അജ്ഞാതം


"പനി...പനി...പനിക്കെതിരെ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,788 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:12, 13 ഡിസംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''


{{Infobox book
| name          = പനി...പനി...പനിക്കെതിരെ ജാഗ്രത
| image          = [[പ്രമാണം:Pani cover.jpg|200px|alt=Cover]]
| image_caption  = 
| author        = സി പി സുരേഷ് ബാബു
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[ആരോഗ്യം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ഒക്ടോബർ, 2009
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.


വരി 268: വരി 291:
രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞ്‌ 5 ദിവസം മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മനുഷ്യശരീരത്തിൽ വൈറസുകൾ പുറപ്പെടുവിക്കുന്ന വിഷവസ്‌തു രോഗിക്ക്‌ പനിയും മറ്റ്‌ അസ്വസ്ഥതകൾക്കും കാരണമാകുന്നു. പിന്നീട്‌ വൈറസുകളുടെ ലക്ഷ്യം നാഡീവ്യൂഹമാണ്‌. വൈറസുകൾ നാഡീകോശങ്ങളെ ആക്രമിച്ച്‌ അവയെ ശിഥിലമാക്കുകയും രക്തക്കുഴലുകളെ വലയംവെച്ച്‌ രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ്‌ മസ്‌തിഷ്‌കജ്വരം അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നത്‌. വൈറസുകൾ മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളെയും ആക്രമിക്കാം. എന്നാൽ അവയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ തലച്ചോറിലെ കോശങ്ങളാണ്‌. പനി, ശക്തിയായ തലവേദന, കഴുത്ത്‌ വേദന (കഴുത്ത്‌ കുനിക്കാൻ സാധിക്കാതെ വരിക) ചിലപ്പോൾ ഛർദ്ദി, വിറയൽ എന്നിവയാണ്‌ പ്രാരംഭ രോഗലക്ഷണങ്ങൾ. അടുത്ത 3, 4 ദിവസത്തിനുള്ളിൽ ചിലരിൽ മെനിഞ്ചൈറ്റിസ്‌ ബാധയുടെ ലക്ഷണങ്ങളായ അപസ്‌മാരം, തളർച്ച, ബോധക്ഷയം എന്നിവ പ്രകടമാകും. കൈകാലുകളിലെ തളർച്ച, കീഴ്‌ത്താടിയുടെ മരവിപ്പ്‌, കാഴ്‌ചക്കുറവ്‌ എന്നിവയും മറ്റു രോഗലക്ഷണങ്ങളാണ്‌. ഇത്‌ മൂർച്ഛിച്ചാണ്‌ മരണം സംഭവിക്കുന്നത്‌. രോഗാണു ശരീരത്തിൽ പ്രവേശിക്കുന്ന എല്ലാവരിലും രോഗം വരുന്നില്ല. ആയിരത്തിൽ ഒന്നോ രണ്ടോ പേർക്ക്‌ മാത്രമേ രോഗം ഉണ്ടാവുകയുള്ളൂ.
രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞ്‌ 5 ദിവസം മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മനുഷ്യശരീരത്തിൽ വൈറസുകൾ പുറപ്പെടുവിക്കുന്ന വിഷവസ്‌തു രോഗിക്ക്‌ പനിയും മറ്റ്‌ അസ്വസ്ഥതകൾക്കും കാരണമാകുന്നു. പിന്നീട്‌ വൈറസുകളുടെ ലക്ഷ്യം നാഡീവ്യൂഹമാണ്‌. വൈറസുകൾ നാഡീകോശങ്ങളെ ആക്രമിച്ച്‌ അവയെ ശിഥിലമാക്കുകയും രക്തക്കുഴലുകളെ വലയംവെച്ച്‌ രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ്‌ മസ്‌തിഷ്‌കജ്വരം അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നത്‌. വൈറസുകൾ മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളെയും ആക്രമിക്കാം. എന്നാൽ അവയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ തലച്ചോറിലെ കോശങ്ങളാണ്‌. പനി, ശക്തിയായ തലവേദന, കഴുത്ത്‌ വേദന (കഴുത്ത്‌ കുനിക്കാൻ സാധിക്കാതെ വരിക) ചിലപ്പോൾ ഛർദ്ദി, വിറയൽ എന്നിവയാണ്‌ പ്രാരംഭ രോഗലക്ഷണങ്ങൾ. അടുത്ത 3, 4 ദിവസത്തിനുള്ളിൽ ചിലരിൽ മെനിഞ്ചൈറ്റിസ്‌ ബാധയുടെ ലക്ഷണങ്ങളായ അപസ്‌മാരം, തളർച്ച, ബോധക്ഷയം എന്നിവ പ്രകടമാകും. കൈകാലുകളിലെ തളർച്ച, കീഴ്‌ത്താടിയുടെ മരവിപ്പ്‌, കാഴ്‌ചക്കുറവ്‌ എന്നിവയും മറ്റു രോഗലക്ഷണങ്ങളാണ്‌. ഇത്‌ മൂർച്ഛിച്ചാണ്‌ മരണം സംഭവിക്കുന്നത്‌. രോഗാണു ശരീരത്തിൽ പ്രവേശിക്കുന്ന എല്ലാവരിലും രോഗം വരുന്നില്ല. ആയിരത്തിൽ ഒന്നോ രണ്ടോ പേർക്ക്‌ മാത്രമേ രോഗം ഉണ്ടാവുകയുള്ളൂ.


===നമുക്ക് എന്ത് ചെയ്യാം====
===നമുക്ക് എന്ത് ചെയ്യാം===


മേൽ സൂചിപ്പിച്ച മിക്ക രോഗങ്ങളിലേയും വില്ലൻ കൊതുക്‌ ആണെന്ന്‌ നാം കണ്ടുകഴിഞ്ഞു. കൊതുകുകൾക്ക്‌ വളരാനുള്ള സാഹചര്യമൊരുക്കുന്നത്‌ നാം തന്നെയാണ്‌. വാങ്ങിക്കൂട്ടുകയും ഉപയോഗം കഴിഞ്ഞയുടൻ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്ന ഉപഭോക്തൃ സംസ്‌കാരമാണ്‌ കേരളത്തിന്റെ ഇന്നത്തെ മുഖമുദ്ര. തന്മൂലം നഗരവും ഗ്രാമവുമെല്ലാം ചപ്പുചവറുകളുടെ കൂമ്പാരമായി മാറിയിരിക്കുന്നു. ഒരു കാലത്ത്‌ ആഫ്രിക്കൻ മഴക്കാടുകളിൽ ജീവിച്ചിരുന്ന ഏഡിസ്‌ കൊതുകുകൾക്ക്‌ ഇന്ന്‌ ഏറെ ഇഷ്‌ടം നഗരീകൃത സംസ്‌കൃതിയാണ്‌. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ ബാഗുകളുടെ കാര്യമെടുക്കാം. അതിൽ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാൽ ബാഷ്‌പീകരണം നടക്കാതെ ഏറെ നാൾ നിൽക്കുന്നു. കൊതുകിനു മുട്ടയിട്ടു പെരുകാൻ വേണ്ടത്ര സമയം ഇതുമൂലം ലഭിക്കും. ബോധവൽക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയൽ സംസ്‌കാരം നിയന്ത്രിക്കാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. ശക്തമായ നിയമങ്ങൾ ഈ മേഖലയിലും ആവശ്യമാണ്‌. ഇറച്ചി മാലിന്യങ്ങൾ ചാക്കിലാക്കി പാതിരാത്രികളിൽ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച്‌ സമൂഹത്തിലാകെ രോഗം പകർത്തുന്നവരും, എല്ലാം സഹിച്ച്‌ നിശ്ശബ്‌ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്‌? എലിപ്പനിയും, ഡെങ്കിപ്പനിയും, ചിക്കുൻ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം നമുക്ക്‌ തിരിച്ചറിയാൻ കഴിയില്ലെന്നോ? കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സർവ്വതലസ്‌പർശിയായ നടപടികൾ പനിയിൽ നിന്ന്‌ കേരളത്തെ രക്ഷിക്കാനുള്ള മുന്നുപാധിയാണ്‌.
മേൽ സൂചിപ്പിച്ച മിക്ക രോഗങ്ങളിലേയും വില്ലൻ കൊതുക്‌ ആണെന്ന്‌ നാം കണ്ടുകഴിഞ്ഞു. കൊതുകുകൾക്ക്‌ വളരാനുള്ള സാഹചര്യമൊരുക്കുന്നത്‌ നാം തന്നെയാണ്‌. വാങ്ങിക്കൂട്ടുകയും ഉപയോഗം കഴിഞ്ഞയുടൻ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്ന ഉപഭോക്തൃ സംസ്‌കാരമാണ്‌ കേരളത്തിന്റെ ഇന്നത്തെ മുഖമുദ്ര. തന്മൂലം നഗരവും ഗ്രാമവുമെല്ലാം ചപ്പുചവറുകളുടെ കൂമ്പാരമായി മാറിയിരിക്കുന്നു. ഒരു കാലത്ത്‌ ആഫ്രിക്കൻ മഴക്കാടുകളിൽ ജീവിച്ചിരുന്ന ഏഡിസ്‌ കൊതുകുകൾക്ക്‌ ഇന്ന്‌ ഏറെ ഇഷ്‌ടം നഗരീകൃത സംസ്‌കൃതിയാണ്‌. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ ബാഗുകളുടെ കാര്യമെടുക്കാം. അതിൽ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാൽ ബാഷ്‌പീകരണം നടക്കാതെ ഏറെ നാൾ നിൽക്കുന്നു. കൊതുകിനു മുട്ടയിട്ടു പെരുകാൻ വേണ്ടത്ര സമയം ഇതുമൂലം ലഭിക്കും. ബോധവൽക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയൽ സംസ്‌കാരം നിയന്ത്രിക്കാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. ശക്തമായ നിയമങ്ങൾ ഈ മേഖലയിലും ആവശ്യമാണ്‌. ഇറച്ചി മാലിന്യങ്ങൾ ചാക്കിലാക്കി പാതിരാത്രികളിൽ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച്‌ സമൂഹത്തിലാകെ രോഗം പകർത്തുന്നവരും, എല്ലാം സഹിച്ച്‌ നിശ്ശബ്‌ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്‌? എലിപ്പനിയും, ഡെങ്കിപ്പനിയും, ചിക്കുൻ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം നമുക്ക്‌ തിരിച്ചറിയാൻ കഴിയില്ലെന്നോ? കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സർവ്വതലസ്‌പർശിയായ നടപടികൾ പനിയിൽ നിന്ന്‌ കേരളത്തെ രക്ഷിക്കാനുള്ള മുന്നുപാധിയാണ്‌.
വരി 288: വരി 311:
ഇതിനായി ഖര, ദ്രവ, മാലിന്യങ്ങളുടെ ശാസ്‌ത്രീയമായ രീതികളുപയോഗിച്ചുള്ള സംസ്‌കരണം നടത്തണം. ആഴ്‌ചയിലൊരിക്കൽ വീതം എല്ലാ വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കുകയും കൊതുക്‌ വളരാനിടയുള്ള വെള്ളക്കെട്ടുകൾ പൂർണ്ണമായും നശിപ്പിക്കുകയും വേണം. ഇതിനൊപ്പംതന്നെ വ്യക്തിശുചിത്വ ശീലങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവർ പാലിക്കുന്നതിനായുള്ള വ്യാപകമായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും അത്‌ സംസ്‌കാരത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കണം. കിണർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ്‌ ചെയ്യുന്നത്‌ ശീലമാക്കണം. മുഴുവൻ ജനവിഭാഗങ്ങളും പ്രവർത്തനങ്ങൾ സ്വമേധയാ ഏറ്റെടുത്താൻ മാത്രമേ നമുക്ക്‌ ലക്ഷ്യത്തിലെത്താനാവൂ.
ഇതിനായി ഖര, ദ്രവ, മാലിന്യങ്ങളുടെ ശാസ്‌ത്രീയമായ രീതികളുപയോഗിച്ചുള്ള സംസ്‌കരണം നടത്തണം. ആഴ്‌ചയിലൊരിക്കൽ വീതം എല്ലാ വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കുകയും കൊതുക്‌ വളരാനിടയുള്ള വെള്ളക്കെട്ടുകൾ പൂർണ്ണമായും നശിപ്പിക്കുകയും വേണം. ഇതിനൊപ്പംതന്നെ വ്യക്തിശുചിത്വ ശീലങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവർ പാലിക്കുന്നതിനായുള്ള വ്യാപകമായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും അത്‌ സംസ്‌കാരത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കണം. കിണർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ്‌ ചെയ്യുന്നത്‌ ശീലമാക്കണം. മുഴുവൻ ജനവിഭാഗങ്ങളും പ്രവർത്തനങ്ങൾ സ്വമേധയാ ഏറ്റെടുത്താൻ മാത്രമേ നമുക്ക്‌ ലക്ഷ്യത്തിലെത്താനാവൂ.


===അനുബന്ധങ്ങൾ===


===മാലിന്യമുക്ത കേരളം എന്ന ലക്ഷ്യlത്തിലേക്ക്===
====മാലിന്യമുക്ത കേരളം എന്ന ലക്ഷ്യlത്തിലേക്ക്====


മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാറിന്റെയും ബഹുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഒരു പ്രസ്ഥാനം രൂപപ്പെടേണ്ടിയിരിക്കുന്നു.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാറിന്റെയും ബഹുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഒരു പ്രസ്ഥാനം രൂപപ്പെടേണ്ടിയിരിക്കുന്നു.
വരി 356: വരി 380:


മാലിന്യസംസ്‌കരണത്തിന്‌ സാങ്കേതിക ഇടപെടലുകളേക്കാൾ പ്രാധാന്യം സാമൂഹ്യ ഇടപെടലുകൾ തന്നെയാണ്‌. കാരണം മുൻ വിവരിച്ച പല സങ്കേതങ്ങൾക്കും സാങ്കേതികത താരതമ്യേന കുറവാണ്‌. എന്നാൽ മാലിന്യം വേർതിരിച്ച്‌ സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ജനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്‌ടിക്കുക ദുഷ്‌കരമാണെങ്കിലും സാധ്യമാണ്‌. ഇതല്ലാതെ നമുക്ക്‌ മറ്റു മാർഗങ്ങളൊന്നും തന്നെ ഇന്ന്‌ ലഭ്യമല്ലതാനും. ഇത്തരത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും മനോഭാവം വളർത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങൾ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം നാമോരോരുത്തരും ഇക്കാര്യത്തിൽ സ്വയം മാതൃകകളായി മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം.
മാലിന്യസംസ്‌കരണത്തിന്‌ സാങ്കേതിക ഇടപെടലുകളേക്കാൾ പ്രാധാന്യം സാമൂഹ്യ ഇടപെടലുകൾ തന്നെയാണ്‌. കാരണം മുൻ വിവരിച്ച പല സങ്കേതങ്ങൾക്കും സാങ്കേതികത താരതമ്യേന കുറവാണ്‌. എന്നാൽ മാലിന്യം വേർതിരിച്ച്‌ സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ജനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്‌ടിക്കുക ദുഷ്‌കരമാണെങ്കിലും സാധ്യമാണ്‌. ഇതല്ലാതെ നമുക്ക്‌ മറ്റു മാർഗങ്ങളൊന്നും തന്നെ ഇന്ന്‌ ലഭ്യമല്ലതാനും. ഇത്തരത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും മനോഭാവം വളർത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങൾ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം നാമോരോരുത്തരും ഇക്കാര്യത്തിൽ സ്വയം മാതൃകകളായി മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം.
====കൊതുകുകളുടെ സ്വഭാവം ഒരു താരതമ്യം====
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3149...3697" എന്ന താളിൽനിന്ന് ശേഖരിച്ചത്