അജ്ഞാതം


"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


ഓരോ രാജ്യത്തിന്നും അതിന്റേതായ രാഷ്‌ട്രീയ-സാമ്പത്തിക തനിമയും പ്രത്യേകതകളുമുണ്ട്‌. അവയെ പൂർണ്ണമായി അവഗണിക്കുകയും അവിടെയൊക്കെ നടക്കുന്ന ക്രയവിക്രയങ്ങളെ തങ്ങളുടെ താൽപര്യത്തിന്‌ കീഴ്‌പ്പെടുത്തുകയുമാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌. സമ്പന്നരാജ്യങ്ങൾ ഈ അധീശത്വ നിലപാട്‌ തുടരുന്നിടത്തോളം ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ നേട്ടങ്ങളൊന്നും ദരിദ്രരാജ്യങ്ങൾക്ക്‌ ലഭിക്കാനിടയില്ല. ഇക്കാര്യം കണക്കിലെടുത്ത്‌ പുതിയ സാദ്ധ്യതകളുടെ പശ്ചാത്തലത്തിൽ ലോകസാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വേണമെന്ന്‌ ദരിദ്രരാജ്യങ്ങൾ 1970 കളിലേ ആവശ്യപ്പെട്ടിരുന്നു. അതിന്നായി പുതിയൊരു അന്താരാഷ്‌ട്ര സാമ്പത്തിക ക്രമം (New International Economic Order) അവർ വിഭാവനം ചെയ്‌തിരിക്കുന്നു. ഇത്‌ യാഥാർഥ്യമാക്കാനുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങൾ വഴി ദരിദ്രരാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായി അട്ടിമറിക്കുകയും സമ്പന്നരാജ്യങ്ങൾക്ക്‌ നിയന്ത്രണമുള്ള പുതിയൊരു ലോകക്രമം (New World Order) അടിച്ചേൽപിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സ്ഥിതി തുടർന്നാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്ക രണപ്രക്രിയ ദരിദ്രരാജ്യങ്ങൾക്ക്‌ ഹാനികരമായിരിക്കും.
ഓരോ രാജ്യത്തിന്നും അതിന്റേതായ രാഷ്‌ട്രീയ-സാമ്പത്തിക തനിമയും പ്രത്യേകതകളുമുണ്ട്‌. അവയെ പൂർണ്ണമായി അവഗണിക്കുകയും അവിടെയൊക്കെ നടക്കുന്ന ക്രയവിക്രയങ്ങളെ തങ്ങളുടെ താൽപര്യത്തിന്‌ കീഴ്‌പ്പെടുത്തുകയുമാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌. സമ്പന്നരാജ്യങ്ങൾ ഈ അധീശത്വ നിലപാട്‌ തുടരുന്നിടത്തോളം ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ നേട്ടങ്ങളൊന്നും ദരിദ്രരാജ്യങ്ങൾക്ക്‌ ലഭിക്കാനിടയില്ല. ഇക്കാര്യം കണക്കിലെടുത്ത്‌ പുതിയ സാദ്ധ്യതകളുടെ പശ്ചാത്തലത്തിൽ ലോകസാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വേണമെന്ന്‌ ദരിദ്രരാജ്യങ്ങൾ 1970 കളിലേ ആവശ്യപ്പെട്ടിരുന്നു. അതിന്നായി പുതിയൊരു അന്താരാഷ്‌ട്ര സാമ്പത്തിക ക്രമം (New International Economic Order) അവർ വിഭാവനം ചെയ്‌തിരിക്കുന്നു. ഇത്‌ യാഥാർഥ്യമാക്കാനുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങൾ വഴി ദരിദ്രരാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായി അട്ടിമറിക്കുകയും സമ്പന്നരാജ്യങ്ങൾക്ക്‌ നിയന്ത്രണമുള്ള പുതിയൊരു ലോകക്രമം (New World Order) അടിച്ചേൽപിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സ്ഥിതി തുടർന്നാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്ക രണപ്രക്രിയ ദരിദ്രരാജ്യങ്ങൾക്ക്‌ ഹാനികരമായിരിക്കും.
{| class="wikitable"
|-
| '''എല്ലാ രാജ്യങ്ങളിലെയും വിപണികളെ നിർബന്ധമായി'''
'''കൂട്ടിച്ചേർക്കുന്ന ഒരു പ്രക്രിയ കൂടിയാണ് ആഗോളവൽക്കരണം'''
|}


ധനികപക്ഷതാൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പ്രക്രിയയായതിനാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്കരണ പ്രക്രിയ വഴി നേട്ടമുണ്ടാകുന്നത്‌ പണമുള്ളവർക്ക്‌ മാത്രമാണ്‌. പണമില്ലാത്തവർ സ്വാഭാവികമായും കമ്പോളത്തിൽ നിന്ന്‌ പുറം തള്ളപ്പെടും. ഇപ്പോഴാകട്ടെ, ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും ആഗോളവൽക്കരണ പ്രക്രിയ ക്രമത്തിൽ വ്യാപിക്കുകയാണ്‌. ഫലമോ ജീവിതത്തിന്റെ സമസ്‌ത മേഖലയിൽ നിന്നും ദരിദ്രർ പിന്തള്ളപ്പെടും. ഇതിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണ ദരിദ്രവൽക്കരണ പ്രക്രിയയെക്കുറിച്ച്‌ ദരിദ്ര പക്ഷത്തുനിന്നുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ വിശകലനമാണ്‌ ഈ ലഘുലേഖയുടെ ഉള്ളടക്കം.
ധനികപക്ഷതാൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പ്രക്രിയയായതിനാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്കരണ പ്രക്രിയ വഴി നേട്ടമുണ്ടാകുന്നത്‌ പണമുള്ളവർക്ക്‌ മാത്രമാണ്‌. പണമില്ലാത്തവർ സ്വാഭാവികമായും കമ്പോളത്തിൽ നിന്ന്‌ പുറം തള്ളപ്പെടും. ഇപ്പോഴാകട്ടെ, ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും ആഗോളവൽക്കരണ പ്രക്രിയ ക്രമത്തിൽ വ്യാപിക്കുകയാണ്‌. ഫലമോ ജീവിതത്തിന്റെ സമസ്‌ത മേഖലയിൽ നിന്നും ദരിദ്രർ പിന്തള്ളപ്പെടും. ഇതിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണ ദരിദ്രവൽക്കരണ പ്രക്രിയയെക്കുറിച്ച്‌ ദരിദ്ര പക്ഷത്തുനിന്നുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ വിശകലനമാണ്‌ ഈ ലഘുലേഖയുടെ ഉള്ളടക്കം.
വരി 20: വരി 27:
സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ്ട്രീയത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.
സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ്ട്രീയത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.


{|  class="wikitable"
|-
| '''ധനികപക്ഷ താല്പര്യങ്ങളുടെ സംരക്ഷണമാണ് പുത്തൻ സാമ്പത്തിക നയങ്ങളുടെ'''
'''രാഷ്ട്രീയ പശ്ചാത്തലമായതെന്ന് ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് വ്യക്തമാണ്'''
|}
===ബാങ്ക്,നിധി,സംഘടന===
===ബാങ്ക്,നിധി,സംഘടന===


വരി 28: വരി 41:
ആഗോളവൽകരണത്തിന്റെ വ്യാപനം കൂടി വന്നതോടെ കമ്പോളം ഭൂമിശാസ്‌ത്ര പരമായ അതിർവരമ്പുകളില്ലാതെ വളർന്നു കൊണ്ടി രിക്കയാണ്‌. ഏത്‌ ഉൽപന്നവും ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനുമുള്ള ശൃംഖലാ പ്രവർത്തനങ്ങൾ ലോകത്താകെ വിന്യസിക്കപ്പെടുകയാണ്‌. ഓരോ രാജ്യത്തെയും സാദ്ധ്യതകൾക്കനുസരിച്ച്‌ ബഹുരാഷ്‌ട്ര കമ്പനികൾ അതാതിടത്തെ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുന്നു. കയറ്റുമതിയും ഇറക്കുമതിയും തടസ്സമില്ലാതെ നടത്തുന്നതിനുള്ള സാഹചര്യം ബോധപൂർവ്വം ഉണ്ടാക്കുന്നു. വരുംകാലങ്ങളിൽ ലോകത്താകെ വേണ്ട ഉൽപാദനവും അതു വഴിയുള്ള കച്ചവടവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ നിർത്താൻ വേണ്ട നടപടികൾ ഒരോന്നായി കൈകൊള്ളുകയാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌.
ആഗോളവൽകരണത്തിന്റെ വ്യാപനം കൂടി വന്നതോടെ കമ്പോളം ഭൂമിശാസ്‌ത്ര പരമായ അതിർവരമ്പുകളില്ലാതെ വളർന്നു കൊണ്ടി രിക്കയാണ്‌. ഏത്‌ ഉൽപന്നവും ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനുമുള്ള ശൃംഖലാ പ്രവർത്തനങ്ങൾ ലോകത്താകെ വിന്യസിക്കപ്പെടുകയാണ്‌. ഓരോ രാജ്യത്തെയും സാദ്ധ്യതകൾക്കനുസരിച്ച്‌ ബഹുരാഷ്‌ട്ര കമ്പനികൾ അതാതിടത്തെ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുന്നു. കയറ്റുമതിയും ഇറക്കുമതിയും തടസ്സമില്ലാതെ നടത്തുന്നതിനുള്ള സാഹചര്യം ബോധപൂർവ്വം ഉണ്ടാക്കുന്നു. വരുംകാലങ്ങളിൽ ലോകത്താകെ വേണ്ട ഉൽപാദനവും അതു വഴിയുള്ള കച്ചവടവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ നിർത്താൻ വേണ്ട നടപടികൾ ഒരോന്നായി കൈകൊള്ളുകയാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌.


===ആഗോളവൽക്കരമ പ്രക്രിയ നടക്കുന്നതെങ്ങിനെ? ===
===ആഗോളവൽക്കരണ പ്രക്രിയ നടക്കുന്നതെങ്ങിനെ? ===


പ്രധാനമായും രണ്ട്‌ മാർഗ്ഗങ്ങളിലൂടെയാണ്‌ ആഗോളവൽകരണ പ്രക്രിയ നടക്കുന്നതും വ്യാപിക്കുന്നതും - ഉദാരവൽക്കരണവും സ്വകാര്യവൽക്ക രണവും.
പ്രധാനമായും രണ്ട്‌ മാർഗ്ഗങ്ങളിലൂടെയാണ്‌ ആഗോളവൽകരണ പ്രക്രിയ നടക്കുന്നതും വ്യാപിക്കുന്നതും - ഉദാരവൽക്കരണവും സ്വകാര്യവൽക്ക രണവും.
വരി 34: വരി 47:
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''


ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.
ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.ഉദാ: പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻ വ്യവസായികൾ വാങ്ങ്യ 60,000 ഓളം കോടി രൂപ കിട്ടാക്കടമാക്കി എഴുതിത്തള്ളുമ്പോൾ ദരിദ്രർക്ക് നൽകിവരുന്ന മുൻഗണനാ വായ്പകൾ തുടർന്ന് നൽകാതിരിക്കാൻ വായ്പാനയം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഉദാരവൽക്കരണം ഏത് രംഗത്താണെങ്കിലും അത് ധനികർക്കനുകൂലമാണെന്നതാണ് അതിന്റെ പ്രത്യേകത.
(add)
 
 
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''


വരി 44: വരി 58:
സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.
സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.


(add)
'''സ്വകാര്യവൽക്കരണം എങ്ങിനെ?'''
 
സാമൂഹ്യനിയന്ത്രണങ്ങളും  സർക്കാർ ഇടപെടലും ഒഴിവാക്കി എല്ലാ കാര്യങ്ങളും കമ്പോളനിയമങ്ങൾക്ക് വിധേയമാക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം. ഇതിൽ ഏറ്റവും പ്രധാനം പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പനയാണ്. പൊതുമേഖലാവ്യവസായ സ്ഥാപനങ്ങൾ വിൽക്കുന്നതിനായി ഒരു മന്ത്രാലയം തന്നെ ഇന്ത്യയിൽ രൂപീകരിച്ചിരിക്കുന്നു.ഒട്ടേറെ കമ്പനികൾ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരിക്കുന്നു.സ്വകാര്യവൽക്കരണം കമ്പനികളുടെ വില്പനയിൽ മാത്രം ഒതുങ്ങുന്നില്ല.ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ സർക്കാർ മുതൽമുടക്ക്  കുറയുകയും സ്വകാര്യ ഏജൻസികളെ വൻതോതിൽ വളരാൻ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ബാങ്ക്-ഇൻഷൂറൻസ് രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ  വാർത്താവിനിമയം, വൈദ്യുതി ഉല്പാദനം എന്നീ രംഗങ്ങളിലെ വിദേശ പങ്കാളിത്ത, സംഘടിത പ്രസ്ഥാനങ്ങൾ തൊഴിലാളിസെഘടനകൾ സഹകരണസ്ഥാപനങ്ങൾ എന്നിവയ്ക്കു നേരെയുള്ള കടന്നാക്രമണങ്ങൾ, സാമൂഹ്യസുരക്ഷാപദ്ധതികൾ നിർത്തലാക്കൽ,വിത്തുല്പാദിപ്പിക്കാനും കൈമാറാനുമുള്ള കൃഷിക്കാരുടെ അവകാശം നിഷേധിക്കൽ,ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണി എന്നിവയൊക്കെ സ്വകാര്യവല്ക്കരണത്തിന്റെ പുതിയ മാനങ്ങളും തലങ്ങളുമാണ്.


പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4559...4634" എന്ന താളിൽനിന്ന് ശേഖരിച്ചത്