"പുത്തൽ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായമേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(''''പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
'''പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും'''
'''കേരള സ്വാശ്രയ സമിതി'''


'''കേരള സ്വാശ്രയ സമിതി'''
== ആമുഖം==


പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും


ആമുഖം


സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യാ ഗവൺമെന്റ് ഇന്നുവരെ തുടർന്നുപോന്ന സാമ്പത്തിക നയങ്ങളെല്ലാം തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. നമ്മുടെ വ്യവസായ നയം, വ്യാപാര നയം, ധന നയം, ബജറ്റ് നയം എന്നിവയുടെയെല്ലാം അലകും പിടിയും ഇതിനകം മാറിക്കഴിഞ്ഞു. സമ്പദ്ഘടനയെ ഉയർന്ന വളർച്ചാ നിരക്കിലേയ്ക്ക് നയിക്കുവാനും അന്താരാഷ്ട്ര സമ്പദ്ഘടനയുമായി 'സംയോജിപ്പിക്കുവാനും' മറ്റും വേണ്ടിയാണ് ഈ മാറ്റങ്ങളത്രയും എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ഇതല്ല യാഥാർത്ഥ്യം. രാജ്യത്തെ പത്തു ശതമാനത്തോളം വരുന്ന ധനിക ന്യൂനപക്ഷത്തിനു വേണ്ടി ആഢംബര ഉപഭോഗ വസ്തുക്കളും, സാങ്കേതിക വിദ്യകളും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി ഇറക്കുമതി ചെയ്തതു മൂലം ഒരു വൻ വിദേശ വിനിമയ പ്രതിസന്ധി സംജാതമായി. ഈ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ എന്ന ഭാവേന ഐ. എം. എഫ്, ലോകബാങ്ക് ഉൾപ്പെടെയുള്ള അനേകം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗവൺമെന്റ് വൻതോതിൽ കടമെടുത്തു കൊണ്ടിരിയ്ക്കുന്നു. ഈ കടത്തിന്റെ നിബന്ധനകൾ എന്ന നിലയിലാണ് ഇന്ത്യ ഇതേവരെ തുടർന്നു പോന്ന സാമ്പത്തിക നയങ്ങൾ മുഴുവൻ തിരുത്തി എഴുതിക്കൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യാ ഗവൺമെന്റ് ഇന്നുവരെ തുടർന്നുപോന്ന സാമ്പത്തിക നയങ്ങളെല്ലാം തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. നമ്മുടെ വ്യവസായ നയം, വ്യാപാര നയം, ധന നയം, ബജറ്റ് നയം എന്നിവയുടെയെല്ലാം അലകും പിടിയും ഇതിനകം മാറിക്കഴിഞ്ഞു. സമ്പദ്ഘടനയെ ഉയർന്ന വളർച്ചാ നിരക്കിലേയ്ക്ക് നയിക്കുവാനും അന്താരാഷ്ട്ര സമ്പദ്ഘടനയുമായി 'സംയോജിപ്പിക്കുവാനും' മറ്റും വേണ്ടിയാണ് ഈ മാറ്റങ്ങളത്രയും എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ഇതല്ല യാഥാർത്ഥ്യം. രാജ്യത്തെ പത്തു ശതമാനത്തോളം വരുന്ന ധനിക ന്യൂനപക്ഷത്തിനു വേണ്ടി ആഢംബര ഉപഭോഗ വസ്തുക്കളും, സാങ്കേതിക വിദ്യകളും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി ഇറക്കുമതി ചെയ്തതു മൂലം ഒരു വൻ വിദേശ വിനിമയ പ്രതിസന്ധി സംജാതമായി. ഈ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ എന്ന ഭാവേന ഐ. എം. എഫ്, ലോകബാങ്ക് ഉൾപ്പെടെയുള്ള അനേകം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗവൺമെന്റ് വൻതോതിൽ കടമെടുത്തു കൊണ്ടിരിയ്ക്കുന്നു. ഈ കടത്തിന്റെ നിബന്ധനകൾ എന്ന നിലയിലാണ് ഇന്ത്യ ഇതേവരെ തുടർന്നു പോന്ന സാമ്പത്തിക നയങ്ങൾ മുഴുവൻ തിരുത്തി എഴുതിക്കൊണ്ടിരിക്കുന്നത്.

23:10, 12 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സ്വാശ്രയ സമിതി

ആമുഖം

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യാ ഗവൺമെന്റ് ഇന്നുവരെ തുടർന്നുപോന്ന സാമ്പത്തിക നയങ്ങളെല്ലാം തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. നമ്മുടെ വ്യവസായ നയം, വ്യാപാര നയം, ധന നയം, ബജറ്റ് നയം എന്നിവയുടെയെല്ലാം അലകും പിടിയും ഇതിനകം മാറിക്കഴിഞ്ഞു. സമ്പദ്ഘടനയെ ഉയർന്ന വളർച്ചാ നിരക്കിലേയ്ക്ക് നയിക്കുവാനും അന്താരാഷ്ട്ര സമ്പദ്ഘടനയുമായി 'സംയോജിപ്പിക്കുവാനും' മറ്റും വേണ്ടിയാണ് ഈ മാറ്റങ്ങളത്രയും എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ഇതല്ല യാഥാർത്ഥ്യം. രാജ്യത്തെ പത്തു ശതമാനത്തോളം വരുന്ന ധനിക ന്യൂനപക്ഷത്തിനു വേണ്ടി ആഢംബര ഉപഭോഗ വസ്തുക്കളും, സാങ്കേതിക വിദ്യകളും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി ഇറക്കുമതി ചെയ്തതു മൂലം ഒരു വൻ വിദേശ വിനിമയ പ്രതിസന്ധി സംജാതമായി. ഈ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ എന്ന ഭാവേന ഐ. എം. എഫ്, ലോകബാങ്ക് ഉൾപ്പെടെയുള്ള അനേകം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗവൺമെന്റ് വൻതോതിൽ കടമെടുത്തു കൊണ്ടിരിയ്ക്കുന്നു. ഈ കടത്തിന്റെ നിബന്ധനകൾ എന്ന നിലയിലാണ് ഇന്ത്യ ഇതേവരെ തുടർന്നു പോന്ന സാമ്പത്തിക നയങ്ങൾ മുഴുവൻ തിരുത്തി എഴുതിക്കൊണ്ടിരിക്കുന്നത്.