അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
60,689 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:33, 25 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കു ന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളിലാണ്. പരിഷത്ത് സംഘടനയെ ക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിചയപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹ ജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ സമൂഹം തയ്യാറാവുകയും ചെയ്തിട്ടുണ്ട്. നീണ്ട് നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെ യും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ ത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പല പ്രവർത്തന ങ്ങളും ആശയതലത്തിൽ മാത്ര മല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർ ത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെ ങ്കിലും മുന്നേ നടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തി ക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്ത നങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖ ത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർ ത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടു കൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളി ലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിച യപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാ വുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നി ദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനി ക്കുന്ന പല പ്രവർത്തനങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നേനടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തിക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞി ട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  


ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തന ങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടു പോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രവർത്തനനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മ യ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷദ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തന ങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മ കളിലൂടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായക മായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലുകളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.
ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടുപോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മെ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മയ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷത്ത് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തനങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മകളിലൂ ടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായകമായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലു കളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.


==ലഘുചരിത്രം==
== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
പിലിക്കോട് എന്നും പുരോഗമന പക്ഷത്ത് നിലകൊണ്ട നാട്, ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതു കൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോ ത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ്  
ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ്  
എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.  
എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.  


വരി 295: വരി 295:


'''"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം"''' എന്ന പാട്ടിനൊപ്പം '''"അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക"''' എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം കിഴക്കെക്കോട്ടയിൽ വെച്ചു നടന്ന സംസ്ഥാന അക്ഷര കലാ ജാഥ പരിശീലനത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് യൂണിറ്റിലെ പരിഷത്ത് പ്രവർത്ത കനായ എം.വിനയൻ മാസ്റ്റർ പങ്കെടുത്തു. തുടർന്ന് മാവുങ്കാൽ ആനന്ദാശ്രമം സ്കൂളിൽ നടന്ന ജില്ലാതല പരിശീലനത്തിൽ വെച്ച് 2 ജാഥകൾക്കുള്ള അംഗ ങ്ങളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകി. സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായ പലരും പിന്നീട് പിലിക്കോട് പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഭരണരംഗത്തും പലതരത്തിലും പലതലങ്ങളിലും ഉത്തരവാദിത്തം ഏൽക്കുന്നവരായി പിന്നീട് മാറി. പിലിക്കോട് പഞ്ചായത്തിൻറെ കഴിഞ്ഞകാലത്ത് 2 വനിതാ പ്രസിഡണ്ടുമാരും പൊതു രംഗത്ത് വന്നത് സാക്ഷരതാ ഇൻസ്ട്രക്ടർ മാരായിട്ടായിരുന്നു. പടുവളം തോട്ടം ഗെയ്റ്റ് റോഡിൻ ഇടതു വശത്തുള്ള വീട്ടിലെ 72 വയസുണ്ടായിരുന്ന കെ.വി.നാരായണിയമ്മ (ആശാരി വീട്ടിൽ) മറക്കാനാവാത്ത ഒരു പഠിതാവായിരുന്നു. സ്കൂൾ തീരെ കാണാത്തെ അവർ മാസങ്ങൾ ക്കകം നേടിയ പഠനപുരോഗതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മനോഹരമായ അവരുടെ കൈപ്പട അപാരമായി അനുഭവപ്പെട്ടിരുന്നു. കൂടാതെ ഓരോ വാർഡിൽ നിന്നും നടത്തിയ പഠനയാത്ര വഴി കണ്ണൂർ സെൻട്രൽ ജയിൽ, മിൽമ, സെൻറ് ആഞ്ചലോ കോട്ട് ഇങ്ങനെ ജീവിതത്തിലൊരിക്കലും കാണുമെന്നു കരുതാത്ത ഒരു പാട് കാഴ്ചകളും അനുഭവങ്ങളും പഠിതാക്കൾക്ക് നൽകാനും കഴിഞ്ഞത് എന്നും ജീവിക്കുന്ന ഓർമ്മകളാണ്. അവർക്കും... നമുക്കും... പരിഷത്ത് പ്രവർ ത്തകർ കഴിവിന്റെ പരമാവധി പ്രയത്നിച്ചപ്പോൾ പഞ്ചായത്ത് സമിതിയും ഉണർന്നു പ്രവർത്തിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ സാധ്യത തിരിച്ചറിയാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറച്ചേറെ സമയം വേണ്ടി വന്നു എന്നത് പറയാതിരി ക്കാനും കഴിയില്ല.  
'''"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം"''' എന്ന പാട്ടിനൊപ്പം '''"അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക"''' എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം കിഴക്കെക്കോട്ടയിൽ വെച്ചു നടന്ന സംസ്ഥാന അക്ഷര കലാ ജാഥ പരിശീലനത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് യൂണിറ്റിലെ പരിഷത്ത് പ്രവർത്ത കനായ എം.വിനയൻ മാസ്റ്റർ പങ്കെടുത്തു. തുടർന്ന് മാവുങ്കാൽ ആനന്ദാശ്രമം സ്കൂളിൽ നടന്ന ജില്ലാതല പരിശീലനത്തിൽ വെച്ച് 2 ജാഥകൾക്കുള്ള അംഗ ങ്ങളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകി. സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായ പലരും പിന്നീട് പിലിക്കോട് പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഭരണരംഗത്തും പലതരത്തിലും പലതലങ്ങളിലും ഉത്തരവാദിത്തം ഏൽക്കുന്നവരായി പിന്നീട് മാറി. പിലിക്കോട് പഞ്ചായത്തിൻറെ കഴിഞ്ഞകാലത്ത് 2 വനിതാ പ്രസിഡണ്ടുമാരും പൊതു രംഗത്ത് വന്നത് സാക്ഷരതാ ഇൻസ്ട്രക്ടർ മാരായിട്ടായിരുന്നു. പടുവളം തോട്ടം ഗെയ്റ്റ് റോഡിൻ ഇടതു വശത്തുള്ള വീട്ടിലെ 72 വയസുണ്ടായിരുന്ന കെ.വി.നാരായണിയമ്മ (ആശാരി വീട്ടിൽ) മറക്കാനാവാത്ത ഒരു പഠിതാവായിരുന്നു. സ്കൂൾ തീരെ കാണാത്തെ അവർ മാസങ്ങൾ ക്കകം നേടിയ പഠനപുരോഗതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മനോഹരമായ അവരുടെ കൈപ്പട അപാരമായി അനുഭവപ്പെട്ടിരുന്നു. കൂടാതെ ഓരോ വാർഡിൽ നിന്നും നടത്തിയ പഠനയാത്ര വഴി കണ്ണൂർ സെൻട്രൽ ജയിൽ, മിൽമ, സെൻറ് ആഞ്ചലോ കോട്ട് ഇങ്ങനെ ജീവിതത്തിലൊരിക്കലും കാണുമെന്നു കരുതാത്ത ഒരു പാട് കാഴ്ചകളും അനുഭവങ്ങളും പഠിതാക്കൾക്ക് നൽകാനും കഴിഞ്ഞത് എന്നും ജീവിക്കുന്ന ഓർമ്മകളാണ്. അവർക്കും... നമുക്കും... പരിഷത്ത് പ്രവർ ത്തകർ കഴിവിന്റെ പരമാവധി പ്രയത്നിച്ചപ്പോൾ പഞ്ചായത്ത് സമിതിയും ഉണർന്നു പ്രവർത്തിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ സാധ്യത തിരിച്ചറിയാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറച്ചേറെ സമയം വേണ്ടി വന്നു എന്നത് പറയാതിരി ക്കാനും കഴിയില്ല.  
===മറ്റു പ്രവർത്തനങ്ങൾ===
പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.
ഓരോ വീട്ടിലുമോരൊ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്. 1980 കളുടെ രണ്ടാം പകുതിയിൽ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമ ജാഥകളിലും വികസന ജാഥയിലും മുഴങ്ങിക്കേണ്ട മുദ്രാഗീതമാണ്. " ഓരോ വീട്ടിലുമോരോ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത് കൊട്ടാരത്തിലെ ഏർകണ്ടീഷൻ പിന്നെ മതി മല്ലെ മതി" പരിഷത്ത് പ്രവർത്തകർ ഉറക്കെ ചൊല്ലുമ്പോൾ കൂടെ കൂടിയവർ നാണിച്ച് ഏറ്റ വും മടിച്ച് മടിച്ച് ചൊല്ലിയ ഗ്രാമഗീതമായിരുന്നു ഇത്. ഇതെന്ത് മുദ്രാവാക്യമാണിത്. ഇത്തരം കാര്യങ്ങൾ ഗ്രാമവീഥികളിൽ വച്ച് വിളിക്കാമോ. പലരും നേരിട്ടും മറ്റു പലരും ഒന്നും പറയാതെ ശരീരഭാഷ കൊണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. എ ന്നാൽ നാട്ടാരുടെ മടി മാറ്റാൻ മുദ്രാഗീതം ചെല്ലിക്കൊടുക്കുന്ന പരിഷത്ത് പ്രവർ ത്തകർ ഇത് ഇടവിട്ട് ചൊല്ലിക്കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യും. അതിനു പിന്നാലെ വന്ന മാപ്പിളപ്പാട്ട് പ്രശ്നത്തിന്റെ ഗൗരവത്ത നാട്ടിനെയും പ്രവർത്തകരെയും ബോധ്യപ്പെടുത്തി.
"തിന്നാതേ മനുജന്ന് ജീവിക്കാൻ കഴിയൂല്ലല്ലോ...<br>
തിന്നാലോ വയറ്റീന്നു പോകാതെ കഴിയൂല്ലല്ലോ...<br>
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ...<br>
ഗുലുമാലാണതു വേണ്ടാ പരിഹാരം നോക്കാമല്ലോ...<br>
ഈച്ച പെരുത്തോലീക രോഗം വേഗം പകരും സൂക്ഷിച്ചോ...<br>
ഈച്ചകൾ പെരുകും അഴുക്കിൽ ...<br>
അതിനാൽ പരിസരം വൃത്തി വരുത്തിക്കോ...<br>
കൊതുകുണ്ടാകും വീടിനടുത്ത് വെള്ളം കെട്ടി നിറുത്തേണ്ടാ...<br>
കൊതുകാണല്ലോ മന്തു മലമ്പനി പകരാൻ ഹേതു മറക്കേണ്ടാ ...<br>
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്...<br>
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല...<br>
കൈകാൽ നഖം പോലും മുറിക്കൂലാ...<br>
തന്തതാനാ തനതന്ത...<br>
പകരും മാരകരോഗാണുക്കൾ...<br>
പെരുകീടുന്നു വിസർജ്യത്തിൽ...<br>
പലരും ഇക്കഥയറിയുന്നില്ല...<br>
ചാടീടുന്നു കുഴപ്പത്തിൽ...<br>
മഞ്ഞപ്പിത്തം മഞ്ഞളുകൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ...<br>
മയ്യത്താകാൻ നേരത്തീവക ചിന്തിച്ചാൽ ഫലമില്ലല്ലോ...<br>
ജലദോഷം കോളറ ഛർദ്ദി - അതിസാരം പിള്ളവാതം...<br>
കൊക്കോപ്പുഴു പാമ്പൻ പലപല വിരകൾ...<br>
ഇവകൾ പെരുകും വേഗം കക്കൂസുണ്ടാക്കാൻ നോക്കൂ...<br>
നന്മ വിതച്ചാൽ വിളയും നന്മ ശാസ്ത്രം നേർ വഴി കാട്ടുന്നു...<br>
മുദ്രാഗീതങ്ങളും ആഴത്തിൽ അർത്ഥമുള്ള പാട്ടുകളും നാട്ടിൽ ഉറക്കെ പറഞ്ഞും പാടിയും നടന്നത് പരിഷത്ത് പ്രവർത്തകരിലുണ്ടാക്കിയ തെളിച്ചം പിലിക്കോട് പഞ്ചായത്തിൽ നടന്ന എല്ലാവികസന പ്രവർത്തനങ്ങളിലും പ്രകടമായിരുന്നു. പ്രത്യേകിച്ചും സമ്പൂർണ്ണ ശുചിത്വ പദ്ധതിയിൽ. 1996ൽ പഞ്ചായത്ത് തെര ഞ്ഞെടുപ്പിനെ തുടർന്ന് വീണ്ടും ചുമതലയേറ്റ പഞ്ചായത്ത് ഭരണസമിതി പ്രസിഡണ്ട് ശ്രീ. ടി.വി. ഗോവിന്ദൻ അനൗപചാരികമായി പരിഷത്ത് പ്രവർത്തകരോടൊപ്പം വൈകീട്ട് നടന്നു പോകുമ്പോൾ നടത്തിയ ചർച്ചയാണ് പിലിക്കോട് സമ്പൂണ്ണ ശുചിത്വ പദ്ധതിയിലേക്ക് വഴി തുറന്നത്. പിലിക്കോട് പഞ്ചായത്തിൽ സമഗ്രമായി എന്തു ചെയ്യാൻ കഴിയുമെന്ന ആലോചന വന്നപ്പോൾ ഉറക്കെ പാടിയ ഗ്രാമഗീത ങ്ങളും നാട്ടിൽ തുറന്നയിടങ്ങളിൽ നടക്കുന്ന മലവിസർജ്ജനവും തമ്മിലുള്ള പൊരുത്തക്കേട് നൽകിയ തിരിച്ചറിവാണ് സാക്ഷരതായജ്ഞത്തിൽ ഉയർന്നു കണ്ട് ജനകീയ സഹകരണത്തെ കൂടി പ്രയോജനപ്പെടുത്തി ഓരോ വീട്ടിലും ഒരു കക്കൂസ് ഉണ്ട് എന്ന് ആദ്യം ഉറപ്പാക്കണം എന്ന നിർദ്ദേശം വയ്ക്കാൻ നമ്മ പ്രേരിപ്പിച്ചത്.
ഈ നിർദ്ദേശങ്ങൾ ഏറ്റെടുക്കാൻ സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ പറഞ്ഞ പാടെ തയ്യാറായിരുന്നില്ല എന്നതും നമ്മുടെ അനുഭവമാണ്. - സാധിക്കുമോ എന്ന ഭീതിയും, ഇതിനാണോ മുൻഗണന എന്ന് അല്പം നീരസത്തോടെയും പരിഹാസം കലർന്നുമുള്ള ചോദ്യങ്ങളും ഇന്നലെ എന്ന പോലെ നമ്മുടെ മുന്നിലുണ്ട്. പക്ഷെ യുക്തിയുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാൻ നമുക്ക് കഴിഞ്ഞു. അങ്ങിനെ ഒരുഘട്ടത്തിൽ ഇതിന്റെ പ്രാധാന്യം സാമൂഹികമായി ബോധ്യപ്പെടുകയും കേരള ത്തിന് തന്നെ മാതൃകയാക്കാൻ കഴിഞ്ഞ ഒരു അനുഭവതലം ഇക്കാര്യ ത്തിൽ വികസിപ്പിക്കാനും പിലിക്കോട്ടെ സാമൂഹ്യ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞു. 1996 നവംബർ 6 ന് പുറത്തിറക്കിയ പിലിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയാ സൂത്രണം വികസനരേഖ. ആമുഖക്കുറിപ്പിൽ പറയുന്നത് നോക്കൂ.
''"സംസ്ഥാന ആസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പു തന്നെ പിലിക്കോട് പഞ്ചായത്തിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള ഗവേഷണ പരിപാടികളുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയിൽ പിലിക്കോട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയത് ഈ പ്രവർത്തനത്തിന് ആക്കം കൂട്ടി."''
അതേ രേഖയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ടി വി ഗോവിന്ദൻ "'''പിലിക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വികസന പരിപാടി ജനകീയ പ്രവർത്തനങ്ങൾ,'''" എന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങളും നമ്മുടെ യൂണിറ്റ് ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. അന്ന് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാ ണ് ചെയ്തിരുന്നത്. "നാടിന്റെ വികസന പ്രവർത്തനങ്ങളുമായി കക്ഷി രാഷ്ട്രിയ ജാതി-മത സങ്കുചിത ചിന്താഗതികൾക്കതീതമായി സർവാത്മനാ സഹകരിക്കുന്ന ജനങ്ങളാണ് പഞ്ചാ യത്തിന്റെ പ്രവർത്തന മൂലധനം. വർധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേ ണ്ടുന്ന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് ആത്മവിശ്വാ സം നൽകുന്നതും ജനങ്ങളുടെ ഈ സഹകരണമനോഭാവം തന്നെ. സാക്ഷാതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച ഒട്ടേറെ സന്നദ്ധപ്രവർത്തകരും ഇന്ന് പഞ്ചായത്തിന് മുതൽക്കൂട്ടായുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്കും പ്രധാന പ്രവർത്തകർക്കും ആവേശം നൽകിയത് ജനങ്ങളുടെ സഹകരണമനോഭാവത്തിലും സന്നദ്ധ പ്രവർത്തകയുടെ സേവനതൽപ്പരതയിലു മുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി നിലവിൽ വന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തിന് പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് സജീവ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങ ളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്ത് തലത്തിൽ വിവിധ രാഷ്ട്രീയ യുവജന സന്നദ്ധ - സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ വിപുല മായ ഒരു യോഗം 1995 ഡിസംബർ 15ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർക്കുകയും ചെയ്തു. ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി.വി. ഗോവിന്ദൻ ചെയർമാനും ശ്രീ. ടി.വി. ശ്രീധരൻ കൺവിനറുമായിക്കൊണ്ട് സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർ ത്തകർ അംഗങ്ങളായിക്കൊണ്ട് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വികസനസമിതി രൂപീകരിക്കപ്പെട്ടു. വാർഡ് മെമ്പർ ചെയർമാനും സ്വീകാര്യനായ ഒരു പൊതുപ്രവ ർത്തകൻ കൺവീനറുമായി അടിസ്ഥാന പ്രവർത്തക സമിതികളായി വാർഡ് വിക സനസമിതികൾ നിലവിൽ വന്നു. ജനകീയപ്രവർത്തനങ്ങൾക്കുളള സമിതികളും നിലവിൽ വന്നു. <br>
'''അവ രൂപീകരിച്ച തീയതിയും കൺവീനർമാരും'''
* പിലിക്കോട് പഞ്ചായത്ത് വികസന സമിതി 15 -12-95
* കൺവീനർ - ടി.വി.ശ്രീധരൻ ജനകീയാസൂത്രണ പരിപാടി 6-6-95
* കെ.പ്രഭാകരൻ - മണ്ണ് ജലസംരക്ഷണം 12.6.96
* ടി. വി. ബാലകൃഷ്ണൻ ആരോഗ്യം - 12-6-96
*  ടി . വി. ശ്രീധരൻ വിഭവ ഭൂപടം
* സാമൂഹിക സാമ്പത്തീക സർവ്വേ - 16.8.96
* എം.കെ. ഹരിദാസ് സന്നദ്ധ സാങ്കേതിക സമിതി -18.8.96
* കെ. കുഞ്ഞമ്പു. വനിതാവേദി 19-8-96
* ടി.കെ. ശാന്തകുമാരി കലാ സാംസ്കാരിക സമിതി. 9.9.96
ടി.കെ. ചന്ദ്രൻ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും 40-50 വീടുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗൃഹസദസ്സുകൾ സംഘടിപ്പിക്കുകയും, ഓരോ | ഗൃഹസദസ്സിൽ നിന്നും 5 മുതൽ 12 വരെ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി സർവ്വ സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തം പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും, ജനകീയ ഇടപെടലുകൾകൊണ്ടും സവിശേഷമായ അനുഭവങ്ങളാണ് ഗൃഹസദസ്സുകൾ പ്രദാനം ചെയ്തത്. 40 മുതൽ 120 പേർ വരെ പങ്കെടുത്ത 115 ഗൃഹസദസ്സുകളിലായി ആകെ എണ്ണായിരത്തിലധികം ആളുകൾ പങ്കാളികളായി. 1996 ജനുവരി 21ന് പിലിക്കോട് ഗവ. ഹൈസ്കൂളിൽ സർവ്വ പരിശീലനം നടന്നു. 115 സ്ക്വാഡുകളെ പ്രതിനിധീകരിച്ച് 128 സന്നദ്ധപ്രവർത്തകർ സർവേ പരിശീലന ത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സി. കൃഷ്ണൻ നായർ പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. ഇതിന്റെ തുടർച്ചയായി സർവ്വേ ജനുവരി 26ന് രാവിലെ ആരംഭിച്ചു. 5 മുതൽ 11 വരെ അംഗങ്ങൾ ഓരോ സർവ്വേ സംഘത്തിലും ഉണ്ടായിരുന്നു. 118 സ്ക്വാഡുകൾ ഒറ്റ ദിവസംകൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി സർവ്വേ പൂർത്തിയാക്കി. 748 പ്രവർത്തകർ സർവ്വയിൽ മുഴുവൻ സമയവും പങ്കെടുത്തു. വാർഡ് - പഞ്ചായത്ത് തല ക്രോഡീകരണങ്ങൾ സമയബന്ധിതമായി പൂർത്തീ കരിച്ചു. 1996 ഫെബ്രുവരി 19ന് പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സർ വേ വിവരങ്ങളുടെ പ്രഖ്യാപനസമ്മേളനം നടന്നു. കാസർഗോഡ് ജില്ലാ കലക്ടർ ശ്രീ. സത്യജിത്ത് രാജൻ സമ്മേളനം ഉൽഘാടനം ചെയ്തു. ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനവും ഘോഷയാത്രയും ശ്രദ്ധേയമായി രുന്നു.
====സർവേ വിവരങ്ങൾ====
* ആൾതാമസമുള്ള വീടുകൾ 4355,
* കക്കൂസില്ലാത്ത കുടുംബങ്ങൾ 2010,
കുടിവെള്ളക്ഷാമം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഊർജ്ജം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രസക്തമായ വിവരങ്ങൾ സർ വഴി ശേഖരിക്കാൻ കഴി ഞ്ഞു പഞ്ചായത്തിൽ നടന്നുവരുന്ന
പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽത്തന്നെ മതിപ്പുളവാക്കി. എല്ലാ ഘട്ടങ്ങളിലും ജനകീയമായും സമയബന്ധിതമായമാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പദ്ധതി പ്രവർത്തനങ്ങളിലെ വർധിച്ചുവരുന്ന ജനപങ്കാളിത്തവും താല്പര്യവും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തു ന്നതിനുള്ള ആത്മവിശ്വാസം സമിതിക്ക് നൽകുന്നുണ്ട്. ശാസ്ത്രസാഹിത്യ പരിഷ് ത്തിന്റെ സാങ്കേതിക സഹായത്തോടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 22 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പരിപാടിയിൽ നമ്മുടെ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ന് നടന്നുവരുന്ന ജനകീയാസൂത്രണ പരിപാടി മാസങ്ങൾക്ക് മുമ്പേ തന്നെ പ്രസ്തുത പ്രവർത്ത നങ്ങൾ നമ്മുടെ പഞ്ചായത്തിൽ ആരംഭിച്ചു. മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് പഞ്ചായത്തിന്റെ നീരൊഴുക്ക് ഭൂപടം തയാറാക്കാൻ കഴിഞ്ഞു.


പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.
പരിശീലനം ലഭിച്ച 85 പേരുൾപ്പെടെ നൂറോളം സന്നദ്ധപ്ര വർത്തകർ തുടർച്ചയായി ഒരാഴ്ചക്കാലം നീരൊഴുക്ക് സർവേ യിൽ പങ്കെടുത്തു. നീരൊഴുക്ക് ഭൂപടം പൂർത്തിയാക്കി പ്രോസസ് ചെയ്യാൻ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവ്മതിക്കു ന്ന ഒരു നീർമറി പദ്ധതിയുടെ പ്രോജക്ട് സമർപ്പിച്ചുകഴിഞ്ഞു.
 
സി.ഇ.എസ്.എസ് സഹായത്തോടെ പഞ്ചായത്തിൽ വിഭവഭൂപട നിർമ്മാണ് സാമൂഹ്യ സാമ്പത്തിക സർവ്വേ എന്നീ പ്രവർത്തനങ്ങൽ നടത്തുന്നതിനായി 186 പ്രവർത്തകർക്ക് പരിശീലനം നൽകി പത്ത് ദിവസങ്ങളിലായി നടന്ന റിസോഴ്സ് മാപ്പിംഗിലും സാമൂഹ്യ സാമ്പത്തിക സർവെയിലും 200ൽപ്പരം പ്രവർത്തകർ പങ്കെടുത്തു. ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. വിഭവഭൂപടം പൂർത്തിയാക്കി. സി.ഇ.എസ്.എസിന് തുടർ പ്രവർത്തിനത്തിനായി സമർപ്പിച്ചുകഴിഞ്ഞു. 1996 സപ്റ്റംബർ 20ന് ഒരു വാട്ടർഷെഡ് പ്രോജക്ടിന് ഫണ്ട് ലഭിക്കുന്നതിനുള്ള ഒരു അപേക്ഷ കൗൺസിൽ ഫോർ പീപ്പിൾസ് - ആക്ഷൻ ആന്റ് റൂറൽ ടെക്നോളജി (കപാർട്ട്) വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് 60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കു ന്നത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ വരൾച്ചയുടെ ദുരിതങ്ങളിൽ നിന്ന് ഗ്രാമ ത്തെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്.
 
സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് പിലിക്കോട് പഞ്ചായത്തിലെ വിശാ ലമായ പാറ്റപ്രദേശങ്ങളെ കൃഷിയോജ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരി ച്ചുവരികയാണ്. 7,8,9,10 വാർഡുകളിലായി പരന്നുകിടക്കുന്ന പ്രസ്തുത പാറക്കെ ട്ടുകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളെ കൃഷിയിടമാക്കി മാറ്റാൻ വേണ്ടി 30 ലക്ഷം രൂപയുടെ ഒരു പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തല വികസന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രങ്ങളായി വർത്തി ക്കുന്നത് 40-50 വീടുകൾ ചേർന്ന് രൂപീകരിച്ച അയൽകൂട്ടങ്ങളും അവ ചേർന്നുള്ള വാർഡ് വികസന സമിതികളുമാണ്. പ്രാദേശിക വികസനത്തിൽ ജനപങ്കാളിത്ത ത്തിനുള്ള മുഖ്യസ്രോതസ്സ് ഈ അയൽ കൂട്ടങ്ങളാണ്. പ്രാദേശിക വികസന പ്രവർ ത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും ജനങ്ങളുടെ കൂട്ടായ്മ വളർത്തുന്നതിലും പ്രശ്നങ്ങൾക്ക് സാമൂഹ്യമായ പരിഹാര മാർഗങ്ങൾ ആരായുന്നതിനും അയൽ കൂട്ടങ്ങളുടെ സാധ്യത അനന്തമാണ്. പഞ്ചായത്തിൽ ആകെ 91 അയൽകൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അയൽ കൂട്ടം കൺവീനർ, അയൽക്കൂട്ടങ്ങളിൽനിന്ന് തെര ഞെഞ്ഞെടുക്കപ്പെടുന്ന പുരുഷ വനിതാ പ്രതിനിധികൾ എന്നിവരാണ് അയൽക്കൂട്ടത്തിന്റെ പ്രാഥമികസംഘാടകർ. അയൽക്കൂട്ടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വാർഡുലത്തിൽ നാമനിർദേശം ചെയ്യപ്പെടുന്ന പ്രവർത്തകർ എന്നിവർ ചേർന്ന താണ് വാർഡ് വികസന സമിതികൾ, വാർഡ് മെമ്പർ, സ്വീകാര്യനായ ഒരു പൊതു പ്രവർത്തകൻ എന്നിവർ യഥാക്രമം ചെയർമാനും, കൺവീനറുമായുള്ള സമിതിക ളാണ് വാർഡ്മല പ്രവർത്തനൾക്ക് നേതൃത്വം നൽകുന്നത്. അയൽക്കൂട്ടങ്ങൾ പതിവായി സമ്മേളിക്കുകയും പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു വരുന്നു. പ്രാദേശികമായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മിക്ക അയൽക്കൂട്ടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഗ്രാമത്തിൽ സുദൃഢമായ ഒരു അയൽ പക്കബന്ധം വളർത്തിയെടുക്കാൻ ചുരുങ്ങിയ കാലം കൊണ്ട്, അയൽക്കൂട്ടങ്ങൾ വഴി സാധിച്ചിട്ടുണ്ട് എന്നത് വലിയ നേട്ടം തന്നെയാണ്. " വിവിധ പ്രവർത്തനങ്ങൾക്കായി അണിനിരന്ന സന്നദ്ധ സേവകരുടെ കണക്ക്.
 
* സമഗ്ര വികസന സർവ്വേ - 1996 ജനുവരി 26 വളണ്ടിയർമാർ - 748 പേർ
* നീരൊഴുക്ക് സർവ്വേ 1996 ജൂലായ് 20-26 - 110 പേർ
* വിഭവ ഭൂപട സർവേ 1996 ആഗസ്ത് 30 - സപ്തംബർ 10 - 50 പേർ
* സാമൂഹിക സാമ്പത്തീക സർവ്വേ - 1996 ആഗസ്ത് 30 - സപ്തംബർ 10 -136 പേർ
* പൊതു വിവരശേഖരണ സർവ്വേ - 1996 സെപ്തംബർ 18-25-2 പേർ
* '''ആകെ 39 ദിവസങ്ങൾ, 1066 പ്രവർത്തകർ, 4102 മനുഷ്യദിനങ്ങൾ'''
* ''ടി.വി. ഗോവിന്ദൻ, പ്രസിഡണ്ട്, പിലിക്കോട്''
 
===ഊർജയാനം 2017===
എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഊർജസംരക്ഷണ പരിപാടി മനുഷ്യ പുരോഗതിയുടെ വേഗതയെ നിർണയിക്കുന്നതിൽ സുപ്രധാനമായ സ്ഥാന മാണ് ഊർജത്തിനുള്ളത്. ലോകം മുഴുവൻ ഇന്ന് ഗൗരവമായി ചർച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഊർജവുമായി ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീ യമായ വിനിയോഗം. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം ഊർജസംബന്ധിയാണ്. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയും ആളോഹരി ഊർജ ഉപഭോഗവും പരസ്പരം ബന്ധപ്പെട്ടിട്ടാണ് പലപ്പോഴും വിശദീകരിക്കുന്നത്.
 
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 30% മാത്രമേ നമുക്കിവിടെ ഉല്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഭാഗം പ്രസരണ ചോർച്ചയിലൂടേയും ഊർജ ക്ഷമത കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുന്ന തിലുടേയും പാഴായി പോകുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നമ്മുടെ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്. ജനസം ഖ്യാ വർദ്ധനവും, പാർപ്പിടങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പവും വലുപ്പത്തിലും പുതുമയിലും വന്ന മാറ്റവും ഉപകരണങ്ങളുടെ വൈവിധ്യത്തിലും വൈപുല്യ ത്തിലും വന്ന വർദ്ധനവും ഊർജ ഉപഭോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കിയിട്ടിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായുണ്ടായ നവീന ഉപഭോഗ വസ്തുക്കൾ പുതിയൊരു ഉപഭോക്തൃ സംസ്കാരത്തിനു തന്നെ കാരണമായി. ഇതാകട്ടെ നിലവിലുള്ള ഊർജ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കി. പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മർദത്തിന്റെ ശക്തി വർദ്ധിച്ചു. ഇനി വരുന്ന തലമുറയുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് എത്തിച്ചു. ഇതിനെ ചെറുക്കാൻ പ്രാദേശികമായി എന്തുചെയ്യാം എന്ന അന്വേഷണമാണ് "ഊർജയാനം" പരിപാടിയിലേക്ക് നയിച്ചത്.
 
പിലിക്കോട് പഞ്ചായത്തിന്റെ അഭ്യർത്ഥന ഇ. എം.സി അംഗീകരിക്കുകയും ഒന്നാം ഘട്ടമെന്ന നിലയിൽ ഊർജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങൾ പിലിക്കോട് പഞ്ചായത്തിലെ സാമുഹിക പ്രവർത്തരും സാങ്കേതികമായി മേൽനോട്ടം വഹി ക്കാൻ കഴിയുന്നവരും ജനപ്രതിനിധികളും അടങ്ങുന്ന അമ്പത് പേർക്ക് തിരുവനന്തപുരം ഇ.എം.സിയിൽ വെച്ച് ക്ലാസ്സ് നൽകുകയും തീരുമാനങ്ങളെടു ക്കാനും നടപ്പിലാക്കാനും താല്പര്യവും അനുഭവവും സാങ്കേതിക മികവും എല്ലാം ഉൾക്കൊള്ളുന്ന ഒരു ടീമിന് ലഭിച്ച ഈ ക്ലാസ്സ് തന്നെയാണ് ഊർജയാനത്തിന്റെ ആവേശമായി മാറിയത്. ഇ എം സി യിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്ത നങ്ങളും അതിന്റെ നേട്ടങ്ങളും നേരിട്ട് ബോധ്യപ്പെടും വിധം ആയിരുന്നു ഇ.എം.സി യിൽ ഡിസംബർ 19,20 തീയ്യതികളിൽ നടന്ന ദ്വിദിന പരിശീലനം. 50 പേർക്കുള്ള റിസോഴ്സ് പേഴ്സൺ ട്രെയിനിംഗിൽ 50 പേരും ആദ്യാവസാനം പങ്കെടുക്കുകയും ചർച്ചകളിലും ക്ലാസ്സുകളിലും സജീവമായി ഇടപെടുകയും ചെയ്തു. ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ സാധ്യതയും ആവശ്യകതയും ബോധ്യപ്പെട്ട പരിശീലനമായി ഇത് മാറി. റിസോർസ് പേർസൺ പരിശീലനം- ഡിസംബർ 31 ന് എസ്.ജി.എസ്.വൈ പടുവളം ഹാളിൽ വെച്ച് ഊർജയാനം സാങ്കേതിക പരിശീലനം നൽകി. ഇ. എം.സി യിൽ നിന്നും പരിശീലനം ലഭിച്ചവർ ഉൾപ്പടെ 100 പേർ പങ്കെടുത്തു. മീറ്റർ റീഡിംഗ് പരിശീലനം, എന്നിവയെ സംബന്ധിച്ചും ക്ലാസ്സുകൾ നടന്നു. ഊർജയാനം പദ്ധതിക്കായി വിപുലമായ സാങ്കേതിക സഹായ സംവിധാനം രൂപപ്പെടുത്തുവാൻ ഈ റിസോർസ് പേഴ്സൺ പരിശീലനം സഹായകമായി. അയൽ സഭകളിൽ വിശദീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് കൃത്യതപ്പെടുത്താൻ റിസോർസ് പേഴ്സൺ പരിശീലനത്തിലൂടെ കഴിഞ്ഞു. വാർഡ് തല സമിതികൾ
തികച്ചും വികേന്ദ്രീകൃതമായ രീതി ഉപയോഗിച്ചുമാത്രമെ ഊർജയാനം പദ്ധതിയുടെ പ്രവർത്തനങ്ങൾ മുഴുവൻ വീടുകളിലേയ്ക്കും സമയബന്ധിതമായി എത്തിക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് വാർഡ് സമിതികൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനാധാരം.
 
മുൻകാലങ്ങളിൽ നടത്തിയ വിവിധങ്ങളായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൻ വാർഡ് സമിതികൾ നിർണ്ണാ യക പങ്കാണ് വഹിച്ചത്. ഊർജയാനത്തിന്റെ ഭാഗമായി എല്ലാം വാർഡുകളിലും (16 വാർഡുകൾ ഊർജയാനം സമിതികൾ രൂപികരിച്ചു. 10 അംഗങ്ങളുള്ള സമിതിയാ ണ് രൂപികരിച്ചത്. ഈ രൂപീകരണ യോഗത്തിൽ തന്നെ വാർഡിന്റെ പരിധിയിലുള്ള മുഴുവൻ അയൽസഭകളിലും ഊർജസദസ്സുകൾ നടത്താൻ തീരുമാനിക്കുകയും അതിനാവശ്യമായ ആസൂത്രണം നടത്തുകയും ചെയ്തു. അയൽസഭ ഊർജ സദസ്സുകൾ വാർഡ് സമിതികളുടെ നേത്യത്വത്തിൽ ഓരോ വാർഡിലും അയൽസഭ അടിസ്ഥാനത്തിൽ ഊർജ്ജയാനം സദസ്സ് സംഘടിപ്പിച്ചു. ഊർജസദസ്സുകൾക്ക് വ്യാപക പ്രചരണം നൽകി. ഓരോ വീടും കയറി
നോട്ടീസ് വിതരണം ചെയ്തു.
 
പ്രധാന കേന്ദ്രങ്ങളിൽ പോസ്റ്റർ എഴുതി ഒട്ടിച്ചു. എൻ.എസ്.എസ് കുട്ടികളുടെ സേവനവും ഇതിനു ലഭിച്ചു. വാട്ട്സ് അപ് ഗ്രൂപ്പ് ഓരോ വാർഡിലും നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിലും കൈമാറി. വായനശാലകളും സന്നദ്ധ പ്രവർത്ത കരും, സംഘടനകളും സജീവമായി പ്രചരണ പ്രക്രിയയിൽ പങ്കാളിയായി. പഞ്ചായത്തിലെ ആകെയുള്ള 117 അയൽ സഭകളിലും ഊർജസദസ്സ് നടക്കുകയുണ്ടായി. 5000-ത്തിൽപരം കുടുംബങ്ങളിൽ നിന്നായി ഏതാണ്ട് 6000-ത്തിലധികം പേർ ഈ സദസ്സുകളിൽ പങ്കാളികളായി. കേവലം വിവരങ്ങൾ കൈമാറുന്ന സദസ്സുകൾ മാത്രമായിരുന്നില്ല ഈ ഊർജസദസ്സുകൾ ഒരോ വീട്ടിലും വരുന്ന ബിൽ തുക സംബന്ധിച്ച കാര്യങ്ങളും അവ എങ്ങനെ കുറയ്ക്കാമെന്നുള്ള കാര്യങ്ങളും ഒരോ ഉപകരണങ്ങളും നാം ഉപയോഗിക്കുന്ന ബൾബുകൾ ട്യൂബ്ലെറ്റുകൾ എന്നിവ എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്നതും പുതിയതരം ഉപകരണങ്ങൾ അതുപ്രകാശം ലഭിക്കാൻ ആയാലും മറ്റ് ആവശ്യ ങ്ങൾക്കായാലും വൈദ്യുതിയുടെ ഉപയോഗത്തിൽ എത്ര മാത്രം വ്യതിയാനം വരുത്തുന്നുവെന്നും നമ്മുടെ വീട്ടിലെ മീറ്റർ നമ്മുക്ക് എങ്ങനെ വായിക്കാ മെന്നതും അങ്ങനെ പ്രതിദിനം വായിക്കുന്നത് വൈദ്യുതിയുടെ ഉപഭോഗം എങ്ങനെ കുറയ്ക്കുമെന്നതും ആദ്യമായി ജനങ്ങൾക്ക് കേൾക്കാൻ ഊർജയാനം ക്ലാസ്സുകൾ ഇടവരുത്തി. ഒരു പുതിയ അനുഭവമായിരുന്നു സമൂഹത്തെ സംബന്ധിച്ച് ഈ ക്ലാസ്സുകൾ. ഈ ക്ലാസ്സുകൾ സമൂഹം ഉൾകൊണ്ടു എന്നതിന് ഏറ്റവും നല്ല തെളിവാണ് പിലിക്കോട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ വരുന്ന വീടുകളിൽ ഒരു മാസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ വന്ന വലിയ കുറവ് ഏതാണ്ട് ഏഴ് ലക്ഷം രൂപയ്ക്കടുത്ത് വരുന്ന തുക ഈ ക്ലാസ്സിനുശേഷം എടുത്ത് മീറ്റർ റീഡിംഗിന്റെ ഭാഗമായി കുറഞ്ഞിട്ടുണ്ട് എന്നാണ് ചൂടാറാപ്പെട്ടി ഉപയോഗിച്ച് കൊണ്ട് ഇന്ധനം ലാഭിക്കുന്ന രീതിയും വീട്ടമ്മമാർക്ക് പുതിയ ഒരു അനുഭവം തന്നെയായിരുന്നു.
 
ജനകീയ സർവെ പരിശീലനവും ഊർജ സെമിനാറും:13/01/2017 ന് കരക്കകാവ് ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സർ പരിശീലനത്തിൽ അയൽസഭകളെയും മറ്റും പ്രതിനിധികരിച്ച് തെരഞ്ഞെ ടുക്കപ്പെട്ട 351 പേർ പങ്കെടുത്തു. പരിശീലനം/സെമിനാർ കെ.എസ്.ഇ.ബി ഡയരക്ടർ ഡോ:വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നിലവിലുള്ള അവസ്ഥയിൽ സംസ്ഥാനത്തിന്റെ ഊർജാവശ്യവും ഊർജോൽപ്പാദനവും പൊരുത്തപ്പെട്ടുപോകുന്നില്ലയെന്നും ഇതു വലിയ ഊർജപ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ആയതിനാൽ ഊർജസംരക്ഷണത്തിനായി വൈവിധ്യമാർന്ന അന്വേഷണങ്ങൾ അനിവാര്യമാണെന്നും '''ഡോ:വി.ശിവദാസൻ''' ഉദ്ഘാടന ഭാഷണത്തിൽ ചൂണ്ടികാട്ടി. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ നടക്കുന്ന ഈ അന്വേഷണത്തിന്റെ അനുഭവങ്ങൾ കേരളീയ സമൂഹത്തിന് അനുകരിക്കാൻ പറ്റിയ ഒന്നായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഇ. എം.സി ഡയരക്ടർ '''ശ്രീ.ധരേശൻ ഉണ്ണിത്താൻ''' സാങ്കേതിക കാര്യങ്ങളെ കുറിച്ച് പൊതുഅവതരണം നടത്തി. ആകെ പങ്കാളികളെ 2 ഗ്രൂപ്പായി തിരിച്ചുകൊണ്ട് പൊതുപരിശീലനം നൽകി. വിദഗ്ഗരാണ് ക്ലാസ്സുകൾക്ക് നേത്രത്വം നൽകിയത്. ക്ലാസ്സുകള തുടർന്ന് പങ്കാളികൾ ചെറുഗ്രൂപ്പുകളായി മാറി സർവേ ഫോറം ഉപയോഗിച്ച് നേരിട്ട് വീടുകൾ സന്ദർശിച്ച് സർവേ നടത്തി.
 
സർവേയുടെ സാങ്കേതികമായ സവിശേഷതകളും സങ്കീർണതകളും സർവേ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട തന്ത്രങ്ങളും അനുഭവ ത്തിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെടാൻ വീട് സന്ദർശിച്ചിട്ടുള്ള ഈ അനുഭവം സഹായകമായി. ഒട്ടെറെ സംശയങ്ങൾ ഈ പൈലറ്റ് സർവെയുടെ ഭാഗമായി ഉയർന്നുവന്നു. സർവെയുടെ ക്രോഡീകരണവും സംശയങ്ങളുടെ ചിട്ടപ്പെടുത്തലുകളും ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തി. ഈ സംശയങ്ങൾ പിന്നീട് ചേർന്ന യോഗത്തിൽ ഉന്നയിച്ച് ദുരീകരിച്ചു. വിപുലമായ വിവരശേഖരണം ശരാശരി 5 പേരടങ്ങിയ 125 ടീമുകൾ 25/01/2017, 26/01/2017 എന്നീ രണ്ട് ദിവസങ്ങളിലായി സർവേ പ്രവർത്തനം നടത്തി. വീടിനകത്തെ വിവിധ വൈദ്യുതോപകരണങ്ങൾ, അവയുടെ - ഉപയോഗക്രമം, ദുരുപയോഗത്തിന്റെ വഴികൾ, വയറിംഗിലെ അപാകതകൾ ഇവയൊക്കെ സർവേ ടീം വിലയിരുത്തി. വീട്ടുടമയുമായി സംസാരിച്ചു. പാചകാവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുന്ന പ്രവണതയും ചിലയിടങ്ങളിൽ കാണാൻ കഴിഞ്ഞു.
 
ചൂടാറാപ്പെട്ടിയുടെ പ്രാധാന്യം 90% കുടുംബങ്ങൾക്കും അറിയില്ലായിരുന്നു. പിലിക്കോട് കാർഷിക ഗവേണഷ കേന്ദ്രം മുതൽ കാലിക്കടവ് പഞ്ചായത്ത് അതിർത്തി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവയുടെ സർവേ നടത്തിയത് പിലിക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ്. കൂടാതെ പൊതു സ്ഥാപനങ്ങളിലെ സർവേയും ഇവർ തന്നെ നടത്തുകയുണ്ടായി. ഇവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ കുട്ടികൾ സംഘമായാണ് സർവേ നടത്തിയത്. രണ്ടു ദിവസങ്ങളിലായി സർവെ പ്രവർത്തനം പൂർത്തിയാക്കി. സർവേ പ്രവർത്തനം ഒരു വിവരശേഖരണ പ്രവർത്തനത്തിനപ്പുറം ഊർജസംരക്ഷണത്തിനായുള്ള ഒരു ബഹുജന വിദ്യാഭ്യാസ പരിപാടിയായി മാറി. വൈദ്യുതോർജം ലാഭിക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെ കുറിച്ചും ഇതിന്റെ ദുരുപയോഗം എങ്ങനെയെല്ലാം ഉണ്ടാകുന്നു എന്നതിനെ കുറിച്ചും ആശയ കൈമാറ്റം ഈ സർവേയുടെ ഭാഗമായി ഉണ്ടായി.
 
ഫിലമെന്റ് ബൾബുകൾ വൈദ്യുത ബില്ല് എത്രമാത്രം വർദ്ധിപ്പിക്കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 26നോടു കൂടി സർവേ പ്രവർത്തനം ഏതാണ്ട് പൂർണമാക്കാൻ കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള സർവെ പ്രവർത്തനത്തിന്റെ ഒരു - ഘട്ടമാണ് ഇവിടെ വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. സമ്മിശ്രമായ അനുഭവങ്ങളാണ് ഈ ജനകീയ സർവേ പ്രദാനം ചെയ്തത്. താഴെ പറയുന്ന അനുഭവങ്ങൾ ഈ ജനകീയ സർവേയുടെ സവിശേഷതയായിരുന്നു.
# സാമൂഹ്യ പ്രവർത്തകരോടൊപ്പം സാങ്കേതിക വൈദഗ്ധ്യം ഉള്ളവരും വളണ്ടിയർമാരായിതാല്പര്യപൂർവം മുന്നോട്ട് വന്നു.
# സർവേ നടത്തുന്നവരോടൊപ്പം വീട്ടുകാർക്കും ഇത് പുതുമയുള്ള ഒരു അനുഭവമായിരുന്നു.
# വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ അറിയാനുള്ള താല്പര്യം വീട്ടുകാരും കടയുടമകളും കാട്ടുകയുണ്ടായി. ഊർജ ഉപഭോഗത്തിലെ അശാ സ്ത്രീയതകളും, പോരായ്മകളും ഊർജത്തിന്റെ പാഴ്ചെലവിന്റെ കാരണങ്ങളും സർവേ പ്രവർത്തകരോട് ചോദിച്ചറിയാൻ വീട്ടുകാർ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പ്രഥമദൃഷ്ട്യാ കാണുന്ന പോരായ്മകളും പരിഹാര നിർദേശങ്ങളും സർവേ സംഘത്തിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ഗർ വിശദീകരിച്ചു.
# ഡമ്മിഫോറം മുൻകൂട്ടി വിതരണം ചെയ്ത് വീട്ടുകാരോട് തയ്യാറാക്കി വെക്കാൻ പറഞ്ഞത് വീട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയൊരനുഭവമായിരുന്നു. വൈ ദ്യുത സാങ്കേതിക വിവരങ്ങൾ സ്വയം മനസിലാക്കാൻ ഇത് പൂരിപ്പിക്കാൻ ശ്രമിച്ചവർക്ക് സ്വയം പഠനത്തിനുള്ള സാധ്യത നൽകി. ഇത് വലിയൊരു നേട്ടമായാണ് ഉപഭോക്താക്കൾ സൂചിപ്പിച്ചത്.
# ഉപകരണങ്ങൾ വാങ്ങുമ്പോൾ കേവലം വില മാത്രമല്ല പരിഗണിക്കേണ്ടത് എന്നും ഉപകരണത്തിന്റെ ഗുണവും വൈദ്യുത ദക്ഷതയും ആകണം എന്ന ഒരു ധാരണ സമൂഹത്തിന് ഉണ്ടാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി.
# ഫിലമെന്റ് ബൾബ് വൻതോതിൽ വൈദ്യുതി ആവശ്യമുള്ളതാണെന്നും ആയതിനാൽ അവയെ മാറ്റിവൈദ്യുതി ഉപഭോഗം കുറക്കണമെന്നും ഉള്ള ആശയം സാർവത്രികമാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി. ഫിലമെന്റ് ബൾബ് സ്വയമേവ ഉപേക്ഷിക്കാൻ പല ഉപഭോക്താക്കളും സർവേയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.
# വൈദ്യുതി ദക്ഷത കൂടിയ എൽ. ഇ. ഡി. ബൾബട്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ആശയവും പ്രചരിപ്പിക്കാൻ സർവേ സഹായകമായി. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും സർവേയുടെ ഭാഗമായി ഉണ്ടായി. അവയെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.
## സർവേ പ്രവർത്തനങ്ങളിലെ സാങ്കേതികത്വം ചില സ്ക്വാഡുകളിലെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. 
## ചില മേഖലകളിൽ വളണ്ടിയർമാരെ അതും സാങ്കേതികാംശങ്ങളറിയുന്നവരെ കിട്ടാൻ പ്രയാസപ്പെട്ടു. 
## പല വീട്ടുകാരും ഈ സർവേയെ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് നൽകുന്നത് ശങ്കയുണ്ടാക്കുന്നു എന്ന് അനുഭവത്തിന്റെ അടിസ്ഥാന ത്തിൽ പറയുകയുണ്ടായി. ആയതിനാൽ വീട്ടുകാർ ഉപകരണങ്ങളുടേയും ലൈ റ്റിംഗുകളുടേയും യഥാർത്ഥ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്തത് സർവേയുടെ കൃത്യതയ ബാധിച്ചിട്ടുണ്ടാകാം. 
## സമ്പന്ന ഗൃഹങ്ങളിൽ ഉള്ള സങ്കീർണമായ ഉപകരണങ്ങളെ പറ്റി സത്യ സന്ധമായി വെളിപ്പെടുത്താനോ അവയുടെ കണക്കുകൾ എടുക്കാനോ വീട്ടുകാർ അനുവദിക്കാഞ്ഞത് തികച്ചും ഒരു പരിമിതിയാണ്. സർവെ ക്രോഡീകരണം സർവേക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സർ ക്രോഡീകരണം ആണ്. 
## 26ന് പൂർത്തിയാക്കാൻ കഴിയാത്ത അപൂർവം വീടുകളുടെ ബാക്കി വന്ന സർവേ ജനുവരി 29നകം പൂർത്തിയാക്കി ഊർജയാനം അയൽസഭാ സമിതിയുടെ നേതൃത്വത്തിൽ അയൽകൂട്ടതല ക്രോഡീകരണം 29/01/2017ന് പൂർത്തിയാക്കി. 
## അയൽസഭകളിൽ നിന്നും ശേഖരിച്ച ഫോറങ്ങൾ കൃത്യമായി പരിശോധിച്ച് 04/02/2017, 05/02/2017 ദിവസങ്ങളിലായി വാർഡ് തലത്തിൽ ക്രോഡീകരിച്ചു. 16 വാർഡുകളിലും ഈ പ്രവർത്തനം നടന്നു. രണ്ട് ദിവസമായി നടന്ന ഈ പ്രവർത്തനത്തിൽ എല്ലാ വാർഡുകളിലുമായി 200 പേർ പങ്കെടുത്തു.
'''താഴെ പറയുന്ന പ്രവണതയാണ് ക്രോഡീകരണത്തിന്റെ ഭാഗമായി ലഭിച്ചത്.''' <br>
# ആകെ വാർഡുകൾ- 16
# ആകെ വീടുകൾ - 6313
# സർവേ നടന്നത്- 6116
# കടകൾ- 285
# പമ്പ് ഹൗസ്- 166
# വൈദ്യുതി ഇല്ലാത്ത വീടുകൾ- 4
# ഫിലമെന്റ് ബൾബുകൾ- 7211
# ട്യൂബുകൾ- 6787
# ചൂടാറാപ്പെട്ടി- 264
# ബയോഗ്യാസ് - 70
# സർവേയിൽ പങ്കെടുത്ത ആളുകൾ - 600
====പൊതു സ്ഥാപനങ്ങൾ====
# ആകെ പൊതുസ്ഥാപനങ്ങൾ : 75
# സർവെ ചെയ്യപ്പെട്ടത് : 75
# ക്ലാസ്സ് നടന്നത് :119
# പങ്കെടുത്ത ആളുകൾ : 4599
# സർവെ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ : 423
# അയൽക്കൂട്ട ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 351
# വാർഡ് തല ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 147
#പഞ്ചായത്ത് തല ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 48


ഓരോ വീട്ടിലുമോരൊ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ശ്രീധരൻ മാസ്റ്റർ ചെയർപേർസനും ശ്രീ.എം. കെ. ഹരിദാസ് കൺവീനറുമായിട്ടുള്ള ഊർജ്ജയാനം സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10210...10297" എന്ന താളിൽനിന്ന് ശേഖരിച്ചത്