അജ്ഞാതം


"വേമ്പനാടിനെ വീണ്ടെടുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 147: വരി 147:


1991 -ലെ വിജ്ഞാപനത്തിന്‌ 2002 -ൽ കൊണ്ടുവന്ന ഭേദഗതിയിലാണ്‌ ?ഓരുപരിശോധന?(SaIinity test) എന്ന ഒരു വ്യവസ്ഥ കൊണ്ടുവന്നത്‌. ജലാശയത്തിന്റെ ഓരുനില അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രസ്‌തുത പ്രദേശം CRZ -ൽ പെടുമോ എന്ന്‌ നിർണ്ണയിക്കുക. ഓരുനില 5ppt -യോ അതിനു മുകളിലോ ഉള്ള ജലാശയങ്ങൾക്കാണ്‌ CRZ ബാധകമാകുക എന്നതായി വ്യവസ്ഥ. ഓരുകയറ്റം തടയുന്നതിനാണല്ലോ തണ്ണീർമുക്കം ബണ്ട്‌ കൊണ്ടുവന്നത്‌. അതിനാൽ തണ്ണീർമുക്കത്തിന്‌ തെക്ക്‌ വേമ്പനാട്‌ കായൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്തിയില്ല. വാസ്‌തവത്തിൽ 1991 -ലെ CRZ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ CESS 1995 -ൽ തന്നെ മാനേജ്‌മെന്റ്‌ പ്ലാൻ ഉണ്ടാക്കിയിരുന്നു. അന്ന്‌ SaIinity test എന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഉണ്ടായിരുന്നില്ല. CESS അന്നേ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ CZMP തയ്യാറാക്കിയത്‌. അതിനുശേഷം 2002-ൽ ഓരു പരിശോധന (Salinity test) വിജ്ഞാപനത്തിൽ ഭേദഗതിയായി വന്നത്‌. ഇതിനാലാണ്‌ തണ്ണീർമുക്കത്തിന്‌ തെക്ക്‌ ഭാഗം CRZ -ൽ ഉൾപ്പെടുന്നില്ല എന്ന സ്ഥിതിവന്നത്‌.
1991 -ലെ വിജ്ഞാപനത്തിന്‌ 2002 -ൽ കൊണ്ടുവന്ന ഭേദഗതിയിലാണ്‌ ?ഓരുപരിശോധന?(SaIinity test) എന്ന ഒരു വ്യവസ്ഥ കൊണ്ടുവന്നത്‌. ജലാശയത്തിന്റെ ഓരുനില അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രസ്‌തുത പ്രദേശം CRZ -ൽ പെടുമോ എന്ന്‌ നിർണ്ണയിക്കുക. ഓരുനില 5ppt -യോ അതിനു മുകളിലോ ഉള്ള ജലാശയങ്ങൾക്കാണ്‌ CRZ ബാധകമാകുക എന്നതായി വ്യവസ്ഥ. ഓരുകയറ്റം തടയുന്നതിനാണല്ലോ തണ്ണീർമുക്കം ബണ്ട്‌ കൊണ്ടുവന്നത്‌. അതിനാൽ തണ്ണീർമുക്കത്തിന്‌ തെക്ക്‌ വേമ്പനാട്‌ കായൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്തിയില്ല. വാസ്‌തവത്തിൽ 1991 -ലെ CRZ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ CESS 1995 -ൽ തന്നെ മാനേജ്‌മെന്റ്‌ പ്ലാൻ ഉണ്ടാക്കിയിരുന്നു. അന്ന്‌ SaIinity test എന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഉണ്ടായിരുന്നില്ല. CESS അന്നേ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ CZMP തയ്യാറാക്കിയത്‌. അതിനുശേഷം 2002-ൽ ഓരു പരിശോധന (Salinity test) വിജ്ഞാപനത്തിൽ ഭേദഗതിയായി വന്നത്‌. ഇതിനാലാണ്‌ തണ്ണീർമുക്കത്തിന്‌ തെക്ക്‌ ഭാഗം CRZ -ൽ ഉൾപ്പെടുന്നില്ല എന്ന സ്ഥിതിവന്നത്‌.
ഇപ്പോൾ പ്രതിപാദിക്കുന്ന രണ്ടു തുരുത്തുകളും നേരത്തേ തന്നെ CRZ ബാധകമായ പ്രദേശങ്ങളാണ്‌. ഹൈക്കോടതിയിൽ വന്ന കേസുകളിൽ ഭൂമി കൈയ്യേറ്റവും, CRZ ലംഘനവുമാണ്‌ പരിശോധിക്കപ്പെട്ടത്‌. നെടിയ തുരുത്തിൽ KAPICO റിസോർട്ട്‌സ്‌ എന്ന കമ്പനിയും വൈറ്റില തുരുത്തിൽ Vamika Island Resorts എന്ന കമ്പനിയുമാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌.
ഇപ്പോൾ പ്രതിപാദിക്കുന്ന രണ്ടു തുരുത്തുകളും നേരത്തേ തന്നെ CRZ ബാധകമായ പ്രദേശങ്ങളാണ്‌. ഹൈക്കോടതിയിൽ വന്ന കേസുകളിൽ ഭൂമി കൈയ്യേറ്റവും, CRZ ലംഘനവുമാണ്‌ പരിശോധിക്കപ്പെട്ടത്‌. നെടിയ തുരുത്തിൽ KAPICO റിസോർട്ട്‌സ്‌ എന്ന കമ്പനിയും വൈറ്റില തുരുത്തിൽ Vamika Island Resorts എന്ന കമ്പനിയുമാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌.
ഭൂമി കൈയ്യേറ്റം സംബന്ധിച്ച ആക്ഷേപങ്ങളിൽ ഹൈക്കോടതി തീർപ്പു കൽപ്പിച്ചില്ല. കേരളാ ലാൻഡ്‌ കൺസർവൻസി റൂൾ പ്രകാരം നിയമ നടപടികൾ തുടരാൻ നിർദ്ദേശിക്കുകയാണ്‌ ഹൈക്കോടതി ചെയ്‌തത്‌. എന്നാൽ ഈ രണ്ടു കമ്പനികളും തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌ എന്ന്‌ കോടതി കണ്ടെത്തി. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടത്തി സൃഷ്‌ടിക്കുന്ന നിർമ്മിതികൾ, ചെയ്യുന്ന കയ്യേറ്റങ്ങൾ ക്രമീകരിക്കാൻ (Regularise) ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയില്ല എന്ന്‌ കോടതി പ്രസ്‌താവിച്ചിട്ടുണ്ട്‌. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വീഴ്‌ച വരുത്തിയാൽ ഫൈൻ ഈടാക്കിയും മറ്റും ക്രമീകരിക്കാൻ വ്യവസ്ഥയുണ്ട്‌. എന്നാൽ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ സൃഷ്‌ടിക്കുന്ന എടുപ്പുകളും, നികത്തുകളും നീക്കം ചെയ്യുക മാത്രമേ നിയമ പ്രകാരം കരണീയമായിട്ടുള്ളൂ എന്നാണ്‌ കേരള ഹൈക്കോടി നിരീക്ഷിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നെടിയതുരുത്ത്‌, വൈറ്റില തുരുത്ത്‌ ദ്വീപുകളിലെ നിയമ വിരുദ്ധ നിർമ്മിതികൾ പൊളിച്ചു നീക്കാൻ കോടതി ഉത്തരവായത്‌. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിർമ്മിതികളും മറ്റും നടത്തുന്നവർക്ക്‌ കർശന താക്കിതാണ്‌ ഈ വിധി.
ഭൂമി കൈയ്യേറ്റം സംബന്ധിച്ച ആക്ഷേപങ്ങളിൽ ഹൈക്കോടതി തീർപ്പു കൽപ്പിച്ചില്ല. കേരളാ ലാൻഡ്‌ കൺസർവൻസി റൂൾ പ്രകാരം നിയമ നടപടികൾ തുടരാൻ നിർദ്ദേശിക്കുകയാണ്‌ ഹൈക്കോടതി ചെയ്‌തത്‌. എന്നാൽ ഈ രണ്ടു കമ്പനികളും തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌ എന്ന്‌ കോടതി കണ്ടെത്തി. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടത്തി സൃഷ്‌ടിക്കുന്ന നിർമ്മിതികൾ, ചെയ്യുന്ന കയ്യേറ്റങ്ങൾ ക്രമീകരിക്കാൻ (Regularise) ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയില്ല എന്ന്‌ കോടതി പ്രസ്‌താവിച്ചിട്ടുണ്ട്‌. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വീഴ്‌ച വരുത്തിയാൽ ഫൈൻ ഈടാക്കിയും മറ്റും ക്രമീകരിക്കാൻ വ്യവസ്ഥയുണ്ട്‌. എന്നാൽ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ സൃഷ്‌ടിക്കുന്ന എടുപ്പുകളും, നികത്തുകളും നീക്കം ചെയ്യുക മാത്രമേ നിയമ പ്രകാരം കരണീയമായിട്ടുള്ളൂ എന്നാണ്‌ കേരള ഹൈക്കോടി നിരീക്ഷിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നെടിയതുരുത്ത്‌, വൈറ്റില തുരുത്ത്‌ ദ്വീപുകളിലെ നിയമ വിരുദ്ധ നിർമ്മിതികൾ പൊളിച്ചു നീക്കാൻ കോടതി ഉത്തരവായത്‌. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിർമ്മിതികളും മറ്റും നടത്തുന്നവർക്ക്‌ കർശന താക്കിതാണ്‌ ഈ വിധി.
ഈ വിധിയ്‌ക്കെതിരെ വൈറ്റില തുരുത്തിലെ വാമിക ഗ്രൂപ്പ്‌ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. ഈ ഹർജിയിൽ സുപ്രീംകോടതി വേമ്പനാടു സംബന്ധിച്ചു നിർണ്ണായമായ നിരീക്ഷണങ്ങളും നിഗമനങ്ങളും നടത്തുന്നുണ്ട്‌. വേമ്പനാടുകായലും അതിനോടു ചേർന്നു കിടക്കുന്ന കോൾ നിലങ്ങളും ചേരുന്ന വേമ്പനാട്‌ - കോൾ തണ്ണീർതടം
 
(vembanadu- kol wet land system) 2011 -ലെ തീരദേശ പരിപാലന വിജ്ഞാപനം (Costal Regulation Zone Notification 2011) പ്രകാരം ഒരു പ്രത്യേക വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.
ഈ വിധിയ്‌ക്കെതിരെ വൈറ്റില തുരുത്തിലെ വാമിക ഗ്രൂപ്പ്‌ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. ഈ ഹർജിയിൽ സുപ്രീംകോടതി വേമ്പനാടു സംബന്ധിച്ചു നിർണ്ണായമായ നിരീക്ഷണങ്ങളും നിഗമനങ്ങളും നടത്തുന്നുണ്ട്‌. വേമ്പനാടുകായലും അതിനോടു ചേർന്നു കിടക്കുന്ന കോൾ നിലങ്ങളും ചേരുന്ന വേമ്പനാട്‌ - കോൾ തണ്ണീർതടം (vembanadu- kol wet land system) 2011 -ലെ തീരദേശ പരിപാലന വിജ്ഞാപനം (Costal Regulation Zone Notification 2011) പ്രകാരം ഒരു പ്രത്യേക വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.
 
അതീവ ലോല തീരദേശമായിട്ടാണ്‌ 2011 -ലെ തീരദേശ നിയമം വേമ്പനാടിനെ നിർവ്വചിച്ചിരിക്കുന്നത്‌. അസാധാരണമാം വിധം അനന്തമായ ഒരു ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ്‌ വേമ്പനാട്‌. വേമ്പനാടിന്‌ നിർണ്ണായകമായ പാരിസ്ഥിതിക പ്രാധാന്യമുണ്ട്‌. അതിനാലാണ്‌ വേമ്പനാട്‌-കോൾ തണ്ണീർതടത്തെ അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർതടമായി (Wet land of international importance) പ്രഖ്യാപിച്ചിരിക്കുന്നത്‌. തണ്ണീർതടങ്ങൾ ഏറ്റവും ഉല്‌പാദനക്ഷമമായ പരിസ്ഥിതി വ്യൂഹമാണ്‌. ഈ പരിസ്ഥിതിവ്യൂഹങ്ങളുടെ വിവേകപൂർണ്ണമായ വിനിയോഗത്തിനുവേണ്ടിയാണ്‌ (wise use of wet land) റാംസർ കൺവെൻഷൻ രൂപപ്പെട്ടത്‌. റാംസർ കൺവെൻഷനിൽ ഇന്ത്യ പങ്കാളിയാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ രാജ്യത്തെ സുപ്രധാന തണ്ണീർ തടങ്ങളെ റാംസർ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്‌. വേമ്പനാട്‌ ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ട ഒരു റാംസർ പ്രദേശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതീവ ലോല തീരദേശമായിട്ടാണ്‌ 2011 -ലെ തീരദേശ നിയമം വേമ്പനാടിനെ നിർവ്വചിച്ചിരിക്കുന്നത്‌. അസാധാരണമാം വിധം അനന്തമായ ഒരു ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ്‌ വേമ്പനാട്‌. വേമ്പനാടിന്‌ നിർണ്ണായകമായ പാരിസ്ഥിതിക പ്രാധാന്യമുണ്ട്‌. അതിനാലാണ്‌ വേമ്പനാട്‌-കോൾ തണ്ണീർതടത്തെ അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർതടമായി (Wet land of international importance) പ്രഖ്യാപിച്ചിരിക്കുന്നത്‌. തണ്ണീർതടങ്ങൾ ഏറ്റവും ഉല്‌പാദനക്ഷമമായ പരിസ്ഥിതി വ്യൂഹമാണ്‌. ഈ പരിസ്ഥിതിവ്യൂഹങ്ങളുടെ വിവേകപൂർണ്ണമായ വിനിയോഗത്തിനുവേണ്ടിയാണ്‌ (wise use of wet land) റാംസർ കൺവെൻഷൻ രൂപപ്പെട്ടത്‌. റാംസർ കൺവെൻഷനിൽ ഇന്ത്യ പങ്കാളിയാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ രാജ്യത്തെ സുപ്രധാന തണ്ണീർ തടങ്ങളെ റാംസർ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്‌. വേമ്പനാട്‌ ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ട ഒരു റാംസർ പ്രദേശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ സുപ്രധാന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ ഒരു നടപടി സ്വീകരിച്ചു. കേന്ദ്രസർക്കാരിനും, സംസ്ഥാന ചീഫ്‌ സെക്രട്ടറിയ്‌ക്കും, മലിനീകരണ നിയന്ത്രണ ബോർഡിനും, തീരദേശ പരിപാലന അതോറിറ്റിയ്‌ക്കും ജില്ലാ കളക്‌ടർമാർക്കും കോടതി നോട്ടീസ്‌ അയച്ചു. മൂന്നു കാര്യങ്ങളിൽ വിശദീകരണം നല്‌കാനാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടത്‌.
ഈ സുപ്രധാന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ ഒരു നടപടി സ്വീകരിച്ചു. കേന്ദ്രസർക്കാരിനും, സംസ്ഥാന ചീഫ്‌ സെക്രട്ടറിയ്‌ക്കും, മലിനീകരണ നിയന്ത്രണ ബോർഡിനും, തീരദേശ പരിപാലന അതോറിറ്റിയ്‌ക്കും ജില്ലാ കളക്‌ടർമാർക്കും കോടതി നോട്ടീസ്‌ അയച്ചു. മൂന്നു കാര്യങ്ങളിൽ വിശദീകരണം നല്‌കാനാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടത്‌.
1) വേമ്പനാട്ടിലൊന്നാകെ തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നതിന്‌ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുക.
1) വേമ്പനാട്ടിലൊന്നാകെ തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നതിന്‌ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുക.
2) കായൽ കയ്യേറ്റങ്ങളും നികത്തുകളും തിരിച്ചുപിടിക്കുന്നതിന്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുക.
2) കായൽ കയ്യേറ്റങ്ങളും നികത്തുകളും തിരിച്ചുപിടിക്കുന്നതിന്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുക.
3) വേമ്പനാട്ടിലെ മലിനീകരണം ഒഴിവാക്കുന്നതിന്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുക.
3) വേമ്പനാട്ടിലെ മലിനീകരണം ഒഴിവാക്കുന്നതിന്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുക.
ഈ നോട്ടീസ്‌ വേമ്പനാട്ടിൽ കടന്നുകയറ്റം നടത്തുന്ന മൂലധന ശക്തികളെ ഞെട്ടിച്ചിട്ടുണ്ട്‌. മതമേലദ്ധ്യക്ഷൻമാരെയും ഒരു വിഭാഗം ജനപ്രതിനിധികളേയും കൂട്ടുപിടിച്ച്‌ സുപ്രീംകോടതി ആവശ്യപ്പെട്ട റിപ്പോർട്ട്‌ അട്ടിമറിക്കാൻ ഇക്കൂട്ടർ നടത്തിയ നീക്കം ഇത്‌ വ്യക്തമാക്കുന്നതാണ്‌. തീരദേശപരിപാലന നിയമം തീരത്തേയും തീരദേശനിവാസികളേയും സംരക്ഷിക്കാൻ വേണ്ടി രൂപപ്പെടുത്തിയ നിയമമാണ്‌. അതിദ്രുത ലാഭം ലക്ഷ്യമാക്കുന്ന മൂലധന ശക്തികൾക്ക്‌ തീരദേശവും മറ്റെന്തുമെന്നപോലെ വില്‌കാനുള്ളതാണ്‌. തീരദേശത്തിന്റേയും, തീരദേശവാസികളുടേയും നിലനില്‌പും ജീവിതവും ഒന്നും ഇവർക്ക്‌ പ്രശ്‌നമേയല്ല. കേരള ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും വിധികൾ തീരദേശ സംരക്ഷണത്തിലെ രജതരേഖയാണെന്നത്‌ നിശ്ചയമാണ്‌.
ഈ നോട്ടീസ്‌ വേമ്പനാട്ടിൽ കടന്നുകയറ്റം നടത്തുന്ന മൂലധന ശക്തികളെ ഞെട്ടിച്ചിട്ടുണ്ട്‌. മതമേലദ്ധ്യക്ഷൻമാരെയും ഒരു വിഭാഗം ജനപ്രതിനിധികളേയും കൂട്ടുപിടിച്ച്‌ സുപ്രീംകോടതി ആവശ്യപ്പെട്ട റിപ്പോർട്ട്‌ അട്ടിമറിക്കാൻ ഇക്കൂട്ടർ നടത്തിയ നീക്കം ഇത്‌ വ്യക്തമാക്കുന്നതാണ്‌. തീരദേശപരിപാലന നിയമം തീരത്തേയും തീരദേശനിവാസികളേയും സംരക്ഷിക്കാൻ വേണ്ടി രൂപപ്പെടുത്തിയ നിയമമാണ്‌. അതിദ്രുത ലാഭം ലക്ഷ്യമാക്കുന്ന മൂലധന ശക്തികൾക്ക്‌ തീരദേശവും മറ്റെന്തുമെന്നപോലെ വില്‌കാനുള്ളതാണ്‌. തീരദേശത്തിന്റേയും, തീരദേശവാസികളുടേയും നിലനില്‌പും ജീവിതവും ഒന്നും ഇവർക്ക്‌ പ്രശ്‌നമേയല്ല. കേരള ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും വിധികൾ തീരദേശ സംരക്ഷണത്തിലെ രജതരേഖയാണെന്നത്‌ നിശ്ചയമാണ്‌.
വേമ്പനാടിനെ വീണ്ടെടുക്കുക
വേമ്പനാടിനെ വീണ്ടെടുക്കുക
വിപുലമായ ഒരു പ്രദേശത്തെ ജനജീവിതത്തെയും അവരുടെ വ്യത്യസ്‌തങ്ങളായ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കുന്ന വ്യവസ്ഥയാണ്‌ വേമ്പനാട്‌. വേമ്പനാട്ടിലേയ്‌ക്ക്‌ എത്തുന്ന നദികളും അതിന്റെ നീരൊഴുക്കു പ്രദേശവും ചേർന്നാൽ കേരളത്തിന്റെ മൂന്നിലൊന്നോളം വരും. ഈ നദികളുടെ ആവാഹപ്രദേശങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വനനശീകരണവുമെല്ലാം വേമ്പനാടിന്റെ സ്വഭാവത്തെ മാറ്റിമറിക്കും. വനനശീകരണം മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ, വേമ്പനാടിന്റെ ആഴം കുറയ്‌ക്കുന്നതിന്‌ കാരണമാകുന്നുവെന്ന്‌ നാം നേരത്തെ കണ്ടതാണ്‌. വേമ്പനാടിന്റെ ജലവാഹകശേഷിയിലുള്ള കുറവ്‌ ജനവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പ്രളയം വിതയ്‌ക്കുന്നതിന്‌ ഹേതുവാകും. കായലിന്റെ ഓരുനിലയും വേലിയേറ്റ വേലിയിറക്ക സ്വാധീനവും തടഞ്ഞാൽ അത്‌ മത്സ്യ സമ്പത്തിന്റെയും കക്കയുടേയും ഗണ്യമായ കുറവിന്‌ കാരണമാകും. നമ്മുടെ തീരക്കടലിന്റെ മത്സ്യസമ്പന്നതയ്‌ക്ക്‌ കായൽ വലിയ സംഭാവന നല്‌കുന്നുണ്ടല്ലോ? വേമ്പനാട്ട്‌ കായലിൽ നിന്നും കൊച്ചി അഴിമുഖത്തേയ്‌ക്ക്‌ ഒഴുക്കുകുറയുന്നത്‌ തുറമുഖത്ത്‌ മണ്ണടിഞ്ഞു കൂടുന്നതിന്‌ കാരണമായിരിക്കുന്നു. നിരന്തരം മണ്ണുനീക്കേണ്ടി വരുന്നതാണ്‌ തുറമുഖ ട്രസ്റ്റിന്റെ സാമ്പത്തീക പ്രയാസങ്ങൾക്ക്‌ ഒരു കാരണം. വേമ്പനാടിന്റെ നാശം ഒരു നാടിന്റെ മുഴുവൻ ജലചക്രത്തെയും ദോഷകരമായി ബാധിക്കും. വേമ്പനാടിന്‌ ജനജീവിതവും തൊഴിൽ തുറകളുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്‌.എന്നാൽ മൂലധനത്തിന്റെ പുത്തൻരൂപങ്ങൾ കടന്നുവരുന്നതോടെ സ്ഥായിത്വം, നിലനില്‌ക്കുന്ന വികസനം, പരസ്‌പര ബന്ധിതമായ ചിട്ടകൾ എന്നതൊന്നും പ്രശ്‌നമാകുന്നില്ല. പ്രകൃതി സമ്പത്തിനെ തന്നെ കടുംവെട്ട്‌ നടത്തി അതിവേഗം അമിതലാഭം എന്ന ലക്ഷ്യത്തോടെ കൊളളയടിക്കുകയാണ്‌ പുത്തൻകൂറ്റ്‌ മൂലധന യുക്തി. അവർക്ക്‌ ടൂറിസം തന്നെ നിലനില്‌ക്കണമെന്നില്ല. തങ്ങളുടെ ലാഭതാല്‌പര്യങ്ങൾ കഴിഞ്ഞാൽ ഒഴുക്കടഞ്ഞ്‌, കളനിറഞ്ഞ്‌ രോഗവാഹികയായ ഈ വ്യവസ്ഥയെ പ്രേതഭൂമി (ghost land) ആയി കണക്കാക്കി അവർ ഉപേക്ഷിക്കും.അപ്പോഴും തീരവാസികൾ ദുരിതം പേറാൻ വിധിക്കപ്പെട്ട്‌ തുടരും.
വിപുലമായ ഒരു പ്രദേശത്തെ ജനജീവിതത്തെയും അവരുടെ വ്യത്യസ്‌തങ്ങളായ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കുന്ന വ്യവസ്ഥയാണ്‌ വേമ്പനാട്‌. വേമ്പനാട്ടിലേയ്‌ക്ക്‌ എത്തുന്ന നദികളും അതിന്റെ നീരൊഴുക്കു പ്രദേശവും ചേർന്നാൽ കേരളത്തിന്റെ മൂന്നിലൊന്നോളം വരും. ഈ നദികളുടെ ആവാഹപ്രദേശങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വനനശീകരണവുമെല്ലാം വേമ്പനാടിന്റെ സ്വഭാവത്തെ മാറ്റിമറിക്കും. വനനശീകരണം മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ, വേമ്പനാടിന്റെ ആഴം കുറയ്‌ക്കുന്നതിന്‌ കാരണമാകുന്നുവെന്ന്‌ നാം നേരത്തെ കണ്ടതാണ്‌. വേമ്പനാടിന്റെ ജലവാഹകശേഷിയിലുള്ള കുറവ്‌ ജനവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പ്രളയം വിതയ്‌ക്കുന്നതിന്‌ ഹേതുവാകും. കായലിന്റെ ഓരുനിലയും വേലിയേറ്റ വേലിയിറക്ക സ്വാധീനവും തടഞ്ഞാൽ അത്‌ മത്സ്യ സമ്പത്തിന്റെയും കക്കയുടേയും ഗണ്യമായ കുറവിന്‌ കാരണമാകും. നമ്മുടെ തീരക്കടലിന്റെ മത്സ്യസമ്പന്നതയ്‌ക്ക്‌ കായൽ വലിയ സംഭാവന നല്‌കുന്നുണ്ടല്ലോ? വേമ്പനാട്ട്‌ കായലിൽ നിന്നും കൊച്ചി അഴിമുഖത്തേയ്‌ക്ക്‌ ഒഴുക്കുകുറയുന്നത്‌ തുറമുഖത്ത്‌ മണ്ണടിഞ്ഞു കൂടുന്നതിന്‌ കാരണമായിരിക്കുന്നു. നിരന്തരം മണ്ണുനീക്കേണ്ടി വരുന്നതാണ്‌ തുറമുഖ ട്രസ്റ്റിന്റെ സാമ്പത്തീക പ്രയാസങ്ങൾക്ക്‌ ഒരു കാരണം. വേമ്പനാടിന്റെ നാശം ഒരു നാടിന്റെ മുഴുവൻ ജലചക്രത്തെയും ദോഷകരമായി ബാധിക്കും. വേമ്പനാടിന്‌ ജനജീവിതവും തൊഴിൽ തുറകളുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്‌.എന്നാൽ മൂലധനത്തിന്റെ പുത്തൻരൂപങ്ങൾ കടന്നുവരുന്നതോടെ സ്ഥായിത്വം, നിലനില്‌ക്കുന്ന വികസനം, പരസ്‌പര ബന്ധിതമായ ചിട്ടകൾ എന്നതൊന്നും പ്രശ്‌നമാകുന്നില്ല. പ്രകൃതി സമ്പത്തിനെ തന്നെ കടുംവെട്ട്‌ നടത്തി അതിവേഗം അമിതലാഭം എന്ന ലക്ഷ്യത്തോടെ കൊളളയടിക്കുകയാണ്‌ പുത്തൻകൂറ്റ്‌ മൂലധന യുക്തി. അവർക്ക്‌ ടൂറിസം തന്നെ നിലനില്‌ക്കണമെന്നില്ല. തങ്ങളുടെ ലാഭതാല്‌പര്യങ്ങൾ കഴിഞ്ഞാൽ ഒഴുക്കടഞ്ഞ്‌, കളനിറഞ്ഞ്‌ രോഗവാഹികയായ ഈ വ്യവസ്ഥയെ പ്രേതഭൂമി (ghost land) ആയി കണക്കാക്കി അവർ ഉപേക്ഷിക്കും.അപ്പോഴും തീരവാസികൾ ദുരിതം പേറാൻ വിധിക്കപ്പെട്ട്‌ തുടരും.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3250" എന്ന താളിൽനിന്ന് ശേഖരിച്ചത്