അജ്ഞാതം


"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:56, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 2,108: വരി 2,108:
നമ്മൾ പാടി വരുന്നു.<br />
നമ്മൾ പാടി വരുന്നു.<br />


==അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ==
==പി.മധുസൂധനൻ==
===അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ===


പൊട്ടക്കിണറിൻ കരയിൽ വളരും<br />
പൊട്ടക്കിണറിൻ കരയിൽ വളരും<br />
വരി 2,162: വരി 2,163:
മതിന്നുമപ്പുറമെന്താണ്?<br />
മതിന്നുമപ്പുറമെന്താണ്?<br />


==കൂട്ടുകുടുംബം പി.മധുസൂധനൻ==
===കൂട്ടുകുടുംബം പി.മധുസൂധനൻ===
വയലോരത്തെ പഴയകുളം ഇതു<br />
വയലോരത്തെ പഴയകുളം ഇതു<br />
വലിയൊരു കൂട്ടുകുടുംബം<br />
വലിയൊരു കൂട്ടുകുടുംബം<br />
വരി 2,200: വരി 2,201:




==ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ==
===ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ===
ചോണനുറുമ്പിനു വീശിയടിയ്ക്കും<br />
ചോണനുറുമ്പിനു വീശിയടിയ്ക്കും<br />
ചുഴലിക്കാറ്റിനെ ഭയമില്ല<br />
ചുഴലിക്കാറ്റിനെ ഭയമില്ല<br />
വരി 2,216: വരി 2,217:
കുഴിയാനകളെ ഭയമാണെ<br />
കുഴിയാനകളെ ഭയമാണെ<br />


==ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ==
===ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ===
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്<br />
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്<br />
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു<br />
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു<br />
വരി 2,234: വരി 2,235:
മാന്തോപ്പിലൂടെ, മനസ്സിലൂടെ<br />
മാന്തോപ്പിലൂടെ, മനസ്സിലൂടെ<br />


==കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ==
===കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ===
ഉയരെപ്പാറും കഴുകനുപാടം
ഉയരെപ്പാറും കഴുകനുപാടം
പച്ചക്കമ്പളമാകുന്നു.
പച്ചക്കമ്പളമാകുന്നു.
വരി 2,252: വരി 2,253:
ചോണനുറുമ്പുകളാകുന്നു.
ചോണനുറുമ്പുകളാകുന്നു.


==ചോണന്റെ കാഴ്ചകൾ - -പി.മധുസൂധനൻ==
==ചോണന്റെ കാഴ്ചകൾ -പി.മധുസൂധനൻ==
ചോണനുറുമ്പിനു വഴിയിൽ കാണും
ചോണനുറുമ്പിനു വഴിയിൽ കാണും
കല്ലൊരു പർവ്വതമാകുന്നു
കല്ലൊരു പർവ്വതമാകുന്നു
വരി 2,269: വരി 2,270:
ചോണനുറുമ്പിനു മുല്ലപ്പൂമണ-
ചോണനുറുമ്പിനു മുല്ലപ്പൂമണ-
മൊരു മൂടൽ മഞ്ഞാകുന്നു.
മൊരു മൂടൽ മഞ്ഞാകുന്നു.
===അറിയാത്ത ലോകം- -പി.മധുസൂധനൻ===
ആകാശ സീമകൾക്കപ്പുറത്തപ്പുറ-
ത്താരുമറിയാത്ത ലോകമുണ്ടാവുമോ
ആ പ്രപഞ്ചിത്തിൽ മനുഷ്യരുണ്ടാവുമോ
ആ നീലവാനം നിലാവു പെയ്തീടുമോ
ആ പ്രപഞ്ചത്തിലും മാമരച്ചാർത്തുത
ളോമനിച്ചെത്തുമോ മദ്ധ്യാഹ്നമാരുതൻ
കൊച്ചു പൂവിന്റെ മുഖം തുടുപ്പിയ്ക്കുവാൻ
കുങ്കുമച്ചെപ്പു തുറക്കുമോ സന്ധ്യകൾ
രാത്രിയിൽ വാനിന്റെയെത്താത്ത കൊമ്പത്തു
പൂത്തൊരുങ്ങീടുമോ നക്ഷത്ര മുല്ലകൾ
സുപ്രഭാതം വിളിച്ചോതുന്ന പക്ഷിതൻ
പാട്ടു കിലുങ്ങുമോ പാതയോരങ്ങളിൽ
പച്ചവർണ്ണം പൂണ്ടപാടങ്ങളിൽ വയൽ
ക്കാറ്റിൻ കുരുന്നുകൾ നൃത്തം ചവിട്ടുമോ
മൂടൽമഞ്ഞിന്റെ യവനികയ്ക്കപ്പുറം
കാടുകൾ ശബ്ദമില്ലാതെ മയങ്ങുമോ
മേഘങ്ങൾ പെയ്‌തൊഴിയ്ക്കുമ്‌ന നീർമുത്തുകൾ
മണ്ണിൽ മുളകൾക്കു ജന്മം കൊടുക്കുമോ
ഈരിലക്കൈകൾ വിരിയ്ക്കും മുളകളിൽ
കൈകോർത്തിരിക്കാനെത്തുമോ തുമ്പികൾ
ഏതോ മലയുടെ താഴ്‌വരക്കാടുകൾ
പൊട്ടിച്ചിരിയ്ക്കും വസന്തമുണ്ടാകുമോ
ജീവിതം നെയ്തുനീർത്തുന്നനീർച്ചോലകൾ
താഴ്‌വരക്കാട്ടിൽ ചിലമ്പു കിലുക്കുമോ
നമ്മളെപ്പോലെയാലോകത്തുമീവിധം
ചിന്തിച്ചീടുന്ന മനുഷ്യരുണ്ടാവുമോ
ഏകാന്ത ദുഖങ്ങൾ പങ്കുവച്ചീടുവാൻ
സ്‌നേഹം കൊതിയ്ക്കും മനുഷ്യരുണ്ടാവുമോ
ആകാശ സീമകൾക്കപ്പുറ
ത്താരുമറിയാത്ത ലോകമുണ്ടാവുമോ
===വിചിത്ര ജന്തുക്കൾ- -പി.മധുസൂധനൻ===
നമ്മളെക്കുറിച്ചോർക്കുന്ന കാക്കകൾ
എന്തുമാതിരി ജന്തുക്കളാണിവർ
പലനിറത്തിൽ തൊലിപ്പടമുള്ളവർ
ഉടലിലല്പവും തൂവലില്ലാത്തവർ
കാര്യമൊന്നുമില്ലെങ്കിലും നമ്മളെ
ക്കല്ലുകൾ കൊണ്ടെറിയാൻ നടപ്പവർ
വാഹനങ്ങളിൽ പാഞ്ഞു പോകുന്നവർ
വാതിൽ ബന്ധിച്ചകത്തിരിക്കുന്നവർ
എന്നു നമ്മളറിയുമവരുടെ
ജീവിതത്തെ ഭരിക്കുന്ന നേരുകൾ
അതിവിചിത്രമിവരുടെ നീതികൾ
അതി നിഗൂഢമിവരുടെ രീതികൾ
കൊറ്റിനൊന്നുമില്ലാത്തിടത്തും ചിലർ
കൂടി നിൽപതായ് കണ്ടിടാമെന്തിനെ
രാത്രിയും പകൽവെട്ടമിവരുടെ
കൂടുകളിൽ തെളിവതാണദ്ങുതം
ഉന്‌നതമായ് മനോജ്ഞിതമായുണ്ടിവർ
ക്കെങ്ങുനോക്കിയാലും കൂടുകളെങ്കിലും
കണ്ടിടാം ചിലർ കൂട്ടിലേറാതെയായി
മണ്ണിലങ്ങിങ്ങുറങ്ങിക്കിടപ്പതായ്
അതിവിചിത്രമിവരുടെ നീതികൾ
അതിനിഗൂഢമിവരുടെ രീതികൾ
നമ്മളേക്കാൾ ദരിദ്രരായുള്ളവർ
നമ്മളേക്കാൾ ദുരിതങ്ങളുള്ളവർ
നമ്മെക്കുറിച്ചോർക്കുന്ന കാക്കകൾ
എന്തുമാതിരി ജന്തുകളാണിവർ
എത്ര കിളികളുടെ പാട്ടറിയാം
പറഞ്ഞു നോക്കുക നിങ്ങൾ
ക്കെത്ര കിളിയുടെ പാട്ടറിയാം
എത്രമരത്തിൻ തണലറിയാം
എത്രപുഴയുടെ കുളിരറിയാം
എത്ര പഴത്തിൻ രുചിയറിയാം
എത്ര പൂവിൻ മണമറിയാം
അറിഞ്ഞിടുമ്പോളറിയാം നമ്മൾ
ക്കറിയാനൊത്തിര ബാക്കി
ഒത്തിരിയൊത്തിരി ബാക്കി
അക്ഷയഖനിയായ് പ്രപഞ്ചമങ്ങനെ
കിടപ്പു കൺമുന്നിൽ
കൈത്തലത്താൽ വാരിയെടുത്തവ
യിത്തിരിമുത്തുകൾ മാത്രം
ഇത്തിരി മുത്തുകൾ മാത്രം
ഒർത്തെടുക്കുക മനസ്സിൽ നിങ്ങൾ
ക്കെത്രയാളുടെ പേരറിയാം
എത്രമുഖത്തിൻ ചിരിയറിയാം
എത്ര നോവിൻ നേരറിയാം
അറിഞ്ഞിടുമ്പോഴറിയാം നമ്മൾ
ക്കറിയാനൊത്തിരി ബാക്കി
ഒത്തിരിയൊത്തിരി ബാക്കി
പരന്ന കടലായ് ജീവിതമങ്ങനെ
യിരമ്പിമറിയുന്നു
അതിന്റെയലൊലിയിത്തിരി മാത്രം
കാതിലലയ്ക്കുന്നു
കരകാണാക്കടൽ കണ്ണിനു മുമ്പിൽ#ോ
കലമ്പി നിൽക്കുമ്പോൾ
അതിന്റെയിക്കരെ നിൽക്കും നമ്മൾ-
ക്കറിയാനൊത്തിരി ബാക്കി
ഒത്തിരിയൊത്തിരി ബാക്കി
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6397" എന്ന താളിൽനിന്ന് ശേഖരിച്ചത്