അജ്ഞാതം


"നാല്പത്തിനാലാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:10, 16 ഫെബ്രുവരി 2014
 
വരി 56: വരി 56:


കേരള സമൂഹം ഒരു വഴിത്തിരിവിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാമത്‌ സംസ്ഥാന സമ്മേളനം ചേരുന്നത്‌. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട്‌ 50 വർഷം പൂർത്തിയാക്കിയ വർഷവുമാണിത്‌. 50 വർഷത്തെ കേരള സംസ്ഥാനത്തിന്റെ അനുഭവങ്ങളും ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ വികസന മാർഗങ്ങളെക്കുറിച്ച്‌ ആഴത്തിലുള്ള ചർച്ച ആവശ്യമാക്കിത്തീർക്കുന്നു. ഒരു ജനകീയ ശാസ്‌ത്ര സംഘടനയെന്ന നിലയിൽ ഈ രംഗത്തെ നമ്മുടെ ഉത്തരവാദിത്വങ്ങൾ പതിന്മടങ്ങു വർദ്ധിക്കുന്നു.
കേരള സമൂഹം ഒരു വഴിത്തിരിവിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാമത്‌ സംസ്ഥാന സമ്മേളനം ചേരുന്നത്‌. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട്‌ 50 വർഷം പൂർത്തിയാക്കിയ വർഷവുമാണിത്‌. 50 വർഷത്തെ കേരള സംസ്ഥാനത്തിന്റെ അനുഭവങ്ങളും ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ വികസന മാർഗങ്ങളെക്കുറിച്ച്‌ ആഴത്തിലുള്ള ചർച്ച ആവശ്യമാക്കിത്തീർക്കുന്നു. ഒരു ജനകീയ ശാസ്‌ത്ര സംഘടനയെന്ന നിലയിൽ ഈ രംഗത്തെ നമ്മുടെ ഉത്തരവാദിത്വങ്ങൾ പതിന്മടങ്ങു വർദ്ധിക്കുന്നു.
ഏതൊരു ശാസ്‌ത്രീയ പഠനവും ആരംഭിക്കുന്നത്‌ പഠനത്തിനാധാരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഭൗതിക സാഹചര്യങ്ങളിൽ നിന്നാണ്‌. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ ഇന്നത്തെതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമായ ഭൗതിക സാഹചര്യങ്ങളാണ്‌ ആഗോള തലത്തിൽ നിലവിലിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള കൊളോണിയൽ ശക്തികൾ ദുർബലരായി. ``സ്വതന്ത്രലോകം'' എന്നു സ്വയം വിശേഷിപ്പിച്ച സാമ്രാജ്യത്വച്ചേരിയുടെ നേതൃത്വം അമേരിക്കൻ ഐക്യനാടുകൾ ഏറ്റെടുത്തു. അതിനെതിരെ സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ്‌ ചേരി രൂപം കൊണ്ടു. ബ്രിട്ടനും ഫ്രാൻസും മറ്റു യൂറോപ്യൻ ശക്തികളും രൂപം നൽകിയ കൊളോണിയൽ ആധിപത്യത്തിനെതിരെ പോരാടിയ നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരിൽ പല രാജ്യങ്ങളും സോഷ്യലിസ്റ്റായി. മറ്റു ചിലവ സോഷ്യലിസം മുദ്രാവാക്യമായെങ്കിലും അംഗീകരിച്ചു. അപകോളനീകരണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സ്വതന്ത്രരാഷ്‌ട്രങ്ങൾ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിൽക്കാൻ വിസമ്മതിച്ചു. മുതലാളിത്ത പാത അംഗീകരിച്ച രാഷ്‌ട്രങ്ങൾ പോലും ചില സോഷ്യലിസ്റ്റ്‌ ആശയങ്ങളും ``ക്ഷേമരാഷ്‌ട്ര'' തത്വങ്ങളും ഉൾപ്പെടുത്തി ``മിശ്ര സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌'' രൂപം നൽകി. ഇന്ത്യയും ഇതിൽ പെടും. ഇവയുടെയെല്ലാം ഫലമായി വളർന്നുവന്ന പുതിയ അവബോധത്തിന്റെയും ആവേശത്തിന്റെയും പശ്ചാത്തലത്തിലാണ്‌ കേരളസംസ്ഥാനം രൂപംകൊണ്ടത്‌. കേരളത്തെ കേരളമാക്കി മാറ്റിയ നിരവധി സാമൂഹ്യ രാഷ്‌ട്രീയ മാറ്റങ്ങളും ഇതിന്റെ ഭാഗമായി രൂപം കൊണ്ടവയാണ്‌.
ഏതൊരു ശാസ്‌ത്രീയ പഠനവും ആരംഭിക്കുന്നത്‌ പഠനത്തിനാധാരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഭൗതിക സാഹചര്യങ്ങളിൽ നിന്നാണ്‌. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ ഇന്നത്തെതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമായ ഭൗതിക സാഹചര്യങ്ങളാണ്‌ ആഗോള തലത്തിൽ നിലവിലിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള കൊളോണിയൽ ശക്തികൾ ദുർബലരായി. ``സ്വതന്ത്രലോകം'' എന്നു സ്വയം വിശേഷിപ്പിച്ച സാമ്രാജ്യത്വച്ചേരിയുടെ നേതൃത്വം അമേരിക്കൻ ഐക്യനാടുകൾ ഏറ്റെടുത്തു. അതിനെതിരെ സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ്‌ ചേരി രൂപം കൊണ്ടു. ബ്രിട്ടനും ഫ്രാൻസും മറ്റു യൂറോപ്യൻ ശക്തികളും രൂപം നൽകിയ കൊളോണിയൽ ആധിപത്യത്തിനെതിരെ പോരാടിയ നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരിൽ പല രാജ്യങ്ങളും സോഷ്യലിസ്റ്റായി. മറ്റു ചിലവ സോഷ്യലിസം മുദ്രാവാക്യമായെങ്കിലും അംഗീകരിച്ചു. അപകോളനീകരണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സ്വതന്ത്രരാഷ്‌ട്രങ്ങൾ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിൽക്കാൻ വിസമ്മതിച്ചു. മുതലാളിത്ത പാത അംഗീകരിച്ച രാഷ്‌ട്രങ്ങൾ പോലും ചില സോഷ്യലിസ്റ്റ്‌ ആശയങ്ങളും ``ക്ഷേമരാഷ്‌ട്ര'' തത്വങ്ങളും ഉൾപ്പെടുത്തി ``മിശ്ര സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌'' രൂപം നൽകി. ഇന്ത്യയും ഇതിൽ പെടും. ഇവയുടെയെല്ലാം ഫലമായി വളർന്നുവന്ന പുതിയ അവബോധത്തിന്റെയും ആവേശത്തിന്റെയും പശ്ചാത്തലത്തിലാണ്‌ കേരളസംസ്ഥാനം രൂപംകൊണ്ടത്‌. കേരളത്തെ കേരളമാക്കി മാറ്റിയ നിരവധി സാമൂഹ്യ രാഷ്‌ട്രീയ മാറ്റങ്ങളും ഇതിന്റെ ഭാഗമായി രൂപം കൊണ്ടവയാണ്‌.
ആ സ്ഥിതി ഇന്ന്‌ നിലനിൽക്കുന്നില്ല. സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങൾ പലതും ഇല്ലാതായിരിക്കുന്നു. ക്ഷേമരാഷ്‌ട്ര സങ്കല്‌പമുൾപ്പെടെയുള്ള ആശയങ്ങൾ മുതലാളിത്ത ലോകം പാടെ ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോൾ അവർ അംഗീകരിച്ചിരിക്കുന്ന നവലിബറൽ ആശയങ്ങൾ സ്വതന്ത്ര വാണിജ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കല്ല. മൂലധന കേന്ദ്രീകരണവും ഫൈനാൻസ്‌ മൂലധനത്തിന്റെ ആധിപത്യവും അതിനനുസരിച്ചുള്ള വിപണിയുടെയും വിഭവസ്രോതസ്സുകളുടെയും പുനർവിഭജനവുമടങ്ങുന്ന സാമ്രാജ്യത്വ രൂപമാണത്‌. ``ആഗോളീകരണം'' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവലിബറൽ സാമ്രാജ്യത്വം വലിയൊരളവുവരെ ഒന്നാം ലോക മഹായുദ്ധത്തിന്‌ മുമ്പ്‌ അവർ എത്തിച്ചേർന്ന വികസന രൂപങ്ങൾ വീണ്ടെടുക്കുകയാണ്‌. ശാസ്‌ത്രസാങ്കേതിക വിദ്യകളും സംസ്‌കാരവുമെല്ലാം അവർ അതനുസരിച്ച്‌ വാർത്തെടുക്കുകയാണ്‌.
ആ സ്ഥിതി ഇന്ന്‌ നിലനിൽക്കുന്നില്ല. സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങൾ പലതും ഇല്ലാതായിരിക്കുന്നു. ക്ഷേമരാഷ്‌ട്ര സങ്കല്‌പമുൾപ്പെടെയുള്ള ആശയങ്ങൾ മുതലാളിത്ത ലോകം പാടെ ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോൾ അവർ അംഗീകരിച്ചിരിക്കുന്ന നവലിബറൽ ആശയങ്ങൾ സ്വതന്ത്ര വാണിജ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കല്ല. മൂലധന കേന്ദ്രീകരണവും ഫൈനാൻസ്‌ മൂലധനത്തിന്റെ ആധിപത്യവും അതിനനുസരിച്ചുള്ള വിപണിയുടെയും വിഭവസ്രോതസ്സുകളുടെയും പുനർവിഭജനവുമടങ്ങുന്ന സാമ്രാജ്യത്വ രൂപമാണത്‌. ``ആഗോളീകരണം'' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവലിബറൽ സാമ്രാജ്യത്വം വലിയൊരളവുവരെ ഒന്നാം ലോക മഹായുദ്ധത്തിന്‌ മുമ്പ്‌ അവർ എത്തിച്ചേർന്ന വികസന രൂപങ്ങൾ വീണ്ടെടുക്കുകയാണ്‌. ശാസ്‌ത്രസാങ്കേതിക വിദ്യകളും സംസ്‌കാരവുമെല്ലാം അവർ അതനുസരിച്ച്‌ വാർത്തെടുക്കുകയാണ്‌.
അമേരിക്കൻ ഐക്യനാടുകൾ അടിച്ചേൽപ്പിച്ച ഭരണകൂടം ഇറാക്കിൽ നടത്തിയ സദ്ദാം ഹുസൈന്റെയും കൂട്ടാളികളുടെയും കൊല ഇന്നത്തെ ലോകരാഷ്‌ട്രീയ ചേരുവകളെ പകൽപോലെ വെളിച്ചത്തുകൊണ്ടുവരുന്നതാണ്‌. നീതി നടപ്പാക്കാനുള്ള ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെയും നീതി ലഭിക്കാനുള്ള പൗരന്റെയും അവകാശങ്ങളെ മറികടന്ന്‌ സാമ്രാജ്യത്വ ഇച്ഛയെ ഇറാഖിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്‌ ബുഷ്‌ ഭരണകൂടം ചെയ്‌തത്‌. നിരവധി പൗരസംഘടനകളും രാഷ്‌ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങളൊഴിച്ചാൽ, സദ്ദാമിന്റെ കൊലയെ പരസ്യമായി തള്ളിപ്പറയാൻ അറബി രാഷ്‌ട്രങ്ങളുൾപ്പെടെ ഭൂരിഭാഗം രാഷ്‌ട്രങ്ങളും തയ്യാറായില്ലെന്നത്‌ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഏകധ്രുവലോകത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. ഒരു കാലത്ത്‌ ചേരിചേരാരാഷ്‌ട്രങ്ങളുടെ നടുനായകമായിരുന്ന ഇന്ത്യ പോലും വളരെ ദുർബലമായ ``വേണ്ടിയിരുന്നില്ല'' എന്ന മട്ടിലുള്ള പ്രതികരണം മാത്രമാണ്‌ നടത്തിയത്‌. കേരളം രൂപം കൊണ്ട ലോകത്തിൽ നിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌ ഇന്നത്തെ ലോകം എന്നു മനസ്സിലാക്കാൻ വേറൊന്നും വേണ്ട. ഇസ്രയേൽ ലെബനോണിന്റെ മേൽ ആക്രമണം നടത്തിയപ്പോൾ ഉണ്ടായ പ്രതികരണവും ഇതുപോലെ തന്നെയാണ്‌.
അമേരിക്കൻ ഐക്യനാടുകൾ അടിച്ചേൽപ്പിച്ച ഭരണകൂടം ഇറാക്കിൽ നടത്തിയ സദ്ദാം ഹുസൈന്റെയും കൂട്ടാളികളുടെയും കൊല ഇന്നത്തെ ലോകരാഷ്‌ട്രീയ ചേരുവകളെ പകൽപോലെ വെളിച്ചത്തുകൊണ്ടുവരുന്നതാണ്‌. നീതി നടപ്പാക്കാനുള്ള ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെയും നീതി ലഭിക്കാനുള്ള പൗരന്റെയും അവകാശങ്ങളെ മറികടന്ന്‌ സാമ്രാജ്യത്വ ഇച്ഛയെ ഇറാഖിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്‌ ബുഷ്‌ ഭരണകൂടം ചെയ്‌തത്‌. നിരവധി പൗരസംഘടനകളും രാഷ്‌ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങളൊഴിച്ചാൽ, സദ്ദാമിന്റെ കൊലയെ പരസ്യമായി തള്ളിപ്പറയാൻ അറബി രാഷ്‌ട്രങ്ങളുൾപ്പെടെ ഭൂരിഭാഗം രാഷ്‌ട്രങ്ങളും തയ്യാറായില്ലെന്നത്‌ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഏകധ്രുവലോകത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. ഒരു കാലത്ത്‌ ചേരിചേരാരാഷ്‌ട്രങ്ങളുടെ നടുനായകമായിരുന്ന ഇന്ത്യ പോലും വളരെ ദുർബലമായ ``വേണ്ടിയിരുന്നില്ല'' എന്ന മട്ടിലുള്ള പ്രതികരണം മാത്രമാണ്‌ നടത്തിയത്‌. കേരളം രൂപം കൊണ്ട ലോകത്തിൽ നിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌ ഇന്നത്തെ ലോകം എന്നു മനസ്സിലാക്കാൻ വേറൊന്നും വേണ്ട. ഇസ്രയേൽ ലെബനോണിന്റെ മേൽ ആക്രമണം നടത്തിയപ്പോൾ ഉണ്ടായ പ്രതികരണവും ഇതുപോലെ തന്നെയാണ്‌.
``ഏകധ്രുവലോക''ത്തിന്റെ പേരിൽ അമേരിക്കൻ ഐക്യനാടുകൾ നേടിയെടുത്ത രാഷ്‌ട്രീയാധിപത്യത്തിന്റെ അടിത്തറ നവലിബറൽ സാമ്പത്തികാധിപത്യം തന്നെയാണ്‌. ലോകവ്യാപാര സംഘടനയുടെ രൂപീകരണവും പത്തുവർഷത്തിനു ശേഷം ആഗോള തലത്തിൽ അരങ്ങേറുന്ന സാമ്പത്തിക മാറ്റങ്ങളും നവലിബറലിസത്തെ ശക്തിപ്പെടുത്തുന്നു. ഇതുവരെ നാം ചർച്ച ചെയ്‌ത രീതിയിൽ വിദേശ ഫണ്ടിങ്ങ്‌ ഏജൻസികളുടെ സ്വാധീനത്തിലും ബഹുരാഷ്‌ട്ര കുത്തകകളുടെ നിയന്ത്രണത്തിലും മാത്രമല്ല സാമ്പത്തികാധിപത്യം വളർന്നുവരുന്നത്‌. ലോകവ്യാപാര സംഘടനയുടെയും മറ്റ്‌ ഏജൻസികളുടെയും നിർദ്ദേശങ്ങളും നിബന്ധനകളുമനുസരിച്ച്‌ രാഷ്‌ട്രത്തിന്റെ സമ്പദ്‌ ഘടനയിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തിയാണ്‌ നവലിബറലിസം വേരൂന്നുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റഴിക്കുക, സാമൂഹ്യ ക്ഷേമ നടപടികൾ മുഴുവനും പൗരസമൂഹ സംഘടനകളെ ഏൽപിക്കുകയോ സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തുകയോ ചെയ്യുക, ഭരണകൂടത്തിന്റെ ആഭ്യന്തര വിഭവസമാഹരണ സാധ്യതകൾ മുഴുവൻ ഇല്ലാതാക്കുക, നികുതി വ്യവസ്ഥകൾ മുഴുവൻ ഉദാരവൽക്കരിക്കുകയും നികുതിയിതര സമാഹരണ സാധ്യതകൾ ഇല്ലാതാക്കുയും ചെയ്യുക, ഭരണകൂടം നടത്തുന്ന വായ്‌പാ സമാഹരണത്തിൽ പോലും അതികർശനമായ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച്‌ പ്രവർത്തന സാധ്യതകൾ ഇല്ലാതാക്കുക, വ്യവസ്ഥകൾ അംഗീകരിക്കാതിരിക്കുകയോ വായ്‌പകൾ തിരിച്ചടക്കുന്നതിൽ അമാന്തം വരുത്തുകയോ ചെയ്‌താൽ വിവിധ ഉപരോധരൂപങ്ങൾ ഏർപ്പെടുത്തുക എന്നിങ്ങനെ ഭരണകൂടങ്ങളെ കൂച്ചുവിലങ്ങിടുന്ന തന്ത്രങ്ങളാണ്‌ നവലിബറലിസം കൈക്കൊള്ളുന്നത്‌. ഇന്ത്യയെപ്പോലെ സാമ്പത്തികമായി ദുർബലവും രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലാത്തതുമായ ഭരണകൂടങ്ങൾ നവലിബറലിസത്തിന്‌ അതിവേഗം കീഴ്‌വഴങ്ങുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌.
``ഏകധ്രുവലോക''ത്തിന്റെ പേരിൽ അമേരിക്കൻ ഐക്യനാടുകൾ നേടിയെടുത്ത രാഷ്‌ട്രീയാധിപത്യത്തിന്റെ അടിത്തറ നവലിബറൽ സാമ്പത്തികാധിപത്യം തന്നെയാണ്‌. ലോകവ്യാപാര സംഘടനയുടെ രൂപീകരണവും പത്തുവർഷത്തിനു ശേഷം ആഗോള തലത്തിൽ അരങ്ങേറുന്ന സാമ്പത്തിക മാറ്റങ്ങളും നവലിബറലിസത്തെ ശക്തിപ്പെടുത്തുന്നു. ഇതുവരെ നാം ചർച്ച ചെയ്‌ത രീതിയിൽ വിദേശ ഫണ്ടിങ്ങ്‌ ഏജൻസികളുടെ സ്വാധീനത്തിലും ബഹുരാഷ്‌ട്ര കുത്തകകളുടെ നിയന്ത്രണത്തിലും മാത്രമല്ല സാമ്പത്തികാധിപത്യം വളർന്നുവരുന്നത്‌. ലോകവ്യാപാര സംഘടനയുടെയും മറ്റ്‌ ഏജൻസികളുടെയും നിർദ്ദേശങ്ങളും നിബന്ധനകളുമനുസരിച്ച്‌ രാഷ്‌ട്രത്തിന്റെ സമ്പദ്‌ ഘടനയിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തിയാണ്‌ നവലിബറലിസം വേരൂന്നുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റഴിക്കുക, സാമൂഹ്യ ക്ഷേമ നടപടികൾ മുഴുവനും പൗരസമൂഹ സംഘടനകളെ ഏൽപിക്കുകയോ സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തുകയോ ചെയ്യുക, ഭരണകൂടത്തിന്റെ ആഭ്യന്തര വിഭവസമാഹരണ സാധ്യതകൾ മുഴുവൻ ഇല്ലാതാക്കുക, നികുതി വ്യവസ്ഥകൾ മുഴുവൻ ഉദാരവൽക്കരിക്കുകയും നികുതിയിതര സമാഹരണ സാധ്യതകൾ ഇല്ലാതാക്കുയും ചെയ്യുക, ഭരണകൂടം നടത്തുന്ന വായ്‌പാ സമാഹരണത്തിൽ പോലും അതികർശനമായ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച്‌ പ്രവർത്തന സാധ്യതകൾ ഇല്ലാതാക്കുക, വ്യവസ്ഥകൾ അംഗീകരിക്കാതിരിക്കുകയോ വായ്‌പകൾ തിരിച്ചടക്കുന്നതിൽ അമാന്തം വരുത്തുകയോ ചെയ്‌താൽ വിവിധ ഉപരോധരൂപങ്ങൾ ഏർപ്പെടുത്തുക എന്നിങ്ങനെ ഭരണകൂടങ്ങളെ കൂച്ചുവിലങ്ങിടുന്ന തന്ത്രങ്ങളാണ്‌ നവലിബറലിസം കൈക്കൊള്ളുന്നത്‌. ഇന്ത്യയെപ്പോലെ സാമ്പത്തികമായി ദുർബലവും രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലാത്തതുമായ ഭരണകൂടങ്ങൾ നവലിബറലിസത്തിന്‌ അതിവേഗം കീഴ്‌വഴങ്ങുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌.
നവലിബറലിസത്തിന്റെ ഉല്‌പാദന വിതരണ വിഭവസമാഹരണ രൂപങ്ങൾ അതിവേഗം പടർന്നു പിടിക്കുകയാണ്‌. മത്സരാധിഷ്‌ഠിതമായ വ്യവസ്ഥയിൽ അതിവേഗം ലാഭം കൊയ്യുന്നതിന്‌ ഉല്‌പാദനക്ഷമത വർദ്ധിപ്പിച്ചാൽ മാത്രം പോര, കമ്പോളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കണമെന്നത്‌ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്‌. ഉല്‌പാദന സ്ഥലത്തിൽ നിന്ന്‌ വിപണിയിലേക്കും വിപണിയിൽ നിന്ന്‌ ഉപഭോക്താവിന്റെ ഷെൽഫുകളിലേക്കുമുള്ള ചരക്കുകളുടെ പ്രയാണത്തിന്റെ വേഗത സമൂഹത്തിന്റെ തന്നെ സ്‌പീഡിന്റെ ലക്ഷണമായി തീരുന്നു. സ്വാഭാവികമായും, ഉല്‌പാദനപ്രവർത്തനങ്ങൾ ഏതാനും ഫാട്‌കറികളിൽ കേന്ദ്രീകരിക്കുകയല്ല ചെയ്യുന്നത്‌, പ്രത്യേക സാമ്പത്തിക മേഖലകളിലേക്കും ഗാർഹിക ഉല്‌പാദനത്തിലേക്കും ചെറുകിട തൊഴിൽ ശാലകളിലേക്കും വ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരം ഉല്‌പാദന മേഖലകൾ സ്ഥാപിക്കപ്പെടുന്നത്‌ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ ഉള്ള പ്രദേശങ്ങളിലാണ്‌. അവിടെ സാമ്പ്രദായികമായ എല്ലാ തൊഴിൽ നിയമങ്ങളും ലംഘിക്കപ്പെടുകയും ഉല്‌പാദന സമയം വൻതോതിൽ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഉല്‌പാദന ക്ഷമത വർധിപ്പിക്കുന്നതിന്‌ കുറഞ്ഞ നിരക്കിലുള്ള വിഭവസമാഹരണ സാധ്യതയും ഗതാഗത ചെലവുകൾ കഴിയാവുന്നത്ര വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമവും പ്രധാനമാണ്‌. ഇതിന്റെ ഫലമായും വിപണന സാധ്യതകൾ വർദ്ധിപ്പിച്ചും ലാഭം കൊയ്യാനുള്ള താല്‌പര്യമാണ്‌ സംരംഭകർക്കുള്ളത്‌. ഇന്ത്യയിലും ഇതേ രീതിയിലുള്ള സംരംഭങ്ങൾ അതിവേഗത്തിൽ വളർന്നുവരുകയാണ്‌.
നവലിബറലിസത്തിന്റെ ഉല്‌പാദന വിതരണ വിഭവസമാഹരണ രൂപങ്ങൾ അതിവേഗം പടർന്നു പിടിക്കുകയാണ്‌. മത്സരാധിഷ്‌ഠിതമായ വ്യവസ്ഥയിൽ അതിവേഗം ലാഭം കൊയ്യുന്നതിന്‌ ഉല്‌പാദനക്ഷമത വർദ്ധിപ്പിച്ചാൽ മാത്രം പോര, കമ്പോളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കണമെന്നത്‌ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്‌. ഉല്‌പാദന സ്ഥലത്തിൽ നിന്ന്‌ വിപണിയിലേക്കും വിപണിയിൽ നിന്ന്‌ ഉപഭോക്താവിന്റെ ഷെൽഫുകളിലേക്കുമുള്ള ചരക്കുകളുടെ പ്രയാണത്തിന്റെ വേഗത സമൂഹത്തിന്റെ തന്നെ സ്‌പീഡിന്റെ ലക്ഷണമായി തീരുന്നു. സ്വാഭാവികമായും, ഉല്‌പാദനപ്രവർത്തനങ്ങൾ ഏതാനും ഫാട്‌കറികളിൽ കേന്ദ്രീകരിക്കുകയല്ല ചെയ്യുന്നത്‌, പ്രത്യേക സാമ്പത്തിക മേഖലകളിലേക്കും ഗാർഹിക ഉല്‌പാദനത്തിലേക്കും ചെറുകിട തൊഴിൽ ശാലകളിലേക്കും വ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരം ഉല്‌പാദന മേഖലകൾ സ്ഥാപിക്കപ്പെടുന്നത്‌ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ ഉള്ള പ്രദേശങ്ങളിലാണ്‌. അവിടെ സാമ്പ്രദായികമായ എല്ലാ തൊഴിൽ നിയമങ്ങളും ലംഘിക്കപ്പെടുകയും ഉല്‌പാദന സമയം വൻതോതിൽ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഉല്‌പാദന ക്ഷമത വർധിപ്പിക്കുന്നതിന്‌ കുറഞ്ഞ നിരക്കിലുള്ള വിഭവസമാഹരണ സാധ്യതയും ഗതാഗത ചെലവുകൾ കഴിയാവുന്നത്ര വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമവും പ്രധാനമാണ്‌. ഇതിന്റെ ഫലമായും വിപണന സാധ്യതകൾ വർദ്ധിപ്പിച്ചും ലാഭം കൊയ്യാനുള്ള താല്‌പര്യമാണ്‌ സംരംഭകർക്കുള്ളത്‌. ഇന്ത്യയിലും ഇതേ രീതിയിലുള്ള സംരംഭങ്ങൾ അതിവേഗത്തിൽ വളർന്നുവരുകയാണ്‌.
ഇന്നു വളർന്നുവരുന്ന നവലിബറൽ ലാഭാധിഷ്‌ഠിത വ്യവസ്ഥയ്‌ക്ക്‌ ശാസ്‌ത്രവും സംസ്‌കാരവും അവിഭാജ്യ ഘടകങ്ങളാണ്‌. പ്രകൃതിയിൽ നിന്ന്‌ ലഭ്യമാകാവുന്ന ധാതുവിഭവങ്ങളെയും ഊർജ സ്രോതസ്സുകളെയും ജൈവസമ്പത്തിനെയും കുറിച്ച്‌ അന്വേഷണം നടന്നിരുന്ന ആധുനിക യുഗത്തിന്റെ ആദ്യഘട്ടത്തിൽ, അടിസ്ഥാന ശാസ്‌ത്രശാഖകൾക്ക്‌ വമ്പിച്ച പ്രചോദനം ലഭിച്ചിരുന്നു. മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റീനിനെപ്പോലുള്ള ഭീതിദ സ്വപ്‌നങ്ങളുണ്ടായിരുന്നെങ്കിലും പൊതുവിൽ അടിസ്ഥാനശാസ്‌ത്ര ശാഖകളുടെ സാമൂഹ്യ പരിവർത്തന സാധ്യതകളെക്കുറിച്ചുള്ള ശുഭാപ്‌തി വിശ്വാസം നിലവിലിരുന്നു. സെയിന്റ്‌ സൈമണിന്റെ സാങ്കേതിക യുട്ടോപ്പിയയിലും ശാസ്‌ത്രീയ ഭൗതികവാദ സിദ്ധാന്തങ്ങളിലും ഇരുപതാം നൂറ്റാണ്ടിലെ ശാസ്‌ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള പ്രസ്ഥാനങ്ങളിലും ഈ ശുഭാപ്‌തി വിശ്വാസം കാണാം. അതേ സമയം, വിർഷൗവിനെപ്പോലുള്ള ശാസ്‌ത്രജ്ഞർ ആധുനിക സമൂഹത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്താതിരുന്നില്ല. ഈ ഉത്‌ക്കണ്‌ഠ രണ്ടു ലോകമഹായുദ്ധങ്ങളുടെയും ഹിരോഷിമ നാഗസാക്കിയുടെയും പശ്ചാത്തലത്തിൽ ശാസ്‌ത്രജ്ഞരുടെ ഇടയിൽ നിന്നുള്ള യുദ്ധവിരുദ്ധ പ്രസ്ഥാനമായി മാറി. എഴുപതുകളിൽ ഇതേ ഉത്‌ക്കണ്‌ഠ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും രൂപം നൽകി.
ഇന്നു വളർന്നുവരുന്ന നവലിബറൽ ലാഭാധിഷ്‌ഠിത വ്യവസ്ഥയ്‌ക്ക്‌ ശാസ്‌ത്രവും സംസ്‌കാരവും അവിഭാജ്യ ഘടകങ്ങളാണ്‌. പ്രകൃതിയിൽ നിന്ന്‌ ലഭ്യമാകാവുന്ന ധാതുവിഭവങ്ങളെയും ഊർജ സ്രോതസ്സുകളെയും ജൈവസമ്പത്തിനെയും കുറിച്ച്‌ അന്വേഷണം നടന്നിരുന്ന ആധുനിക യുഗത്തിന്റെ ആദ്യഘട്ടത്തിൽ, അടിസ്ഥാന ശാസ്‌ത്രശാഖകൾക്ക്‌ വമ്പിച്ച പ്രചോദനം ലഭിച്ചിരുന്നു. മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റീനിനെപ്പോലുള്ള ഭീതിദ സ്വപ്‌നങ്ങളുണ്ടായിരുന്നെങ്കിലും പൊതുവിൽ അടിസ്ഥാനശാസ്‌ത്ര ശാഖകളുടെ സാമൂഹ്യ പരിവർത്തന സാധ്യതകളെക്കുറിച്ചുള്ള ശുഭാപ്‌തി വിശ്വാസം നിലവിലിരുന്നു. സെയിന്റ്‌ സൈമണിന്റെ സാങ്കേതിക യുട്ടോപ്പിയയിലും ശാസ്‌ത്രീയ ഭൗതികവാദ സിദ്ധാന്തങ്ങളിലും ഇരുപതാം നൂറ്റാണ്ടിലെ ശാസ്‌ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള പ്രസ്ഥാനങ്ങളിലും ഈ ശുഭാപ്‌തി വിശ്വാസം കാണാം. അതേ സമയം, വിർഷൗവിനെപ്പോലുള്ള ശാസ്‌ത്രജ്ഞർ ആധുനിക സമൂഹത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്താതിരുന്നില്ല. ഈ ഉത്‌ക്കണ്‌ഠ രണ്ടു ലോകമഹായുദ്ധങ്ങളുടെയും ഹിരോഷിമ നാഗസാക്കിയുടെയും പശ്ചാത്തലത്തിൽ ശാസ്‌ത്രജ്ഞരുടെ ഇടയിൽ നിന്നുള്ള യുദ്ധവിരുദ്ധ പ്രസ്ഥാനമായി മാറി. എഴുപതുകളിൽ ഇതേ ഉത്‌ക്കണ്‌ഠ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും രൂപം നൽകി.
ഇതേ സമയം തന്നെ, ശാസ്‌ത്രപഠനങ്ങളുടെ ദിശയിൽ സൂക്ഷ്‌മതലത്തിൽ വന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്‌.
ഇതേ സമയം തന്നെ, ശാസ്‌ത്രപഠനങ്ങളുടെ ദിശയിൽ സൂക്ഷ്‌മതലത്തിൽ വന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്‌.
ഐൻസ്റ്റൈനും പ്ലാങ്കിനും ശേഷം നടന്ന സ്ഥലകാലങ്ങളെക്കുറിച്ചും സൂക്ഷ്‌മ-സ്ഥൂല പ്രപഞ്ചങ്ങളെക്കുറിച്ചുമുള്ള അന്വേഷണം ബഹുമാനപ്രപഞ്ചത്തിലേക്കും ക്വാർക്കുകളിലേക്കും ആന്റിമാറ്ററിലേക്കും കയോസിലേക്കും എത്തിച്ചേർന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള അനുമാനങ്ങളിലേക്കും നയിച്ചു. തുടർന്ന്‌ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും അടിസ്ഥാന സത്തകളെക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും മിസ്റ്റിസിസത്തിലേക്കു വഴുതിവീണു. ജീവനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അവസ്ഥയും വ്യത്യസ്‌തമായിരുന്നില്ല. പലപ്പോഴും ഗവേഷകർ അടിസ്ഥാന ശാസ്‌ത്ര ഗവേഷണത്തിൽ നിന്ന്‌ മാറുകയും കണ്ടെത്തിയ വസ്‌തുതകളുടെ പ്രായോഗിക സാധ്യതകളിലേക്ക്‌ ശ്രദ്ധ തിരിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി 1830 കളിൽ ചാൾസ്‌ ബാബേജ്‌ എന്നയാൾ ഉണ്ടാക്കിയ കണക്കുകൂട്ടൽ യന്ത്രം പൊടിതട്ടി എടുക്കുകയും ക്രമേണ ഇൻഫൊർമേഷൻ ടെക്‌നോളജി എന്ന ശാഖ രൂപപ്പെട്ടു വരികയും ചെയ്‌തു. ഇതുപോലെ പുതിയ ജൈവരൂപങ്ങൾ രൂപപ്പെടുത്തുകയോ പഴയത്‌ ``ഒട്ടിച്ചെടുക്കുകയോ'' ചെയ്യുന്ന സാങ്കേതിക വിദ്യ രൂപം കൊണ്ടു. ജൈവ സാങ്കേതിക വിദ്യ വളർന്നുവന്നു. ഇലക്‌ട്രോണിക്‌സിൽ നിന്നു തുടങ്ങി നാനോടെക്‌നോളജി വരെ എത്തിനിൽക്കുന്ന വിവിധ സാങ്കേതിക വിദ്യകൾ ഇതേപോലെ അടിസ്ഥാന ശാസ്‌ത്രത്തിന്റെ നിരവധി നിഗമനങ്ങളിൽ നിന്ന്‌ രൂപം കൊണ്ടതാണ്‌.
ഐൻസ്റ്റൈനും പ്ലാങ്കിനും ശേഷം നടന്ന സ്ഥലകാലങ്ങളെക്കുറിച്ചും സൂക്ഷ്‌മ-സ്ഥൂല പ്രപഞ്ചങ്ങളെക്കുറിച്ചുമുള്ള അന്വേഷണം ബഹുമാനപ്രപഞ്ചത്തിലേക്കും ക്വാർക്കുകളിലേക്കും ആന്റിമാറ്ററിലേക്കും കയോസിലേക്കും എത്തിച്ചേർന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള അനുമാനങ്ങളിലേക്കും നയിച്ചു. തുടർന്ന്‌ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും അടിസ്ഥാന സത്തകളെക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും മിസ്റ്റിസിസത്തിലേക്കു വഴുതിവീണു. ജീവനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അവസ്ഥയും വ്യത്യസ്‌തമായിരുന്നില്ല. പലപ്പോഴും ഗവേഷകർ അടിസ്ഥാന ശാസ്‌ത്ര ഗവേഷണത്തിൽ നിന്ന്‌ മാറുകയും കണ്ടെത്തിയ വസ്‌തുതകളുടെ പ്രായോഗിക സാധ്യതകളിലേക്ക്‌ ശ്രദ്ധ തിരിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി 1830 കളിൽ ചാൾസ്‌ ബാബേജ്‌ എന്നയാൾ ഉണ്ടാക്കിയ കണക്കുകൂട്ടൽ യന്ത്രം പൊടിതട്ടി എടുക്കുകയും ക്രമേണ ഇൻഫൊർമേഷൻ ടെക്‌നോളജി എന്ന ശാഖ രൂപപ്പെട്ടു വരികയും ചെയ്‌തു. ഇതുപോലെ പുതിയ ജൈവരൂപങ്ങൾ രൂപപ്പെടുത്തുകയോ പഴയത്‌ ``ഒട്ടിച്ചെടുക്കുകയോ'' ചെയ്യുന്ന സാങ്കേതിക വിദ്യ രൂപം കൊണ്ടു. ജൈവ സാങ്കേതിക വിദ്യ വളർന്നുവന്നു. ഇലക്‌ട്രോണിക്‌സിൽ നിന്നു തുടങ്ങി നാനോടെക്‌നോളജി വരെ എത്തിനിൽക്കുന്ന വിവിധ സാങ്കേതിക വിദ്യകൾ ഇതേപോലെ അടിസ്ഥാന ശാസ്‌ത്രത്തിന്റെ നിരവധി നിഗമനങ്ങളിൽ നിന്ന്‌ രൂപം കൊണ്ടതാണ്‌.
അടിസ്ഥാനശാസ്‌ത്ര ഗവേഷണത്തിൽ നിന്ന്‌ അപ്ലൈഡ്‌ സയൻസിലേക്കും ശാസ്‌ത്രജ്ഞാനത്തിൽ നിന്ന്‌ സാങ്കേതിക വിദ്യയിലേക്കുമുണ്ടായ മാറ്റം നവലിബറലിസത്തിനാവശ്യമായ സാങ്കേതിക വിദ്യകളുടെ രൂപീകരണത്തിലേക്കു നയിച്ചു. ദൂരം, സമയം, സ്ഥലം തുടങ്ങിയവയെ കീഴടക്കാൻ മൂലധനത്തിനും ഉൽപന്നങ്ങൾക്കുമുള്ള കഴിവിനും പുതിയ വിഭവങ്ങളെ സൃഷ്‌ടിക്കാനുമുള്ള കഴിവിനും നവ സാങ്കേതിക വിദ്യകളുടെ വികാസം അത്യാവശ്യമായിരുന്നു. ആഗോളീകരണത്തിന്റെ പേരിലുള്ള കുതിച്ചുചാട്ടത്തിനും ഫൈനാൻസ്‌ മൂലധനത്തിന്റെ ആധിപത്യത്തിനും നവ സാങ്കേതിക വിദ്യകൾ സഹായിച്ചു. കാർഷിക മേഖലയടക്കം ഇതുവരെ അവികസിതമായി മൂലധനാധിപത്യത്തിന്‌ പുറമെ നിന്ന പ്രദേശങ്ങളെയും വിഭവങ്ങളെയും മനുഷ്യരെയും മൂലധനാധിപത്യത്തിനു കീഴിൽ കൊണ്ടുവരാനും നവസാങ്കേതിക വിദ്യകൾ സഹായിക്കുന്നു. കാർഷിക വികസനത്തിന്‌ ജൈവസാങ്കേതിക വിദ്യയുടെ സഹായം തേടുന്നതും പ്രാദേശിക അസന്തുലിതാവസ്ഥകൾ പരിഹരിക്കുന്നതിന്‌ വിനിമയവും ഗതാഗതവും ഊർജവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികാസം ഒറ്റ മൂലിയായി പ്രഖ്യാപിക്കുന്നതും ഖരമാലിന്യ സംസ്‌കരണവും ശുചിത്വ പരിപാലനവുമടക്കമുള്ള പ്രവർത്തനങ്ങളുടെ സാങ്കേതികവൽക്കരണവും ആകസ്‌മികമല്ല. ഏറ്റവുമധികം കണ്ടുപിടുത്തങ്ങൾ ഇന്നു നടക്കുന്നത്‌ ഐ ടിയിലും ജൈവസാങ്കേതിക വിദ്യയിലും വിനിമയ സാങ്കേതിക വിദ്യയിലുമാണ്‌. ഏകധ്രുവലോകത്തിനു വേണ്ടി ശാസ്‌ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക മാത്രമല്ല വിജ്ഞാനത്തിന്റെ വിനിമയം ഏകധ്രുവമാക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്‌. ലോകമെമ്പാടുമുള്ള ഐ ടി പാർക്കുകൾ ഏകധ്രുവാത്മകമായ മൂലധനത്തിനു കീഴിൽ വരുന്നത്‌ ഇതിന്റെ ഭാഗമായാണ്‌.
അടിസ്ഥാനശാസ്‌ത്ര ഗവേഷണത്തിൽ നിന്ന്‌ അപ്ലൈഡ്‌ സയൻസിലേക്കും ശാസ്‌ത്രജ്ഞാനത്തിൽ നിന്ന്‌ സാങ്കേതിക വിദ്യയിലേക്കുമുണ്ടായ മാറ്റം നവലിബറലിസത്തിനാവശ്യമായ സാങ്കേതിക വിദ്യകളുടെ രൂപീകരണത്തിലേക്കു നയിച്ചു. ദൂരം, സമയം, സ്ഥലം തുടങ്ങിയവയെ കീഴടക്കാൻ മൂലധനത്തിനും ഉൽപന്നങ്ങൾക്കുമുള്ള കഴിവിനും പുതിയ വിഭവങ്ങളെ സൃഷ്‌ടിക്കാനുമുള്ള കഴിവിനും നവ സാങ്കേതിക വിദ്യകളുടെ വികാസം അത്യാവശ്യമായിരുന്നു. ആഗോളീകരണത്തിന്റെ പേരിലുള്ള കുതിച്ചുചാട്ടത്തിനും ഫൈനാൻസ്‌ മൂലധനത്തിന്റെ ആധിപത്യത്തിനും നവ സാങ്കേതിക വിദ്യകൾ സഹായിച്ചു. കാർഷിക മേഖലയടക്കം ഇതുവരെ അവികസിതമായി മൂലധനാധിപത്യത്തിന്‌ പുറമെ നിന്ന പ്രദേശങ്ങളെയും വിഭവങ്ങളെയും മനുഷ്യരെയും മൂലധനാധിപത്യത്തിനു കീഴിൽ കൊണ്ടുവരാനും നവസാങ്കേതിക വിദ്യകൾ സഹായിക്കുന്നു. കാർഷിക വികസനത്തിന്‌ ജൈവസാങ്കേതിക വിദ്യയുടെ സഹായം തേടുന്നതും പ്രാദേശിക അസന്തുലിതാവസ്ഥകൾ പരിഹരിക്കുന്നതിന്‌ വിനിമയവും ഗതാഗതവും ഊർജവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികാസം ഒറ്റ മൂലിയായി പ്രഖ്യാപിക്കുന്നതും ഖരമാലിന്യ സംസ്‌കരണവും ശുചിത്വ പരിപാലനവുമടക്കമുള്ള പ്രവർത്തനങ്ങളുടെ സാങ്കേതികവൽക്കരണവും ആകസ്‌മികമല്ല. ഏറ്റവുമധികം കണ്ടുപിടുത്തങ്ങൾ ഇന്നു നടക്കുന്നത്‌ ഐ ടിയിലും ജൈവസാങ്കേതിക വിദ്യയിലും വിനിമയ സാങ്കേതിക വിദ്യയിലുമാണ്‌. ഏകധ്രുവലോകത്തിനു വേണ്ടി ശാസ്‌ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക മാത്രമല്ല വിജ്ഞാനത്തിന്റെ വിനിമയം ഏകധ്രുവമാക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്‌. ലോകമെമ്പാടുമുള്ള ഐ ടി പാർക്കുകൾ ഏകധ്രുവാത്മകമായ മൂലധനത്തിനു കീഴിൽ വരുന്നത്‌ ഇതിന്റെ ഭാഗമായാണ്‌.
മൂലധനാധിപത്യം സാംസ്‌കാരിക മേഖലയിലും പ്രകടമാണ്‌. വിനിമയ സാങ്കേതിക വിദ്യ ലോകചരിത്രത്തിലാദ്യമായി ശാസ്‌ത്രജ്ഞാനത്തെയും സംസ്‌കാരത്തെയും ഏകോപിപ്പിക്കുകയാണ്‌ (ഇൻഫോടെയ്‌ൻമെന്റ്‌ എന്ന വികല ഇംഗ്ലീഷ്‌ ഏകോപനം ഇതിന്റെ സൂചകമാണ്‌). ഇതിന്റെ ഫലമായി കലയും സാഹിത്യവും സംഗീതവുമെല്ലാം അവയുടെ ഇലക്‌ട്രോണിക്‌ രൂപങ്ങളിലേക്ക്‌ മാറുകയാണ്‌. മനുഷ്യരുടെ ഭാവനയെ പ്രതീതിമാത്ര യാഥാർത്ഥ്യങ്ങളാക്കുന്നതിൽ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ നേടുന്ന വിജയം രാഷ്‌ട്രീയത്തെയും സാമൂഹ്യ ജീവിതത്തെയും മാത്രമല്ല ദാരിദ്ര്യത്തെയും സാമൂഹ്യ അസമത്വത്തെയും പ്രതീതി മാത്രമായ കാഴ്‌ചകളാക്കി മാറ്റുന്നു. സ്വന്തം ഭാവനാ സൃഷ്‌ടികളായ കാഴ്‌ചകളെ റെസ്റ്റോറന്റുകളിലും മദ്യശാലകളിലും ഡിസ്‌കോ ത്തെക്കുകളിലും അനുകരിക്കുന്ന ഒരു പുതിയ അനുവാചകലോകം വളർന്നുവരുന്നു. പ്രത്യേക സാമ്പത്തിക മേഖലകളിലും ഐ ടി പാർക്കുകളിലും പോർട്ടൽ ഓഫീസുകളിലും അനുഭവിക്കുന്ന യാന്ത്രികതയെ മറക്കാൻ എത്തിപ്പെടുന്ന വിനോദ ശാലകൾ പോലും യന്ത്രവൽക്കരിക്കപ്പെടുന്നു. മനുഷ്യ ബന്ധങ്ങൾക്കോ അടിസ്ഥാന ജീവിതമൂല്യങ്ങൾക്കോ ഒരു സ്ഥാനവുമില്ലാത്ത ജീവിതവൈകൃതങ്ങൾ വളരുകയാണ്‌. ക്രിമിനൽവൽക്കരണവും മാഫിയാ കൂട്ടങ്ങളും ലൈംഗിക വാണിഭവുമെല്ലാം ഈ വൈകൃതങ്ങളുടെ ഭാഗമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവർ എത്തിപ്പെടുന്നത്‌ ധ്യാന കേന്ദ്രങ്ങളിലും ആനന്ദോത്സവങ്ങളിലും മതാധിഷ്‌ഠിതമായ ജീവിതശൈലികളിലുമാണ്‌.
മൂലധനാധിപത്യം സാംസ്‌കാരിക മേഖലയിലും പ്രകടമാണ്‌. വിനിമയ സാങ്കേതിക വിദ്യ ലോകചരിത്രത്തിലാദ്യമായി ശാസ്‌ത്രജ്ഞാനത്തെയും സംസ്‌കാരത്തെയും ഏകോപിപ്പിക്കുകയാണ്‌ (ഇൻഫോടെയ്‌ൻമെന്റ്‌ എന്ന വികല ഇംഗ്ലീഷ്‌ ഏകോപനം ഇതിന്റെ സൂചകമാണ്‌). ഇതിന്റെ ഫലമായി കലയും സാഹിത്യവും സംഗീതവുമെല്ലാം അവയുടെ ഇലക്‌ട്രോണിക്‌ രൂപങ്ങളിലേക്ക്‌ മാറുകയാണ്‌. മനുഷ്യരുടെ ഭാവനയെ പ്രതീതിമാത്ര യാഥാർത്ഥ്യങ്ങളാക്കുന്നതിൽ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ നേടുന്ന വിജയം രാഷ്‌ട്രീയത്തെയും സാമൂഹ്യ ജീവിതത്തെയും മാത്രമല്ല ദാരിദ്ര്യത്തെയും സാമൂഹ്യ അസമത്വത്തെയും പ്രതീതി മാത്രമായ കാഴ്‌ചകളാക്കി മാറ്റുന്നു. സ്വന്തം ഭാവനാ സൃഷ്‌ടികളായ കാഴ്‌ചകളെ റെസ്റ്റോറന്റുകളിലും മദ്യശാലകളിലും ഡിസ്‌കോ ത്തെക്കുകളിലും അനുകരിക്കുന്ന ഒരു പുതിയ അനുവാചകലോകം വളർന്നുവരുന്നു. പ്രത്യേക സാമ്പത്തിക മേഖലകളിലും ഐ ടി പാർക്കുകളിലും പോർട്ടൽ ഓഫീസുകളിലും അനുഭവിക്കുന്ന യാന്ത്രികതയെ മറക്കാൻ എത്തിപ്പെടുന്ന വിനോദ ശാലകൾ പോലും യന്ത്രവൽക്കരിക്കപ്പെടുന്നു. മനുഷ്യ ബന്ധങ്ങൾക്കോ അടിസ്ഥാന ജീവിതമൂല്യങ്ങൾക്കോ ഒരു സ്ഥാനവുമില്ലാത്ത ജീവിതവൈകൃതങ്ങൾ വളരുകയാണ്‌. ക്രിമിനൽവൽക്കരണവും മാഫിയാ കൂട്ടങ്ങളും ലൈംഗിക വാണിഭവുമെല്ലാം ഈ വൈകൃതങ്ങളുടെ ഭാഗമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവർ എത്തിപ്പെടുന്നത്‌ ധ്യാന കേന്ദ്രങ്ങളിലും ആനന്ദോത്സവങ്ങളിലും മതാധിഷ്‌ഠിതമായ ജീവിതശൈലികളിലുമാണ്‌.
നവലിബറലിസം ഇന്ന്‌ ഭീതിതമായ സ്വപ്‌നമോ, ഫണ്ടിങ്ങ്‌ ഏജൻസികളും ബഹുരാഷ്‌ട്ര കുത്തകകളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കുത്സിത ചൂഷണരൂപമോ അല്ല, നമുക്കു ചുറ്റും നിലവിൽ വന്ന യാഥാർത്ഥ്യമാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ പൂർണ സ്വാതന്ത്ര്യത്തിന്‌ മാനേജ്‌മെന്റുകൾ കോടതി കയറുമ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ പൊട്ടിമുളച്ചുവരുമ്പോഴും, പാലങ്ങളും റോഡുകളും ബി ഒ ടി വ്യവസ്ഥയനുസരിച്ച്‌ നിർമിക്കാൻ അന്താരാഷ്‌ട്ര കമ്പനികൾക്ക്‌ കോൺട്രാക്‌റ്റ്‌ നൽകുമ്പോഴുമെല്ലാം നാം കാണുന്നത്‌ നവലിബറൽ സമ്പദ്‌ വ്യവസ്ഥയാണ്‌. എ ഡി ബി വായ്‌പയ്‌ക്കെതിരെ ശ്‌ബ്‌ദമുയർത്തുമ്പോഴും അതുപോലെയുള്ള നിരവധി വായ്‌പകൾ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക്‌ കൈമാറിക്കഴിഞ്ഞുവെന്ന്‌ നാമറിയുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വിദേശ നിക്ഷേപത്തിനും വിദേശ സർവകലാശാലകൾക്ക്‌ സ്വതന്ത്രമായ പ്രവർത്തനത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകിയതും ഈ പശ്ചാത്തലത്തിലാണ്‌. ഇപ്പോൾ നാമനുഭവിക്കുന്ന വിലക്കയറ്റം പോലും കമ്പോളാധിപത്യത്തിന്റെ ഏറ്റവും നല്ല തെളിവാണ്‌. പൊതുവിതരണ സമ്പ്രദായം പടിപടിയായി സർക്കാർ തകർത്തതിന്റെ ഫലവുമാണത്‌. സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങളും അടിസ്ഥാന വികസന രൂപങ്ങളും സമൂഹ പങ്കാളിത്തത്തിന്റെ പേരിൽ ഗവണ്മെന്റിതര സംഘടനകളുടെ കയ്യിലമരുന്നതും നവലിബറൽ നയങ്ങളുടെ ഭാഗമാണ്‌. പ്ലാനിങ്ങ്‌ കമ്മീഷന്റെ 11-ാം പദ്ധതി പരിപ്രേക്ഷ്യം നവലിബറൽ സമീപനത്തിന്റെ ഏറ്റവും നല്ല ദൃഷ്‌ടാന്തവുമാണ്‌.
നവലിബറലിസം ഇന്ന്‌ ഭീതിതമായ സ്വപ്‌നമോ, ഫണ്ടിങ്ങ്‌ ഏജൻസികളും ബഹുരാഷ്‌ട്ര കുത്തകകളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കുത്സിത ചൂഷണരൂപമോ അല്ല, നമുക്കു ചുറ്റും നിലവിൽ വന്ന യാഥാർത്ഥ്യമാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ പൂർണ സ്വാതന്ത്ര്യത്തിന്‌ മാനേജ്‌മെന്റുകൾ കോടതി കയറുമ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ പൊട്ടിമുളച്ചുവരുമ്പോഴും, പാലങ്ങളും റോഡുകളും ബി ഒ ടി വ്യവസ്ഥയനുസരിച്ച്‌ നിർമിക്കാൻ അന്താരാഷ്‌ട്ര കമ്പനികൾക്ക്‌ കോൺട്രാക്‌റ്റ്‌ നൽകുമ്പോഴുമെല്ലാം നാം കാണുന്നത്‌ നവലിബറൽ സമ്പദ്‌ വ്യവസ്ഥയാണ്‌. എ ഡി ബി വായ്‌പയ്‌ക്കെതിരെ ശ്‌ബ്‌ദമുയർത്തുമ്പോഴും അതുപോലെയുള്ള നിരവധി വായ്‌പകൾ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക്‌ കൈമാറിക്കഴിഞ്ഞുവെന്ന്‌ നാമറിയുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വിദേശ നിക്ഷേപത്തിനും വിദേശ സർവകലാശാലകൾക്ക്‌ സ്വതന്ത്രമായ പ്രവർത്തനത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകിയതും ഈ പശ്ചാത്തലത്തിലാണ്‌. ഇപ്പോൾ നാമനുഭവിക്കുന്ന വിലക്കയറ്റം പോലും കമ്പോളാധിപത്യത്തിന്റെ ഏറ്റവും നല്ല തെളിവാണ്‌. പൊതുവിതരണ സമ്പ്രദായം പടിപടിയായി സർക്കാർ തകർത്തതിന്റെ ഫലവുമാണത്‌. സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങളും അടിസ്ഥാന വികസന രൂപങ്ങളും സമൂഹ പങ്കാളിത്തത്തിന്റെ പേരിൽ ഗവണ്മെന്റിതര സംഘടനകളുടെ കയ്യിലമരുന്നതും നവലിബറൽ നയങ്ങളുടെ ഭാഗമാണ്‌. പ്ലാനിങ്ങ്‌ കമ്മീഷന്റെ 11-ാം പദ്ധതി പരിപ്രേക്ഷ്യം നവലിബറൽ സമീപനത്തിന്റെ ഏറ്റവും നല്ല ദൃഷ്‌ടാന്തവുമാണ്‌.
നവലിബറലിസം മുതലാളിത്ത വ്യവസ്ഥയുടെ രൂപമാണ്‌. അധ്വാനമില്ലാതെ മൂലധനമില്ല. അതുപോലെ അധ്വാനിക്കുന്ന ജനതയില്ലാതെ നവലിബറൽ വ്യവസ്ഥക്കും നിലനിൽക്കാനാവില്ല. ഐ ടിക്കും വിനിമയ സാങ്കേതിക വിദ്യക്കും ജൈവസാങ്കേതിക വിദ്യക്കുമെല്ലാം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നത്‌ നേരാണ്‌. തൊഴിലുകൾ ആവശ്യമുള്ള വലിയ ജനവിഭാഗത്തിന്‌ അവ സഹായമാവുകയും ചെയ്യും. നവലിബറൽ സമൂഹത്തിൽ പുതിയ തൊഴിലുകൾ പ്രാദേശികമായി തന്നെ വളരണമെന്നില്ല. ലോകത്തിന്റെ ഏതു കോണിലും തൊഴിലുകളുണ്ടാകാം. അത്‌ തേടിപ്പിടിക്കുന്നവർക്ക്‌ ലഭിക്കുകയും ചെയ്യും. ഇതെല്ലാമുണ്ടെങ്കിലും തൊഴിലില്ലായ്‌മ ഇല്ലാതാക്കുക എന്നത്‌ നവലിബറൽ വ്യവസ്ഥയുടെ ലക്ഷ്യമല്ല. ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ നിലനിൽപിനും വളർച്ചയ്‌ക്കുമാവശ്യമായ തൊഴിലുകളുടെ സൃഷ്‌ടി മാത്രമാണ്‌ ഇപ്പോൾ നടക്കുക. ബാക്കി ജനങ്ങൾ അധിക ജനസംഖ്യയാണ്‌, വ്യവസ്ഥിതിക്കാവശ്യമില്ലാതെ പുറന്തള്ളപ്പെടുന്നവരാണ്‌. അവരുടെ ഇടയിലെ സ്വയം സഹായ രൂപങ്ങളും മിതവ്യയ-മൈക്രോക്രെഡിറ്റ്‌ സംവിധാനങ്ങളും ധനസഹായ പദ്ധതികളും പുറന്തള്ളപ്പെടുന്നവരുടെ അതിജീവന രൂപങ്ങളുമാണ്‌. ആഗോളീകരണത്തിന്റെ ഉപഭോഗ രൂപങ്ങളിലേക്കു മാത്രമാണ്‌ അവർക്ക്‌ അതുകൊണ്ട്‌ പ്രവേശം നേടാൻ കഴിയുന്നത്‌. ഉല്‌പാദനം വഴിയുള്ള വരുമാനത്തിന്റെ അന്തരം നിലനിൽക്കുകയും ചെയ്യുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയ്‌ക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി താൽക്കാലികമായി തൊഴിൽ തേടുന്നവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. നിർമാണത്തൊഴിലാളികൾ ഉദാഹരണമാണ്‌. നിർമ്മാണത്തൊഴിലിന്റെ ആവർത്തന സാധ്യത കുറവായതുകൊണ്ട്‌ കെട്ടിടങ്ങളുടെ അഭിവൃദ്ധി ഇല്ലാതാകുമ്പോൾ തൊഴിൽ തന്നെ ഇല്ലാതായിപ്പോകുന്ന അവസ്ഥ ഇന്നുണ്ട്‌. കെട്ടിട നിർമാണം വിദഗ്‌ധ തൊഴിലായതുകൊണ്ട്‌ വൈദഗ്‌ധ്യമില്ലാത്തവർക്കും തൊഴിൽ നഷ്‌ടപ്പെടുന്നു. അതായത്‌, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വളരാനുള്ള സാധ്യതകളാണ്‌ തെളിഞ്ഞുവരുന്നത്‌.
നവലിബറലിസം മുതലാളിത്ത വ്യവസ്ഥയുടെ രൂപമാണ്‌. അധ്വാനമില്ലാതെ മൂലധനമില്ല. അതുപോലെ അധ്വാനിക്കുന്ന ജനതയില്ലാതെ നവലിബറൽ വ്യവസ്ഥക്കും നിലനിൽക്കാനാവില്ല. ഐ ടിക്കും വിനിമയ സാങ്കേതിക വിദ്യക്കും ജൈവസാങ്കേതിക വിദ്യക്കുമെല്ലാം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നത്‌ നേരാണ്‌. തൊഴിലുകൾ ആവശ്യമുള്ള വലിയ ജനവിഭാഗത്തിന്‌ അവ സഹായമാവുകയും ചെയ്യും. നവലിബറൽ സമൂഹത്തിൽ പുതിയ തൊഴിലുകൾ പ്രാദേശികമായി തന്നെ വളരണമെന്നില്ല. ലോകത്തിന്റെ ഏതു കോണിലും തൊഴിലുകളുണ്ടാകാം. അത്‌ തേടിപ്പിടിക്കുന്നവർക്ക്‌ ലഭിക്കുകയും ചെയ്യും. ഇതെല്ലാമുണ്ടെങ്കിലും തൊഴിലില്ലായ്‌മ ഇല്ലാതാക്കുക എന്നത്‌ നവലിബറൽ വ്യവസ്ഥയുടെ ലക്ഷ്യമല്ല. ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ നിലനിൽപിനും വളർച്ചയ്‌ക്കുമാവശ്യമായ തൊഴിലുകളുടെ സൃഷ്‌ടി മാത്രമാണ്‌ ഇപ്പോൾ നടക്കുക. ബാക്കി ജനങ്ങൾ അധിക ജനസംഖ്യയാണ്‌, വ്യവസ്ഥിതിക്കാവശ്യമില്ലാതെ പുറന്തള്ളപ്പെടുന്നവരാണ്‌. അവരുടെ ഇടയിലെ സ്വയം സഹായ രൂപങ്ങളും മിതവ്യയ-മൈക്രോക്രെഡിറ്റ്‌ സംവിധാനങ്ങളും ധനസഹായ പദ്ധതികളും പുറന്തള്ളപ്പെടുന്നവരുടെ അതിജീവന രൂപങ്ങളുമാണ്‌. ആഗോളീകരണത്തിന്റെ ഉപഭോഗ രൂപങ്ങളിലേക്കു മാത്രമാണ്‌ അവർക്ക്‌ അതുകൊണ്ട്‌ പ്രവേശം നേടാൻ കഴിയുന്നത്‌. ഉല്‌പാദനം വഴിയുള്ള വരുമാനത്തിന്റെ അന്തരം നിലനിൽക്കുകയും ചെയ്യുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയ്‌ക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി താൽക്കാലികമായി തൊഴിൽ തേടുന്നവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. നിർമാണത്തൊഴിലാളികൾ ഉദാഹരണമാണ്‌. നിർമ്മാണത്തൊഴിലിന്റെ ആവർത്തന സാധ്യത കുറവായതുകൊണ്ട്‌ കെട്ടിടങ്ങളുടെ അഭിവൃദ്ധി ഇല്ലാതാകുമ്പോൾ തൊഴിൽ തന്നെ ഇല്ലാതായിപ്പോകുന്ന അവസ്ഥ ഇന്നുണ്ട്‌. കെട്ടിട നിർമാണം വിദഗ്‌ധ തൊഴിലായതുകൊണ്ട്‌ വൈദഗ്‌ധ്യമില്ലാത്തവർക്കും തൊഴിൽ നഷ്‌ടപ്പെടുന്നു. അതായത്‌, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വളരാനുള്ള സാധ്യതകളാണ്‌ തെളിഞ്ഞുവരുന്നത്‌.
നവലിബറലിസത്തിന്റെ ഭാഗമായി വളർന്നുവരുന്ന സമൂഹ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാനുള്ള വിചിത്രമായ ഒറ്റമൂലിയാണ്‌ കേരളത്തിലെ ജനങ്ങളെ കൂട്ടത്തോടെ കയറ്റി അയക്കാനുള്ള ശ്രമം. എഴുപതുകൾ മുതൽ തൊഴിൽ തേടി ഗൾഫിലെത്തിയവരുടെ അനുഭവമാണ്‌ ഈ വിചിത്ര നിർദ്ദേശത്തിന്റെ അടിത്തറ. എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്‌ദ്ധരെയും വിദഗ്‌ധ തൊഴിലാളികളെയും സാധാരണ തൊഴിലാളികളെയും കയറ്റി അയച്ച്‌ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം പരിഹരിക്കുക ഇന്നത്ത വൈരുദ്ധ്യങ്ങൾക്കുള്ള താല്‌കാലിക പരിഹാരം പോലുമാകുന്നില്ല. നവലിബറലിസത്തിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെടുന്ന അധികജനസംഖ്യ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളം പോലെ തൊഴിലാളികളും തൊഴിലന്വേഷകരുമുള്ള എല്ലാ പ്രദേശങ്ങളിലും ഈ പ്രശ്‌നം നിലവിലുണ്ട്‌. അവരിൽ നിന്ന്‌ നവലിബറൽ മുതലാളിത്തത്തിനാവശ്യമുള്ള ഒരു വിഭാഗം മാത്രമേ തൊഴിൽ നേടുകയുള്ളൂ. മറ്റുള്ളവർ വീണ്ടും പുറംതള്ളപ്പെടും. ഇവർക്ക്‌ ലഭിക്കുന്ന വരുമാനത്തിന്റെ കൺവെർട്ടിബിലിറ്റി കൊണ്ടുമാത്രം കിട്ടുന്ന പണം സൃഷ്‌ടിക്കുന്ന ഉപഭോഗ സംസ്‌കാരം സ്ഥായിയല്ല. പുറം നാട്ടിലെ വരുമാനം കൊണ്ടു മാത്രം ഒരു പ്രദേശത്തിന്റെ വികസനം സാധ്യവുമല്ല. പുറം നാട്ടിൽ നിന്നു പണം വന്നാൽ പോലും ആ പണത്തെ സ്ഥായിയായ ഉൽപാദന വിതരണ രൂപങ്ങളിലേക്കു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പ്രയോജനമുണ്ടാവില്ല.
നവലിബറലിസത്തിന്റെ ഭാഗമായി വളർന്നുവരുന്ന സമൂഹ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാനുള്ള വിചിത്രമായ ഒറ്റമൂലിയാണ്‌ കേരളത്തിലെ ജനങ്ങളെ കൂട്ടത്തോടെ കയറ്റി അയക്കാനുള്ള ശ്രമം. എഴുപതുകൾ മുതൽ തൊഴിൽ തേടി ഗൾഫിലെത്തിയവരുടെ അനുഭവമാണ്‌ ഈ വിചിത്ര നിർദ്ദേശത്തിന്റെ അടിത്തറ. എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്‌ദ്ധരെയും വിദഗ്‌ധ തൊഴിലാളികളെയും സാധാരണ തൊഴിലാളികളെയും കയറ്റി അയച്ച്‌ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം പരിഹരിക്കുക ഇന്നത്ത വൈരുദ്ധ്യങ്ങൾക്കുള്ള താല്‌കാലിക പരിഹാരം പോലുമാകുന്നില്ല. നവലിബറലിസത്തിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെടുന്ന അധികജനസംഖ്യ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളം പോലെ തൊഴിലാളികളും തൊഴിലന്വേഷകരുമുള്ള എല്ലാ പ്രദേശങ്ങളിലും ഈ പ്രശ്‌നം നിലവിലുണ്ട്‌. അവരിൽ നിന്ന്‌ നവലിബറൽ മുതലാളിത്തത്തിനാവശ്യമുള്ള ഒരു വിഭാഗം മാത്രമേ തൊഴിൽ നേടുകയുള്ളൂ. മറ്റുള്ളവർ വീണ്ടും പുറംതള്ളപ്പെടും. ഇവർക്ക്‌ ലഭിക്കുന്ന വരുമാനത്തിന്റെ കൺവെർട്ടിബിലിറ്റി കൊണ്ടുമാത്രം കിട്ടുന്ന പണം സൃഷ്‌ടിക്കുന്ന ഉപഭോഗ സംസ്‌കാരം സ്ഥായിയല്ല. പുറം നാട്ടിലെ വരുമാനം കൊണ്ടു മാത്രം ഒരു പ്രദേശത്തിന്റെ വികസനം സാധ്യവുമല്ല. പുറം നാട്ടിൽ നിന്നു പണം വന്നാൽ പോലും ആ പണത്തെ സ്ഥായിയായ ഉൽപാദന വിതരണ രൂപങ്ങളിലേക്കു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പ്രയോജനമുണ്ടാവില്ല.
സ്‌മാർട്ട്‌ സിറ്റി, എക്‌സ്‌പ്രസ്‌ വേ, ജലപാത, റോഡുകൾ, പാലങ്ങൾ, ബഹുനില ഫ്‌ളാറ്റുകൾ, സാംസ്‌കാരിക വ്യവസായങ്ങൾ മുതലായവയിൽ മുടക്കുന്ന പണം ഗുണപരമായ നിക്ഷേപമാണെന്ന്‌ വാദിക്കാം. ഇത്തരം നിക്ഷേപങ്ങൾ നടത്തുമ്പോൾ ജനങ്ങളുടെ താല്‌പര്യങ്ങൾ സംരക്ഷിക്കുമെന്നും സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നുമുള്ള അടിസ്ഥാന കടമകൾ നടപ്പിലാക്കിയാൽ മതി. നവലിബറൽ സമ്പദ്‌ വ്യവസ്ഥയ്‌ക്കുള്ളിൽ നിന്നുകൊണ്ട്‌ ഒരു സർക്കാരിനു അത്രമാത്രമേ ചെയ്യാൻ കഴിയൂഎന്നും വാദിക്കാം. പക്ഷെ, മുമ്പു സൂചിപ്പിച്ച വൈരുദ്ധ്യങ്ങൾക്ക്‌ മേൽ പറഞ്ഞ നിക്ഷേപങ്ങൾ വളരെ പരിമിതമായ പരിഹാരം മാത്രമേ ആകുന്നുള്ളുവെന്നും ഓർക്കണം. ആത്യന്തികമായി ഇത്തരം നിക്ഷേപങ്ങൾ നവലിബറലിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണ്‌. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതാണ്‌. തൊഴിലില്ലാപ്പട വളർന്നുവരുന്ന സമൂഹത്തിൽ കുറേപ്പേർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന പദ്ധതികൾ ``പുരോഗമന'' പരമല്ലേ എന്നും ന്യായമായി വാദിക്കാം.
സ്‌മാർട്ട്‌ സിറ്റി, എക്‌സ്‌പ്രസ്‌ വേ, ജലപാത, റോഡുകൾ, പാലങ്ങൾ, ബഹുനില ഫ്‌ളാറ്റുകൾ, സാംസ്‌കാരിക വ്യവസായങ്ങൾ മുതലായവയിൽ മുടക്കുന്ന പണം ഗുണപരമായ നിക്ഷേപമാണെന്ന്‌ വാദിക്കാം. ഇത്തരം നിക്ഷേപങ്ങൾ നടത്തുമ്പോൾ ജനങ്ങളുടെ താല്‌പര്യങ്ങൾ സംരക്ഷിക്കുമെന്നും സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നുമുള്ള അടിസ്ഥാന കടമകൾ നടപ്പിലാക്കിയാൽ മതി. നവലിബറൽ സമ്പദ്‌ വ്യവസ്ഥയ്‌ക്കുള്ളിൽ നിന്നുകൊണ്ട്‌ ഒരു സർക്കാരിനു അത്രമാത്രമേ ചെയ്യാൻ കഴിയൂഎന്നും വാദിക്കാം. പക്ഷെ, മുമ്പു സൂചിപ്പിച്ച വൈരുദ്ധ്യങ്ങൾക്ക്‌ മേൽ പറഞ്ഞ നിക്ഷേപങ്ങൾ വളരെ പരിമിതമായ പരിഹാരം മാത്രമേ ആകുന്നുള്ളുവെന്നും ഓർക്കണം. ആത്യന്തികമായി ഇത്തരം നിക്ഷേപങ്ങൾ നവലിബറലിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണ്‌. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതാണ്‌. തൊഴിലില്ലാപ്പട വളർന്നുവരുന്ന സമൂഹത്തിൽ കുറേപ്പേർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന പദ്ധതികൾ ``പുരോഗമന'' പരമല്ലേ എന്നും ന്യായമായി വാദിക്കാം.
നവലിബറലിസം നിർദേശിക്കുന്ന വൻ പ്രൊജക്‌ടുകൾ തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ചില മേഖലകളിൽ ഉല്‌പാദനാധിഷ്‌ഠിത അധ്വാന രൂപങ്ങൾ വളരുന്നുമുണ്ട്‌. അവയെല്ലാം നവലിബറലിസത്തിന്റെ വളർച്ചയുടെ ഉപോല്‌്‌പന്നങ്ങൾ മാത്രമാണ്‌. ഈ ഉപോല്‌പന്നങ്ങൾ വളരുക കഴിഞ്ഞ ദശകങ്ങളിൽ കേരളം തൊഴിൽ രംഗത്തും ജീവിത സൗകര്യങ്ങളിലും കൈവരിച്ച നേട്ടങ്ങളെ തകർത്തുകൊണ്ടുമായിരിക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ ആശുപത്രികളും ഇപ്പോൾ തന്നെ പൊതു വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും തകർക്കുകയാണ്‌. ഇൻഫോ പാർക്കുകളിൽ ഇപ്പോൾത്തന്നെ നിലവിലുള്ള തൊഴിൽ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്‌. കേരളത്തിലെ ഇടനിലക്കാരും കോൺട്രാക്‌ടർമാരും തൊഴിൽ രൂപങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയാണ്‌. ദേശീയബോധത്തിന്റെ ഉല്‌പന്നമായ ഭാഷാ സാംസ്‌കാരിക ഉദ്‌ഗ്രഥനത്തെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളും വിനിമയ സാങ്കേതിക വിദ്യയും ചേർന്ന്‌ തകർക്കുകയാണ്‌. ചരിത്രപരമായി രൂപം കൊണ്ട്‌ വളർന്നുവന്ന കേരളത്തെ ഇല്ലാതാക്കിക്കൊണ്ടാകും നവലിബറലിസം ആധിപത്യം സ്ഥാപിക്കുക. കൊളോണിയലിസം പ്രാദേശിക സ്വത്വത്തെ നിലനിർത്തിയപ്പോൾ നവലിബറലിസം പ്രാദേശിക വ്യക്തിത്വങ്ങളെ നശിപ്പിക്കുകയാണ്‌ ചെയ്യുക. പ്രാദേശിക വ്യക്തിത്വങ്ങളുടെ നാശം നാം നിലനിർത്താൻ ശ്രമിക്കുന്ന സാമൂഹ്യ നീതിയുടെയും സുരക്ഷയുടെയും സങ്കല്‌പങ്ങളെ അവതാളത്തിലാക്കും.
നവലിബറലിസം നിർദേശിക്കുന്ന വൻ പ്രൊജക്‌ടുകൾ തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ചില മേഖലകളിൽ ഉല്‌പാദനാധിഷ്‌ഠിത അധ്വാന രൂപങ്ങൾ വളരുന്നുമുണ്ട്‌. അവയെല്ലാം നവലിബറലിസത്തിന്റെ വളർച്ചയുടെ ഉപോല്‌്‌പന്നങ്ങൾ മാത്രമാണ്‌. ഈ ഉപോല്‌പന്നങ്ങൾ വളരുക കഴിഞ്ഞ ദശകങ്ങളിൽ കേരളം തൊഴിൽ രംഗത്തും ജീവിത സൗകര്യങ്ങളിലും കൈവരിച്ച നേട്ടങ്ങളെ തകർത്തുകൊണ്ടുമായിരിക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ ആശുപത്രികളും ഇപ്പോൾ തന്നെ പൊതു വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും തകർക്കുകയാണ്‌. ഇൻഫോ പാർക്കുകളിൽ ഇപ്പോൾത്തന്നെ നിലവിലുള്ള തൊഴിൽ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്‌. കേരളത്തിലെ ഇടനിലക്കാരും കോൺട്രാക്‌ടർമാരും തൊഴിൽ രൂപങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയാണ്‌. ദേശീയബോധത്തിന്റെ ഉല്‌പന്നമായ ഭാഷാ സാംസ്‌കാരിക ഉദ്‌ഗ്രഥനത്തെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളും വിനിമയ സാങ്കേതിക വിദ്യയും ചേർന്ന്‌ തകർക്കുകയാണ്‌. ചരിത്രപരമായി രൂപം കൊണ്ട്‌ വളർന്നുവന്ന കേരളത്തെ ഇല്ലാതാക്കിക്കൊണ്ടാകും നവലിബറലിസം ആധിപത്യം സ്ഥാപിക്കുക. കൊളോണിയലിസം പ്രാദേശിക സ്വത്വത്തെ നിലനിർത്തിയപ്പോൾ നവലിബറലിസം പ്രാദേശിക വ്യക്തിത്വങ്ങളെ നശിപ്പിക്കുകയാണ്‌ ചെയ്യുക. പ്രാദേശിക വ്യക്തിത്വങ്ങളുടെ നാശം നാം നിലനിർത്താൻ ശ്രമിക്കുന്ന സാമൂഹ്യ നീതിയുടെയും സുരക്ഷയുടെയും സങ്കല്‌പങ്ങളെ അവതാളത്തിലാക്കും.
ചുരുക്കത്തിൽ, ചരിത്രപരമായ കാരണങ്ങളാൽ നവലിബറലിസവുമായി നടത്തുന്ന അനുരഞ്‌ജന രൂപങ്ങൾ താൽക്കാലികമായി നേട്ടമുണ്ടാക്കാമെങ്കിലും, അവ സ്ഥായിയല്ല. അതുപോലെയാണ്‌ മതാധിഷ്‌ഠിതവും കേവലമായ ``അധിനിവേശ വിരുദ്ധ'' മനോഭാവത്തിൽ ഉറച്ചതുമായ നിലപാടുകളും. നവലിബറലിസത്തിന്‌ മതങ്ങളോട്‌ ശത്രുതയില്ല. മതപരമായ വ്യക്തിത്വങ്ങളെ സ്വന്തം ഉല്‌പാദന ഉപഭോഗ രൂപങ്ങളുടെ വളർച്ചയ്‌ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതിന്‌ അവർ തയ്യാറുമാണ്‌. കാൽപനിക സ്വഭാവമുള്ള അധിനിവേശ വിരുദ്ധ മനോഭാവം നവലിബറലിസത്തിന്‌ ശാസ്‌ത്രീയമായ ബദലുകൾ സൃഷ്‌ടിക്കുന്നില്ല. അതുകൊണ്ട്‌ അവർക്ക്‌ സ്ഥായിയായ ചെറുത്തുനിൽപ്പുകൾ പോലും നടത്താൻ സാധിക്കുന്നില്ല. വ്യവസ്ഥയുടെ ചലനരൂപങ്ങളെ വികാരം കൊണ്ടുമാത്രം ചെറുത്തുനിൽക്കാൻ കഴിയുകയില്ല. അതുകൊണ്ട്‌, നവലിബറലിസത്തിനെതിരായ നീക്കങ്ങൾ അതു സൃഷ്‌ടിക്കുന്ന വൈരുദ്ധ്യങ്ങളെ ആധാരമാക്കി തന്നെയാകണം.
ചുരുക്കത്തിൽ, ചരിത്രപരമായ കാരണങ്ങളാൽ നവലിബറലിസവുമായി നടത്തുന്ന അനുരഞ്‌ജന രൂപങ്ങൾ താൽക്കാലികമായി നേട്ടമുണ്ടാക്കാമെങ്കിലും, അവ സ്ഥായിയല്ല. അതുപോലെയാണ്‌ മതാധിഷ്‌ഠിതവും കേവലമായ ``അധിനിവേശ വിരുദ്ധ'' മനോഭാവത്തിൽ ഉറച്ചതുമായ നിലപാടുകളും. നവലിബറലിസത്തിന്‌ മതങ്ങളോട്‌ ശത്രുതയില്ല. മതപരമായ വ്യക്തിത്വങ്ങളെ സ്വന്തം ഉല്‌പാദന ഉപഭോഗ രൂപങ്ങളുടെ വളർച്ചയ്‌ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതിന്‌ അവർ തയ്യാറുമാണ്‌. കാൽപനിക സ്വഭാവമുള്ള അധിനിവേശ വിരുദ്ധ മനോഭാവം നവലിബറലിസത്തിന്‌ ശാസ്‌ത്രീയമായ ബദലുകൾ സൃഷ്‌ടിക്കുന്നില്ല. അതുകൊണ്ട്‌ അവർക്ക്‌ സ്ഥായിയായ ചെറുത്തുനിൽപ്പുകൾ പോലും നടത്താൻ സാധിക്കുന്നില്ല. വ്യവസ്ഥയുടെ ചലനരൂപങ്ങളെ വികാരം കൊണ്ടുമാത്രം ചെറുത്തുനിൽക്കാൻ കഴിയുകയില്ല. അതുകൊണ്ട്‌, നവലിബറലിസത്തിനെതിരായ നീക്കങ്ങൾ അതു സൃഷ്‌ടിക്കുന്ന വൈരുദ്ധ്യങ്ങളെ ആധാരമാക്കി തന്നെയാകണം.
ഇവിടെയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പ്രസക്തമാകുന്നത്‌. `ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌' എന്നത്‌ പരിഷത്ത്‌ അംഗീകരിച്ച മുദ്രാവാക്യമാണ്‌. നവലിബറലിസത്തിലെ ശാസ്‌ത്രം സാങ്കേതിക വിദ്യകളുടെയും ഉല്‌പാദന വിതരണ പ്രക്രിയകളുടെ സ്വാഭാവം നിർണയിക്കുന്ന മൂലധനഘടനയുടെയും രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്‌. മൂലധനഘടന അംഗീകരിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന രൂപമായി മനുഷ്യാദ്ധ്വാനം മാറുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നിലപാടനുസരിച്ച്‌ ശാസ്‌ത്രം മനുഷ്യ ശക്തിയുടെ വളർച്ചയുടെ ആധാരഘടകമാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ താല്‌പര്യങ്ങൾക്കനുസരിച്ചു മാത്രം ശാസ്‌ത്രം പ്രയോജനപ്പെടുത്തിയാൽ പോര, ദരിദ്രരും പുറന്തള്ളപ്പെട്ടവരും ഉൾപ്പെട്ട ഭൂരിപക്ഷമുള്ള ജനവിഭാഗങ്ങളുടെ അധ്വാനശേഷിയുടെ വികാസത്തിന്‌ ശാസ്‌ത്രം ഉപകരിക്കണം. നവലിബറലിസത്തിന്റെ കീഴിൽ വളരുന്ന സാങ്കേതിക വിദ്യകളും ഉല്‌പാദന രൂപങ്ങളും മൊത്തം ജനങ്ങളുടെ കഴിവുകളുടെയും ശേഷികളുടെയും വളർച്ചയ്‌ക്കായി പ്രയോജനപ്പെടുത്തണം. എന്നാൽ മാത്രമാണ്‌ ശാസ്‌ത്രം അധ്വാനശേഷിയുടെ വികാസത്തിന്റെ ചാലകമായിത്തീരുന്നത്‌.
ഇവിടെയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പ്രസക്തമാകുന്നത്‌. `ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌' എന്നത്‌ പരിഷത്ത്‌ അംഗീകരിച്ച മുദ്രാവാക്യമാണ്‌. നവലിബറലിസത്തിലെ ശാസ്‌ത്രം സാങ്കേതിക വിദ്യകളുടെയും ഉല്‌പാദന വിതരണ പ്രക്രിയകളുടെ സ്വാഭാവം നിർണയിക്കുന്ന മൂലധനഘടനയുടെയും രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്‌. മൂലധനഘടന അംഗീകരിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന രൂപമായി മനുഷ്യാദ്ധ്വാനം മാറുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നിലപാടനുസരിച്ച്‌ ശാസ്‌ത്രം മനുഷ്യ ശക്തിയുടെ വളർച്ചയുടെ ആധാരഘടകമാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ താല്‌പര്യങ്ങൾക്കനുസരിച്ചു മാത്രം ശാസ്‌ത്രം പ്രയോജനപ്പെടുത്തിയാൽ പോര, ദരിദ്രരും പുറന്തള്ളപ്പെട്ടവരും ഉൾപ്പെട്ട ഭൂരിപക്ഷമുള്ള ജനവിഭാഗങ്ങളുടെ അധ്വാനശേഷിയുടെ വികാസത്തിന്‌ ശാസ്‌ത്രം ഉപകരിക്കണം. നവലിബറലിസത്തിന്റെ കീഴിൽ വളരുന്ന സാങ്കേതിക വിദ്യകളും ഉല്‌പാദന രൂപങ്ങളും മൊത്തം ജനങ്ങളുടെ കഴിവുകളുടെയും ശേഷികളുടെയും വളർച്ചയ്‌ക്കായി പ്രയോജനപ്പെടുത്തണം. എന്നാൽ മാത്രമാണ്‌ ശാസ്‌ത്രം അധ്വാനശേഷിയുടെ വികാസത്തിന്റെ ചാലകമായിത്തീരുന്നത്‌.
ലാഭാധിഷ്‌ഠിത വ്യവസ്ഥയിൽ സമ്പത്ത്‌ ഉല്‌പാദന ഉപഭോഗ മേഖലകൾ കയ്യടക്കുന്ന ധനിക ന്യൂനപക്ഷത്തിന്റെ കയ്യിൽ പുനർവിതരണം ചെയ്യപ്പെടുകയാണ്‌. ദരിദ്രർക്ക്‌ ലഭിക്കേണ്ട സമ്പത്ത്‌ ലാഭത്തിന്റെ രൂപത്തിൽ ധനികരുടെ കൈവശം എത്തിച്ചേരുന്നു. നവലിബറലിസത്തിന്റെ കീഴിൽ അസംസ്‌കൃത വസ്‌തുക്കളും ഉല്‌പാദനോപാധികളും സാങ്കേതിക വിദ്യകളും മാത്രമല്ല അധ്വാനത്തിന്റെ രൂപങ്ങൾ പോലും പൂർണമായി നവലിബറൽ മുതലാളിത്തം തീരുമാനിക്കുന്നു. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്‌. ജനങ്ങളുടെ അധ്വാനമാണ്‌ പശ്ചാത്തല സൗകര്യങ്ങളെ യും ഉല്‌പാദനോപാധികളെയും സാങ്കേതിക വിദ്യകളെയും സൃഷ്‌ടിക്കുന്നത്‌. അവയെക്കുറിച്ചുള്ള ശാസ്‌ത്രീയവും സാങ്കേതികവുമായ അറിവിനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ദരിദ്രരും പുറന്തള്ളപ്പെട്ടവരുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും ശാസ്‌ത്ര സാങ്കേതിക വിദ്യകളെയും അവ നിലനിൽക്കുന്ന സമൂഹബന്ധങ്ങളെയും സംബന്ധിച്ച സമഗ്ര ജ്ഞാനം ലഭിക്കണം. ലാഭാധിഷ്‌ഠിത വ്യവസ്ഥ തന്നെ വളർത്തുന്ന കൃത്രിമമായ വിലങ്ങുതടികളും (സ്വാശ്രയ കോളേജുകളിലെ പ്രവേശനം ഉദാഹരണം) ജാതിമതപരമായ ചട്ടക്കൂടുകൾ സൃഷ്‌ടിക്കുന്ന വേർതിരിവുകളും ഏറ്റവും പ്രധാനമായി ദാരിദ്ര്യവും പുറന്തള്ളപ്പെട്ട അവസ്ഥയും അറിവ്‌ ജനങ്ങളിലെത്തുന്നതിനുള്ള തടസ്സങ്ങളാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയും മതസിദ്ധാന്തങ്ങളും ചേർന്നു സൃഷ്‌ടിക്കുന്ന പ്രതീതി മാത്രമായ മാസ്‌മര ലോകം അറിവിനെ ഇല്ലാതാക്കുന്നു. ഇവയ്‌ക്കെതിരെ പോരാടി ജനങ്ങളുടെ അറിവിനുള്ള അവകാശം ഉറപ്പുവരുത്താൻ ശാസ്‌ത്രസംഘടനയ്‌ക്ക്‌ കഴിയണം.
ലാഭാധിഷ്‌ഠിത വ്യവസ്ഥയിൽ സമ്പത്ത്‌ ഉല്‌പാദന ഉപഭോഗ മേഖലകൾ കയ്യടക്കുന്ന ധനിക ന്യൂനപക്ഷത്തിന്റെ കയ്യിൽ പുനർവിതരണം ചെയ്യപ്പെടുകയാണ്‌. ദരിദ്രർക്ക്‌ ലഭിക്കേണ്ട സമ്പത്ത്‌ ലാഭത്തിന്റെ രൂപത്തിൽ ധനികരുടെ കൈവശം എത്തിച്ചേരുന്നു. നവലിബറലിസത്തിന്റെ കീഴിൽ അസംസ്‌കൃത വസ്‌തുക്കളും ഉല്‌പാദനോപാധികളും സാങ്കേതിക വിദ്യകളും മാത്രമല്ല അധ്വാനത്തിന്റെ രൂപങ്ങൾ പോലും പൂർണമായി നവലിബറൽ മുതലാളിത്തം തീരുമാനിക്കുന്നു. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്‌. ജനങ്ങളുടെ അധ്വാനമാണ്‌ പശ്ചാത്തല സൗകര്യങ്ങളെ യും ഉല്‌പാദനോപാധികളെയും സാങ്കേതിക വിദ്യകളെയും സൃഷ്‌ടിക്കുന്നത്‌. അവയെക്കുറിച്ചുള്ള ശാസ്‌ത്രീയവും സാങ്കേതികവുമായ അറിവിനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ദരിദ്രരും പുറന്തള്ളപ്പെട്ടവരുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും ശാസ്‌ത്ര സാങ്കേതിക വിദ്യകളെയും അവ നിലനിൽക്കുന്ന സമൂഹബന്ധങ്ങളെയും സംബന്ധിച്ച സമഗ്ര ജ്ഞാനം ലഭിക്കണം. ലാഭാധിഷ്‌ഠിത വ്യവസ്ഥ തന്നെ വളർത്തുന്ന കൃത്രിമമായ വിലങ്ങുതടികളും (സ്വാശ്രയ കോളേജുകളിലെ പ്രവേശനം ഉദാഹരണം) ജാതിമതപരമായ ചട്ടക്കൂടുകൾ സൃഷ്‌ടിക്കുന്ന വേർതിരിവുകളും ഏറ്റവും പ്രധാനമായി ദാരിദ്ര്യവും പുറന്തള്ളപ്പെട്ട അവസ്ഥയും അറിവ്‌ ജനങ്ങളിലെത്തുന്നതിനുള്ള തടസ്സങ്ങളാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയും മതസിദ്ധാന്തങ്ങളും ചേർന്നു സൃഷ്‌ടിക്കുന്ന പ്രതീതി മാത്രമായ മാസ്‌മര ലോകം അറിവിനെ ഇല്ലാതാക്കുന്നു. ഇവയ്‌ക്കെതിരെ പോരാടി ജനങ്ങളുടെ അറിവിനുള്ള അവകാശം ഉറപ്പുവരുത്താൻ ശാസ്‌ത്രസംഘടനയ്‌ക്ക്‌ കഴിയണം.
ജനങ്ങളുടെ അറിവ്‌ സാമൂഹ്യ പ്രയോഗമായി മാറുന്നില്ലെങ്കിൽ അറിവ്‌ ഉപയോഗശൂന്യമാകും. അത്തരം അറിവുകൾ ജനങ്ങൾ മറക്കുകയും ചെയ്യും. അറിവ്‌ സാമൂഹ്യ പ്രയോഗമായി മാറുന്നത്‌ ജനങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നാണ്‌. ചുറ്റുപാടുകളെ ജനങ്ങൾ മാറ്റിമറയ്‌ക്കുമ്പോൾ ആണ്‌ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ പ്രയോഗം സമ്പത്തായി തീരുന്നത്‌. അതായത്‌ ഉല്‌പാദന വിതരണ വ്യവസ്ഥയുടെ സമഗ്രമായ വളർച്ച ശാസ്‌ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവിലൂടെയും പ്രയോഗത്തിലൂടെയുമാണ്‌ സാധ്യമാകുക. ലാഭാധിഷ്‌ഠിത വ്യവസ്ഥയിൽ ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും ലാഭ സാധ്യതകളിൽ അധിഷ്‌ഠിതമാണ്‌. അതുകൊണ്ട്‌ പ്രയോഗത്തിന്റെ തെരഞ്ഞെടുപ്പും മുൻഗണനാക്രമവും ലാഭത്തെ ആശ്രയിച്ചിരിക്കും. അത്തരം ഒരു വ്യവസ്ഥയിൽ ഉല്‌പാദനവിതരണ വ്യവസ്ഥയുടെ സമഗ്രമായ വളർച്ച സാധ്യമാകില്ല. ജനങ്ങൾക്ക്‌ ചുറ്റുപാടുകളെ മാറ്റിമറിക്കാനും സാധിക്കില്ല. നവലിബറലിസത്തിൽ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാകില്ല.
ജനങ്ങളുടെ അറിവ്‌ സാമൂഹ്യ പ്രയോഗമായി മാറുന്നില്ലെങ്കിൽ അറിവ്‌ ഉപയോഗശൂന്യമാകും. അത്തരം അറിവുകൾ ജനങ്ങൾ മറക്കുകയും ചെയ്യും. അറിവ്‌ സാമൂഹ്യ പ്രയോഗമായി മാറുന്നത്‌ ജനങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നാണ്‌. ചുറ്റുപാടുകളെ ജനങ്ങൾ മാറ്റിമറയ്‌ക്കുമ്പോൾ ആണ്‌ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ പ്രയോഗം സമ്പത്തായി തീരുന്നത്‌. അതായത്‌ ഉല്‌പാദന വിതരണ വ്യവസ്ഥയുടെ സമഗ്രമായ വളർച്ച ശാസ്‌ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവിലൂടെയും പ്രയോഗത്തിലൂടെയുമാണ്‌ സാധ്യമാകുക. ലാഭാധിഷ്‌ഠിത വ്യവസ്ഥയിൽ ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും ലാഭ സാധ്യതകളിൽ അധിഷ്‌ഠിതമാണ്‌. അതുകൊണ്ട്‌ പ്രയോഗത്തിന്റെ തെരഞ്ഞെടുപ്പും മുൻഗണനാക്രമവും ലാഭത്തെ ആശ്രയിച്ചിരിക്കും. അത്തരം ഒരു വ്യവസ്ഥയിൽ ഉല്‌പാദനവിതരണ വ്യവസ്ഥയുടെ സമഗ്രമായ വളർച്ച സാധ്യമാകില്ല. ജനങ്ങൾക്ക്‌ ചുറ്റുപാടുകളെ മാറ്റിമറിക്കാനും സാധിക്കില്ല. നവലിബറലിസത്തിൽ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാകില്ല.
വീണ്ടും നാം സാമൂഹ്യ നീതിയിലും തുല്യതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‌പങ്ങളിൽ എത്തിച്ചേരുന്നു. ഇത്തരം ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ എവിടെ നിന്നാരംഭിക്കാം? മതചിന്തകരുടെ പരലോകത്തിൽ നിന്നും ഉട്ടോപ്പിയന്മാരുടെ കാല്‌പനിക ലോകങ്ങളിൽ നിന്നും ഒരു ചർച്ചയാരംഭിക്കാൻ സാധിക്കില്ല. സാമൂഹ്യ നീതിയുടെയും തുല്യതയുടെയും അടിവേര്‌ പ്രാദേശിക തലത്തിൽ നിന്നാരംഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ്‌. ജനാധിപത്യം ജനപ്രതിനിധികളുടെ ഭരണം മാത്രമല്ല. നമ്മുടെ ചുറ്റുമുള്ള വിഭവങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉല്‌പാദനവിതരണ രൂപങ്ങളുടെയും അറിവിന്റെ മേലുള്ള ജനങ്ങളുടെ ആധിപത്യം എന്നാണതിന്റെ അർത്ഥം. പ്രാദേശികാസൂത്രണ സംരഭങ്ങൾ മറ്റെന്തിനെക്കാളും അധികമായി പുതിയ ജനാധിപത്യത്തിനുള്ള വേദിയൊരുക്കുന്നു. ശാസ്‌ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനം വിഭവ മാനേജ്‌മെന്റിനുള്ള വൈദഗ്‌ധ്യം, ഉല്‌പാദന വിതരണമേഖലയിലെ അധ്വാനശേഷി, ചുറ്റുപാടുകളെയും സാമൂഹ്യ ബന്ധങ്ങളെയും സംബന്ധിച്ച ചരിത്രപരവും സാംസ്‌കാരികവുമായ അവബോധം, സാമൂഹ്യനീതിയിലും തുല്യതയിലുമുള്ള പ്രതിബദ്ധത മുതലായവ ഒത്തിണങ്ങിയ മനുഷ്യ ശക്തിക്ക്‌ പുതിയ ജനാധിപത്യത്തിന്റെ ചാലക ശക്തികളാകാൻ കഴിയും. നവലിബറലിസത്തിനെതിരായ ഏറ്റവും ശക്തമായ ചെറുത്തുനില്‌പും അവരിൽ നിന്നാകും ഉണ്ടാവുക.
വീണ്ടും നാം സാമൂഹ്യ നീതിയിലും തുല്യതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‌പങ്ങളിൽ എത്തിച്ചേരുന്നു. ഇത്തരം ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ എവിടെ നിന്നാരംഭിക്കാം? മതചിന്തകരുടെ പരലോകത്തിൽ നിന്നും ഉട്ടോപ്പിയന്മാരുടെ കാല്‌പനിക ലോകങ്ങളിൽ നിന്നും ഒരു ചർച്ചയാരംഭിക്കാൻ സാധിക്കില്ല. സാമൂഹ്യ നീതിയുടെയും തുല്യതയുടെയും അടിവേര്‌ പ്രാദേശിക തലത്തിൽ നിന്നാരംഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ്‌. ജനാധിപത്യം ജനപ്രതിനിധികളുടെ ഭരണം മാത്രമല്ല. നമ്മുടെ ചുറ്റുമുള്ള വിഭവങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉല്‌പാദനവിതരണ രൂപങ്ങളുടെയും അറിവിന്റെ മേലുള്ള ജനങ്ങളുടെ ആധിപത്യം എന്നാണതിന്റെ അർത്ഥം. പ്രാദേശികാസൂത്രണ സംരഭങ്ങൾ മറ്റെന്തിനെക്കാളും അധികമായി പുതിയ ജനാധിപത്യത്തിനുള്ള വേദിയൊരുക്കുന്നു. ശാസ്‌ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനം വിഭവ മാനേജ്‌മെന്റിനുള്ള വൈദഗ്‌ധ്യം, ഉല്‌പാദന വിതരണമേഖലയിലെ അധ്വാനശേഷി, ചുറ്റുപാടുകളെയും സാമൂഹ്യ ബന്ധങ്ങളെയും സംബന്ധിച്ച ചരിത്രപരവും സാംസ്‌കാരികവുമായ അവബോധം, സാമൂഹ്യനീതിയിലും തുല്യതയിലുമുള്ള പ്രതിബദ്ധത മുതലായവ ഒത്തിണങ്ങിയ മനുഷ്യ ശക്തിക്ക്‌ പുതിയ ജനാധിപത്യത്തിന്റെ ചാലക ശക്തികളാകാൻ കഴിയും. നവലിബറലിസത്തിനെതിരായ ഏറ്റവും ശക്തമായ ചെറുത്തുനില്‌പും അവരിൽ നിന്നാകും ഉണ്ടാവുക.
കേരളത്തിന്റെ സാഹചര്യത്തിൽ, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കേരളം നേടിയെടുത്ത മാറ്റങ്ങളുടെ പശ്ചാത്തലം ജനാധിപത്യത്തിന്റെ സൃഷ്‌ടിക്കാവശ്യമാണ്‌. ഭൂപരിഷ്‌കരണങ്ങളുടെ ഫലമായി കൃഷിഭൂമി കൃഷിചെയ്യുന്നവർക്കു ലഭിച്ചു. ഇതുപയോഗിച്ച്‌ നിലനിൽക്കുന്ന തിനാവശ്യമായ കാർഷിക പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടില്ല. ജൈവസാങ്കേതിക വിദ്യയുടെ ശാസ്‌ത്രീയവും പരിസ്ഥിതി സന്തുലിതവുമായ ഉപയോഗത്തിലൂടെ പ്രാദേശിക ഭൂ വൈവിധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള കാർഷിക രൂപങ്ങൾ, അവയെ ആധാരമാക്കിയുള്ള കാർഷിക സംസ്‌കരണ രൂപങ്ങൾ, ഭക്ഷ്യ സംസ്‌കരണം, കാർഷികാനുബന്ധ രൂപങ്ങൾ എന്നിവ വളർത്തിയെടുക്കാം. അതിനുതകുന്ന വിധത്തിൽ നിലവിലുള്ള ഭൂവിനിയോഗ നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാവശ്യമാണ്‌. കേരളത്തിൽ കടൽ വഴിയും കര വഴിയും ആകാശം വഴിയുമുള്ള വാണിജ്യ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന തൊഴിലധിഷ്‌ഠിത വ്യവസായങ്ങളുടെ ശൃംഖല ആലോചിക്കാം. ഇതിന്‌ നിലവിലുള്ള എല്ലാ കൈത്തൊഴിൽ രൂപങ്ങളെയും ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി പുനരാവിഷ്‌കരിച്ച്‌ മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ സൃഷ്‌ടിക്കാം. അടിസ്ഥാനമേഖലകളുടെ വളർച്ചക്കായി വിവര വിനിമയ സാങ്കേതിക വിദ്യകളെ ജനങ്ങൾക്കുപയോഗിക്കാവുന്ന രീതിയിൽ സംവിധാനം ചെയ്യുകയും എല്ലാ പ്രദേശങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഉറപ്പുവരുത്തുകയുമാകാം. ഇതിനുതകുന്ന വിധത്തിൽ അധ്വാനോന്മുഖമായ വിദ്യാഭ്യാസത്തിന്റെയും മനുഷ്യരുടെ അധ്വാനശേഷി വളർത്തുന്ന ആരോഗ്യ സംവിധാനത്തിന്റെയും വളർച്ചയാകാം. വിദ്യയെയും കായിക ശേഷിയെയും നശിപ്പിക്കുന്ന സാംസ്‌കാരിക വൈകൃതങ്ങൾക്കെതിരായ ശക്തമായ പോരാട്ടമാകാം.
കേരളത്തിന്റെ സാഹചര്യത്തിൽ, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കേരളം നേടിയെടുത്ത മാറ്റങ്ങളുടെ പശ്ചാത്തലം ജനാധിപത്യത്തിന്റെ സൃഷ്‌ടിക്കാവശ്യമാണ്‌. ഭൂപരിഷ്‌കരണങ്ങളുടെ ഫലമായി കൃഷിഭൂമി കൃഷിചെയ്യുന്നവർക്കു ലഭിച്ചു. ഇതുപയോഗിച്ച്‌ നിലനിൽക്കുന്ന തിനാവശ്യമായ കാർഷിക പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടില്ല. ജൈവസാങ്കേതിക വിദ്യയുടെ ശാസ്‌ത്രീയവും പരിസ്ഥിതി സന്തുലിതവുമായ ഉപയോഗത്തിലൂടെ പ്രാദേശിക ഭൂ വൈവിധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള കാർഷിക രൂപങ്ങൾ, അവയെ ആധാരമാക്കിയുള്ള കാർഷിക സംസ്‌കരണ രൂപങ്ങൾ, ഭക്ഷ്യ സംസ്‌കരണം, കാർഷികാനുബന്ധ രൂപങ്ങൾ എന്നിവ വളർത്തിയെടുക്കാം. അതിനുതകുന്ന വിധത്തിൽ നിലവിലുള്ള ഭൂവിനിയോഗ നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാവശ്യമാണ്‌. കേരളത്തിൽ കടൽ വഴിയും കര വഴിയും ആകാശം വഴിയുമുള്ള വാണിജ്യ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന തൊഴിലധിഷ്‌ഠിത വ്യവസായങ്ങളുടെ ശൃംഖല ആലോചിക്കാം. ഇതിന്‌ നിലവിലുള്ള എല്ലാ കൈത്തൊഴിൽ രൂപങ്ങളെയും ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി പുനരാവിഷ്‌കരിച്ച്‌ മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ സൃഷ്‌ടിക്കാം. അടിസ്ഥാനമേഖലകളുടെ വളർച്ചക്കായി വിവര വിനിമയ സാങ്കേതിക വിദ്യകളെ ജനങ്ങൾക്കുപയോഗിക്കാവുന്ന രീതിയിൽ സംവിധാനം ചെയ്യുകയും എല്ലാ പ്രദേശങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഉറപ്പുവരുത്തുകയുമാകാം. ഇതിനുതകുന്ന വിധത്തിൽ അധ്വാനോന്മുഖമായ വിദ്യാഭ്യാസത്തിന്റെയും മനുഷ്യരുടെ അധ്വാനശേഷി വളർത്തുന്ന ആരോഗ്യ സംവിധാനത്തിന്റെയും വളർച്ചയാകാം. വിദ്യയെയും കായിക ശേഷിയെയും നശിപ്പിക്കുന്ന സാംസ്‌കാരിക വൈകൃതങ്ങൾക്കെതിരായ ശക്തമായ പോരാട്ടമാകാം.
കേരളത്തിലെ അടിസ്ഥാന മേഖലകളുടെ വളർച്ചയാണ്‌ ഉല്‌പാദനാധിഷ്‌ഠിത വികസനത്തിന്റെയും വികസനത്തിന്റെ ജനാധിപത്യ സങ്കല്‌പത്തിന്റെയും അടിത്തറ. ഇവ സാധിക്കാതെ വ്യവസായവൽകൃത കേരളം സാധ്യമല്ലെന്നോർക്കണം. കാർഷിക വിപ്ലവവും ചെറു ചരക്കുല്‌പാദനവും സൃഷ്‌ടിച്ച ശക്തമായ അടിത്തറയില്ലാതെ ഒരു വ്യവസായ ശക്തിയും വളർന്നു വന്നിട്ടില്ല. ഭൂപരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താതെ വ്യവസായവൽക്കരിക്കാൻ ശ്രമിക്കുന്ന ഇന്ത്യ ഇപ്പോൾ വളയമില്ലാതെ ചാടാൻ ശ്രമിക്കുകയാണ്‌. പ്ലാനിങ്ങ്‌ കമ്മീഷന്റെ പദ്ധതി പരിപ്രേക്ഷ്യത്തിൽ നിർദ്ദേശിക്കുന്ന പശ്ചാത്തല സൗകര്യങ്ങളുടെ വികാസവും ഭൂവിപണിയുടെ വളർച്ചയും കരാർ കൃഷിയും ഭൂപരിഷ്‌കാരങ്ങളുടെ അഭാവത്തിൽ ലാഭാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥ നടപ്പിലാക്കാനുള്ള ശ്രമമാണ്‌. ഭൂപരിഷ്‌കാരം നടപ്പിലാവുകുയം അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും ജീവിത ഗുണനിലവാരവും വികസിപ്പിക്കുകയും ചെയ്‌ത കേരളത്തിൽ ഇതേ മാതൃകയിലുള്ള പരിഷ്‌കാരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യേണ്ടതാണ്‌. എത്രമാത്രം ബുദ്ധിമുട്ടേറിയതായാലും പ്രാദേശിക ആസൂത്രണത്തിലൂടെ അടിസ്ഥാന മേഖലകളുടെ വികസനത്തിനുള്ള സമഗ്രവും ജനകീയവുമായ പദ്ധതികൾക്ക്‌ മുൻഗണന നൽകുകയാണ്‌ പോംവഴി. നവലിബറലിസം അടിച്ചേൽപ്പിക്കുന്ന മുൻഗണനാക്രമത്തെ തിരിച്ചിടുന്നതിനുള്ള പോരാട്ടം പ്രസക്തമാവുകയാണ്‌.
കേരളത്തിലെ അടിസ്ഥാന മേഖലകളുടെ വളർച്ചയാണ്‌ ഉല്‌പാദനാധിഷ്‌ഠിത വികസനത്തിന്റെയും വികസനത്തിന്റെ ജനാധിപത്യ സങ്കല്‌പത്തിന്റെയും അടിത്തറ. ഇവ സാധിക്കാതെ വ്യവസായവൽകൃത കേരളം സാധ്യമല്ലെന്നോർക്കണം. കാർഷിക വിപ്ലവവും ചെറു ചരക്കുല്‌പാദനവും സൃഷ്‌ടിച്ച ശക്തമായ അടിത്തറയില്ലാതെ ഒരു വ്യവസായ ശക്തിയും വളർന്നു വന്നിട്ടില്ല. ഭൂപരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താതെ വ്യവസായവൽക്കരിക്കാൻ ശ്രമിക്കുന്ന ഇന്ത്യ ഇപ്പോൾ വളയമില്ലാതെ ചാടാൻ ശ്രമിക്കുകയാണ്‌. പ്ലാനിങ്ങ്‌ കമ്മീഷന്റെ പദ്ധതി പരിപ്രേക്ഷ്യത്തിൽ നിർദ്ദേശിക്കുന്ന പശ്ചാത്തല സൗകര്യങ്ങളുടെ വികാസവും ഭൂവിപണിയുടെ വളർച്ചയും കരാർ കൃഷിയും ഭൂപരിഷ്‌കാരങ്ങളുടെ അഭാവത്തിൽ ലാഭാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥ നടപ്പിലാക്കാനുള്ള ശ്രമമാണ്‌. ഭൂപരിഷ്‌കാരം നടപ്പിലാവുകുയം അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും ജീവിത ഗുണനിലവാരവും വികസിപ്പിക്കുകയും ചെയ്‌ത കേരളത്തിൽ ഇതേ മാതൃകയിലുള്ള പരിഷ്‌കാരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യേണ്ടതാണ്‌. എത്രമാത്രം ബുദ്ധിമുട്ടേറിയതായാലും പ്രാദേശിക ആസൂത്രണത്തിലൂടെ അടിസ്ഥാന മേഖലകളുടെ വികസനത്തിനുള്ള സമഗ്രവും ജനകീയവുമായ പദ്ധതികൾക്ക്‌ മുൻഗണന നൽകുകയാണ്‌ പോംവഴി. നവലിബറലിസം അടിച്ചേൽപ്പിക്കുന്ന മുൻഗണനാക്രമത്തെ തിരിച്ചിടുന്നതിനുള്ള പോരാട്ടം പ്രസക്തമാവുകയാണ്‌.
ദരിദ്രരുടെയും പുറന്തള്ളപ്പെടുന്നവരുടെയും അതിജീവനത്തിനുള്ള പോരാട്ടം ഈ മുൻഗണനാക്രമത്തിന്റെ കാതലാണ്‌. പുറന്തള്ളപ്പെടുന്നവർ സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായ അധ്വാനശക്തിയുടെ ഭാഗമാണെന്നോർക്കണം. അതിനോടൊപ്പം വിദ്യാഭ്യാസം മുതൽ കുടിവെള്ളം വരെ എല്ലാ മേഖലകളും വാണിജ്യവൽക്കരിക്കുന്നതുവഴി ദരിദ്രരിലും ഇടത്തരക്കാരിലും കനത്ത ഭാരം അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്‌. അടിസ്ഥാന ജീവിതോപാധികളുടെ ജനാധിപത്യവൽക്കരണവും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ വളർച്ചയും ഇതുപോലെ പ്രധാനമാണ്‌. ഈ നിലപാട്‌ വ്യവസായവൽക്കരണത്തെയോ പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയെയോ എതിർക്കുന്നില്ല. ഉന്നത്തെ സമ്പദ്‌ വ്യവസ്ഥയുടെ മർദ്ദന രൂപങ്ങളെ തിരിച്ചറിയുന്നവരും ദരിദ്രപക്ഷത്തുനിൽക്കുന്നവരുമായ ജനകീയ പ്രവർത്തകർ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമത്തെപ്പറ്റിയാണിവിടെ സൂചിപ്പിക്കുന്നത്‌. ഇത്‌ നടപ്പിലാക്കുന്നതിൽ ശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ പങ്ക്‌ അതി പ്രധാനമാണ്‌. ശാസ്‌ത്രീയമായ ഉല്‌പാദന വിതരണ മാനേജ്‌മെന്റ്‌ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സർവോപരി സ്വന്തം ജീവിതം നിർണയിക്കുന്നതിനുള്ള ശാസ്‌ത്രബോധവും ജനാധിപത്യ വികസന സങ്കല്‌പത്തിന്‌ ആവശ്യമാണ്‌.
ദരിദ്രരുടെയും പുറന്തള്ളപ്പെടുന്നവരുടെയും അതിജീവനത്തിനുള്ള പോരാട്ടം ഈ മുൻഗണനാക്രമത്തിന്റെ കാതലാണ്‌. പുറന്തള്ളപ്പെടുന്നവർ സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായ അധ്വാനശക്തിയുടെ ഭാഗമാണെന്നോർക്കണം. അതിനോടൊപ്പം വിദ്യാഭ്യാസം മുതൽ കുടിവെള്ളം വരെ എല്ലാ മേഖലകളും വാണിജ്യവൽക്കരിക്കുന്നതുവഴി ദരിദ്രരിലും ഇടത്തരക്കാരിലും കനത്ത ഭാരം അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്‌. അടിസ്ഥാന ജീവിതോപാധികളുടെ ജനാധിപത്യവൽക്കരണവും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ വളർച്ചയും ഇതുപോലെ പ്രധാനമാണ്‌. ഈ നിലപാട്‌ വ്യവസായവൽക്കരണത്തെയോ പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയെയോ എതിർക്കുന്നില്ല. ഉന്നത്തെ സമ്പദ്‌ വ്യവസ്ഥയുടെ മർദ്ദന രൂപങ്ങളെ തിരിച്ചറിയുന്നവരും ദരിദ്രപക്ഷത്തുനിൽക്കുന്നവരുമായ ജനകീയ പ്രവർത്തകർ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമത്തെപ്പറ്റിയാണിവിടെ സൂചിപ്പിക്കുന്നത്‌. ഇത്‌ നടപ്പിലാക്കുന്നതിൽ ശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ പങ്ക്‌ അതി പ്രധാനമാണ്‌. ശാസ്‌ത്രീയമായ ഉല്‌പാദന വിതരണ മാനേജ്‌മെന്റ്‌ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സർവോപരി സ്വന്തം ജീവിതം നിർണയിക്കുന്നതിനുള്ള ശാസ്‌ത്രബോധവും ജനാധിപത്യ വികസന സങ്കല്‌പത്തിന്‌ ആവശ്യമാണ്‌.
ശാസ്‌ത്രീയവും ജനാധിപത്യപരവുമായ വികസനം രൂപീകരിക്കുന്നതിനുള്ള ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്തത്‌ ബഹുദൂരം മുന്നോട്ടു പോകാനുള്ള പരിപാടികൾ ഈ സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.  
 
ശാസ്‌ത്രീയവും ജനാധിപത്യപരവുമായ വികസനം രൂപീകരിക്കുന്നതിനുള്ള ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്തത്‌ ബഹുദൂരം മുന്നോട്ടു പോകാനുള്ള പരിപാടികൾ ഈ സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.


==ജനറൽ സെക്രട്ടറിയുടെ ആമുഖം==
==ജനറൽ സെക്രട്ടറിയുടെ ആമുഖം==
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4530" എന്ന താളിൽനിന്ന് ശേഖരിച്ചത്