അജ്ഞാതം


"കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
{{Infobox book
| name          = കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക
| image          = [[പ്രമാണം:t=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വിദ്യാഭ്യാസം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = മെയ്, 2009
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
==ആമുഖം==
==ആമുഖം==


വരി 23: വരി 47:
'''1. കേരളവിദ്യാഭ്യാസ നിയമം നിലവിൽ വന്നിട്ട്‌ അരനൂറ്റാണ്ടായിരിക്കുന്നു. കേരളത്തിലെ എയിഡഡ്‌- അൺ എയിഡഡ്‌ സ്‌കൂളുകളെ ഉത്തരവാദിത്വങ്ങളുടേയും കടമകളുടേയും പൊതുചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനാണ്‌ ഈ നിയമം കൊണ്ടുവന്നത്‌. നിയമം കൊണ്ട്‌ താഴെ സൂചിപ്പിക്കുന്ന പൊതുഫലങ്ങളുണ്ടായിട്ടുണ്ട്‌.
'''1. കേരളവിദ്യാഭ്യാസ നിയമം നിലവിൽ വന്നിട്ട്‌ അരനൂറ്റാണ്ടായിരിക്കുന്നു. കേരളത്തിലെ എയിഡഡ്‌- അൺ എയിഡഡ്‌ സ്‌കൂളുകളെ ഉത്തരവാദിത്വങ്ങളുടേയും കടമകളുടേയും പൊതുചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനാണ്‌ ഈ നിയമം കൊണ്ടുവന്നത്‌. നിയമം കൊണ്ട്‌ താഴെ സൂചിപ്പിക്കുന്ന പൊതുഫലങ്ങളുണ്ടായിട്ടുണ്ട്‌.
'''
'''
1.) ഗവൺമെന്റ്‌-എയിഡഡ്‌ സ്‌കൂളുകൾ ഒരു പൊതു കരിക്കുലവും പരീക്ഷാസമ്പ്രദായം പിന്തുടരുന്നുവെന്ന്‌ നിഷ്‌കർഷിക്കാൻ നിയമത്തിനു കഴിഞ്ഞു.
1.) ഗവൺമെന്റ്‌-എയിഡഡ്‌ സ്‌കൂളുകൾ ഒരു പൊതു കരിക്കുലവും പരീക്ഷാസമ്പ്രദായം പിന്തുടരുന്നുവെന്ന്‌ നിഷ്‌കർഷിക്കാൻ നിയമത്തിനു കഴിഞ്ഞു.


വരി 202: വരി 227:


കേരളത്തിലെ പ്രൊഫഷണൽ കോളജു പ്രവേശനത്തിനായി നടത്തപ്പെടുന്ന പൊതുപ്രവേശനപരീക്ഷ (സി.ഇ.ഇ.) പരിഷ്‌കരിക്കാനായി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ഉടനേതന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ ഒരു കൊല്ലത്തോളമായി സർക്കാറിന്റെ മുന്നിൽ ഇരിക്കയാണ്‌. ഇതിനിടെ മറ്റൊരു അധ്യയനവർഷംകൂടി കടന്നുപോയി. അടുത്ത പ്രവേശനപരീക്ഷ കൂടി വന്നുകഴിഞ്ഞു. കമ്മിറ്റിയുടെ നിർദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണെന്നു പറഞ്ഞ സർക്കാർ എന്തുകൊണ്ട്‌ ആ നിർദേശങ്ങൾ നടപ്പാക്കാൻ ഉചിതമായ നടപടികൾ അടിയന്തിരമായി എടുത്തില്ല? ഇപ്പോഴും എന്തുകൊണ്ട്‌ മെല്ലെപ്പോക്ക്‌ തുടരുന്നു? പ്രസ്‌തുത കമ്മിറ്റിയുടെ നിർദേശങ്ങളിൽ സ്വീകാര്യമായവ ഉടനടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
കേരളത്തിലെ പ്രൊഫഷണൽ കോളജു പ്രവേശനത്തിനായി നടത്തപ്പെടുന്ന പൊതുപ്രവേശനപരീക്ഷ (സി.ഇ.ഇ.) പരിഷ്‌കരിക്കാനായി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ഉടനേതന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ ഒരു കൊല്ലത്തോളമായി സർക്കാറിന്റെ മുന്നിൽ ഇരിക്കയാണ്‌. ഇതിനിടെ മറ്റൊരു അധ്യയനവർഷംകൂടി കടന്നുപോയി. അടുത്ത പ്രവേശനപരീക്ഷ കൂടി വന്നുകഴിഞ്ഞു. കമ്മിറ്റിയുടെ നിർദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണെന്നു പറഞ്ഞ സർക്കാർ എന്തുകൊണ്ട്‌ ആ നിർദേശങ്ങൾ നടപ്പാക്കാൻ ഉചിതമായ നടപടികൾ അടിയന്തിരമായി എടുത്തില്ല? ഇപ്പോഴും എന്തുകൊണ്ട്‌ മെല്ലെപ്പോക്ക്‌ തുടരുന്നു? പ്രസ്‌തുത കമ്മിറ്റിയുടെ നിർദേശങ്ങളിൽ സ്വീകാര്യമായവ ഉടനടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
അല്‌പം ചരിത്രം
 
===അല്‌പം ചരിത്രം===
 
കേരളത്തിൽ മെഡിക്കൽ കോളജു പ്രവേശനത്തിന്‌ പ്രത്യേക പ്രവേശന പരീക്ഷ നടപ്പാക്കിയത്‌ പൊടുന്നനെ 1981-82 ൽ ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രീഡിഗ്രി പരീക്ഷയിൽ ക്രമക്കേട്‌ നടക്കുന്നുവെന്നും വ്യാജമാർക്കുലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ചിലർ അഡ്‌മിഷൻ നേടുന്നുവെന്നും മറ്റുമുള്ള പരാതിയെത്തുടർന്ന്‌ ഹൈക്കോടതിയിൽ കേസ്‌ നടക്കുന്ന സമയത്താണ്‌ മൂന്നുവിഷയങ്ങൾക്കും (ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി) പൂജ്യം കിട്ടിയ ഒരു വിദ്യാർത്ഥി തനിക്കു തോന്നിയ മാർക്കുകൾ വ്യാജമായി എഴുതിച്ചേർത്ത്‌ മെഡിക്കൽ കോളജു പ്രവേശനത്തിനപേക്ഷിച്ചത്‌. പ്രവേശനത്തിന്റെ ഒരു ഘട്ടത്തിൽ ഒറിജിനൽ മാർക്കുലിസ്റ്റുമായുള്ള ഒത്തുനോക്കൽ തീർച്ചയായും നടക്കുമായിരുന്നു എന്നുള്ളതുകൊണ്ട്‌ അയാൾ ക്കൊരിക്കലും അഡ്‌മിഷൻ കിട്ടുമായിരുന്നില്ല എന്നതുറപ്പ്‌. എന്നിരുന്നാലും ഈ കൃത്രിമം വൻവാർത്തയായി. 0+0+0=100 എന്നൊരു പുതിയ ഫോർമുല പത്രങ്ങളിലൊക്കെ നിറഞ്ഞുനിന്നു. സർവകലാശാലാ പരീക്ഷകളെല്ലാം കൃത്രിമം നിറഞ്ഞതാണെന്നു ധാരണ പരന്നു. ഈ സന്ദർഭത്തിലാണ്‌ പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനങ്ങളെല്ലാം റദ്ദ്‌ ചെയ്‌ത്‌ ഒരു പ്രവേശനപരീക്ഷ നടത്തി പുതിയതായി അഡ്‌മിഷൻ നടത്താൻ ഹൈക്കോടതി ഉത്തരവായത്‌. യോഗ്യതയുടെ അടിസ്ഥാനത്തിൽ ആദ്യത്തെ ലിസ്റ്റിൽ പ്രവേശനം നേടിയിരുന്ന, തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്‌ പ്രവേശനം റദ്ദ്‌ ചെയ്യപ്പെട്ട, കുട്ടികളാരും അപ്പീലുമായി സുപ്രീംകോടതിയിൽ പോകാതിരുന്നതുകൊണ്ടുമാത്രം ആ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടില്ല. രണ്ടാമതും പരീക്ഷ നടന്നു. പുതിയ ലിസ്റ്റ്‌ വന്നു. ആദ്യത്തെ ലിസ്റ്റിൽ പേരുണ്ടായിരുന്ന കുറേ മിടുക്കർക്കെങ്കിലും കൃത്രിമം നടത്തി അഡ്‌മിഷൻ നേടിയവർ എന്ന ദുഷ്‌പേരുണ്ടായതു മിച്ചം. അവരുടെ കണ്ണീർ പക്ഷേ ആരും കണ്ടില്ല.
കേരളത്തിൽ മെഡിക്കൽ കോളജു പ്രവേശനത്തിന്‌ പ്രത്യേക പ്രവേശന പരീക്ഷ നടപ്പാക്കിയത്‌ പൊടുന്നനെ 1981-82 ൽ ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രീഡിഗ്രി പരീക്ഷയിൽ ക്രമക്കേട്‌ നടക്കുന്നുവെന്നും വ്യാജമാർക്കുലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ചിലർ അഡ്‌മിഷൻ നേടുന്നുവെന്നും മറ്റുമുള്ള പരാതിയെത്തുടർന്ന്‌ ഹൈക്കോടതിയിൽ കേസ്‌ നടക്കുന്ന സമയത്താണ്‌ മൂന്നുവിഷയങ്ങൾക്കും (ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി) പൂജ്യം കിട്ടിയ ഒരു വിദ്യാർത്ഥി തനിക്കു തോന്നിയ മാർക്കുകൾ വ്യാജമായി എഴുതിച്ചേർത്ത്‌ മെഡിക്കൽ കോളജു പ്രവേശനത്തിനപേക്ഷിച്ചത്‌. പ്രവേശനത്തിന്റെ ഒരു ഘട്ടത്തിൽ ഒറിജിനൽ മാർക്കുലിസ്റ്റുമായുള്ള ഒത്തുനോക്കൽ തീർച്ചയായും നടക്കുമായിരുന്നു എന്നുള്ളതുകൊണ്ട്‌ അയാൾ ക്കൊരിക്കലും അഡ്‌മിഷൻ കിട്ടുമായിരുന്നില്ല എന്നതുറപ്പ്‌. എന്നിരുന്നാലും ഈ കൃത്രിമം വൻവാർത്തയായി. 0+0+0=100 എന്നൊരു പുതിയ ഫോർമുല പത്രങ്ങളിലൊക്കെ നിറഞ്ഞുനിന്നു. സർവകലാശാലാ പരീക്ഷകളെല്ലാം കൃത്രിമം നിറഞ്ഞതാണെന്നു ധാരണ പരന്നു. ഈ സന്ദർഭത്തിലാണ്‌ പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനങ്ങളെല്ലാം റദ്ദ്‌ ചെയ്‌ത്‌ ഒരു പ്രവേശനപരീക്ഷ നടത്തി പുതിയതായി അഡ്‌മിഷൻ നടത്താൻ ഹൈക്കോടതി ഉത്തരവായത്‌. യോഗ്യതയുടെ അടിസ്ഥാനത്തിൽ ആദ്യത്തെ ലിസ്റ്റിൽ പ്രവേശനം നേടിയിരുന്ന, തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്‌ പ്രവേശനം റദ്ദ്‌ ചെയ്യപ്പെട്ട, കുട്ടികളാരും അപ്പീലുമായി സുപ്രീംകോടതിയിൽ പോകാതിരുന്നതുകൊണ്ടുമാത്രം ആ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടില്ല. രണ്ടാമതും പരീക്ഷ നടന്നു. പുതിയ ലിസ്റ്റ്‌ വന്നു. ആദ്യത്തെ ലിസ്റ്റിൽ പേരുണ്ടായിരുന്ന കുറേ മിടുക്കർക്കെങ്കിലും കൃത്രിമം നടത്തി അഡ്‌മിഷൻ നേടിയവർ എന്ന ദുഷ്‌പേരുണ്ടായതു മിച്ചം. അവരുടെ കണ്ണീർ പക്ഷേ ആരും കണ്ടില്ല.
എത്ര ലാഘവബുദ്ധിയോടെയാണ്‌, നിരുത്തരവാദപരമായാണ്‌, വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുന്നത്‌ എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്‌. വ്യത്യസ്‌ത സർവകലാശാലകൾ നടത്തിക്കൊണ്ടിരുന്ന പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകൾ, സി.ബി.എസ്സ്‌.ഇ, ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഹയർസെക്കണ്ടറി പരീക്ഷകൾ എന്നിവയുടെ മാർക്കുകളെ ഒരേതട്ടിൽ തൂക്കി തുലനം ചെയ്യുതിന്‌ ഒരു സംവിധാനം കൂടിയേ തീരൂ എന്നത്‌ തീർച്ചയായും യുക്തിഭദ്രമായ ഒരു വാദമാണ്‌. അത്‌ ഒരു പൊതുപ്രവേശനപരീക്ഷ ആകുന്നതിലും തെറ്റില്ല. പക്ഷേ ഇങ്ങനെയാണോ അതു നടപ്പാക്കേണ്ടിയിരുന്നത്‌? സർവകലാശാലകൾ നടത്തുന്ന പരീക്ഷകൾക്ക്‌ വിശ്വാസ്യതയില്ലെന്ന വിധിക്ക്‌ അടിസ്ഥാനമുണ്ടായിരുന്നോ? ഏതാനും ചിലർ കള്ളനോട്ട്‌ അടിച്ചാൽ റിസർവ്‌ ബാങ്ക്‌ അടിച്ച നോട്ടെല്ലാം റദ്ദാക്കുകയാണോ പരിഹാരം? എന്തുകൊണ്ടോ ഈ ചോദ്യങ്ങളൊന്നും അന്ന്‌ വേണ്ടത്ര ശക്തിയോടെ ഉന്നയിക്കപ്പെട്ടില്ല. പകരം പൊതുപ്രവേശനപരീക്ഷ പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണുണ്ടായത്‌. ചില സർവകലാശാലകൾ മാർക്കു വാരിക്കോരി കൊടുക്കുന്നു, ചില കോളജുകളിൽ പ്രാക്‌ടിക്കൽ പരീക്ഷയിൽ വിവേചനം കാട്ടുന്നു, സി.ബി.എസ്സ്‌.ഇ./ഐ.സി.എസ്സ്‌.ഇ കുട്ടികൾക്ക്‌ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം ബുദ്ധിമുട്ടുണ്ടാക്കുന്നു തുടങ്ങിയ പരാതികൾ വ്യാപകമായുണ്ടായിരുന്നതാകാം ഇതിനു കാരണമായത്‌. തുടർവർഷങ്ങളിൽ എഞ്ചിനീയറിങ്ങ്‌ കോളജുപ്രവേശനവും മറ്റു പ്രൊഫഷണൽ കോളജു പ്രവേശനങ്ങളും പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായി.
എത്ര ലാഘവബുദ്ധിയോടെയാണ്‌, നിരുത്തരവാദപരമായാണ്‌, വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുന്നത്‌ എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്‌. വ്യത്യസ്‌ത സർവകലാശാലകൾ നടത്തിക്കൊണ്ടിരുന്ന പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകൾ, സി.ബി.എസ്സ്‌.ഇ, ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഹയർസെക്കണ്ടറി പരീക്ഷകൾ എന്നിവയുടെ മാർക്കുകളെ ഒരേതട്ടിൽ തൂക്കി തുലനം ചെയ്യുതിന്‌ ഒരു സംവിധാനം കൂടിയേ തീരൂ എന്നത്‌ തീർച്ചയായും യുക്തിഭദ്രമായ ഒരു വാദമാണ്‌. അത്‌ ഒരു പൊതുപ്രവേശനപരീക്ഷ ആകുന്നതിലും തെറ്റില്ല. പക്ഷേ ഇങ്ങനെയാണോ അതു നടപ്പാക്കേണ്ടിയിരുന്നത്‌? സർവകലാശാലകൾ നടത്തുന്ന പരീക്ഷകൾക്ക്‌ വിശ്വാസ്യതയില്ലെന്ന വിധിക്ക്‌ അടിസ്ഥാനമുണ്ടായിരുന്നോ? ഏതാനും ചിലർ കള്ളനോട്ട്‌ അടിച്ചാൽ റിസർവ്‌ ബാങ്ക്‌ അടിച്ച നോട്ടെല്ലാം റദ്ദാക്കുകയാണോ പരിഹാരം? എന്തുകൊണ്ടോ ഈ ചോദ്യങ്ങളൊന്നും അന്ന്‌ വേണ്ടത്ര ശക്തിയോടെ ഉന്നയിക്കപ്പെട്ടില്ല. പകരം പൊതുപ്രവേശനപരീക്ഷ പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണുണ്ടായത്‌. ചില സർവകലാശാലകൾ മാർക്കു വാരിക്കോരി കൊടുക്കുന്നു, ചില കോളജുകളിൽ പ്രാക്‌ടിക്കൽ പരീക്ഷയിൽ വിവേചനം കാട്ടുന്നു, സി.ബി.എസ്സ്‌.ഇ./ഐ.സി.എസ്സ്‌.ഇ കുട്ടികൾക്ക്‌ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം ബുദ്ധിമുട്ടുണ്ടാക്കുന്നു തുടങ്ങിയ പരാതികൾ വ്യാപകമായുണ്ടായിരുന്നതാകാം ഇതിനു കാരണമായത്‌. തുടർവർഷങ്ങളിൽ എഞ്ചിനീയറിങ്ങ്‌ കോളജുപ്രവേശനവും മറ്റു പ്രൊഫഷണൽ കോളജു പ്രവേശനങ്ങളും പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായി.
പ്രവേശനപരീക്ഷയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. കമ്പ്യൂട്ടർ വാല്വേഷനു സഹായകമാകുംവിധം മൾട്ടിപ്പിൾ ചോയ്‌സ്‌-ഒബ്‌ജക്‌റ്റീവ്‌ ടൈപ്പ്‌ ക്വസ്റ്റ്യൻസ്‌ മാത്രമടങ്ങുന്നതായി ചോദ്യങ്ങൾ. ഉത്തരക്കടലാസും ഉത്തരം അടയാളപ്പെടുത്തുന്ന രീതിയും അതിനനുസരിച്ച്‌ മാറി. ചുരുങ്ങിയ സമയം കൊണ്ട്‌ ഒരുപാട്‌ ചോദ്യങ്ങൾക്ക്‌ (90 മിനുട്ടിൽ 120 ചോദ്യങ്ങൾ) ഉത്തരമെഴുതിക്കുന്ന രീതിവന്നതോടെ സ്‌പെഷ്യൽ കോച്ചിങ്‌ ഇല്ലാതെ പ്രവേശനപ്പരീക്ഷയിൽ ഉയർന്ന റാങ്കുകിട്ടുക അസാധ്യമായി. ആയിടക്ക്‌ കോഴിക്കോട്‌ മെഡിക്കൽകോളജിലും തിരുവനന്തപുരം എഞ്ചിനീയറിങ്ങ്‌ കോളജിലും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകർ നടത്തിയ പഠനങ്ങൾ കാണിച്ചത്‌ ഈ പരിഷ്‌കരണത്തിന്റെ ഫലമായി ഗ്രാമപ്രദേശങ്ങളിൽനിന്നു വരുന്ന കുട്ടികളുടെ അനുപാതം വ്യക്തമായും കുറഞ്ഞു എന്നായിരുന്നു. പ്രീഡിഗ്രിപരീക്ഷയിൽ ഉയർന്ന മാർക്കു കിട്ടിയ പലരും എൻട്രൻസ്‌ പരീക്ഷയിൽ പിന്നിലാകുന്നതും ശ്രദ്ധിക്കപ്പെട്ടു. സ്‌പെഷ്യൽ കോച്ചിങ്ങിന്റെ പ്രാധാന്യം വ്യക്തമായതോടെ കോച്ചിങ്ങ്‌ സ്‌കൂളുകളിലെ തിരക്കേറി. അത്‌ ശതകോടികൾ മറിയുന്ന ബിസിനസായി മാറി. അതിനനുസരിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞു. അത്‌ മിനിമം യോഗ്യത നേടാനുള്ള ഒരു അനുഷ്‌ഠാനം മാത്രമായി ചുരുങ്ങി. എസ്‌.എസ്‌.എൽ.സി. കഴിഞ്ഞാൽ പ്രീഡിഗ്രി (പിന്നീട്‌ പ്ലസ്‌ടു) പ്രവേശനം തരപ്പെടുത്തും മുമ്പുതന്നെ വിഷയാധിഷ്‌ഠിതകോച്ചിങ്ങ്‌ ഉറപ്പാക്കുന്നതിലായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ. ക്ലാസ്സിൽ നടക്കുന്ന പഠിത്തത്തിനു പകരം കോച്ചിങ്ങിന്റെ ഭാഗമായ ഡ്രില്ലിന്‌ പ്രാധാന്യം കൂടിയതോടെ വിഷയം പഠിക്കൽ എന്നത്‌ ചോദ്യോത്തരം കാണാപ്പാഠമാക്കൽ പ്രക്രിയയിൽ ഒതുങ്ങി.
പ്രവേശനപരീക്ഷയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. കമ്പ്യൂട്ടർ വാല്വേഷനു സഹായകമാകുംവിധം മൾട്ടിപ്പിൾ ചോയ്‌സ്‌-ഒബ്‌ജക്‌റ്റീവ്‌ ടൈപ്പ്‌ ക്വസ്റ്റ്യൻസ്‌ മാത്രമടങ്ങുന്നതായി ചോദ്യങ്ങൾ. ഉത്തരക്കടലാസും ഉത്തരം അടയാളപ്പെടുത്തുന്ന രീതിയും അതിനനുസരിച്ച്‌ മാറി. ചുരുങ്ങിയ സമയം കൊണ്ട്‌ ഒരുപാട്‌ ചോദ്യങ്ങൾക്ക്‌ (90 മിനുട്ടിൽ 120 ചോദ്യങ്ങൾ) ഉത്തരമെഴുതിക്കുന്ന രീതിവന്നതോടെ സ്‌പെഷ്യൽ കോച്ചിങ്‌ ഇല്ലാതെ പ്രവേശനപ്പരീക്ഷയിൽ ഉയർന്ന റാങ്കുകിട്ടുക അസാധ്യമായി. ആയിടക്ക്‌ കോഴിക്കോട്‌ മെഡിക്കൽകോളജിലും തിരുവനന്തപുരം എഞ്ചിനീയറിങ്ങ്‌ കോളജിലും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകർ നടത്തിയ പഠനങ്ങൾ കാണിച്ചത്‌ ഈ പരിഷ്‌കരണത്തിന്റെ ഫലമായി ഗ്രാമപ്രദേശങ്ങളിൽനിന്നു വരുന്ന കുട്ടികളുടെ അനുപാതം വ്യക്തമായും കുറഞ്ഞു എന്നായിരുന്നു. പ്രീഡിഗ്രിപരീക്ഷയിൽ ഉയർന്ന മാർക്കു കിട്ടിയ പലരും എൻട്രൻസ്‌ പരീക്ഷയിൽ പിന്നിലാകുന്നതും ശ്രദ്ധിക്കപ്പെട്ടു. സ്‌പെഷ്യൽ കോച്ചിങ്ങിന്റെ പ്രാധാന്യം വ്യക്തമായതോടെ കോച്ചിങ്ങ്‌ സ്‌കൂളുകളിലെ തിരക്കേറി. അത്‌ ശതകോടികൾ മറിയുന്ന ബിസിനസായി മാറി. അതിനനുസരിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞു. അത്‌ മിനിമം യോഗ്യത നേടാനുള്ള ഒരു അനുഷ്‌ഠാനം മാത്രമായി ചുരുങ്ങി. എസ്‌.എസ്‌.എൽ.സി. കഴിഞ്ഞാൽ പ്രീഡിഗ്രി (പിന്നീട്‌ പ്ലസ്‌ടു) പ്രവേശനം തരപ്പെടുത്തും മുമ്പുതന്നെ വിഷയാധിഷ്‌ഠിതകോച്ചിങ്ങ്‌ ഉറപ്പാക്കുന്നതിലായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ. ക്ലാസ്സിൽ നടക്കുന്ന പഠിത്തത്തിനു പകരം കോച്ചിങ്ങിന്റെ ഭാഗമായ ഡ്രില്ലിന്‌ പ്രാധാന്യം കൂടിയതോടെ വിഷയം പഠിക്കൽ എന്നത്‌ ചോദ്യോത്തരം കാണാപ്പാഠമാക്കൽ പ്രക്രിയയിൽ ഒതുങ്ങി.
ട്യൂഷനെ അമിതമായി ആശ്രയിക്കുന്നതുമൂലം സ്വന്തമായി പഠിക്കാനുള്ള കുട്ടികളുടെ കഴിവ്‌ ക്രമമായി കുറഞ്ഞു വരുന്നു എന്ന്‌ പിന്നീട്‌ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകർ നിരീക്ഷിച്ചിട്ടുണ്ട്‌. അതിന്റെ മറുവശം, പ്രീഡിഗ്രിയിലെ ട്യൂഷൻ പിന്നീട്‌ പ്രൊഫഷണൽ കോഴ്‌സുകളിലും തുടരുന്നു എന്ന പ്രതിഭാസമാണ്‌. ചുരുക്കത്തിൽ മുഖ്യാധാരാ വിദ്യാഭ്യാസംഅപ്രസക്തമാകുന്ന അവസ്ഥ വന്നു. വിഷയപഠനം എന്ന യഥാർത്ഥ വിദ്യാഭ്യാസം ഇല്ലാതായി. യഥാർത്ഥത്തിലുള്ള അർഹതയ്‌ക്കു പകരം മികവുറ്റ കോച്ചിങ്ങ്‌ തരപ്പെടുത്താൻ കഴിയുന്നവർക്ക്‌ ഉയർന്ന റാങ്കും അഡ്‌മിഷനും കിട്ടുന്ന അവസ്ഥ വന്നു. ഇത്‌ ഗ്രാമീണ പശ്ചാത്തലമുള്ളവരെയും ചെലവേറിയ കോച്ചിങ്ങിന്‌ വേണ്ട സാമ്പത്തികമില്ലാത്തവരെയും അകറ്റുന്നതിനും കാരണമായി.
ട്യൂഷനെ അമിതമായി ആശ്രയിക്കുന്നതുമൂലം സ്വന്തമായി പഠിക്കാനുള്ള കുട്ടികളുടെ കഴിവ്‌ ക്രമമായി കുറഞ്ഞു വരുന്നു എന്ന്‌ പിന്നീട്‌ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകർ നിരീക്ഷിച്ചിട്ടുണ്ട്‌. അതിന്റെ മറുവശം, പ്രീഡിഗ്രിയിലെ ട്യൂഷൻ പിന്നീട്‌ പ്രൊഫഷണൽ കോഴ്‌സുകളിലും തുടരുന്നു എന്ന പ്രതിഭാസമാണ്‌. ചുരുക്കത്തിൽ മുഖ്യാധാരാ വിദ്യാഭ്യാസംഅപ്രസക്തമാകുന്ന അവസ്ഥ വന്നു. വിഷയപഠനം എന്ന യഥാർത്ഥ വിദ്യാഭ്യാസം ഇല്ലാതായി. യഥാർത്ഥത്തിലുള്ള അർഹതയ്‌ക്കു പകരം മികവുറ്റ കോച്ചിങ്ങ്‌ തരപ്പെടുത്താൻ കഴിയുന്നവർക്ക്‌ ഉയർന്ന റാങ്കും അഡ്‌മിഷനും കിട്ടുന്ന അവസ്ഥ വന്നു. ഇത്‌ ഗ്രാമീണ പശ്ചാത്തലമുള്ളവരെയും ചെലവേറിയ കോച്ചിങ്ങിന്‌ വേണ്ട സാമ്പത്തികമില്ലാത്തവരെയും അകറ്റുന്നതിനും കാരണമായി.
ഈ സാഹചര്യത്തിലാണ്‌ എൻട്രൻസ്‌ പരീക്ഷകൾ പരിഷ്‌കരിക്കണം എന്ന ആവശ്യത്തിനു ശക്തിയേറിയത്‌. ഇതിനെത്തുടർന്ന്‌ 1996-ലെ എൽ.ഡി.എഫ്‌. സർക്കാർ എം.പി. ചന്ദ്രശേഖരൻ കമ്മിറ്റിയെ എൻട്രൻസ്‌ പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കാനായി നിയോഗിച്ചു. 1998-ൽ ആ കമ്മിറ്റി ചില നിർദേശങ്ങൾ സമർപ്പിച്ചു.
ഈ സാഹചര്യത്തിലാണ്‌ എൻട്രൻസ്‌ പരീക്ഷകൾ പരിഷ്‌കരിക്കണം എന്ന ആവശ്യത്തിനു ശക്തിയേറിയത്‌. ഇതിനെത്തുടർന്ന്‌ 1996-ലെ എൽ.ഡി.എഫ്‌. സർക്കാർ എം.പി. ചന്ദ്രശേഖരൻ കമ്മിറ്റിയെ എൻട്രൻസ്‌ പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കാനായി നിയോഗിച്ചു. 1998-ൽ ആ കമ്മിറ്റി ചില നിർദേശങ്ങൾ സമർപ്പിച്ചു.
ചന്ദ്രശേഖരൻ കമ്മിറ്റി ശുപാർശകൾ
 
===ചന്ദ്രശേഖരൻ കമ്മിറ്റി ശുപാർശകൾ===
 
എഞ്ചിനീയറിങ്ങിനും മെഡിക്കൽ -അഗ്രികൾച്ചർ ധാരകൾക്കും വെവ്വേറെ ഫിസ്‌ക്‌സ്‌-കെമിസ്‌ട്രി പരീക്ഷകൾ നടത്തുക, വിവിധ വിഷയങ്ങളുടെ വെയിറ്റേജ്‌ മാറ്റുക തുടങ്ങിയ ചില നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കി. എന്നാൽ എൻട്രൻസ്‌ പരീക്ഷയുടെ സ്വഭാവം മാറ്റാനുതകുംവിധം സമർപ്പിച്ച നിർദേശങ്ങളൊന്നും സർക്കാർ സ്വീകരിച്ചില്ല. ഉദാഹരണമായി, കോച്ചിങ്ങിന്റെ അമിത പ്രാധാന്യം കുറയ്‌ക്കാനുതകുന്ന `ക്വസ്റ്റ്യൻ ബാങ്ക്‌' രൂപീകരണനിർദ്ദേശം സർക്കാർ അവഗണിച്ചു. ചോദ്യങ്ങൾ മലയാളത്തിലും വേണം എന്ന പരിഷത്തിന്റെ ആവശ്യത്തെ കമ്മിറ്റി പോലും പരിഗണിച്ചില്ല. ചുരുക്കത്തിൽ എൻട്രൻസ്‌ പരീക്ഷയെ സംബന്ധിച്ച കാതലായ പരാതികൾക്കൊന്നും ശമനമുണ്ടായില്ല.
എഞ്ചിനീയറിങ്ങിനും മെഡിക്കൽ -അഗ്രികൾച്ചർ ധാരകൾക്കും വെവ്വേറെ ഫിസ്‌ക്‌സ്‌-കെമിസ്‌ട്രി പരീക്ഷകൾ നടത്തുക, വിവിധ വിഷയങ്ങളുടെ വെയിറ്റേജ്‌ മാറ്റുക തുടങ്ങിയ ചില നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കി. എന്നാൽ എൻട്രൻസ്‌ പരീക്ഷയുടെ സ്വഭാവം മാറ്റാനുതകുംവിധം സമർപ്പിച്ച നിർദേശങ്ങളൊന്നും സർക്കാർ സ്വീകരിച്ചില്ല. ഉദാഹരണമായി, കോച്ചിങ്ങിന്റെ അമിത പ്രാധാന്യം കുറയ്‌ക്കാനുതകുന്ന `ക്വസ്റ്റ്യൻ ബാങ്ക്‌' രൂപീകരണനിർദ്ദേശം സർക്കാർ അവഗണിച്ചു. ചോദ്യങ്ങൾ മലയാളത്തിലും വേണം എന്ന പരിഷത്തിന്റെ ആവശ്യത്തെ കമ്മിറ്റി പോലും പരിഗണിച്ചില്ല. ചുരുക്കത്തിൽ എൻട്രൻസ്‌ പരീക്ഷയെ സംബന്ധിച്ച കാതലായ പരാതികൾക്കൊന്നും ശമനമുണ്ടായില്ല.
ഇതിനിടെ സെൽഫ്‌ ഫിനാൻസിങ്ങ്‌ കോളജുകളെ സംബന്ധിച്ചുണ്ടായ വിവിധ സുപ്രീകോടതിവിധികളിൽ ഒരു പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പൊതുറാങ്കുലിസ്റ്റുണ്ടാക്കി യോഗ്യതാനുസരണം പ്രവേശനം നടത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കൂടെക്കൂടെ പരാമർശമുണ്ടായത്‌ പൊതുപ്രവേശനപരീക്ഷ അനിവാര്യമാണെന്ന ധാരണ പരക്കാനിടയായി. എന്നാൽ പ്രത്യേക പ്രവേശനപരീക്ഷ ഗ്രാമീണ വിദ്യാർത്ഥികളെയും സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവരെയും ഒഴിവാക്കുന്നു എന്നു ബോധ്യപ്പെട്ട തമിഴ്‌നാട്‌ സർക്കാർ പൊതുപ്രവേശനപരീക്ഷ റദ്ദാക്കി. ഹയർസെക്കന്ററി മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന അവസ്ഥ പുനഃസ്ഥാപിച്ചു. അത്‌ തമിഴ്‌നാട്‌ ഹൈക്കോടതി ശരിവച്ചു. അതിന്മേലുള്ള അപ്പീലിൽ സുപ്രീംകോടതി ഇതുവരെ തീരുമാനം നല്‌കിയിട്ടില്ല. പക്ഷേ ആ അവസ്ഥ തുടരാനനുവദിച്ചിട്ടുണ്ട്‌. അതുപ്രകാരം തമിഴ്‌നാട്ടിൽ ഇപ്പോൾ പ്രത്യേക പ്രവേശനപരീക്ഷ ഇല്ല. യോഗ്യതാ പരീക്ഷയുടെ മാർക്ക്‌ അങ്ങനെ തന്നെ എടുക്കുകയാണ്‌ ചെയ്യുന്നത്‌. അവിടുത്തെ 95% വിദ്യാർത്ഥികളും തമിഴ്‌നാട്‌ ഹയർസെക്കന്ററി ബോർഡിന്റെ പ്ലസ്‌ടു പരീക്ഷയാണ്‌ എഴുതുന്നത്‌ എന്ന സൗകര്യം അവിടുണ്ട്‌ എന്നതും ഓർക്കേണ്ടതുണ്ട്‌.
ഇതിനിടെ സെൽഫ്‌ ഫിനാൻസിങ്ങ്‌ കോളജുകളെ സംബന്ധിച്ചുണ്ടായ വിവിധ സുപ്രീകോടതിവിധികളിൽ ഒരു പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പൊതുറാങ്കുലിസ്റ്റുണ്ടാക്കി യോഗ്യതാനുസരണം പ്രവേശനം നടത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കൂടെക്കൂടെ പരാമർശമുണ്ടായത്‌ പൊതുപ്രവേശനപരീക്ഷ അനിവാര്യമാണെന്ന ധാരണ പരക്കാനിടയായി. എന്നാൽ പ്രത്യേക പ്രവേശനപരീക്ഷ ഗ്രാമീണ വിദ്യാർത്ഥികളെയും സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവരെയും ഒഴിവാക്കുന്നു എന്നു ബോധ്യപ്പെട്ട തമിഴ്‌നാട്‌ സർക്കാർ പൊതുപ്രവേശനപരീക്ഷ റദ്ദാക്കി. ഹയർസെക്കന്ററി മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന അവസ്ഥ പുനഃസ്ഥാപിച്ചു. അത്‌ തമിഴ്‌നാട്‌ ഹൈക്കോടതി ശരിവച്ചു. അതിന്മേലുള്ള അപ്പീലിൽ സുപ്രീംകോടതി ഇതുവരെ തീരുമാനം നല്‌കിയിട്ടില്ല. പക്ഷേ ആ അവസ്ഥ തുടരാനനുവദിച്ചിട്ടുണ്ട്‌. അതുപ്രകാരം തമിഴ്‌നാട്ടിൽ ഇപ്പോൾ പ്രത്യേക പ്രവേശനപരീക്ഷ ഇല്ല. യോഗ്യതാ പരീക്ഷയുടെ മാർക്ക്‌ അങ്ങനെ തന്നെ എടുക്കുകയാണ്‌ ചെയ്യുന്നത്‌. അവിടുത്തെ 95% വിദ്യാർത്ഥികളും തമിഴ്‌നാട്‌ ഹയർസെക്കന്ററി ബോർഡിന്റെ പ്ലസ്‌ടു പരീക്ഷയാണ്‌ എഴുതുന്നത്‌ എന്ന സൗകര്യം അവിടുണ്ട്‌ എന്നതും ഓർക്കേണ്ടതുണ്ട്‌.
പുതിയ കമ്മിറ്റി
 
===പുതിയ കമ്മിറ്റി===
 
2006-ലെ എൽ.ഡി.എഫ്‌. സർക്കാർ അധികാരത്തിൽ വന്നു താമസിയാതെ തന്നെ പ്രൊഫഷണൽ കോളജു പ്രവേശനസമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാനായി പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചു. മുൻ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന എം.പി. ചന്ദ്രശേഖനുപുറമേ, ഡോ. സി.ആർ. സോമൻ, ഡോ. അച്യുത്‌ശങ്കർ, പ്രൊഫ. ജി. ജയശങ്കർ, ഡോ. ആർ.വി.ജി. മേനോൻ എന്നിവരും ആ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. 2007-ൽ കമ്മിറ്റി അവരുടെ പ്രാഥമിക നിർദേശങ്ങളും 2008-ൽ അന്തിമറിപ്പോർട്ടും സമർപ്പിച്ചു. പത്രവാർത്തകളനുസരിച്ച്‌ താഴെപ്പറയുന്ന പരിഷ്‌കാരങ്ങളാണ്‌ അവർ നിർദേശിച്ചിട്ടുള്ളത്‌.
2006-ലെ എൽ.ഡി.എഫ്‌. സർക്കാർ അധികാരത്തിൽ വന്നു താമസിയാതെ തന്നെ പ്രൊഫഷണൽ കോളജു പ്രവേശനസമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാനായി പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചു. മുൻ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന എം.പി. ചന്ദ്രശേഖനുപുറമേ, ഡോ. സി.ആർ. സോമൻ, ഡോ. അച്യുത്‌ശങ്കർ, പ്രൊഫ. ജി. ജയശങ്കർ, ഡോ. ആർ.വി.ജി. മേനോൻ എന്നിവരും ആ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. 2007-ൽ കമ്മിറ്റി അവരുടെ പ്രാഥമിക നിർദേശങ്ങളും 2008-ൽ അന്തിമറിപ്പോർട്ടും സമർപ്പിച്ചു. പത്രവാർത്തകളനുസരിച്ച്‌ താഴെപ്പറയുന്ന പരിഷ്‌കാരങ്ങളാണ്‌ അവർ നിർദേശിച്ചിട്ടുള്ളത്‌.
1. പ്രൊഫഷണൽ കോളജു പ്രവേശനത്തിന്‌ യോഗ്യതാ പരീക്ഷയിലെ മാർക്കിനും പൊതുപ്രവേശന പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന (50 : 50) കൊടുക്കുക.
1. പ്രൊഫഷണൽ കോളജു പ്രവേശനത്തിന്‌ യോഗ്യതാ പരീക്ഷയിലെ മാർക്കിനും പൊതുപ്രവേശന പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന (50 : 50) കൊടുക്കുക.
2. ഇതിനായി വിവിധ യോഗ്യതാ പരീക്ഷകളിലെ മാർക്കുകളെ ഒരു മാനകീകൃത സ്‌കോറായി പരിവർത്തിപ്പിക്കുന്നതിന്‌ അംഗീകൃത മാനകീകരണ ഫോർമുലകൾ ഉപയോഗിക്കാം.
2. ഇതിനായി വിവിധ യോഗ്യതാ പരീക്ഷകളിലെ മാർക്കുകളെ ഒരു മാനകീകൃത സ്‌കോറായി പരിവർത്തിപ്പിക്കുന്നതിന്‌ അംഗീകൃത മാനകീകരണ ഫോർമുലകൾ ഉപയോഗിക്കാം.
3. പ്രവേശന പരീക്ഷയുടെ മൾട്ടിപ്പിൾ ചോയ്‌സ്‌ ഒബ്‌ജക്‌റ്റീവ്‌ ടൈപ്പ്‌ സ്വഭാവം തുടരാം. പക്ഷേ അവ സമൂലം പരിഷ്‌കരിക്കണം. ഇതിനായി താഴെപ്പറയുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കണം.
3. പ്രവേശന പരീക്ഷയുടെ മൾട്ടിപ്പിൾ ചോയ്‌സ്‌ ഒബ്‌ജക്‌റ്റീവ്‌ ടൈപ്പ്‌ സ്വഭാവം തുടരാം. പക്ഷേ അവ സമൂലം പരിഷ്‌കരിക്കണം. ഇതിനായി താഴെപ്പറയുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കണം.
- ഓരോ വിഷയത്തിലും ആയിരക്കണക്കിനു ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യബാങ്കുകൾ ഉണ്ടാക്കണം. ഇതു പരസ്യപ്പെടുത്തണം. ചില അക്കങ്ങളുടെ മാറ്റമൊഴിച്ചാൽ ഈ ബാങ്കിൽ നിന്നുള്ള ചോദ്യങ്ങളാകണം പ്രവേശനപരീക്ഷയിൽ ഉണ്ടാവുക.
- ഓരോ വിഷയത്തിലും ആയിരക്കണക്കിനു ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യബാങ്കുകൾ ഉണ്ടാക്കണം. ഇതു പരസ്യപ്പെടുത്തണം. ചില അക്കങ്ങളുടെ മാറ്റമൊഴിച്ചാൽ ഈ ബാങ്കിൽ നിന്നുള്ള ചോദ്യങ്ങളാകണം പ്രവേശനപരീക്ഷയിൽ ഉണ്ടാവുക.
- ഈ ബാങ്കിലേക്ക്‌ ആർക്കും ചോദ്യങ്ങൾ നിർദേശിക്കാം. ഒരു വിദഗ്‌ധ സമിതി പരിശോധിച്ച്‌ തിരഞ്ഞെടുത്തവ ബാങ്കിൽ ഉൾപ്പെടുത്തും. അതനുസരിച്ച്‌ ചോദ്യബാങ്ക്‌ നിത്യമായി പുതുക്കിക്കൊണ്ടിരിക്കും.
- ഈ ബാങ്കിലേക്ക്‌ ആർക്കും ചോദ്യങ്ങൾ നിർദേശിക്കാം. ഒരു വിദഗ്‌ധ സമിതി പരിശോധിച്ച്‌ തിരഞ്ഞെടുത്തവ ബാങ്കിൽ ഉൾപ്പെടുത്തും. അതനുസരിച്ച്‌ ചോദ്യബാങ്ക്‌ നിത്യമായി പുതുക്കിക്കൊണ്ടിരിക്കും.
- എല്ലാ ചോദ്യങ്ങൾക്കും മലയാളം പരിഭാഷയും ഉണ്ടായിരിക്കും.
- എല്ലാ ചോദ്യങ്ങൾക്കും മലയാളം പരിഭാഷയും ഉണ്ടായിരിക്കും.
- വെറും ഓർമശക്തി പരീക്ഷിക്കുന്നതിനുപകരം വിദ്യാർത്ഥികളുടെ അപഗ്രഥനപാടവം, ഗ്രഹണശേഷി, പ്രശ്‌നപരിഹാരശേഷി തുടങ്ങിയവ അളക്കുന്ന ചോദ്യങ്ങൾക്കായിരിക്കണം പ്രാമുഖ്യം.
- വെറും ഓർമശക്തി പരീക്ഷിക്കുന്നതിനുപകരം വിദ്യാർത്ഥികളുടെ അപഗ്രഥനപാടവം, ഗ്രഹണശേഷി, പ്രശ്‌നപരിഹാരശേഷി തുടങ്ങിയവ അളക്കുന്ന ചോദ്യങ്ങൾക്കായിരിക്കണം പ്രാമുഖ്യം.
- ചോദ്യങ്ങൾക്ക്‌ താരതമ്യേന എളുപ്പം, ശരാശരി, കഠിനം എന്നീ തലങ്ങൾ ഉണ്ടാകണം. അവയുടെ സയുക്തികമായ ചേരുവയായിരിക്കണം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തേണ്ടത്‌.
- ചോദ്യങ്ങൾക്ക്‌ താരതമ്യേന എളുപ്പം, ശരാശരി, കഠിനം എന്നീ തലങ്ങൾ ഉണ്ടാകണം. അവയുടെ സയുക്തികമായ ചേരുവയായിരിക്കണം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തേണ്ടത്‌.
- പ്രവേശനപരീക്ഷയ്‌ക്ക്‌ രണ്ട്‌ അവസരങ്ങളിൽ കൂടുതൽ നല്‌കേണ്ടതില്ല.
- പ്രവേശനപരീക്ഷയ്‌ക്ക്‌ രണ്ട്‌ അവസരങ്ങളിൽ കൂടുതൽ നല്‌കേണ്ടതില്ല.
പ്രസ്‌തുത നിർദേശങ്ങളെല്ലാം തത്വത്തിൽ അംഗീകരിക്കാവുന്നതാണെന്ന്‌ ബഹു. വിദ്യാഭ്യാസമന്ത്രി തന്നെ പ്രസ്‌താവിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കാനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. യോഗ്യതാ പരീക്ഷയുടെ മാർക്കുകൂടി കണക്കിലെടുക്കണം എന്നു നിഷ്‌കർഷിച്ചാൽ സ്വാഭാവികമായും ചില പ്രശ്‌നങ്ങൾ ഉയർന്നുവരാനിടയുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. തീർച്ചയായും പ്ലസ്‌ടു പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തണം. ഒന്നാം വർഷപ്പരീക്ഷയുടെ മാർക്കുകൂടി കണക്കിലെടുക്കും എന്നു വന്നാൽ ആ പരീക്ഷയും ഏറ്റവും ഉത്തരവാദിത്വത്തോടെ നടത്തണം. ഫാൾസ്‌ നമ്പറിങ്ങും കേന്ദ്രീകൃത വാല്വേഷനും ആവശ്യമായേക്കാം. പുനർമൂല്യനിർണയത്തിനുള്ള സമ്മർദം ഒഴിവാക്കാനായി എല്ലാ പേപ്പറും ഇരട്ട മൂല്യനിർണയം നടത്തുന്നതും ആലോചിക്കാം. പരീക്ഷാ ഹാളിലെ കോപ്പിയടി ഒഴിവാക്കാനായി അന്യ സ്‌കൂളുകളിൽ പരീക്ഷ എഴുതിപ്പിക്കുകയോ അന്യസ്‌കൂളുകളിലെ അധ്യാപകരെ സൂപ്പർ വിഷൻ എല്‌പിക്കുകയോ ചെയ്യണം. മാനകീകരണം സംബന്ധിച്ച്‌ ഉയർന്നു വരാവുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടികാണാനായി പരീക്ഷണ യത്‌നങ്ങൾ നടത്തി ഫലം വിലയിരുത്തണം. ക്വസ്റ്റ്യൻബാങ്ക്‌ രൂപീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി തുടങ്ങണം.
പ്രസ്‌തുത നിർദേശങ്ങളെല്ലാം തത്വത്തിൽ അംഗീകരിക്കാവുന്നതാണെന്ന്‌ ബഹു. വിദ്യാഭ്യാസമന്ത്രി തന്നെ പ്രസ്‌താവിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കാനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. യോഗ്യതാ പരീക്ഷയുടെ മാർക്കുകൂടി കണക്കിലെടുക്കണം എന്നു നിഷ്‌കർഷിച്ചാൽ സ്വാഭാവികമായും ചില പ്രശ്‌നങ്ങൾ ഉയർന്നുവരാനിടയുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. തീർച്ചയായും പ്ലസ്‌ടു പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തണം. ഒന്നാം വർഷപ്പരീക്ഷയുടെ മാർക്കുകൂടി കണക്കിലെടുക്കും എന്നു വന്നാൽ ആ പരീക്ഷയും ഏറ്റവും ഉത്തരവാദിത്വത്തോടെ നടത്തണം. ഫാൾസ്‌ നമ്പറിങ്ങും കേന്ദ്രീകൃത വാല്വേഷനും ആവശ്യമായേക്കാം. പുനർമൂല്യനിർണയത്തിനുള്ള സമ്മർദം ഒഴിവാക്കാനായി എല്ലാ പേപ്പറും ഇരട്ട മൂല്യനിർണയം നടത്തുന്നതും ആലോചിക്കാം. പരീക്ഷാ ഹാളിലെ കോപ്പിയടി ഒഴിവാക്കാനായി അന്യ സ്‌കൂളുകളിൽ പരീക്ഷ എഴുതിപ്പിക്കുകയോ അന്യസ്‌കൂളുകളിലെ അധ്യാപകരെ സൂപ്പർ വിഷൻ എല്‌പിക്കുകയോ ചെയ്യണം. മാനകീകരണം സംബന്ധിച്ച്‌ ഉയർന്നു വരാവുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടികാണാനായി പരീക്ഷണ യത്‌നങ്ങൾ നടത്തി ഫലം വിലയിരുത്തണം. ക്വസ്റ്റ്യൻബാങ്ക്‌ രൂപീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി തുടങ്ങണം.
ഏറ്റവും പ്രധാനമായി, പ്ലസ്‌ടു മാർക്കുകൂടി പ്രവേശനത്തിനു കണക്കിലെടുക്കും എന്ന വിവരം വിദ്യാർത്ഥികൾ പ്ലസ്‌ വൺ ക്ലാസ്സിൽ ചേരുമ്പോൾ തന്നെ അവരെ അറിയിച്ചില്ലെങ്കിൽ അതുമാത്രം മതിയാകും കോടതിക്ക്‌ ആ തീരുമാനം ദുർബലപ്പെടുത്താൻ.
ഏറ്റവും പ്രധാനമായി, പ്ലസ്‌ടു മാർക്കുകൂടി പ്രവേശനത്തിനു കണക്കിലെടുക്കും എന്ന വിവരം വിദ്യാർത്ഥികൾ പ്ലസ്‌ വൺ ക്ലാസ്സിൽ ചേരുമ്പോൾ തന്നെ അവരെ അറിയിച്ചില്ലെങ്കിൽ അതുമാത്രം മതിയാകും കോടതിക്ക്‌ ആ തീരുമാനം ദുർബലപ്പെടുത്താൻ.
ഈ വക നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല എന്നത്‌ ദുരൂഹമായിരിക്കുന്നു. ഒടുവിൽ വേണ്ടത്ര തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഇല്ലാതെ ഇതു നടപ്പാക്കിയാൽ അതുകൊണ്ടുതന്നെ ഉദ്ദേശിച്ച ഫലം കിട്ടാതാവുകയും മറ്റൊരു നല്ല പരിഷ്‌കാരം കൂടി വികലമായി നടപ്പാക്കി നശിപ്പിച്ചു എന്ന ദുഷ്‌പേര്‌ ബാക്കിയാവുകയും ചെയ്യും.
ഈ വക നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല എന്നത്‌ ദുരൂഹമായിരിക്കുന്നു. ഒടുവിൽ വേണ്ടത്ര തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഇല്ലാതെ ഇതു നടപ്പാക്കിയാൽ അതുകൊണ്ടുതന്നെ ഉദ്ദേശിച്ച ഫലം കിട്ടാതാവുകയും മറ്റൊരു നല്ല പരിഷ്‌കാരം കൂടി വികലമായി നടപ്പാക്കി നശിപ്പിച്ചു എന്ന ദുഷ്‌പേര്‌ ബാക്കിയാവുകയും ചെയ്യും.
കമ്മിറ്റിയുടെ പരിഷ്‌കാര നിർദേശങ്ങൾ കുറ്റമറ്റതാണെന്ന അഭിപ്രായം പരിഷത്തിനില്ല. തീർച്ചയായും ലഘുവായി പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്‌ എന്നു പരിഷത്തു തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഒരു പരീക്ഷണം എന്ന നിലയിൽ നടപ്പാക്കി ഫലം വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തിമുന്നോട്ട്‌ പോകുക എന്ന നയം മാത്രമേ സ്വീകാര്യമായിട്ടുള്ളൂ. പൊതുപ്രവേശന പരീക്ഷ എന്ന തത്വം ലോകമെങ്ങും നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികളെപ്പറ്റി എല്ലാ വിദ്യാഭ്യാസ ചിന്തകരും ബോധവാന്മാരാണ്‌. അതുകൊണ്ടുതന്നെ പഠിച്ച ക്ലാസ്സിലെ പ്രകടനത്തിനും പഠിപ്പിച്ച അധ്യാപകരുടെ വിലയിരുത്തലിനും വിദ്യാർത്ഥിയുടെ മറ്റു ചെയ്‌തികൾക്കും അവർ പ്രാധാന്യം നൽകുന്നുണ്ട്‌. പ്രായോഗിക കാരണങ്ങളാൽ അതെല്ലാം അതേപടി പകർ ത്താൻ നമുക്കാവില്ല. എന്നാൽ പഠിച്ചക്ലാസ്സിലെ അവസാന പരീക്ഷയുടെ മാർക്കിനു വിലകൊടുക്കുമ്പോൾ ക്ലാസ്സിലെ പഠിത്തത്തിനു കുറേക്കൂടി പ്രാധാന്യം കൈവരും. വിദ്യാഭ്യാസം എന്നത്‌ ഒരു മൾട്ടിപ്പിൾ ചോയ്‌സ്‌ പരീക്ഷയിലെ പ്രകടനമല്ല എന്നും ട്യൂഷൻ ക്ലാസ്സിൽ അതിനായി കിട്ടുന്ന കോച്ചിങ്‌ അല്ല എന്നും അത്‌ ക്ലാസ്സിലെ പ്രവർത്തനമാണെന്നും നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്‌. ആ പ്രവർത്തനത്തെ വിലയിരുത്തുന്നത്‌ കഴിവതും കുറ്റമറ്റ രീതിയിലാക്കാനും നാം പഠിക്കേണ്ടതുണ്ട്‌.
കമ്മിറ്റിയുടെ പരിഷ്‌കാര നിർദേശങ്ങൾ കുറ്റമറ്റതാണെന്ന അഭിപ്രായം പരിഷത്തിനില്ല. തീർച്ചയായും ലഘുവായി പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്‌ എന്നു പരിഷത്തു തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഒരു പരീക്ഷണം എന്ന നിലയിൽ നടപ്പാക്കി ഫലം വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തിമുന്നോട്ട്‌ പോകുക എന്ന നയം മാത്രമേ സ്വീകാര്യമായിട്ടുള്ളൂ. പൊതുപ്രവേശന പരീക്ഷ എന്ന തത്വം ലോകമെങ്ങും നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികളെപ്പറ്റി എല്ലാ വിദ്യാഭ്യാസ ചിന്തകരും ബോധവാന്മാരാണ്‌. അതുകൊണ്ടുതന്നെ പഠിച്ച ക്ലാസ്സിലെ പ്രകടനത്തിനും പഠിപ്പിച്ച അധ്യാപകരുടെ വിലയിരുത്തലിനും വിദ്യാർത്ഥിയുടെ മറ്റു ചെയ്‌തികൾക്കും അവർ പ്രാധാന്യം നൽകുന്നുണ്ട്‌. പ്രായോഗിക കാരണങ്ങളാൽ അതെല്ലാം അതേപടി പകർ ത്താൻ നമുക്കാവില്ല. എന്നാൽ പഠിച്ചക്ലാസ്സിലെ അവസാന പരീക്ഷയുടെ മാർക്കിനു വിലകൊടുക്കുമ്പോൾ ക്ലാസ്സിലെ പഠിത്തത്തിനു കുറേക്കൂടി പ്രാധാന്യം കൈവരും. വിദ്യാഭ്യാസം എന്നത്‌ ഒരു മൾട്ടിപ്പിൾ ചോയ്‌സ്‌ പരീക്ഷയിലെ പ്രകടനമല്ല എന്നും ട്യൂഷൻ ക്ലാസ്സിൽ അതിനായി കിട്ടുന്ന കോച്ചിങ്‌ അല്ല എന്നും അത്‌ ക്ലാസ്സിലെ പ്രവർത്തനമാണെന്നും നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്‌. ആ പ്രവർത്തനത്തെ വിലയിരുത്തുന്നത്‌ കഴിവതും കുറ്റമറ്റ രീതിയിലാക്കാനും നാം പഠിക്കേണ്ടതുണ്ട്‌.
ഇതൊന്നും എളുപ്പമല്ല. പക്ഷേ തുടക്കം കുറിച്ചാൽ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. അതിനു ധൈര്യംവരാതെ അറച്ചുനിന്നാലോ? ഇക്കാര്യത്തിൽ അക്ഷന്തവ്യമായ അലംഭാവമാണ്‌ ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. എൻട്രൻസ്‌ കോച്ചിങ്‌ ലോബികളുടെ സമ്മർദ്ദത്തിനു സർക്കാർ കീഴടങ്ങുകയാണ്‌ എന്ന ആരോപണത്തിന്‌ ഇതു വഴി വച്ചേക്കും. അതിനിടയാകാതെ സത്വര നടപടികൾ ഉണ്ടാകണം.
ഇതൊന്നും എളുപ്പമല്ല. പക്ഷേ തുടക്കം കുറിച്ചാൽ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. അതിനു ധൈര്യംവരാതെ അറച്ചുനിന്നാലോ? ഇക്കാര്യത്തിൽ അക്ഷന്തവ്യമായ അലംഭാവമാണ്‌ ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. എൻട്രൻസ്‌ കോച്ചിങ്‌ ലോബികളുടെ സമ്മർദ്ദത്തിനു സർക്കാർ കീഴടങ്ങുകയാണ്‌ എന്ന ആരോപണത്തിന്‌ ഇതു വഴി വച്ചേക്കും. അതിനിടയാകാതെ സത്വര നടപടികൾ ഉണ്ടാകണം.
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3413" എന്ന താളിൽനിന്ന് ശേഖരിച്ചത്