അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,798: വരി 1,798:
നേരത്തെ എല അംശം കുറഞ്ഞത്‌ 55 ആയാണ്‌ നിശ്ചയിച്ചിരുന്നതെങ്കിൽ ഇന്നത്‌ 40 ആണ്‌. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ നിരവധി പരിസ്ഥിതി ക്ലിയറൻസ്‌ നൽകിയിട്ടുണ്ട്‌ എന്നാൽ ഇത്തരം പ്രവർത്തന ആഘാതത്തെ സംബന്ധിച്ച്‌ യാതൊരു ശ്രദ്ധയും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആവശ്യപ്രകാരം പരിസ്ഥിതി വനം വകുപ്പുമന്ത്രി പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ 2010ൽ മൊറട്ടോറിയം ഏർപ്പെടുത്തി. കേരളത്തിലും തമിഴ്‌നാട്ടിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വൻതോതിൽ മണൽ ഖനനം നടത്തുന്നത്‌ നിരവധി പരിസ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സമതല ഖനനം ഗുരുതരമാണ്‌. ,കായലുകളിൽ നിന്നും ബീച്ചുകളിൽ നിന്നുമുള്ള മണൽഖനനം തീരദേശത്തുടനീളം സർവ്വസാധാരണമാണ്‌.
നേരത്തെ എല അംശം കുറഞ്ഞത്‌ 55 ആയാണ്‌ നിശ്ചയിച്ചിരുന്നതെങ്കിൽ ഇന്നത്‌ 40 ആണ്‌. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ നിരവധി പരിസ്ഥിതി ക്ലിയറൻസ്‌ നൽകിയിട്ടുണ്ട്‌ എന്നാൽ ഇത്തരം പ്രവർത്തന ആഘാതത്തെ സംബന്ധിച്ച്‌ യാതൊരു ശ്രദ്ധയും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആവശ്യപ്രകാരം പരിസ്ഥിതി വനം വകുപ്പുമന്ത്രി പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ 2010ൽ മൊറട്ടോറിയം ഏർപ്പെടുത്തി. കേരളത്തിലും തമിഴ്‌നാട്ടിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വൻതോതിൽ മണൽ ഖനനം നടത്തുന്നത്‌ നിരവധി പരിസ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സമതല ഖനനം ഗുരുതരമാണ്‌. ,കായലുകളിൽ നിന്നും ബീച്ചുകളിൽ നിന്നുമുള്ള മണൽഖനനം തീരദേശത്തുടനീളം സർവ്വസാധാരണമാണ്‌.


'''ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ'''
=====ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ=====


ഖനന പ്രവർത്തനങ്ങൾ വളരെയധികം ദോഷഫലങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ഇത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ഭൂതലത്തെയും പരിസ്ഥിതിയിയേയുമാണ്‌ ഇത്‌ വളരെയധികം ദോഷകരമായി ബാധിക്കുന്നത്‌. വനങ്ങളും ജൈവവൈവിദ്ധ്യവും നഷ്‌ടപ്പെടുന്നതോടൊപ്പം കാലാവസ്ഥാനിയന്ത്രണശേഷി പോലെയുള്ള വിലപ്പെട്ട പാരിസ്ഥിതിക സേവനങ്ങളും നഷ്‌ടമാകുന്നു. ഖനികളിലേക്കുള്ള ഊറ്റുമൂലം ഭൂതലജലവും നഷ്‌ടപ്പെടുന്നു. ഖനനപ്രവർത്തനം മൂലവും അയിരുകളുടെ ട്രാൻസ്‌പോർട്ടിങ്ങ്‌ മൂലവും വായുമലിനീകരണം രൂക്ഷമാകുന്നു. സാധാരണയായി വന്യജീവിസങ്കേതങ്ങളോട്‌ ചേർന്നാണ്‌ ഖനനം നടക്കുന്നത്‌. ഉദാഹരണത്തിന്‌ ഗോവയിൽ 31 ഖനനങ്ങൾ വന്യജീവിസങ്കേതങ്ങൾക്ക്‌ 2 കി.മീ. ചുറ്റളവിലും 13 ഏണ്ണം ഒരു കിലോമീറ്റർ ചുറ്റളവിലുമാണ്‌.
ഖനന പ്രവർത്തനങ്ങൾ വളരെയധികം ദോഷഫലങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ഇത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ഭൂതലത്തെയും പരിസ്ഥിതിയിയേയുമാണ്‌ ഇത്‌ വളരെയധികം ദോഷകരമായി ബാധിക്കുന്നത്‌. വനങ്ങളും ജൈവവൈവിദ്ധ്യവും നഷ്‌ടപ്പെടുന്നതോടൊപ്പം കാലാവസ്ഥാനിയന്ത്രണശേഷി പോലെയുള്ള വിലപ്പെട്ട പാരിസ്ഥിതിക സേവനങ്ങളും നഷ്‌ടമാകുന്നു. ഖനികളിലേക്കുള്ള ഊറ്റുമൂലം ഭൂതലജലവും നഷ്‌ടപ്പെടുന്നു. ഖനനപ്രവർത്തനം മൂലവും അയിരുകളുടെ ട്രാൻസ്‌പോർട്ടിങ്ങ്‌ മൂലവും വായുമലിനീകരണം രൂക്ഷമാകുന്നു. സാധാരണയായി വന്യജീവിസങ്കേതങ്ങളോട്‌ ചേർന്നാണ്‌ ഖനനം നടക്കുന്നത്‌. ഉദാഹരണത്തിന്‌ ഗോവയിൽ 31 ഖനനങ്ങൾ വന്യജീവിസങ്കേതങ്ങൾക്ക്‌ 2 കി.മീ. ചുറ്റളവിലും 13 ഏണ്ണം ഒരു കിലോമീറ്റർ ചുറ്റളവിലുമാണ്‌.
വരി 1,818: വരി 1,818:
* ഈ മേഖലയിൽ എല്ലാതരത്തിലും നടക്കുന്ന അഴിമതിയെ പറ്റി എന്തുപറയുന്നു?
* ഈ മേഖലയിൽ എല്ലാതരത്തിലും നടക്കുന്ന അഴിമതിയെ പറ്റി എന്തുപറയുന്നു?


'''സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ'''
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====


പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്ന്‌ ഖനനം ഒഴിവാക്കുക
പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്ന്‌ ഖനനം ഒഴിവാക്കുക
വരി 1,922: വരി 1,922:
'''ഖനന മേഖലയിലെ ആരോഗ്യസംരക്ഷണം'''
'''ഖനന മേഖലയിലെ ആരോഗ്യസംരക്ഷണം'''


ി ഖനന മേഖലയിലെ രോഗങ്ങളും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും നിരീക്ഷിക്കാനും ഖനനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനും ആവശ്യമായ സംവിധാനം ഏർപ്പെടുത്തുക. ഖനനമേഖലയിലെ ജനങ്ങൾക്കുവേണ്ടി ഒരു ആരോഗ്യഇൻഷുറൻസ്‌ പോളിസി ഏർപ്പെടുത്താൻ മൈനിങ്ങ്‌ കമ്പനികളോട്‌ ആവശ്യപ്പെടുക.
* ഖനന മേഖലയിലെ രോഗങ്ങളും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും നിരീക്ഷിക്കാനും ഖനനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനും ആവശ്യമായ സംവിധാനം ഏർപ്പെടുത്തുക. ഖനനമേഖലയിലെ ജനങ്ങൾക്കുവേണ്ടി ഒരു ആരോഗ്യഇൻഷുറൻസ്‌ പോളിസി ഏർപ്പെടുത്താൻ മൈനിങ്ങ്‌ കമ്പനികളോട്‌ ആവശ്യപ്പെടുക.
ി പഞ്ചായത്ത്‌-സന്നദ്ധസംഘടന സംയുക്ത സംരംഭത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച വിദ്യാഭ്യാസം നൽകുക.
 
ി ഖനനമേഖലയുമായി ബന്ധപ്പെട്ട്‌ നടത്തുന്ന രോഗനിർണ്ണയ-ചികിത്സാ പ്രവർത്തനങ്ങളിൽ പഞ്ചായ ത്തുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കൊപ്പം മൈനിങ്ങ്‌ കമ്പനികളെ കൂടി പങ്കാളികളാക്കുക.
* പഞ്ചായത്ത്‌-സന്നദ്ധസംഘടന സംയുക്ത സംരംഭത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച വിദ്യാഭ്യാസം നൽകുക.
ി റോഡുമാർഗ്ഗവും ജലമാർഗ്ഗവുമുള്ള ട്രാൻസ്‌പോർട്ടേഷനിൽ വായുമലിനീകരണം കുറയ്‌ക്കുക.
 
ി ട്രക്കുകളിലും ബാർട്ടുകളിലും നിശ്ചിത അളവിൽ കൂടുതൽ കയറ്റുന്നത്‌ കർശനമായി നിരോധിക്കാൻ നടപടിയെടുക്കുക.
* ഖനനമേഖലയുമായി ബന്ധപ്പെട്ട്‌ നടത്തുന്ന രോഗനിർണ്ണയ-ചികിത്സാ പ്രവർത്തനങ്ങളിൽ പഞ്ചായ ത്തുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കൊപ്പം മൈനിങ്ങ്‌ കമ്പനികളെ കൂടി പങ്കാളികളാക്കുക.
ി അളവിൽ കൂടുതൽ കയറ്റുന്നില്ലെന്ന്‌ മൈനിങ്ങ്‌ കമ്പനികൾ ഉറപ്പുവരുത്തണം.
 
ി ഇത്‌ ലംഘിക്കുന്നവരുടെ പെർമിറ്റ്‌ റദ്ദാക്കണം.
* റോഡുമാർഗ്ഗവും ജലമാർഗ്ഗവുമുള്ള ട്രാൻസ്‌പോർട്ടേഷനിൽ വായുമലിനീകരണം കുറയ്‌ക്കുക.
ി സാധനം കയറ്റിയതിനുശേഷം ട്രക്കും ബാർജും ടാർപാളിൻകൊണ്ട്‌ മൂടുന്നത്‌ നിർബന്ധമാക്കണം. ട്രക്കുകളുടെ വേഗത കർശനമായി നിയന്ത്രിക്കണം.
 
ി അനുവദിച്ചിട്ടുള്ള അളവിൽ കൂടുതലായുണ്ടാകുന്ന മലിനീകരണം ഇല്ലാതാക്കേണ്ട ചുമതല കമ്പനിയുടേതാണ്‌.
* ട്രക്കുകളിലും ബാർട്ടുകളിലും നിശ്ചിത അളവിൽ കൂടുതൽ കയറ്റുന്നത്‌ കർശനമായി നിരോധിക്കാൻ നടപടിയെടുക്കുക.
ി ട്രാൻസ്‌പോർട്ടേഷൻ റേറ്റ്‌ പുതുക്കൽ
 
ി ട്രക്കുകൾക്ക്‌ 10 ടൺ പരിധി മനസ്സിൽ കണ്ടുവേണം മൈനിംഗ്‌ കമ്പനികൾ ട്രാൻസ്‌പോർട്ടേഷൻ നിരക്ക്‌ കണക്കുകൂട്ടാൻ.
* അളവിൽ കൂടുതൽ കയറ്റുന്നില്ലെന്ന്‌ മൈനിങ്ങ്‌ കമ്പനികൾ ഉറപ്പുവരുത്തണം.
ി 10 ടണ്ണിൽ കൂടുതൽ കയറ്റുന്ന ട്രക്കുകൾ പൊതുനിരത്തിൽ ഓടിക്കാൻ അനുവദിക്കരുത്‌.
 
ഇതിനായി പശ്ചിമഘട്ട അതോറിട്ടിക്ക്‌ കീഴിൽ ഒരു ഖനന അവലോകന ഉപസമിതി രൂപികരിക്കണം.
* ഇത്‌ ലംഘിക്കുന്നവരുടെ പെർമിറ്റ്‌ റദ്ദാക്കണം.
ഉപേക്ഷിക്കപ്പെട്ട ഖനികൾ
 
ി ഉപേക്ഷിക്കപ്പെട്ട ഖനികൾ ഉല്‌പാദന സ്രോതസ്സുകളാക്കി മാറ്റണം.
* സാധനം കയറ്റിയതിനുശേഷം ട്രക്കും ബാർജും ടാർപാളിൻകൊണ്ട്‌ മൂടുന്നത്‌ നിർബന്ധമാക്കണം. ട്രക്കുകളുടെ വേഗത കർശനമായി നിയന്ത്രിക്കണം.
ി ഇത്‌ സെസ്‌ ഏർപ്പെടുത്തിയോ, പ്ലാൻ ഫണ്ട്‌ ഉപയോഗിച്ചോ മറ്റു മാർഗ്ഗത്തിലോ ആകാം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടുകൂടിയും ആകാം.
 
* അനുവദിച്ചിട്ടുള്ള അളവിൽ കൂടുതലായുണ്ടാകുന്ന മലിനീകരണം ഇല്ലാതാക്കേണ്ട ചുമതല കമ്പനിയുടേതാണ്‌.
 
* ട്രാൻസ്‌പോർട്ടേഷൻ റേറ്റ്‌ പുതുക്കൽ
 
* ട്രക്കുകൾക്ക്‌ 10 ടൺ പരിധി മനസ്സിൽ കണ്ടുവേണം മൈനിംഗ്‌ കമ്പനികൾ ട്രാൻസ്‌പോർട്ടേഷൻ നിരക്ക്‌ കണക്കുകൂട്ടാൻ.
 
* 10 ടണ്ണിൽ കൂടുതൽ കയറ്റുന്ന ട്രക്കുകൾ പൊതുനിരത്തിൽ ഓടിക്കാൻ അനുവദിക്കരുത്‌.ഇതിനായി പശ്ചിമഘട്ട അതോറിട്ടിക്ക്‌ കീഴിൽ ഒരു ഖനന അവലോകന ഉപസമിതി രൂപികരിക്കണം.
 
'''ഉപേക്ഷിക്കപ്പെട്ട ഖനികൾ'''
 
* ഉപേക്ഷിക്കപ്പെട്ട ഖനികൾ ഉല്‌പാദന സ്രോതസ്സുകളാക്കി മാറ്റണം.
 
* ഇത്‌ സെസ്‌ ഏർപ്പെടുത്തിയോ, പ്ലാൻ ഫണ്ട്‌ ഉപയോഗിച്ചോ മറ്റു മാർഗ്ഗത്തിലോ ആകാം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടുകൂടിയും ആകാം.
ഖനനപ്രവർത്തനം മെച്ചപ്പെടുത്താൻ
ഖനനപ്രവർത്തനം മെച്ചപ്പെടുത്താൻ
ി കുറഞ്ഞ അളവിൽ കാർബൺ പുറത്തുവിടുന്ന ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്‌ വായുമലിനീകരണം നിയന്ത്രിക്കുക
 
ി ഖനികളുടെ ഓരോ വാതിലിലും വീൽ വാഷിങ്ങ്‌ സംവിധാനം ഉപയോഗിച്ച്‌ മലിനീകരണം തടയുക.
* കുറഞ്ഞ അളവിൽ കാർബൺ പുറത്തുവിടുന്ന ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്‌ വായുമലിനീകരണം നിയന്ത്രിക്കുക
ി കുഴികളിൽ ചളിനിറയുന്നത്‌ ജിയോടെക്‌സ്റ്റേൽസ്‌ ഉപയോഗിച്ച്‌ തടയുക.
 
ി ഖനനത്തിന്‌ ശാസ്‌ത്രീയമായ സാങ്കേതിക വിദ്യ ഉപയോഗിക്കുക.
* ഖനികളുടെ ഓരോ വാതിലിലും വീൽ വാഷിങ്ങ്‌ സംവിധാനം ഉപയോഗിച്ച്‌ മലിനീകരണം തടയുക.
ി ഒരു ഭാഗത്ത്‌ പൂർണ്ണമായി ഖനനം ചെയ്‌ത്‌ മാറുമ്പോൾ ആ ഭാഗം നികത്തി പോവുന്ന രീതി അവലംബിക്കാൻ പുതിയ കുഴിയുടെ അവശിഷ്‌ടങ്ങൾ പഴയതിലിട്ടു മൂടാൻ കഴിയും.
 
ി കുഴി നികത്തുന്നതിനും കുത്തിയൊലിപ്പ്‌ നിയന്ത്രിക്കുന്നതിനും ശാസ്‌ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കണം.
* കുഴികളിൽ ചളിനിറയുന്നത്‌ ജിയോടെക്‌സ്റ്റേൽസ്‌ ഉപയോഗിച്ച്‌ തടയുക.
ി ചുറ്റുപാടുമുള്ള ജലാശയത്തിലേക്ക്‌ വെള്ളം ഒഴുക്കി വിടും മുൻപ്‌ ആ ജലം ശുദ്ധമാക്കി കാനയിലൂടെ ഒഴുക്കിപോകാനുള്ള സംവിധാനം ഏർപ്പെടുത്തണം.
 
ബോക്‌സ്‌ 10 : നിയന്ത്രിത ഖനന മാതൃക
* ഖനനത്തിന്‌ ശാസ്‌ത്രീയമായ സാങ്കേതിക വിദ്യ ഉപയോഗിക്കുക.
സിന്ധുദുർഗ ജില്ലയിലെ (മഹാരാഷ്‌ട്ര) സാവന്ത്‌വാടി എം.എൽ.എ.
 
ശ്രീ. ഡി.വി. കെസാർക്കർ നിർദ്ദേശിച്ചത്‌
* ഒരു ഭാഗത്ത്‌ പൂർണ്ണമായി ഖനനം ചെയ്‌ത്‌ മാറുമ്പോൾ ആ ഭാഗം നികത്തി പോവുന്ന രീതി അവലംബിക്കാൻ പുതിയ കുഴിയുടെ അവശിഷ്‌ടങ്ങൾ പഴയതിലിട്ടു മൂടാൻ കഴിയും.
 
* കുഴി നികത്തുന്നതിനും കുത്തിയൊലിപ്പ്‌ നിയന്ത്രിക്കുന്നതിനും ശാസ്‌ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കണം.
 
* ചുറ്റുപാടുമുള്ള ജലാശയത്തിലേക്ക്‌ വെള്ളം ഒഴുക്കി വിടും മുൻപ്‌ ആ ജലം ശുദ്ധമാക്കി കാനയിലൂടെ ഒഴുക്കിപോകാനുള്ള സംവിധാനം ഏർപ്പെടുത്തണം.
 
'''ബോക്‌സ്‌ 10 : നിയന്ത്രിത ഖനന മാതൃക'''
 
സിന്ധുദുർഗ ജില്ലയിലെ (മഹാരാഷ്‌ട്ര) സാവന്ത്‌വാടി എം.എൽ.എ.ശ്രീ. ഡി.വി. കെസാർക്കർ നിർദ്ദേശിച്ചത്‌
 
ഈ മേഖലയിലെ ജനപ്രതിനിധി എന്ന നിലയിലും ഈ സ്ഥലത്തെയും ഖനന പ്രവർത്തനങ്ങളെയും സംബന്ധിച്ച്‌ പ്രായോഗിക പരിജ്ഞാനമുള്ള ആൾ എന്ന നിലയിലും ഈ ജില്ലയ്‌ക്ക്‌ മൊത്തത്തിലും എന്റെ നിയോജക മണ്ഡലത്തിന്‌ പ്രത്യേകിച്ചും ബാധകമാക്കാവുന്ന ഖനനപ്രവർത്തനങ്ങളുടെ മാതൃകയാണ്‌ ഞാൻ നിർദ്ദേശിക്കുന്നത്‌. ഈ മേഖലയുടെ താല്‌പര്യത്തിനായി നിങ്ങൾ നിശ്ചയമായും ഇത്‌ പരിഹരിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.
ഈ മേഖലയിലെ ജനപ്രതിനിധി എന്ന നിലയിലും ഈ സ്ഥലത്തെയും ഖനന പ്രവർത്തനങ്ങളെയും സംബന്ധിച്ച്‌ പ്രായോഗിക പരിജ്ഞാനമുള്ള ആൾ എന്ന നിലയിലും ഈ ജില്ലയ്‌ക്ക്‌ മൊത്തത്തിലും എന്റെ നിയോജക മണ്ഡലത്തിന്‌ പ്രത്യേകിച്ചും ബാധകമാക്കാവുന്ന ഖനനപ്രവർത്തനങ്ങളുടെ മാതൃകയാണ്‌ ഞാൻ നിർദ്ദേശിക്കുന്നത്‌. ഈ മേഖലയുടെ താല്‌പര്യത്തിനായി നിങ്ങൾ നിശ്ചയമായും ഇത്‌ പരിഹരിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.
1. ഒരു വില്ലേജിൽ ഒരു സൈറ്റ്‌ മാത്രമേ അനുവദിക്കാവൂ
1. ഒരു വില്ലേജിൽ ഒരു സൈറ്റ്‌ മാത്രമേ അനുവദിക്കാവൂ
2. ഓരോ മൈനിങ്ങ്‌ സീസണിലും ഉല്‌പാദിപ്പിക്കാവുന്ന ധാതുക്കൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തണം.
2. ഓരോ മൈനിങ്ങ്‌ സീസണിലും ഉല്‌പാദിപ്പിക്കാവുന്ന ധാതുക്കൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തണം.


3. ഇരുമ്പയിരിന്റെ കാര്യത്തിൽ ഒരു വർഷം 2 ഹെക്‌ടർ സ്ഥലത്തുനിന്നുമാത്രമേ കുഴിയെടുക്കാൻ അനുവദിക്കാവൂ.
3. ഇരുമ്പയിരിന്റെ കാര്യത്തിൽ ഒരു വർഷം 2 ഹെക്‌ടർ സ്ഥലത്തുനിന്നുമാത്രമേ കുഴിയെടുക്കാൻ അനുവദിക്കാവൂ.
4. പല കുഴികളിട്ട്‌ ഖനനം നടത്തുന്നതും നിയന്ത്രിത ഉല്‌പാദനം അനുവദിക്കുന്നതുമായ ഖനനരീതി വേണം സിന്ധു ദുർഗിൽ ഉപയോഗിക്കാൻ.
4. പല കുഴികളിട്ട്‌ ഖനനം നടത്തുന്നതും നിയന്ത്രിത ഉല്‌പാദനം അനുവദിക്കുന്നതുമായ ഖനനരീതി വേണം സിന്ധു ദുർഗിൽ ഉപയോഗിക്കാൻ.
5. കുഴിയെടുക്കുന്ന വസ്‌തുക്കൾ കൊണ്ടിടുന്ന യാർഡിന്‌ 10 ഹെക്‌ടറിലധികം വിസ്‌തീർണ്ണം പാടില്ല. ഉപയോഗം കഴിഞ്ഞ സ്ഥലം വൃത്തിയാക്കി ആ പ്രദേശത്തിന്റെ പരിസ്ഥിതിക്കിണങ്ങുന്ന ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച്‌ ഹരിതാഭമാക്കണം.
5. കുഴിയെടുക്കുന്ന വസ്‌തുക്കൾ കൊണ്ടിടുന്ന യാർഡിന്‌ 10 ഹെക്‌ടറിലധികം വിസ്‌തീർണ്ണം പാടില്ല. ഉപയോഗം കഴിഞ്ഞ സ്ഥലം വൃത്തിയാക്കി ആ പ്രദേശത്തിന്റെ പരിസ്ഥിതിക്കിണങ്ങുന്ന ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച്‌ ഹരിതാഭമാക്കണം.
6. ഒരു കുഴിയിൽ നിന്ന്‌ ധാതുക്കൾ എടുക്കുന്നത്‌ പൂർത്തിയായാൽ അടുത്ത കുഴി കുഴിക്കുന്ന ഉപയോഗമില്ലാത്ത വസ്‌തുക്കളിട്ട്‌ ആദ്യത്തെ കുഴി മൂടണം. അഞ്ചാം വർഷം അവസാനിക്കുമ്പോൾ മൊത്തം ഉപയോഗിച്ച പ്രദേശത്തിന്റെ വിസ്‌തീർണ്ണം 20 ഹെക്‌ടറിൽ കൂടാത്ത വിധം ഈ പ്രക്രിയ തുടർന്നുപോകണം. ഒരു പ്രദേശത്തെ ഖനന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഒരു കുഴി വെള്ളം സംഭരിക്കാൻ ഉപയോഗിച്ചുകൊണ്ട്‌ എല്ലായിടത്തും തോട്ടങ്ങളുയരണം.
6. ഒരു കുഴിയിൽ നിന്ന്‌ ധാതുക്കൾ എടുക്കുന്നത്‌ പൂർത്തിയായാൽ അടുത്ത കുഴി കുഴിക്കുന്ന ഉപയോഗമില്ലാത്ത വസ്‌തുക്കളിട്ട്‌ ആദ്യത്തെ കുഴി മൂടണം. അഞ്ചാം വർഷം അവസാനിക്കുമ്പോൾ മൊത്തം ഉപയോഗിച്ച പ്രദേശത്തിന്റെ വിസ്‌തീർണ്ണം 20 ഹെക്‌ടറിൽ കൂടാത്ത വിധം ഈ പ്രക്രിയ തുടർന്നുപോകണം. ഒരു പ്രദേശത്തെ ഖനന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഒരു കുഴി വെള്ളം സംഭരിക്കാൻ ഉപയോഗിച്ചുകൊണ്ട്‌ എല്ലായിടത്തും തോട്ടങ്ങളുയരണം.
7. പദ്ധതിയിൽ നിന്ന്‌ പ്രാദേശിക സമൂഹത്തിന്‌ താഴെ പറയുന്ന വിധം സഹായം നൽകണം. ഭൂമിയുടെ കൈവശക്കാർക്കും, ഗ്രാമീണർക്കും അവർക്ക്‌ നഷ്‌ടപ്പെട്ട വരുമാനത്തിനുള്ള നഷ്‌ടപരിഹാരമെന്ന നിലയിൽ മൊത്തം ഉല്‌പാദനത്തിന്റെ വിപണി വിലയുടെ 2.5 ശതമാനം നൽകണം. ഗ്രാമത്തിന്റെ അടിസ്ഥാനസൗകര്യങ്ങളായ ജലവിതരണം, റോഡുനിർമ്മാണം, സ്‌കൂൾ നിർമ്മാണം, ഗതാഗതസൗകര്യം, വഴിവിളക്കുകൾ, പാർക്കുകൾ, മുതലായവയ്‌ക്കായി മറ്റൊരു 2.5 % ചെലവിടണം. ഇതിൽ കുറഞ്ഞത്‌ 25 ശതമാനം പരിസ്ഥിതി മെച്ചപ്പെടുത്തലിനായി വിനിയോഗിക്കണം. ഖനന പ്രവർത്തനം അവസാനിച്ചശേഷം ഭാവിയിൽ ഉപയോഗിക്കാനായി മറ്റൊരു 2.5 ശതമാനം കരുതൽ ഫണ്ടായി മാറ്റി വയ്‌ക്കണം. നോർവീജിയൻ മാതകയുടെ രൂപത്തിൽ ഈ കരുതൽഫണ്ട്‌ എങ്ങനെ വിനിയോഗിക്കണമെന്ന്‌ പശ്ചിമഘട്ട സമിതിക്ക്‌ തീരുമാനിക്കാം. 2 ഹെക്‌ടറിൽ നിന്ന്‌ 2 ദശലക്ഷം ടൺ ലഭിക്കുമെന്ന്‌ കണക്കാക്കിയാൽ വിപണി വിലയനുസരിച്ച്‌ ഒരു വർഷം ഒരു ഗ്രാമത്തിന്‌ 45 കോടി രൂപ ലഭിക്കും. 8. സിന്ധു ദുർഗ്‌ ഹരിതാഭമായ ജൈവവൈവിദ്ധ്യ സമ്പന്നമായ ഒരു ടൂറിസം ജില്ല ആയതിനാൽ ചുവടെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം. ഇരുമ്പ്‌ അയിര്‌ നിക്ഷേപത്തെ സംബന്ധിച്ച്‌ എന്ത്‌ അനുമതി നൽകുന്നതിന്‌ മുൻപ്‌ അത്‌ മേഖലാപ്ലാനിൽ വ്യക്തമായി കാണിച്ചിരിക്കണം. കുഴിയെടുക്കുന്നത്‌ ദ്രാവകരൂപത്തിലാണെങ്കിൽ പൈപ്പ്‌ ലൈൻ വഴിയും പൊടിരൂപത്തിലാണെങ്കിൽ അടച്ചുമൂടിയ കണ്ടെയ്‌നറിൽ റോപ്പ്‌ വേ വഴിയും കൊണ്ട്‌ പോകാനുള്ള സംവിധാനമുണ്ടാക്കണം. കാർബൺ വികിരണവും മലിനീകരണവും ഇതുവഴി ഒഴിവാക്കാം.
 
7. പദ്ധതിയിൽ നിന്ന്‌ പ്രാദേശിക സമൂഹത്തിന്‌ താഴെ പറയുന്ന വിധം സഹായം നൽകണം. ഭൂമിയുടെ കൈവശക്കാർക്കും, ഗ്രാമീണർക്കും അവർക്ക്‌ നഷ്‌ടപ്പെട്ട വരുമാനത്തിനുള്ള നഷ്‌ടപരിഹാരമെന്ന നിലയിൽ മൊത്തം ഉല്‌പാദനത്തിന്റെ വിപണി വിലയുടെ 2.5 ശതമാനം നൽകണം. ഗ്രാമത്തിന്റെ അടിസ്ഥാനസൗകര്യങ്ങളായ ജലവിതരണം, റോഡുനിർമ്മാണം, സ്‌കൂൾ നിർമ്മാണം, ഗതാഗതസൗകര്യം, വഴിവിളക്കുകൾ, പാർക്കുകൾ, മുതലായവയ്‌ക്കായി മറ്റൊരു 2.5 % ചെലവിടണം. ഇതിൽ കുറഞ്ഞത്‌ 25 ശതമാനം പരിസ്ഥിതി മെച്ചപ്പെടുത്തലിനായി വിനിയോഗിക്കണം. ഖനന പ്രവർത്തനം അവസാനിച്ചശേഷം ഭാവിയിൽ ഉപയോഗിക്കാനായി മറ്റൊരു 2.5 ശതമാനം കരുതൽ ഫണ്ടായി മാറ്റി വയ്‌ക്കണം. നോർവീജിയൻ മാതകയുടെ രൂപത്തിൽ ഈ കരുതൽഫണ്ട്‌ എങ്ങനെ വിനിയോഗിക്കണമെന്ന്‌ പശ്ചിമഘട്ട സമിതിക്ക്‌ തീരുമാനിക്കാം. 2 ഹെക്‌ടറിൽ നിന്ന്‌ 2 ദശലക്ഷം ടൺ ലഭിക്കുമെന്ന്‌ കണക്കാക്കിയാൽ വിപണി വിലയനുസരിച്ച്‌ ഒരു വർഷം ഒരു ഗ്രാമത്തിന്‌ 45 കോടി രൂപ ലഭിക്കും.  
8. സിന്ധു ദുർഗ്‌ ഹരിതാഭമായ ജൈവവൈവിദ്ധ്യ സമ്പന്നമായ ഒരു ടൂറിസം ജില്ല ആയതിനാൽ ചുവടെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം. ഇരുമ്പ്‌ അയിര്‌ നിക്ഷേപത്തെ സംബന്ധിച്ച്‌ എന്ത്‌ അനുമതി നൽകുന്നതിന്‌ മുൻപ്‌ അത്‌ മേഖലാപ്ലാനിൽ വ്യക്തമായി കാണിച്ചിരിക്കണം. കുഴിയെടുക്കുന്നത്‌ ദ്രാവകരൂപത്തിലാണെങ്കിൽ പൈപ്പ്‌ ലൈൻ വഴിയും പൊടിരൂപത്തിലാണെങ്കിൽ അടച്ചുമൂടിയ കണ്ടെയ്‌നറിൽ റോപ്പ്‌ വേ വഴിയും കൊണ്ട്‌ പോകാനുള്ള സംവിധാനമുണ്ടാക്കണം. കാർബൺ വികിരണവും മലിനീകരണവും ഇതുവഴി ഒഴിവാക്കാം.
 
9. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം കമ്പനികൾ ചേർന്നോ ഒറ്റയ്‌ക്കായോ ഏർപ്പെടുത്താം. അടിസ്ഥാന ആവശ്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഗണ്യമായ തുക മുടക്കാൻ സന്നദ്ധരാകുന്ന കമ്പനികൾക്കു മാത്രമേ ജില്ലയിൽ ഖനനാനുമതി നൽകാവൂ.
9. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം കമ്പനികൾ ചേർന്നോ ഒറ്റയ്‌ക്കായോ ഏർപ്പെടുത്താം. അടിസ്ഥാന ആവശ്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഗണ്യമായ തുക മുടക്കാൻ സന്നദ്ധരാകുന്ന കമ്പനികൾക്കു മാത്രമേ ജില്ലയിൽ ഖനനാനുമതി നൽകാവൂ.
10. പഠന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നതുപോലെ പ്രദേശത്ത്‌ ചെറുകിട ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. വൈദ്യുതി ഉല്‌പാദനം കഴിഞ്ഞു വരുന്ന ജലം കൃഷിക്ക്‌ ഉപയോഗിക്കാം. ചില സ്ഥലത്ത്‌ ഖനന കുഴികൾ മൂലം ഭൂജല നിരപ്പ്‌ താഴുന്നുണ്ട്‌. അവിടങ്ങളിൽ ചെറിയ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉല്‌പാദിപ്പിച്ചാൽ കൃഷിയും രക്ഷപ്പെടും.
10. പഠന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നതുപോലെ പ്രദേശത്ത്‌ ചെറുകിട ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. വൈദ്യുതി ഉല്‌പാദനം കഴിഞ്ഞു വരുന്ന ജലം കൃഷിക്ക്‌ ഉപയോഗിക്കാം. ചില സ്ഥലത്ത്‌ ഖനന കുഴികൾ മൂലം ഭൂജല നിരപ്പ്‌ താഴുന്നുണ്ട്‌. അവിടങ്ങളിൽ ചെറിയ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉല്‌പാദിപ്പിച്ചാൽ കൃഷിയും രക്ഷപ്പെടും.
ഉദാഹരണത്തിന്‌ `പുക്കേരി' വില്ലേജിൽ നിർമ്മിച്ച ചെറിയ അണക്കെട്ടിൽ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിച്ച ശേഷമുള്ള വെള്ളം ' അസാഹിയെ', `സൊലാംവൈ, തൽക്കത്ത്‌' തുടങ്ങിയ ഗ്രാമങ്ങൾക്ക്‌ നൽകി വെള്ളത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്താൻ ഡ്രിപ്പ്‌ ഇറിഗേഷൻ പോലെയുള്ള സംവിധാനം ഉപയോഗിക്കാം. വൈദ്യുതി പദ്ധതിക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കണം.
ഉദാഹരണത്തിന്‌ `പുക്കേരി' വില്ലേജിൽ നിർമ്മിച്ച ചെറിയ അണക്കെട്ടിൽ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിച്ച ശേഷമുള്ള വെള്ളം ' അസാഹിയെ', `സൊലാംവൈ, തൽക്കത്ത്‌' തുടങ്ങിയ ഗ്രാമങ്ങൾക്ക്‌ നൽകി വെള്ളത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്താൻ ഡ്രിപ്പ്‌ ഇറിഗേഷൻ പോലെയുള്ള സംവിധാനം ഉപയോഗിക്കാം. വൈദ്യുതി പദ്ധതിക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കണം.
11. കമ്പനിയുടെ ചെലവിൽ ഖനന പ്രദേശത്തിന്‌ ചുറ്റും 2.5 മീറ്റർ ഉയരത്തിൽ മതിൽ നിർമ്മിക്കണം. ചുറ്റുമുള്ള വനങ്ങളിലെ സുരക്ഷകണക്കിലെടുത്താണിത്‌.
11. കമ്പനിയുടെ ചെലവിൽ ഖനന പ്രദേശത്തിന്‌ ചുറ്റും 2.5 മീറ്റർ ഉയരത്തിൽ മതിൽ നിർമ്മിക്കണം. ചുറ്റുമുള്ള വനങ്ങളിലെ സുരക്ഷകണക്കിലെടുത്താണിത്‌.
12. ട്രക്കുകളുടേയും മറ്റ്‌, യന്ത്രസംവിധാനങ്ങളുടേയും പ്രവർത്തനം ഈ മതിൽക്കെട്ടിനുള്ളിൽ ഒതുക്കി നിർത്തണം. സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെ മാത്രമേ പ്രവർത്തനം പാടുള്ളൂ.
12. ട്രക്കുകളുടേയും മറ്റ്‌, യന്ത്രസംവിധാനങ്ങളുടേയും പ്രവർത്തനം ഈ മതിൽക്കെട്ടിനുള്ളിൽ ഒതുക്കി നിർത്തണം. സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെ മാത്രമേ പ്രവർത്തനം പാടുള്ളൂ.
13. പ്രവർത്തന സമയത്ത്‌ മൊത്തം പ്രദേശവും വെള്ളം നനച്ച്‌ പൊടി ഉയരാതിരിക്കാൻ ശ്രദ്ധിക്കണം. പദ്ധതി പ്രദേശത്തിനു ചുറ്റും ആവശ്യത്തിന്‌ മരങ്ങൾ വളർത്തി ശബ്‌ദമലിനീകരണത്തിന്‌ തടയിടണം.
13. പ്രവർത്തന സമയത്ത്‌ മൊത്തം പ്രദേശവും വെള്ളം നനച്ച്‌ പൊടി ഉയരാതിരിക്കാൻ ശ്രദ്ധിക്കണം. പദ്ധതി പ്രദേശത്തിനു ചുറ്റും ആവശ്യത്തിന്‌ മരങ്ങൾ വളർത്തി ശബ്‌ദമലിനീകരണത്തിന്‌ തടയിടണം.
14. ഏതു പ്രദേശത്തും ഖനന പ്രവർത്തനം ആരംഭിക്കും മുൻപ്‌ അവിടുള്ള വൃക്ഷങ്ങളെ സംബന്ധിച്ച്‌ ഒരു സർവ്വെ നടത്തുകയും ഇവ മാറ്റി നടുന്നതിനും മറ്റുള്ളവ സംരക്ഷിക്കുന്നതിനുമായി ഒരു നഴ്‌സറി സ്ഥാപിക്കുകയും വേണം.
14. ഏതു പ്രദേശത്തും ഖനന പ്രവർത്തനം ആരംഭിക്കും മുൻപ്‌ അവിടുള്ള വൃക്ഷങ്ങളെ സംബന്ധിച്ച്‌ ഒരു സർവ്വെ നടത്തുകയും ഇവ മാറ്റി നടുന്നതിനും മറ്റുള്ളവ സംരക്ഷിക്കുന്നതിനുമായി ഒരു നഴ്‌സറി സ്ഥാപിക്കുകയും വേണം.
15 ഓരോ ഗ്രാമത്തിലേയും വിശുദ്ധവനങ്ങൾ സംരക്ഷിക്കണം. ഇവയുടെ സംരക്ഷണം പ്രാദേശിക സമൂഹത്തെ ഏൽപ്പിക്കുകയും അതിലേക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കുകയും വേണം.
15 ഓരോ ഗ്രാമത്തിലേയും വിശുദ്ധവനങ്ങൾ സംരക്ഷിക്കണം. ഇവയുടെ സംരക്ഷണം പ്രാദേശിക സമൂഹത്തെ ഏൽപ്പിക്കുകയും അതിലേക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കുകയും വേണം.




2.8. വൈദ്യുതിയും ഊർജ്ജവും
====വൈദ്യുതിയും ഊർജ്ജവും====
 
പശ്ചിമഘട്ട സമിതിയുടെ മുന്നിൽ കൂടെകൂടെ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണ്‌ പശ്ചിമഘട്ട സംവിധാനങ്ങളിലെ ഹൈഡ്രോ, തെർമൽ, ന്യൂക്ലിയർ, കാറ്റാടി ഫാം എന്നിവയിലൂടെയുള്ള വൈദ്യുതി ഉല്‌പാദനം. പശ്ചിമഘട്ടത്തിലെ ജൈവ ആവാസ വ്യവസ്ഥയെ ഈ പദ്ധതികൾ തകർക്കുന്നതായി ഒരു വിഭാഗം വാദിക്കുന്നു. പരിസ്ഥിതി സംവേദനക്ഷമത ഇത്രയധികമുള്ള മേഖലയിൽ ഇത്രത്തോളം വൈദ്യുത പദ്ധതികൾ ആവശ്യമുണ്ടോ എന്നാണ്‌ ചോദ്യം. ഇനിയും വളരെയധികം പദ്ധതികൾ പ്രത്യേകിച്ച്‌ തെർമൽ പദ്ധതികൾ ആസൂത്രണ ഘട്ടത്തിലാണ്‌. അവയ്‌ക്കാവശ്യമായ വിഭവങ്ങളും പരിസ്ഥിതി പരവും സാമൂഹ്യവുമായ ആഘാതവും കണക്കിലെടുത്താൽ അവ ആവശ്യമുണ്ടോ? ഇവ സുസ്ഥിരമാണോ? എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇതു സംബന്ധിച്ച ഒരു ഏകദേശരൂപം മനസ്സിലാക്കാനായി ഞങ്ങൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ വൈദ്യുതിയുടേയും ഊർജ്ജത്തിന്റേയും സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചു. പ്രതിശീർഷ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായാണ്‌ കണക്കുകൾസൂചിപ്പിക്കുന്നത്‌. ഗോവയിലെ വൈദ്യുതി ഉപയോഗം ദേശീയ ശരാശരിയുടെ 3.5 ഇരട്ടിയാണെങ്കിൽ കേരളത്തിലേത്‌ ഇതിന്റെ 2/3 ആണ്‌. ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യൂതീകരിച്ച ഗ്രാമീണ ഭവനങ്ങളുടെ അനുപാതം കേരളത്തിൽ വളരേ ഉയർന്നതാണ്‌. പക്ഷേ, വൈദ്യുതീകരിക്കാത്ത ഗ്രാമീണ ഭവനങ്ങൾ ഗോവയിൽ 8 ശതമാനമാെണങ്കിൽ മഹാരാഷ്‌ട്രയിൽ അത്‌ 35 ശതമാനമാണ്‌. ഈ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ വ്യവസായങ്ങളാണ്‌ വൈദ്യുതിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. വൻകിട വ്യവസായങ്ങളിൽ അയിര്‌ സംസ്‌ക്കരണം, ഇരുമ്പ്‌-ഉരുക്ക്‌, സിമന്റ്‌, പെട്രോളിയം റിഫൈ നറികൾ, പഞ്ചസാര ഡിസ്‌ടിലറികൾ, വളം നിർമ്മാണശാലകൾ, പെട്രോകെമിക്കൽസ്‌ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്‌ ഇവയാണ്‌. ചെറുകിട-ഇടത്തരം വ്യവസായങ്ങളും ധാരാളമുണ്ട്‌. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിവയാണ്‌. ഈ വിഭാഗത്തിൽ പെടുന്ന ഫൗണ്ട്രികൾ, ചുടുകൽ ഫാക്‌ടറികൾ, തുണിമില്ലുകൾ, കളിമൺ ഫാക്‌ടറികൾ, പോട്ടറി, ഗ്ലാസ്‌വെയർ, ബേക്കറി എന്നിവ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവയാണ്‌.
പശ്ചിമഘട്ട സമിതിയുടെ മുന്നിൽ കൂടെകൂടെ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണ്‌ പശ്ചിമഘട്ട സംവിധാനങ്ങളിലെ ഹൈഡ്രോ, തെർമൽ, ന്യൂക്ലിയർ, കാറ്റാടി ഫാം എന്നിവയിലൂടെയുള്ള വൈദ്യുതി ഉല്‌പാദനം. പശ്ചിമഘട്ടത്തിലെ ജൈവ ആവാസ വ്യവസ്ഥയെ ഈ പദ്ധതികൾ തകർക്കുന്നതായി ഒരു വിഭാഗം വാദിക്കുന്നു. പരിസ്ഥിതി സംവേദനക്ഷമത ഇത്രയധികമുള്ള മേഖലയിൽ ഇത്രത്തോളം വൈദ്യുത പദ്ധതികൾ ആവശ്യമുണ്ടോ എന്നാണ്‌ ചോദ്യം. ഇനിയും വളരെയധികം പദ്ധതികൾ പ്രത്യേകിച്ച്‌ തെർമൽ പദ്ധതികൾ ആസൂത്രണ ഘട്ടത്തിലാണ്‌. അവയ്‌ക്കാവശ്യമായ വിഭവങ്ങളും പരിസ്ഥിതി പരവും സാമൂഹ്യവുമായ ആഘാതവും കണക്കിലെടുത്താൽ അവ ആവശ്യമുണ്ടോ? ഇവ സുസ്ഥിരമാണോ? എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇതു സംബന്ധിച്ച ഒരു ഏകദേശരൂപം മനസ്സിലാക്കാനായി ഞങ്ങൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ വൈദ്യുതിയുടേയും ഊർജ്ജത്തിന്റേയും സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചു. പ്രതിശീർഷ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായാണ്‌ കണക്കുകൾസൂചിപ്പിക്കുന്നത്‌. ഗോവയിലെ വൈദ്യുതി ഉപയോഗം ദേശീയ ശരാശരിയുടെ 3.5 ഇരട്ടിയാണെങ്കിൽ കേരളത്തിലേത്‌ ഇതിന്റെ 2/3 ആണ്‌. ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യൂതീകരിച്ച ഗ്രാമീണ ഭവനങ്ങളുടെ അനുപാതം കേരളത്തിൽ വളരേ ഉയർന്നതാണ്‌. പക്ഷേ, വൈദ്യുതീകരിക്കാത്ത ഗ്രാമീണ ഭവനങ്ങൾ ഗോവയിൽ 8 ശതമാനമാെണങ്കിൽ മഹാരാഷ്‌ട്രയിൽ അത്‌ 35 ശതമാനമാണ്‌. ഈ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ വ്യവസായങ്ങളാണ്‌ വൈദ്യുതിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. വൻകിട വ്യവസായങ്ങളിൽ അയിര്‌ സംസ്‌ക്കരണം, ഇരുമ്പ്‌-ഉരുക്ക്‌, സിമന്റ്‌, പെട്രോളിയം റിഫൈ നറികൾ, പഞ്ചസാര ഡിസ്‌ടിലറികൾ, വളം നിർമ്മാണശാലകൾ, പെട്രോകെമിക്കൽസ്‌ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്‌ ഇവയാണ്‌. ചെറുകിട-ഇടത്തരം വ്യവസായങ്ങളും ധാരാളമുണ്ട്‌. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിവയാണ്‌. ഈ വിഭാഗത്തിൽ പെടുന്ന ഫൗണ്ട്രികൾ, ചുടുകൽ ഫാക്‌ടറികൾ, തുണിമില്ലുകൾ, കളിമൺ ഫാക്‌ടറികൾ, പോട്ടറി, ഗ്ലാസ്‌വെയർ, ബേക്കറി എന്നിവ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവയാണ്‌.
വൈദ്യുതി ഉല്‌പാദനത്തിന്റെ കാര്യത്തിലും ഈ സംസ്ഥാനങ്ങൾ തമ്മിൽ നല്ല അന്തരമുണ്ട്‌. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ കമ്മി ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ്‌. വൻവൈദ്യുതികമ്മിയുള്ള സംസ്ഥാനമാണ്‌ മഹാരാഷ്‌ട്ര. എന്നാൽ, മറ്റ്‌ പശ്ചിമഘട്ട സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കമ്മിയാണെങ്കിലും കർണ്ണാടകയുടേയും, തമിഴ്‌നാടിന്റെയും സ്ഥിതി ഏറെ ഭേദമാണ്‌. വൈദ്യുതി പ്രാദേശികമായി ഉൽപ്പാദിക്കുകയോ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങുകയോ ചെയ്യാം. പക്ഷെ ആവശ്യം മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ നീങ്ങിയില്ലെങ്കിൽ ഡീസൽ ജനറേറ്റർ സെറ്റുകൾ അനിയന്ത്രിതമായി ഉപയോഗിച്ചുതുടങ്ങാനും അത്‌ കടുത്ത പരിതസ്ഥിതി പ്രശ്‌നങ്ങൽ സൃഷ്‌ടിക്കാനും ഇടയാക്കും. ഇപ്പോഴത്തെ പ്രസരണ- വിതരണ നഷ്‌ടം ഒഴിവാക്കാനും അടിയന്തിര നടപടിവേണം.
വൈദ്യുതി ഉല്‌പാദനത്തിന്റെ കാര്യത്തിലും ഈ സംസ്ഥാനങ്ങൾ തമ്മിൽ നല്ല അന്തരമുണ്ട്‌. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ കമ്മി ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ്‌. വൻവൈദ്യുതികമ്മിയുള്ള സംസ്ഥാനമാണ്‌ മഹാരാഷ്‌ട്ര. എന്നാൽ, മറ്റ്‌ പശ്ചിമഘട്ട സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കമ്മിയാണെങ്കിലും കർണ്ണാടകയുടേയും, തമിഴ്‌നാടിന്റെയും സ്ഥിതി ഏറെ ഭേദമാണ്‌. വൈദ്യുതി പ്രാദേശികമായി ഉൽപ്പാദിക്കുകയോ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങുകയോ ചെയ്യാം. പക്ഷെ ആവശ്യം മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ നീങ്ങിയില്ലെങ്കിൽ ഡീസൽ ജനറേറ്റർ സെറ്റുകൾ അനിയന്ത്രിതമായി ഉപയോഗിച്ചുതുടങ്ങാനും അത്‌ കടുത്ത പരിതസ്ഥിതി പ്രശ്‌നങ്ങൽ സൃഷ്‌ടിക്കാനും ഇടയാക്കും. ഇപ്പോഴത്തെ പ്രസരണ- വിതരണ നഷ്‌ടം ഒഴിവാക്കാനും അടിയന്തിര നടപടിവേണം.
ഇന്ധനങ്ങളുടെ ഗാർഹിക ഉപയോഗം
 
'''ഇന്ധനങ്ങളുടെ ഗാർഹിക ഉപയോഗം'''
 
ചുവടെയുള്ള ചിത്രം 10ൽ 2007 -08ൽ 1000 ഗ്രാമീണഭവനങ്ങളിലെ പാചകത്തിന്‌ എൽ.പി.ജി (ഭൂപടം-ഒന്ന്‌) വിറക്‌ (ഭൂപടം- 2), വിളക്കുതെളിക്കാൻ വൈദ്യുതി (ഭൂപടം-3) മണ്ണെണ്ണ (ഭൂപടം 4) എന്നിവയുടെ ഉപഭോഗം വ്യക്തമാകുന്നു. ഗോവയിൽ 41 ശതമാനം വീടുകളിൽ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ഇപ്പോഴും ബഹുഭൂരിപക്ഷം ഗ്രാമീണരും വിറകിനെയാണ്‌ ആശ്രയിക്കുന്നത്‌. കൂടുതൽ ഗ്രാമീണരും പാചകത്തിന്‌ വിറക്‌ ഉപയോഗിക്കുന്ന കർണ്ണാടകവുമായി താരതമ്യം ചെയ്യുമ്പോൾ എൽ.പി.ജി ഉപയോഗിക്കുന്ന അയൽസംസ്ഥാനമായ കേരളത്തിലെ അനുപാതം വളരെ ഉയർന്നതാണ്‌. ഗോവയിലെ 80 ശമതാനത്തിലധികവും മഹാരാഷ്‌ട്രയിലെ 70 ശതമാനത്തിലധികവും പട്ടണവാസികൾ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നവരാണ്‌.
ചുവടെയുള്ള ചിത്രം 10ൽ 2007 -08ൽ 1000 ഗ്രാമീണഭവനങ്ങളിലെ പാചകത്തിന്‌ എൽ.പി.ജി (ഭൂപടം-ഒന്ന്‌) വിറക്‌ (ഭൂപടം- 2), വിളക്കുതെളിക്കാൻ വൈദ്യുതി (ഭൂപടം-3) മണ്ണെണ്ണ (ഭൂപടം 4) എന്നിവയുടെ ഉപഭോഗം വ്യക്തമാകുന്നു. ഗോവയിൽ 41 ശതമാനം വീടുകളിൽ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ഇപ്പോഴും ബഹുഭൂരിപക്ഷം ഗ്രാമീണരും വിറകിനെയാണ്‌ ആശ്രയിക്കുന്നത്‌. കൂടുതൽ ഗ്രാമീണരും പാചകത്തിന്‌ വിറക്‌ ഉപയോഗിക്കുന്ന കർണ്ണാടകവുമായി താരതമ്യം ചെയ്യുമ്പോൾ എൽ.പി.ജി ഉപയോഗിക്കുന്ന അയൽസംസ്ഥാനമായ കേരളത്തിലെ അനുപാതം വളരെ ഉയർന്നതാണ്‌. ഗോവയിലെ 80 ശമതാനത്തിലധികവും മഹാരാഷ്‌ട്രയിലെ 70 ശതമാനത്തിലധികവും പട്ടണവാസികൾ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നവരാണ്‌.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ഭൂരിഭാഗം വീട്ടുകാരും വെളിച്ചത്തിന്‌ മണ്ണെണ്ണയേക്കാൾ വൈദ്യുതിയാണ്‌ ഉപയോഗിക്കുന്നത്‌.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ഭൂരിഭാഗം വീട്ടുകാരും വെളിച്ചത്തിന്‌ മണ്ണെണ്ണയേക്കാൾ വൈദ്യുതിയാണ്‌ ഉപയോഗിക്കുന്നത്‌.
മഹാരാഷ്‌ട്രയിൽ 2012 ലേക്ക്‌ പല തെർമൽ പവർ പ്രോജക്‌ടുകളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. കേരളത്തിലും കർണ്ണാടകത്തിലും ജലവൈദ്യുത പദ്ധതികളാണ്‌ ആലോചനയിൽ. ഏറ്റവും തർക്കത്തിൽ കിടക്കുന്ന കർണ്ണാടകയിലെ ഗൂഢ്യ, കേരളത്തിലെ ആതിരപ്പിള്ളി പദ്ധതികളെ പറ്റി ഈ റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്ത്‌ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്‌.
മഹാരാഷ്‌ട്രയിൽ 2012 ലേക്ക്‌ പല തെർമൽ പവർ പ്രോജക്‌ടുകളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. കേരളത്തിലും കർണ്ണാടകത്തിലും ജലവൈദ്യുത പദ്ധതികളാണ്‌ ആലോചനയിൽ. ഏറ്റവും തർക്കത്തിൽ കിടക്കുന്ന കർണ്ണാടകയിലെ ഗൂഢ്യ, കേരളത്തിലെ ആതിരപ്പിള്ളി പദ്ധതികളെ പറ്റി ഈ റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്ത്‌ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്‌.
ആസൂത്രണഘട്ടത്തിലുള്ള പല പദ്ധതികളും ഉത്‌ക്കണ്ടാജനകമാണ്‌. ഉദാഹരണത്തിന്‌ റെയ്‌ഗഢിലും രത്‌നഗിരിയിലും 33,000 മെഗാവാട്ട്‌ ശേഷിയുള്ള തെർമൽ പ്രോജക്‌ടുകൾ പരിസ്ഥിതി ക്ലിയറൻസിനുവേണ്ടി കാത്തിരിക്കയാണ്‌. ഇവയിൽ പലതും സൃഷ്‌ടിക്കുന്ന പരിസ്ഥിതി- സാമൂഹ്യആഘാതങ്ങൾ വളരെ ഗുരുതരമാണ്‌. ഇവ ഒരു കൂട്ടമായി സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇവ സൃഷ്‌ടിക്കുന്ന ആവർത്തന ആഘാതം പരിഗണിക്കപ്പെടേണ്ടതാണ്‌. ഈ വൈദ്യുതി ഉല്‌പാദന പ്ലാന്റുകളുടെ ദൂഷ്യഫലങ്ങൾ ഒരു വിഭാഗം ജനങ്ങൾ അനുഭവിക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത്‌ മറ്റൊരു വിഭാഗത്തിനാണ്‌.
ആസൂത്രണഘട്ടത്തിലുള്ള പല പദ്ധതികളും ഉത്‌ക്കണ്ടാജനകമാണ്‌. ഉദാഹരണത്തിന്‌ റെയ്‌ഗഢിലും രത്‌നഗിരിയിലും 33,000 മെഗാവാട്ട്‌ ശേഷിയുള്ള തെർമൽ പ്രോജക്‌ടുകൾ പരിസ്ഥിതി ക്ലിയറൻസിനുവേണ്ടി കാത്തിരിക്കയാണ്‌. ഇവയിൽ പലതും സൃഷ്‌ടിക്കുന്ന പരിസ്ഥിതി- സാമൂഹ്യആഘാതങ്ങൾ വളരെ ഗുരുതരമാണ്‌. ഇവ ഒരു കൂട്ടമായി സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇവ സൃഷ്‌ടിക്കുന്ന ആവർത്തന ആഘാതം പരിഗണിക്കപ്പെടേണ്ടതാണ്‌. ഈ വൈദ്യുതി ഉല്‌പാദന പ്ലാന്റുകളുടെ ദൂഷ്യഫലങ്ങൾ ഒരു വിഭാഗം ജനങ്ങൾ അനുഭവിക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത്‌ മറ്റൊരു വിഭാഗത്തിനാണ്‌.
ഈ ജില്ലകൾക്ക്‌ ഒരു വർഷം 180 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ആവശ്യം എന്നാൽ ഇവിടെ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌ 4543 മെഗാവാട്ടാണ്‌.
ഈ ജില്ലകൾക്ക്‌ ഒരു വർഷം 180 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ആവശ്യം എന്നാൽ ഇവിടെ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌ 4543 മെഗാവാട്ടാണ്‌.
മുബൈയുടെ ആവശ്യം വളരെ വലുതാണെങ്കിൽ കല്‌ക്കരി അധിഷ്‌ഠിതമായ വലിയൊരു പ്ലാന്റ്‌ മലബാർ ഹില്ലിൽ സ്ഥാപിക്കാവുന്നതാണ്‌. ജിന്ധാൽ പ്ലാന്റിലേതുപോലെ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെയുണ്ട്‌. ഇവിടെ പ്ലാന്റ്‌ സ്ഥാപിച്ചാൽ വളരെ ദൂരേക്ക്‌ വിതരണലൈനുകൾ വലിക്കേണ്ടതില്ല. തന്മൂലം പ്രസരണ-വിതരണ നഷ്‌ടം കുറയുന്നു. രത്‌നഗിരി, സിന്ധിദുർഗ ജില്ലകളിൽ വിതര ലൈനുകൾക്ക്‌ താഴെ ഫലവൃക്ഷങ്ങളും മറ്റും വച്ചുപിടിപ്പിക്കാൻ കഴിയാത്തതു മൂലമുള്ള നഷ്‌ടവും ഒഴിവാക്കാം.
മുബൈയുടെ ആവശ്യം വളരെ വലുതാണെങ്കിൽ കല്‌ക്കരി അധിഷ്‌ഠിതമായ വലിയൊരു പ്ലാന്റ്‌ മലബാർ ഹില്ലിൽ സ്ഥാപിക്കാവുന്നതാണ്‌. ജിന്ധാൽ പ്ലാന്റിലേതുപോലെ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെയുണ്ട്‌. ഇവിടെ പ്ലാന്റ്‌ സ്ഥാപിച്ചാൽ വളരെ ദൂരേക്ക്‌ വിതരണലൈനുകൾ വലിക്കേണ്ടതില്ല. തന്മൂലം പ്രസരണ-വിതരണ നഷ്‌ടം കുറയുന്നു. രത്‌നഗിരി, സിന്ധിദുർഗ ജില്ലകളിൽ വിതര ലൈനുകൾക്ക്‌ താഴെ ഫലവൃക്ഷങ്ങളും മറ്റും വച്ചുപിടിപ്പിക്കാൻ കഴിയാത്തതു മൂലമുള്ള നഷ്‌ടവും ഒഴിവാക്കാം.
ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ
 
=====ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ=====
 
വികസനത്തിന്‌ ഊർജ്ജവും വൈദ്യുതിയും കൂടിയേ തീരൂ. ഈ രാജ്യത്തെ ജനങ്ങളുടെ ഒരു ആഗോള സമൂഹത്തിന്റെ ഭാഗമാകയാൽ ഇടത്തരം വരുമാനസ്വഭാവത്തിലേക്ക്‌ കൂടതൽ ആളുകൾക്ക്‌ കടന്നുചേരുന്നതിനാൽ ഭൗതിക സുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കും. ഇന്ത്യയിൽ നാം കാണുന്നത്‌ വരുമാന ശ്രേണിയുടെ മുകളിലേയ്‌ക്ക്‌ കടന്നുവരുന്ന ജനങ്ങൾ ആധുനിക ജീവിതത്തിനാവശ്യമായ ഘടകങ്ങൾ കൂടുതൽ കൂടുതൽ ആവശ്യപ്പെടുന്നതാണ്‌. പുതിയ വിഭാഗം ഊർജ്ജ ഉപഭോക്താക്കൾ, പുതിയ രാഷ്‌ട്രീയ സമ്മർദ്ദങ്ങൾ, കൂടുതൽ യാത്രാസൗകര്യം, ഇതിനെല്ലാം കൂടുതൽ വൈദ്യുതിയും ഊർജ്ജവും ഇന്ധനവും ആവശ്യമാണ്‌. വളർച്ചയ്‌ക്കുവേണ്ടിയുള്ള ഊർജ്ജത്തിന്റെ ആവശ്യം കൂടിവരുമ്പോഴും വെളിച്ചത്തിന്‌ വൈദ്യുതി ലഭിക്കാത്തതും, വെളിച്ചത്തിനും പാചകത്തിനും, ആരോഗ്യത്തിന്‌ ഹാനികരമായ പുക വമിപ്പിക്കുന്ന ഇന്ധനം ഉപയോഗിക്കുന്നതുമായ വലിയ ഒരു ജനവിഭാഗം ഇവിടെ ഉണ്ട്‌. ഇവിടെ നാം നേരിടുന്ന പ്രതിസന്ധി വളർച്ചക്കാവശ്യമായ ഊർജം എങ്ങനെ ഉൽപാദിപ്പിക്കാം, പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ഊർജ ക്ഷാമം എങ്ങനെ പരിഹരിക്കാം, എന്നൊക്കെയാണ്‌.
വികസനത്തിന്‌ ഊർജ്ജവും വൈദ്യുതിയും കൂടിയേ തീരൂ. ഈ രാജ്യത്തെ ജനങ്ങളുടെ ഒരു ആഗോള സമൂഹത്തിന്റെ ഭാഗമാകയാൽ ഇടത്തരം വരുമാനസ്വഭാവത്തിലേക്ക്‌ കൂടതൽ ആളുകൾക്ക്‌ കടന്നുചേരുന്നതിനാൽ ഭൗതിക സുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കും. ഇന്ത്യയിൽ നാം കാണുന്നത്‌ വരുമാന ശ്രേണിയുടെ മുകളിലേയ്‌ക്ക്‌ കടന്നുവരുന്ന ജനങ്ങൾ ആധുനിക ജീവിതത്തിനാവശ്യമായ ഘടകങ്ങൾ കൂടുതൽ കൂടുതൽ ആവശ്യപ്പെടുന്നതാണ്‌. പുതിയ വിഭാഗം ഊർജ്ജ ഉപഭോക്താക്കൾ, പുതിയ രാഷ്‌ട്രീയ സമ്മർദ്ദങ്ങൾ, കൂടുതൽ യാത്രാസൗകര്യം, ഇതിനെല്ലാം കൂടുതൽ വൈദ്യുതിയും ഊർജ്ജവും ഇന്ധനവും ആവശ്യമാണ്‌. വളർച്ചയ്‌ക്കുവേണ്ടിയുള്ള ഊർജ്ജത്തിന്റെ ആവശ്യം കൂടിവരുമ്പോഴും വെളിച്ചത്തിന്‌ വൈദ്യുതി ലഭിക്കാത്തതും, വെളിച്ചത്തിനും പാചകത്തിനും, ആരോഗ്യത്തിന്‌ ഹാനികരമായ പുക വമിപ്പിക്കുന്ന ഇന്ധനം ഉപയോഗിക്കുന്നതുമായ വലിയ ഒരു ജനവിഭാഗം ഇവിടെ ഉണ്ട്‌. ഇവിടെ നാം നേരിടുന്ന പ്രതിസന്ധി വളർച്ചക്കാവശ്യമായ ഊർജം എങ്ങനെ ഉൽപാദിപ്പിക്കാം, പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ഊർജ ക്ഷാമം എങ്ങനെ പരിഹരിക്കാം, എന്നൊക്കെയാണ്‌.
നിലവിലുള്ളതും പുതിയതായി സ്ഥാപിക്കാനുദ്ദേശിക്കുന്നതുമായ ഊർജ്ജ ഉല്‌പാദനപ്രൊജക്‌ടുകളുടെ പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌. പശ്ചിമഘട്ടത്തിലെ സംവേദന ക്ഷമത കൂടിയ മേഖലകളിൽ ഊർജ്ജ ഉത്‌പാദനപ്ലാന്റുകൾ നിർമ്മിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ജൈവ ആവാസവ്യവസ്ഥ ഘടനയെ ബാധിക്കുന്നതും, ആവാസ നഷ്‌ടത്തിനും വനമേഖല വിഭജിക്കപ്പെടുന്നതിനും ഇടയാക്കുന്നതുമാണ്‌. ഇത്‌ അവിടത്തെ സസ്യജാലങ്ങളുടെ മാത്രമല്ല, സൂഷ്‌മകാലാവസ്ഥയേയും പ്രതികൂലമായി ബാധിക്കും. ഊർജ്ജ ഉത്‌പാദനപ്ലാന്റുകളും അണക്കെട്ടുകളും സ്ഥാപിക്കുന്നതുമൂലം വളരെ വലിയ ഒരു പ്രദേശത്തെ വനങ്ങളാണ്‌ നശിപ്പിക്കപ്പെടുന്നത്‌.
നിലവിലുള്ളതും പുതിയതായി സ്ഥാപിക്കാനുദ്ദേശിക്കുന്നതുമായ ഊർജ്ജ ഉല്‌പാദനപ്രൊജക്‌ടുകളുടെ പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌. പശ്ചിമഘട്ടത്തിലെ സംവേദന ക്ഷമത കൂടിയ മേഖലകളിൽ ഊർജ്ജ ഉത്‌പാദനപ്ലാന്റുകൾ നിർമ്മിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ജൈവ ആവാസവ്യവസ്ഥ ഘടനയെ ബാധിക്കുന്നതും, ആവാസ നഷ്‌ടത്തിനും വനമേഖല വിഭജിക്കപ്പെടുന്നതിനും ഇടയാക്കുന്നതുമാണ്‌. ഇത്‌ അവിടത്തെ സസ്യജാലങ്ങളുടെ മാത്രമല്ല, സൂഷ്‌മകാലാവസ്ഥയേയും പ്രതികൂലമായി ബാധിക്കും. ഊർജ്ജ ഉത്‌പാദനപ്ലാന്റുകളും അണക്കെട്ടുകളും സ്ഥാപിക്കുന്നതുമൂലം വളരെ വലിയ ഒരു പ്രദേശത്തെ വനങ്ങളാണ്‌ നശിപ്പിക്കപ്പെടുന്നത്‌.
നഷ്‌ടപ്പെട്ട അത്രയും വനങ്ങൾ വേറെ വച്ചുപിടിപ്പിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നഷ്‌ടപ്പെട്ട തനതു വനങ്ങളിലെ ജൈവവൈവിദ്ധ്യസജീർണ്ണതകളും സമ്പത്തും പുനർസൃഷ്‌ടിക്കാൻ അതിനാവില്ല. തെർമൽ പ്ലാന്റുകളിൽ നിന്ന്‌ പുറത്തു വരുന്ന താപക്കാറ്റ്‌ വനങ്ങളുടെ നിലവാരത്തെ നശിപ്പിക്കുകയും തുറന്നു വിടുന്ന അവശിഷ്‌ട്ടങ്ങൾ ജലസ്രോതസ്സുകളെ മലിനീകരിക്കുകയും ചെയ്യും. തെർമൽ പ്ലാന്റുകളുടെ പ്രവർത്തനം മൂലം ജലത്തിന്റെ താപനില ഉയരുന്നതും, ഫ്‌ളൈ ആഷും ആണ്‌ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. ജലത്തിന്റെ താപനില ഉയരുന്നതുമൂലം രാസവസ്‌തുക്കളും മറ്റ്‌ മലിനീകരണ വസ്‌തുക്കളും വെള്ളത്തിൽ കൂടുതൽ അലിഞ്ഞു ചേരുകയും ഇത്‌ പരിസ്ഥിതിക്ക്‌ വലിയ ക്ഷതമുണ്ടാക്കുകയും ചെയ്യുന്നു. താപനില ഉയരുന്നതിന്‌ പുറമേ തണുപ്പിക്കൽ പ്രക്രിയയിൽ രാസപദാർത്ഥങ്ങൾ കലർന്ന വെള്ളമാണ്‌ പ്ലാന്റുകളിൽ നിന്ന്‌ തുറന്ന്‌ വിടുന്നത്‌. ഈ വെള്ളത്തിൽ ക്ലോറിനും മറ്റും കലർന്നിട്ടുള്ളതിനാൽ ജലാശയത്തിലെ മത്സ്യസമ്പത്തിനെ ഇത്‌ പ്രതികൂലമായി ബാധിക്കും.
നഷ്‌ടപ്പെട്ട അത്രയും വനങ്ങൾ വേറെ വച്ചുപിടിപ്പിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നഷ്‌ടപ്പെട്ട തനതു വനങ്ങളിലെ ജൈവവൈവിദ്ധ്യസജീർണ്ണതകളും സമ്പത്തും പുനർസൃഷ്‌ടിക്കാൻ അതിനാവില്ല. തെർമൽ പ്ലാന്റുകളിൽ നിന്ന്‌ പുറത്തു വരുന്ന താപക്കാറ്റ്‌ വനങ്ങളുടെ നിലവാരത്തെ നശിപ്പിക്കുകയും തുറന്നു വിടുന്ന അവശിഷ്‌ട്ടങ്ങൾ ജലസ്രോതസ്സുകളെ മലിനീകരിക്കുകയും ചെയ്യും. തെർമൽ പ്ലാന്റുകളുടെ പ്രവർത്തനം മൂലം ജലത്തിന്റെ താപനില ഉയരുന്നതും, ഫ്‌ളൈ ആഷും ആണ്‌ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. ജലത്തിന്റെ താപനില ഉയരുന്നതുമൂലം രാസവസ്‌തുക്കളും മറ്റ്‌ മലിനീകരണ വസ്‌തുക്കളും വെള്ളത്തിൽ കൂടുതൽ അലിഞ്ഞു ചേരുകയും ഇത്‌ പരിസ്ഥിതിക്ക്‌ വലിയ ക്ഷതമുണ്ടാക്കുകയും ചെയ്യുന്നു. താപനില ഉയരുന്നതിന്‌ പുറമേ തണുപ്പിക്കൽ പ്രക്രിയയിൽ രാസപദാർത്ഥങ്ങൾ കലർന്ന വെള്ളമാണ്‌ പ്ലാന്റുകളിൽ നിന്ന്‌ തുറന്ന്‌ വിടുന്നത്‌. ഈ വെള്ളത്തിൽ ക്ലോറിനും മറ്റും കലർന്നിട്ടുള്ളതിനാൽ ജലാശയത്തിലെ മത്സ്യസമ്പത്തിനെ ഇത്‌ പ്രതികൂലമായി ബാധിക്കും.
ഇയ്യം, രസം എന്നിവ ഉൾപ്പെടെ നിരവധി രാസവസ്‌തുക്കൾ ഫ്‌ളൈ ആഷിൽ അടങ്ങിയിരിക്കുന്നു. ഇത്‌ നദികളിലും മറ്റും അടിയുന്നതു മൂലം മത്സ്യങ്ങളുടെ പ്രത്യുല്‌പാദന ശേഷി തന്നെ നഷ്‌ടപ്പെടുന്നു.
ഇയ്യം, രസം എന്നിവ ഉൾപ്പെടെ നിരവധി രാസവസ്‌തുക്കൾ ഫ്‌ളൈ ആഷിൽ അടങ്ങിയിരിക്കുന്നു. ഇത്‌ നദികളിലും മറ്റും അടിയുന്നതു മൂലം മത്സ്യങ്ങളുടെ പ്രത്യുല്‌പാദന ശേഷി തന്നെ നഷ്‌ടപ്പെടുന്നു.
കൊങ്കൺ മേഖലയിലെ നിയുക്ത ഊർജ്ജ പ്ലാന്റുകളുടെ ആവർത്തന ആഘാതത്തെ പറ്റി പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ നദീതടങ്ങൾ ജലവൈദ്യുതിക്കും ശുദ്ധജലവിതരണ പദ്ധതികൾക്കും വേണ്ടി ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുയരുന്നുണ്ട്‌. നദികളുടെ പ്രഭവ കേന്ദ്രങ്ങളിൽ യാതൊരു പദ്ധതിയും പാടില്ല. ക്രമത്തിലധികം വികസനം വന്ന നദീതടങ്ങളിലും പുതിയ അണക്കെട്ടുകൾ പാടില്ല. നദികളുടെ പരിസ്ഥിതിപരമായ ഒഴുക്ക്‌ നിലനിർത്തേണ്ടത്‌ വളരെ പ്രധാനമാണ്‌. മാത്രവുമല്ല പശ്ചിമഘട്ടത്തിൽ നിലവിലുള്ളതും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പദ്ധതികൾ ജൈവആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആവർത്തന ആഘാതത്തെപ്പറ്റി ഇതിനകം ഒരു വിലയിരുത്തൽ നടത്തിയിട്ടില്ല.
കൊങ്കൺ മേഖലയിലെ നിയുക്ത ഊർജ്ജ പ്ലാന്റുകളുടെ ആവർത്തന ആഘാതത്തെ പറ്റി പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ നദീതടങ്ങൾ ജലവൈദ്യുതിക്കും ശുദ്ധജലവിതരണ പദ്ധതികൾക്കും വേണ്ടി ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുയരുന്നുണ്ട്‌. നദികളുടെ പ്രഭവ കേന്ദ്രങ്ങളിൽ യാതൊരു പദ്ധതിയും പാടില്ല. ക്രമത്തിലധികം വികസനം വന്ന നദീതടങ്ങളിലും പുതിയ അണക്കെട്ടുകൾ പാടില്ല. നദികളുടെ പരിസ്ഥിതിപരമായ ഒഴുക്ക്‌ നിലനിർത്തേണ്ടത്‌ വളരെ പ്രധാനമാണ്‌. മാത്രവുമല്ല പശ്ചിമഘട്ടത്തിൽ നിലവിലുള്ളതും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പദ്ധതികൾ ജൈവആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആവർത്തന ആഘാതത്തെപ്പറ്റി ഇതിനകം ഒരു വിലയിരുത്തൽ നടത്തിയിട്ടില്ല.
പശ്ചിമഘട്ടത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോഗം ഏറെ കാര്യക്ഷമമാക്കിയും മറ്റും ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കണം. പല സംസ്ഥാനങ്ങളിലും പാരമ്പര്യേതര ഊർജ്ജ ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്‌. സൗരോർജപദ്ധതികൾക്കായി വരുന്ന ഭൂമിയുടെയും വെള്ളത്തിന്റെയും അളവും അത്‌ സൃഷ്‌ടിക്കുന്ന പ്രാദേശിക സാമൂഹ്യ ആഘാതവും പരിഗണിക്കപ്പെടേണ്ടതുണ്ട്‌. വേണ്ടത്ര ശ്രദ്ധ പതിച്ചിട്ടില്ലാത്ത മറ്റൊരു അപാകത വൈദ്യുതി വിതരണത്തിനുള്ള വലിയ ടവ്വറുകൾ കടന്നു പോകുന്നതിലൂടെ ആവാസകേന്ദ്രങ്ങൾ വിഭജിക്കപ്പെടുന്നതാണ്‌. പരിസ്ഥിതി സംവേദന ക്ഷമത ഏറിയ പ്രദേശങ്ങളിൽ ടവ്വർ ഗ്രിഡുമായി ബന്ധിപ്പിക്കാതെയുള്ള പാരമ്പര്യേതര ഊർജ്ജപദ്ധതികൾ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌.
പശ്ചിമഘട്ടത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോഗം ഏറെ കാര്യക്ഷമമാക്കിയും മറ്റും ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കണം. പല സംസ്ഥാനങ്ങളിലും പാരമ്പര്യേതര ഊർജ്ജ ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്‌. സൗരോർജപദ്ധതികൾക്കായി വരുന്ന ഭൂമിയുടെയും വെള്ളത്തിന്റെയും അളവും അത്‌ സൃഷ്‌ടിക്കുന്ന പ്രാദേശിക സാമൂഹ്യ ആഘാതവും പരിഗണിക്കപ്പെടേണ്ടതുണ്ട്‌. വേണ്ടത്ര ശ്രദ്ധ പതിച്ചിട്ടില്ലാത്ത മറ്റൊരു അപാകത വൈദ്യുതി വിതരണത്തിനുള്ള വലിയ ടവ്വറുകൾ കടന്നു പോകുന്നതിലൂടെ ആവാസകേന്ദ്രങ്ങൾ വിഭജിക്കപ്പെടുന്നതാണ്‌. പരിസ്ഥിതി സംവേദന ക്ഷമത ഏറിയ പ്രദേശങ്ങളിൽ ടവ്വർ ഗ്രിഡുമായി ബന്ധിപ്പിക്കാതെയുള്ള പാരമ്പര്യേതര ഊർജ്ജപദ്ധതികൾ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌.
പ്രാദേശിക പരിസ്ഥിതിയിൽ പാരമ്പര്യേതര ഊർജ്ജവികസനം സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ വൻ തോതിലുള്ള കാറ്റാടി പാടങ്ങൾ പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്‌. പശ്ചിമഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കാറ്റാടി പാടങ്ങൾ സ്ഥാപിക്കാൻ പല നിർദ്ദേശങ്ങളുമുണ്ട്‌. ചിലവ ഇതിനകം പൂർത്തീകരിച്ചിട്ടുമുണ്ട്‌. നിശ്ചിതവേഗതയിൽ കൂടുതൽ തുടർച്ചയായി കാറ്റടിക്കുന്ന പ്രദേശങ്ങളിലോ ഇത്‌ സ്ഥാപിക്കാൻ കഴിയൂ. പശ്ചിമഘട്ടത്തിൽ ഏറ്റവും ദുർബ്ബലമായ ജൈവആവാസവ്യവസ്ഥയുള്ള കിഴുക്കാംതൂക്കായ പാറക്കെട്ടുകളാണ്‌ ഇത്തരം പ്രദേശങ്ങൾ പശ്ചിമഘട്ടത്തിലെ ഏറ്റവും അനുപമമായ ജൈവവൈവിദ്ധ്യഘടകങ്ങളാണ്‌ ഇവിടെയുള്ളത്‌. കാറ്റാടി യന്ത്രങ്ങൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള ഭീമൻ ക്രെയിനുകളും മറ്റും മലമുകളിൽ എത്തിക്കുന്നതിന്‌ ആവശ്യമായ വലിയ റോഡുകളുടെ നിർമ്മാണം വനങ്ങളുടേയും ആവാസവ്യവസ്ഥയുടേയും വൻ തോതിലുള്ള നശീകരണത്തിനും അതു വഴി ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്‌ എന്നിവയ്‌ക്കു കാരണവുമാകുന്നു. മഹാരാഷ്‌ട്രയിലെ ബീമശങ്കർ വന്യ ജീവി സങ്കേതത്തിൽ നിന്ന്‌ രണ്ട്‌ കിലോമീറ്റർ അകലെ ?ഋചഋഞഇഛച? കമ്പനി നടത്തിയ ഒരു കാറ്റാടി പാടത്തിൽ ശ്രീ മാധവ്‌ഗാഡ്‌ഗിലും റെനീ ബോർജസും നടത്തിയ പഠനത്തിൽ ഈ മേഖലയിലെ പരിസ്ഥിതിയുടെ തനിമ മുഴുവൻ തകർത്തതായി കാണപ്പെട്ടു. മാത്രവുമല്ല ഈ പദ്ധതിയിലൂടെ സ്വധീനവലയം കമ്പനി പ്രഖ്യാപിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വലുതാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പഠനത്തിലൂടെ വ്യക്തമാകുന്ന ഒരു കാര്യം കാറ്റാടി പാടത്തിന്റെ ഹരിതസാങ്കേതിക വിദ്യയ്‌ക്ക്‌ ക്ലിയറൻസ്‌ നൽകുന്നതും ഇതു സംബന്ധിച്ച ആവർത്തന ആഘാത അപഗ്രഥനം നടത്തിയ ശേഷം മതി എന്നാണ്‌. ഇത്തരമൊരപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ കാറ്റാടി പാടപദ്ധതികൾക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കണം. ഏതായാലും ഋടദ1 മേഖലയിൽ കാറ്റാടി പാടം അനുവദിക്കരുതെന്ന്‌ പശ്ചിമഘട്ടസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌.
പ്രാദേശിക പരിസ്ഥിതിയിൽ പാരമ്പര്യേതര ഊർജ്ജവികസനം സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ വൻ തോതിലുള്ള കാറ്റാടി പാടങ്ങൾ പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്‌. പശ്ചിമഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കാറ്റാടി പാടങ്ങൾ സ്ഥാപിക്കാൻ പല നിർദ്ദേശങ്ങളുമുണ്ട്‌. ചിലവ ഇതിനകം പൂർത്തീകരിച്ചിട്ടുമുണ്ട്‌. നിശ്ചിതവേഗതയിൽ കൂടുതൽ തുടർച്ചയായി കാറ്റടിക്കുന്ന പ്രദേശങ്ങളിലോ ഇത്‌ സ്ഥാപിക്കാൻ കഴിയൂ. പശ്ചിമഘട്ടത്തിൽ ഏറ്റവും ദുർബ്ബലമായ ജൈവആവാസവ്യവസ്ഥയുള്ള കിഴുക്കാംതൂക്കായ പാറക്കെട്ടുകളാണ്‌ ഇത്തരം പ്രദേശങ്ങൾ പശ്ചിമഘട്ടത്തിലെ ഏറ്റവും അനുപമമായ ജൈവവൈവിദ്ധ്യഘടകങ്ങളാണ്‌ ഇവിടെയുള്ളത്‌. കാറ്റാടി യന്ത്രങ്ങൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള ഭീമൻ ക്രെയിനുകളും മറ്റും മലമുകളിൽ എത്തിക്കുന്നതിന്‌ ആവശ്യമായ വലിയ റോഡുകളുടെ നിർമ്മാണം വനങ്ങളുടേയും ആവാസവ്യവസ്ഥയുടേയും വൻ തോതിലുള്ള നശീകരണത്തിനും അതു വഴി ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്‌ എന്നിവയ്‌ക്കു കാരണവുമാകുന്നു. മഹാരാഷ്‌ട്രയിലെ ബീമശങ്കർ വന്യ ജീവി സങ്കേതത്തിൽ നിന്ന്‌ രണ്ട്‌ കിലോമീറ്റർ അകലെ ?ഋചഋഞഇഛച? കമ്പനി നടത്തിയ ഒരു കാറ്റാടി പാടത്തിൽ ശ്രീ മാധവ്‌ഗാഡ്‌ഗിലും റെനീ ബോർജസും നടത്തിയ പഠനത്തിൽ ഈ മേഖലയിലെ പരിസ്ഥിതിയുടെ തനിമ മുഴുവൻ തകർത്തതായി കാണപ്പെട്ടു. മാത്രവുമല്ല ഈ പദ്ധതിയിലൂടെ സ്വധീനവലയം കമ്പനി പ്രഖ്യാപിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വലുതാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പഠനത്തിലൂടെ വ്യക്തമാകുന്ന ഒരു കാര്യം കാറ്റാടി പാടത്തിന്റെ ഹരിതസാങ്കേതിക വിദ്യയ്‌ക്ക്‌ ക്ലിയറൻസ്‌ നൽകുന്നതും ഇതു സംബന്ധിച്ച ആവർത്തന ആഘാത അപഗ്രഥനം നടത്തിയ ശേഷം മതി എന്നാണ്‌. ഇത്തരമൊരപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ കാറ്റാടി പാടപദ്ധതികൾക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കണം. ഏതായാലും ഋടദ1 മേഖലയിൽ കാറ്റാടി പാടം അനുവദിക്കരുതെന്ന്‌ പശ്ചിമഘട്ടസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌.
സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
 
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====
 
ആവശ്യമുള്ള ഊർജ്ജത്തിന്റെ അളവ്‌, ലഭ്യമാക്കാവുന്ന ഊർജ്ജത്തിലെ വർദ്ധനവ്‌, ഉല്‌പാദനത്തിലുള്ള ജൈവഇന്ധന സാങ്കേതിക ജ്ഞാനം, ഊർജ്ജ മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി നിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി പല മാർഗ്ഗങ്ങൾ ശുപാർശ ചെയ്യാം.
ആവശ്യമുള്ള ഊർജ്ജത്തിന്റെ അളവ്‌, ലഭ്യമാക്കാവുന്ന ഊർജ്ജത്തിലെ വർദ്ധനവ്‌, ഉല്‌പാദനത്തിലുള്ള ജൈവഇന്ധന സാങ്കേതിക ജ്ഞാനം, ഊർജ്ജ മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി നിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി പല മാർഗ്ഗങ്ങൾ ശുപാർശ ചെയ്യാം.
ആവശ്യമുളള ഊർജ്ജത്തിന്റെ അളവ്‌
 
ി പശ്ചിമഘട്ട സംസ്ഥാനങ്ങളിലേയും മറ്റ്‌ സംസ്ഥാനങ്ങളിലേയും ഒരു വിഭാഗമാളുകൾ ആവശ്യത്തിലധികം വൈദ്യുതി ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക്‌ അത്യാവശ്യത്തിനു പോലും ലഭിക്കുന്നില്ല. ഊർജ്ജ ഉല്‌പാദനവും ഉപഭോഗവും ബന്ധപ്പെടുത്തിയുള്ള പ്രാദേശിക പരിസ്ഥിതിപരവും സാമൂഹ്യമായുമുള്ള പ്രശ്‌നങ്ങൾ പരിഗണിക്കുമ്പോൾ സുസ്ഥിരതയും തുല്യതയും പ്രതിഫലിക്കുന്ന വ്യക്തമായ ഒരു ഊർജ്ജ നയം നമുക്കാവശ്യമാണ്‌. ``ആഢംബരവും ദുരുപയോഗവും'' ``ന്യായവും ആവശ്യത്തിനും'' തമ്മിലുള്ള വ്യത്യാസം ഊർജ്ജഉപഭോഗത്തിൽ നാം തിരിച്ചറിയണം. തുല്യമായ പ്രതിശീർഷ ഊർജ്ജ ഉപഭോഗ നിബന്ധനകളും കണക്കിലെടുക്കണം.
'''ആവശ്യമുളള ഊർജ്ജത്തിന്റെ അളവ്‌'''
ി വിവിധ മേഖലകളിൽ ഊർജ്ജകാര്യക്ഷമത കൂട്ടാൻ സർക്കാരിനുള്ള ശേഷി വിലയിരുത്തേണ്ടതും പ്രധാനമാണ്‌. ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസിയുടെ പങ്കിനാണ്‌ ഇവിടെ പ്രധാന്യം . ഇപ്പോഴും ഭാവിയിലുള്ള ഊർജ്ജത്തിന്റെ ആവശ്യം അഥവാ അളവ്‌ കണക്കാക്കുമ്പോൾ അത്‌ യഥാർത്ഥവും വസ്‌തു നിഷ്‌ടവും ആയിരിക്കണം. ഊതിപെരുപ്പിച്ച കണക്കുകൾ ആവശ്യമില്ലാതെ കൂടുതൽ ഊർജ്ജം ഉല്‌പാദിപ്പിക്കാനുള്ള സമ്മർദ്ദം കൂട്ടുകയും അത്‌ ദോഷകരമായ പരിസ്ഥിതി ആഘാതങ്ങൾക്ക്‌ ഇടയാകുകയും ചെയ്യും.
 
ി ഊർജ്ജ ഉല്‌പാദനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യപരവും സാമൂഹ്യവുമായ ആഘാതങ്ങൾ കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോക്താക്കളെ ബോധവൽക്കരിച്ച്‌ ഊർജ്ജത്തിന്റെ ആഢംബര ആവശ്യം കുറയ്‌ക്കണം.
* പശ്ചിമഘട്ട സംസ്ഥാനങ്ങളിലേയും മറ്റ്‌ സംസ്ഥാനങ്ങളിലേയും ഒരു വിഭാഗമാളുകൾ ആവശ്യത്തിലധികം വൈദ്യുതി ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക്‌ അത്യാവശ്യത്തിനു പോലും ലഭിക്കുന്നില്ല. ഊർജ്ജ ഉല്‌പാദനവും ഉപഭോഗവും ബന്ധപ്പെടുത്തിയുള്ള പ്രാദേശിക പരിസ്ഥിതിപരവും സാമൂഹ്യമായുമുള്ള പ്രശ്‌നങ്ങൾ പരിഗണിക്കുമ്പോൾ സുസ്ഥിരതയും തുല്യതയും പ്രതിഫലിക്കുന്ന വ്യക്തമായ ഒരു ഊർജ്ജ നയം നമുക്കാവശ്യമാണ്‌. ``ആഢംബരവും ദുരുപയോഗവും'' ``ന്യായവും ആവശ്യത്തിനും'' തമ്മിലുള്ള വ്യത്യാസം ഊർജ്ജഉപഭോഗത്തിൽ നാം തിരിച്ചറിയണം. തുല്യമായ പ്രതിശീർഷ ഊർജ്ജ ഉപഭോഗ നിബന്ധനകളും കണക്കിലെടുക്കണം.
ഊർജ്ജ ഉല്‌പാദനം
 
ി പാരമ്പര്യേതര ഊർജ്ജ പദ്ധതികളേയും ഊർജ്ജകാര്യക്ഷമതയേയും പരമാവധി പ്രോത്സാഹിപ്പിക്കണം. ചെറിയ പദ്ധതികളാണ്‌ അഭികാമ്യം.
* വിവിധ മേഖലകളിൽ ഊർജ്ജകാര്യക്ഷമത കൂട്ടാൻ സർക്കാരിനുള്ള ശേഷി വിലയിരുത്തേണ്ടതും പ്രധാനമാണ്‌. ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസിയുടെ പങ്കിനാണ്‌ ഇവിടെ പ്രധാന്യം . ഇപ്പോഴും ഭാവിയിലുള്ള ഊർജ്ജത്തിന്റെ ആവശ്യം അഥവാ അളവ്‌ കണക്കാക്കുമ്പോൾ അത്‌ യഥാർത്ഥവും വസ്‌തു നിഷ്‌ടവും ആയിരിക്കണം. ഊതിപെരുപ്പിച്ച കണക്കുകൾ ആവശ്യമില്ലാതെ കൂടുതൽ ഊർജ്ജം ഉല്‌പാദിപ്പിക്കാനുള്ള സമ്മർദ്ദം കൂട്ടുകയും അത്‌ ദോഷകരമായ പരിസ്ഥിതി ആഘാതങ്ങൾക്ക്‌ ഇടയാകുകയും ചെയ്യും.
ി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന ക്ഷമത കൂടിയ മേഖലകളിൽ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ മാത്രം നേരിടാനുള്ള ചെറുകിട ജല വൈദ്യുത പദ്ധതികളാണ്‌ ആവശ്യം. ഇവ ഗ്രിഡുമായി ബന്ധിപ്പിക്കാത്തവ ആയിരിക്കണം.
 
ി സ്‌മാർട്ട്‌ ഗ്രിഡിന്റെ ഉപഭോഗം
* ഊർജ്ജ ഉല്‌പാദനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യപരവും സാമൂഹ്യവുമായ ആഘാതങ്ങൾ കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോക്താക്കളെ ബോധവൽക്കരിച്ച്‌ ഊർജ്ജത്തിന്റെ ആഢംബര ആവശ്യം കുറയ്‌ക്കണം.
? ഊർജ്ജത്തിലെ അടിസ്ഥാനഘടകത്തിന്റെ സ്വീകാര്യത മെച്ചപ്പെടുത്താൻ കണക്ക്‌ കൂട്ടാ നുള്ള ശേഷിയും ആശയവിനിമയവും മെച്ചപ്പെടുത്തുക.
 
? ഗ്രിഡിലൂടെവൈദ്യുതി ഒഴുകുന്നത്‌ നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട മുൻകരുതൽ മെയിന്റ നൻസിനും നടപടി സ്വീകരിക്കുക.
'''ഊർജ്ജ ഉല്‌പാദനം'''
? പ്രസരണ-വിതരണ നഷ്‌ടം കുറയ്‌ക്കുക.
 
ി വിദ്യുച്ഛക്തി വിതരണം കൂടുതൽ കാര്യക്ഷമവും വിശ്വാസയോഗ്യവും ആക്കുന്നതിന സംസ്ഥാനങ്ങൾ നിയന്ത്രണനയങ്ങൾ സ്വീകരിച്ച്‌ മലിനീകരണമുണ്ടാക്കുന്ന ഡീസൽ എഞ്ചിൻ മാതൃകകൾ വ്യവസായത്തിൽ കൊണ്ടുവരുന്നത്‌ കുറയ്‌ക്കുക.
* പാരമ്പര്യേതര ഊർജ്ജ പദ്ധതികളേയും ഊർജ്ജകാര്യക്ഷമതയേയും പരമാവധി പ്രോത്സാഹിപ്പിക്കണം. ചെറിയ പദ്ധതികളാണ്‌ അഭികാമ്യം.
ി ഈ ഭാഗത്ത്‌ സ്വീകരിച്ചിട്ടുള്ള നൂതന പ്രവണതകൾ നിശ്ചമായും വിലയിരുത്തേണ്ടതാണ്‌. ഉദാഹരണത്തിന്‌ കേരളത്തിലെ പത്തൻപാറയിലെ ഒരു മാതൃകാ ചെറുകിട ജലവൈദ്യുത സംവിധാനം. ഇതിന്‌ ആവശ്യമായ തുക സമാഹരിച്ചത്‌ ഗ്രാമവാസികളിൽ നിന്ന്‌ പണമായും ഉല്‌പന്നങ്ങളായുമാണ്‌. അതുപോലെ തന്നെ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിൽ സൗരോർജ്ജമെത്തിക്കാനായി `സെൽകൊ' മാതൃകാ പദ്ധതിയിലേയും അനുഭവങ്ങൾ വിലയിരുത്തപ്പെടേണ്ടതാണ്‌.
 
ി ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം പങ്കു വയ്‌ക്കുന്ന രീതി: ഉദാഹരണത്തിന്‌ പാലക്കാട്ടെ ഗിരിവർഗ്ഗക്കാരുമായി ചേർന്ന്‌ ഒരു 80 മെഗാവാട്ട്‌ കാറ്റാടി പാടം സ്ഥാപിക്കുന്നതിന്‌ കേരളസർക്കാർ സ്വീകരിച്ച ബിസിനസ്സ്‌ മാതൃക പ്രകാരം എൻ.ടി.പി.സിയും സംസ്ഥാന വിദ്യുച്ഛക്തി ബോർഡും പാലക്കാട്ടെ ഗിരി വർഗ്ഗക്കാരും ചേർന്നുള്ള ഒരു പാർട്ട്‌ണർ ഷിപ്പാണ്‌ ഈ പദ്ധതി. ഗിരിവർഗ്ഗക്കാരുടെ ഭൂമിയിൽ നിന്നുല്‌പാദിപ്പിക്കുന്ന ഓരോ യൂണിറ്റ്‌ വൈദ്യുതിയിൽ നിന്നും ഒരു നിശ്ചിത തുക ഗിരിവർഗ്ഗക്കാർക്കു ലഭിക്കും.
* പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന ക്ഷമത കൂടിയ മേഖലകളിൽ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ മാത്രം നേരിടാനുള്ള ചെറുകിട ജല വൈദ്യുത പദ്ധതികളാണ്‌ ആവശ്യം. ഇവ ഗ്രിഡുമായി ബന്ധിപ്പിക്കാത്തവ ആയിരിക്കണം.
പരിസ്ഥിതി ക്ലിയറൻസ്‌
 
ി ഊർജ്ജ പ്ലാന്റുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിനുള്ള നടപടിക്രമം അടിമുടി പരിഷ്‌ക്കരിക്കണം.
* സ്‌മാർട്ട്‌ ഗ്രിഡിന്റെ ഉപഭോഗം
ി ഓരോ മേഖലയ്‌ക്കും വഹിക്കാവുന്ന ശേഷി പരിസ്ഥിതി ആഘാത പഠനങ്ങൾ കണക്കിലെടുക്കണം. പ്ലാന്റുകൾ കൂട്ടത്തോടെയാണ്‌ സ്ഥാപിക്കുന്നതെങ്കിൽ ആവർത്തന ആഘാത പഠനങ്ങൾ കൂടി നടത്തണം.
 
ി ഇന്ത്യയിൽ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനുള്ള മാർഗ്ഗരേഖകളിൽ പാരമ്പര്യേതര ഊർജ്ജ പദ്ധതികൾ ഉൽപ്പെടുന്നില്ല. അവയും പ്രത്യേകിച്ച്‌ കാറ്റാടി പാടങ്ങൾ പല ആഘാതങ്ങളും സൃഷ്‌ടിക്കുന്നതിനാൽ ഇവയെ കൂടി അതിൽ ഇൾപ്പെടുത്തണം. ഇതിനായി യു.എസ്‌.ഇ.പി തയ്യാറാക്കിയിട്ടുള്ള മാനദണ്‌ഡങ്ങളും പരിശോധിക്കാവുന്നതാണ്‌. കറ്റാടി പാടങ്ങൾക്ക്‌ ക്ലിയറൻസ്‌ നൽകും മുൻപ്‌ ആവർത്തന ആഘാത അപഗ്രഥനം നടത്തണം.
** ഊർജ്ജത്തിലെ അടിസ്ഥാനഘടകത്തിന്റെ സ്വീകാര്യത മെച്ചപ്പെടുത്താൻ കണക്ക്‌ കൂട്ടാ നുള്ള ശേഷിയും ആശയവിനിമയവും മെച്ചപ്പെടുത്തുക.
ി പാരമ്പര്യേതഷ ഊർജ്ജ പദ്ധതി കൂടുതൽ പ്രചാരം നേടി വരുന്നതിനാൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തുകയും വേണം
 
ി പശ്ചിമഘട്ടത്തിൽ തെർമൽ പ്ലാന്റുകൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നതിൽ പരിസ്ഥിതി-വനം മന്ത്രാലയം കൂടുതൽ ശ്രദ്ധ ചെലുത്തണം.
**ഗ്രിഡിലൂടെവൈദ്യുതി ഒഴുകുന്നത്‌ നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട മുൻകരുതൽ മെയിന്റ നൻസിനും നടപടി സ്വീകരിക്കുക.
ി പദ്ധതികൾക്ക്‌ അനുമതി നൽകുന്നത്‌ പരിസ്ഥിതി ക്ലിയാൻസ്‌ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.
 
ി ഊർജ്ജ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റിയുടെ കീഴിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
** പ്രസരണ-വിതരണ നഷ്‌ടം കുറയ്‌ക്കുക.
2.9 വിനോദ സഞ്ചാരം
 
* വിദ്യുച്ഛക്തി വിതരണം കൂടുതൽ കാര്യക്ഷമവും വിശ്വാസയോഗ്യവും ആക്കുന്നതിന സംസ്ഥാനങ്ങൾ നിയന്ത്രണനയങ്ങൾ സ്വീകരിച്ച്‌ മലിനീകരണമുണ്ടാക്കുന്ന ഡീസൽ എഞ്ചിൻ മാതൃകകൾ വ്യവസായത്തിൽ കൊണ്ടുവരുന്നത്‌ കുറയ്‌ക്കുക.
 
* ഈ ഭാഗത്ത്‌ സ്വീകരിച്ചിട്ടുള്ള നൂതന പ്രവണതകൾ നിശ്ചമായും വിലയിരുത്തേണ്ടതാണ്‌. ഉദാഹരണത്തിന്‌ കേരളത്തിലെ പത്തൻപാറയിലെ ഒരു മാതൃകാ ചെറുകിട ജലവൈദ്യുത സംവിധാനം. ഇതിന്‌ ആവശ്യമായ തുക സമാഹരിച്ചത്‌ ഗ്രാമവാസികളിൽ നിന്ന്‌ പണമായും ഉല്‌പന്നങ്ങളായുമാണ്‌. അതുപോലെ തന്നെ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിൽ സൗരോർജ്ജമെത്തിക്കാനായി `സെൽകൊ' മാതൃകാ പദ്ധതിയിലേയും അനുഭവങ്ങൾ വിലയിരുത്തപ്പെടേണ്ടതാണ്‌.
 
* ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം പങ്കു വയ്‌ക്കുന്ന രീതി: ഉദാഹരണത്തിന്‌ പാലക്കാട്ടെ ഗിരിവർഗ്ഗക്കാരുമായി ചേർന്ന്‌ ഒരു 80 മെഗാവാട്ട്‌ കാറ്റാടി പാടം സ്ഥാപിക്കുന്നതിന്‌ കേരളസർക്കാർ സ്വീകരിച്ച ബിസിനസ്സ്‌ മാതൃക പ്രകാരം എൻ.ടി.പി.സിയും സംസ്ഥാന വിദ്യുച്ഛക്തി ബോർഡും പാലക്കാട്ടെ ഗിരി വർഗ്ഗക്കാരും ചേർന്നുള്ള ഒരു പാർട്ട്‌ണർ ഷിപ്പാണ്‌ ഈ പദ്ധതി. ഗിരിവർഗ്ഗക്കാരുടെ ഭൂമിയിൽ നിന്നുല്‌പാദിപ്പിക്കുന്ന ഓരോ യൂണിറ്റ്‌ വൈദ്യുതിയിൽ നിന്നും ഒരു നിശ്ചിത തുക ഗിരിവർഗ്ഗക്കാർക്കു ലഭിക്കും.
 
'''പരിസ്ഥിതി ക്ലിയറൻസ്‌'''
 
* ഊർജ്ജ പ്ലാന്റുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിനുള്ള നടപടിക്രമം അടിമുടി പരിഷ്‌ക്കരിക്കണം.
 
* ഓരോ മേഖലയ്‌ക്കും വഹിക്കാവുന്ന ശേഷി പരിസ്ഥിതി ആഘാത പഠനങ്ങൾ കണക്കിലെടുക്കണം. പ്ലാന്റുകൾ കൂട്ടത്തോടെയാണ്‌ സ്ഥാപിക്കുന്നതെങ്കിൽ ആവർത്തന ആഘാത പഠനങ്ങൾ കൂടി നടത്തണം.
 
* ഇന്ത്യയിൽ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനുള്ള മാർഗ്ഗരേഖകളിൽ പാരമ്പര്യേതര ഊർജ്ജ പദ്ധതികൾ ഉൽപ്പെടുന്നില്ല. അവയും പ്രത്യേകിച്ച്‌ കാറ്റാടി പാടങ്ങൾ പല ആഘാതങ്ങളും സൃഷ്‌ടിക്കുന്നതിനാൽ ഇവയെ കൂടി അതിൽ ഇൾപ്പെടുത്തണം. ഇതിനായി യു.എസ്‌.ഇ.പി തയ്യാറാക്കിയിട്ടുള്ള മാനദണ്‌ഡങ്ങളും പരിശോധിക്കാവുന്നതാണ്‌. കറ്റാടി പാടങ്ങൾക്ക്‌ ക്ലിയറൻസ്‌ നൽകും മുൻപ്‌ ആവർത്തന ആഘാത അപഗ്രഥനം നടത്തണം.
 
* പാരമ്പര്യേതഷ ഊർജ്ജ പദ്ധതി കൂടുതൽ പ്രചാരം നേടി വരുന്നതിനാൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തുകയും വേണം
 
* പശ്ചിമഘട്ടത്തിൽ തെർമൽ പ്ലാന്റുകൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നതിൽ പരിസ്ഥിതി-വനം മന്ത്രാലയം കൂടുതൽ ശ്രദ്ധ ചെലുത്തണം.
 
* പദ്ധതികൾക്ക്‌ അനുമതി നൽകുന്നത്‌ പരിസ്ഥിതി ക്ലിയാൻസ്‌ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.
 
* ഊർജ്ജ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റിയുടെ കീഴിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
 
==== വിനോദ സഞ്ചാരം====
 
വിനോദസഞ്ചാരം പശ്ചിമഘട്ടത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കയാണ്‌. ഇവിടത്തെ വിനോദ സഞ്ചാരം പ്രധാനമായും പ്രകൃതി പരിസ്ഥിതി വന്യജീവി, മതങ്ങൾ, സാമൂഹ്യം, ബിസിനസ്സ്‌ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. പശ്ചിമഘട്ടത്തിലെ ടൂറിസത്തിലേറിയ പങ്കും മതപരമായ ടൂറിസമാണ്‌. തൊട്ടടുത്ത സ്ഥാനം പ്രകൃതി അധിഷ്‌ഠിത ടൂറിസ്സത്തിനാണ്‌. ഇവിടെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്നത്‌ രാജ്യത്തിനകത്തു നിന്നു തന്നെ. 2002ന്‌ ശേഷം പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലയായ പെരിയാർ, മരുമല, ബന്ദിപ്പൂർ, നാഗർഹോൾ, ഡണ്ടേലി-ആൻഷി എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക്‌ കൂടിയിട്ടുണ്ട്‌. ടൂറിസം പ്രവർത്തനങ്ങളിലേറിയ പങ്കും വേണ്ടത്ര ആസൂത്രണമോ നിയന്ത്രണമോ ഇല്ലാതെയാണ്‌ നടക്കുന്നത്‌. `അംബിവാലി' ,`ലവാസ' പോലെ ലോകനിലവാരത്തിൽ ആസൂത്രണം ചെയ്‌തിട്ടുളള ടൂറിസം പദ്ധതികൾക്കു പോലും ആവശ്യമായ പരിസ്ഥിതി ആഘാത പഠനമോ, ആവർത്തന ആഘാത അപഗ്രധനമോ നടത്താതെയാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത്‌.
വിനോദസഞ്ചാരം പശ്ചിമഘട്ടത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കയാണ്‌. ഇവിടത്തെ വിനോദ സഞ്ചാരം പ്രധാനമായും പ്രകൃതി പരിസ്ഥിതി വന്യജീവി, മതങ്ങൾ, സാമൂഹ്യം, ബിസിനസ്സ്‌ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. പശ്ചിമഘട്ടത്തിലെ ടൂറിസത്തിലേറിയ പങ്കും മതപരമായ ടൂറിസമാണ്‌. തൊട്ടടുത്ത സ്ഥാനം പ്രകൃതി അധിഷ്‌ഠിത ടൂറിസ്സത്തിനാണ്‌. ഇവിടെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്നത്‌ രാജ്യത്തിനകത്തു നിന്നു തന്നെ. 2002ന്‌ ശേഷം പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലയായ പെരിയാർ, മരുമല, ബന്ദിപ്പൂർ, നാഗർഹോൾ, ഡണ്ടേലി-ആൻഷി എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക്‌ കൂടിയിട്ടുണ്ട്‌. ടൂറിസം പ്രവർത്തനങ്ങളിലേറിയ പങ്കും വേണ്ടത്ര ആസൂത്രണമോ നിയന്ത്രണമോ ഇല്ലാതെയാണ്‌ നടക്കുന്നത്‌. `അംബിവാലി' ,`ലവാസ' പോലെ ലോകനിലവാരത്തിൽ ആസൂത്രണം ചെയ്‌തിട്ടുളള ടൂറിസം പദ്ധതികൾക്കു പോലും ആവശ്യമായ പരിസ്ഥിതി ആഘാത പഠനമോ, ആവർത്തന ആഘാത അപഗ്രധനമോ നടത്താതെയാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത്‌.
ഉത്‌കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ
 
=====ഉത്‌കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ=====
 
പശ്ചിമഘട്ടത്തിൽ ടൂറിസ്റ്റ്‌ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ വളർച്ച, ആവാസ കേന്ദ്രങ്ങൾ വിഭജിക്കപ്പെടാനും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കാനും ഇടയാക്കിയിട്ടുണ്ട്‌. മാലിന്യങ്ങൾ ക്രമാതീതമായി കുന്നു കൂടുന്നതു മൂലം കീടങ്ങൾ ആകർഷിക്കപ്പെടാനും രോഗങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്‌. സംസ്‌ക്കരിക്കാത്ത വെള്ളം പുറത്തേക്ക്‌ ഒഴുക്കി വിടുന്നതു മൂലം സസ്യജാലങ്ങളും ഭൂജലവും മലിനീകരിക്കപ്പെടുന്നു. വനത്തിൽ തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്‌. ടൂറിസത്തിന്റെ മറ്റൊരു സ്വാഭാവിക ഫലമാണ്‌ വെള്ളത്തിനു വേണ്ടിയുള്ള വർദ്ധിച്ച ആവശ്യം.
പശ്ചിമഘട്ടത്തിൽ ടൂറിസ്റ്റ്‌ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ വളർച്ച, ആവാസ കേന്ദ്രങ്ങൾ വിഭജിക്കപ്പെടാനും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കാനും ഇടയാക്കിയിട്ടുണ്ട്‌. മാലിന്യങ്ങൾ ക്രമാതീതമായി കുന്നു കൂടുന്നതു മൂലം കീടങ്ങൾ ആകർഷിക്കപ്പെടാനും രോഗങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്‌. സംസ്‌ക്കരിക്കാത്ത വെള്ളം പുറത്തേക്ക്‌ ഒഴുക്കി വിടുന്നതു മൂലം സസ്യജാലങ്ങളും ഭൂജലവും മലിനീകരിക്കപ്പെടുന്നു. വനത്തിൽ തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്‌. ടൂറിസത്തിന്റെ മറ്റൊരു സ്വാഭാവിക ഫലമാണ്‌ വെള്ളത്തിനു വേണ്ടിയുള്ള വർദ്ധിച്ച ആവശ്യം.
സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത്‌ പ്രദേശവാസികളുടെ പരമ്പരാഗത ജീവിതശൈലിയിൽ ടൂറിസം മാറ്റം വരുത്തുന്നതായാണ്‌ കാണുന്നത്‌. ഉദാഹരണത്തിന്‌ ഭൂമിയുടെ വിനിയോഗത്തിൽ വന്ന മാറ്റവും തൊഴിലാളികളുടെ ദൗർലഭ്യവും പ്രാദേശിക സമൂഹത്തിന്‌ അവരുടെ ഭൂമിയിലും വിഭവസ്രോതസ്സുകളിലും എത്താൻ കഴിയാത്തതും കൃഷി അസാദ്ധ്യമാക്കുന്നു. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ആശയമായി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിച്ചു വരുന്നത്‌ ശരിയായ രീതിയിലല്ല. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനും പ്രദേശവാസികളുടെ സാമൂഹ്യ-സാമ്പത്തിക പങ്കാളിത്തം ഉറപ്പു വരുത്താനുമാണ്‌ ഇക്കോ ടൂറിസം ശ്രമിക്കേണ്ടത്‌.
സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത്‌ പ്രദേശവാസികളുടെ പരമ്പരാഗത ജീവിതശൈലിയിൽ ടൂറിസം മാറ്റം വരുത്തുന്നതായാണ്‌ കാണുന്നത്‌. ഉദാഹരണത്തിന്‌ ഭൂമിയുടെ വിനിയോഗത്തിൽ വന്ന മാറ്റവും തൊഴിലാളികളുടെ ദൗർലഭ്യവും പ്രാദേശിക സമൂഹത്തിന്‌ അവരുടെ ഭൂമിയിലും വിഭവസ്രോതസ്സുകളിലും എത്താൻ കഴിയാത്തതും കൃഷി അസാദ്ധ്യമാക്കുന്നു. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ആശയമായി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിച്ചു വരുന്നത്‌ ശരിയായ രീതിയിലല്ല. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനും പ്രദേശവാസികളുടെ സാമൂഹ്യ-സാമ്പത്തിക പങ്കാളിത്തം ഉറപ്പു വരുത്താനുമാണ്‌ ഇക്കോ ടൂറിസം ശ്രമിക്കേണ്ടത്‌.
ചുവടെ പറയുന്ന കാര്യങ്ങളിൽ നയപരമായ ശ്രദ്ധ ആവശ്യമാണ്‌
ചുവടെ പറയുന്ന കാര്യങ്ങളിൽ നയപരമായ ശ്രദ്ധ ആവശ്യമാണ്‌
ി ടൂറിസം വളരുന്ന വേഗത
 
ി വർദ്ധിച്ചു വരുന്ന ടൂറിസത്തിന്റെ ബാഹ്യ ആവശ്യങ്ങൾ
* ടൂറിസം വളരുന്ന വേഗത
ി ടൂറിസ്റ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാനം.
 
ി വിനോദ സഞ്ചാരികൾ മൂലമുണ്ടാകുന്ന ശബ്‌ദശല്യം, മാലിന്യക്കൂമ്പാരം തുടങ്ങിയവ.
* വർദ്ധിച്ചു വരുന്ന ടൂറിസത്തിന്റെ ബാഹ്യ ആവശ്യങ്ങൾ
ി മാലിന്യ മാനേജ്‌മെന്റിന്റേയും മലിനജല മാനേജ്‌മെന്റിന്റേയും അഭാവം
 
ി പ്രദേശവാസികളുടെ ജീവിതത്തിലും സംസ്‌ക്കാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ
* ടൂറിസ്റ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാനം.
 
* വിനോദ സഞ്ചാരികൾ മൂലമുണ്ടാകുന്ന ശബ്‌ദശല്യം, മാലിന്യക്കൂമ്പാരം തുടങ്ങിയവ.
 
* മാലിന്യ മാനേജ്‌മെന്റിന്റേയും മലിനജല മാനേജ്‌മെന്റിന്റേയും അഭാവം
 
* പ്രദേശവാസികളുടെ ജീവിതത്തിലും സംസ്‌ക്കാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ
 
* നേട്ടം പങ്കിടുന്ന സംവിധാനമില്ലായ്‌മ.
* നേട്ടം പങ്കിടുന്ന സംവിധാനമില്ലായ്‌മ.
സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
 
'''സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ'''
 
പശ്ചിമഘട്ടത്തിലെ വിനോദ സഞ്ചാരം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇത്തരം സൈറ്റുകളെ `ഉല്‌പാദന-ഉപഭോക്തൃ' സംവിധാനമായി വേണം മനസ്സിലാക്കാൻ.
പശ്ചിമഘട്ടത്തിലെ വിനോദ സഞ്ചാരം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇത്തരം സൈറ്റുകളെ `ഉല്‌പാദന-ഉപഭോക്തൃ' സംവിധാനമായി വേണം മനസ്സിലാക്കാൻ.
സുസ്ഥിര ഉല്‌പാദന-ഉപഭോക്തൃ സംവിധാനം
 
ി ശക്തമായ സുസ്ഥിര ചട്ടങ്ങളിലൂടെ അനിശ്ചിതത്വത്തെയും മറ്റ്‌ പ്രതിസന്ധികളെയും തരണം ചെയ്യുക.
'''സുസ്ഥിര ഉല്‌പാദന-ഉപഭോക്തൃ സംവിധാനം'''
ി പ്രവർത്തനങ്ങളിൽ വ്യാവസായിക പരിസ്ഥിതി തത്വങ്ങളും ജൈവ സാങ്കേതിക വിദ്യയും ഉപയോഗിക്കുക.
 
ി ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി, മലിനീകരണനിയന്ത്രണം, മലിനീകരണം, സൃഷ്ടിക്കുന്നവർ അതിന്റെ ചെലവ്‌ വഹിക്കണം തുടങ്ങിയവ പ്രവർത്തി പഥത്തിൽ കൊണ്ടു വരിക.
* ശക്തമായ സുസ്ഥിര ചട്ടങ്ങളിലൂടെ അനിശ്ചിതത്വത്തെയും മറ്റ്‌ പ്രതിസന്ധികളെയും തരണം ചെയ്യുക.
ി പരിസ്ഥിതി പരമായി ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷിയുടെ അളവ്‌ വരെ മാത്രമേ ടൂറിസം അനുവദിക്കാവൂ. സാംസ്‌ക്കാരികവും സാമൂഹ്യവുമായ പരിധി കവിയുന്നത്‌ പശ്ചിമഘട്ടത്തിലെ സുസ്ഥിര വികസനത്തിന്റെ താല്‌പര്യത്തിന്‌ ചേർന്നതല്ല.
 
ി ഒരു മേഖലയുടെ താങ്ങാനുള്ള ശേഷി ഉയർത്താൻ വേണ്ടി നിക്ഷേപം അനുവദിക്കാം.
* പ്രവർത്തനങ്ങളിൽ വ്യാവസായിക പരിസ്ഥിതി തത്വങ്ങളും ജൈവ സാങ്കേതിക വിദ്യയും ഉപയോഗിക്കുക.
ി സാങ്കേതിക ജ്ഞാനപരമോ നയപരമോ ആയ കാര്യങ്ങൾ പ്രാവർത്തികമാക്കുകയോ വിഭവങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുകയോ ചെയ്യുന്നത്‌ മൂലം പരിസ്ഥിതിപരമായ പരിമിതികൾ മാറ്റി എടുക്കാം.
 
ഋടദ ഒന്നിൽ
* ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി, മലിനീകരണനിയന്ത്രണം, മലിനീകരണം, സൃഷ്ടിക്കുന്നവർ അതിന്റെ ചെലവ്‌ വഹിക്കണം തുടങ്ങിയവ പ്രവർത്തി പഥത്തിൽ കൊണ്ടു വരിക.
ി ഒരു മേഖലയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്‌ടിക്കുന്ന ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പശ്ചിമഘട്ട അതോറിറ്റി ശുദ്ധീകരിച്ചെടുക്കുന്ന ഇക്കോ-ടൂറിസം നയം വേണം പരിസ്ഥിതി-വനം മന്ത്രാലയം പിൻതുടരാൻ.
 
ി മാലിന്യ മാനേജ്‌മെന്റിനും, ട്രാഫിക്കിനും ജല ഉപയോഗത്തിനും കർശനനിയന്ത്രണം വേണം.
* പരിസ്ഥിതി പരമായി ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷിയുടെ അളവ്‌ വരെ മാത്രമേ ടൂറിസം അനുവദിക്കാവൂ. സാംസ്‌ക്കാരികവും സാമൂഹ്യവുമായ പരിധി കവിയുന്നത്‌ പശ്ചിമഘട്ടത്തിലെ സുസ്ഥിര വികസനത്തിന്റെ താല്‌പര്യത്തിന്‌ ചേർന്നതല്ല.
ഋടദ രണ്ടിൽ
 
ി ഒരു ടൂറിസം മാസ്റ്റർ പ്ലാനിന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
* ഒരു മേഖലയുടെ താങ്ങാനുള്ള ശേഷി ഉയർത്താൻ വേണ്ടി നിക്ഷേപം അനുവദിക്കാം.
ി ഒരു പ്രദേശത്തിന്റെ താങ്ങാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകാൻ
 
ഋടദ മൂന്നിൽ
* സാങ്കേതിക ജ്ഞാനപരമോ നയപരമോ ആയ കാര്യങ്ങൾ പ്രാവർത്തികമാക്കുകയോ വിഭവങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുകയോ ചെയ്യുന്നത്‌ മൂലം പരിസ്ഥിതിപരമായ പരിമിതികൾ മാറ്റി എടുക്കാം.
ി ടൂറിസ്റ്റ്‌ പ്രോജക്‌ടുകളുടെ സോഷ്യൽ ആഡിറ്റും നിയന്ത്രണങ്ങളും കർശനമാക്കണം
 
ി ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകുന്നത്‌ ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി വിലയിരു ത്തിയും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം.
'''ESZ ഒന്നിൽ'''
ി പ്രാദേശിക സമൂഹവുമായി നേട്ടം പങ്കു വയ്‌ക്കുന്ന ചെറുകിട ടൂറിസം പ്രോത്സാഹിപ്പിക്കണം. ടൂറിസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പ്രത്യേകിച്ച്‌ താമസസൗകര്യം പ്രകൃതി സൗഹൃദപരവും പ്രാദേശികമായി ലഭ്യമായിട്ടുളള വസ്‌തുക്കൾ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ളതും ആയിരിക്കണം. ഇതിന്‌ സബ്‌സിഡി രൂപത്തിൽ പ്രോത്സാഹനം നൽകണം.
 
ി അരുവികൾ, തടാകങ്ങൾ മറ്റ്‌ ജലസ്രോതസ്സുകൾ എന്നിവയ്‌ക്ക്‌ ചുറ്റും കോൺക്രീറ്റ്‌ ചെയ്യുന്നത്‌ നിരുത്സാഹപ്പെടുത്തണം.
* ഒരു മേഖലയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്‌ടിക്കുന്ന ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പശ്ചിമഘട്ട അതോറിറ്റി ശുദ്ധീകരിച്ചെടുക്കുന്ന ഇക്കോ-ടൂറിസം നയം വേണം പരിസ്ഥിതി-വനം മന്ത്രാലയം പിൻതുടരാൻ.
ി ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധിക്കണം.
 
ി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകണം
* മാലിന്യ മാനേജ്‌മെന്റിനും, ട്രാഫിക്കിനും ജല ഉപയോഗത്തിനും കർശനനിയന്ത്രണം വേണം.
ി സംരക്ഷിത മേഖലയുടെ കരുതൽ പ്രദേസത്ത്‌ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കുന്നത്‌ സൈറ്റിന്‌ ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കണം.
 
ി പശ്ചിമഘട്ടത്തിലെ ചെറുതും വലുതുമായ എല്ലാ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിലും മഴവെള്ളം സംഭരിക്കാനുള്ള നിർദ്ദേശം നിർബന്ധിതമാക്കണം
'''ESZ രണ്ടിൽ'''
വാഹനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം
 
ി പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും വാണിജ്യ സ്ഥാപനങ്ങളും മറ്റും പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുകയും വേണം.
* ഒരു ടൂറിസം മാസ്റ്റർ പ്ലാനിന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
ി വെള്ളം ഉപയോഗിച്ച ശേഷം കുപ്പികൾ സമാഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ടൂറിസ്റ്റ്‌ സൈറ്റുകളിലെ മാലിന്യ മാനേജ്‌മെന്റിന്‌ കൂടുതൽ പ്രാദേശിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം.
 
ി ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റി ഒരു പ്രത്യേക സെൽ രൂപീകരിക്കണം. ടൂറിസം വികസന പ്രവർത്തനൾ ലൈസൻസിങ്ങ്‌ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം പശ്ചിമഘട്ട അതോറിറ്റിക്കായിരിയ്‌ക്കണം.
* ഒരു പ്രദേശത്തിന്റെ താങ്ങാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകാൻ
2.10. ഗതാഗതം
 
'''ESZ മൂന്നിൽ'''
 
* ടൂറിസ്റ്റ്‌ പ്രോജക്‌ടുകളുടെ സോഷ്യൽ ആഡിറ്റും നിയന്ത്രണങ്ങളും കർശനമാക്കണം
 
* ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകുന്നത്‌ ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി വിലയിരു ത്തിയും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം.
 
* പ്രാദേശിക സമൂഹവുമായി നേട്ടം പങ്കു വയ്‌ക്കുന്ന ചെറുകിട ടൂറിസം പ്രോത്സാഹിപ്പിക്കണം. ടൂറിസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പ്രത്യേകിച്ച്‌ താമസസൗകര്യം പ്രകൃതി സൗഹൃദപരവും പ്രാദേശികമായി ലഭ്യമായിട്ടുളള വസ്‌തുക്കൾ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ളതും ആയിരിക്കണം. ഇതിന്‌ സബ്‌സിഡി രൂപത്തിൽ പ്രോത്സാഹനം നൽകണം.
 
* അരുവികൾ, തടാകങ്ങൾ മറ്റ്‌ ജലസ്രോതസ്സുകൾ എന്നിവയ്‌ക്ക്‌ ചുറ്റും കോൺക്രീറ്റ്‌ ചെയ്യുന്നത്‌ നിരുത്സാഹപ്പെടുത്തണം.
 
* ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധിക്കണം.
 
* ടൂറിസം അടിസ്ഥാന സൗകര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകണം
 
* സംരക്ഷിത മേഖലയുടെ കരുതൽ പ്രദേസത്ത്‌ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കുന്നത്‌ സൈറ്റിന്‌ ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കണം.
 
* പശ്ചിമഘട്ടത്തിലെ ചെറുതും വലുതുമായ എല്ലാ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിലും മഴവെള്ളം സംഭരിക്കാനുള്ള നിർദ്ദേശം നിർബന്ധിതമാക്കണം
 
'''വാഹനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം'''
 
* പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും വാണിജ്യ സ്ഥാപനങ്ങളും മറ്റും പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുകയും വേണം.
 
* വെള്ളം ഉപയോഗിച്ച ശേഷം കുപ്പികൾ സമാഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ടൂറിസ്റ്റ്‌ സൈറ്റുകളിലെ മാലിന്യ മാനേജ്‌മെന്റിന്‌ കൂടുതൽ പ്രാദേശിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം.
 
* ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റി ഒരു പ്രത്യേക സെൽ രൂപീകരിക്കണം. ടൂറിസം വികസന പ്രവർത്തനൾ ലൈസൻസിങ്ങ്‌ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം പശ്ചിമഘട്ട അതോറിറ്റിക്കായിരിയ്‌ക്കണം.
 
==== ഗതാഗതം====
 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സന്തുലിത മേഖല വികസനത്തിനും വാർത്താവിനിമയ ശൃംഖല വികസിപ്പിക്കാനും സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങൾ തമ്മിലും ഉള്ള വാണിജ്യ-വ്യവസായങ്ങൽ പ്രോത്സാഹിപ്പിക്കാനും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമാണ്‌.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സന്തുലിത മേഖല വികസനത്തിനും വാർത്താവിനിമയ ശൃംഖല വികസിപ്പിക്കാനും സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങൾ തമ്മിലും ഉള്ള വാണിജ്യ-വ്യവസായങ്ങൽ പ്രോത്സാഹിപ്പിക്കാനും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമാണ്‌.
പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ സുദീർഘമായ പശ്ചിമ തീരത്തെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‌ ഗതാഗത അടിസ്ഥാന സൗകര്യം ഒഴിച്ചു കൂടാനാവാത്തതാണ്‌. ഇപ്പോൾ പാലക്കാട്‌ ചുരം മാത്രമാണ്‌ ഇത്തരത്തിലൊരു പാത ഒരുക്കുന്നത്‌. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന റോഡുകലും റയിൽവേകളും ഹൈവേകളുമാണ്‌ അതിന്റെ ജൈവനിലവാരത്തെ ബാധിക്കുന്ന മാറ്റത്തിന്റെ മുഖ്യ ഉപാധികൾ. ഈ മേഖലയിൽ ഗതാഗത അടിസ്ഥാന വികസനത്തിനു വേണ്ടി ഉയരുന്ന മുറവിളികൾ ഉത്‌കണ്‌ഠയോടെയാണ്‌ ഈ സമിതി കാണുന്നത്‌.കാരണം ഇത്‌ പശ്ചിമഘട്ടത്തിലെ വനങ്ങളേയും ജൈവവൈവിദ്ധ്യത്തെയും വന്യ ജീവികളെയും പ്രതികൂലമായി ബാധിക്കും.
പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ സുദീർഘമായ പശ്ചിമ തീരത്തെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‌ ഗതാഗത അടിസ്ഥാന സൗകര്യം ഒഴിച്ചു കൂടാനാവാത്തതാണ്‌. ഇപ്പോൾ പാലക്കാട്‌ ചുരം മാത്രമാണ്‌ ഇത്തരത്തിലൊരു പാത ഒരുക്കുന്നത്‌. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന റോഡുകലും റയിൽവേകളും ഹൈവേകളുമാണ്‌ അതിന്റെ ജൈവനിലവാരത്തെ ബാധിക്കുന്ന മാറ്റത്തിന്റെ മുഖ്യ ഉപാധികൾ. ഈ മേഖലയിൽ ഗതാഗത അടിസ്ഥാന വികസനത്തിനു വേണ്ടി ഉയരുന്ന മുറവിളികൾ ഉത്‌കണ്‌ഠയോടെയാണ്‌ ഈ സമിതി കാണുന്നത്‌.കാരണം ഇത്‌ പശ്ചിമഘട്ടത്തിലെ വനങ്ങളേയും ജൈവവൈവിദ്ധ്യത്തെയും വന്യ ജീവികളെയും പ്രതികൂലമായി ബാധിക്കും.
ഉത്‌കണ്‌ഠ ഉളവാക്കുന്ന പ്രശ്‌നങ്ങൾ
 
=====ഉത്‌കണ്‌ഠ ഉളവാക്കുന്ന പ്രശ്‌നങ്ങൾ=====
 
റോഡുകളും റെയിൽവെ ലൈനുകളുമെല്ലാം മനുഷ്യ ആവാസ കേന്ദ്രങ്ങളുടെ വികസനത്തിനും ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്താനും ഇടയാക്കും. ഗതാഗത പദ്ധതികളുടെ പ്രത്യക്ഷ ആഘാതത്തേക്കാൾ ഈ വികസനമാണ്‌ പരിസ്ഥിതിക്ക്‌ ഏറെ ദോഷകരം. ഗതാഗത അടിസ്ഥാനഘടകങ്ങളുടെ വികസനം ആവാസ കേന്ദ്രങ്ങളെ കീറി മുറിക്കുകയും ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇത്‌ ഇടയാക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യ കലവറയ്‌ക്കും ഇത്‌ വലിയ ഉത്‌കണ്‌ഠ ഉണ്ടാക്കുന്നു. മലകളിലൂടെ കടന്നു പോകുന്ന റോഡുകൾക്കു വേണ്ടി വൻതോതിൽ പാറ പൊട്ടിച്ച്‌ മാറ്റേണ്ടി വരുന്നു.
റോഡുകളും റെയിൽവെ ലൈനുകളുമെല്ലാം മനുഷ്യ ആവാസ കേന്ദ്രങ്ങളുടെ വികസനത്തിനും ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്താനും ഇടയാക്കും. ഗതാഗത പദ്ധതികളുടെ പ്രത്യക്ഷ ആഘാതത്തേക്കാൾ ഈ വികസനമാണ്‌ പരിസ്ഥിതിക്ക്‌ ഏറെ ദോഷകരം. ഗതാഗത അടിസ്ഥാനഘടകങ്ങളുടെ വികസനം ആവാസ കേന്ദ്രങ്ങളെ കീറി മുറിക്കുകയും ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇത്‌ ഇടയാക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യ കലവറയ്‌ക്കും ഇത്‌ വലിയ ഉത്‌കണ്‌ഠ ഉണ്ടാക്കുന്നു. മലകളിലൂടെ കടന്നു പോകുന്ന റോഡുകൾക്കു വേണ്ടി വൻതോതിൽ പാറ പൊട്ടിച്ച്‌ മാറ്റേണ്ടി വരുന്നു.
ഇതു മൂലം പെട്ടെന്നുണ്ടാകുന്ന ശബ്‌ദശല്യത്തിനും മറ്റും പുറമേ പശ്ചിമഘട്ടത്തിൽ പലയിടത്തും സംഭവിച്ചതു പോലെ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനും സാദ്ധ്യതയുണ്ട്‌. ഉദാഹരണത്തിന്‌ നീലഗിരിയിലെ മേട്ടുപാളയം-ഊട്ടി റോഡിൽ കൂടെകൂടെ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്‌. അതു പോലെതന്നെ മലമുറിച്ച്‌ കുത്തിറക്കമായി കടന്നു പോകുന്ന റോഡിലൂടെ മുറിച്ചു കടക്കാൻ ആനയെപ്പോലുള്ള വലിയ മൃഗങ്ങൾക്ക്‌ സാദ്ധ്യമല്ല തന്മൂലം അവയുടെ സഞ്ചാരം അരുവികൾക്കും നദികൾക്കും സമീപത്തു കൂടിയുള്ള ഇടുങ്ങിയ വഴികളിലൂടെയാകും. സമതലങ്ങളിൽ വലിയ വേഗതയിൽ പായുന്ന വാഹനങ്ങൾ തട്ടി മൃഗങ്ങൾ ചാകുന്നതും സർവ്വസാധാരണമാണ്‌. സ്ഥിരമായുള്ള വഴിവിളക്കുകൾ, വാഹനങ്ങളുടെ വേഗത, വനത്തിലെ മൃഗങ്ങൾക്കുണ്ടാകുന്ന ശല്യം എന്നിവയാണ്‌ ഗുരുതരമായ മറ്റ്‌ പ്രശ്‌നങ്ങൾ.
ഇതു മൂലം പെട്ടെന്നുണ്ടാകുന്ന ശബ്‌ദശല്യത്തിനും മറ്റും പുറമേ പശ്ചിമഘട്ടത്തിൽ പലയിടത്തും സംഭവിച്ചതു പോലെ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനും സാദ്ധ്യതയുണ്ട്‌. ഉദാഹരണത്തിന്‌ നീലഗിരിയിലെ മേട്ടുപാളയം-ഊട്ടി റോഡിൽ കൂടെകൂടെ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്‌. അതു പോലെതന്നെ മലമുറിച്ച്‌ കുത്തിറക്കമായി കടന്നു പോകുന്ന റോഡിലൂടെ മുറിച്ചു കടക്കാൻ ആനയെപ്പോലുള്ള വലിയ മൃഗങ്ങൾക്ക്‌ സാദ്ധ്യമല്ല തന്മൂലം അവയുടെ സഞ്ചാരം അരുവികൾക്കും നദികൾക്കും സമീപത്തു കൂടിയുള്ള ഇടുങ്ങിയ വഴികളിലൂടെയാകും. സമതലങ്ങളിൽ വലിയ വേഗതയിൽ പായുന്ന വാഹനങ്ങൾ തട്ടി മൃഗങ്ങൾ ചാകുന്നതും സർവ്വസാധാരണമാണ്‌. സ്ഥിരമായുള്ള വഴിവിളക്കുകൾ, വാഹനങ്ങളുടെ വേഗത, വനത്തിലെ മൃഗങ്ങൾക്കുണ്ടാകുന്ന ശല്യം എന്നിവയാണ്‌ ഗുരുതരമായ മറ്റ്‌ പ്രശ്‌നങ്ങൾ.
പശ്ചിമഘട്ടത്തിലൂടെ മാത്രമല്ല വന്യമൃഗങ്ങളുടെ നടവഴികൾ കീറിമുറിച്ചും റോഡുപണി പുരോഗമിക്കയാണ്‌. എന്നിട്ടും പുതിയ റോഡുകൾക്കു വേണ്ടിയുള്ള മുറവിളിക്ക്‌ അറുതിയില്ല. കൂടുതൽ പദ്ധതികൾ പണിപുരയിലാണ്‌. ആകയാൽ ഇക്കാര്യം വളരെ ഗൗരവപൂർവ്വം കാണേണ്ടതുണ്ട്‌.
പശ്ചിമഘട്ടത്തിലൂടെ മാത്രമല്ല വന്യമൃഗങ്ങളുടെ നടവഴികൾ കീറിമുറിച്ചും റോഡുപണി പുരോഗമിക്കയാണ്‌. എന്നിട്ടും പുതിയ റോഡുകൾക്കു വേണ്ടിയുള്ള മുറവിളിക്ക്‌ അറുതിയില്ല. കൂടുതൽ പദ്ധതികൾ പണിപുരയിലാണ്‌. ആകയാൽ ഇക്കാര്യം വളരെ ഗൗരവപൂർവ്വം കാണേണ്ടതുണ്ട്‌.
പരഞ്ച്‌ പൈയുടെ കണക്കനുസരിച്ച്‌ 90കളിൽ വടക്കു പടിഞ്ഞാറൻ ഘട്ടിന്‌ കുറുകെയുള്ള റോഡുകളുടെ എണ്ണം വെറും 13 ആയിരുന്നു. 2011ൽ ഇത്‌ 21 ആയി. (ബോക്‌സ്‌ 11) ഈ ലിസ്റ്റ്‌ പൂർണ്ണമല്ല. ഈ മേഖലയിലെ റോഡു വികസനത്തിന്റെ ഒരു സൂജിക മാത്രം. ഇവയിൽ പൂണെ-മുംബൈ നാലുവരി എക്‌സ്‌പ്രസ്‌ ഹൈവേയും ഇപ്പോൾ പണി നടന്നു വരുന്ന നാസിക്‌-മുംബൈ ഹൈവേയും ഉൾപ്പെടും. മുംബൈ-പൂനെഎക്‌സ്‌പ്രസ്‌ ഹൈവേയുടെ നിർമ്മാണം ലോണാവാലയ്‌ക്കടുത്തുള്ള നിർദ്ദിഷ്‌ട ഫാ: ശാന്തപ്പാവു വന്യമൃഗ സങ്കേതത്തിന്‌ ഉണ്ടാക്കിയിട്ടുള്ള നാശനഷ്‌ടങ്ങൾ നികത്താനാവാത്തതാണ്‌. 1990കളിൽ റോഡ്‌ എന്നാൽ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങളായിരുന്നു. വന ഉല്‌പന്നങ്ങളായ തടി, ധാതുക്കൾ തുടങ്ങിയവ വെളിയിൽ കൊണ്ടു പോകുന്നതിനുള്ള വഴികളായും ഇവ ഉപയോഗിച്ചിരുന്നു. എന്നാലിന്ന്‌ 3 മെട്രോ പൊളിറ്റൻ സിറ്റികൾക്ക്‌ (പൂനെ, മുംബൈ, നാസിക്‌) മദ്ധ്യത്തിലുള്ള ഈ പ്രദേശം വ്യവസായവൽക്കരണത്തിനും നഗരവികസനത്തിനും ഇരയായി തീരുന്നതുമൂലം വനങ്ങൾ അതിവേഗം തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പരഞ്ച്‌ പൈയുടെ കണക്കനുസരിച്ച്‌ 90കളിൽ വടക്കു പടിഞ്ഞാറൻ ഘട്ടിന്‌ കുറുകെയുള്ള റോഡുകളുടെ എണ്ണം വെറും 13 ആയിരുന്നു. 2011ൽ ഇത്‌ 21 ആയി. (ബോക്‌സ്‌ 11) ഈ ലിസ്റ്റ്‌ പൂർണ്ണമല്ല. ഈ മേഖലയിലെ റോഡു വികസനത്തിന്റെ ഒരു സൂജിക മാത്രം. ഇവയിൽ പൂണെ-മുംബൈ നാലുവരി എക്‌സ്‌പ്രസ്‌ ഹൈവേയും ഇപ്പോൾ പണി നടന്നു വരുന്ന നാസിക്‌-മുംബൈ ഹൈവേയും ഉൾപ്പെടും. മുംബൈ-പൂനെഎക്‌സ്‌പ്രസ്‌ ഹൈവേയുടെ നിർമ്മാണം ലോണാവാലയ്‌ക്കടുത്തുള്ള നിർദ്ദിഷ്‌ട ഫാ: ശാന്തപ്പാവു വന്യമൃഗ സങ്കേതത്തിന്‌ ഉണ്ടാക്കിയിട്ടുള്ള നാശനഷ്‌ടങ്ങൾ നികത്താനാവാത്തതാണ്‌. 1990കളിൽ റോഡ്‌ എന്നാൽ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങളായിരുന്നു. വന ഉല്‌പന്നങ്ങളായ തടി, ധാതുക്കൾ തുടങ്ങിയവ വെളിയിൽ കൊണ്ടു പോകുന്നതിനുള്ള വഴികളായും ഇവ ഉപയോഗിച്ചിരുന്നു. എന്നാലിന്ന്‌ 3 മെട്രോ പൊളിറ്റൻ സിറ്റികൾക്ക്‌ (പൂനെ, മുംബൈ, നാസിക്‌) മദ്ധ്യത്തിലുള്ള ഈ പ്രദേശം വ്യവസായവൽക്കരണത്തിനും നഗരവികസനത്തിനും ഇരയായി തീരുന്നതുമൂലം വനങ്ങൾ അതിവേഗം തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
2001-2002ൽ പണി പൂർത്തിയായ കൊങ്കൺ റയിൽവേ പരിസ്ഥിതിയും വികസനവും തമ്മിലും തീരദേശവും വനആവാസവ്യവസ്ഥയും തമ്മിലും ഉള്ള മത്സരത്തിന്‌ ഉദാഹരണമാണ്‌. പശ്ചിമഘട്ടത്തിലെ 6 സംസ്ഥാനങ്ങളിൽ 4 ലിലൂടെയും മിക്കവാറും എല്ലാ ജില്ലകളിലൂടെയും റയിൽവേ കടന്നു പോകുന്നുണ്ട്‌. വനത്തിന്മേലും തീരദേശ ആവാസവ്യവസ്ഥയിന്മേലും റയിൽവേ വലിയ ആഘാതമാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഈ റയിൽവേയിൽ ടണലുകൾ തകരുന്നതും ഉരുൾപൊട്ടലും മലയിടിയിലും പലപ്പോഴും സംഭവിക്കാറുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ഈ റയിൽവെ വനഭൂമി ഒഴിഞ്ഞാണ്‌ പോകുന്നത്‌.
2001-2002ൽ പണി പൂർത്തിയായ കൊങ്കൺ റയിൽവേ പരിസ്ഥിതിയും വികസനവും തമ്മിലും തീരദേശവും വനആവാസവ്യവസ്ഥയും തമ്മിലും ഉള്ള മത്സരത്തിന്‌ ഉദാഹരണമാണ്‌. പശ്ചിമഘട്ടത്തിലെ 6 സംസ്ഥാനങ്ങളിൽ 4 ലിലൂടെയും മിക്കവാറും എല്ലാ ജില്ലകളിലൂടെയും റയിൽവേ കടന്നു പോകുന്നുണ്ട്‌. വനത്തിന്മേലും തീരദേശ ആവാസവ്യവസ്ഥയിന്മേലും റയിൽവേ വലിയ ആഘാതമാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഈ റയിൽവേയിൽ ടണലുകൾ തകരുന്നതും ഉരുൾപൊട്ടലും മലയിടിയിലും പലപ്പോഴും സംഭവിക്കാറുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ഈ റയിൽവെ വനഭൂമി ഒഴിഞ്ഞാണ്‌ പോകുന്നത്‌.
അതു പോലെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള മേജർ റോഡുകളും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ മൈസൂറിൽ നിന്ന്‌ സംരക്ഷിത പ്രദേശങ്ങളായ നഗരഹോളെ, ബന്ദിപ്പൂർ, മുതുമലൈ, വയനാട്‌ വഴിയുള്ള ഹൈവെയിലെ ഗതാഗതതിരക്ക്‌ വന്യജീവികൾക്ക്‌ നിരന്തരശല്യമാണ്‌. ഈ പാതയിലൂടെ രാത്രി വാഹനമോടിക്കുന്നത്‌ 2010ൽ കർണ്ണാടക ഹൈക്കോടതി നിരോധിച്ചു. തൈങ്കാശി-കൊല്ലം റയിൽവേ ലൈനും ചെങ്കോട്ടപുരത്തിലൂടെയുള്ള ഹൈവെയും തെക്കും (കളയ്‌ക്കാട്‌, മുണ്ടൻതുറൈ-നെയ്യാർ) വടക്കും (ശ്രീവില്ലി പുത്തൂർ, റാന്നി, കോന്നി ഡിവിഷനുകൾ) തമ്മിലുള്ള ആനകളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടുത്തി.
അതു പോലെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള മേജർ റോഡുകളും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ മൈസൂറിൽ നിന്ന്‌ സംരക്ഷിത പ്രദേശങ്ങളായ നഗരഹോളെ, ബന്ദിപ്പൂർ, മുതുമലൈ, വയനാട്‌ വഴിയുള്ള ഹൈവെയിലെ ഗതാഗതതിരക്ക്‌ വന്യജീവികൾക്ക്‌ നിരന്തരശല്യമാണ്‌. ഈ പാതയിലൂടെ രാത്രി വാഹനമോടിക്കുന്നത്‌ 2010ൽ കർണ്ണാടക ഹൈക്കോടതി നിരോധിച്ചു. തൈങ്കാശി-കൊല്ലം റയിൽവേ ലൈനും ചെങ്കോട്ടപുരത്തിലൂടെയുള്ള ഹൈവെയും തെക്കും (കളയ്‌ക്കാട്‌, മുണ്ടൻതുറൈ-നെയ്യാർ) വടക്കും (ശ്രീവില്ലി പുത്തൂർ, റാന്നി, കോന്നി ഡിവിഷനുകൾ) തമ്മിലുള്ള ആനകളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടുത്തി.
പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തു കൂടി കൂടുതൽ റയിൽ പാതയ്‌ക്കു വേണ്ടിയുള്ള മുറവിളി ഉയർന്നു കഴിഞ്ഞു. നിർദ്ദിഷ്‌ട ഹുബ്‌ളി,- അങ്കോള ലൈൻ, താൽഗുപ്പ-ഹൊന്നാവാർ ലൈൻ, മൈസൂർ -കണ്ണൂർ ലൈൻ, ചാമരാജനഗർ-സത്യമംഗലം ലൈൻ, ശബരിമല ലൈൻ എന്നിവയെല്ലാം ഇതിലുൾപ്പെടും. നിർദ്ദിഷ്‌ട ചാമരാജനഗർ-സത്യമംഗലം ലൈൻ സത്യമംഗലം നിബിഢവനത്തിലൂടെയും തലമലൈ മലഞ്ചരിവിലൂടെയും ആനകളുടെ വൻ ആവാസകേന്ദ്രമായ മോയാർ നദീതടത്തിലൂടെയുമാണ്‌ കടന്നു പോകേണ്ടത്‌. ഇവിടെ ആനകൾ മൂലം ട്രെയിൻ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്‌. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരിടം അരിഞ്ഞു നീക്കി കൊണ്ടു വേണം ഈ ലൈൻ കടന്നു പോകേണ്ടത്‌. ചില ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ റയിൽ പാതയ്‌ക്ക്‌ ഇതു വരെ ക്ലിയറൻസ്‌ നൽകിയിട്ടില്ല.
പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തു കൂടി കൂടുതൽ റയിൽ പാതയ്‌ക്കു വേണ്ടിയുള്ള മുറവിളി ഉയർന്നു കഴിഞ്ഞു. നിർദ്ദിഷ്‌ട ഹുബ്‌ളി,- അങ്കോള ലൈൻ, താൽഗുപ്പ-ഹൊന്നാവാർ ലൈൻ, മൈസൂർ -കണ്ണൂർ ലൈൻ, ചാമരാജനഗർ-സത്യമംഗലം ലൈൻ, ശബരിമല ലൈൻ എന്നിവയെല്ലാം ഇതിലുൾപ്പെടും. നിർദ്ദിഷ്‌ട ചാമരാജനഗർ-സത്യമംഗലം ലൈൻ സത്യമംഗലം നിബിഢവനത്തിലൂടെയും തലമലൈ മലഞ്ചരിവിലൂടെയും ആനകളുടെ വൻ ആവാസകേന്ദ്രമായ മോയാർ നദീതടത്തിലൂടെയുമാണ്‌ കടന്നു പോകേണ്ടത്‌. ഇവിടെ ആനകൾ മൂലം ട്രെയിൻ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്‌. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരിടം അരിഞ്ഞു നീക്കി കൊണ്ടു വേണം ഈ ലൈൻ കടന്നു പോകേണ്ടത്‌. ചില ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ റയിൽ പാതയ്‌ക്ക്‌ ഇതു വരെ ക്ലിയറൻസ്‌ നൽകിയിട്ടില്ല.
സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികൾ
ി പരിസ്ഥിതി ആഘാത പഠനത്തിന്‌ വിധേയമായി ഏറ്റവും അത്യാവശ്യമുള്ളവയൊഴിച്ച്‌ ഋടദ1ൽ പുതിയ റെയിൽവെ ലൈനുകളോ മേജർ റോഡുകളോ പാടില്ല. ഗോവയുടേത്‌ ഒരു പ്രത്യേക കേസാണ്‌, കാരണം കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ള അവിടത്തെ വികസനം തീരദേശമേഖലയിലാണ്‌. സന്തുലിത വികസനം കൈവരിക്കാനും തീരേദശത്തെ സമ്മർദ്ദം കുറയ്‌ക്കാനും വികസനം പശ്ചിമഘട്ടത്തിലെ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ ഈ പ്രദേശങ്ങളെ സമിതി ഋടദ1ലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയും കർണ്ണാടകവും തമ്മിലുള്ള അതിർത്തി തന്നെ ഋടദ1ലാണ്‌. അതു കൊണ്ട്‌ തന്നെ ഗോവയുടെ കാര്യത്തിൽ ചില ഉദാരസമീപനം ആവശ്യമാണ്‌. ഗോവയുടെ മേഖലാ പ്ലാൻ 21ൽ വികസനം ഉൾ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്‌. ഇതിന്‌ ഗതാഗതഅടിസ്ഥാന വികസനം ആവശ്യമാണ്‌.
ി ഋടദ1ൽ പുതിയ ഹൈവെകളും എക്‌സ്‌പ്രസ്‌ വെകളും ഒഴിവാക്കണം.
ി ഋടദ2ൽ ഏറ്റവും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിൽ പരിസ്ഥിതി ആഘാത പഠനത്തിന്റെയും കർശന നിബന്ധനകളുടെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിലല്ലാതെ പുതിയ റയിൽവേ ലൈനുകളോ മേജർ റോഡുകളോ പാടില്ല.
ി ചില കർശന വ്യവസ്ഥകൾക്ക്‌ വിധേയമായി ഋടദ 2ൽ അത്യാവശ്യമുള്ള റോഡുകളും റയിൽവെ ലൈനുകളും മെച്ചപ്പെടുത്താൻ അനുവദിക്കാം.
ി പശ്ചിമഘട്ടത്തിന്‌ മൊത്തമായി ഗതാഗതമേഖലയ്‌ക്കു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പ്രദേശത്തെ ജൈവവൈവിദ്ധ്യത്തിന്റെയും ജൈവആവാസവ്യവസ്ഥയുടെയും മൂല്യവുമായി ബന്ധപ്പെടുത്തി പശ്ചിമഘട്ട പ്രദേശത്ത്‌ ആളുകളെയും സാധനങ്ങളെയും കൊണ്ടു പോകാനും വരാനുമുള്ള ഇപ്പോഴത്തെയും ഭാവിയിലേയും ആവശ്യങ്ങൾ കണക്കിലെടുത്തു വേണം പ്ലാൻ തയ്യാറാക്കാൻ. പരിസ്ഥിതിയ്‌ക്ക്‌ കാര്യമായ ശല്യമുണ്ടാക്കാത്ത അത്യാവശ്യം വേണ്ട റയിൽ പാതയോ റോഡോ സംബന്ധിച്ച ശുപാർശ ഈ മാസ്റ്റർ പ്ലാനിലുണ്ടാകണം.
ി റയിൽ പാതയ്‌ക്കോ റോഡിനോ വേണ്ടിയുളള ഭാവി നിർദ്ദേശങ്ങൾ പരിസ്ഥിതി-വന്യമൃഗ ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണം. സമ്പന്ന വനങ്ങളിലൂടെയും വന്യമൃഗ ആവാസ കേന്ദ്രങ്ങളിലൂടെയും വന്യമൃഗ ഇടനാഴികളിലൂടെയും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതുമൂലം ഉണ്ടാകാവുന്ന പരിസ്ഥിതിപരവും ജൈവആവാസപരവുമായ ആഘാതം അപഗ്രഥിക്കാൻ പശ്ചിമഘട്ട അതോറിറ്റി ഒരു ഉപസമിതിയെ നിയോഗിക്കണം.
ി പ്രോജക്‌ടിന്‌ അംഗീകാരം നൽകുന്നതിന്‌ മുൻപ്‌ മൃഗങ്ങൾക്ക്‌ കടന്നു പോകാൻ പാകത്തിൽ ടണലുകളോ പാലങ്ങളോ മേൽപാലങ്ങളോ ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്തണം. മൃഗങ്ങൾക്കു കടന്നുപോകാൻ പാകത്തിൽ ടണലുകളോ, പാലങ്ങളോ, മേൽപാലങ്ങളോ, ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്തണം.


=====സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികൾ=====
* പരിസ്ഥിതി ആഘാത പഠനത്തിന്‌ വിധേയമായി ഏറ്റവും അത്യാവശ്യമുള്ളവയൊഴിച്ച്‌ ഋടദ1ൽ പുതിയ റെയിൽവെ ലൈനുകളോ മേജർ റോഡുകളോ പാടില്ല. ഗോവയുടേത്‌ ഒരു പ്രത്യേക കേസാണ്‌, കാരണം കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ള അവിടത്തെ വികസനം തീരദേശമേഖലയിലാണ്‌. സന്തുലിത വികസനം കൈവരിക്കാനും തീരേദശത്തെ സമ്മർദ്ദം കുറയ്‌ക്കാനും വികസനം പശ്ചിമഘട്ടത്തിലെ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ ഈ പ്രദേശങ്ങളെ സമിതി ഋടദ1ലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയും കർണ്ണാടകവും തമ്മിലുള്ള അതിർത്തി തന്നെ ഋടദ1ലാണ്‌. അതു കൊണ്ട്‌ തന്നെ ഗോവയുടെ കാര്യത്തിൽ ചില ഉദാരസമീപനം ആവശ്യമാണ്‌. ഗോവയുടെ മേഖലാ പ്ലാൻ 21ൽ വികസനം ഉൾ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്‌. ഇതിന്‌ ഗതാഗതഅടിസ്ഥാന വികസനം ആവശ്യമാണ്‌.
*ESZ 1ൽ പുതിയ ഹൈവെകളും എക്‌സ്‌പ്രസ്‌ വെകളും ഒഴിവാക്കണം.


* ESZ 2ൽ ഏറ്റവും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിൽ പരിസ്ഥിതി ആഘാത പഠനത്തിന്റെയും കർശന നിബന്ധനകളുടെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിലല്ലാതെ പുതിയ റയിൽവേ ലൈനുകളോ മേജർ റോഡുകളോ പാടില്ല.
* ചില കർശന വ്യവസ്ഥകൾക്ക്‌ വിധേയമായി ഋടദ 2ൽ അത്യാവശ്യമുള്ള റോഡുകളും റയിൽവെ ലൈനുകളും മെച്ചപ്പെടുത്താൻ അനുവദിക്കാം.
* പശ്ചിമഘട്ടത്തിന്‌ മൊത്തമായി ഗതാഗതമേഖലയ്‌ക്കു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പ്രദേശത്തെ ജൈവവൈവിദ്ധ്യത്തിന്റെയും ജൈവആവാസവ്യവസ്ഥയുടെയും മൂല്യവുമായി ബന്ധപ്പെടുത്തി പശ്ചിമഘട്ട പ്രദേശത്ത്‌ ആളുകളെയും സാധനങ്ങളെയും കൊണ്ടു പോകാനും വരാനുമുള്ള ഇപ്പോഴത്തെയും ഭാവിയിലേയും ആവശ്യങ്ങൾ കണക്കിലെടുത്തു വേണം പ്ലാൻ തയ്യാറാക്കാൻ. പരിസ്ഥിതിയ്‌ക്ക്‌ കാര്യമായ ശല്യമുണ്ടാക്കാത്ത അത്യാവശ്യം വേണ്ട റയിൽ പാതയോ റോഡോ സംബന്ധിച്ച ശുപാർശ ഈ മാസ്റ്റർ പ്ലാനിലുണ്ടാകണം.
* റയിൽ പാതയ്‌ക്കോ റോഡിനോ വേണ്ടിയുളള ഭാവി നിർദ്ദേശങ്ങൾ പരിസ്ഥിതി-വന്യമൃഗ ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണം. സമ്പന്ന വനങ്ങളിലൂടെയും വന്യമൃഗ ആവാസ കേന്ദ്രങ്ങളിലൂടെയും വന്യമൃഗ ഇടനാഴികളിലൂടെയും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതുമൂലം ഉണ്ടാകാവുന്ന പരിസ്ഥിതിപരവും ജൈവആവാസപരവുമായ ആഘാതം അപഗ്രഥിക്കാൻ പശ്ചിമഘട്ട അതോറിറ്റി ഒരു ഉപസമിതിയെ നിയോഗിക്കണം.
* പ്രോജക്‌ടിന്‌ അംഗീകാരം നൽകുന്നതിന്‌ മുൻപ്‌ മൃഗങ്ങൾക്ക്‌ കടന്നു പോകാൻ പാകത്തിൽ ടണലുകളോ പാലങ്ങളോ മേൽപാലങ്ങളോ ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്തണം. മൃഗങ്ങൾക്കു കടന്നുപോകാൻ പാകത്തിൽ ടണലുകളോ, പാലങ്ങളോ, മേൽപാലങ്ങളോ, ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്തണം.
'''ബോക്സ് 11 ഉത്തര പശ്ചിമഘട്ടത്തിലൂടെയുള്ള റോഡുകളുടെ പട്ടിക'''


സാക്രി - പിംപാൽനർ
സാക്രി - പിംപാൽനർ
വരി 2,094: വരി 2,234:
ആധാരം: പരഞ്ചപൈ, 2011
ആധാരം: പരഞ്ചപൈ, 2011


====മനുഷ്യ അധിവാസങ്ങൾ ഉടമസ്ഥതയിലും ജീവിതരീതിയിലും മാറ്റം====


കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമവാസികൾ അവരുടെ ഭൂമി വിറ്റ്‌ അവിടെ തന്നെ തൊഴിലാളികളായി തടരുകയോ മെച്ചപ്പെട്ടൊരു ജീവിതം തേടി അടുത്തുള്ള പട്ടണത്തിലേയ്‌ക്ക്‌ കുടിയേറുകയോ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. ഈ കർഷകരിൽ നിന്ന്‌ ഭൂമി വാങ്ങുന്ന പട്ടണവാസികൾ അത്‌ ഒരു ഫാം ഹൗസായോ റിസോർട്ടായോ മാറ്റുന്നു. ഈ ഭൂമി ചിലപ്പോൾ മാന്തോട്ടമായോ തേയില, കാപ്പി തോട്ടമായോ മാറ്റപ്പെടാം. എന്നാൽ ഈ പ്രവർത്തനങ്ങളിലെല്ലാം തനത്‌ സസ്യവൈവിദ്ധ്യം അപ്പാടെ നശിപ്പിക്കപ്പെടുന്നു. പശ്ചിമഘട്ടമേഖലയിലെ നിരവധി സ്ഥലങ്ങൾ ഇപ്പോൾ രാഷ്‌ട്രീയക്കാരുടെയും റിയൽ എസ്റ്റേറ്റുകാരുടെയും സാധാരണക്കാരുടേയും കോർപ്പറേറ്റുകളടെയും വ്യവസായികളുടേയും കൈവശമാണ്‌. 0.5 ഏക്കർ മുതൽ 1000ത്തിലേറെ ഏക്കർ വരെ ഇവരുടെ കൈവശമുണ്ട്‌.
കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമവാസികൾ അവരുടെ ഭൂമി വിറ്റ്‌ അവിടെ തന്നെ തൊഴിലാളികളായി തടരുകയോ മെച്ചപ്പെട്ടൊരു ജീവിതം തേടി അടുത്തുള്ള പട്ടണത്തിലേയ്‌ക്ക്‌ കുടിയേറുകയോ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. ഈ കർഷകരിൽ നിന്ന്‌ ഭൂമി വാങ്ങുന്ന പട്ടണവാസികൾ അത്‌ ഒരു ഫാം ഹൗസായോ റിസോർട്ടായോ മാറ്റുന്നു. ഈ ഭൂമി ചിലപ്പോൾ മാന്തോട്ടമായോ തേയില, കാപ്പി തോട്ടമായോ മാറ്റപ്പെടാം. എന്നാൽ ഈ പ്രവർത്തനങ്ങളിലെല്ലാം തനത്‌ സസ്യവൈവിദ്ധ്യം അപ്പാടെ നശിപ്പിക്കപ്പെടുന്നു. പശ്ചിമഘട്ടമേഖലയിലെ നിരവധി സ്ഥലങ്ങൾ ഇപ്പോൾ രാഷ്‌ട്രീയക്കാരുടെയും റിയൽ എസ്റ്റേറ്റുകാരുടെയും സാധാരണക്കാരുടേയും കോർപ്പറേറ്റുകളടെയും വ്യവസായികളുടേയും കൈവശമാണ്‌. 0.5 ഏക്കർ മുതൽ 1000ത്തിലേറെ ഏക്കർ വരെ ഇവരുടെ കൈവശമുണ്ട്‌.
'''രണ്ടാം വീട്'''


പട്ടണങ്ങളിലെ ജനബാഹുല്യവും മലിനീകരണവും വർദ്ധിച്ചതോടെ ജനം വാരാന്ത്യത്തിൽ സ്വസ്ഥമായൊരിടം തേടാൻ തുടങ്ങി.അങ്ങനെയാണ്‌ ഫാം ഹൗസുകളും റിസോർട്ടുകളും എന്ന ആശയം ഉദിച്ചത്‌. കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി സമ്പന്നരായ നഗരവാസികളെ ആകർഷിക്കുന്ന നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും പശ്ചിമഘട്ടത്തിൽ ഉയർന്നു വന്നു. മലകളുടെ കൂട്ടത്തോടെയുള്ള ഈ വികസനം പ്രകൃതിയെ മാറ്റി മറിക്കാനും കീഴടക്കാനും തുടങ്ങി. പട്ടണവാസികൾ മലകളിലേക്ക്‌ ആകർഷിക്കപ്പെടുമ്പോൾ ഗ്രാമീണർ പട്ടണങ്ങളിലെ ജീവിതം കൊതിച്ചു. അങ്ങനെ അവർ ഭൂമി വിറ്റ്‌ പട്ടണത്തിലേക്ക്‌ ചേക്കേറി.
പട്ടണങ്ങളിലെ ജനബാഹുല്യവും മലിനീകരണവും വർദ്ധിച്ചതോടെ ജനം വാരാന്ത്യത്തിൽ സ്വസ്ഥമായൊരിടം തേടാൻ തുടങ്ങി.അങ്ങനെയാണ്‌ ഫാം ഹൗസുകളും റിസോർട്ടുകളും എന്ന ആശയം ഉദിച്ചത്‌. കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി സമ്പന്നരായ നഗരവാസികളെ ആകർഷിക്കുന്ന നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും പശ്ചിമഘട്ടത്തിൽ ഉയർന്നു വന്നു. മലകളുടെ കൂട്ടത്തോടെയുള്ള ഈ വികസനം പ്രകൃതിയെ മാറ്റി മറിക്കാനും കീഴടക്കാനും തുടങ്ങി. പട്ടണവാസികൾ മലകളിലേക്ക്‌ ആകർഷിക്കപ്പെടുമ്പോൾ ഗ്രാമീണർ പട്ടണങ്ങളിലെ ജീവിതം കൊതിച്ചു. അങ്ങനെ അവർ ഭൂമി വിറ്റ്‌ പട്ടണത്തിലേക്ക്‌ ചേക്കേറി.
'''പശ്ചിമഘട്ടത്തിലെ പട്ടണസ്റ്റൈൽ'''


പശ്ചിമഘട്ടത്തിലെത്തിയ നഗരവാസികൾക്ക്‌ അവിടെ ആധുനിക സുഖസൗകര്യങ്ങളെല്ലാം വേണം. വാരാന്ത്യവസതിക്ക്‌ നല്ല റോഡുകൾ, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവയെല്ലാം വേണം. സിമന്റും കമ്പിയും കട്ടയും പാറയും എല്ലാം ഉപയോഗിച്ചുള്ള വീടുകളാണ്‌ ഉയരുന്നത്‌. എയർകണ്ടീഷണർ, ടി.വി., മാർബിൾ തുടങ്ങി എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള കൊട്ടാരസമമായ വീടുകളുയർന്നു. പട്ടണത്തിലെ സുഖസൗകര്യങ്ങൾക്കു പുറമേ അവിടത്തെ പൂന്തോട്ടങ്ങളും മലകളിലേക്ക്‌ പറിച്ചു നട്ടു. ഈ പൂന്തോട്ടങ്ങൾക്ക്‌ നിത്യവും ധാരാളം വെള്ളവും വളവും കീടനാശിനികളും ആവശ്യമായിരുന്നു. ഇവിടെ വളർത്തിയ പുത്തൻ ചെടികളിൽ പലതും പ്രാദേശിക ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമായിരുന്നു. ഇതൊക്കെ നിയന്ത്രിക്കാൻ വ്യക്തമായ മാർഗ്ഗരേഖകളോ നിബന്ധനകളോ ഉണ്ടായിരുന്നില്ല.
പശ്ചിമഘട്ടത്തിലെത്തിയ നഗരവാസികൾക്ക്‌ അവിടെ ആധുനിക സുഖസൗകര്യങ്ങളെല്ലാം വേണം. വാരാന്ത്യവസതിക്ക്‌ നല്ല റോഡുകൾ, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവയെല്ലാം വേണം. സിമന്റും കമ്പിയും കട്ടയും പാറയും എല്ലാം ഉപയോഗിച്ചുള്ള വീടുകളാണ്‌ ഉയരുന്നത്‌. എയർകണ്ടീഷണർ, ടി.വി., മാർബിൾ തുടങ്ങി എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള കൊട്ടാരസമമായ വീടുകളുയർന്നു. പട്ടണത്തിലെ സുഖസൗകര്യങ്ങൾക്കു പുറമേ അവിടത്തെ പൂന്തോട്ടങ്ങളും മലകളിലേക്ക്‌ പറിച്ചു നട്ടു. ഈ പൂന്തോട്ടങ്ങൾക്ക്‌ നിത്യവും ധാരാളം വെള്ളവും വളവും കീടനാശിനികളും ആവശ്യമായിരുന്നു. ഇവിടെ വളർത്തിയ പുത്തൻ ചെടികളിൽ പലതും പ്രാദേശിക ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമായിരുന്നു. ഇതൊക്കെ നിയന്ത്രിക്കാൻ വ്യക്തമായ മാർഗ്ഗരേഖകളോ നിബന്ധനകളോ ഉണ്ടായിരുന്നില്ല.
'''മലകൾ വികസിത ലക്ഷ്യസ്ഥാനങ്ങൾ'''


ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ പ്രവർത്തനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ജൈവആവാസവ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.
ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ പ്രവർത്തനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ജൈവആവാസവ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.
വ്യക്തികളായ ഉടമകൾ - ഫാം ഹൗസ്‌, റിസോർട്ട്‌, ഫാം ലാന്റ്‌, ഹോർട്ടികൾച്ചർ
വ്യക്തികളായ ഉടമകൾ - ഫാം ഹൗസ്‌, റിസോർട്ട്‌, ഫാം ലാന്റ്‌, ഹോർട്ടികൾച്ചർ
ഭൂവികസനക്കാർ - ഫാം ഹൗസ്‌ സ്‌ക്കീം, റിസോർട്ട്‌, ടൗൺഷിപ്പ്‌
ഭൂവികസനക്കാർ - ഫാം ഹൗസ്‌ സ്‌ക്കീം, റിസോർട്ട്‌, ടൗൺഷിപ്പ്‌
വ്യവസായങ്ങൾ - ഐ.ടി.പാർക്ക്‌, പ്രോസസിങ്ങ്‌ യൂണിറ്റുകൾ, ഫ്‌ളോറികൾച്ചർ
വ്യവസായങ്ങൾ - ഐ.ടി.പാർക്ക്‌, പ്രോസസിങ്ങ്‌ യൂണിറ്റുകൾ, ഫ്‌ളോറികൾച്ചർ
പശ്ചിമഘട്ടത്തിൽ 10 ഏക്കർ മുതൽ 500 ഏക്കർ വരെയുള്ള സ്ഥലങ്ങളിൽ നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും ഉയർന്നു വരുന്നുണ്ട്‌. ലവാസ, അംബിവാലി തുടങ്ങിയ വൻകിട പ്രോജക്‌ടുകൾക്ക്‌ പുറമേ ആണിത്‌. ഇതുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങളിലെ റോഡു നിർമ്മാണം, ഭൂമി ഒരുക്കൽ തുടങ്ങിയവയെല്ലാം ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌. ഇവ വീണ്ടും പൂർവ്വ സ്ഥിതിയിലെത്തിക്കുക സാദ്ധ്യമല്ല.
പശ്ചിമഘട്ടത്തിൽ 10 ഏക്കർ മുതൽ 500 ഏക്കർ വരെയുള്ള സ്ഥലങ്ങളിൽ നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും ഉയർന്നു വരുന്നുണ്ട്‌. ലവാസ, അംബിവാലി തുടങ്ങിയ വൻകിട പ്രോജക്‌ടുകൾക്ക്‌ പുറമേ ആണിത്‌. ഇതുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങളിലെ റോഡു നിർമ്മാണം, ഭൂമി ഒരുക്കൽ തുടങ്ങിയവയെല്ലാം ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌. ഇവ വീണ്ടും പൂർവ്വ സ്ഥിതിയിലെത്തിക്കുക സാദ്ധ്യമല്ല.
=====ഉത്കണ്ഠ ഉളവാക്കുന്ന പ്രശ്നങ്ങൾ=====


ഈ പുതിയ വാസസ്ഥല ഘടനയും വികസനവും മലകൾ ഇടിച്ചു നിരത്തുന്നതിനും റോഡുകളും നിർമ്മാണപ്രവർത്തനങ്ങളും മലഞ്ചരിവുകളുടെ ഘടനയിലും ആകൃതിയിലും മാറ്റമുണ്ടാകുന്നതിനും കാരണമാകുന്നു. ജലഘടനയിലെ മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. മുകൾഭാഗം ചെത്തി നിരപ്പാക്കുന്നത്‌ സസ്യജാലങ്ങളും മണ്ണും നീക്കം ചെയ്യപ്പെടാനും മലകളുടെ ഘടനയിൽ മാറ്റം വരുത്താനും ഇടയാക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കു വേണ്ടി കല്ലും മണ്ണുമെല്ലാം ഖനനം ചെയ്‌തെടുക്കുന്നതു പോലെ ഉപയോഗശൂന്യമായ കല്ലും മണ്ണും കട്ടയുമെല്ലാം കൂട്ടിയിടുന്നതും പ്രശ്‌നമാണ്‌.
ഈ പുതിയ വാസസ്ഥല ഘടനയും വികസനവും മലകൾ ഇടിച്ചു നിരത്തുന്നതിനും റോഡുകളും നിർമ്മാണപ്രവർത്തനങ്ങളും മലഞ്ചരിവുകളുടെ ഘടനയിലും ആകൃതിയിലും മാറ്റമുണ്ടാകുന്നതിനും കാരണമാകുന്നു. ജലഘടനയിലെ മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. മുകൾഭാഗം ചെത്തി നിരപ്പാക്കുന്നത്‌ സസ്യജാലങ്ങളും മണ്ണും നീക്കം ചെയ്യപ്പെടാനും മലകളുടെ ഘടനയിൽ മാറ്റം വരുത്താനും ഇടയാക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കു വേണ്ടി കല്ലും മണ്ണുമെല്ലാം ഖനനം ചെയ്‌തെടുക്കുന്നതു പോലെ ഉപയോഗശൂന്യമായ കല്ലും മണ്ണും കട്ടയുമെല്ലാം കൂട്ടിയിടുന്നതും പ്രശ്‌നമാണ്‌.
വികസനപ്രവർത്തനങ്ങൾക്ക്‌ പിൻബലമാകുന്ന അനുബന്ധപ്രവർത്തനങ്ങളും ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമാണ്‌. അവ ചുവടെ പറയുന്നു.
വികസനപ്രവർത്തനങ്ങൾക്ക്‌ പിൻബലമാകുന്ന അനുബന്ധപ്രവർത്തനങ്ങളും ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമാണ്‌. അവ ചുവടെ പറയുന്നു.
n ലേബർ കോളനിയും താല്‌ക്കാലിക ആവാസ കേന്ദ്രങ്ങളും സ്ഥാപിക്കുമ്പോൾ
? ഖര-ദ്രവമാലിന്യ സംസ്‌ക്കരണപ്രശ്‌നങ്ങൾ
? വിറകിനുവേണ്ടി മരങ്ങൾ മുറിക്കുന്നത്‌ കൂടും
? വന്യമൃഗങ്ങളെ വേട്ടയാടുന്നത്‌ കൂടും
? താല്‌ക്കാലിക വഴികളുടെ എണ്ണം കൂടും
n ക്വാറികളും ക്രഷറുകളും
? മലഞ്ചരിവുകൾക്കും തടാകങ്ങൾക്കും ശല്യം.
? കല്ലും മണ്ണും മറ്റും താല്‌ക്കാലികമായി ശേഖരിക്കുന്നതിന്‌ കൂടുതൽ പ്രദേശം നിരപ്പാക്കേണ്ടി വരും.
? പാറപ്പൊടിയും മറ്റും വായു, മണ്ണ്‌, ജലം എന്നിവ മലിനമാക്കുന്നു.
? പാറപ്പൊടി ഇലകളിൽ കട്ടിയായി പറ്റിപ്പിടിക്കുന്നതുമൂലം വൃക്ഷങ്ങൾ നശിക്കുന്നു.
n ജലഘടനയിലെ മാറ്റങ്ങൾ
? കനാൽ നിർമ്മാണം, ഗതിമാറ്റം, പാറക്കൂട്ടങ്ങൾ നീക്കം ചെയ്യൽ, നദീതീരകാടുകൾ നശിപ്പി ക്കൽ, വാസസ്ഥലങ്ങൾ എന്നിവ അരുവികളുടെ ജൈവവ്യവസ്ഥയ്‌ക്കും അതിന്റെ പ്രവർത്ത നത്തിനും ഭീഷണി ഉയർത്തുന്നു.
? പ്രകൃതിദത്തമായ അരുവികളുടെ ഗതിമാറ്റം.
? അരുവികളിലെ കാടുകൾ, ജലജീവികൾ തുടങ്ങിയ പ്രത്യേക ജൈവവൈവിദ്ധ്യ നഷ്‌ടം.
? പ്രകൃതി ദത്തമായ അരുവികളുടെയും നീരൊഴുക്കുകളുടെയും നശീകരണം.
? മണ്ണിനടിയിലെ ഒഴുക്കിന്റെ ഗതിമാറ്റം.
? ഭൂജല അളവിലെ മാറ്റങ്ങൾ
? ജലാശയങ്ങളിലേക്ക്‌ മലിനജലം ഒഴുക്കുന്നത്‌
? ഭൂമിയുടെ ഉപരിതലം ടാറിട്ടും സിമന്റ്‌ പൂശിയും കല്ലടുക്കിയും മറ്റും കട്ടിയാക്കുന്നതുമൂലം ഭൂമിയിൽ വീഴുന്ന ജലം വേഗത്തിൽ ഒഴുകി പോവുകയും മണ്ണിലേക്ക്‌ താഴുന്ന ജലത്തിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
n മണ്ണ്‌
? മണ്ണൊലിപ്പ്‌ കൂടുന്നു.
? നിർമ്മാണപ്രവർത്തനങ്ങളിൽ വിഭവങ്ങൾ പാഴാക്കുന്നു.
n സസ്യജാലങ്ങൾ
? അപൂർവ്വസസ്യജാലങ്ങൾ നഷ്‌ടപ്പെടുന്നു.
? തോട്ടങ്ങളിൽ തദ്ദേശീയമല്ലാത്ത ഇനങ്ങൾ വച്ചു പിടിപ്പിക്കുന്നു.
? മണ്ണിനടിയിലുള്ള കിഴങ്ങുകൾ നീക്കം ചെയ്യുന്നു.
? മണ്ണിനോടു ചേർന്നു നിൽക്കുന്ന ചെറിയ ചെടികൾ നശിപ്പിക്കപ്പെടുന്നു.
? ദേശാടന പക്ഷികളുടേയും മറ്റും കൂടുകളും ഇടനാഴികളും നശിപ്പിക്കപ്പെടുന്നു.


'''ലേബർ കോളനിയും താല്‌ക്കാലിക ആവാസ കേന്ദ്രങ്ങളും സ്ഥാപിക്കുമ്പോൾ'''


n ജലപാതകൾ, ജലസ്രോതസ്സുകൾ, ആവാസകേന്ദ്രങ്ങൾ, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതക ഉള്ള ഇടങ്ങൾ, ജൈവവൈവിദ്ധ്യസമ്പന്ന മേഖലകൾ, വിശുദ്ധവനങ്ങൾ, തുടങ്ങിയവ യാതൊരു വിധ നിർമ്മാണ താമസ ആവശ്യങ്ങൾക്കും ഉപയോഗിക്കരുത്‌.
* ഖര-ദ്രവമാലിന്യ സംസ്‌ക്കരണപ്രശ്‌നങ്ങൾ
n പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌.
 
n പുതുതായി മലമുകൾ സുഖവാസകേന്ദ്രങ്ങൾ അനുവദിക്കരുത്‌.
* വിറകിനുവേണ്ടി മരങ്ങൾ മുറിക്കുന്നത്‌ കൂടും
n പൊതു സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാകാൻ അനുവദിക്കരുത്‌.
 
ESZ1ലും ESZ 2ലും
* വന്യമൃഗങ്ങളെ വേട്ടയാടുന്നത്‌ കൂടും
n വനഭൂമി വനേതര ആവശ്യങ്ങൾക്കോ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കോ അനുവദിക്കരുത്‌. എന്നാൽ കൃഷിഭൂമി വനഭൂമി ആക്കാനും പ്രദേശവാസികളുടെ ജനസംഖ്യ വർദ്ധനവിനനുസരിച്ച്‌ അവരെ ഉൾക്കൊള്ളാനായി നിലവിലുള്ള ഗ്രാമവാസ കേന്ദ്രങ്ങൾ വിപുലീകരിക്കാനും അനുമതി നൽകാം.
 
n നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൽ എന്നിവയെ സംബന്ധിച്ച്‌ ടൂറിസം നയത്തിൽ പരിസ്ഥിതി വനം മന്ത്രാലയം അനുയോജ്യമായ ഭേദഗതി വരുത്തണം.
* താല്‌ക്കാലിക വഴികളുടെ എണ്ണം കൂടും
n സ്റ്റീൽ, സിമന്റ്‌, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജൈവസൗഹൃദപരമായ നിർമ്മാണ സാമഗ്രികളും നിർമ്മാണ ശൈലികളും ഉൾപ്പെടുത്തിയുള്ള ഒരു ബിൽഡിങ്ങ്‌ കോഡിന്‌ പശ്ചിമഘട്ട അതോറിട്ടി രൂപം നൽകണം. മഴവെള്ള സംഭരണത്തിനും പാരമ്പര്യേതര ഊർജ്ജ ഉപയോഗത്തിനും ജല സംസ്‌ക്കരണത്തിനും ഇതിൽ വ്യവസ്ഥയുണ്ടാകണം. പ്രാദേശിക ആവശ്യങ്ങൾക്ക്‌ അനുകൂലമായ വിധമായിരിക്കണം ചട്ടക്കൂട്‌ രൂപ കല്‌പന ചെയ്യേണ്ടത്‌.
 
n മേൽമണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ ഹരിതമാർഗ്ഗനിർദ്ദേശങ്ങൾക്കനുരൂപമായ വിധം അംഗീകൃത അനുകരണ മാതൃകകൾക്കനുസൃമായി വേണം നിർമ്മാണ-വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്‌.
'''ക്വാറികളും ക്രഷറുകളും'''
n ചതുപ്പുകളും വെള്ളക്കെട്ടുകളും നികത്തുക, വിദേശ സസ്യജാല ഇനങ്ങൾ വളർത്തുക എന്നിവയൊന്നും അനുവദിക്കരുത്‌.
 
n സിമന്റിട്ടും മറ്റും മോടി കൂട്ടുന്ന പ്രദേശങ്ങളുടെ വിസ്‌തീർണ്ണം പരിമിതപ്പെടുത്തുക, മഴവെളളവും മറ്റും ഭൂമിയിൽ താഴാനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തണം.
* മലഞ്ചരിവുകൾക്കും തടാകങ്ങൾക്കും ശല്യം.
 
* കല്ലും മണ്ണും മറ്റും താല്‌ക്കാലികമായി ശേഖരിക്കുന്നതിന്‌ കൂടുതൽ പ്രദേശം നിരപ്പാക്കേണ്ടി വരും.
 
* പാറപ്പൊടിയും മറ്റും വായു, മണ്ണ്‌, ജലം എന്നിവ മലിനമാക്കുന്നു.
 
* പാറപ്പൊടി ഇലകളിൽ കട്ടിയായി പറ്റിപ്പിടിക്കുന്നതുമൂലം വൃക്ഷങ്ങൾ നശിക്കുന്നു.
 
'''ജലഘടനയിലെ മാറ്റങ്ങൾ'''
 
* കനാൽ നിർമ്മാണം, ഗതിമാറ്റം, പാറക്കൂട്ടങ്ങൾ നീക്കം ചെയ്യൽ, നദീതീരകാടുകൾ നശിപ്പി ക്കൽ, വാസസ്ഥലങ്ങൾ എന്നിവ അരുവികളുടെ ജൈവവ്യവസ്ഥയ്‌ക്കും അതിന്റെ പ്രവർത്ത നത്തിനും ഭീഷണി ഉയർത്തുന്നു.
 
* പ്രകൃതിദത്തമായ അരുവികളുടെ ഗതിമാറ്റം.
 
* അരുവികളിലെ കാടുകൾ, ജലജീവികൾ തുടങ്ങിയ പ്രത്യേക ജൈവവൈവിദ്ധ്യ നഷ്‌ടം.
 
* പ്രകൃതി ദത്തമായ അരുവികളുടെയും നീരൊഴുക്കുകളുടെയും നശീകരണം.
 
* മണ്ണിനടിയിലെ ഒഴുക്കിന്റെ ഗതിമാറ്റം.
 
* ഭൂജല അളവിലെ മാറ്റങ്ങൾ
 
* ജലാശയങ്ങളിലേക്ക്‌ മലിനജലം ഒഴുക്കുന്നത്‌
 
* ഭൂമിയുടെ ഉപരിതലം ടാറിട്ടും സിമന്റ്‌ പൂശിയും കല്ലടുക്കിയും മറ്റും കട്ടിയാക്കുന്നതുമൂലം ഭൂമിയിൽ വീഴുന്ന ജലം വേഗത്തിൽ ഒഴുകി പോവുകയും മണ്ണിലേക്ക്‌ താഴുന്ന ജലത്തിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
 
'''മണ്ണ്‌'''
 
* മണ്ണൊലിപ്പ്‌ കൂടുന്നു.
 
* നിർമ്മാണപ്രവർത്തനങ്ങളിൽ വിഭവങ്ങൾ പാഴാക്കുന്നു.
 
* സസ്യജാലങ്ങൾ
 
* അപൂർവ്വസസ്യജാലങ്ങൾ നഷ്‌ടപ്പെടുന്നു.
 
* തോട്ടങ്ങളിൽ തദ്ദേശീയമല്ലാത്ത ഇനങ്ങൾ വച്ചു പിടിപ്പിക്കുന്നു.
 
* മണ്ണിനടിയിലുള്ള കിഴങ്ങുകൾ നീക്കം ചെയ്യുന്നു.
 
* മണ്ണിനോടു ചേർന്നു നിൽക്കുന്ന ചെറിയ ചെടികൾ നശിപ്പിക്കപ്പെടുന്നു.
 
* ദേശാടന പക്ഷികളുടേയും മറ്റും കൂടുകളും ഇടനാഴികളും നശിപ്പിക്കപ്പെടുന്നു.
 
=====സ്ഥിതി മെച്ചപ്പടുത്താനുള്ള ഉപാധികൾ=====
 
ചുവടെ പറയുന്നവ സമിതി ശുപാർശ ചെയ്യുന്നു
 
* ജലപാതകൾ, ജലസ്രോതസ്സുകൾ, ആവാസകേന്ദ്രങ്ങൾ, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതക ഉള്ള ഇടങ്ങൾ, ജൈവവൈവിദ്ധ്യസമ്പന്ന മേഖലകൾ, വിശുദ്ധവനങ്ങൾ, തുടങ്ങിയവ യാതൊരു വിധ നിർമ്മാണ താമസ ആവശ്യങ്ങൾക്കും ഉപയോഗിക്കരുത്‌.
 
* പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌.
 
* പുതുതായി മലമുകൾ സുഖവാസകേന്ദ്രങ്ങൾ അനുവദിക്കരുത്‌.
 
* പൊതു സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാകാൻ അനുവദിക്കരുത്‌.
 
'''ESZ1ലും ESZ 2ലും'''
 
* വനഭൂമി വനേതര ആവശ്യങ്ങൾക്കോ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കോ അനുവദിക്കരുത്‌. എന്നാൽ കൃഷിഭൂമി വനഭൂമി ആക്കാനും പ്രദേശവാസികളുടെ ജനസംഖ്യ വർദ്ധനവിനനുസരിച്ച്‌ അവരെ ഉൾക്കൊള്ളാനായി നിലവിലുള്ള ഗ്രാമവാസ കേന്ദ്രങ്ങൾ വിപുലീകരിക്കാനും അനുമതി നൽകാം.
 
* നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൽ എന്നിവയെ സംബന്ധിച്ച്‌ ടൂറിസം നയത്തിൽ പരിസ്ഥിതി വനം മന്ത്രാലയം അനുയോജ്യമായ ഭേദഗതി വരുത്തണം.
 
* സ്റ്റീൽ, സിമന്റ്‌, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജൈവസൗഹൃദപരമായ നിർമ്മാണ സാമഗ്രികളും നിർമ്മാണ ശൈലികളും ഉൾപ്പെടുത്തിയുള്ള ഒരു ബിൽഡിങ്ങ്‌ കോഡിന്‌ പശ്ചിമഘട്ട അതോറിട്ടി രൂപം നൽകണം. മഴവെള്ള സംഭരണത്തിനും പാരമ്പര്യേതര ഊർജ്ജ ഉപയോഗത്തിനും ജല സംസ്‌ക്കരണത്തിനും ഇതിൽ വ്യവസ്ഥയുണ്ടാകണം. പ്രാദേശിക ആവശ്യങ്ങൾക്ക്‌ അനുകൂലമായ വിധമായിരിക്കണം ചട്ടക്കൂട്‌ രൂപ കല്‌പന ചെയ്യേണ്ടത്‌.
 
* മേൽമണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ ഹരിതമാർഗ്ഗനിർദ്ദേശങ്ങൾക്കനുരൂപമായ വിധം അംഗീകൃത അനുകരണ മാതൃകകൾക്കനുസൃമായി വേണം നിർമ്മാണ-വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്‌.
 
* ചതുപ്പുകളും വെള്ളക്കെട്ടുകളും നികത്തുക, വിദേശ സസ്യജാല ഇനങ്ങൾ വളർത്തുക എന്നിവയൊന്നും അനുവദിക്കരുത്‌.
 
* സിമന്റിട്ടും മറ്റും മോടി കൂട്ടുന്ന പ്രദേശങ്ങളുടെ വിസ്‌തീർണ്ണം പരിമിതപ്പെടുത്തുക, മഴവെളളവും മറ്റും ഭൂമിയിൽ താഴാനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തണം.
 
====ശാസ്ത്രവും സാങ്കേതിക ശാസ്ത്രവും====


പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രമേഖലയിൽ നിന്ന്‌ കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. വിവിധ മേഖലകളിൽ ജൈവസൗഹൃദസാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുകയോ ലഭ്യമായിട്ടുളളവ വേണ്ട വിധം ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല. പശ്ചിമഘട്ടമേഖലയിൽ എവിടെയൊക്കെ ഹരിത സാങ്കേതിക വിദ്യ പ്രയോഗിക്കാമോ അവിടെയൊക്കെ അതിനുള്ള ശ്രമമുണ്ടാകണം.
പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രമേഖലയിൽ നിന്ന്‌ കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. വിവിധ മേഖലകളിൽ ജൈവസൗഹൃദസാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുകയോ ലഭ്യമായിട്ടുളളവ വേണ്ട വിധം ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല. പശ്ചിമഘട്ടമേഖലയിൽ എവിടെയൊക്കെ ഹരിത സാങ്കേതിക വിദ്യ പ്രയോഗിക്കാമോ അവിടെയൊക്കെ അതിനുള്ള ശ്രമമുണ്ടാകണം.
ചില ഗവേഷണ-വികസന സ്ഥാപനങ്ങളും സർവ്വ കലാശാലകളും ജൈവ സൗഹൃദ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയ്‌ക്ക്‌ ഉദ്ദേശിച്ച ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയോ അവ വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.
ചില ഗവേഷണ-വികസന സ്ഥാപനങ്ങളും സർവ്വ കലാശാലകളും ജൈവ സൗഹൃദ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയ്‌ക്ക്‌ ഉദ്ദേശിച്ച ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയോ അവ വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.
ഐ.എസ്‌.ആർ.ഒ/ ഡി.എസ്‌.ടി/ഡി.ബി.ട്ടി എന്നിവപേലെ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സമൂഹത്തിന്‌ കൈമാറ്റം ചെയ്യാനുള്ള സ്ഥാപനസംവിധാനം ശക്തപ്പെടുത്തണം.
ഐ.എസ്‌.ആർ.ഒ/ ഡി.എസ്‌.ടി/ഡി.ബി.ട്ടി എന്നിവപേലെ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സമൂഹത്തിന്‌ കൈമാറ്റം ചെയ്യാനുള്ള സ്ഥാപനസംവിധാനം ശക്തപ്പെടുത്തണം.


n പരിസ്ഥിതി വിഭവമാനേജ്‌മെന്റിലും വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലും ശാസ്‌ത്രീയ സംഭാവനകൾ പരിമിതമാണ്‌.
=====ഉത്കണ്ഠ ഉളവാക്കുന്ന പ്രശ്നങ്ങൾ=====
n പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന തലത്തിലുള്ള ഗവേഷണ-വികസന കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്ര സംഘടനകൾ എന്നിവ തമ്മിൽ ഏകോപനമില്ല.
 
n പരിസ്ഥിതി പ്രശ്‌നങ്ങൽ പരിഹരിക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഗവേഷണ സ്ഥാപനങ്ങൾ സർവ്വകലാശാലകൾ എന്നിവിടങ്ങളിലുള്ള സാങ്കേതിക റിപ്പോർട്ടുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രായോഗിക സാഹചര്യത്തിൽ വിലയിരുത്താൻ ലഭ്യമാക്കാറില്ല.
* പരിസ്ഥിതി വിഭവമാനേജ്‌മെന്റിലും വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലും ശാസ്‌ത്രീയ സംഭാവനകൾ പരിമിതമാണ്‌.
n പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നില്ല.
 
n നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ പ്രകൃതിവിഭവങ്ങൾക്ക്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്താൻ ഗവേഷണം നടത്തുന്നില്ല.
* പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന തലത്തിലുള്ള ഗവേഷണ-വികസന കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്ര സംഘടനകൾ എന്നിവ തമ്മിൽ ഏകോപനമില്ല.
n വിവിധ മേഖലകൾക്ക്‌ അനുയോജ്യമായ ഹരിത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.
 
n കൃഷിയിലും സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലും യന്ത്രവൽക്കരണം വേണ്ടത്രയില്ല.
* പരിസ്ഥിതി പ്രശ്‌നങ്ങൽ പരിഹരിക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഗവേഷണ സ്ഥാപനങ്ങൾ സർവ്വകലാശാലകൾ എന്നിവിടങ്ങളിലുള്ള സാങ്കേതിക റിപ്പോർട്ടുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രായോഗിക സാഹചര്യത്തിൽ വിലയിരുത്താൻ ലഭ്യമാക്കാറില്ല.
n പ്രകൃതിവിഭവമാനേജ്‌മെന്റിൽ റിമോട്ട്‌ സെൻസിങ്ങ്‌ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ വേണ്ടവിധം ഉപയോഗിക്കുന്നില്ല.
 
n ഖരമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്‌ റീസൈക്ലിങ്ങ്‌, തുടങ്ങിയ പദ്ധതികളും അപര്യാപ്‌തമാണ്‌.
* പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നില്ല.
n വിവര സാങ്കേതിക മേഖലയിൽ ഇ-മാലിന്യ മാനേജ്‌മെന്റും വേണ്ടത്രയില്ല.
 
* നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ പ്രകൃതിവിഭവങ്ങൾക്ക്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്താൻ ഗവേഷണം നടത്തുന്നില്ല.
 
* വിവിധ മേഖലകൾക്ക്‌ അനുയോജ്യമായ ഹരിത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.
 
* കൃഷിയിലും സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലും യന്ത്രവൽക്കരണം വേണ്ടത്രയില്ല.
 
* പ്രകൃതിവിഭവമാനേജ്‌മെന്റിൽ റിമോട്ട്‌ സെൻസിങ്ങ്‌ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ വേണ്ടവിധം ഉപയോഗിക്കുന്നില്ല.
 
* ഖരമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്‌ റീസൈക്ലിങ്ങ്‌, തുടങ്ങിയ പദ്ധതികളും അപര്യാപ്‌തമാണ്‌.
 
* വിവര സാങ്കേതിക മേഖലയിൽ ഇ-മാലിന്യ മാനേജ്‌മെന്റും വേണ്ടത്രയില്ല.
 
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====
 
* വിവിധ മേഖലകളിൽ ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുക.
 
* ചുവടെ പറയുന്ന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ നിലവിലുള്ളവ വ്യാപിപ്പിക്കുകയോ ചെയ്യുക.


n വിവിധ മേഖലകളിൽ ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുക.
n ചുവടെ പറയുന്ന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ നിലവിലുള്ളവ വ്യാപിപ്പിക്കുകയോ ചെയ്യുക.
(i) പ്ലാസ്റ്റിക്കിൽ നിന്ന്‌ പെട്രോളിയം വീണ്ടെടുക്കാൻ
(i) പ്ലാസ്റ്റിക്കിൽ നിന്ന്‌ പെട്രോളിയം വീണ്ടെടുക്കാൻ
(ii) ഇന്ധന ആവശ്യങ്ങൾ നിറവേറ്റാനായി തടി ഗ്യാസിഫിക്കേഷൻ ടെക്‌നോളജിയും ജൈവ ഇന്ധനശേഷിയും വിലയിരുത്തുക.
(ii) ഇന്ധന ആവശ്യങ്ങൾ നിറവേറ്റാനായി തടി ഗ്യാസിഫിക്കേഷൻ ടെക്‌നോളജിയും ജൈവ ഇന്ധനശേഷിയും വിലയിരുത്തുക.
(iii) കീടങ്ങൾക്കും രോഗങ്ങൾക്കുമുള്ള ജൈവനിയന്ത്രണം
(iii) കീടങ്ങൾക്കും രോഗങ്ങൾക്കുമുള്ള ജൈവനിയന്ത്രണം
(iv) പ്രകൃതി വിഭവ മാനേജ്‌മെന്റിന്‌ റിമോട്ട്‌ സെൻസിങ്ങും മറ്റും ഉപയോഗിക്കുകയും പ്രാദേ ശികതല പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യുക.
(iv) പ്രകൃതി വിഭവ മാനേജ്‌മെന്റിന്‌ റിമോട്ട്‌ സെൻസിങ്ങും മറ്റും ഉപയോഗിക്കുകയും പ്രാദേ ശികതല പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യുക.
(v) പ്രാദേശിക ആവശ്യങ്ങൾക്ക്‌ യോജിച്ച വിധം നിലവിലുള്ള സാങ്കേതിക വിദ്യകൾ ഭേദഗതി ചെയ്യുക.
(v) പ്രാദേശിക ആവശ്യങ്ങൾക്ക്‌ യോജിച്ച വിധം നിലവിലുള്ള സാങ്കേതിക വിദ്യകൾ ഭേദഗതി ചെയ്യുക.
n ഉല്‌പാദനപ്രക്രിയയിലെ ഊർജ്ജ ഉപഭോഗം കുറയ്‌ക്കുകയും ഊർജ്ജം, ജലം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ ഉപഭോഗം പരമാവധി കാര്യക്ഷമമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
n മഴവെള്ള സംഭരണവും സാദ്ധ്യമായിടത്തെല്ലാം സൗരോർജ്ജ വിനിയോഗവും നിർബന്ധിതമാക്കുക.
n പരിസ്ഥിതി സംബന്ധമായ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്ര പ്രായോഗികതയിന്മേലുള്ള സ്ഥിതിവിവരങ്ങൾ സമാഹരിച്ച്‌ ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പ്രാദേശിക തലത്തിലെ ശേഷി സമാഹരണം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണം.
n ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഉയർന്ന വിഭഗത്തിനു മാത്രമേ ലഭിക്കുന്നുള്ളൂ. ഈ നേട്ടങ്ങൾ വിപുലമായൊരു വിഭാഗത്തിന്‌ ലഭ്യമാക്കാൻ ശ്രമിക്കണം.
n കാർഷികമേഖലയിൽ യന്ത്രവൽക്കരണമേർപ്പെടുത്തി തൊഴിൽ മേഖലയിലെ സമ്മർദ്ദം കുറയ്‌ക്കുകയും അത്‌ പ്രാദേശിക തലത്തിൽ ലഭ്യമാക്കുകയും വേണം.
n വ്യവസായ യൂണിറ്റുകളിലും ഖനികളിലും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഏർപ്പെടുത്തി അവ പുറത്തേക്ക്‌ വമിപ്പിക്കുന്ന അവശിഷ്‌ടങ്ങളെ ചെറുക്കുക.
n വായു, ജലം, ഭൂമി എന്നിവയുടെ മലിനീകരണം നിയന്ത്രിക്കാനും ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും നിലവിലുള്ള സാങ്കേതിക വിദ്യയുടെ ശേഷി വർദ്ധിപ്പിക്കുക


n പശ്ചിമഘട്ട മേഖലയിലെ വ്യത്യസ്‌ത രംഗങ്ങളിൽ ഹരിത സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും പശ്ചിമഘട്ട അതോറിറ്റിക്കുള്ളിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
* ഉല്‌പാദനപ്രക്രിയയിലെ ഊർജ്ജ ഉപഭോഗം കുറയ്‌ക്കുകയും ഊർജ്ജം, ജലം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ ഉപഭോഗം പരമാവധി കാര്യക്ഷമമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
n മലിനീകരണം സൃഷ്‌ടിക്കുന്നവർ അതു പരിഹരിക്കാനുള്ള ചെലവ്‌ വഹിക്കണം എന്ന തത്വം സ്വീകരിച്ച്‌ ജൈവസൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ കേന്ദ്രങ്ങൾക്കാവശ്യമായ തുക സമാഹരിക്കുക.
 
n ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജൈവപരമായും സാമ്പത്തികമായും സാമൂഹ്യമായും പ്രായോഗികമായ പരിഹാരങ്ങൾ ലഭ്യമാക്കാൻ ശാസ്‌ത്ര-സാങ്കേതികശാസ്‌ത്രത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനായി ഒരു വിഷൻ സ്റ്റേറ്റ്‌മെന്റിന്‌ രൂപം നൽകുക.
* മഴവെള്ള സംഭരണവും സാദ്ധ്യമായിടത്തെല്ലാം സൗരോർജ്ജ വിനിയോഗവും നിർബന്ധിതമാക്കുക.
n ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുക
 
n പൗര ശാസ്‌ത്രത്തെ പ്രോത്സാഹിപ്പിക്കുക
* പരിസ്ഥിതി സംബന്ധമായ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്ര പ്രായോഗികതയിന്മേലുള്ള സ്ഥിതിവിവരങ്ങൾ സമാഹരിച്ച്‌ ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പ്രാദേശിക തലത്തിലെ ശേഷി സമാഹരണം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണം.
n ആസ്‌ട്രേലിയൻ റിവർ വാച്ച്‌ മാതൃക സ്വീകരിക്കുക.
 
വിജ്ഞാന വിതരണം
* ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഉയർന്ന വിഭഗത്തിനു മാത്രമേ ലഭിക്കുന്നുള്ളൂ. ഈ നേട്ടങ്ങൾ വിപുലമായൊരു വിഭാഗത്തിന്‌ ലഭ്യമാക്കാൻ ശ്രമിക്കണം.
 
* കാർഷികമേഖലയിൽ യന്ത്രവൽക്കരണമേർപ്പെടുത്തി തൊഴിൽ മേഖലയിലെ സമ്മർദ്ദം കുറയ്‌ക്കുകയും അത്‌ പ്രാദേശിക തലത്തിൽ ലഭ്യമാക്കുകയും വേണം.
 
* വ്യവസായ യൂണിറ്റുകളിലും ഖനികളിലും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഏർപ്പെടുത്തി അവ പുറത്തേക്ക്‌ വമിപ്പിക്കുന്ന അവശിഷ്‌ടങ്ങളെ ചെറുക്കുക.
 
* വായു, ജലം, ഭൂമി എന്നിവയുടെ മലിനീകരണം നിയന്ത്രിക്കാനും ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും നിലവിലുള്ള സാങ്കേതിക വിദ്യയുടെ ശേഷി വർദ്ധിപ്പിക്കുക
 
'''പശ്ചിമഘട്ട അതോറിട്ടിക്കുള്ള നിർദ്ദേശങ്ങൾ'''
 
* പശ്ചിമഘട്ട മേഖലയിലെ വ്യത്യസ്‌ത രംഗങ്ങളിൽ ഹരിത സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും പശ്ചിമഘട്ട അതോറിറ്റിക്കുള്ളിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
 
* മലിനീകരണം സൃഷ്‌ടിക്കുന്നവർ അതു പരിഹരിക്കാനുള്ള ചെലവ്‌ വഹിക്കണം എന്ന തത്വം സ്വീകരിച്ച്‌ ജൈവസൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ കേന്ദ്രങ്ങൾക്കാവശ്യമായ തുക സമാഹരിക്കുക.
 
* ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജൈവപരമായും സാമ്പത്തികമായും സാമൂഹ്യമായും പ്രായോഗികമായ പരിഹാരങ്ങൾ ലഭ്യമാക്കാൻ ശാസ്‌ത്ര-സാങ്കേതികശാസ്‌ത്രത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനായി ഒരു വിഷൻ സ്റ്റേറ്റ്‌മെന്റിന്‌ രൂപം നൽകുക.
 
* ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുക
 
* പൗര ശാസ്‌ത്രത്തെ പ്രോത്സാഹിപ്പിക്കുക
 
* ആസ്‌ട്രേലിയൻ റിവർ വാച്ച്‌ മാതൃക സ്വീകരിക്കുക.
 
'''വിജ്ഞാന വിതരണം'''
 
വ്യത്യസ്‌ത ഏജൻസികളിൽ നിന്നുള്ള വിജ്ഞാനം സമാഹരിച്ച്‌ ഒരു ജി ഐ എസ്‌ ഡേറ്റാ ബേസിന്‌ രൂപം നൽകുന്ന ഗോവയുടെ മേഖല പ്ലാൻ 2021 അനുകരണീയമാണ്‌. പല കാര്യങ്ങൾക്കും ഇത്‌ ഉപകാരപ്പെടും ഉദാഹരണത്തിന്‌ ഖനനമേഖലയ്‌ക്ക്‌ പുറത്തെ നിലവാരമില്ലാത്ത ഖനികൾ തിരിച്ചറിയാനും നദീതീരങ്ങളിലെ ഭൂമി കയ്യേറ്റങ്ങൾ തിരിച്ചറിയാനും മറ്റും ഇത്‌ ഉപയോഗിക്കാം.
വ്യത്യസ്‌ത ഏജൻസികളിൽ നിന്നുള്ള വിജ്ഞാനം സമാഹരിച്ച്‌ ഒരു ജി ഐ എസ്‌ ഡേറ്റാ ബേസിന്‌ രൂപം നൽകുന്ന ഗോവയുടെ മേഖല പ്ലാൻ 2021 അനുകരണീയമാണ്‌. പല കാര്യങ്ങൾക്കും ഇത്‌ ഉപകാരപ്പെടും ഉദാഹരണത്തിന്‌ ഖനനമേഖലയ്‌ക്ക്‌ പുറത്തെ നിലവാരമില്ലാത്ത ഖനികൾ തിരിച്ചറിയാനും നദീതീരങ്ങളിലെ ഭൂമി കയ്യേറ്റങ്ങൾ തിരിച്ചറിയാനും മറ്റും ഇത്‌ ഉപയോഗിക്കാം.
n വിവരാവകാശനിയമം അനുസരിച്ച്‌ ആവശ്യപ്പെടുന്ന വിവരങ്ങൾ സർക്കാർ ഏജൻസികൾ കഴിയുന്നത്ര യഥാസമയം നൽകണം.
 
n സുപ്രധാനമായ പല പ്രശ്‌നങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
* വിവരാവകാശനിയമം അനുസരിച്ച്‌ ആവശ്യപ്പെടുന്ന വിവരങ്ങൾ സർക്കാർ ഏജൻസികൾ കഴിയുന്നത്ര യഥാസമയം നൽകണം.
n വിദ്യാർത്ഥി പദ്ധതികളുടെ നിർണ്ണായ പങ്ക്‌.
 
* സുപ്രധാനമായ പല പ്രശ്‌നങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
 
* വിദ്യാർത്ഥി പദ്ധതികളുടെ നിർണ്ണായ പങ്ക്‌.
 
പരിസ്ഥിതി വിഭവങ്ങളെസംബന്ധിച്ച പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഡേറ്റാബേസ്‌ സൃഷ്‌ടിക്കണം..
പരിസ്ഥിതി വിഭവങ്ങളെസംബന്ധിച്ച പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഡേറ്റാബേസ്‌ സൃഷ്‌ടിക്കണം..
====പോഷകാഹാരവും ആരോഗ്യവും====


ആഗോളവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും ശേഷം സംഭവിച്ച സാംസ്‌ക്കാരിക വൈദേശീകരണവും ജീവിത ശൈലിയിൽ വന്ന മാറ്റവും മൂലം ജീവിത ശൈലി രോഗങ്ങൾ ജനത്തെ അലട്ടാൻ തുടങ്ങി.
ആഗോളവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും ശേഷം സംഭവിച്ച സാംസ്‌ക്കാരിക വൈദേശീകരണവും ജീവിത ശൈലിയിൽ വന്ന മാറ്റവും മൂലം ജീവിത ശൈലി രോഗങ്ങൾ ജനത്തെ അലട്ടാൻ തുടങ്ങി.
വനത്തിലെ സസ്യവിഭവങ്ങൾ നമുക്ക്‌ പാരമ്പര്യവും പ്രാദേശികവും ആരോഗ്യകരവും ജൈവ സൗഹൃദപരവുമായ നിരവധി ദൈനംദിന ഭക്ഷ്യ വിഭവങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു. ഇഢലി, ദോശ, വട, ബോണ്ട, പൊറോട്ട, ചട്ടിണി, കറി, സാമ്പാർ, രസം, അച്ചാർ, ഹൽവ, പഴച്ചാറുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.
വനത്തിലെ സസ്യവിഭവങ്ങൾ നമുക്ക്‌ പാരമ്പര്യവും പ്രാദേശികവും ആരോഗ്യകരവും ജൈവ സൗഹൃദപരവുമായ നിരവധി ദൈനംദിന ഭക്ഷ്യ വിഭവങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു. ഇഢലി, ദോശ, വട, ബോണ്ട, പൊറോട്ട, ചട്ടിണി, കറി, സാമ്പാർ, രസം, അച്ചാർ, ഹൽവ, പഴച്ചാറുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.
ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിദ്ധ്യകലവറകളിലൊന്നാണ്‌ പശ്ചിമഘട്ടം. പശ്ചിമഘട്ടവും ചേർന്നു കിടക്കുന്ന പശ്ചിമതീരവും കൂടി ഇന്ത്യയിലെ ഏറ്റവും പ്രധാന ജൈവ മേഖലയ്‌ക്ക്‌ രൂപം നൽകുന്നു. ജൈവപരവും സാമ്പത്തികവുമായ ഘടകങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്‌ പ്രകൃതിയുടെ സേവനങ്ങളിലും സാധനങ്ങളിലുമാണ്‌. ശുദ്ധവായു, വെള്ളം, ഫലഭൂയിഷ്‌ഠമായ ഭൂമി, കാലിതീറ്റ, വിറക്‌, മുള, ചൂരൽ, ഔഷധസസ്യങ്ങൾ, തേനീച്ച, മത്സ്യം, മൃഗസംരക്ഷണം തുടങ്ങി മനുഷ്യന്റെ ഭൗതികവും ആത്മീയവും, സാംസ്‌ക്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റാനുള്ളതെല്ലാം ഇതിലുൾപ്പെടുന്നു. കാലാകാലങ്ങളായുള്ള മനുഷ്യപ്രക്രിയകൾ പ്രകൃതിയുടെ ഈ ദാനത്തിന്റെ ലഭ്യതയും ആസ്വാദ്യതയും പരിമിതപ്പെടുത്തി. ആകയാൽ വികസന പ്രക്രിയ പ്രകൃതിയുടെ സേവനങ്ങളുടെയും സാധനങ്ങളുടേയും സുസ്ഥിര വിനിയോഗം ആവശ്യാധിഷ്‌ഠിതമായി പരിമിതപ്പെടേണ്ടതുണ്ട്‌. എന്നിരുന്നാലും മനുഷ്യ നിർമ്മിതമായ റോഡുകൾ, കുഴൽകിണറുകൾ, രാസവളം, കീടനാശിനി, ടെലഫോൺ, മൊബൈൽ, ഇന്റർനെറ്റ്‌, റേഡിയോ, ടി.വി. എന്നിവയെ എല്ലാം അത്‌ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിയുടെ സാധനങ്ങളും സേവനങ്ങളും സുസ്ഥിരമാകുന്നതിൽ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഗ്രാമങ്ങളിൽ ജനങ്ങളുടെ ജീവിത ഗുണമേന്മ നിലനിർത്തുന്നതിൽ ഇവയുടെ സ്ഥാനം നിർണ്ണായകമാണ്‌. അരുവികളിലെ ജലം അവർ കൃഷിഭൂമിയിൽ ജല സേചനത്തിനുപയോഗിക്കുന്നു. മത്സ്യം ആഹാരമാണ്‌. മുളയും ചൂരലും തൊഴുത്തുകൾ മേയാനും കുട്ടകൾ നെയ്യാനും ഉപയോഗിക്കുന്നു. വിറക്‌ ആഹാരം പാകം ചെയ്യാനും ഔഷധ സസ്യങ്ങൾ രോഗചികിത്സക്കും ഉപകരിക്കുന്നു. പരമ്പരാഗത വിളവുകളെ പറ്റിയുള്ള വിവരങ്ങളും വനത്തിലെ ഭക്ഷ്യസസ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധചെടികൾ, എന്നിവ സംബന്ധിച്ച അറിവും ഗ്രാമീണ ജനതയ്‌ക്കാണുള്ളത്‌. വ്യാപാരആഗോളവൽക്കരണത്തിന്റെയും പേറ്റന്റിങ്ങിന്റെയും ഈ യുഗത്തിൽ ഈ ജൈവവിഭവങ്ങളും വിജ്ഞാനവും സംരക്ഷിച്ച്‌ വാണിജ്യ ഉപയോഗത്തിലൂടെ നേട്ടമുണ്ടാക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. പ്രാദേശികമായ മൂല്യവർദ്ധിത ജൈവവസ്‌തുക്കളിൽ പായകൾ, വട്ടികൾ, അച്ചാറുകൾ, ചിരട്ടതവികൾ, മേച്ചിലോലകൾ, പാലുല്‌പന്നങ്ങൾ, പനയോലപാത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിദ്ധ്യകലവറകളിലൊന്നാണ്‌ പശ്ചിമഘട്ടം. പശ്ചിമഘട്ടവും ചേർന്നു കിടക്കുന്ന പശ്ചിമതീരവും കൂടി ഇന്ത്യയിലെ ഏറ്റവും പ്രധാന ജൈവ മേഖലയ്‌ക്ക്‌ രൂപം നൽകുന്നു. ജൈവപരവും സാമ്പത്തികവുമായ ഘടകങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്‌ പ്രകൃതിയുടെ സേവനങ്ങളിലും സാധനങ്ങളിലുമാണ്‌. ശുദ്ധവായു, വെള്ളം, ഫലഭൂയിഷ്‌ഠമായ ഭൂമി, കാലിതീറ്റ, വിറക്‌, മുള, ചൂരൽ, ഔഷധസസ്യങ്ങൾ, തേനീച്ച, മത്സ്യം, മൃഗസംരക്ഷണം തുടങ്ങി മനുഷ്യന്റെ ഭൗതികവും ആത്മീയവും, സാംസ്‌ക്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റാനുള്ളതെല്ലാം ഇതിലുൾപ്പെടുന്നു. കാലാകാലങ്ങളായുള്ള മനുഷ്യപ്രക്രിയകൾ പ്രകൃതിയുടെ ഈ ദാനത്തിന്റെ ലഭ്യതയും ആസ്വാദ്യതയും പരിമിതപ്പെടുത്തി. ആകയാൽ വികസന പ്രക്രിയ പ്രകൃതിയുടെ സേവനങ്ങളുടെയും സാധനങ്ങളുടേയും സുസ്ഥിര വിനിയോഗം ആവശ്യാധിഷ്‌ഠിതമായി പരിമിതപ്പെടേണ്ടതുണ്ട്‌. എന്നിരുന്നാലും മനുഷ്യ നിർമ്മിതമായ റോഡുകൾ, കുഴൽകിണറുകൾ, രാസവളം, കീടനാശിനി, ടെലഫോൺ, മൊബൈൽ, ഇന്റർനെറ്റ്‌, റേഡിയോ, ടി.വി. എന്നിവയെ എല്ലാം അത്‌ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിയുടെ സാധനങ്ങളും സേവനങ്ങളും സുസ്ഥിരമാകുന്നതിൽ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഗ്രാമങ്ങളിൽ ജനങ്ങളുടെ ജീവിത ഗുണമേന്മ നിലനിർത്തുന്നതിൽ ഇവയുടെ സ്ഥാനം നിർണ്ണായകമാണ്‌. അരുവികളിലെ ജലം അവർ കൃഷിഭൂമിയിൽ ജല സേചനത്തിനുപയോഗിക്കുന്നു. മത്സ്യം ആഹാരമാണ്‌. മുളയും ചൂരലും തൊഴുത്തുകൾ മേയാനും കുട്ടകൾ നെയ്യാനും ഉപയോഗിക്കുന്നു. വിറക്‌ ആഹാരം പാകം ചെയ്യാനും ഔഷധ സസ്യങ്ങൾ രോഗചികിത്സക്കും ഉപകരിക്കുന്നു. പരമ്പരാഗത വിളവുകളെ പറ്റിയുള്ള വിവരങ്ങളും വനത്തിലെ ഭക്ഷ്യസസ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധചെടികൾ, എന്നിവ സംബന്ധിച്ച അറിവും ഗ്രാമീണ ജനതയ്‌ക്കാണുള്ളത്‌. വ്യാപാരആഗോളവൽക്കരണത്തിന്റെയും പേറ്റന്റിങ്ങിന്റെയും ഈ യുഗത്തിൽ ഈ ജൈവവിഭവങ്ങളും വിജ്ഞാനവും സംരക്ഷിച്ച്‌ വാണിജ്യ ഉപയോഗത്തിലൂടെ നേട്ടമുണ്ടാക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. പ്രാദേശികമായ മൂല്യവർദ്ധിത ജൈവവസ്‌തുക്കളിൽ പായകൾ, വട്ടികൾ, അച്ചാറുകൾ, ചിരട്ടതവികൾ, മേച്ചിലോലകൾ, പാലുല്‌പന്നങ്ങൾ, പനയോലപാത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
വനത്തിലെ പഴങ്ങൾ, കുമിൾ, മറ്റ്‌ ഇല വർഗ്ഗങ്ങൾ, വെള്ളരി, മത്തൻ, തണ്ണിമത്തൻ തുടങ്ങി ജലാംശം കൂടിയ പച്ചക്കറി ഇനങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന്‌ മുതൽക്കൂട്ടാണ്‌. വെള്ളരി സൗന്ദര്യവർദ്ധക വസ്‌തുവാണ്‌, നാരുള്ള ഭക്ഷ്യവസ്‌തുക്കൾ മലബന്ധവും കൊളസ്‌ട്രോളും ഒഴിവാക്കും. പഴവർഗ്ഗങ്ങൽ, പച്ചക്കറികൾ, ധാന്യങ്ങൾ,പയറുവർഗ്ഗങ്ങൾ എന്നിവയിലെല്ലാം നാരുണ്ട്‌.
വനത്തിലെ പഴങ്ങൾ, കുമിൾ, മറ്റ്‌ ഇല വർഗ്ഗങ്ങൾ, വെള്ളരി, മത്തൻ, തണ്ണിമത്തൻ തുടങ്ങി ജലാംശം കൂടിയ പച്ചക്കറി ഇനങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന്‌ മുതൽക്കൂട്ടാണ്‌. വെള്ളരി സൗന്ദര്യവർദ്ധക വസ്‌തുവാണ്‌, നാരുള്ള ഭക്ഷ്യവസ്‌തുക്കൾ മലബന്ധവും കൊളസ്‌ട്രോളും ഒഴിവാക്കും. പഴവർഗ്ഗങ്ങൽ, പച്ചക്കറികൾ, ധാന്യങ്ങൾ,പയറുവർഗ്ഗങ്ങൾ എന്നിവയിലെല്ലാം നാരുണ്ട്‌.
കാലം കഴിയും തോറും ഭൂവിനിയോഗത്തിന്റെയും കൃഷിയുടെയും ഘടനയിൽ സംഭവിക്കുന്ന മാറ്റം ജൈവവ്യവസ്ഥാ സേവനങ്ങളേയും ബാധിക്കുന്നുണ്ട്‌. നെല്ല്‌ പലതരത്തിലുണ്ട്‌. ആദായത്തിന്റെ കാര്യത്തിൽ നെല്ലാണ്‌ ഏറ്റവും മോശമെന്നതിനാൽ നെല്ലിന്റെ സ്ഥാനം മറ്റ്‌ ധാന്യങ്ങൾ കയ്യടക്കുന്നു. ഇതിനു പുറമേ പുതിയ കൃഷിരീതികൾ രാസവളത്തിന്റെയും കീടനാശിനികളുടെയും ജലസേചനത്തിന്റെയും അളവ്‌ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌. അടയ്‌ക്ക, നാളികേരം, കശുവണ്ടി തുടങ്ങിയ ഏക വിളതോട്ടങ്ങൾ കൂടുതൽ പ്രദേശം കയ്യടക്കുന്നതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനം കുറയുന്നു. മുൻപ്‌ ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളും കുറ്റിക്കാടുകളും മേച്ചിൽപുറങ്ങളുമായിരുന്ന സ്ഥലങ്ങൾ കാറ്റാടി, അക്കേഷ്യ, റബ്ബർ തോട്ടങ്ങളായി മാറിയതോടെ കാലിവളർത്തൽ ഗണ്യമായി കുറഞ്ഞു. ജൈവവളത്തിന്റെ ലഭ്യതയിലും ഇത്‌ കുറവുണ്ടാക്കി.
കാലം കഴിയും തോറും ഭൂവിനിയോഗത്തിന്റെയും കൃഷിയുടെയും ഘടനയിൽ സംഭവിക്കുന്ന മാറ്റം ജൈവവ്യവസ്ഥാ സേവനങ്ങളേയും ബാധിക്കുന്നുണ്ട്‌. നെല്ല്‌ പലതരത്തിലുണ്ട്‌. ആദായത്തിന്റെ കാര്യത്തിൽ നെല്ലാണ്‌ ഏറ്റവും മോശമെന്നതിനാൽ നെല്ലിന്റെ സ്ഥാനം മറ്റ്‌ ധാന്യങ്ങൾ കയ്യടക്കുന്നു. ഇതിനു പുറമേ പുതിയ കൃഷിരീതികൾ രാസവളത്തിന്റെയും കീടനാശിനികളുടെയും ജലസേചനത്തിന്റെയും അളവ്‌ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌. അടയ്‌ക്ക, നാളികേരം, കശുവണ്ടി തുടങ്ങിയ ഏക വിളതോട്ടങ്ങൾ കൂടുതൽ പ്രദേശം കയ്യടക്കുന്നതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനം കുറയുന്നു. മുൻപ്‌ ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളും കുറ്റിക്കാടുകളും മേച്ചിൽപുറങ്ങളുമായിരുന്ന സ്ഥലങ്ങൾ കാറ്റാടി, അക്കേഷ്യ, റബ്ബർ തോട്ടങ്ങളായി മാറിയതോടെ കാലിവളർത്തൽ ഗണ്യമായി കുറഞ്ഞു. ജൈവവളത്തിന്റെ ലഭ്യതയിലും ഇത്‌ കുറവുണ്ടാക്കി.
പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥ, വിശുദ്ധവനം, വിശുദ്ധനദി, പുണ്യതീർത്ഥം, കാവ്‌, വിശുദ്ധസസ്യങ്ങൾ, വിശുദ്ധമൃഗങ്ങൾ തുടങ്ങി നിരവധി സാംസാക്കാരിക ,സംവിധാനങ്ങൾ നിലനിർത്തുന്നുണ്ട്‌. ഇവയിൽ പലതും വന്യമൃഗങ്ങളേയും സർപ്പങ്ങളേയും മത്സ്യങ്ങളേയും സസ്യങ്ങളേയും വൃക്ഷങ്ങളേയുമെല്ലാം കാത്തു സൂക്ഷിക്കുന്ന സംവിധാനങ്ങളാണ്‌. ദൈവികം കല്‌പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ ആരും നശിപ്പിക്കുന്നില്ല. പ്രത്യേക സാമ്പത്തിക മേഖലകൾക്കു വേണ്ടി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ കാർഷിക ഉല്‌പാദനക്ഷമതയെ വളരെയേറെ ദോഷകരമായി ബാധിക്കുന്നു. ഇതു മൂലം നശിപ്പിക്കപ്പെടുന്ന വിശുദ്ധവനങ്ങൾ നിരവധി തദ്ദേശീയ വൃക്ഷങ്ങളുടേയും സസ്യലതാദികളുടേയും വംശനാശത്തിന്‌ ഇടയാക്കുന്നു.
പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥ, വിശുദ്ധവനം, വിശുദ്ധനദി, പുണ്യതീർത്ഥം, കാവ്‌, വിശുദ്ധസസ്യങ്ങൾ, വിശുദ്ധമൃഗങ്ങൾ തുടങ്ങി നിരവധി സാംസാക്കാരിക ,സംവിധാനങ്ങൾ നിലനിർത്തുന്നുണ്ട്‌. ഇവയിൽ പലതും വന്യമൃഗങ്ങളേയും സർപ്പങ്ങളേയും മത്സ്യങ്ങളേയും സസ്യങ്ങളേയും വൃക്ഷങ്ങളേയുമെല്ലാം കാത്തു സൂക്ഷിക്കുന്ന സംവിധാനങ്ങളാണ്‌. ദൈവികം കല്‌പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ ആരും നശിപ്പിക്കുന്നില്ല. പ്രത്യേക സാമ്പത്തിക മേഖലകൾക്കു വേണ്ടി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ കാർഷിക ഉല്‌പാദനക്ഷമതയെ വളരെയേറെ ദോഷകരമായി ബാധിക്കുന്നു. ഇതു മൂലം നശിപ്പിക്കപ്പെടുന്ന വിശുദ്ധവനങ്ങൾ നിരവധി തദ്ദേശീയ വൃക്ഷങ്ങളുടേയും സസ്യലതാദികളുടേയും വംശനാശത്തിന്‌ ഇടയാക്കുന്നു.
ജൈവവ്യവസ്ഥാസേവനങ്ങളും സാധനങ്ങളും മനുഷ്യജീവിതത്തെ നിലനിർത്തുകയും ആവശ്യങ്ങൾ സഫലീകരിക്കുകയും ചെയ്യുന്നു. ഇവയെ നിത്യവൃത്തി സേവനങ്ങൾ അതായത്‌ ആഹാരം, വെള്ളം, നാരുകൾ, ഇന്ധനം മറ്റ്‌ ഉല്‌പന്നങ്ങൾ എന്നും, `പിന്തുണ സേവനങ്ങൾ' അതായത്‌ ജൈവവൈവിദ്ധ്യം, മണ്ണ്‌ രൂപീകരണം, പരാഗണം, മാലിന്യസംസ്‌ക്കരണം. പോഷകസംക്രമണം, എന്നും ?`സംപുഷ്‌ടീകരണ സേവനം' അതായത്‌ സാമൂഹ്യ ബന്ധങ്ങൾ, സാംസ്‌ക്കാരിക പൈതൃകം എന്നും തരംതിരിക്കാം.
ജൈവവ്യവസ്ഥാസേവനങ്ങളും സാധനങ്ങളും മനുഷ്യജീവിതത്തെ നിലനിർത്തുകയും ആവശ്യങ്ങൾ സഫലീകരിക്കുകയും ചെയ്യുന്നു. ഇവയെ നിത്യവൃത്തി സേവനങ്ങൾ അതായത്‌ ആഹാരം, വെള്ളം, നാരുകൾ, ഇന്ധനം മറ്റ്‌ ഉല്‌പന്നങ്ങൾ എന്നും, `പിന്തുണ സേവനങ്ങൾ' അതായത്‌ ജൈവവൈവിദ്ധ്യം, മണ്ണ്‌ രൂപീകരണം, പരാഗണം, മാലിന്യസംസ്‌ക്കരണം. പോഷകസംക്രമണം, എന്നും ?`സംപുഷ്‌ടീകരണ സേവനം' അതായത്‌ സാമൂഹ്യ ബന്ധങ്ങൾ, സാംസ്‌ക്കാരിക പൈതൃകം എന്നും തരംതിരിക്കാം.
പോഷക ആവശ്യങ്ങൾ വ്യക്തിഗതമാണ്‌. ഇത്‌ പ്രായം, സ്‌തീ-പുരുഷവ്യത്യാസം, അദ്ധ്വാനം, ആന്തരിക പ്രവർത്തനനില, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരാൾക്ക്‌ ഒരു ദിവസം ആവശ്യമുള്ള ഊർജ്ജം കുറഞ്ഞത്‌ 1500 കലോറിയാണെങ്കിലും, കൂടിയത്‌ 3000 കലോറിയാണെങ്കിലും ആഹാരത്തിന്റെ അനുപാതം ഏറെക്കുറെ ഒന്നു തന്നെയായിരിക്കും. വിവിധ ആഹാരങ്ങൾ യുക്തി സഹമായ അനുപാതത്തിൽ കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകം ലഭിക്കും. പശ്ചിമഘട്ടത്തിലെ പാരമ്പര്യ ആഹാരവിഭവങ്ങളുടെ വൈവിദ്ധ്യത്തെ സംരക്ഷിച്ചാൽ പോഷക സുരക്ഷിതത്വവും പ്രദേശവാസികളുടെ ആരോഗ്യവും ഉറപ്പു വരുത്താൻ കഴിയും.
പോഷക ആവശ്യങ്ങൾ വ്യക്തിഗതമാണ്‌. ഇത്‌ പ്രായം, സ്‌തീ-പുരുഷവ്യത്യാസം, അദ്ധ്വാനം, ആന്തരിക പ്രവർത്തനനില, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരാൾക്ക്‌ ഒരു ദിവസം ആവശ്യമുള്ള ഊർജ്ജം കുറഞ്ഞത്‌ 1500 കലോറിയാണെങ്കിലും, കൂടിയത്‌ 3000 കലോറിയാണെങ്കിലും ആഹാരത്തിന്റെ അനുപാതം ഏറെക്കുറെ ഒന്നു തന്നെയായിരിക്കും. വിവിധ ആഹാരങ്ങൾ യുക്തി സഹമായ അനുപാതത്തിൽ കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകം ലഭിക്കും. പശ്ചിമഘട്ടത്തിലെ പാരമ്പര്യ ആഹാരവിഭവങ്ങളുടെ വൈവിദ്ധ്യത്തെ സംരക്ഷിച്ചാൽ പോഷക സുരക്ഷിതത്വവും പ്രദേശവാസികളുടെ ആരോഗ്യവും ഉറപ്പു വരുത്താൻ കഴിയും.
=== പശ്ചിമഘട്ടത്തിലെ ബഹുതലഭരണം===


പശ്ചിമഘട്ടത്തിലെ ഭരണം സങ്കീർണ്ണമാണ്‌. ഇതിന്‌ ബഹുതലത്തിലും ബഹു ഘടകങ്ങൾ ഉൾപ്പെട്ടതുമായ സ്ഥാപനങ്ങൾ ആവശ്യമാണ്‌. അതായത്‌ തീരുമാനങ്ങൾ എടുക്കുന്നതിന്‌ പലതരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ നമുക്കാവശ്യമാണ്‌. ഇവ വിജ്ഞാനകേന്ദ്രങ്ങളെ പറ്റി ചിന്തിക്കാനും സാമൂഹ്യ ബന്ധങ്ങൾക്കും മത്സര താല്‌പര്യങ്ങൾക്കും സഹായിക്കുന്നു.
പശ്ചിമഘട്ടത്തിലെ ഭരണം സങ്കീർണ്ണമാണ്‌. ഇതിന്‌ ബഹുതലത്തിലും ബഹു ഘടകങ്ങൾ ഉൾപ്പെട്ടതുമായ സ്ഥാപനങ്ങൾ ആവശ്യമാണ്‌. അതായത്‌ തീരുമാനങ്ങൾ എടുക്കുന്നതിന്‌ പലതരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ നമുക്കാവശ്യമാണ്‌. ഇവ വിജ്ഞാനകേന്ദ്രങ്ങളെ പറ്റി ചിന്തിക്കാനും സാമൂഹ്യ ബന്ധങ്ങൾക്കും മത്സര താല്‌പര്യങ്ങൾക്കും സഹായിക്കുന്നു.
നിയന്ത്രണങ്ങളുടെ അമിത കേന്ദ്രീകരണം നന്നല്ല. അപര്യാപ്‌തമായ അവലോകനം, പരിസ്ഥിതി നിയന്ത്രണങ്ങളെ സംബന്ധിച്ച അപൂർണ്ണമായ ധാരണ എന്നിവ അപര്യാപ്‌തമായ പരിസ്ഥിതി ഫലങ്ങൾക്കിടയാക്കി. വികേന്ദ്രീകൃത സ്ഥാപനങ്ങളുടെ കാര്യത്തിൽ അപര്യാപ്‌തമായ നിയന്ത്രണശേഷിക്കു പുറമെ നിയന്ത്രകരും നിയന്ത്രിക്കപ്പെടുന്നവരും തമ്മിലുള്ള താല്‌പര്യസംഘർഷം പരിസ്ഥിതിപരമായും സാമൂഹ്യമായും തൃപ്‌തികരമല്ലാത്ത ഫലങ്ങൾ സൃഷ്‌ടിച്ചു. നാം ഉദ്ദേശിക്കുന്ന ഫലം നേടി എടുക്കുവാൻ വേണ്ടി നിയമപരമായ ചട്ടങ്ങൾക്കതീതമായ ഭരണരീതിയും പ്രക്രിയകളും മാനദണ്‌ഡങ്ങൾക്കും ഒപ്പം, കൂടുതൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കണമെന്ന്‌ ഇത്‌ നമ്മോടാവശ്യപ്പെടുന്നു.
നിയന്ത്രണങ്ങളുടെ അമിത കേന്ദ്രീകരണം നന്നല്ല. അപര്യാപ്‌തമായ അവലോകനം, പരിസ്ഥിതി നിയന്ത്രണങ്ങളെ സംബന്ധിച്ച അപൂർണ്ണമായ ധാരണ എന്നിവ അപര്യാപ്‌തമായ പരിസ്ഥിതി ഫലങ്ങൾക്കിടയാക്കി. വികേന്ദ്രീകൃത സ്ഥാപനങ്ങളുടെ കാര്യത്തിൽ അപര്യാപ്‌തമായ നിയന്ത്രണശേഷിക്കു പുറമെ നിയന്ത്രകരും നിയന്ത്രിക്കപ്പെടുന്നവരും തമ്മിലുള്ള താല്‌പര്യസംഘർഷം പരിസ്ഥിതിപരമായും സാമൂഹ്യമായും തൃപ്‌തികരമല്ലാത്ത ഫലങ്ങൾ സൃഷ്‌ടിച്ചു. നാം ഉദ്ദേശിക്കുന്ന ഫലം നേടി എടുക്കുവാൻ വേണ്ടി നിയമപരമായ ചട്ടങ്ങൾക്കതീതമായ ഭരണരീതിയും പ്രക്രിയകളും മാനദണ്‌ഡങ്ങൾക്കും ഒപ്പം, കൂടുതൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കണമെന്ന്‌ ഇത്‌ നമ്മോടാവശ്യപ്പെടുന്നു.
സങ്കീർണ്ണതകളെ കൈകാര്യം ചെയ്യുന്നതിന്‌ ചുറ്റുമുള്ള മാറ്റങ്ങളോടും സമ്മർദ്ദങ്ങളോടും ഇഴുകി ചേരുന്ന സ്ഥാപനങ്ങൾ നമുക്കാവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ പശ്ചിമഘട്ടത്തിൽ വിഭവങ്ങളും പരിസ്ഥിതി ഫെഡറലിസവും ശക്തിപ്പെടണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌. ബഹുവിധ കേന്ദ്രീകൃത ഭരണരീതിയും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള നിവരധി കേന്ദ്രങ്ങളും ഉണ്ടാകണം. പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങളും പഠനവും സഹകരണവും സമ്മർദ്ദങ്ങളോടും മാറ്റങ്ങളോടും ജൈവ വ്യവസ്ഥയ്‌ക്ക്‌ ഒത്തു പോകാനുള്ള കഴിവും ഇതു മൂലം കൈവരും. ``മനുഷ്യനിലെ നന്മ പുറത്തു കൊണ്ടു വരാൻ വേണ്ട സ്ഥാപനങ്ങളുടെ വികസനത്തെ സഹായിക്കുകയാണ്‌' പശ്ചിമഘട്ട അതോറിറ്റിയുടെ മുഖ്യ കടമ എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.
സങ്കീർണ്ണതകളെ കൈകാര്യം ചെയ്യുന്നതിന്‌ ചുറ്റുമുള്ള മാറ്റങ്ങളോടും സമ്മർദ്ദങ്ങളോടും ഇഴുകി ചേരുന്ന സ്ഥാപനങ്ങൾ നമുക്കാവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ പശ്ചിമഘട്ടത്തിൽ വിഭവങ്ങളും പരിസ്ഥിതി ഫെഡറലിസവും ശക്തിപ്പെടണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌. ബഹുവിധ കേന്ദ്രീകൃത ഭരണരീതിയും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള നിവരധി കേന്ദ്രങ്ങളും ഉണ്ടാകണം. പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങളും പഠനവും സഹകരണവും സമ്മർദ്ദങ്ങളോടും മാറ്റങ്ങളോടും ജൈവ വ്യവസ്ഥയ്‌ക്ക്‌ ഒത്തു പോകാനുള്ള കഴിവും ഇതു മൂലം കൈവരും. ``മനുഷ്യനിലെ നന്മ പുറത്തു കൊണ്ടു വരാൻ വേണ്ട സ്ഥാപനങ്ങളുടെ വികസനത്തെ സഹായിക്കുകയാണ്‌' പശ്ചിമഘട്ട അതോറിറ്റിയുടെ മുഖ്യ കടമ എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.
സമിതി റിഷോർട്ടിന്റെ ഈ ഭാഗത്ത്‌ ഭരണസംബന്ധമായ പ്രശ്‌നങ്ങൾക്കാണ്‌ ഊന്നൽ നൽകുന്നത്‌. തുടർന്ന്‌ വർദ്ധിച്ച സാമൂഹ്യസൗഹാർദ്ദം നേടാൻ പര്യാപ്‌തമായ ബഹു കേന്ദ്രീകൃത ഭരണസംവിധാനത്തിന്‌ വേണ്ട പ്രത്യേക നടപടികൾ ശുപാർശ ചെയ്യുന്നു. പശ്ചിമഘട്ടത്തിൽ കൂടുതൽ യുക്തമായ സംരക്ഷണ വികസനപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പങ്കും ഇവിടെ ചർച്ച ചെയ്യുന്നു. പശ്ചിഘട്ടത്തിലെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിക്കാൻ ജനങ്ങളേയും സമൂഹത്തേയും കമ്പനികളേയും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന നിർദ്ദേശത്തോടു കൂടി ഇത്‌ അവസാനിക്കുന്നു.
സമിതി റിഷോർട്ടിന്റെ ഈ ഭാഗത്ത്‌ ഭരണസംബന്ധമായ പ്രശ്‌നങ്ങൾക്കാണ്‌ ഊന്നൽ നൽകുന്നത്‌. തുടർന്ന്‌ വർദ്ധിച്ച സാമൂഹ്യസൗഹാർദ്ദം നേടാൻ പര്യാപ്‌തമായ ബഹു കേന്ദ്രീകൃത ഭരണസംവിധാനത്തിന്‌ വേണ്ട പ്രത്യേക നടപടികൾ ശുപാർശ ചെയ്യുന്നു. പശ്ചിമഘട്ടത്തിൽ കൂടുതൽ യുക്തമായ സംരക്ഷണ വികസനപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പങ്കും ഇവിടെ ചർച്ച ചെയ്യുന്നു. പശ്ചിഘട്ടത്തിലെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിക്കാൻ ജനങ്ങളേയും സമൂഹത്തേയും കമ്പനികളേയും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന നിർദ്ദേശത്തോടു കൂടി ഇത്‌ അവസാനിക്കുന്നു.
'''ഭരണസംവിധാനത്തിലെ പോരായ്മകൾ'''


ഭരണസംവിധാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന്‌ സമിതിക്ക്‌ ബോദ്ധ്യമായി. സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പലരും ഇത്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചില പ്രധാന മേഖലകളാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.
ഭരണസംവിധാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന്‌ സമിതിക്ക്‌ ബോദ്ധ്യമായി. സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പലരും ഇത്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചില പ്രധാന മേഖലകളാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3495" എന്ന താളിൽനിന്ന് ശേഖരിച്ചത്