അജ്ഞാതം


"ശാസ്ത്രം കെട്ടുകഥയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:45, 26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 29: വരി 29:
കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ പ്രാചീനകാലത്തേ                        ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി. മനുഷ്യന്റെ ശരീരത്തിൽ ആനയുടെ തല പ്ലാസ്റ്റിക് സർജറി വഴി യോജിപ്പിച്ചാണ് ഗണപതിയെ നിർമിച്ചതുപോലും. ക്ലോണിംഗിന്റെ മികച്ച ഉദാഹരണമായി കൗരവരുടെ ജനനത്തെ ഉദ്ധരിക്കുന്നവരുമുണ്ട്. യൂറോപ്പിൽ മതത്തിന്റെ പിടി അയഞ്ഞതുകൊണ്ട് എല്ലാ അറിവുകളും ബൈബിളിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഖുറാനിൽ              ആധുനിക ശാസ്ത്രം കണ്ടെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല എന്നർഥം.
കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ പ്രാചീനകാലത്തേ                        ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി. മനുഷ്യന്റെ ശരീരത്തിൽ ആനയുടെ തല പ്ലാസ്റ്റിക് സർജറി വഴി യോജിപ്പിച്ചാണ് ഗണപതിയെ നിർമിച്ചതുപോലും. ക്ലോണിംഗിന്റെ മികച്ച ഉദാഹരണമായി കൗരവരുടെ ജനനത്തെ ഉദ്ധരിക്കുന്നവരുമുണ്ട്. യൂറോപ്പിൽ മതത്തിന്റെ പിടി അയഞ്ഞതുകൊണ്ട് എല്ലാ അറിവുകളും ബൈബിളിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഖുറാനിൽ              ആധുനിക ശാസ്ത്രം കണ്ടെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല എന്നർഥം.
പൗരോഹിത്യം എക്കാലത്തും ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഭീതിയോടെ കാണുകയും കപടശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ മതങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ഭൂരിപക്ഷവർഗീയതയ്ക്ക് ശക്തിപകരാൻ പതിന്മടങ്ങ് ഊർജത്തോടെയാണ് ഇപ്പോൾ കപടശാസ്ത്രങ്ങളെ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ജനുവരിയിൽ മുംബൈ സർവകലാശാലയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 102-ാം വാർഷികത്തിൽ അരങ്ങേറിയ 'പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ' എന്ന സിംപോസിയം അതിനു തെളിവാണ്. ശാസ്ത്രജ്ഞർ മാത്രം പങ്കെടുക്കാറുള്ള സയൻസ് കോൺഗ്രസ്സിൽ ആദ്യമായാണ് ഇത്തരം ഒരു സിംപോസിയം നടക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ സാന്നിധ്യത്തിൽ നടന്ന, അഞ്ചുമണിക്കൂർ നീണ്ട സിംപോസിയത്തിൽ ഏഴു പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കപ്പെട്ടത്. പ്രബന്ധങ്ങളുടെ കോപ്പി വിതരണം ചെയ്യുകയുണ്ടായില്ല. പങ്കെടുത്തവരിൽ ചിലരുടെ ഓർമയും കുറിപ്പുകളും മാത്രമേ ലഭ്യമായിട്ടുള്ളൂ. ശൂൽബസൂത്രങ്ങളെ (ബി സി എട്ടാം നൂറ്റാണ്ടിനു ശേഷം) ആധാരമാക്കി പ്രാചീന ഇന്ത്യയിലെ ഗണിതത്തിന്റെ വളർച്ചയും ചരകന്റെയും സുശ്രുതന്റെയും പ്രവർത്തനങ്ങളെ ആധാരമാക്കി ആയുർവേദത്തിന്റെയും ശസ്ത്രക്രിയാവിദ്യയുടെയും              വികാസവും ചർച്ചചെയ്യുന്ന പ്രബന്ധങ്ങൾ വലിയ അതിശയോക്തി ഇല്ലാത്തവയായിരുന്നു. എന്നാൽ മറ്റു ചില പ്രബന്ധങ്ങൾ ശാസ്ത്രകോൺഗ്രസ്സിനു തന്നെ നാണക്കേടുണ്ടാക്കുന്നവയായിരുന്നു. ബി സി 7000 ൽ ഭരദ്വാജമഹർഷി ഇന്ത്യയിൽ മികച്ച വിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും അന്നുപയോഗിച്ചിരുന്ന 'രൂപാർക്കൻ രഹസ്യ' എന്ന        റാഡാറുകൾ ഇന്നുള്ളവയിലും മികച്ചവ ആയിരുന്നു എന്നും പുല്ലും വൈക്കോലും തിന്ന് സ്വർണം വിസർജിക്കാൻ കഴിയുന്ന പശുക്കൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നും മറ്റും അവകാശപ്പെടുന്നവയാണ് ഈ പ്രബന്ധങ്ങൾ. അർഹിക്കുന്ന അവജ്ഞയോടെ ശാസ്ത്രജ്ഞർ ഈ പ്രബന്ധങ്ങളെ അവഗണിച്ചുവെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം ജനതയും നിരക്ഷരരോ അൽപ്പവിദ്യരോ ആയതുകൊണ്ടും  ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കുപോലും ശാസ്ത്രബോധം കഷ്ടി ആയതുകൊണ്ടും ജനകീയ                    ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് അവയെ അങ്ങനെ അവഗണിച്ചുതള്ളാനാവില്ല; അമിത ദേശാഭിമാനവും വർഗീയതയും വളർത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.
പൗരോഹിത്യം എക്കാലത്തും ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഭീതിയോടെ കാണുകയും കപടശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ മതങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ഭൂരിപക്ഷവർഗീയതയ്ക്ക് ശക്തിപകരാൻ പതിന്മടങ്ങ് ഊർജത്തോടെയാണ് ഇപ്പോൾ കപടശാസ്ത്രങ്ങളെ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ജനുവരിയിൽ മുംബൈ സർവകലാശാലയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 102-ാം വാർഷികത്തിൽ അരങ്ങേറിയ 'പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ' എന്ന സിംപോസിയം അതിനു തെളിവാണ്. ശാസ്ത്രജ്ഞർ മാത്രം പങ്കെടുക്കാറുള്ള സയൻസ് കോൺഗ്രസ്സിൽ ആദ്യമായാണ് ഇത്തരം ഒരു സിംപോസിയം നടക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ സാന്നിധ്യത്തിൽ നടന്ന, അഞ്ചുമണിക്കൂർ നീണ്ട സിംപോസിയത്തിൽ ഏഴു പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കപ്പെട്ടത്. പ്രബന്ധങ്ങളുടെ കോപ്പി വിതരണം ചെയ്യുകയുണ്ടായില്ല. പങ്കെടുത്തവരിൽ ചിലരുടെ ഓർമയും കുറിപ്പുകളും മാത്രമേ ലഭ്യമായിട്ടുള്ളൂ. ശൂൽബസൂത്രങ്ങളെ (ബി സി എട്ടാം നൂറ്റാണ്ടിനു ശേഷം) ആധാരമാക്കി പ്രാചീന ഇന്ത്യയിലെ ഗണിതത്തിന്റെ വളർച്ചയും ചരകന്റെയും സുശ്രുതന്റെയും പ്രവർത്തനങ്ങളെ ആധാരമാക്കി ആയുർവേദത്തിന്റെയും ശസ്ത്രക്രിയാവിദ്യയുടെയും              വികാസവും ചർച്ചചെയ്യുന്ന പ്രബന്ധങ്ങൾ വലിയ അതിശയോക്തി ഇല്ലാത്തവയായിരുന്നു. എന്നാൽ മറ്റു ചില പ്രബന്ധങ്ങൾ ശാസ്ത്രകോൺഗ്രസ്സിനു തന്നെ നാണക്കേടുണ്ടാക്കുന്നവയായിരുന്നു. ബി സി 7000 ൽ ഭരദ്വാജമഹർഷി ഇന്ത്യയിൽ മികച്ച വിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും അന്നുപയോഗിച്ചിരുന്ന 'രൂപാർക്കൻ രഹസ്യ' എന്ന        റാഡാറുകൾ ഇന്നുള്ളവയിലും മികച്ചവ ആയിരുന്നു എന്നും പുല്ലും വൈക്കോലും തിന്ന് സ്വർണം വിസർജിക്കാൻ കഴിയുന്ന പശുക്കൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നും മറ്റും അവകാശപ്പെടുന്നവയാണ് ഈ പ്രബന്ധങ്ങൾ. അർഹിക്കുന്ന അവജ്ഞയോടെ ശാസ്ത്രജ്ഞർ ഈ പ്രബന്ധങ്ങളെ അവഗണിച്ചുവെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം ജനതയും നിരക്ഷരരോ അൽപ്പവിദ്യരോ ആയതുകൊണ്ടും  ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കുപോലും ശാസ്ത്രബോധം കഷ്ടി ആയതുകൊണ്ടും ജനകീയ                    ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് അവയെ അങ്ങനെ അവഗണിച്ചുതള്ളാനാവില്ല; അമിത ദേശാഭിമാനവും വർഗീയതയും വളർത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.
പ്രാചീനഭാരതത്തിലെ ശാസ്ത്രം
 
==പ്രാചീനഭാരതത്തിലെ ശാസ്ത്രം==
ഇന്ത്യയിലെ ഏറ്റവും പുരാതനമായ സംസ്‌കാരം സിന്ധുനദീതട സംസ്‌കാരങ്ങൾ (ഹാരപ്പ, മൊഹഞ്ചോദാരോ...) ആണെന്ന കാര്യം ഏവരും സമ്മതിക്കും. ഉത്ഖനനത്തിൽ കിട്ടിയ മൺപാത്രങ്ങളും തീയിൽ ചുട്ട ഇഷ്ടികകളും കരിഞ്ഞ ധാന്യമണികളും എല്ലാം ശാസ്ത്രീയകാലനിർണയത്തിനുവിധേയമാക്കിയതിൽ, ബി സി 5000 ലേറെ പ്രായമുള്ളവ ഒന്നും കണ്ടെത്തിയിട്ടില്ല. പിൽക്കാലത്ത് ഇന്ത്യയിലെത്തിയ വൈദികജനതയുടേതായി ശ്രുതി - സ്മൃതി വിഭാഗങ്ങളിൽപ്പെട്ട ധാരാളം വിവരങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തിന്റെ രചനാകാലം ബി സി 1600 കളാണെന്നാണ് കണക്കാക്കുന്നത്. ഋഗ്വേദരചനാ കാലത്ത് വൈദിക സമൂഹമുള്ളത് അഫ്ഗാനിസ്താൻ - പഞ്ചാബ് പ്രദേശങ്ങളിലാണെന്ന് ഋഗ്വേദശ്ലോകങ്ങൾ സൂചിപ്പിക്കുന്നു. ക്രുമു, കുഭാ (ഇപ്പോൾ കുറാം, കാബൂൾ) തുടങ്ങിയ പ്രദേശങ്ങളും പഞ്ചനദികളിൽപ്പെട്ട ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പുരുഷ്ണി (രവി), വിതസ്ത (ഝലം), സിന്ധു എന്നിവയും പിൽക്കാലത്ത് നഷ്ടമായ സരസ്വതിയും അതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഗംഗയും യമുനയും ഒന്നും ഇല്ല താനും. അവർ ഗംഗാതടത്തിലെത്തി സ്ഥിരവാസമുറപ്പിക്കുന്നത് പിൽക്കാലത്താണ് എന്നു വ്യക്തം. അവരുടെ മുഖ്യവാഹനം കുതിരയും കുതിര വലിക്കുന്ന തേരും ആയിരുന്നു. ആയുധം അമ്പും വില്ലും കുന്തവും ഗദയും ആയിരുന്നു. രാജവംശങ്ങളുടെ ഉദയവും ചാതുർവർണ്യത്തിന്റെ പിറവിയും മൃഗബലി ഉൾപ്പെട്ട യാഗങ്ങളുടെ വേലിയേറ്റവും യാഗങ്ങളെ (പുരോഹിത ചൂഷണത്തെ) എതിർത്തവരെയെല്ലാം രാക്ഷസരായി മുദ്രകുത്തുന്ന രീതിയുമെല്ലാം ആരംഭിച്ചത് ഇക്കാലത്താണ്. ഏതാനും                    നൂറ്റാണ്ടുകൊണ്ടു തന്നെ ജീർണിച്ചുപോയ വൈദിക സംസ്‌കാരത്തിലെ ചാതുർവർണ്യത്തിനും മൃഗബലിക്കും എതിരെ ശ്രീബുദ്ധന്റെ അഹിംസാ പ്രസ്ഥാനം ഉയർന്നുവന്നത് ബി സി 6-5 നൂറ്റാണ്ടുകളിലാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ബി സി ഏഴായിരത്തിലെ വിമാനക്കഥ എത്രമാത്രം പരിഹാസ്യമാണ് എന്നോർക്കണം.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ സംസ്‌കാരം സിന്ധുനദീതട സംസ്‌കാരങ്ങൾ (ഹാരപ്പ, മൊഹഞ്ചോദാരോ...) ആണെന്ന കാര്യം ഏവരും സമ്മതിക്കും. ഉത്ഖനനത്തിൽ കിട്ടിയ മൺപാത്രങ്ങളും തീയിൽ ചുട്ട ഇഷ്ടികകളും കരിഞ്ഞ ധാന്യമണികളും എല്ലാം ശാസ്ത്രീയകാലനിർണയത്തിനുവിധേയമാക്കിയതിൽ, ബി സി 5000 ലേറെ പ്രായമുള്ളവ ഒന്നും കണ്ടെത്തിയിട്ടില്ല. പിൽക്കാലത്ത് ഇന്ത്യയിലെത്തിയ വൈദികജനതയുടേതായി ശ്രുതി - സ്മൃതി വിഭാഗങ്ങളിൽപ്പെട്ട ധാരാളം വിവരങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തിന്റെ രചനാകാലം ബി സി 1600 കളാണെന്നാണ് കണക്കാക്കുന്നത്. ഋഗ്വേദരചനാ കാലത്ത് വൈദിക സമൂഹമുള്ളത് അഫ്ഗാനിസ്താൻ - പഞ്ചാബ് പ്രദേശങ്ങളിലാണെന്ന് ഋഗ്വേദശ്ലോകങ്ങൾ സൂചിപ്പിക്കുന്നു. ക്രുമു, കുഭാ (ഇപ്പോൾ കുറാം, കാബൂൾ) തുടങ്ങിയ പ്രദേശങ്ങളും പഞ്ചനദികളിൽപ്പെട്ട ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പുരുഷ്ണി (രവി), വിതസ്ത (ഝലം), സിന്ധു എന്നിവയും പിൽക്കാലത്ത് നഷ്ടമായ സരസ്വതിയും അതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഗംഗയും യമുനയും ഒന്നും ഇല്ല താനും. അവർ ഗംഗാതടത്തിലെത്തി സ്ഥിരവാസമുറപ്പിക്കുന്നത് പിൽക്കാലത്താണ് എന്നു വ്യക്തം. അവരുടെ മുഖ്യവാഹനം കുതിരയും കുതിര വലിക്കുന്ന തേരും ആയിരുന്നു. ആയുധം അമ്പും വില്ലും കുന്തവും ഗദയും ആയിരുന്നു. രാജവംശങ്ങളുടെ ഉദയവും ചാതുർവർണ്യത്തിന്റെ പിറവിയും മൃഗബലി ഉൾപ്പെട്ട യാഗങ്ങളുടെ വേലിയേറ്റവും യാഗങ്ങളെ (പുരോഹിത ചൂഷണത്തെ) എതിർത്തവരെയെല്ലാം രാക്ഷസരായി മുദ്രകുത്തുന്ന രീതിയുമെല്ലാം ആരംഭിച്ചത് ഇക്കാലത്താണ്. ഏതാനും                    നൂറ്റാണ്ടുകൊണ്ടു തന്നെ ജീർണിച്ചുപോയ വൈദിക സംസ്‌കാരത്തിലെ ചാതുർവർണ്യത്തിനും മൃഗബലിക്കും എതിരെ ശ്രീബുദ്ധന്റെ അഹിംസാ പ്രസ്ഥാനം ഉയർന്നുവന്നത് ബി സി 6-5 നൂറ്റാണ്ടുകളിലാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ബി സി ഏഴായിരത്തിലെ വിമാനക്കഥ എത്രമാത്രം പരിഹാസ്യമാണ് എന്നോർക്കണം.
വൈദിക ജനത തുടക്കത്തിൽ ഊർജസ്വലവും ചിന്തകൾക്ക് കടിഞ്ഞാണിടാത്തതുമായ ഒരു സമൂഹമായിരുന്നു. തത്ത്വചിന്തയിലും ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ലോഹവിദ്യയിലും ആയുർവേദത്തിലുമെല്ലാം അവർ മികച്ച നേട്ടങ്ങളുണ്ടാക്കി. അതിൽ എത്രത്തോളം അവരുടെ സ്വന്തമാണ്, എത്രത്തോളം സൈന്ധവ സംസ്‌കാരത്തിൽ നിന്ന് സ്വീകരിച്ചതാണ് എന്ന് തീർത്തു പറയാൻ മാർഗമില്ല. വിവിധ രൂപത്തിലുള്ള യാഗത്തറ കെട്ടാൻ വേണ്ട ഇഷ്ടികകളുടെ എണ്ണം കണക്കാക്കുക, വിസ്തീർണവും വ്യാപ്തവും ഗണിക്കുക, വാനവസ്തുക്കളുടെ സ്ഥാനം ഗണിക്കുക, വ്യാപാര ഗണനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വേണ്ട ഗണിതം ഇവിടെ വികാസം പ്രാപിച്ചു. ത്രികോണം, ചതുരം, വൃത്തം, ഇപ്പോൾ പൈതഗോറസിന്റെ പേരിൽ അറിയപ്പെടുന്ന സിദ്ധാന്തം, വർഗമൂലം കാണുന്ന മാർഗങ്ങൾ, വിസ്തൃതിയിൽ മാറ്റമില്ലാതെ ഒരു ജ്യാമിതീയ രൂപത്തെ മറ്റൊന്നാക്കി മാറ്റാനുള്ള മാർഗം, വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തിന്റെ (ു) മൂല്യം- ഇതൊക്കെ അന്നറിയാമായിരുന്നു എന്നതിന് ശൂൽബസൂത്രങ്ങൾ സാക്ഷ്യം വഹിക്കുന്നു. (ഇതിൽ മിക്കതും പ്രാചീന ബാബിലോണിയർക്കും അറിയാമായിരുന്നു). ബി സി 8 - 6 നൂറ്റാണ്ടുകൾക്കിടയിലാണ് പ്രധാന ശൂൽബസൂത്രങ്ങൾ - ആപസ്തംഭൻ, ബൗധായനൻ, മാനവൻ, കാത്യായനൻ എന്നിവരുടെയെല്ലാം - രചിക്കപ്പെട്ടത്. ുയുടെ മൂല്യം 3.044 വരെയേ എത്തിയുള്ളൂ എങ്കിലും  = 1.4142 വരെ കൃത്യമായിരുന്നു.
വൈദിക ജനത തുടക്കത്തിൽ ഊർജസ്വലവും ചിന്തകൾക്ക് കടിഞ്ഞാണിടാത്തതുമായ ഒരു സമൂഹമായിരുന്നു. തത്ത്വചിന്തയിലും ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ലോഹവിദ്യയിലും ആയുർവേദത്തിലുമെല്ലാം അവർ മികച്ച നേട്ടങ്ങളുണ്ടാക്കി. അതിൽ എത്രത്തോളം അവരുടെ സ്വന്തമാണ്, എത്രത്തോളം സൈന്ധവ സംസ്‌കാരത്തിൽ നിന്ന് സ്വീകരിച്ചതാണ് എന്ന് തീർത്തു പറയാൻ മാർഗമില്ല. വിവിധ രൂപത്തിലുള്ള യാഗത്തറ കെട്ടാൻ വേണ്ട ഇഷ്ടികകളുടെ എണ്ണം കണക്കാക്കുക, വിസ്തീർണവും വ്യാപ്തവും ഗണിക്കുക, വാനവസ്തുക്കളുടെ സ്ഥാനം ഗണിക്കുക, വ്യാപാര ഗണനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വേണ്ട ഗണിതം ഇവിടെ വികാസം പ്രാപിച്ചു. ത്രികോണം, ചതുരം, വൃത്തം, ഇപ്പോൾ പൈതഗോറസിന്റെ പേരിൽ അറിയപ്പെടുന്ന സിദ്ധാന്തം, വർഗമൂലം കാണുന്ന മാർഗങ്ങൾ, വിസ്തൃതിയിൽ മാറ്റമില്ലാതെ ഒരു ജ്യാമിതീയ രൂപത്തെ മറ്റൊന്നാക്കി മാറ്റാനുള്ള മാർഗം, വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തിന്റെ (ു) മൂല്യം- ഇതൊക്കെ അന്നറിയാമായിരുന്നു എന്നതിന് ശൂൽബസൂത്രങ്ങൾ സാക്ഷ്യം വഹിക്കുന്നു. (ഇതിൽ മിക്കതും പ്രാചീന ബാബിലോണിയർക്കും അറിയാമായിരുന്നു). ബി സി 8 - 6 നൂറ്റാണ്ടുകൾക്കിടയിലാണ് പ്രധാന ശൂൽബസൂത്രങ്ങൾ - ആപസ്തംഭൻ, ബൗധായനൻ, മാനവൻ, കാത്യായനൻ എന്നിവരുടെയെല്ലാം - രചിക്കപ്പെട്ടത്. ുയുടെ മൂല്യം 3.044 വരെയേ എത്തിയുള്ളൂ എങ്കിലും  = 1.4142 വരെ കൃത്യമായിരുന്നു.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6112" എന്ന താളിൽനിന്ന് ശേഖരിച്ചത്