അജ്ഞാതം


"ഗ്രാമത്തിന് മുകളിലെ പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
858 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:23, 5 നവംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
 
{{Infobox book
| name          = ഗ്രാമത്തിന് മുകളിലെ പുര
| image          = [[പ്രമാണം:t=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വികസനം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ജൂൺ, 2012
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
വിവിധവും വ്യത്യസ്‌തവുമായ മാർഗങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും സ്വകാര്യവൽക്കരണത്തിന്റെ നീരാളിക്കൈകൾ സാമൂഹിക ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലേക്കും നീളുകയാണ്‌. ബി.ഒ.ടി. വൽക്കരണത്തിലൂടെ ദേശീയപാതകളുടെ സ്വകാര്യവൽക്കരണം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ആത്മാവ്‌ കുടികൊള്ളുന്നിടങ്ങളെന്ന്‌ രാഷ്‌ട്രപിതാവ്‌ വിശേഷിപ്പിച്ച ഗ്രാമങ്ങളിലേക്കും, അത്‌ കടന്നുതുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളിൽ നാഗരിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട്‌ തുടങ്ങുന്ന ``പുര'' (PURA) പദ്ധതി ആത്യന്തികമായി ഗ്രാമവികസനച്ചുമതലയും സ്വകാര്യമുതലാളിമാരെ ഏൽപിക്കുന്നതിനുള്ളതാണെന്ന്‌ സൂക്ഷ്‌മപരിശോധനയിൽ മനസ്സിലാകും. തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെ ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം ഉറപ്പാക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്‌ മുൻരാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുൾകലാമായിരുന്നു. എന്നാൽ ഇപ്പോൾ നടപ്പാക്കുന്നത്‌ അതല്ലെന്ന്‌ കേന്ദ്രമന്ത്രി ജയറാം രമേഷ്‌ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്‌. ഇവിടെ തദ്ദേശവാസികൾക്കോ തദ്ദേശഭരണകൂടത്തിനോ ഒരു പങ്കുമില്ല. 73,74 ഭരണഘടനാഭേദഗതിയിലൂടെ രാഷ്‌ട്രപിതാവിന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചവരാണ്‌ തങ്ങളെന്ന്‌ ഊറ്റംകൊള്ളുന്നവരാണ്‌ വികേന്ദ്രീകരണ സങ്കല്‌പങ്ങളെയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട്‌ സ്വകാര്യവൽക്കരണത്തിനുള്ള പാതയൊരുക്കുന്നത്‌.
വിവിധവും വ്യത്യസ്‌തവുമായ മാർഗങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും സ്വകാര്യവൽക്കരണത്തിന്റെ നീരാളിക്കൈകൾ സാമൂഹിക ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലേക്കും നീളുകയാണ്‌. ബി.ഒ.ടി. വൽക്കരണത്തിലൂടെ ദേശീയപാതകളുടെ സ്വകാര്യവൽക്കരണം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ആത്മാവ്‌ കുടികൊള്ളുന്നിടങ്ങളെന്ന്‌ രാഷ്‌ട്രപിതാവ്‌ വിശേഷിപ്പിച്ച ഗ്രാമങ്ങളിലേക്കും, അത്‌ കടന്നുതുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളിൽ നാഗരിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട്‌ തുടങ്ങുന്ന ``പുര'' (PURA) പദ്ധതി ആത്യന്തികമായി ഗ്രാമവികസനച്ചുമതലയും സ്വകാര്യമുതലാളിമാരെ ഏൽപിക്കുന്നതിനുള്ളതാണെന്ന്‌ സൂക്ഷ്‌മപരിശോധനയിൽ മനസ്സിലാകും. തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെ ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം ഉറപ്പാക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്‌ മുൻരാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുൾകലാമായിരുന്നു. എന്നാൽ ഇപ്പോൾ നടപ്പാക്കുന്നത്‌ അതല്ലെന്ന്‌ കേന്ദ്രമന്ത്രി ജയറാം രമേഷ്‌ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്‌. ഇവിടെ തദ്ദേശവാസികൾക്കോ തദ്ദേശഭരണകൂടത്തിനോ ഒരു പങ്കുമില്ല. 73,74 ഭരണഘടനാഭേദഗതിയിലൂടെ രാഷ്‌ട്രപിതാവിന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചവരാണ്‌ തങ്ങളെന്ന്‌ ഊറ്റംകൊള്ളുന്നവരാണ്‌ വികേന്ദ്രീകരണ സങ്കല്‌പങ്ങളെയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട്‌ സ്വകാര്യവൽക്കരണത്തിനുള്ള പാതയൊരുക്കുന്നത്‌.


വരി 97: വരി 118:


ജനാധിപത്യത്തിൽ ജനംതന്നെയാണ്‌ പരമാധികാരി. ജനതയെ അധികാരം കൈയാളാൻ പ്രാപ്‌തരാക്കുന്ന പ്രവർത്തനമാണ്‌ രാഷ്‌ട്രീയ പ്രവർത്തനം. ഇന്നത്തെ അവസ്ഥയിൽ സമ്പന്ന ന്യൂനപക്ഷമേൽക്കോയ്‌മയെ തിരിച്ചറിഞ്ഞുകൊണ്ട്‌ അവർ ഭൂരിപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന അപകടകരമായ വികസനതന്ത്രത്തെ തകർക്കുകതന്നെ വേണം. അതിന്‌ ആദ്യം വേണ്ടത്‌ ജനാധിപത്യത്തിൽ ഇടപെടാൻ ജനങ്ങൾ തയ്യാറെടുക്കുകയാണ്‌. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പ്രവർത്തകരും, മറ്റുസാമൂഹിക പ്രവർത്തകരും അവരുടേതായ പങ്ക്‌ നിർവ്വഹിക്കണം. അറിഞ്ഞുകൊണ്ട്‌ പൊരുതാൻ ജനങ്ങളെ സജ്ജരാക്കണം. വികസനത്തെക്കുറിച്ചുള്ള ജനപക്ഷകാഴ്‌ചപ്പാടുകൾ രൂപപ്പെട്ട്‌ വരണം. അതനുസരിച്ചായിരിക്കണം തങ്ങളുടെ പ്രദേശത്തെ വികസനമെന്ന്‌ പറയാൻ കഴിയണം. അത്തരത്തിലല്ല വികസന പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകുന്നതെങ്കിൽ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായ പ്രതിഷേധങ്ങൾ ഉണ്ടാകണം. ജനങ്ങളുടെ ഇച്ഛ ഭരണത്തിൽ പ്രതിഫലിക്കുന്നില്ല എങ്കിൽ ജനാധിപത്യം സാർത്ഥകമാകില്ല എന്ന തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകണം. അഞ്ച്‌ കൊല്ലം ഏത്‌ രീതിയിലും ഭരിക്കാനുള്ള ലൈസൻസ്‌ നൽകലല്ല ജനാധിപത്യം. ജനങ്ങൾക്ക്‌ ഭരണത്തിൽ ഇടപെടാനുള്ള അവസരം നൽകൽ കൂടിയാണ്‌ ജനാധിപത്യം. ജനാധിപത്യത്തെ സംരക്ഷിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണ്‌ എന്ന കാര്യം വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്‌ സമകാലീന ``വികസന'' പരിഷ്‌കാരങ്ങൾ.
ജനാധിപത്യത്തിൽ ജനംതന്നെയാണ്‌ പരമാധികാരി. ജനതയെ അധികാരം കൈയാളാൻ പ്രാപ്‌തരാക്കുന്ന പ്രവർത്തനമാണ്‌ രാഷ്‌ട്രീയ പ്രവർത്തനം. ഇന്നത്തെ അവസ്ഥയിൽ സമ്പന്ന ന്യൂനപക്ഷമേൽക്കോയ്‌മയെ തിരിച്ചറിഞ്ഞുകൊണ്ട്‌ അവർ ഭൂരിപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന അപകടകരമായ വികസനതന്ത്രത്തെ തകർക്കുകതന്നെ വേണം. അതിന്‌ ആദ്യം വേണ്ടത്‌ ജനാധിപത്യത്തിൽ ഇടപെടാൻ ജനങ്ങൾ തയ്യാറെടുക്കുകയാണ്‌. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പ്രവർത്തകരും, മറ്റുസാമൂഹിക പ്രവർത്തകരും അവരുടേതായ പങ്ക്‌ നിർവ്വഹിക്കണം. അറിഞ്ഞുകൊണ്ട്‌ പൊരുതാൻ ജനങ്ങളെ സജ്ജരാക്കണം. വികസനത്തെക്കുറിച്ചുള്ള ജനപക്ഷകാഴ്‌ചപ്പാടുകൾ രൂപപ്പെട്ട്‌ വരണം. അതനുസരിച്ചായിരിക്കണം തങ്ങളുടെ പ്രദേശത്തെ വികസനമെന്ന്‌ പറയാൻ കഴിയണം. അത്തരത്തിലല്ല വികസന പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകുന്നതെങ്കിൽ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായ പ്രതിഷേധങ്ങൾ ഉണ്ടാകണം. ജനങ്ങളുടെ ഇച്ഛ ഭരണത്തിൽ പ്രതിഫലിക്കുന്നില്ല എങ്കിൽ ജനാധിപത്യം സാർത്ഥകമാകില്ല എന്ന തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകണം. അഞ്ച്‌ കൊല്ലം ഏത്‌ രീതിയിലും ഭരിക്കാനുള്ള ലൈസൻസ്‌ നൽകലല്ല ജനാധിപത്യം. ജനങ്ങൾക്ക്‌ ഭരണത്തിൽ ഇടപെടാനുള്ള അവസരം നൽകൽ കൂടിയാണ്‌ ജനാധിപത്യം. ജനാധിപത്യത്തെ സംരക്ഷിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണ്‌ എന്ന കാര്യം വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്‌ സമകാലീന ``വികസന'' പരിഷ്‌കാരങ്ങൾ.
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3295" എന്ന താളിൽനിന്ന് ശേഖരിച്ചത്