അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:37, 17 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
(' കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:


കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.
കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.
`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.
`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.
കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട. തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.
കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട. തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.
ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്‌. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കട്ടെ.
ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്‌. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കട്ടെ.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


                                                            കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌




വരി 13: വരി 16:




ബോധന മാധ്യമം മാതൃഭാഷയിൽ
===ആമുഖം===
 
മലയാളികളായ നാം മാതൃഭാഷ പഠിപ്പിക്കണമെന്ന്‌ മുറവിളികൂട്ടേണ്ട ഗതികേടിലാണ്‌. `മലയാളഭാഷ പഠിക്കുന്നത്‌ `സ്റ്റാറ്റസി'നു മോശമായിക്കൊണ്ടിരിക്കുന്നു. പദവിയുടേയും മതസാമുദായികഘടകങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഇംഗ്ലീഷും സംസ്‌കൃതവും അറബിക്കും ഹിന്ദിയുമെല്ലാം പ്രാഥമിക തലത്തിൽ തന്നെ പഠിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽപോലും ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറികൾ ഫാഷനാകുകയാണ്‌. പ്രൈമറി തലത്തിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം വർധിക്കുന്നു. വൻനഗരങ്ങളിലെ ഉപരിവർഗം മലയാളത്തിലെ നിരക്ഷരതയെ പ്രോൽസാഹിപ്പിക്കുന്ന അവസ്ഥ ഇന്നുണ്ട്‌.
മലയാളികളായ നാം മാതൃഭാഷ പഠിപ്പിക്കണമെന്ന്‌ മുറവിളികൂട്ടേണ്ട ഗതികേടിലാണ്‌. `മലയാളഭാഷ പഠിക്കുന്നത്‌ `സ്റ്റാറ്റസി'നു മോശമായിക്കൊണ്ടിരിക്കുന്നു. പദവിയുടേയും മതസാമുദായികഘടകങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഇംഗ്ലീഷും സംസ്‌കൃതവും അറബിക്കും ഹിന്ദിയുമെല്ലാം പ്രാഥമിക തലത്തിൽ തന്നെ പഠിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽപോലും ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറികൾ ഫാഷനാകുകയാണ്‌. പ്രൈമറി തലത്തിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം വർധിക്കുന്നു. വൻനഗരങ്ങളിലെ ഉപരിവർഗം മലയാളത്തിലെ നിരക്ഷരതയെ പ്രോൽസാഹിപ്പിക്കുന്ന അവസ്ഥ ഇന്നുണ്ട്‌.
അരനൂറ്റാണ്ടിനുമുമ്പ്‌ കേരളത്തിലുണ്ടായിരുന്ന അവസ്ഥയിൽനിന്നു തികച്ചും വ്യത്യസ്‌തമാണിത്‌. അന്ന്‌ മലയാളഭാഷാപഠനവും വിഷയങ്ങളുടെ മലയാളത്തിലുള്ള പഠനവും പൂർണമായി അംഗീകൃതമായിരുന്നു. വിവിധ മീഡിയം സ്‌കൂളുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന്‌ മലയാളഭാഷ എങ്ങിനെ പരിഷ്‌കരിക്കാമെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ വിവിധ വൈജ്ഞാനിക ശാഖകളിലൂടെ എണ്ണപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലാക്കാൻ ശ്രമം നടന്നു. എൻ.ബി.എസ്‌, കറന്റ്‌ ബുക്‌സ്‌ മുതലായ പ്രസിദ്ധീകരണശാലകളുടെ പഴയ കാറ്റലോഗുകളിൽ ഉൾപ്പടുത്തിയ പുസ്‌തകങ്ങൾ വലിയ ശതമാനം വിവർത്തനങ്ങളാണ്‌. എല്ലാ വൈജ്ഞാനിക മേഖലകളിലും സ്വതന്ത്രകൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമം നടന്നു. എൻ.വി. കൃഷ്‌ണവാര്യരുടെ പത്രാധിപത്യത്തിൽ അറുപതുകളിൽ പുറത്തുവന്നിരുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഇതിൽ മുൻകൈടെയടുത്തു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റിയൂട്ടും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗവും ഈ ശ്രമങ്ങളുടെ തുടർച്ചയാണ്‌. ഇത്തരത്തിൽപെട്ട പ്രസിദ്ധീകരണങ്ങൾക്കെല്ലാം ധാരാളം വായനക്കാരുണ്ടായിരുന്നു.
അരനൂറ്റാണ്ടിനുമുമ്പ്‌ കേരളത്തിലുണ്ടായിരുന്ന അവസ്ഥയിൽനിന്നു തികച്ചും വ്യത്യസ്‌തമാണിത്‌. അന്ന്‌ മലയാളഭാഷാപഠനവും വിഷയങ്ങളുടെ മലയാളത്തിലുള്ള പഠനവും പൂർണമായി അംഗീകൃതമായിരുന്നു. വിവിധ മീഡിയം സ്‌കൂളുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന്‌ മലയാളഭാഷ എങ്ങിനെ പരിഷ്‌കരിക്കാമെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ വിവിധ വൈജ്ഞാനിക ശാഖകളിലൂടെ എണ്ണപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലാക്കാൻ ശ്രമം നടന്നു. എൻ.ബി.എസ്‌, കറന്റ്‌ ബുക്‌സ്‌ മുതലായ പ്രസിദ്ധീകരണശാലകളുടെ പഴയ കാറ്റലോഗുകളിൽ ഉൾപ്പടുത്തിയ പുസ്‌തകങ്ങൾ വലിയ ശതമാനം വിവർത്തനങ്ങളാണ്‌. എല്ലാ വൈജ്ഞാനിക മേഖലകളിലും സ്വതന്ത്രകൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമം നടന്നു. എൻ.വി. കൃഷ്‌ണവാര്യരുടെ പത്രാധിപത്യത്തിൽ അറുപതുകളിൽ പുറത്തുവന്നിരുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഇതിൽ മുൻകൈടെയടുത്തു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റിയൂട്ടും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗവും ഈ ശ്രമങ്ങളുടെ തുടർച്ചയാണ്‌. ഇത്തരത്തിൽപെട്ട പ്രസിദ്ധീകരണങ്ങൾക്കെല്ലാം ധാരാളം വായനക്കാരുണ്ടായിരുന്നു.
ഭാഷാമാധ്യമത്തിന്റെ അപചയം
 
===ഭാഷാമാധ്യമത്തിന്റെ അപചയം===
 
മേൽപറഞ്ഞ സംഘടനകളുടേയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ശ്രമഫലമായി എല്ലാ സാഹിത്യവൈജ്ഞാനിക ശാഖകളിലും പെട്ട പുസ്‌തകങ്ങൾ മലയാളഭാഷയിലുണ്ടായിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും നിരവധിയുണ്ട്‌. സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും പ്രവർത്തിക്കുന്നുണ്ട്‌. സങ്കീർണ്ണമായ ശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ പദാവലിയും ശൈലിയും രൂപപ്പെട്ടുവരികയാണ്‌. ഇക്കാര്യത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്‌.
മേൽപറഞ്ഞ സംഘടനകളുടേയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ശ്രമഫലമായി എല്ലാ സാഹിത്യവൈജ്ഞാനിക ശാഖകളിലും പെട്ട പുസ്‌തകങ്ങൾ മലയാളഭാഷയിലുണ്ടായിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും നിരവധിയുണ്ട്‌. സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും പ്രവർത്തിക്കുന്നുണ്ട്‌. സങ്കീർണ്ണമായ ശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ പദാവലിയും ശൈലിയും രൂപപ്പെട്ടുവരികയാണ്‌. ഇക്കാര്യത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്‌.
പക്ഷേ, ഈ ശ്രമങ്ങളൊന്നും മലയാളഭാഷാ പഠനത്തിന്റെ വളർച്ചയിലേക്കു നയിച്ചിട്ടില്ല. മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയിലാണ്‌ വളർന്നുവരുന്നത്‌. `സ്റ്റാറ്റസ്‌ ബോധമില്ലാത്ത, ഗൗരവത്തിൽ ചന്തിക്കുന്ന ആളുകൾ പോലും ഇന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്‌. മലയാളഭാഷയ്‌ക്കുവേണ്ടി എന്തൊക്കെ ശബ്‌ദമുണ്ടാക്കിയാലും ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ മറ്റുമാർഗമില്ലെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്‌.'
പക്ഷേ, ഈ ശ്രമങ്ങളൊന്നും മലയാളഭാഷാ പഠനത്തിന്റെ വളർച്ചയിലേക്കു നയിച്ചിട്ടില്ല. മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയിലാണ്‌ വളർന്നുവരുന്നത്‌. `സ്റ്റാറ്റസ്‌ ബോധമില്ലാത്ത, ഗൗരവത്തിൽ ചന്തിക്കുന്ന ആളുകൾ പോലും ഇന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്‌. മലയാളഭാഷയ്‌ക്കുവേണ്ടി എന്തൊക്കെ ശബ്‌ദമുണ്ടാക്കിയാലും ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ മറ്റുമാർഗമില്ലെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്‌.'
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3045" എന്ന താളിൽനിന്ന് ശേഖരിച്ചത്