ഇടമാണ്‌ യെല്ലെ. വന അവകാശനിയമത്തിലെ വ്യവസ്ഥകളെപ്പറ്റി അറിയാവുന്ന സോളിഗാസിലെ ചെറുപ്പക്കാർ ജീവസന്ധാരണത്തിനും അസ്‌തിത്വത്തിനും തെളിവായി വിശുദ്ധ സൈറ്റുകളുടെ ഭൂപടത്തെ ഉപയോഗിച്ചു.
പ്രാദേശിക ജനതയുടെ സ്ഥാനം, ചരിത്രം, സംസ്‌കാരം, അറിവ്‌ എന്നിവയെല്ലാം പാടെ അവഗണിച്ചുകൊണ്ട്‌ ആധുനിക വനം മാനേജ്‌മെന്റ്‌ ജനങ്ങളെ വനത്തിൽ നിന്ന ആട്ടിപ്പായിക്കുകയാണ്‌. രംഗസ്വാമി ക്ഷേത്രമലയിലെ കാടുകളെ സോളിഗാസ്‌ `യെല്ല`കളായി വിഭജിച്ചിട്ടുണ്ട്‌.ഓരോ യെല്ലയിലും 5 വിശുദ്ധ സൈറ്റുകളുണ്ട്‌. ഇവയിലോരോന്നും ഓരോ കുലത്തിനുള്ളതാണ്‌. ദൈവങ്ങളുടെയും പ്രേതങ്ങളുടെയും സാന്നിദ്ധ്യമാണ്‌ ഇവയെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നത്‌. അഞ്ച്‌ വിശുദ്ധ സൈറ്റുകൾ ഉൾപ്പെട്ട ഒരു സാംസ്‌കാരിക കൂട്ടായ്‌മയാണ്‌ `യെല്ല'. താമസ സ്ഥലത്തിനടുത്ത്‌ അവരുടെ സാംസ്‌കാരിക പരിപാടികൾ നടത്താൻ സൗകര്യമില്ലാത്ത വിഭാഗങ്ങൾക്ക്‌ അവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ വീണ്ടും വിഭജിക്കുന്നു. യെല്ലകൾക്ക്‌്‌ കുലാധിഷ്‌ഠിത അതിരുകളാണുള്ളത്‌. വനങ്ങൾക്ക്‌ പേരുകൾ നൽകിയിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിലാണ്‌. തന്മൂലം ഓരോ യെല്ലയുടെയും അതിരുകൾ സോളിഗാസിന്‌ കാണാപാഠമാണ്‌. സങ്കേതത്തിനുള്ളിലെ മൊത്തം വനപ്രദേശത്തെ 46 യെല്ലകളാക്കി വിഭജിച്ചിട്ടുള്ളതായി ഇവിടത്തെ മാപ്പിംഗ്‌ വ്യക്തമാക്കുന്നു. ഈ ക്ഷേത്രമലയുടെ മാപ്പിങ്ങ്‌ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യശ്രമമായതിനാൽ സോളിഗാസിനും ഇതിൽ വലിയ താല്‌പര്യമായി. സോളിഗാസ്‌ അവിടത്തെ പരമ്പരാഗത സംവിധാനത്തിന്റെ ഭാഗമായതിനാൽ യെല്ലയുടെ അതിരുകൾ തിട്ടപ്പെടുത്താനുള്ള നീക്കത്തെ കുലസംവിധാനത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായാണ്‌ അവർ കണ്ടത്‌. സോളിഗാസിന്റെ പരമ്പരാഗതനിയമം പുനസ്ഥാപിക്കപ്പെടുമെന്ന്‌ അവർ പ്രത്യാശിച്ചു. സോളിഗാസിലെ മുതിർന്നവരുടെ കാഴ്‌ചപ്പാടിൽ `ദേവാരു', `കല്ലുഗുഡി',, ?വീരു?, ?സമാധി?, ?ഹബ്ബി? എന്നിവ കുടികൊള്ളുന്ന ഇടമാണ്‌ യെല്ലെ. വന അവകാശനിയമത്തിലെ വ്യവസ്ഥകളെപ്പറ്റി അറിയാവുന്ന സോളിഗാസിലെ ചെറുപ്പക്കാർ ജീവസന്ധാരണത്തിനും അസ്‌തിത്വത്തിനും തെളിവായി വിശുദ്ധ സൈറ്റുകളുടെ ഭൂപടത്തെ ഉപയോഗിച്ചു.
വനഅവകാശനിയമം രംഗസ്വാമി ക്ഷേത്രമലയിൽ
 
'''വനഅവകാശനിയമം രംഗസ്വാമി ക്ഷേത്രമലയിൽ'''
 
വന അവകാശത്തിന്റെ ചട്ടങ്ങൾ 2008 ൽ വിജ്ഞാപനം ചെയ്‌ത ഉടൻ രംഗസ്വാമി ക്ഷേത്രമലയിലെ സോളിഗാസ്‌ ചാമരാജനഗർ ജില്ലയിലെ വനപ്രദേശങ്ങളിൽ വന അവകാശ സമിതികൾ രൂപീകരിക്കാൻ തുടങ്ങി. നിയമത്തിലെ 3(1) സി വകുപ്പു പ്രകാരം അവർ ആദ്യം ഉന്നയിച്ച അവകാശം വന്യജീവിസങ്കേതത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാനും വിൽക്കാനും ഉള്ള സാമൂഹ്യ വനഅവകാശമാണ്‌. ആ സമയം രാജ്യത്തുടനീളം ഭൂമിയിലെ അവകാശത്തിനായുള്ള മുറവിളി ഉയരുകയായിരുന്നു. സോളിഗാസ്‌ ഇത്തരമൊരവകാശം ഉന്നയിക്കാൻ കാരണം വന്യജീവി സംരക്ഷണനിയമങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം രാജ്യത്തെ ദേശീയ പാർക്കുകളിലും സങ്കേതങ്ങളിലും നിന്ന്‌ വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ നിരോധിച്ചിരുന്നതാണ്‌. ഇത്‌ അവരുടെ വരുമാനത്തെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാനുള്ള അവകാശം സബ്‌-ഡിവിഷൻ തലസമിതി അംഗീകരിച്ചുവെങ്കിലും സോളിഗാസ്‌ കഴിഞ്ഞ മൂന്ന്‌ വർഷമായി ഇതിനായി നിരന്തര സമ്മർദ്ദം ചെലുത്തുകയും ചെയ്‌തിട്ടും ജില്ലാതല സമിതി ഇതിന്‌ അനുമതി നൽകിയില്ല. ജില്ലാതല സമിതിയിലെ വനംവകുപ്പ്‌ പ്രതിനിധി നിരോധനം നിലനിൽക്കുന്നതിനാൽ ഇതനുവദക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു. ഇത്‌ വനഅവകാശനിയമത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ സംസ്ഥാന ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സംസ്ഥാന തല സമിതിക്ക്‌ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്‌ സോളിഗാസ്‌. രംഗസ്വാമി ക്ഷേത്രമലയിലെയും സമീപപ്രദേശങ്ങളിലേയും സോളിഗാസ്‌ കുടുംബാംഗങ്ങൾ 2009ൽ വ്യാക്തിഗത ഭൂമിക്കായി അപേക്ഷ നൽകി 2011 ആദ്യം 1438 സോളിഗാസ്‌ കുടുംബങ്ങൾക്ക്‌ കൃഷിഭൂമിയിൽ വ്യക്തിഗതഅവകാശം അനുവദിച്ചു. പക്ഷേ താമസത്തിനുള്ള അവകാശം ലഭിച്ചില്ല. സോളിഗ കുടുംബങ്ങളിൽ പകുതിയും ഭൂരഹിതരാണ്‌. അതുകൊണ്ട്‌ അവരുടെ പട്ടിണി അകറ്റാനും ജീവസന്ധാരണത്തിനും സാമൂഹ്യവനഅവകാശം കൂടിയേ തീരൂ. വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശവാദത്തിനുപുറമേ എട്ട്‌ ഗ്രാമസഭകൾ മത്സ്യബന്ധനത്തിനും കാലിമേയ്‌ക്കുന്നതിനും സംരക്ഷണത്തിനും മാനേജ്‌മെന്റിനും ഉള്ള അവകാശങ്ങൾ ലഭിക്കാനും കൂടി അപേക്ഷിച്ചു.
വന അവകാശത്തിന്റെ ചട്ടങ്ങൾ 2008 ൽ വിജ്ഞാപനം ചെയ്‌ത ഉടൻ രംഗസ്വാമി ക്ഷേത്രമലയിലെ സോളിഗാസ്‌ ചാമരാജനഗർ ജില്ലയിലെ വനപ്രദേശങ്ങളിൽ വന അവകാശ സമിതികൾ രൂപീകരിക്കാൻ തുടങ്ങി. നിയമത്തിലെ 3(1) സി വകുപ്പു പ്രകാരം അവർ ആദ്യം ഉന്നയിച്ച അവകാശം വന്യജീവിസങ്കേതത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാനും വിൽക്കാനും ഉള്ള സാമൂഹ്യ വനഅവകാശമാണ്‌. ആ സമയം രാജ്യത്തുടനീളം ഭൂമിയിലെ അവകാശത്തിനായുള്ള മുറവിളി ഉയരുകയായിരുന്നു. സോളിഗാസ്‌ ഇത്തരമൊരവകാശം ഉന്നയിക്കാൻ കാരണം വന്യജീവി സംരക്ഷണനിയമങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം രാജ്യത്തെ ദേശീയ പാർക്കുകളിലും സങ്കേതങ്ങളിലും നിന്ന്‌ വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ നിരോധിച്ചിരുന്നതാണ്‌. ഇത്‌ അവരുടെ വരുമാനത്തെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാനുള്ള അവകാശം സബ്‌-ഡിവിഷൻ തലസമിതി അംഗീകരിച്ചുവെങ്കിലും സോളിഗാസ്‌ കഴിഞ്ഞ മൂന്ന്‌ വർഷമായി ഇതിനായി നിരന്തര സമ്മർദ്ദം ചെലുത്തുകയും ചെയ്‌തിട്ടും ജില്ലാതല സമിതി ഇതിന്‌ അനുമതി നൽകിയില്ല. ജില്ലാതല സമിതിയിലെ വനംവകുപ്പ്‌ പ്രതിനിധി നിരോധനം നിലനിൽക്കുന്നതിനാൽ ഇതനുവദക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു. ഇത്‌ വനഅവകാശനിയമത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ സംസ്ഥാന ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സംസ്ഥാന തല സമിതിക്ക്‌ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്‌ സോളിഗാസ്‌. രംഗസ്വാമി ക്ഷേത്രമലയിലെയും സമീപപ്രദേശങ്ങളിലേയും സോളിഗാസ്‌ കുടുംബാംഗങ്ങൾ 2009ൽ വ്യാക്തിഗത ഭൂമിക്കായി അപേക്ഷ നൽകി 2011 ആദ്യം 1438 സോളിഗാസ്‌ കുടുംബങ്ങൾക്ക്‌ കൃഷിഭൂമിയിൽ വ്യക്തിഗതഅവകാശം അനുവദിച്ചു. പക്ഷേ താമസത്തിനുള്ള അവകാശം ലഭിച്ചില്ല. സോളിഗ കുടുംബങ്ങളിൽ പകുതിയും ഭൂരഹിതരാണ്‌. അതുകൊണ്ട്‌ അവരുടെ പട്ടിണി അകറ്റാനും ജീവസന്ധാരണത്തിനും സാമൂഹ്യവനഅവകാശം കൂടിയേ തീരൂ. വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശവാദത്തിനുപുറമേ എട്ട്‌ ഗ്രാമസഭകൾ മത്സ്യബന്ധനത്തിനും കാലിമേയ്‌ക്കുന്നതിനും സംരക്ഷണത്തിനും മാനേജ്‌മെന്റിനും ഉള്ള അവകാശങ്ങൾ ലഭിക്കാനും കൂടി അപേക്ഷിച്ചു.
കടുവ സംരക്ഷണവും പ്രാദേശിക അവകാശങ്ങളും
 
'''കടുവ സംരക്ഷണവും പ്രാദേശിക അവകാശങ്ങളും'''
 
ബിലിഗിരി രംഗസ്വാമി ക്ഷേത്രമലകൾ ഒരു കടുവസങ്കേതമായി പ്രഖ്യാപിക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം കർണ്ണാടക സർക്കാരിന്‌ 2010 സെപ്‌തംബറിൽ തത്വത്തിൽ അനുമതി നൽകിയത്‌ സോളിഗാസിന്റെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചു. 2011 ജനുവരിയിൽ ഇതൊരു കടുവസങ്കേതമായി വിജ്ഞാപനം ചെയ്യുകയും ചെയ്‌തു. ഇത്‌ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര വനം മന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതിനെതിരെ സോളിഗാസ്‌ നിവേദനം നൽകി. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ അന്തിമഅനുമതി ലഭിക്കാതെ ധൃതിപിടിച്ച്‌ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഈ വിജ്ഞാപനം മൂലം വന അവകാശ നിയമം മൂലം കൈവന്ന നേട്ടങ്ങൾ ഇല്ലാതാവുകയാണന്നും സോളിഗാസിന്റെ ജീവിതത്തെ ഇത്‌ തകിടം മറിക്കുമെന്നും അഭിപ്രായമുയർന്നു. സങ്കേതത്തിനുള്ളിൽ യഥാർത്ഥത്തിൽ കടുവകളുടെ ആവാസകേന്ദ്രമായി കണ്ടെത്തിയിട്ടുള്ളത്‌ 10 പോഡുകളാണ്‌. ഇവിടെ കർശനനിയന്ത്രണങ്ങളും സംരക്ഷണനടപടികളും ഏർപ്പെടുത്തുകയും വേണം. അങ്ങനെയുള്ള ഒരു സമീപനം സോളിഗാസിന്റെ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ അവസ്ഥയിൽ മാറ്റമുണ്ടാക്കും. കഴിഞ്ഞ ദശകത്തിന്റെ ആരംഭം മുതൽ തന്നെ സോളിഗാസും വനം വകുപ്പും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരികയായിരുന്നു. ഏകപക്ഷീയമായ സംരക്ഷണനിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും വനസംരക്ഷണനിയമം നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനുള്ള നടപടികളും വനം വകുപ്പിനോടും വനത്തോടും വന്യജീവികളോടുമുള്ള എതിർപ്പ്‌ രൂക്ഷമാക്കി.
ബിലിഗിരി രംഗസ്വാമി ക്ഷേത്രമലകൾ ഒരു കടുവസങ്കേതമായി പ്രഖ്യാപിക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം കർണ്ണാടക സർക്കാരിന്‌ 2010 സെപ്‌തംബറിൽ തത്വത്തിൽ അനുമതി നൽകിയത്‌ സോളിഗാസിന്റെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചു. 2011 ജനുവരിയിൽ ഇതൊരു കടുവസങ്കേതമായി വിജ്ഞാപനം ചെയ്യുകയും ചെയ്‌തു. ഇത്‌ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര വനം മന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതിനെതിരെ സോളിഗാസ്‌ നിവേദനം നൽകി. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ അന്തിമഅനുമതി ലഭിക്കാതെ ധൃതിപിടിച്ച്‌ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഈ വിജ്ഞാപനം മൂലം വന അവകാശ നിയമം മൂലം കൈവന്ന നേട്ടങ്ങൾ ഇല്ലാതാവുകയാണന്നും സോളിഗാസിന്റെ ജീവിതത്തെ ഇത്‌ തകിടം മറിക്കുമെന്നും അഭിപ്രായമുയർന്നു. സങ്കേതത്തിനുള്ളിൽ യഥാർത്ഥത്തിൽ കടുവകളുടെ ആവാസകേന്ദ്രമായി കണ്ടെത്തിയിട്ടുള്ളത്‌ 10 പോഡുകളാണ്‌. ഇവിടെ കർശനനിയന്ത്രണങ്ങളും സംരക്ഷണനടപടികളും ഏർപ്പെടുത്തുകയും വേണം. അങ്ങനെയുള്ള ഒരു സമീപനം സോളിഗാസിന്റെ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ അവസ്ഥയിൽ മാറ്റമുണ്ടാക്കും. കഴിഞ്ഞ ദശകത്തിന്റെ ആരംഭം മുതൽ തന്നെ സോളിഗാസും വനം വകുപ്പും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരികയായിരുന്നു. ഏകപക്ഷീയമായ സംരക്ഷണനിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും വനസംരക്ഷണനിയമം നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനുള്ള നടപടികളും വനം വകുപ്പിനോടും വനത്തോടും വന്യജീവികളോടുമുള്ള എതിർപ്പ്‌ രൂക്ഷമാക്കി.


സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====
ി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും വിലയിരുത്താനും വനം-വന്യജിവി വകുപ്പും റവന്യുവകുപ്പും നടപടി സ്വീകരിക്കണം.
 
ി പങ്കാളിത്ത സമീപനം: ഉദ്ദേശിക്കുന്ന ഫലം ലഭിക്കത്തക്ക വിധം സംയുക്ത വനം മാനേജ്‌മെന്റ്‌ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം. സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളേയും സർക്കാർ ഇതര സംഘടനകളേയും സ്വയം സഹായഗ്രൂപ്പുകളേയും സംരക്ഷിതമേഖലകൾക്ക്‌ പുറത്ത്‌ പങ്കാളികളാകണം.
* നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും വിലയിരുത്താനും വനം-വന്യജിവി വകുപ്പും റവന്യുവകുപ്പും നടപടി സ്വീകരിക്കണം.
ി ഗുജറാത്തിലേതുപോലെ ജോലി ഉറപ്പും പ്രാദേശിക സമൂഹത്തിന്‌ ലാഭവിഹിതം ലഭിക്കുന്നതുമായ സാമൂഹ്യ സുരക്ഷിത-വനം-തോട്ടങ്ങളെ (എീൃലേെ ുഹമിമേശേീി)െ പ്രോത്സാഹിപ്പിക്കുക.
 
ി വനങ്ങൾ ശാസ്‌ത്രീയമായി പരിപാലിക്കുന്നതിന്‌ ഗവേഷണസ്ഥാപനങ്ങൾ സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്രീയ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ നിന്നുള്ള വിജ്ഞാനങ്ങൾ പ്രയോജനപ്പെടുത്തുക.
* പങ്കാളിത്ത സമീപനം: ഉദ്ദേശിക്കുന്ന ഫലം ലഭിക്കത്തക്ക വിധം സംയുക്ത വനം മാനേജ്‌മെന്റ്‌ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം. സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളേയും സർക്കാർ ഇതര സംഘടനകളേയും സ്വയം സഹായഗ്രൂപ്പുകളേയും സംരക്ഷിതമേഖലകൾക്ക്‌ പുറത്ത്‌ പങ്കാളികളാകണം.
ി സ്വദേശീയവും ജൈവആവാസസൗഹൃദപരവുമായ ഇനങ്ങളെ ഉൾപ്പെടുത്തി '' ഗ്രീൻ ഇന്ത്യൻ മിഷൻ' ഫലപ്രദമായി ഉപയോഗിക്കുക.
 
ി സംരക്ഷണപ്രവർത്തനങ്ങൾക്ക്‌ പ്രദേശവാസികൾക്ക്‌ സഹായം ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കുക.
* ഗുജറാത്തിലേതുപോലെ ജോലി ഉറപ്പും പ്രാദേശിക സമൂഹത്തിന്‌ ലാഭവിഹിതം ലഭിക്കുന്നതുമായ സാമൂഹ്യ സുരക്ഷിത-വനം-തോട്ടങ്ങളെ (എീൃലേെ ുഹമിമേശേീി)െ പ്രോത്സാഹിപ്പിക്കുക.
ി വിദേശ ഇനങ്ങളുടെ കടന്നാക്രമണത്തെ ചെറുക്കാൻ ദ്രൂത മാനേജ്‌മെന്റ്‌ സംവിധാനം ആവിഷ്‌ക്കരിക്കുക.
 
ി മുള, ഈറ്റ, മറ്റ്‌ വനവിഭവങ്ങൾ എന്നിവയുടെ ലഭ്യതയും വിപണനത്തെയും സംബന്ധിച്ച പ്രശ്‌ന ങ്ങൾ കൈകാര്യം ചെയ്യാൻ ഗ്രാമവികസന വകുപ്പിനെ ശക്തിപ്പെടുത്തുക.
* വനങ്ങൾ ശാസ്‌ത്രീയമായി പരിപാലിക്കുന്നതിന്‌ ഗവേഷണസ്ഥാപനങ്ങൾ സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്രീയ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ നിന്നുള്ള വിജ്ഞാനങ്ങൾ പ്രയോജനപ്പെടുത്തുക.
ി വനം മാനേജ്‌മെന്റിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും വിധം മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഭേദഗതി ചെയ്യുക.
 
ി വന അവകാശ നിയമം (2006) അതിന്റെ അന്തസത്ത ഉൾക്കൊണ്ട്‌ നടപ്പാക്കുക. ഈ നിയമം നടപ്പാക്കേണ്ടത്‌ ഭാവിയിൽ വനങ്ങളുടെ ഭരണനിർവ്വഹണത്തിന്‌ ആവശ്യമാണെന്ന്‌ സംസ്ഥാന വനം വകുപ്പിനെ ബോധ്യപ്പെടുത്തുക.
* സ്വദേശീയവും ജൈവആവാസസൗഹൃദപരവുമായ ഇനങ്ങളെ ഉൾപ്പെടുത്തി '' ഗ്രീൻ ഇന്ത്യൻ മിഷൻ' ഫലപ്രദമായി ഉപയോഗിക്കുക.
ി വനങ്ങളിന്മേലുള്ള ജനസംഖ്യാപരവും വികസനപരവുമായ സമ്മർദ്ദങ്ങൾ നേരിടാനും വനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുക.
 
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്കുവേണ്ടിയുള്ള കർമ്മപരിപാടി
* സംരക്ഷണപ്രവർത്തനങ്ങൾക്ക്‌ പ്രദേശവാസികൾക്ക്‌ സഹായം ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കുക.
ി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള പ്രാദേശികതല കൂടിയാലോചനകളും, ഈ പ്രക്രിയയിലുടനീളം സ്വീകാര്യതയും സുതാര്യതയും നേടാനുള്ള സമീപനത്തിന്‌ പിന്തുണ നൽകുക.
 
ി ജൈവവൈവിദ്ധ്യ മൂല്യങ്ങളും, പരിസ്ഥിതി ആവാസവ്യവസ്ഥാ സേവനങ്ങളും കൃത്യമായി വിലയിരുത്തുകയും നിർദ്ദിഷ്‌ട അതോറിട്ടിയുടെ കീഴിൽ ചെയ്യേണ്ട പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യത്തിന്റെ സാമ്പത്തിക വശത്തിനായി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്യുക.
* വിദേശ ഇനങ്ങളുടെ കടന്നാക്രമണത്തെ ചെറുക്കാൻ ദ്രൂത മാനേജ്‌മെന്റ്‌ സംവിധാനം ആവിഷ്‌ക്കരിക്കുക.
ി ഉത്തരവാദിത്ത വനം മാനേജ്‌മെന്റിന്റേയും വ്യാപാര രീതികളുടേയും തത്വങ്ങൾ നടപ്പാക്കുക.
 
ി വനവും വന്യജീവികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തുകയോ ഐക്യരൂപ്യമുണ്ടാക്കുകയോ ചെയ്യുമ്പോൾ അവ നടപ്പാക്കാനുള്ള തന്ത്രങ്ങൾ കൂടി ആവിഷ്‌ക്കരിക്കണം.
* മുള, ഈറ്റ, മറ്റ്‌ വനവിഭവങ്ങൾ എന്നിവയുടെ ലഭ്യതയും വിപണനത്തെയും സംബന്ധിച്ച പ്രശ്‌ന ങ്ങൾ കൈകാര്യം ചെയ്യാൻ ഗ്രാമവികസന വകുപ്പിനെ ശക്തിപ്പെടുത്തുക.
2.6 സംഘടിത വ്യവസായം
 
* വനം മാനേജ്‌മെന്റിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും വിധം മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഭേദഗതി ചെയ്യുക.
 
* വന അവകാശ നിയമം (2006) അതിന്റെ അന്തസത്ത ഉൾക്കൊണ്ട്‌ നടപ്പാക്കുക. ഈ നിയമം നടപ്പാക്കേണ്ടത്‌ ഭാവിയിൽ വനങ്ങളുടെ ഭരണനിർവ്വഹണത്തിന്‌ ആവശ്യമാണെന്ന്‌ സംസ്ഥാന വനം വകുപ്പിനെ ബോധ്യപ്പെടുത്തുക.
 
* വനങ്ങളിന്മേലുള്ള ജനസംഖ്യാപരവും വികസനപരവുമായ സമ്മർദ്ദങ്ങൾ നേരിടാനും വനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുക.
 
'''പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്കുവേണ്ടിയുള്ള കർമ്മപരിപാടി'''
 
* തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള പ്രാദേശികതല കൂടിയാലോചനകളും, ഈ പ്രക്രിയയിലുടനീളം സ്വീകാര്യതയും സുതാര്യതയും നേടാനുള്ള സമീപനത്തിന്‌ പിന്തുണ നൽകുക.
 
* ജൈവവൈവിദ്ധ്യ മൂല്യങ്ങളും, പരിസ്ഥിതി ആവാസവ്യവസ്ഥാ സേവനങ്ങളും കൃത്യമായി വിലയിരുത്തുകയും നിർദ്ദിഷ്‌ട അതോറിട്ടിയുടെ കീഴിൽ ചെയ്യേണ്ട പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യത്തിന്റെ സാമ്പത്തിക വശത്തിനായി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്യുക.
 
* ഉത്തരവാദിത്ത വനം മാനേജ്‌മെന്റിന്റേയും വ്യാപാര രീതികളുടേയും തത്വങ്ങൾ നടപ്പാക്കുക.
 
* വനവും വന്യജീവികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തുകയോ ഐക്യരൂപ്യമുണ്ടാക്കുകയോ ചെയ്യുമ്പോൾ അവ നടപ്പാക്കാനുള്ള തന്ത്രങ്ങൾ കൂടി ആവിഷ്‌ക്കരിക്കണം.
 
====സംഘടിത വ്യവസായം====
 
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സമ്പദ്‌ഘടനയിൽ വ്യാവസായിക മേഖലയ്‌ക്കുള്ള പ്രാധാന്യം ഏറിവരികയാണ്‌. രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ വ്യവസായങ്ങളുടെ സംഭാവനയും ദ്വിതീയമായ മേഖലയിലെ തൊഴിലവസരങ്ങളിലെ പങ്കും വർദ്ധിച്ചുകൊണ്ടിരിക്കയാണ്‌. പുതിയ സാമ്പത്തിക നയവും അതിനോടൊപ്പമുള്ള ആഗോളവൽക്കരണം,സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം തുടങ്ങിയവ ഇന്ത്യൻ വ്യവസായമേഖലയെ മൊത്തത്തിൽ മാറ്റിമറിച്ചു. വിദേശനിക്ഷേപത്തിൽ വൻ വർദ്ധനയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്‌. പശ്ചിമഘട്ട സംസ്ഥാനങ്ങളെല്ലാം തന്നെ തീരദേശ സംസ്ഥാനങ്ങളാണ്‌. ഇവിടെ ലഭ്യമായിട്ടുള്ള വെള്ളവും തുറമുഖ സൗകര്യങ്ങളും വ്യവസായങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌. ഇപ്പോഴാണെങ്കിൽ ഇവ പ്രധാന നിക്ഷേപ ലക്ഷ്യങ്ങളാണ്‌. ഈ ദശകത്തിൽ 2000 ന്‌ ശേഷം മൊത്തം വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ 53% ഈ സംസ്ഥാനങ്ങളിലാണ്‌. മൊത്തത്തിന്റെ മൂന്നിലൊന്ന്‌ മഹാരാഷ്‌ട്ര, ദാദ്ര-നഗർഹവേലി, ഡാമൻ-ഡ്യു എന്നിവടങ്ങളിൽ മാത്രമുണ്ട്‌. സെസ്സുകൾ സ്ഥാപിക്കുന്നതിലും ഈ സംസ്ഥാനങ്ങളാണ്‌ മുന്നിൽ 2010 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്‌ത സെസ്സുകളുടെ 55% ഈ സംസ്ഥാനങ്ങളിലാണ്‌. പ്രവർത്തനം തുടങ്ങിയവയുടെ 60% വും ഇവിടെതന്നെ. ഔദ്യോഗികമായും തത്വത്തിലും അനുമതി ലഭിച്ചവയുടെ 50% ത്തിലധികം ഈ സംസ്ഥാനങ്ങളിലാണ്‌. അങ്ങനെ ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വളർച്ചയുടെ വ്യാവസായിക എഞ്ചിനുകളാണെന്ന്‌ പറയാം. (പട്ടിക 5)
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സമ്പദ്‌ഘടനയിൽ വ്യാവസായിക മേഖലയ്‌ക്കുള്ള പ്രാധാന്യം ഏറിവരികയാണ്‌. രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ വ്യവസായങ്ങളുടെ സംഭാവനയും ദ്വിതീയമായ മേഖലയിലെ തൊഴിലവസരങ്ങളിലെ പങ്കും വർദ്ധിച്ചുകൊണ്ടിരിക്കയാണ്‌. പുതിയ സാമ്പത്തിക നയവും അതിനോടൊപ്പമുള്ള ആഗോളവൽക്കരണം,സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം തുടങ്ങിയവ ഇന്ത്യൻ വ്യവസായമേഖലയെ മൊത്തത്തിൽ മാറ്റിമറിച്ചു. വിദേശനിക്ഷേപത്തിൽ വൻ വർദ്ധനയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്‌. പശ്ചിമഘട്ട സംസ്ഥാനങ്ങളെല്ലാം തന്നെ തീരദേശ സംസ്ഥാനങ്ങളാണ്‌. ഇവിടെ ലഭ്യമായിട്ടുള്ള വെള്ളവും തുറമുഖ സൗകര്യങ്ങളും വ്യവസായങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌. ഇപ്പോഴാണെങ്കിൽ ഇവ പ്രധാന നിക്ഷേപ ലക്ഷ്യങ്ങളാണ്‌. ഈ ദശകത്തിൽ 2000 ന്‌ ശേഷം മൊത്തം വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ 53% ഈ സംസ്ഥാനങ്ങളിലാണ്‌. മൊത്തത്തിന്റെ മൂന്നിലൊന്ന്‌ മഹാരാഷ്‌ട്ര, ദാദ്ര-നഗർഹവേലി, ഡാമൻ-ഡ്യു എന്നിവടങ്ങളിൽ മാത്രമുണ്ട്‌. സെസ്സുകൾ സ്ഥാപിക്കുന്നതിലും ഈ സംസ്ഥാനങ്ങളാണ്‌ മുന്നിൽ 2010 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്‌ത സെസ്സുകളുടെ 55% ഈ സംസ്ഥാനങ്ങളിലാണ്‌. പ്രവർത്തനം തുടങ്ങിയവയുടെ 60% വും ഇവിടെതന്നെ. ഔദ്യോഗികമായും തത്വത്തിലും അനുമതി ലഭിച്ചവയുടെ 50% ത്തിലധികം ഈ സംസ്ഥാനങ്ങളിലാണ്‌. അങ്ങനെ ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വളർച്ചയുടെ വ്യാവസായിക എഞ്ചിനുകളാണെന്ന്‌ പറയാം. (പട്ടിക 5)


വരി 2,448: വരി 2,629:
പശ്ചിമഘട്ടം സമാനതകളില്ലാത്ത ഒരു ജൈവപൈതൃകമാണെന്നും അതിനെ സംരക്ഷിച്ച്‌ പരിസ്ഥിതിപരമായും സാമൂഹ്യമായും, ആരോഗ്യകരമായ വികസന പന്ഥാവിലൂടെ അതിനെ പരിരക്ഷിക്കണമെന്നും ഉള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. അക്കാരണത്താലാണ്‌ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബലമേഖലയായും അതിൽ ഭൂരിഭാഗം പ്രദേശങ്ങളെയും പരിസ്ഥിതി ദുർബലമേഖല ഒന്നിലും രണ്ടിലും ഉൾപ്പെടുമെന്നും ഈ സമിതി ശുപാർശചെയ്യുന്നത്‌. ഈ മേഖലകളുടെ അതിർത്തി നിർണ്ണയം, മാനേജ്‌മെന്റ്‌ സംവിധാനം, പദ്ധതി നടപ്പാക്കൽ തുടങ്ങിയവ താഴേക്ക്‌ ഗ്രാമസഭകൾ വരെയുള്ള പ്രാദേശിക ഘടകങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണമെന്നും ഈ സമിതി നിർദ്ദേശിക്കുന്നു. വിശദമായ ഈ നിർദ്ദേശങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളേക്കാൾ `യുനെസ്‌കോ`യുടെ പൈതൃകപരിപാടിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ പ്രാപ്‌തമാണെന്ന്‌ സമിതി വിശ്വസിക്കുന്നു. യു.എൻ. പെർമനന്റ്‌ ഫോറത്തിന്റെ ന്യൂയോർക്കിൽ നടന്ന 10-ാമത്‌ സെഷനിൽ 2011 മെയ്‌17ന്‌ ഇന്ത്യ സമർപ്പിച്ച പ്രാദേശിക പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കെതിരെ ഉയർന്ന എതിർപ്പുകൾ തരണം ചെയ്യാൻ സമിതിയുടെ ഈ നിർദ്ദേശങ്ങൾക്ക്‌ കഴിയും (അനുബന്ധം 3)
പശ്ചിമഘട്ടം സമാനതകളില്ലാത്ത ഒരു ജൈവപൈതൃകമാണെന്നും അതിനെ സംരക്ഷിച്ച്‌ പരിസ്ഥിതിപരമായും സാമൂഹ്യമായും, ആരോഗ്യകരമായ വികസന പന്ഥാവിലൂടെ അതിനെ പരിരക്ഷിക്കണമെന്നും ഉള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. അക്കാരണത്താലാണ്‌ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബലമേഖലയായും അതിൽ ഭൂരിഭാഗം പ്രദേശങ്ങളെയും പരിസ്ഥിതി ദുർബലമേഖല ഒന്നിലും രണ്ടിലും ഉൾപ്പെടുമെന്നും ഈ സമിതി ശുപാർശചെയ്യുന്നത്‌. ഈ മേഖലകളുടെ അതിർത്തി നിർണ്ണയം, മാനേജ്‌മെന്റ്‌ സംവിധാനം, പദ്ധതി നടപ്പാക്കൽ തുടങ്ങിയവ താഴേക്ക്‌ ഗ്രാമസഭകൾ വരെയുള്ള പ്രാദേശിക ഘടകങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണമെന്നും ഈ സമിതി നിർദ്ദേശിക്കുന്നു. വിശദമായ ഈ നിർദ്ദേശങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളേക്കാൾ `യുനെസ്‌കോ`യുടെ പൈതൃകപരിപാടിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ പ്രാപ്‌തമാണെന്ന്‌ സമിതി വിശ്വസിക്കുന്നു. യു.എൻ. പെർമനന്റ്‌ ഫോറത്തിന്റെ ന്യൂയോർക്കിൽ നടന്ന 10-ാമത്‌ സെഷനിൽ 2011 മെയ്‌17ന്‌ ഇന്ത്യ സമർപ്പിച്ച പ്രാദേശിക പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾക്കെതിരെ ഉയർന്ന എതിർപ്പുകൾ തരണം ചെയ്യാൻ സമിതിയുടെ ഈ നിർദ്ദേശങ്ങൾക്ക്‌ കഴിയും (അനുബന്ധം 3)


അനുബന്ധങ്ങൾ
അനുബന്ധങ്ങൾ*
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3492" എന്ന താളിൽനിന്ന് ശേഖരിച്ചത്